summaryrefslogtreecommitdiffstats
diff options
context:
space:
mode:
authorPraveen Arimbrathodiyil <pravi.a@gmail.com>2012-08-22 13:24:58 +0530
committerPraveen Arimbrathodiyil <pravi.a@gmail.com>2012-08-22 13:24:58 +0530
commitaf31da4733c3abbde32b7422298de5ba4b581d4c (patch)
treea9d507001f8541afaf1eb1c6e46557e1f8382c02
parenta1154d8e8aff8c75cca771e77e3daabd1f4f0e94 (diff)
downloadlogbook-of-an-observer-af31da4733c3abbde32b7422298de5ba4b581d4c.tar.gz
logbook-of-an-observer-af31da4733c3abbde32b7422298de5ba4b581d4c.tar.xz
logbook-of-an-observer-af31da4733c3abbde32b7422298de5ba4b581d4c.zip
patch from Kevin for correcting hyphenation
-rw-r--r--ambani-mallya.tex134
-rw-r--r--asterix.tex248
-rw-r--r--asuseeepchotkeys.tex4
-rw-r--r--asuseeepcmigo.tex4
-rw-r--r--beinglonely.tex4
-rw-r--r--belgian.tex140
-rw-r--r--blog1.tex4
-rw-r--r--blog2.tex4
-rw-r--r--blog3.tex4
-rw-r--r--blog4.tex4
-rw-r--r--britishgrant.tex128
-rw-r--r--budapest.tex114
-rw-r--r--buji.tex248
-rw-r--r--canada.tex118
-rw-r--r--cricket-spirit.tex92
-rw-r--r--editorial.tex252
-rw-r--r--evaluatingfosscontributions.tex4
-rw-r--r--f1-India.tex104
-rw-r--r--firstpost.tex4
-rw-r--r--foreword.tex257
-rw-r--r--formula1.tex54
-rw-r--r--gangwar.tex4
-rw-r--r--german.tex108
-rw-r--r--hair.tex176
-rw-r--r--ipl-party.tex90
-rw-r--r--istanbul.tex118
-rw-r--r--log.sty4
-rw-r--r--monte-carlo.tex116
-rw-r--r--pleaseread.tex4
-rw-r--r--politics.tex8
-rw-r--r--reliance.tex124
-rw-r--r--sahishnutha.tex114
-rw-r--r--small-teams.tex154
-rw-r--r--socialcriticism.tex188
-rw-r--r--spanish-leg.tex104
-rw-r--r--studentpolitics.tex4
-rw-r--r--thanks-eng.tex4
-rw-r--r--valencia.tex112
38 files changed, 1681 insertions, 1676 deletions
diff --git a/ambani-mallya.tex b/ambani-mallya.tex
index 9bc03a3..9b70a78 100644
--- a/ambani-mallya.tex
+++ b/ambani-mallya.tex
@@ -1,81 +1,81 @@
\secstar{അംബാനി മുതല്‍ മല്യ വരെ}
\vskip 1pt
-ഐ­പി­എല്‍ ടീ­മു­ക­ളു­ടെ സാ­മ്പ­ത്തിക വി­ശ­ക­ല­ന­ത്തില്‍ എറ്റ­വു­മാ­ദ്യം വരേ­ണ്ട­ത്, 2008ല്‍ നൂ­റു മി­ല്യണ്‍ ഡോ­ള­റി­നു മേല്‍
-വി­റ്റു പോയ ടീ­മു­ക­ളാ­ണ്, മും­ബൈ, ബാം­ഗ്ലൂര്‍, ഹൈ­ദ­രാ­ബാ­ദ് ടീ­മു­ക­ളു­ടെ അവ­കാ­ശ­മാ­ണ് പത്തു വര്‍­ഷ­ത്തേ­ക്ക്
-നൂ­റു­മി­ല്യണ്‍ ഡോ­ള­റി­നു­മേല്‍ തു­ക­യ്ക്കു വി­റ്റു പോ­യ­ത്. ഇതില്‍ ആശ്വാ­സ­ക­ര­മായ സം­ഗ­തി മൂ­ന്നു ടീ­മും സ്വ­ന്ത­മാ­ക്കി­യ­ത്
-ലി­സ്റ്റ­ഡ് കമ്പ­നി­ക­ളാ­ണെ­ന്ന­താ­ണ്. മാ­ത്ര­മ­ല്ല, ഐ­പി­എല്‍ വഴി എങ്ങ­നെ പണ­മു­ണ്ടാ­ക്കാ­മെ­ന്ന­തി­നും, മു­ട­ക്കു­മു­തല്‍ തി­രി­ച്ചു
-പി­ടി­യ്ക്കു­ന്ന­തി­നും ശക്ത­മായ ന്യാ­യീ­ക­ര­ണം മും­ബൈ, ബാം­ഗ്ലൂര്‍ ടീ­മു­ട­മ­കള്‍­ക്കു­ണ്ടാ­യി­രു­ന്നു താ­നും.
+ഐപിഎല്‍ ടീമുകളുടെ സാമ്പത്തിക വിശകലനത്തില്‍ എറ്റവുമാദ്യം വരേണ്ടത്, 2008ല്‍ നൂറു മില്യണ്‍ ഡോളറിനു മേല്‍
+വിറ്റു പോയ ടീമുകളാണ്, മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് ടീമുകളുടെ അവകാശമാണ് പത്തു വര്‍ഷത്തേക്ക്
+നൂറുമില്യണ്‍ ഡോളറിനുമേല്‍ തുകയ്ക്കു വിറ്റു പോയത്. ഇതില്‍ ആശ്വാസകരമായ സംഗതി മൂന്നു ടീമും സ്വന്തമാക്കിയത്
+ലിസ്റ്റഡ് കമ്പനികളാണെന്നതാണ്. മാത്രമല്ല, ഐപിഎല്‍ വഴി എങ്ങനെ പണമുണ്ടാക്കാമെന്നതിനും, മുടക്കുമുതല്‍ തിരിച്ചു
+പിടിയ്ക്കുന്നതിനും ശക്തമായ ന്യായീകരണം മുംബൈ, ബാംഗ്ലൂര്‍ ടീമുടമകള്‍ക്കുണ്ടായിരുന്നു താനും.
-­ഹൈ­ദ­രാ­ബാ­ദ് ടീ­മി­ന്റെ സാ­മ്പ­ത്തി­ക­ന­യ­ങ്ങ­ളെ­പ്പ­റ്റി വലിയ വി­വ­ര­ങ്ങ­ളൊ­ന്നും വെ­ളി­യില്‍ വന്നി­ട്ടി­ല്ല. എങ്കി­ലും ഒരു വട്ടം
-ഐപി­എല്‍ ചാ­മ്പ്യന്‍­മാ­രാ­യ­തും, ആന്ധ്രാ­പ്ര­ദേ­ശി­ലെ ആരാ­ധ­ക­വൃ­ന്ദ­വും ഉട­മ­സ്ഥ­രായ ഡെ­ക്കാണ്‍ ക്രോ­ണി­ക്കി­ളി­ന്
-വി­നോ­ദ­വ്യ­വ­സാ­യ­ത്തി­ലു­ള്ള താല്‍­പ്പ­ര്യ­ങ്ങ­ളു­മാ­ക­ണം അവ­രെ നയി­ച്ച­ത്. എന്താ­യാ­ലും ഈ ലക്ക­ത്തില്‍ മും­ബൈ,
-ബാം­ഗ്ലൂര്‍ ടീ­മു­ക­ളു­ടെ സമീ­പ­ന­ത്തി­ലേ­ക്കാ­ണ് കൂ­ടു­തല്‍ ശ്ര­ദ്ധ­കൊ­ടു­ത്തി­രി­ക്കു­ന്ന­ത്.
+ഹൈദരാബാദ് ടീമിന്റെ സാമ്പത്തികനയങ്ങളെപ്പറ്റി വലിയ വിവരങ്ങളൊന്നും വെളിയില്‍ വന്നിട്ടില്ല. എങ്കിലും ഒരു വട്ടം
+ഐപിഎല്‍ ചാമ്പ്യന്‍മാരായതും, ആന്ധ്രാപ്രദേശിലെ ആരാധകവൃന്ദവും ഉടമസ്ഥരായ ഡെക്കാണ്‍ ക്രോണിക്കിളിന്
+വിനോദവ്യവസായത്തിലുള്ള താല്‍പ്പര്യങ്ങളുമാകണം അവരെ നയിച്ചത്. എന്തായാലും ഈ ലക്കത്തില്‍ മുംബൈ,
+ബാംഗ്ലൂര്‍ ടീമുകളുടെ സമീപനത്തിലേക്കാണ് കൂടുതല്‍ ശ്രദ്ധകൊടുത്തിരിക്കുന്നത്.
-­ബാം­ഗ്ലൂര്‍ നഗ­ര­ത്തി­നു വേ­ണ്ടി­യു­ള്ള ലേ­ല­ത്തില്‍ വി­ജ­യം കണ്ട­ത് ഇന്ത്യ­യി­ലെ ഒരു ഒന്നാം­കിട സ്പോര്‍­ട്സ് എന്റര്‍­പ്രോ­ണ­റായ
-വി­ജ­യ് മല്യ­യു­ടെ യു­ബി ഗ്രൂ­പ്പാ­ണ്. മും­ബൈ ടീം നേ­ടി­യ­ത് ഇന്ത്യ­യി­ലെ ഏറ്റ­വും വലിയ സ്വ­കാ­ര്യ കമ്പ­നി­യായ ­റി­ല­യന്‍­സ്
-ഇന്‍­ഡ­സ്ട്രീ­സും­.
+ബാംഗ്ലൂര്‍ നഗരത്തിനു വേണ്ടിയുള്ള ലേലത്തില്‍ വിജയം കണ്ടത് ഇന്ത്യയിലെ ഒരു ഒന്നാംകിട സ്പോര്‍ട്സ് എന്റര്‍പ്രോണറായ
+വിജയ് മല്യയുടെ യുബി ഗ്രൂപ്പാണ്. മുംബൈ ടീം നേടിയത് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സ്
+ഇന്‍ഡസ്ട്രീസും.
%image courtesy: http://www.samaylive.com/english/sports/676462175.html
-­ക്രി­ക്ക­റ്റും റി­ല­യന്‍­സു­മാ­യു­ള്ള ബന്ധം 1987ല്‍ ഇന്ത്യന്‍ ബോര്‍­ഡി­നെ ഇം­ഗ്ല­ണ്ടി­നു പു­റ­ത്ത് ഏക­ദിന ലോ­ക­ക­പ്പ്
-സം­ഘ­ടി­പ്പി­ക്കാന്‍ സഹാ­യി­ച്ച­തില്‍ തു­ട­ങ്ങു­ന്നു. കോണ്‍­ഗ്ര­സ്സു­കാ­ര­നായ മാ­ധ­വ­റാ­വു സി­ന്ധ്യ­യു­ടെ ബല­ത്തി­ലാ­ണ്
-അന്ന് റി­ല­യന്‍­സ് ലോ­ക­ക­പ്പ് സ്പോണ്‍­സര്‍ ചെ­യ്ത­തെ­ന്ന് ഒരു പറ­ച്ചി­ലു­ണ്ടെ­ങ്കി­ലും, നാ­ലാം ലോ­ക­ക­പ്പി­ന് റി­ല­യന്‍­സ്
-കപ്പ് എന്ന് പേ­രി­ടാന്‍ മാ­ത്രം സഹാ­യ­ങ്ങള്‍ ചെ­യ്ത­വര്‍ പി­ന്നീ­ട് അത്ര­യ്ക്കു മഹാ­മ­ന­സ്കത കാ­ട്ടി­യി­ല്ല എന്ന­താ­ണ് സത്യം.
-
-1996ല്‍ ലോ­ക­ക­പ്പ് ഇന്ത്യ­യി­ലെ­ത്തു­മ്പോള്‍, പു­ക­യി­ല­യ്ക്ക­പ്പു­റം പു­തിയ ലോക സ്വ­പ്നം കണ്ടു തു­ട­ങ്ങിയ ഐടി­സി­യു­ടെ
-വില്‍­സ് ബ്രാന്‍­ഡാ­ണ് ടൈ­റ്റില്‍ സ്പോണ്‍­സേ­ഴ്സാ­യ­ത്. ആ റി­ല­യന്‍­സ് ക്രി­ക്ക­റ്റി­ന്റെ ലോ­ക­ത്തേ­യ്ക്ക് ആഘോ­ഷ­പൂര്‍‌­വ്വം
-എത്തി­യ­തി­ന് സാ­മ്പ­ത്തിക വി­ശാ­ര­ദ­ന്മാര്‍ വി­വി­ധ­കാ­ര­ണ­ങ്ങ­ളാ­ണ് നി­ര­ത്തി­യ­ത്.
-
-ആ വി­ശ­ക­ല­ന­ങ്ങ­ളു­ടെ രത്ന­ച്ചു­രു­ക്കം ഇതാ­യി­രു­ന്നു, ഏറ്റ­വും പതു­ക്കെ ലാ­ഭ­മു­ണ്ടാ­ക്കാന്‍ തു­ട­ങ്ങു­ന്ന ഫ്രാ­ഞ്ചൈ­സി
-മും­ബൈ­യാ­യി­രി­ക്കും. പി­ന്നെ, ഒരു വര്‍­ഷം മൂ­ന്നു മി­ല്യണ്‍ വരെ­യൊ­ക്കെ നഷ്ടം മും­ബൈ സഹി­ക്കും. കാ­ര­ണ­മോ,
-ഉട­മ­സ്ഥ­രായ മു­കേ­ഷ്, നി­താ അം­ബാ­നി ദമ്പ­തി­കള്‍­ക്കു ലഭി­ക്കു­ന്ന ടി­വി പ്രൈം ടൈ­മും സൌ­ജ­ന്യ പര­സ്യ­വും­.
-
-%image courtesy: http://thecurrentaffairs.com/ipl-will-be-responsible-for-players-security-modi.html­
-%നിത അം­ബാ­നി­ ബോ­ളി­വു­ഡ് നടി കരീന കപൂ­റി­നും സച്ചിന്‍ ടെ­ണ്ടുല്‍­ക്ക­റു­ടെ ഭാ­ര്യ അഞ്ജ­ലി­ക്കു­മൊ­പ്പം" height="364" width="430" />
-
-ഇ­ന്ത്യ­യി­ലെ ഏറ്റ­വും പണ­ക്കാ­രായ ദമ്പ­തി­കള്‍­ക്ക് സൌ­ജ­ന്യ­മാ­യി തങ്ങള്‍ എത്ര­മാ­ത്രം മി­ഡില്‍ ക്ലാ­സാ­ണെ­ന്നു
-കാ­ണി­ക്കാന്‍ കി­ട്ടു­ന്ന അവ­സ­ര­ങ്ങള്‍ അവ­രു­ടെ കമ്പ­നി­കള്‍­ക്കു ചെ­യ്യു­ന്ന ഗു­ണ­ങ്ങള്‍ പല മട­ങ്ങാ­ണ്. മാ­ത്ര­മ­ല്ല,
-ഐപി­എല്‍ ഹോം മത്സ­ര­ങ്ങള്‍ നി­താ അം­ബാ­നി തന്റെ സാ­മൂ­ഹ്യ­സേ­വന സന്ന­ദ്ധത തു­റ­ന്നു കാ­ണി­ച്ച് ഉപ­യോ­ഗി­ക്കു­ന്നു.
-വേ­റെ ഒരു മാ­ധ്യ­മ­വും അം­ബാ­നി ദമ്പ­തി­ക­ളു­ടെ സാ­മൂ­ഹ്യ സേ­വ­ന­ത്തെ ഇത്ര­യും പ്ര­കീര്‍­ത്തി­ച്ചി­ട്ടു­ണ്ടാ­വി­ല്ലെ­ന്നു­ള്ള­തു­ത­ന്നെ
-അവര്‍­ക്കു ടീ­മില്‍ വരു­ന്ന നഷ്ടം നി­ക­ത്തു­ന്നു. അവര്‍­ക്കു സൌ­ജ­ന്യ­വി­ല­യ്ക്കു ലഭി­ച്ച ­ക്രി­ക്ക­റ്റ് ദൈ­വ­ത്തേ­യൂം നന്നാ­യി ഉപ­യോ­ഗി­ച്ച്
-നഷ്ടം കു­റ­യ്ക്കാന്‍ സാ­ധി­ച്ചി­രു­ന്നു (സ­ച്ചി­നും സഹീ­റും ഹര്‍­ബ­ജ­നും അണി­നി­ര­ന്ന 2009ല്‍ ഐഡിയ ­പ­ര­സ്യം­ ഉദാ­ഹ­ര­ണം­).
-
-ഈ ഘട­ക­ങ്ങ­ളി­ലൂ­ന്നി സാ­മ്പ­ത്തിക ലക്ഷ്യ­ങ്ങള്‍ നി­ശ്ച­യി­ച്ച മും­ബൈ ടീം ആവ­റേ­ജ് പ്ര­ക­ട­നം കാ­ഴ്ച­വ­ച്ചാല്‍­പ്പോ­ലും ഉട­മ­സ്ഥ­രെ
-ഭയ­പ്പെ­ടു­ത്താന്‍­മാ­ത്രം പ്ര­ശ്ന­ങ്ങ­ളു­ള്ള ഒന്നാ­യി­രു­ന്നി­ല്ല. ഇതി­നൊ­പ്പം ടീം മര്‍­ച്ചന്‍­ഡൈ­സ് വി­പ­ണി കൂ­ടി ചേര്‍­ത്താല്‍ കി­ട്ടു­ന്ന
-ഫലം അമ്പ­ര­പ്പി­ച്ചി­ല്ലെ­ങ്കി­ലും ഒരി­ക്ക­ലും നി­രാ­ശാ­ജ­ന­ക­മ­ല്ല. മാ­ത്ര­മ­ല്ല, മും­ബൈ നഗ­ര­ത്തെ പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന­തു­കൊ­ണ്ട് ഒരു
-പരി­ധി­വ­രെ നല്ല സ്പോണ്‍­സര്‍­മാ­രെ ആകര്‍­ഷി­ക്കാ­നും ടീ­മി­നു കഴി­ഞ്ഞു­.
-
-­മും­ബൈ ഏറ്റ­വും യാ­ഥാ­സ്ഥി­തി­ക­മായ രീ­തി­യില്‍ ഒരു സ്പോര്‍­ട്സ് ഫ്രാ­ഞ്ചൈ­സി എങ്ങ­നെ നട­ത്താം എന്നാ­ണ് പരീ­ക്ഷി­ച്ച­ത്.
-ആവ­ശ്യ­മി­ല്ലാ­ത്ത റി­സ്കു­കള്‍ ഒഴി­വാ­ക്കി, എല്ലാ­യ്പ്പോ­ഴും സാ­മ്പ­ത്തിക നഷ്ടം­പോ­ലും ചില സാ­മൂ­ഹിക നേ­ട്ട­ങ്ങള്‍ തരു­മെ­ന്നു­റ­പ്പാ­ക്കി
-വ്യ­ക്ത­മായ പ്ലാ­നോ­ടു­കൂ­ടി കള­ത്തി­ലി­റ­ങ്ങിയ അവ­സ്ഥ. അവ­രു­ടെ ടീം അടു­ത്ത പത്തു വര്‍­ഷ­ത്തേ­ക്ക് ഒരി­ക്ക­ലും ഐപി­എല്‍
-ജേ­താ­ക്ക­ളാ­യി­ല്ലെ­ങ്കില്‍ ഉണ്ടാ­കാ­വു­ന്ന സഞ്ചിത നഷ്ടം എങ്ങ­നെ മറ്റു വഴി­ക­ളി­ലൂ­ടെ പരി­ഹ­രി­ക്കാം എന്ന­ത് ആദ്യ­മേ മും­ബൈ­യു­ടെ
-കണ­ക്കു­പു­സ്ത­ക­ങ്ങ­ളില്‍ ഇടം­പി­ടി­ച്ചി­രി­ക്കാം എന്നാ­ണ് പല വി­ശ­ക­ലന വി­ദ­ഗ്ദ­രു­ടെ­യും വാ­ദം­.
-
-­ബാം­ഗ്ലൂര്‍ ടീ­മി­ന്റെ കഥ കു­റ­ച്ചു വ്യ­ത്യ­സ്ഥ­മാ­ണ്. റി­ല­യന്‍­സി­നെ­പ്പോ­ലെ പബ്ലി­ക് ലി­മി­റ്റ­ഡ് കമ്പ­നി­യായ യു­ബി ഗ്രൂ­പ്പാ­ണ്
-ബാം­ഗ്ലൂര്‍ ടീ­മി­ന്റെ ഉട­മ­സ്ഥര്‍. പക്ഷെ പ്ര­ധാന പ്ര­മോ­ട്ട­റായ ­വി­ജ­യ് മല്യ മു­കേ­ഷ്-നി­താ അം­ബാ­നി ദമ്പ­തി­ക­ളില്‍ നി­ന്നു
-വ്യ­ത്യ­സ്ഥ­മാ­യി പ്ര­ശ­സ്ത സ്പോര്‍­ട്സ് ഇന്‍­വെ­സ്റ്റ­റാ­ണ്. ഫോ­ഴ്സ് ഇന്ത്യ ഫോര്‍­മു­ലാ വണ്‍ ടീ­മാ­ണ് മല്യ­യു­ടെ ഒരു പ്ര­ധാന
-സ്പോര്‍­ട്സ് നി­ക്ഷേ­പം. മറ്റൊ­രു നി­ക്ഷേ­പം ഇന്ത്യന്‍ കു­തി­ര­യോ­ട്ട രം­ഗ­ത്ത് പു­നെ സമ്രാ­ട്ടു­ക­ളെ വെ­ല്ലു­വി­ളി­ക്കു­ന്ന കു­തി­ര­ക­ളൂ­ടെ
-ഉട­മ­ക­ളായ യു­ണൈ­റ്റ­ഡ് റേ­സി­ങ് ആന്റ് ബ്ല­ഡ്സ്റ്റോ­ക്ക് ബ്രീ­ഡേ­ഴ്സാ­ണ്. ഇന്ത്യന്‍ ഫു­ട്ബാ­ളില്‍, ഈസ്റ്റ് ബം­ഗാള്‍,
-മോ­ഹന്‍ ബഗാന്‍ ടീ­മു­ക­ളു­ടെ ടൈ­റ്റില്‍ സ്പോണ്‍­സ­റാ­ണ് ­യു­ബി ഗ്രൂ­പ്പ്. മാ­ത്ര­മ­ല്ല ഈസ്റ്റ് ബം­ഗാള്‍ ക്ല­ബ്ബില്‍ അമ്പ­തു
-ശത­മാ­നം ഓഹ­രി­യും മല്യ­ക്കു സ്വ­ന്ത­മാ­യു­ണ്ട്.
+ക്രിക്കറ്റും റിലയന്‍സുമായുള്ള ബന്ധം 1987ല്‍ ഇന്ത്യന്‍ ബോര്‍ഡിനെ ഇംഗ്ലണ്ടിനു പുറത്ത് ഏകദിന ലോകകപ്പ്
+സംഘടിപ്പിക്കാന്‍ സഹായിച്ചതില്‍ തുടങ്ങുന്നു. കോണ്‍ഗ്രസ്സുകാരനായ മാധവറാവു സിന്ധ്യയുടെ ബലത്തിലാണ്
+അന്ന് റിലയന്‍സ് ലോകകപ്പ് സ്പോണ്‍സര്‍ ചെയ്തതെന്ന് ഒരു പറച്ചിലുണ്ടെങ്കിലും, നാലാം ലോകകപ്പിന് റിലയന്‍സ്
+കപ്പ് എന്ന് പേരിടാന്‍ മാത്രം സഹായങ്ങള്‍ ചെയ്തവര്‍ പിന്നീട് അത്രയ്ക്കു മഹാമനസ്കത കാട്ടിയില്ല എന്നതാണ് സത്യം.
+
+1996ല്‍ ലോകകപ്പ് ഇന്ത്യയിലെത്തുമ്പോള്‍, പുകയിലയ്ക്കപ്പുറം പുതിയ ലോക സ്വപ്നം കണ്ടു തുടങ്ങിയ ഐടിസിയുടെ
+വില്‍സ് ബ്രാന്‍ഡാണ് ടൈറ്റില്‍ സ്പോണ്‍സേഴ്സായത്. ആ റിലയന്‍സ് ക്രിക്കറ്റിന്റെ ലോകത്തേയ്ക്ക് ആഘോഷപൂര്‍‌വ്വം
+എത്തിയതിന് സാമ്പത്തിക വിശാരദന്മാര്‍ വിവിധകാരണങ്ങളാണ് നിരത്തിയത്.
+
+ആ വിശകലനങ്ങളുടെ രത്നച്ചുരുക്കം ഇതായിരുന്നു, ഏറ്റവും പതുക്കെ ലാഭമുണ്ടാക്കാന്‍ തുടങ്ങുന്ന ഫ്രാഞ്ചൈസി
+മുംബൈയായിരിക്കും. പിന്നെ, ഒരു വര്‍ഷം മൂന്നു മില്യണ്‍ വരെയൊക്കെ നഷ്ടം മുംബൈ സഹിക്കും. കാരണമോ,
+ഉടമസ്ഥരായ മുകേഷ്, നിതാ അംബാനി ദമ്പതികള്‍ക്കു ലഭിക്കുന്ന ടിവി പ്രൈം ടൈമും സൌജന്യ പരസ്യവും.
+
+%image courtesy: http://thecurrentaffairs.com/ipl-will-be-responsible-for-players-security-modi.html
+%നിത അംബാനി ബോളിവുഡ് നടി കരീന കപൂറിനും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഭാര്യ അഞ്ജലിക്കുമൊപ്പം" height="364" width="430" />
+
+ഇന്ത്യയിലെ ഏറ്റവും പണക്കാരായ ദമ്പതികള്‍ക്ക് സൌജന്യമായി തങ്ങള്‍ എത്രമാത്രം മിഡില്‍ ക്ലാസാണെന്നു
+കാണിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ അവരുടെ കമ്പനികള്‍ക്കു ചെയ്യുന്ന ഗുണങ്ങള്‍ പല മടങ്ങാണ്. മാത്രമല്ല,
+ഐപിഎല്‍ ഹോം മത്സരങ്ങള്‍ നിതാ അംബാനി തന്റെ സാമൂഹ്യസേവന സന്നദ്ധത തുറന്നു കാണിച്ച് ഉപയോഗിക്കുന്നു.
+വേറെ ഒരു മാധ്യമവും അംബാനി ദമ്പതികളുടെ സാമൂഹ്യ സേവനത്തെ ഇത്രയും പ്രകീര്‍ത്തിച്ചിട്ടുണ്ടാവില്ലെന്നുള്ളതുതന്നെ
+അവര്‍ക്കു ടീമില്‍ വരുന്ന നഷ്ടം നികത്തുന്നു. അവര്‍ക്കു സൌജന്യവിലയ്ക്കു ലഭിച്ച ക്രിക്കറ്റ് ദൈവത്തേയൂം നന്നായി ഉപയോഗിച്ച്
+നഷ്ടം കുറയ്ക്കാന്‍ സാധിച്ചിരുന്നു (സച്ചിനും സഹീറും ഹര്‍ബജനും അണിനിരന്ന 2009ല്‍ ഐഡിയ പരസ്യം ഉദാഹരണം).
+
+ഈ ഘടകങ്ങളിലൂന്നി സാമ്പത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിച്ച മുംബൈ ടീം ആവറേജ് പ്രകടനം കാഴ്ചവച്ചാല്‍പ്പോലും ഉടമസ്ഥരെ
+ഭയപ്പെടുത്താന്‍മാത്രം പ്രശ്നങ്ങളുള്ള ഒന്നായിരുന്നില്ല. ഇതിനൊപ്പം ടീം മര്‍ച്ചന്‍ഡൈസ് വിപണി കൂടി ചേര്‍ത്താല്‍ കിട്ടുന്ന
+ഫലം അമ്പരപ്പിച്ചില്ലെങ്കിലും ഒരിക്കലും നിരാശാജനകമല്ല. മാത്രമല്ല, മുംബൈ നഗരത്തെ പ്രതിനിധീകരിക്കുന്നതുകൊണ്ട് ഒരു
+പരിധിവരെ നല്ല സ്പോണ്‍സര്‍മാരെ ആകര്‍ഷിക്കാനും ടീമിനു കഴിഞ്ഞു.
+
+മുംബൈ ഏറ്റവും യാഥാസ്ഥിതികമായ രീതിയില്‍ ഒരു സ്പോര്‍ട്സ് ഫ്രാഞ്ചൈസി എങ്ങനെ നടത്താം എന്നാണ് പരീക്ഷിച്ചത്.
+ആവശ്യമില്ലാത്ത റിസ്കുകള്‍ ഒഴിവാക്കി, എല്ലായ്പ്പോഴും സാമ്പത്തിക നഷ്ടംപോലും ചില സാമൂഹിക നേട്ടങ്ങള്‍ തരുമെന്നുറപ്പാക്കി
+വ്യക്തമായ പ്ലാനോടുകൂടി കളത്തിലിറങ്ങിയ അവസ്ഥ. അവരുടെ ടീം അടുത്ത പത്തു വര്‍ഷത്തേക്ക് ഒരിക്കലും ഐപിഎല്‍
+ജേതാക്കളായില്ലെങ്കില്‍ ഉണ്ടാകാവുന്ന സഞ്ചിത നഷ്ടം എങ്ങനെ മറ്റു വഴികളിലൂടെ പരിഹരിക്കാം എന്നത് ആദ്യമേ മുംബൈയുടെ
+കണക്കുപുസ്തകങ്ങളില്‍ ഇടംപിടിച്ചിരിക്കാം എന്നാണ് പല വിശകലന വിദഗ്ദരുടെയും വാദം.
+
+ബാംഗ്ലൂര്‍ ടീമിന്റെ കഥ കുറച്ചു വ്യത്യസ്ഥമാണ്. റിലയന്‍സിനെപ്പോലെ പബ്ലിക് ലിമിറ്റഡ് കമ്പനിയായ യുബി ഗ്രൂപ്പാണ്
+ബാംഗ്ലൂര്‍ ടീമിന്റെ ഉടമസ്ഥര്‍. പക്ഷെ പ്രധാന പ്രമോട്ടറായ വിജയ് മല്യ മുകേഷ്-നിതാ അംബാനി ദമ്പതികളില്‍ നിന്നു
+വ്യത്യസ്ഥമായി പ്രശസ്ത സ്പോര്‍ട്സ് ഇന്‍വെസ്റ്ററാണ്. ഫോഴ്സ് ഇന്ത്യ ഫോര്‍മുലാ വണ്‍ ടീമാണ് മല്യയുടെ ഒരു പ്രധാന
+സ്പോര്‍ട്സ് നിക്ഷേപം. മറ്റൊരു നിക്ഷേപം ഇന്ത്യന്‍ കുതിരയോട്ട രംഗത്ത് പുനെ സമ്രാട്ടുകളെ വെല്ലുവിളിക്കുന്ന കുതിരകളൂടെ
+ഉടമകളായ യുണൈറ്റഡ് റേസിങ് ആന്റ് ബ്ലഡ്സ്റ്റോക്ക് ബ്രീഡേഴ്സാണ്. ഇന്ത്യന്‍ ഫുട്ബാളില്‍, ഈസ്റ്റ് ബംഗാള്‍,
+മോഹന്‍ ബഗാന്‍ ടീമുകളുടെ ടൈറ്റില്‍ സ്പോണ്‍സറാണ് യുബി ഗ്രൂപ്പ്. മാത്രമല്ല ഈസ്റ്റ് ബംഗാള്‍ ക്ലബ്ബില്‍ അമ്പതു
+ശതമാനം ഓഹരിയും മല്യക്കു സ്വന്തമായുണ്ട്.
%image courtesy: http://www.bollywoodraj.com/2010/04/deepika-padukone-with-siddharth-mallya.html
-­മ­ല്യ­യു­ടെ സ്പോര്‍­ട്സ് നി­ക്ഷേ­പ­ങ്ങ­ളു­ടെ ഒരു പ്ര­ത്യേ­ക­ത­യെ­ന്തെ­ന്നാല്‍, അവ­യെ­ല്ലാം യു­ബി ഗ്രൂ­പ്പി­ന്റെ പ്ര­ധാന ബി­സി­ന­സ്സായ
-മദ്യ­ക്ക­ച്ച­വ­ട­ത്തെ പരി­പോ­ഷി­ക്കു­ന്ന തര­ത്തി­ലാ­ണ് പ്ലേ­സ് ചെ­യ്തി­രി­ക്കു­ന്ന­തെ­ന്നാ­ണ്. ഇന്ത്യ­യില്‍ കു­തി­ര­യോ­ട്ട­വും പന്ത­യ­വും
-നട­ത്തു­ന്ന വലിയ പണ­ക്കാ­രു­ടെ­യി­ട­യില്‍ സ്വ­ന്തം ബ്രാന്‍­ഡു­ക­ളു­ടെ സ്വാ­ധീ­നം വര്‍­ധി­പ്പി­ക്കാ­നാ­ണ് മല്യ കു­തി­ര­ക­ളെ
-ഉപ­യോ­ഗി­ക്കു­ന്ന­ത്. ഫോര്‍­മുല വണ്ണി­ന്റെ പ്ര­ഭ­വ­സ്ഥാ­ന­മായ യൂ­റോ­പ്പി­ലെ യു­ബി ഗ്രൂ­പ്പി­ന്റെ അടി­ത്തറ വി­പു­ലീ­ക­രി­ക്കു­ന്ന­തി­നാ­ണ്
-ഫോ­ഴ്സ് ഇന്ത്യ ടീ­മി­നെ മല്യ ഉപ­യോ­ഗി­ക്കു­ന്ന­ത്. ബം­ഗാ­ളി­ലെ സാ­ധാ­രണ കു­ടി­യ­ന്മാ­രാ­ണ് കൊല്‍­ക­ത്ത ടീ­മു­ക­ളി­ലൂ­ടെ
-ലക്ഷ്യ­മാ­ക്കി­യ­തെ­ങ്കില്‍, ഐപി­എല്‍ ടീം അഖി­ലേ­ന്ത്യാ­ത­ല­ത്തില്‍ ക്രി­ക്ക­റ്റ് ആരാ­ധ­ക­രു­ടെ പ്ര­ധാന ബ്രാന്‍­ഡാ­വു­ന്ന­തി­നു­ള്ള
-അട­വാ­യി­രു­ന്നു. എന്റര്‍­ടൈന്‍­മൈ­ന്റ് ആന്റ് സ്പോര്‍­ട്സ് ഡയ­റ­ക്റ്റു­മാ­യി സഹ­ക­രി­ച്ച് റോ­യല്‍ ചാ­ല­ഞ്ചേ­ഴ്സ് സ്പോര്‍­ട്സ്
-വി­വിധ നഗ­ര­ങ്ങ­ളി­ലെ ക്ല­ബ്ബു­ക­ളില്‍ നട­ത്തു­ന്ന ഐപി­എല്‍ രാ­വു­കള്‍ ഈ സ്ട്രാ­റ്റ­ജി­യു­ടെ നേ­രു­ദാ­ഹ­ര­ണ­മാ­ണ്.
-
-അ­തു­കൊ­ണ്ടു തന്നെ പു­റ­മേ­നി­ന്നു­ള്ള സ്പോണ്‍­സര്‍­മാ­രെ പ്രോ­ത്സാ­ഹി­പ്പി­ക്കാ­ത്ത മല്യ­യു­ടെ നയം കാ­ര്യ­ങ്ങള്‍ കൂ­ടു­തല്‍
-വ്യ­ക്ത­മാ­ക്കു­ന്നു. അതി­നാല്‍ റോ­യല്‍ ചാ­ല­ഞ്ചേ­ഴ്സ് ബാം­ഗ്ലൂര്‍ ടീം ഉണ്ടാ­ക്കു­ന്ന ലാ­ഭ­ത്തില്‍ ഐപി­എല്‍ മാ­മാ­ങ്ക­ത്തില്‍
-നി­ന്ന് മല്യ­യു­ടെ മദ്യ ബ്രാ­ന്റു­കള്‍ ഉണ്ടാ­ക്കു­ന്ന ലാ­ഭം കൂ­ടി ചേര്‍­ക്കേ­ണ്ട­താ­ണ്. ഇത്ത­ര­ത്തില്‍ ഐപി­എ­ല്ലി­ലെ വില കൂ­ടിയ
-രണ്ടു ടീ­മു­ക­ളും വ്യ­ക്ത­മായ ബി­സി­ന­സ്സ് ലക്ഷ്യ­ങ്ങ­ളും കണ­ക്കു­ക­ളു­മാ­യാ­ണ് ആളു­ക­ളെ അമ്പ­ര­പ്പി­ക്കു­ന്ന­തെ­ങ്കില്‍ നേ­രെ
-എതിര്‍ ധ്രു­വ­ത്തില്‍ നില്‍­ക്കു­ന്ന വമ്പന്‍­മാ­രു­മു­ണ്ട്. അവ­രെ­ക്കു­റി­ച്ച് അടുത്ത ലേ­ഖ­ന­ത്തില്‍.
+മല്യയുടെ സ്പോര്‍ട്സ് നിക്ഷേപങ്ങളുടെ ഒരു പ്രത്യേകതയെന്തെന്നാല്‍, അവയെല്ലാം യുബി ഗ്രൂപ്പിന്റെ പ്രധാന ബിസിനസ്സായ
+മദ്യക്കച്ചവടത്തെ പരിപോഷിക്കുന്ന തരത്തിലാണ് പ്ലേസ് ചെയ്തിരിക്കുന്നതെന്നാണ്. ഇന്ത്യയില്‍ കുതിരയോട്ടവും പന്തയവും
+നടത്തുന്ന വലിയ പണക്കാരുടെയിടയില്‍ സ്വന്തം ബ്രാന്‍ഡുകളുടെ സ്വാധീനം വര്‍ധിപ്പിക്കാനാണ് മല്യ കുതിരകളെ
+ഉപയോഗിക്കുന്നത്. ഫോര്‍മുല വണ്ണിന്റെ പ്രഭവസ്ഥാനമായ യൂറോപ്പിലെ യുബി ഗ്രൂപ്പിന്റെ അടിത്തറ വിപുലീകരിക്കുന്നതിനാണ്
+ഫോഴ്സ് ഇന്ത്യ ടീമിനെ മല്യ ഉപയോഗിക്കുന്നത്. ബംഗാളിലെ സാധാരണ കുടിയന്മാരാണ് കൊല്‍കത്ത ടീമുകളിലൂടെ
+ലക്ഷ്യമാക്കിയതെങ്കില്‍, ഐപിഎല്‍ ടീം അഖിലേന്ത്യാതലത്തില്‍ ക്രിക്കറ്റ് ആരാധകരുടെ പ്രധാന ബ്രാന്‍ഡാവുന്നതിനുള്ള
+അടവായിരുന്നു. എന്റര്‍ടൈന്‍മൈന്റ് ആന്റ് സ്പോര്‍ട്സ് ഡയറക്റ്റുമായി സഹകരിച്ച് റോയല്‍ ചാലഞ്ചേഴ്സ് സ്പോര്‍ട്സ്
+വിവിധ നഗരങ്ങളിലെ ക്ലബ്ബുകളില്‍ നടത്തുന്ന ഐപിഎല്‍ രാവുകള്‍ ഈ സ്ട്രാറ്റജിയുടെ നേരുദാഹരണമാണ്.
+
+അതുകൊണ്ടു തന്നെ പുറമേനിന്നുള്ള സ്പോണ്‍സര്‍മാരെ പ്രോത്സാഹിപ്പിക്കാത്ത മല്യയുടെ നയം കാര്യങ്ങള്‍ കൂടുതല്‍
+വ്യക്തമാക്കുന്നു. അതിനാല്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം ഉണ്ടാക്കുന്ന ലാഭത്തില്‍ ഐപിഎല്‍ മാമാങ്കത്തില്‍
+നിന്ന് മല്യയുടെ മദ്യ ബ്രാന്റുകള്‍ ഉണ്ടാക്കുന്ന ലാഭം കൂടി ചേര്‍ക്കേണ്ടതാണ്. ഇത്തരത്തില്‍ ഐപിഎല്ലിലെ വില കൂടിയ
+രണ്ടു ടീമുകളും വ്യക്തമായ ബിസിനസ്സ് ലക്ഷ്യങ്ങളും കണക്കുകളുമായാണ് ആളുകളെ അമ്പരപ്പിക്കുന്നതെങ്കില്‍ നേരെ
+എതിര്‍ ധ്രുവത്തില്‍ നില്‍ക്കുന്ന വമ്പന്‍മാരുമുണ്ട്. അവരെക്കുറിച്ച് അടുത്ത ലേഖനത്തില്‍.
(10 May 2010)\footnote{http://malayal.am/പലവക/പരമ്പര/ബിസിനസ്-ലീഗ്/5378/അംബാനി-മുതല്‍-മല്യ-വരെ}
\newpage
diff --git a/asterix.tex b/asterix.tex
index b3037b9..df87fdd 100644
--- a/asterix.tex
+++ b/asterix.tex
@@ -1,133 +1,133 @@
\secstar{ആസ്റ്റെറിക്സിന്റെ സാഹസിക കഥകള്‍}
\vskip 2pt
-ലോ­ക­മെ­മ്പാ­ടു­മു­ള്ള കു­ട്ടി­ക­ളു­ടെ­യും മു­തിര്‍­ന്ന­വ­രു­ടെ­യും പ്രീ­തി പി­ടി­ച്ചു പറ്റി­യ­വ­യാ­ണു് "ആ­സ്റ്റെ­റി­ക്സി­ന്റെ സാ­ഹ­സിക
-കഥ­കള്‍ (Adventures of Asterix the Gaul)". ഫ്രാ­ങ്കോ-ബെല്‍­ജി­യന്‍ പാ­ര­മ്പ­ര്യ­ത്തി­ലു­ള്ള കോ­മി­ക്കു­ക­ളില്‍
-(ഇം­ഗ്ലീ­ഷു­കാര്‍­ക്കി­തു ഗ്രാ­ഫി­ക് നോ­വ­ലു­ക­ളാ­ണു്) എറ്റ­വും ജന­പ്രീ­തി­യു­ള്ള­വ­യി­ലൊ­ന്നാ­ണി­തു്. വില്‍­പ്പ­ന­ക്ക­ണ­ക്കു­കള്‍ പ്ര­കാ­രം
-സൃ­ഷ്ടാ­ക്ക­ളായ റെ­നെ ഗോ­സി­ന്നി­യും ആല്‍­ബെര്‍­ട്ട് ഉദേര്‍­സോ­യും ഫ്രാന്‍­സി­നു പു­റ­ത്തു ഏറ്റ­വും ജന­പ്രീ­തി­യു­ള്ള ഫ്ര­ഞ്ച്
-എഴു­ത്തു­കാ­രാ­ണെ­ന്നു പറ­യു­മ്പോള്‍­ത്ത­ന്നെ പ്ര­ചാ­ര­ത്തി­ന്റെ വലി­പ്പം ഊഹി­ക്കാ­മ­ല്ലോ.
-
-ഇ­തു­വ­രെ 34 പു­സ്ത­ക­ങ്ങള്‍ ആസ്റ്റെ­റി­ക്സി­ന്റെ കഥ­ക­ളു­മാ­യി പു­റ­ത്തി­റ­ങ്ങി­യി­ട്ടു­ണ്ട്. 1959 ല്‍ പൈ­ലെ­റ്റെ മാ­ഗ­സി­നില്‍
-പര­മ്പ­ര­യാ­യി പ്ര­സി­ദ്ധീ­ക­രി­ച്ചു തു­ട­ങ്ങിയ ആസ്റ്റെ­റി­ക്സ്, പു­സ്ത­ക­മാ­യി ആദ്യം പു­റ­ത്തി­റ­ങ്ങു­ന്ന­തു് 1961­ലാ­ണു്. അതി­നു
-ശേ­ഷം 77ല്‍ ഗോ­സി­ന്നി­യു­ടെ മര­ണം വരെ ഏതാ­ണ്ടെ­ല്ലാ വര്‍­ഷ­വും ഒന്നെ­ന്ന കണ­ക്കില്‍ പു­സ്ത­ക­ങ്ങള്‍ ഇറ­ങ്ങി­യി­ട്ടു­ണ്ട്.
-അതു­വ­രെ കഥ­യും ആശ­യ­വും ഗോ­സി­ന്നി­യു­ടെ വക­യും വര ഉദേര്‍­സോ­യു­ടേ­തു­മാ­യി­രു­ന്നു. ഗോ­സി­ന്നി­യു­ടെ മര­ണ­ശേ­ഷം
-പത്തു പു­സ്ത­ക­ങ്ങള്‍ ഉദേര്‍­സോ തന്നെ വര­യ്ക്കു­ക­യും എഴു­തു­ക­യും ചെ­യ്ത് പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്.
-
-ആ­സ്റ്റെ­റി­ക്സ് കോ­മി­ക്കി­ന്റെ പശ്ചാ­ത്ത­ലം ഫ്ര­ഞ്ച് പ്ര­വ­ശ്യ­യായ അര്‍­മോ­റി­ക്ക­യി­ലു­ള്ള പേ­രി­ല്ലാ­ത്ത ഒരു ഗ്രാ­മ­മാ­ണു്.
-റോ­മന്‍ അധി­നി­വേ­ശ­ത്തെ വെര്‍­സിന്‍­ഗെ­റ്റോ­റി­ക്സി­ന്റെ കീ­ഴ­ട­ങ്ങ­ലി­നു ശേ­ഷ­വും പ്ര­തി­രോ­ധി­ക്കു­ന്ന­വ­രാ­ണു് ഗ്രാ­മ­വാ­സി­കള്‍
-(ജൂ­ലി­യ­സ് സീ­സ­റെ എതിര്‍­ക്കു­ക­യും അവ­സാ­നം കീ­ഴ­ട­ക്ക­പ്പെ­ട്ട് റോ­മില്‍ വധ­ശി­ക്ഷ­യ്ക്കു വി­ധേ­യ­നാ­ക്ക­പ്പെ­ടു­ക­യും ചെ­യ്ത
-ഒരു യഥാര്‍­ത്ഥ ചരി­ത്ര കഥാ­പാ­ത്ര­മാ­ണു് വെര്‍സിന്‍ഗെറ്റോറിക്സ്). അതി­ന­വ­രെ സഹാ­യി­ക്കു­ന്ന­താ­വ­ട്ടെ ഗ്രാമ ­
-മ­ന്ത്ര­വാ­ദി­ (druid) ആയ ഗെ­റ്റാ­ഫി­ക്സി­ന്റെ അമാ­നു­ഷിക ശക്തി നല്‍­കു­ന്ന മരു­ന്നും­.
-
-­നാ­യ­ക­നായ ആ­സ്റ്റെ­റി­ക്സ് കര്‍­മ്മം കൊ­ണ്ടു് ഒരു യോ­ദ്ധാ­വാ­ണെ­ങ്കി­ലും ഒരു യോ­ദ്ധാ­വി­ന്റെ ശരീ­ര­മൊ­ന്നു­മ­ല്ല അദ്ദേ­ഹ­ത്തി­നു്.
-കു­റി­യ­വ­നായ ആസ്റ്റെ­റി­ക്സ് പ്ര­ശ്ന­ങ്ങ­ളെ നേ­രി­ടു­ന്ന­തും പരി­ഹ­രി­ക്കു­ന്ന­തും ബു­ദ്ധി­യു­പ­യോ­ഗി­ച്ചാ­ണു്. ആസ്റ്റെ­റി­ക്സി­ന്റെ
-ശാ­രീ­രി­ക­മായ പോ­രാ­യ്മ­ക­ളെ പരി­ഹ­രി­ക്കു­ന്ന­തു് ഉറ്റ കൂ­ട്ടു­കാ­ര­നും ഭീ­മാ­കാ­ര­നും ചെ­റു­പ്പ­ത്തി­ലെ അത്ഭുത മരു­ന്നി­ന്റെ
-കല­ത്തില്‍ വീ­ണ­തു കൊ­ണ്ടു് സ്ഥി­ര­മാ­യി അതി­ന്റെ ശക്തി­യു­ള്ള­വ­നു­മായ ഒബ്ലി­ക്സാ­ണു്. ഗ്രാ­മ­ത്തി­ലെ ഏക മെന്‍­ഹിര്‍
-ക്വാ­റി­യു­ട­മ­യാ­ണു് ഒബ്ലി­ക്സ്.
+ലോകമെമ്പാടുമുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രീതി പിടിച്ചു പറ്റിയവയാണു് "ആസ്റ്റെറിക്സിന്റെ സാഹസിക
+കഥകള്‍ (Adventures of Asterix the Gaul)". ഫ്രാങ്കോ-ബെല്‍ജിയന്‍ പാരമ്പര്യത്തിലുള്ള കോമിക്കുകളില്‍
+(ഇംഗ്ലീഷുകാര്‍ക്കിതു ഗ്രാഫിക് നോവലുകളാണു്) എറ്റവും ജനപ്രീതിയുള്ളവയിലൊന്നാണിതു്. വില്‍പ്പനക്കണക്കുകള്‍ പ്രകാരം
+സൃഷ്ടാക്കളായ റെനെ ഗോസിന്നിയും ആല്‍ബെര്‍ട്ട് ഉദേര്‍സോയും ഫ്രാന്‍സിനു പുറത്തു ഏറ്റവും ജനപ്രീതിയുള്ള ഫ്രഞ്ച്
+എഴുത്തുകാരാണെന്നു പറയുമ്പോള്‍ത്തന്നെ പ്രചാരത്തിന്റെ വലിപ്പം ഊഹിക്കാമല്ലോ.
+
+ഇതുവരെ 34 പുസ്തകങ്ങള്‍ ആസ്റ്റെറിക്സിന്റെ കഥകളുമായി പുറത്തിറങ്ങിയിട്ടുണ്ട്. 1959 ല്‍ പൈലെറ്റെ മാഗസിനില്‍
+പരമ്പരയായി പ്രസിദ്ധീകരിച്ചു തുടങ്ങിയ ആസ്റ്റെറിക്സ്, പുസ്തകമായി ആദ്യം പുറത്തിറങ്ങുന്നതു് 1961ലാണു്. അതിനു
+ശേഷം 77ല്‍ ഗോസിന്നിയുടെ മരണം വരെ ഏതാണ്ടെല്ലാ വര്‍ഷവും ഒന്നെന്ന കണക്കില്‍ പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ട്.
+അതുവരെ കഥയും ആശയവും ഗോസിന്നിയുടെ വകയും വര ഉദേര്‍സോയുടേതുമായിരുന്നു. ഗോസിന്നിയുടെ മരണശേഷം
+പത്തു പുസ്തകങ്ങള്‍ ഉദേര്‍സോ തന്നെ വരയ്ക്കുകയും എഴുതുകയും ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
+
+ആസ്റ്റെറിക്സ് കോമിക്കിന്റെ പശ്ചാത്തലം ഫ്രഞ്ച് പ്രവശ്യയായ അര്‍മോറിക്കയിലുള്ള പേരില്ലാത്ത ഒരു ഗ്രാമമാണു്.
+റോമന്‍ അധിനിവേശത്തെ വെര്‍സിന്‍ഗെറ്റോറിക്സിന്റെ കീഴടങ്ങലിനു ശേഷവും പ്രതിരോധിക്കുന്നവരാണു് ഗ്രാമവാസികള്‍
+(ജൂലിയസ് സീസറെ എതിര്‍ക്കുകയും അവസാനം കീഴടക്കപ്പെട്ട് റോമില്‍ വധശിക്ഷയ്ക്കു വിധേയനാക്കപ്പെടുകയും ചെയ്ത
+ഒരു യഥാര്‍ത്ഥ ചരിത്ര കഥാപാത്രമാണു് വെര്‍സിന്‍ഗെറ്റോറിക്സ്). അതിനവരെ സഹായിക്കുന്നതാവട്ടെ ഗ്രാമ
+മന്ത്രവാദി (druid) ആയ ഗെറ്റാഫിക്സിന്റെ അമാനുഷിക ശക്തി നല്‍കുന്ന മരുന്നും.
+
+നായകനായ ആസ്റ്റെറിക്സ് കര്‍മ്മം കൊണ്ടു് ഒരു യോദ്ധാവാണെങ്കിലും ഒരു യോദ്ധാവിന്റെ ശരീരമൊന്നുമല്ല അദ്ദേഹത്തിനു്.
+കുറിയവനായ ആസ്റ്റെറിക്സ് പ്രശ്നങ്ങളെ നേരിടുന്നതും പരിഹരിക്കുന്നതും ബുദ്ധിയുപയോഗിച്ചാണു്. ആസ്റ്റെറിക്സിന്റെ
+ശാരീരികമായ പോരായ്മകളെ പരിഹരിക്കുന്നതു് ഉറ്റ കൂട്ടുകാരനും ഭീമാകാരനും ചെറുപ്പത്തിലെ അത്ഭുത മരുന്നിന്റെ
+കലത്തില്‍ വീണതു കൊണ്ടു് സ്ഥിരമായി അതിന്റെ ശക്തിയുള്ളവനുമായ ഒബ്ലിക്സാണു്. ഗ്രാമത്തിലെ ഏക മെന്‍ഹിര്‍
+ക്വാറിയുടമയാണു് ഒബ്ലിക്സ്.
%Oblix.jpg
-­ശ­ക്ത­നും കൂ­ട്ടു­കാ­ര­നു വേ­ണ്ടി ജീ­വന്‍ കള­യു­ന്ന­വ­നു­മാ­ണെ­ങ്കി­ലും ഒ­ബ്ലി­ക്സ് കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി ആലോ­ച­ന­യൊ­ന്നു­മി­ല്ലാ­ത്ത
-കൂ­ട്ട­ത്തി­ലാ­ണു്. ദി­വ­സ­വും രണ്ടു­മൂ­ന്നു പൊ­രി­ച്ച കാ­ട്ടു­പ­ന്നി­ക­ളും (wild boar) കൈ­ത്ത­രി­പ്പു തീര്‍­ക്കാന്‍ ഇട­യ്ക്കു ചില റോ­മന്‍
-പട്ടാ­ള­ക്കാ­രെ­യും കി­ട്ടി­യാല്‍ മൂ­പ്പര്‍ ഹാ­പ്പി­യാ­ണു്. പില്‍­ക്കാല കോ­മി­ക്കു­ക­ളില്‍ അര്‍­മോ­റി­ക്ക­യി­ലെ നാ­ലു ക്യാ­മ്പു­ക­ളി­ലെ
-നി­യ­മ­നം റോ­മന്‍ പട്ടാ­ള­ത്തില്‍ ഒരു ശി­ക്ഷ­യോ­ള­മെ­ത്തിയ കാ­ല­ത്തു്, "ന­ല്ല പട്ടാ­ള­ക്കാ­രെ ഇങ്ങോ­ട്ട­യ­ക്കാ­തെ നമ്മ­ളെ
-പ്ര­കോ­പി­പ്പി­ച്ച് ഇവി­ടു­ത്തെ സമാ­ധാ­നാ­ന്ത­രീ­ക്ഷം തകര്‍­ക്കാന്‍ ശ്ര­മി­ക്കു­ക­യാ­ണു സീ­സ­റും സെ­ന­റ്റും" എന്നു വരെ ഒരി­ട­ത്തു്
-ഒബ്ലി­ക്സ് പരാ­തി പറ­യു­ന്നു­ണ്ടു്.
-
-ആ­കെ ഗോ­ളില്‍ കീ­ഴ­ട­ങ്ങാ­തെ നില്‍­ക്കു­ന്ന ഈ ഒരേ­യൊ­രു ഗ്രാ­മ­ത്തി­നു ­സീ­സര്‍ ഉപ­രോ­ധം തീര്‍­ത്താ­ണു് മട­ങ്ങി­യ­തു്.
-നാ­ലു സൈ­നിക ക്യാ­മ്പു­ക­ളാ­ണു് ഈ ചെ­റു കട­ലോര ഗ്രാ­മ­ത്തി­നു ഉപ­രോ­ധം തീര്‍­ത്തി­രു­ന്ന­തു്. അക്വേ­റി­യം, ടോ­ടോ­റം,
-ലൌ­ഡാ­നും, കോ­മ്പെന്‍­ഡി­യം ക്യാ­മ്പു­ക­ളാ­ണു് അവ.
-
-ആ­ദ്യ കോ­മി­ക്കു­ക­ളില്‍ വള­രെ സീ­രി­യ­സ്സ് ആയി­ത്ത­ന്നെ പ്ര­തി­രോ­ധ­ത്തി­ന്റെ അവ­സാ­ന­ക­ണ്ണി­യെ ഇല്ലാ­താ­ക്കാന്‍
-ശ്ര­മി­ക്കു­ന്ന സൈ­നിക മേ­ധാ­വി­ക­ളെ­യും സൈ­നി­ക­രെ­യു­മാ­ണു് നമ്മള്‍ കാ­ണു­ന്ന­തു്. എന്നാല്‍ കാ­ലം ചെ­ല്ലും തോ­റും
-സീ­സര്‍ വരെ പല കാ­ര്യ­ങ്ങ­ളി­ലും ഗ്രാ­മ­വാ­സി­ക­ളോ­ടു സന്ധി ചെ­യ്യു­ക­യും സഹാ­യം സ്വീ­ക­രി­ക്കു­ക­യും (Asterix the
-Legionary, Asterix and Son തു­ട­ങ്ങി­യവ ഉദാ­ഹ­ര­ണം) ചെ­യ്യു­മ്പോള്‍ സൈ­നി­ക­രു­ടെ മനോ­ഭാ­വ­വും മാ­റു­ന്നു­ണ്ടു്.
-
-­പു­തിയ ദേ­ശ­ങ്ങള്‍ കീ­ഴ­ട­ക്കു­ന്ന സാ­മ്രാ­ജ്യ­ത്തി­നു് പഴയ അധി­നി­വേ­ശ­ങ്ങ­ളി­ലെ പ്ര­ശ്ന­ങ്ങള്‍ താ­ര­മേ­ന്യ നി­സ്സാ­ര­വും
-ആഭ്യ­ന്ത­ര­വു­മാ­കു­ന്ന­തി­ന്റെ പ്ര­ത്യ­ക്ഷ ഉദാ­ഹ­ര­ണ­മാ­യാ­ണു് ഇതു എടു­ത്തു കാ­ണി­ച്ചി­രി­ക്കു­ന്ന­തു്. ഒരി­ട­ത്തു സീ­സര്‍ തന്നെ
-കു­ഴി­മ­ടി­യ­നും മദ്യ­പ­നു­മായ ഒരു പട­യാ­ളി­യെ ഒരു പാ­ഠം പഠി­പ്പി­യ്ക്കാ­നാ­യി പി­രി­ഞ്ഞു പോ­കല്‍ ബോ­ണ­സ്സാ­യി ഈ ഗ്രാ­മം
-എഴു­തി­ക്കൊ­ടു­ക്കു­ന്നു­ണ്ടു്. ഇത്ത­ര­ത്തില്‍ നി­സ്സാ­ര­രും സാ­മ്രാ­ജ്യ­ത്തി­നു അഭി­മാ­ന­ക്ഷ­ത­മ­ല്ലാ­തെ വലിയ ദോ­ഷ­മി­ല്ലാ­ത്ത­തു­മായ
-ചെ­റു­ത്തു നില്‍­പ്പു­ക­ളോ­ടു­ള്ള അധി­കാ­രി­ക­ളു­ടെ മനോ­ഭാ­വ­ത്തെ വള­രെ വ്യ­ക്ത­മാ­യും സര­സ­മാ­യും ചി­ത്രീ­ക­രി­ച്ചി­ട്ടു­ണ്ടു്
-ഗോ­സി­ന്നി­യും ഉദേര്‍­സോ­യും­.
-
-50 വര്‍­ഷ­ത്തി­നു­ള്ളില്‍ ആസ്റ്റെ­റി­ക്സും ഒബ്ലി­ക്സു­മ­ട­ക്കം കോ­മി­ക്കി­ലെ എല്ലാ കഥാ­പാ­ത്ര­ങ്ങ­ളും വര­യി­ലും ആശ­യ­ത്തി­ലും സ്വ­ന്തം
-വ്യ­ക്തി­ത്വ­വും വ്യ­ക്ത­ത­യും നേ­ടി­യെ­ടു­ത്തു­വെ­ന്നു പറ­യാം. ആസ്റ്റെ­റി­ക്സും ഒബ്ലി­ക്സും ഗെ­റ്റാ­ഫി­ക്സു­മ­ല്ലാ­തെ ഒരു പി­ടി കഥാ­പാ­ത്ര­ങ്ങള്‍
-വേ­റെ­യു­മു­ണ്ടു് കോ­മി­ക്കില്‍. ഗ്രാ­മ­മു­ഖ്യന്‍ വൈ­റ്റല്‍ സ്റ്റാ­റ്റി­സ്റ്റി­ക്സും, ഭാ­ര്യ­യും ലു­റ്റേ­ഷ്യ(­പാ­രീ­സ­ട­ങ്ങു­ന്ന പ്ര­വ­ശ്യ)­ക്കാ­രി­യു­മായ
-ഇമ്പെ­ടി­മെ­ന്റ­യും, മീന്‍ കച്ച­വ­ട­ക്കാ­രന്‍ അണ്‍­ഹൈ­ജെ­നി­ക്സും ഭാ­ര്യ ബാ­ക്റ്റീ­ര­യ­യും, കൊ­ല്ലന്‍ ഫു­ള്ളി­ഓ­ട്ടോ­മാ­റ്റി­ക്സും ഭാ­ര്യ­യും,
-ഗ്രാ­മ­ത്തി­ലെ പ്ര­ധാ­ന­വ­യ­സ്സ­നായ ജെ­റി­യാ­ട്രി­ക്സും അയാ­ളു­ടെ ചെ­റു­പ്പ­ക്കാ­രി­യായ ഭാ­ര്യ­യും, ഗ്രാ­മ­ത്തി­ന്റെ ഗാ­യ­കന്‍
-കാ­ക­ഫോ­ണി­ക്സ്, എന്നി­വ­രെ കൂ­ടാ­തെ ജൂ­ലി­യ­സ് സീ­സ­റും ഒരു പ്ര­ധാന കഥാ­പാ­ത്ര­മാ­ണു്.
-
-%ആ­സ്റ്റെ­റി­ക്സ് കഥാ­പാ­ത്ര­ങ്ങള്‍
-
-­ലു­റ്റേ­ഷ്യ­യില്‍ വെ­ച്ച് ഒബ്ലി­ക്സി­ന്റെ കൂ­ടെ­ക്കു­ടിയ ഡോ­ഗ്മാ­റ്റി­ക്സ് എന്ന വളര്‍­ത്തു­നാ­യ­യും എന്നും ഗ്രാ­മ­ത്തെ കൂ­കി­യു­ണര്‍­ത്തു­ന്ന
-പൂ­വന്‍­കോ­ഴി­യും ആവര്‍­ത്തി­യ്ക്കു­ന്ന മൃഗ കഥാ­പാ­ത്ര­ങ്ങ­ളാ­ണു്. മാ­ത്ര­മ­ല്ല സ്ഥി­ര­മാ­യി ഫ്രേ­മു­ക­ളില്‍ ആവര്‍­ത്തി­യ്ക്ക­പ്പെ­ടു­ന്ന
-സാ­ന്നി­ധ്യ­മാ­ണു് കോ­ഴി­കള്‍. ഗ്രാ­മ­ത്തി­ലെ എന്തു പ്ര­ധാന സം­ഭ­വ­ത്തി­ന്റെ ഫ്രേ­മി­ലും ഒരു കോ­ഴി­യെ­യെ­ങ്കി­ലും ഉദേര്‍­സോ
-ഉള്‍­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടാ­കും. ഗോ­ളി­ന്റെ ചി­ഹ്ന­മാ­ണു കോ­ഴി എന്ന­തു മാ­ത്ര­മാ­ണോ ഇതി­നു കാ­ര­ണം? ഉദേര്‍­സോ­യു­ടെ തന്നെ
-വാ­ക്കു­ക­ളില്‍ കോ­ഴി­യെ വര­യ്ക്കാന്‍ തനി­യ്ക്കി­ഷ്ട­മാ­യ­തു കൊ­ണ്ടാ­ണെ­ന്നൊ­രു ഒഴു­ക്കന്‍ വി­ശ­ദീ­ക­ര­ണ­മാ­ണു നമു­ക്കു കി­ട്ടി­യി­ട്ടു­ള്ള­തു്.
-
-ആ­ദ്യ­ക­ഥ­ക­ളില്‍ അത്ഭു­ത­മ­രു­ന്നി­ന്റെ സഹാ­യ­ത്തോ­ടെ ലക്ഷ്യം സാ­ധി­ച്ചു വരു­ന്ന ആസ്റ്റെ­റി­ക്സും ഒബ്ലി­ക്സും എന്ന
-ഇതി­വൃ­ത്ത­ത്തില്‍­ത്ത­ന്നെ കി­ട­ന്നു കറ­ങ്ങിയ കഥ­കള്‍ പി­ന്നീ­ടു വ്യ­ത്യ­സ്ത ഇതി­വൃ­ത്ത­ങ്ങ­ളും ആഖ്യാ­ന­ങ്ങ­ളും തേ­ടി­ത്തു­ട­ങ്ങി.
-'ആ­സ്റ്റെ­റി­ക്സ് ആന്‍­ഡ് ദ ബി­ഗ് ഫൈ­റ്റി­'­ലാ­ണു് അത്ഭുത മരു­ന്നി­ല്ലാ­തെ­ത­ന്നെ ലക്ഷ്യം കാ­ണു­ന്ന രീ­തി­യില്‍ ആദ്യം
-കഥ­യ­വ­സാ­നി­ക്കു­ന്ന­തു്. പി­ന്നീ­ട് "ആ­സ്റ്റെ­റി­ക്സ് ഇന്‍ ബ്രി­ട്ട­ണി­ലും" ഇതാ­വര്‍­ത്തി­യ്ക്ക­പ്പെ­ട്ടു­.
-
-­പി­ന്നീ­ടു പല കോ­മി­ക്കു­ക­ളി­ലും ലോ­ക­വി­ഷ­യ­ങ്ങ­ളും ആഖ്യാ­ന­ങ്ങ­ളു­ടെ ഭാ­ഗ­മാ­യി. അത്‌­ല­റ്റി­ക്സില്‍ ഉത്തേ­ജക
-മരു­ന്നു­പ­യോ­ഗം വ്യാ­പ­ക­മാ­യ­തി­നെ പു­രാ­തന ഒളി­മ്പി­ക്സി­നെ കൂ­ട്ടു പി­ടി­ച്ചാ­ണു് ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്ന­തു്. കമ്പോ­ള­ത്തി­നേ­യും
-ബൂര്‍­ഷ്വാ­സി­യെ­യും തൊ­ഴി­ലാ­ളി­വര്‍­ഗ്ഗ­സ­മ­ര­ത്തെ­യും ആഗോ­ള­വ­ത്ക­ര­ണ­ത്തേ­യും വി­വി­ധ­ങ്ങ­ളായ സാ­മ്പ­ത്തിക
-ശാ­സ്ത്ര­പ­ഠ­ന­ത്തി­ന്റെ മെ­ക്ക­ക­ളെ­യും പ്ര­തി­നി­ധീ­ക­രി­ച്ചു "ഒ­ബ്ലി­ക്സ് ആന്‍­ഡ് കോ­"­യി­ലെ അന്താ­രാ­ഷ്ട്ര മെന്‍­ഹിര്‍ മാര്‍­ക്ക­റ്റും
-സ്വ­ദേ­ശി മെന്‍­ഹിര്‍ നിര്‍­മ്മാ­താ­ക്ക­ളു­ടെ റോ­മന്‍ റോ­ഡ് ഉപ­രോ­ധ­വും ലാ­റ്റിന്‍ സ്കൂള്‍ ഓഫ് ഇക്ക­ണോ­മി­ക്സില്‍ പഠി­ച്ച കയ­സ്
-പ്ര­പോ­സ്റ്റ­റ­സും ഒക്കെ. ഴാ­ക് ഷി­റാ­ക്കി­ന്റെ നേ­തൃ­ത്വ­ത്തില്‍ ഫ്രാന്‍­സില്‍ സ്ഥാ­ന­മേ­റ്റേ­ടു­ത്ത സര്‍­ക്കാ­രി­ന്റെ
-നട­പ­ടി­കള്‍­ക്കെ­തി­രെ­യു­ള്ള ഒരു വി­മര്‍­ശ­ന­മാ­യി­രു­ന്നു ഇതെ­ന്നു ചില വ്യാ­ഖ്യാ­താ­ക്ക­ളു­ടെ പക്ഷം­.
-
-­ന­ഗ­ര­വ­ത്ക­ര­ണ­ത്തി­ലൂ­ടെ ഗ്രാ­മ­വാ­സി­ക­ളെ നശി­പ്പി­യ്ക്കാന്‍ നോ­ക്കു­ന്ന­തും, മൂ­ല­ധ­നം ജന­ങ്ങള്‍­ക്കി­ട­യി­ലെ സ്വാ­ഭാ­വിക
-സു­ഹൃ­ത്ബ­ന്ധ­ങ്ങ­ളെ ഉല­യ്ക്കു­ന്ന­തും അതീ­വ­സ­ര­സ­മാ­യാ­ണെ­ങ്കി­ലും ചി­ത്രീ­ക­രി­ച്ച ഗോ­സി­ന്നി­യും ഉദേര്‍­സോ­യും
-വി­ക­സ­ന­ത്തില്‍ നഷ്ട­പ്പെ­ടു­ന്ന നന്മ­ക­ളെ­പ്പ­റ്റി ആകു­ല­രാ­യി­രു­ന്നു­വെ­ന്നു വ്യ­ക്തം. ഫ്രാന്‍­സില്‍ നല്ല വേ­രോ­ട്ട­മു­ള്ള
-ഫെ­മി­നി­സ­ത്തേ­യും വി­ഷ­യ­മാ­ക്കു­ന്നു­ണ്ടു് ഉദേര്‍­സോ­.
-
-ആ­സ്റ്റെ­റി­ക്സ് കഥ­ക­ളില്‍ ഒരു­പാ­ടെ­ണ്ണം യാ­ത്ര­ക­ളാ­ണു്. അവ­യില്‍ മാ­ത്രം പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന ചില കഥാ­പാ­ത്ര­ങ്ങ­ളു­മു­ണ്ടു്.
-അറ­ബ് വം­ശ­ജ­നായ നാ­വി­ക­നും കച്ച­വ­ട­ക്കാ­ര­നു­മായ എക്ക­ണോ­മി­ക്രൈ­സി­സ്, കടല്‍­ക്കൊ­ള്ള­ക്കാ­രു­ടെ സം­ഘം
-തു­ട­ങ്ങി­യ­വര്‍. ഇതില്‍ കടല്‍­ക്കൊ­ള്ള­ക്കാ­രു­ടെ സം­ഘ­ത്തി­ന്റെ പേ­ടി­സ്വ­പ്ന­മാ­യി­മാ­റു­ന്നു­ണ്ടു് ആസ്റ്റെ­റി­ക്സും ഒബ്ലി­ക്സും­.
-
-ആ­ദ്യ­കാ­ല­ത്തു യാ­ത്ര­കള്‍ യൂ­റോ­പ്പി­ലെ വി­വി­ധ­ദേ­ശ­ങ്ങ­ളി­ലും (ബെല്‍­ജി­യം­,­ബ്രി­ട്ടന്‍,­സ്വി­റ്റ്സര്‍­ലാന്‍­ഡ്,­റോം­,), ഫ്രാന്‍­സി­ന്റെ
-വി­വിധ പ്ര­വി­ശ്യ­ക­ളി­ലും (കോര്‍­സി­ക്ക, ലു­റ്റേ­ഷ്യ, ബാന്‍­ക്വേ­യില്‍ മു­ഴു­വന്‍ ഫ്ര­ഞ്ച് പ്ര­വ­ശ്യ­ക­ളി­ലും പര്യ­ട­നം നട­ത്തു­ന്നു­ണ്ടു്)
-ഒതു­ങ്ങി­യി­രു­ന്നു. കടല്‍ മാര്‍­ഗ്ഗ­വും കര­മാര്‍­ഗ്ഗ­വും നട­ന്ന യാ­ത്ര­കള്‍ പല­തും മറ്റു­പ്ര­ദേ­ശ­ങ്ങ­ളി­ലെ
-അധി­നി­വേ­ശ­ക്കാര്‍­ക്കെ­തി­രെ സമാ­ന­മായ ചെ­റു­ത്തു നില്‍­പ്പു­ക­ളില്‍ പങ്കാ­ളി­ക­ളാ­വാ­നോ സഹാ­യ­ത്തി­നോ ആയി­രു­ന്നു­.
-
-­പി­ന്നീ­ടു് വൈ­ക്കി­ങ്ങു­ക­ളു­ടെ പിന്‍­പ­റ്റി ഗ്രീന്‍­ലാന്‍­ഡി­ലും, അമേ­രി­ക്ക­യി­ലും, ഇന്ത്യ­യി­ലും, അറേ­ബ്യ­യി­ലും ഒക്കെ­യാ­യി യാ­ത്ര­കള്‍ വി­ക­സി­ക്കു­ന്നു­ണ്ടു്. ഇവി­ടെ­യൊ­ക്കെ അധി­നി­വേ­ശ­ത്തോ­ട­ല്ല പു­തിയ ജീ­വി­ത­രീ­തി­ക­ളോ­ടും വി­ല്ലന്‍­മാ­രോ­ടു­മാ­ണു്
-ആസ്റ്റെ­റി­ക്സി­നും ഒബ്ലി­ക്സി­നും എതി­രി­ടേ­ണ്ടി­വ­രു­ന്ന­തു്.
-
-­ര­ണ്ടു ആഫ്രി­ക്കന്‍ യാ­ത്ര­ക­ളു­ള്ള­തു് ഒന്നു് ഈജി­പ്റ്റില്‍ ക്ലി­യോ­പാ­ട്ര­യ്ക്കു സീ­സ­റി­നു വേ­ണ്ടി കൊ­ട്ടാ­രം പണി­യാന്‍
-സഹാ­യി­ക്കാ­നും മറ്റൊ­ന്നു് റോ­മന്‍ പട്ടാ­ള­ത്തി­ലേ­ക്കു ഡ്രാ­ഫ്റ്റ് ചെ­യ്യ­പ്പെ­ട്ട ട്രാ­ജി­ക്‌­ണോ­മി­ക്സി­നെ രക്ഷി­ക്കാന്‍
-വേ­ണ്ടി­യു­ള്ള­തു­മാ­ണു്. രണ്ടാ­മ­ത്തെ കഥ­യില്‍ റോ­മന്‍ പട്ടാ­ള­ത്തി­ന്റെ അതി­രു കവി­ഞ്ഞ അച്ച­ട­ക്ക­ത്തെ
-അട­ച്ചാ­ക്ഷേ­പി­ക്കു­ന്നു­ണ്ടു്. അവ­സാ­നം സീ­സര്‍­ക്കു് പോം­പി­യു­ടെ മേല്‍ വി­ജ­യം നേ­ടി­ക്കൊ­ടു­ത്താ­ണു് ആസ്റ്റെ­റി­ക്സും ഒബ്ലി­ക്സും
-മട­ങ്ങു­ന്ന­തു്.
-
-­വി­വി­ധ­രാ­ജ്യ­ങ്ങ­ളില്‍ അവി­ടു­ത്തു­കാ­രു­ടെ സ്വ­ഭാ­വ­ങ്ങ­ളും പ്ര­ത്യേ­ക­ത­ക­ളും മു­ത­ലാ­ക്കി­ക്കൊ­ണ്ടും എടു­ത്തു
-കാ­ണി­ച്ചു­കൊ­ണ്ടു­മാ­ണു് ഹാ­സ്യ­മു­ണ്ടാ­ക്കു­ന്ന­തു്. സ്വി­സ്സു­കാ­രു­ടെ സമാ­ധാ­ന­പ്രി­യ­ത­യും സമ­യ­നി­ഷ്ഠ­യും സ്വി­സ്സ് ബാ­ങ്കും
-വരെ പരാ­മര്‍­ശ­വി­ധേ­യ­മാ­കു­മ്പോള്‍ ലു­റ്റേ­ഷ്യ­യില്‍ തി­ര­ക്കും ബഹ­ള­ങ്ങ­ളും കോര്‍­സി­ക്ക­യില്‍ മടി­യും അവ­സാ­നി­ക്കാ­ത്ത
-കു­ടും­ബ­വ­ഴ­ക്കും മറ്റു­മാ­ണു് വി­ഷ­യം. ബ്രി­ട്ട­നി­ലെ­ത്തു­മ്പോള്‍ ഫു­ട്ബാള്‍ മു­തല്‍ തീന്‍­മേ­ശ­മ­ര്യാ­ദ­വ­രെ വി­ഷ­യ­മാ­കു­ന്നു­ണ്ടു്.
-
-­യൂ­റോ­പ്പി­ലെ യാ­ത്ര­ക­ളി­ലെ നി­താ­ന്ത­സാ­ന്നി­ധ്യ­മാ­ണു് റോ­മന്‍ സാ­ങ്കേ­തി­ക­ത­യും റോ­ഡു­ക­ളും പശ്ചാ­ത്ത­ല­വി­ക­സ­ന­വും മറ്റും.
-സ്പീ­ഡ് കൂ­ടി­യ­തി­നു ഒരു യു­വാ­വി­ന്റെ രഥ­ത്തി­നു ഫൈ­ന­ടി­ക്കു­ന്ന ഓഫീ­സ­റും, മൊ­ബൈല്‍ രഥ­റി­പ്പ­യ­റും കു­തി­ര­യ്ക്കു പു­ല്ലും
-വൈ­ക്കോ­ലും നല്‍­കു­ന്ന ബങ്കും എല്ലാം യൂ­റോ­പ്യന്‍ ഹൈ­വേ­ക­ളേ­യും അവി­ടു­ത്തെ സം­ഭ­വ­ങ്ങ­ളേ­യും പു­രാ­ത­ന­കാ­ല­ത്തേ­യ്ക്കു
-പറി­ച്ചു നട്ട­തു­മാ­ത്ര­മാ­ണു്.
-
-­ക­ഥ­ക­ളി­ലെ­ല്ലാം ആസ്റ്റെ­റി­ക്സാ­ണു് നാ­യ­ക­നെ­ങ്കി­ലും പഞ്ച് ഡയ­ലോ­ഗു­കള്‍ പല­തും ഒബ്ലി­ക്സി­ന്റേ­താ­ണു്. "ഈ റോ­മാ­ക്കാര്‍­ക്കു
-ഭ്രാ­ന്താ­ണു്" (these romans are crazy) എന്ന ഡയ­ലോ­ഗാ­ണു് ഇതില്‍ ഏറ്റ­വും പ്ര­സി­ദ്ധം. ഇതു പി­ന്നീ­ടു് മറ്റു പല
-ദേ­ശ­ക്കാ­രെ­യും പറ്റി­യും ഒബ്ലി­ക്സ് പറ­യു­ന്നു­ണ്ടു്. ആല്‍­പ്സ് കയ­റി­യി­റ­ങ്ങു­മ്പോള്‍ കള്ള­ടി­ച്ച് മത്താ­യി ഉറ­ങ്ങി­പ്പോയ
-ഒബ്ലി­ക്സി­നോ­ടു് ­സ്വി­റ്റ്സര്‍­ലാന്‍­ഡ് എങ്ങ­നെ­യു­ണ്ടാ­യി­രു­ന്നെ­ന്ന ചോ­ദ്യ­ത്തി­നു "ഫ്ലാ­റ്റ്" എന്നൊ­റ്റ­വാ­ക്കില്‍ ഉത്ത­രം
-നല്‍­കു­ന്നു­ണ്ടു് ഒബ്ലി­ക്സ്. അതു­പോ­ലെ ഒരു സ്ത്രീ ഗ്രാ­മ­ത്തി­ന്റെ ഗാ­യി­ക­യാ­യി കാ­ക­ഫോ­ണി­ക്സി­നു പക­രം എത്തി­യ­പ്പോള്‍
-അതില്‍ അസ്വാ­ഭാ­വി­ക­ത­യൊ­ന്നും ഒബ്ലി­ക്സി­നി­ല്ല. അവര്‍ ആണു­ങ്ങ­ളു­ടെ മാ­തി­രി ബീ­ച്ച­സ്സ് ധരി­ച്ചി­രു­ന്ന­തും ഒബ്ലി­ക്സി­നു
-പ്ര­ശ്ന­മ­ല്ല, പക­രം കു­റു­കെ­യു­ള്ള വര­ക­ള­ല്ല നീ­ളന്‍ വര­ക­ളാ­ണു് തടി­കു­റ­ച്ചു കാ­ണി­ക്കു­ന്ന­തെ­ന്നു ഇവര്‍­ക്ക­റി­യി­ല്ലേ എന്നു
-പറ­ഞ്ഞു ആര്‍­ത്തു ചി­രി­ക്കു­ക­യാ­ണു് മൂ­പ്പര്‍. ഇത്ത­ര­ത്തില്‍ സന്ദര്‍­ഭം വി­ശ­ക­ല­നം ചെ­യ്തു് എഴു­താ­നാ­ണെ­ങ്കില്‍ മു­പ്പ­ത്തി­നാ­ലു
-പു­സ്ത­ക­ത്തി­നും ഓരോ­ന്നി­നൊ­ന്നു വച്ചെ­ന്ന നി­ല­യില്‍ ലേ­ഖ­ന­ങ്ങ­ളെ­ഴു­താന്‍ മാ­ത്ര­മു­ണ്ടു്.
-
-ആ­സ്റ്റെ­റി­ക്സ് പര­മ്പ­ര­യെ­പ്പ­റ്റി പല പഠ­ന­ങ്ങ­ളും നട­ക്കു­ക­യും പല­രും വി­വി­ധ­ങ്ങ­ളായ വി­ശ­ക­ല­ന­ങ്ങ­ളും പല കോ­ണില്‍ നി­ന്നും
-നട­ത്തു­ക­യും ചെ­യ്തി­ട്ടു­ണ്ടു്. ഇത്ത­ര­ത്തില്‍ ഏറ്റ­വും പ്ര­സി­ദ്ധ­വും സമ­ഗ്ര­വു­മായ ഒരു പഠ­നം "ദ കപ്ലീ­റ്റ് ഗൈ­ഡ് റ്റു ആസ്റ്റെ­റി­ക്സ്"
-എന്ന പേ­രില്‍ പീ­റ്റര്‍ കെ­സ്സ്ലര്‍ പ്ര­സി­ദ്ധീ­ക­രി­ച്ച­താ­ണു്. ഇന്നി­പ്പോള്‍ ആസ്റ്റെ­റി­ക്സെ­ന്ന­തു ഫ്ര­ഞ്ച് ചെ­റു­ത്തു നില്‍­പ്പി­ന്റെ
-അട­യാ­ള­മാ­ണു്. അതോ­ടൊ­പ്പം തന്നെ മി­ല്യണ്‍ കണ­ക്കി­നു ഡോ­ളര്‍ മൂ­ല്യ­മു­ള്ള വ്യ­വ­സാ­യ­വും. പു­തിയ സി­നി­മ­ക­ളും മറ്റും
-ആസ്റ്റെ­റി­ക്സി­നെ ആസ്പ­ദ­മാ­ക്കി വരു­ന്നു­ണ്ടു്. അടു­ത്ത­തു ത്രീ ഡി സാ­ങ്കേ­തിക വി­ദ്യ ഉപ­യോ­ഗി­ച്ചാ­കു­മെ­ന്ന­റി­യു­ന്നു.
-പു­സ്ത­ക­ങ്ങ­ളെ­ല്ലാം തന്നെ (എ­റ്റ­വും അവ­സാ­ന­മി­റ­ങ്ങിയ ഗോള്‍­ഡന്‍ ബു­ക്കു് ഇന്ത്യ­യില്‍ ഇതു­വ­രെ ലഭ്യ­മാ­യി­ട്ടി­ല്ല)
-ആഗോ­ള­മാര്‍­ക്ക­റ്റില്‍ ലഭ്യ­മാ­ണു്.
+ശക്തനും കൂട്ടുകാരനു വേണ്ടി ജീവന്‍ കളയുന്നവനുമാണെങ്കിലും ഒബ്ലിക്സ് കാര്യങ്ങളെപ്പറ്റി ആലോചനയൊന്നുമില്ലാത്ത
+കൂട്ടത്തിലാണു്. ദിവസവും രണ്ടുമൂന്നു പൊരിച്ച കാട്ടുപന്നികളും (wild boar) കൈത്തരിപ്പു തീര്‍ക്കാന്‍ ഇടയ്ക്കു ചില റോമന്‍
+പട്ടാളക്കാരെയും കിട്ടിയാല്‍ മൂപ്പര്‍ ഹാപ്പിയാണു്. പില്‍ക്കാല കോമിക്കുകളില്‍ അര്‍മോറിക്കയിലെ നാലു ക്യാമ്പുകളിലെ
+നിയമനം റോമന്‍ പട്ടാളത്തില്‍ ഒരു ശിക്ഷയോളമെത്തിയ കാലത്തു്, "നല്ല പട്ടാളക്കാരെ ഇങ്ങോട്ടയക്കാതെ നമ്മളെ
+പ്രകോപിപ്പിച്ച് ഇവിടുത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണു സീസറും സെനറ്റും" എന്നു വരെ ഒരിടത്തു്
+ഒബ്ലിക്സ് പരാതി പറയുന്നുണ്ടു്.
+
+ആകെ ഗോളില്‍ കീഴടങ്ങാതെ നില്‍ക്കുന്ന ഈ ഒരേയൊരു ഗ്രാമത്തിനു സീസര്‍ ഉപരോധം തീര്‍ത്താണു് മടങ്ങിയതു്.
+നാലു സൈനിക ക്യാമ്പുകളാണു് ഈ ചെറു കടലോര ഗ്രാമത്തിനു ഉപരോധം തീര്‍ത്തിരുന്നതു്. അക്വേറിയം, ടോടോറം,
+ലൌഡാനും, കോമ്പെന്‍ഡിയം ക്യാമ്പുകളാണു് അവ.
+
+ആദ്യ കോമിക്കുകളില്‍ വളരെ സീരിയസ്സ് ആയിത്തന്നെ പ്രതിരോധത്തിന്റെ അവസാനകണ്ണിയെ ഇല്ലാതാക്കാന്‍
+ശ്രമിക്കുന്ന സൈനിക മേധാവികളെയും സൈനികരെയുമാണു് നമ്മള്‍ കാണുന്നതു്. എന്നാല്‍ കാലം ചെല്ലും തോറും
+സീസര്‍ വരെ പല കാര്യങ്ങളിലും ഗ്രാമവാസികളോടു സന്ധി ചെയ്യുകയും സഹായം സ്വീകരിക്കുകയും (Asterix the
+Legionary, Asterix and Son തുടങ്ങിയവ ഉദാഹരണം) ചെയ്യുമ്പോള്‍ സൈനികരുടെ മനോഭാവവും മാറുന്നുണ്ടു്.
+
+പുതിയ ദേശങ്ങള്‍ കീഴടക്കുന്ന സാമ്രാജ്യത്തിനു് പഴയ അധിനിവേശങ്ങളിലെ പ്രശ്നങ്ങള്‍ താരമേന്യ നിസ്സാരവും
+ആഭ്യന്തരവുമാകുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായാണു് ഇതു എടുത്തു കാണിച്ചിരിക്കുന്നതു്. ഒരിടത്തു സീസര്‍ തന്നെ
+കുഴിമടിയനും മദ്യപനുമായ ഒരു പടയാളിയെ ഒരു പാഠം പഠിപ്പിയ്ക്കാനായി പിരിഞ്ഞു പോകല്‍ ബോണസ്സായി ഈ ഗ്രാമം
+എഴുതിക്കൊടുക്കുന്നുണ്ടു്. ഇത്തരത്തില്‍ നിസ്സാരരും സാമ്രാജ്യത്തിനു അഭിമാനക്ഷതമല്ലാതെ വലിയ ദോഷമില്ലാത്തതുമായ
+ചെറുത്തു നില്‍പ്പുകളോടുള്ള അധികാരികളുടെ മനോഭാവത്തെ വളരെ വ്യക്തമായും സരസമായും ചിത്രീകരിച്ചിട്ടുണ്ടു്
+ഗോസിന്നിയും ഉദേര്‍സോയും.
+
+50 വര്‍ഷത്തിനുള്ളില്‍ ആസ്റ്റെറിക്സും ഒബ്ലിക്സുമടക്കം കോമിക്കിലെ എല്ലാ കഥാപാത്രങ്ങളും വരയിലും ആശയത്തിലും സ്വന്തം
+വ്യക്തിത്വവും വ്യക്തതയും നേടിയെടുത്തുവെന്നു പറയാം. ആസ്റ്റെറിക്സും ഒബ്ലിക്സും ഗെറ്റാഫിക്സുമല്ലാതെ ഒരു പിടി കഥാപാത്രങ്ങള്‍
+വേറെയുമുണ്ടു് കോമിക്കില്‍. ഗ്രാമമുഖ്യന്‍ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സും, ഭാര്യയും ലുറ്റേഷ്യ(പാരീസടങ്ങുന്ന പ്രവശ്യ)ക്കാരിയുമായ
+ഇമ്പെടിമെന്റയും, മീന്‍ കച്ചവടക്കാരന്‍ അണ്‍ഹൈജെനിക്സും ഭാര്യ ബാക്റ്റീരയയും, കൊല്ലന്‍ ഫുള്ളിഓട്ടോമാറ്റിക്സും ഭാര്യയും,
+ഗ്രാമത്തിലെ പ്രധാനവയസ്സനായ ജെറിയാട്രിക്സും അയാളുടെ ചെറുപ്പക്കാരിയായ ഭാര്യയും, ഗ്രാമത്തിന്റെ ഗായകന്‍
+കാകഫോണിക്സ്, എന്നിവരെ കൂടാതെ ജൂലിയസ് സീസറും ഒരു പ്രധാന കഥാപാത്രമാണു്.
+
+%ആസ്റ്റെറിക്സ് കഥാപാത്രങ്ങള്‍
+
+ലുറ്റേഷ്യയില്‍ വെച്ച് ഒബ്ലിക്സിന്റെ കൂടെക്കുടിയ ഡോഗ്മാറ്റിക്സ് എന്ന വളര്‍ത്തുനായയും എന്നും ഗ്രാമത്തെ കൂകിയുണര്‍ത്തുന്ന
+പൂവന്‍കോഴിയും ആവര്‍ത്തിയ്ക്കുന്ന മൃഗ കഥാപാത്രങ്ങളാണു്. മാത്രമല്ല സ്ഥിരമായി ഫ്രേമുകളില്‍ ആവര്‍ത്തിയ്ക്കപ്പെടുന്ന
+സാന്നിധ്യമാണു് കോഴികള്‍. ഗ്രാമത്തിലെ എന്തു പ്രധാന സംഭവത്തിന്റെ ഫ്രേമിലും ഒരു കോഴിയെയെങ്കിലും ഉദേര്‍സോ
+ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. ഗോളിന്റെ ചിഹ്നമാണു കോഴി എന്നതു മാത്രമാണോ ഇതിനു കാരണം? ഉദേര്‍സോയുടെ തന്നെ
+വാക്കുകളില്‍ കോഴിയെ വരയ്ക്കാന്‍ തനിയ്ക്കിഷ്ടമായതു കൊണ്ടാണെന്നൊരു ഒഴുക്കന്‍ വിശദീകരണമാണു നമുക്കു കിട്ടിയിട്ടുള്ളതു്.
+
+ആദ്യകഥകളില്‍ അത്ഭുതമരുന്നിന്റെ സഹായത്തോടെ ലക്ഷ്യം സാധിച്ചു വരുന്ന ആസ്റ്റെറിക്സും ഒബ്ലിക്സും എന്ന
+ഇതിവൃത്തത്തില്‍ത്തന്നെ കിടന്നു കറങ്ങിയ കഥകള്‍ പിന്നീടു വ്യത്യസ്ത ഇതിവൃത്തങ്ങളും ആഖ്യാനങ്ങളും തേടിത്തുടങ്ങി.
+'ആസ്റ്റെറിക്സ് ആന്‍ഡ് ദ ബിഗ് ഫൈറ്റി'ലാണു് അത്ഭുത മരുന്നില്ലാതെതന്നെ ലക്ഷ്യം കാണുന്ന രീതിയില്‍ ആദ്യം
+കഥയവസാനിക്കുന്നതു്. പിന്നീട് "ആസ്റ്റെറിക്സ് ഇന്‍ ബ്രിട്ടണിലും" ഇതാവര്‍ത്തിയ്ക്കപ്പെട്ടു.
+
+പിന്നീടു പല കോമിക്കുകളിലും ലോകവിഷയങ്ങളും ആഖ്യാനങ്ങളുടെ ഭാഗമായി. അത്‌ലറ്റിക്സില്‍ ഉത്തേജക
+മരുന്നുപയോഗം വ്യാപകമായതിനെ പുരാതന ഒളിമ്പിക്സിനെ കൂട്ടു പിടിച്ചാണു് ചിത്രീകരിച്ചിരിക്കുന്നതു്. കമ്പോളത്തിനേയും
+ബൂര്‍ഷ്വാസിയെയും തൊഴിലാളിവര്‍ഗ്ഗസമരത്തെയും ആഗോളവത്കരണത്തേയും വിവിധങ്ങളായ സാമ്പത്തിക
+ശാസ്ത്രപഠനത്തിന്റെ മെക്കകളെയും പ്രതിനിധീകരിച്ചു "ഒബ്ലിക്സ് ആന്‍ഡ് കോ"യിലെ അന്താരാഷ്ട്ര മെന്‍ഹിര്‍ മാര്‍ക്കറ്റും
+സ്വദേശി മെന്‍ഹിര്‍ നിര്‍മ്മാതാക്കളുടെ റോമന്‍ റോഡ് ഉപരോധവും ലാറ്റിന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പഠിച്ച കയസ്
+പ്രപോസ്റ്ററസും ഒക്കെ. ഴാക് ഷിറാക്കിന്റെ നേതൃത്വത്തില്‍ ഫ്രാന്‍സില്‍ സ്ഥാനമേറ്റേടുത്ത സര്‍ക്കാരിന്റെ
+നടപടികള്‍ക്കെതിരെയുള്ള ഒരു വിമര്‍ശനമായിരുന്നു ഇതെന്നു ചില വ്യാഖ്യാതാക്കളുടെ പക്ഷം.
+
+നഗരവത്കരണത്തിലൂടെ ഗ്രാമവാസികളെ നശിപ്പിയ്ക്കാന്‍ നോക്കുന്നതും, മൂലധനം ജനങ്ങള്‍ക്കിടയിലെ സ്വാഭാവിക
+സുഹൃത്ബന്ധങ്ങളെ ഉലയ്ക്കുന്നതും അതീവസരസമായാണെങ്കിലും ചിത്രീകരിച്ച ഗോസിന്നിയും ഉദേര്‍സോയും
+വികസനത്തില്‍ നഷ്ടപ്പെടുന്ന നന്മകളെപ്പറ്റി ആകുലരായിരുന്നുവെന്നു വ്യക്തം. ഫ്രാന്‍സില്‍ നല്ല വേരോട്ടമുള്ള
+ഫെമിനിസത്തേയും വിഷയമാക്കുന്നുണ്ടു് ഉദേര്‍സോ.
+
+ആസ്റ്റെറിക്സ് കഥകളില്‍ ഒരുപാടെണ്ണം യാത്രകളാണു്. അവയില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ചില കഥാപാത്രങ്ങളുമുണ്ടു്.
+അറബ് വംശജനായ നാവികനും കച്ചവടക്കാരനുമായ എക്കണോമിക്രൈസിസ്, കടല്‍ക്കൊള്ളക്കാരുടെ സംഘം
+തുടങ്ങിയവര്‍. ഇതില്‍ കടല്‍ക്കൊള്ളക്കാരുടെ സംഘത്തിന്റെ പേടിസ്വപ്നമായിമാറുന്നുണ്ടു് ആസ്റ്റെറിക്സും ഒബ്ലിക്സും.
+
+ആദ്യകാലത്തു യാത്രകള്‍ യൂറോപ്പിലെ വിവിധദേശങ്ങളിലും (ബെല്‍ജിയം,ബ്രിട്ടന്‍,സ്വിറ്റ്സര്‍ലാന്‍ഡ്,റോം,), ഫ്രാന്‍സിന്റെ
+വിവിധ പ്രവിശ്യകളിലും (കോര്‍സിക്ക, ലുറ്റേഷ്യ, ബാന്‍ക്വേയില്‍ മുഴുവന്‍ ഫ്രഞ്ച് പ്രവശ്യകളിലും പര്യടനം നടത്തുന്നുണ്ടു്)
+ഒതുങ്ങിയിരുന്നു. കടല്‍ മാര്‍ഗ്ഗവും കരമാര്‍ഗ്ഗവും നടന്ന യാത്രകള്‍ പലതും മറ്റുപ്രദേശങ്ങളിലെ
+അധിനിവേശക്കാര്‍ക്കെതിരെ സമാനമായ ചെറുത്തു നില്‍പ്പുകളില്‍ പങ്കാളികളാവാനോ സഹായത്തിനോ ആയിരുന്നു.
+
+പിന്നീടു് വൈക്കിങ്ങുകളുടെ പിന്‍പറ്റി ഗ്രീന്‍ലാന്‍ഡിലും, അമേരിക്കയിലും, ഇന്ത്യയിലും, അറേബ്യയിലും ഒക്കെയായി യാത്രകള്‍ വികസിക്കുന്നുണ്ടു്. ഇവിടെയൊക്കെ അധിനിവേശത്തോടല്ല പുതിയ ജീവിതരീതികളോടും വില്ലന്‍മാരോടുമാണു്
+ആസ്റ്റെറിക്സിനും ഒബ്ലിക്സിനും എതിരിടേണ്ടിവരുന്നതു്.
+
+രണ്ടു ആഫ്രിക്കന്‍ യാത്രകളുള്ളതു് ഒന്നു് ഈജിപ്റ്റില്‍ ക്ലിയോപാട്രയ്ക്കു സീസറിനു വേണ്ടി കൊട്ടാരം പണിയാന്‍
+സഹായിക്കാനും മറ്റൊന്നു് റോമന്‍ പട്ടാളത്തിലേക്കു ഡ്രാഫ്റ്റ് ചെയ്യപ്പെട്ട ട്രാജിക്‌ണോമിക്സിനെ രക്ഷിക്കാന്‍
+വേണ്ടിയുള്ളതുമാണു്. രണ്ടാമത്തെ കഥയില്‍ റോമന്‍ പട്ടാളത്തിന്റെ അതിരു കവിഞ്ഞ അച്ചടക്കത്തെ
+അടച്ചാക്ഷേപിക്കുന്നുണ്ടു്. അവസാനം സീസര്‍ക്കു് പോംപിയുടെ മേല്‍ വിജയം നേടിക്കൊടുത്താണു് ആസ്റ്റെറിക്സും ഒബ്ലിക്സും
+മടങ്ങുന്നതു്.
+
+വിവിധരാജ്യങ്ങളില്‍ അവിടുത്തുകാരുടെ സ്വഭാവങ്ങളും പ്രത്യേകതകളും മുതലാക്കിക്കൊണ്ടും എടുത്തു
+കാണിച്ചുകൊണ്ടുമാണു് ഹാസ്യമുണ്ടാക്കുന്നതു്. സ്വിസ്സുകാരുടെ സമാധാനപ്രിയതയും സമയനിഷ്ഠയും സ്വിസ്സ് ബാങ്കും
+വരെ പരാമര്‍ശവിധേയമാകുമ്പോള്‍ ലുറ്റേഷ്യയില്‍ തിരക്കും ബഹളങ്ങളും കോര്‍സിക്കയില്‍ മടിയും അവസാനിക്കാത്ത
+കുടുംബവഴക്കും മറ്റുമാണു് വിഷയം. ബ്രിട്ടനിലെത്തുമ്പോള്‍ ഫുട്ബാള്‍ മുതല്‍ തീന്‍മേശമര്യാദവരെ വിഷയമാകുന്നുണ്ടു്.
+
+യൂറോപ്പിലെ യാത്രകളിലെ നിതാന്തസാന്നിധ്യമാണു് റോമന്‍ സാങ്കേതികതയും റോഡുകളും പശ്ചാത്തലവികസനവും മറ്റും.
+സ്പീഡ് കൂടിയതിനു ഒരു യുവാവിന്റെ രഥത്തിനു ഫൈനടിക്കുന്ന ഓഫീസറും, മൊബൈല്‍ രഥറിപ്പയറും കുതിരയ്ക്കു പുല്ലും
+വൈക്കോലും നല്‍കുന്ന ബങ്കും എല്ലാം യൂറോപ്യന്‍ ഹൈവേകളേയും അവിടുത്തെ സംഭവങ്ങളേയും പുരാതനകാലത്തേയ്ക്കു
+പറിച്ചു നട്ടതുമാത്രമാണു്.
+
+കഥകളിലെല്ലാം ആസ്റ്റെറിക്സാണു് നായകനെങ്കിലും പഞ്ച് ഡയലോഗുകള്‍ പലതും ഒബ്ലിക്സിന്റേതാണു്. "ഈ റോമാക്കാര്‍ക്കു
+ഭ്രാന്താണു്" (these romans are crazy) എന്ന ഡയലോഗാണു് ഇതില്‍ ഏറ്റവും പ്രസിദ്ധം. ഇതു പിന്നീടു് മറ്റു പല
+ദേശക്കാരെയും പറ്റിയും ഒബ്ലിക്സ് പറയുന്നുണ്ടു്. ആല്‍പ്സ് കയറിയിറങ്ങുമ്പോള്‍ കള്ളടിച്ച് മത്തായി ഉറങ്ങിപ്പോയ
+ഒബ്ലിക്സിനോടു് സ്വിറ്റ്സര്‍ലാന്‍ഡ് എങ്ങനെയുണ്ടായിരുന്നെന്ന ചോദ്യത്തിനു "ഫ്ലാറ്റ്" എന്നൊറ്റവാക്കില്‍ ഉത്തരം
+നല്‍കുന്നുണ്ടു് ഒബ്ലിക്സ്. അതുപോലെ ഒരു സ്ത്രീ ഗ്രാമത്തിന്റെ ഗായികയായി കാകഫോണിക്സിനു പകരം എത്തിയപ്പോള്‍
+അതില്‍ അസ്വാഭാവികതയൊന്നും ഒബ്ലിക്സിനില്ല. അവര്‍ ആണുങ്ങളുടെ മാതിരി ബീച്ചസ്സ് ധരിച്ചിരുന്നതും ഒബ്ലിക്സിനു
+പ്രശ്നമല്ല, പകരം കുറുകെയുള്ള വരകളല്ല നീളന്‍ വരകളാണു് തടികുറച്ചു കാണിക്കുന്നതെന്നു ഇവര്‍ക്കറിയില്ലേ എന്നു
+പറഞ്ഞു ആര്‍ത്തു ചിരിക്കുകയാണു് മൂപ്പര്‍. ഇത്തരത്തില്‍ സന്ദര്‍ഭം വിശകലനം ചെയ്തു് എഴുതാനാണെങ്കില്‍ മുപ്പത്തിനാലു
+പുസ്തകത്തിനും ഓരോന്നിനൊന്നു വച്ചെന്ന നിലയില്‍ ലേഖനങ്ങളെഴുതാന്‍ മാത്രമുണ്ടു്.
+
+ആസ്റ്റെറിക്സ് പരമ്പരയെപ്പറ്റി പല പഠനങ്ങളും നടക്കുകയും പലരും വിവിധങ്ങളായ വിശകലനങ്ങളും പല കോണില്‍ നിന്നും
+നടത്തുകയും ചെയ്തിട്ടുണ്ടു്. ഇത്തരത്തില്‍ ഏറ്റവും പ്രസിദ്ധവും സമഗ്രവുമായ ഒരു പഠനം "ദ കപ്ലീറ്റ് ഗൈഡ് റ്റു ആസ്റ്റെറിക്സ്"
+എന്ന പേരില്‍ പീറ്റര്‍ കെസ്സ്ലര്‍ പ്രസിദ്ധീകരിച്ചതാണു്. ഇന്നിപ്പോള്‍ ആസ്റ്റെറിക്സെന്നതു ഫ്രഞ്ച് ചെറുത്തു നില്‍പ്പിന്റെ
+അടയാളമാണു്. അതോടൊപ്പം തന്നെ മില്യണ്‍ കണക്കിനു ഡോളര്‍ മൂല്യമുള്ള വ്യവസായവും. പുതിയ സിനിമകളും മറ്റും
+ആസ്റ്റെറിക്സിനെ ആസ്പദമാക്കി വരുന്നുണ്ടു്. അടുത്തതു ത്രീ ഡി സാങ്കേതിക വിദ്യ ഉപയോഗിച്ചാകുമെന്നറിയുന്നു.
+പുസ്തകങ്ങളെല്ലാം തന്നെ (എറ്റവും അവസാനമിറങ്ങിയ ഗോള്‍ഡന്‍ ബുക്കു് ഇന്ത്യയില്‍ ഇതുവരെ ലഭ്യമായിട്ടില്ല)
+ആഗോളമാര്‍ക്കറ്റില്‍ ലഭ്യമാണു്.
(6 January 2011)\footnote{http://malayal.am/വിനോദം/കാര്‍ട്ടൂണ്‍/9562/ആസ്റ്റെറിക്സിന്റെ-സാഹസിക-കഥകള്‍}
diff --git a/asuseeepchotkeys.tex b/asuseeepchotkeys.tex
index 732bb06..d441906 100644
--- a/asuseeepchotkeys.tex
+++ b/asuseeepchotkeys.tex
@@ -1,6 +1,6 @@
\secstar{Asus eeepc 1005HA hotkeys and ubuntu lucid}
\vskip 2pt
-{\engtext
+\begin{english}
My Asus eeepc 1005HA was working like a charm from the day I bought it.
It came with Windows XP pre-installed. Since I am not quite a fan of XP, I
decided to install some GNU/Linux distro. I left the Windows partition as
@@ -48,5 +48,5 @@ But it is still not done in the new eeepc-wmi driver. So, I guess it might take
for it to get fixed. Or someone who really know how do this should sit on it and finish it off.
Device drivers are quite out of my understanding, but I am ready to help in anyway I can.
For the time being, this workaround looks the only way forward.
-}
+\end{english}
\newpage
diff --git a/asuseeepcmigo.tex b/asuseeepcmigo.tex
index daec2d5..3657215 100644
--- a/asuseeepcmigo.tex
+++ b/asuseeepcmigo.tex
@@ -1,6 +1,6 @@
\secstar{Asus eeepc 1005HA and Meego 1.0.1}
\vskip 2pt
-{\engtext
+\begin{english}
I bought my eeepc in last December and since then I have been using Ubuntu Netbook Remix (UMR) or Ubuntu Netbook Edition (UNE).
It was working good and with some hacks, I was able to use it to its best.
@@ -66,5 +66,5 @@ The problem is only with the browser, all apps are gtk based (but, there is qt a
are yet available). Since MeeGo is a combination of Moblin and maemo, I think it will have these kind of behaviour.
\end{enumerate}
-}
+\end{english}
\newpage
diff --git a/beinglonely.tex b/beinglonely.tex
index 0858ebe..3cf30dc 100644
--- a/beinglonely.tex
+++ b/beinglonely.tex
@@ -1,6 +1,6 @@
\secstar{Being Lonely (it is good if it makes you think!!!)}
\vskip 2pt
-{\engtext
+\begin{english}
For me being lonely is the time to think and let your mind gaze through the rich grasslands of life. Even when I am in a crowd, sometimes I will go thinking. I never need to be alone to feel alone. Being alone is simply something which happens to me anywhere unpredictable. When I feel like that, what I would do is to try and draw conclusions on what I have observed.
Once, on such an occasion, I was trying to draw conclusions on the truth of GOD. I just tried to think how GOD can be. As He is the One capable of driving the whole universe, He will be either somewhere outside the universe at a centralized place or a distributed source. The existence of such a centralized source is something which is beyond imagination and almost impossible when we think that it is having a role in each and everything happening in the whole universe (just think of a big energy source which provides the force for our movements within the Earth and for Earth to move around the sun and so on). It led me to the conclusion that the force can be something distributed every where in the whole universe (just understand that it is a simple conclusion by a crooked mind!!! I am ready to believe otherwise if you can convince me).
@@ -37,5 +37,5 @@ cheers
\end{enumerate}
-}
+\end{english}
\newpage
diff --git a/belgian.tex b/belgian.tex
index fcb19fb..7b0935b 100644
--- a/belgian.tex
+++ b/belgian.tex
@@ -1,85 +1,85 @@
\secstar{പോയിന്റ് നിലയിലെ വ്യത്യാസം കൂട്ടിയ ബെല്‍ജിയന്‍ ഗ്രാന്‍പ്രി}
\vskip 2pt
-ഫോര്‍­മുല വണ്‍ കാ­ല­ണ്ട­റി­ലെ ഏറ്റ­വും ആവേ­ശ­ക­ര­മായ റേ­സു­ക­ളി­ലൊ­ന്നാ­ണ് സ്പാ­യി­ലെ ട്രാ­ക്കില്‍ നട­ക്കു­ന്ന
-ബെല്‍­ജി­യന്‍ ഗ്രാന്‍­പ്രീ. ആദ്യ­കാ­ലം മു­ത­ലേ ഉള്ള ട്രാ­ക്കാ­ണെ­ങ്കി­ലും, അപ്ര­വ­ച­നീ­യ­മായ കാ­ലാ­വ­സ്ഥ­യും ദുര്‍­ഘ­ട­മായ
-ട്രാ­ക്കും സ്പാ­യി­ലെ പോ­രാ­ട്ട­ങ്ങള്‍­ക്ക് ആവേ­ശം പക­രാ­റു­ണ്ട്. കഴി­ഞ്ഞ വര്‍­ഷം ­ഫോ­ഴ്സ് ഇന്ത്യ ആദ്യ പോ­ളും പോ­ഡി­യ­വും
-നേ­ടി­യ­ത് സ്പാ­യി­ലാ­ണ്. ഇക്കൊ­ല്ല­ത്തെ ­ഫോര്‍­മുല വണ്‍ സീ­സ­ണി­ന്റെ ആവ­സാ­ന­പാ­ദ­ത്തി­ന്റെ ആരം­ഭ­മാ­യി­രു­ന്നു
-സ്പാ­യി­ലെ പതി­മൂ­ന്നാം റൌ­ണ്ട് പോ­രാ­ട്ട­മെ­ന്നു വേ­ണ­മെ­ങ്കില്‍ പറ­യാം. സമ്മര്‍ ബ്രേ­ക്ക് കഴി­ഞ്ഞ് ആദ്യ റേ­സ്. സ്പാ­യ്ക്കു
-ശേ­ഷം മോണ്‍­സ­യില്‍ നട­ക്കാ­നി­രി­ക്കു­ന്ന ഇറ്റാ­ലി­യന്‍ ഗ്രാന്‍­പ്രീ­യും കഴി­യു­ന്ന­തോ­ടെ ഇക്കൊ­ല്ല­ത്തെ യു­റോ­പ്യന്‍
-പാ­ദ­ത്തി­ന് അവ­സാ­ന­മാ­കും­.
+ഫോര്‍മുല വണ്‍ കാലണ്ടറിലെ ഏറ്റവും ആവേശകരമായ റേസുകളിലൊന്നാണ് സ്പായിലെ ട്രാക്കില്‍ നടക്കുന്ന
+ബെല്‍ജിയന്‍ ഗ്രാന്‍പ്രീ. ആദ്യകാലം മുതലേ ഉള്ള ട്രാക്കാണെങ്കിലും, അപ്രവചനീയമായ കാലാവസ്ഥയും ദുര്‍ഘടമായ
+ട്രാക്കും സ്പായിലെ പോരാട്ടങ്ങള്‍ക്ക് ആവേശം പകരാറുണ്ട്. കഴിഞ്ഞ വര്‍ഷം ഫോഴ്സ് ഇന്ത്യ ആദ്യ പോളും പോഡിയവും
+നേടിയത് സ്പായിലാണ്. ഇക്കൊല്ലത്തെ ഫോര്‍മുല വണ്‍ സീസണിന്റെ ആവസാനപാദത്തിന്റെ ആരംഭമായിരുന്നു
+സ്പായിലെ പതിമൂന്നാം റൌണ്ട് പോരാട്ടമെന്നു വേണമെങ്കില്‍ പറയാം. സമ്മര്‍ ബ്രേക്ക് കഴിഞ്ഞ് ആദ്യ റേസ്. സ്പായ്ക്കു
+ശേഷം മോണ്‍സയില്‍ നടക്കാനിരിക്കുന്ന ഇറ്റാലിയന്‍ ഗ്രാന്‍പ്രീയും കഴിയുന്നതോടെ ഇക്കൊല്ലത്തെ യുറോപ്യന്‍
+പാദത്തിന് അവസാനമാകും.
-­കാ­ല­ണ്ട­റി­ലെ ഏറ്റ­വും നീ­ളം കൂ­ടിയ ട്രാ­ക്കായ സ്പാ­യി­ലെ യോ­ഗ്യ­താ­റൌ­ണ്ടു­കള്‍ എന്ന­ത്തേ­യും പോ­ലെ
-ആവേ­ശ­ക­ര­മാ­യി­രു­ന്നു. ഗി­യര്‍ ബോ­ക്സ് പെ­നാല്‍­ട്ടി നി­കൊ റൊ­സ്ബര്‍­ഗി­ന് ഗ്രി­ഡ്ഡില്‍ പതി­നാ­ലാം സ്ഥാ­നം
-നല്‍­കി­യ­പ്പോള്‍, ഹം­ഗ­റി­യില്‍ ബാ­രി­ക്കെ­ല്ലോ­യോ­ടു കാ­ണി­ച്ച വക­തി­രി­വി­ല്ലാ­യ്മ­യ്ക്ക് സഹ ­മെ­ഴ്സി­ഡ­സ് ഡ്രൈ­വര്‍ മൈ­ക്കല്‍
-ഷു­മാ­ക്കര്‍ 10 സ്ഥാ­നം പെ­നാല്‍­ട്ടി­യോ­ടു­കൂ­ടി ഗ്രി­ഡ്ഡില്‍ ഇരുപത്തൊന്നാം സ്ഥാ­ന­ത്താ­യി. കഴി­ഞ്ഞ വര്‍­ഷം ഫി­സി­ക്കെ­ല്ല­യി­ലൂ­ടെ
-പോള്‍ നേ­ടി­യി­രു­ന്നെ­ങ്കി­ലും ഇപ്രാ­വ­ശ്യം സു­ട്ടി­ലി­ന്റെ മൂ­ന്നാം പാ­ദ­പ്ര­വേ­ശ­വും ഗ്രി­ഡ്ഡില്‍ എട്ടാം സ്ഥാ­ന­ത്തു­ള്ള തു­ട­ക്ക­വും
-കൊ­ണ്ട് ഫോ­ഴ്സ് ഇന്ത്യ­ക്ക് തൃ­പ്തി­പ്പെ­ടേ­ണ്ടി­വ­ന്നു. മഴ­യ്ക്കു­മുന്‍­പ് നല്ല സമ­യം കണ്ടെ­ത്താ­നാ­യി ട്രാ­ക്കില്‍ പൊ­രി­ഞ്ഞ പോ­രാ­ട്ടം
-നട­ന്ന­ത് യോ­ഗ്യ­താ­റൌ­ണ്ട് ആവേ­ശ­ക­ര­മാ­ക്കി. അവ­സാ­നം പതി­വു­പോ­ലെ റെ­ഡ്ബു­ള്ളി­നു വേ­ണ്ടി ­മാര്‍­ക് വെ­ബ്ബര്‍
-പോള്‍ നേ­ടി­യ­പ്പോള്‍ മഴ­യ­ത്തു നട­ത്തിയ മി­ക­ച്ചൊ­രു പ്ര­ക­ട­നം കൊ­ണ്ട് ഹാ­മില്‍­ട്ടണ്‍ മുന്‍ നി­ര­യില്‍ സ്ഥാ­നം നേ­ടി.
-അലോണ്‍­സൊ­യ്ക്ക് പത്താ­മ­തെ­ത്താ­നെ കഴി­ഞ്ഞു­ള്ളൂ. എന്നാല്‍ രണ്ടാം ഫെ­റാ­രി­യില്‍ ­ഫെ­ലി­പെ മസ്സ ആറാ­മ­തെ­ത്തി.
-മൂ­ന്നു­മു­തല്‍ അഞ്ചു­വ­രെ സ്ഥാ­ന­ങ്ങ­ളില്‍ യഥാ­ക്ര­മം കു­ബി­ത്സ, വെ­റ്റല്‍, ബട്ടണ്‍ എന്നി­വര്‍ സ്ഥാ­ന­മു­റ­പ്പി­ച്ച­പ്പോള്‍ ­
-കോ­സ്‌­വര്‍­ത്ത് എന്‍­ജി­നു­മാ­യി ­വി­ല്യം­സ് ഏഴും ഒന്‍­പ­തും സ്ഥാ­ന­ങ്ങള്‍ നേ­ടി­.
+കാലണ്ടറിലെ ഏറ്റവും നീളം കൂടിയ ട്രാക്കായ സ്പായിലെ യോഗ്യതാറൌണ്ടുകള്‍ എന്നത്തേയും പോലെ
+ആവേശകരമായിരുന്നു. ഗിയര്‍ ബോക്സ് പെനാല്‍ട്ടി നികൊ റൊസ്ബര്‍ഗിന് ഗ്രിഡ്ഡില്‍ പതിനാലാം സ്ഥാനം
+നല്‍കിയപ്പോള്‍, ഹംഗറിയില്‍ ബാരിക്കെല്ലോയോടു കാണിച്ച വകതിരിവില്ലായ്മയ്ക്ക് സഹ മെഴ്സിഡസ് ഡ്രൈവര്‍ മൈക്കല്‍
+ഷുമാക്കര്‍ 10 സ്ഥാനം പെനാല്‍ട്ടിയോടുകൂടി ഗ്രിഡ്ഡില്‍ ഇരുപത്തൊന്നാം സ്ഥാനത്തായി. കഴിഞ്ഞ വര്‍ഷം ഫിസിക്കെല്ലയിലൂടെ
+പോള്‍ നേടിയിരുന്നെങ്കിലും ഇപ്രാവശ്യം സുട്ടിലിന്റെ മൂന്നാം പാദപ്രവേശവും ഗ്രിഡ്ഡില്‍ എട്ടാം സ്ഥാനത്തുള്ള തുടക്കവും
+കൊണ്ട് ഫോഴ്സ് ഇന്ത്യക്ക് തൃപ്തിപ്പെടേണ്ടിവന്നു. മഴയ്ക്കുമുന്‍പ് നല്ല സമയം കണ്ടെത്താനായി ട്രാക്കില്‍ പൊരിഞ്ഞ പോരാട്ടം
+നടന്നത് യോഗ്യതാറൌണ്ട് ആവേശകരമാക്കി. അവസാനം പതിവുപോലെ റെഡ്ബുള്ളിനു വേണ്ടി മാര്‍ക് വെബ്ബര്‍
+പോള്‍ നേടിയപ്പോള്‍ മഴയത്തു നടത്തിയ മികച്ചൊരു പ്രകടനം കൊണ്ട് ഹാമില്‍ട്ടണ്‍ മുന്‍ നിരയില്‍ സ്ഥാനം നേടി.
+അലോണ്‍സൊയ്ക്ക് പത്താമതെത്താനെ കഴിഞ്ഞുള്ളൂ. എന്നാല്‍ രണ്ടാം ഫെറാരിയില്‍ ഫെലിപെ മസ്സ ആറാമതെത്തി.
+മൂന്നുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍ യഥാക്രമം കുബിത്സ, വെറ്റല്‍, ബട്ടണ്‍ എന്നിവര്‍ സ്ഥാനമുറപ്പിച്ചപ്പോള്‍
+കോസ്‌വര്‍ത്ത് എന്‍ജിനുമായി വില്യംസ് ഏഴും ഒന്‍പതും സ്ഥാനങ്ങള്‍ നേടി.
-­ട്രാ­ക്കി­ന്റെ പെ­രു­മ­യ്ക്കൊ­ത്ത പോ­രാ­ട്ട­മാ­യി­രു­ന്നു സ്പാ­യില്‍ അര­ങ്ങേ­റി­യ­ത്. ആദ്യ­ലാ­പ്പില്‍­ത്ത­ന്നെ ഹാ­മില്‍­ട്ടണ്‍ വെ­ബ്ബ­റെ
-മറി­ക­ട­ന്ന­തും വള­രെ അടു­ത്തു­ള്ള ആദ്യ വള­വി­ന്റെ സമ്മര്‍­ദ്ദം കാ­ര­ണം ഏഴാം സ്ഥാ­ന­ത്തേ­യ്ക്ക് വെ­ബ്ബര്‍
-പി­ന്ത­ള്ള­പ്പെ­ട്ടു­പോ­യ­തും തു­ട­ക്കം ആവേ­ശ­ക­ര­മാ­ക്കി. എന്നാല്‍ ആദ്യ­ലാ­പ്പില്‍ ചെ­റു­താ­യി ചാ­റിയ മഴ അവ­സാന
-ഷി­കേ­നില്‍ കാ­റു­ക­ളു­ടെ നി­യ­ന്ത്ര­ണം തെ­റ്റി­ച്ചു. തന്റെ മു­ന്നൂ­റാ­മ­ത്തെ റേ­സില്‍ ആദ്യ­ലാ­പ്പില്‍ ബാ­രി­ക്കെ­ല്ലോ­യ്ക്ക് അത്
-പു­റ­ത്തേ­ക്കു­ള്ള വഴി­യു­മൊ­രു­ക്കി. നന­ഞ്ഞ ട്രാ­ക്കില്‍ നി­യ­ന്ത്ര­ണം കി­ട്ടാ­തെ വല­ഞ്ഞ ­ബാ­രി­ക്കെ­ല്ലോ­ അലോണ്‍­സൊ­യു­മാ­യി
-കൂ­ട്ടി­യി­ടി­ക്കു­ക­യാ­യി­രു­ന്നു. ഇത് ആദ്യ­ലാ­പ്പില്‍­ത്ത­ന്നെ സേ­ഫ്റ്റി­കാര്‍ ഇറ­ങ്ങു­ന്ന­തി­നു കാ­ര­ണ­മാ­യി. പ്രൈം
-ടയ­റു­ക­ളി­ലാ­യി­രു­ന്ന പെ­ട്രോ­വും ഷു­മാ­ക്ക­റും ഈ ബഹ­ള­ങ്ങള്‍ മു­ത­ലെ­ടു­ത്ത് ഈ സമ­യം കൊ­ണ്ട് മുന്‍ നി­ര­യില്‍
-എത്തി­യി­രു­ന്നു­.
+ട്രാക്കിന്റെ പെരുമയ്ക്കൊത്ത പോരാട്ടമായിരുന്നു സ്പായില്‍ അരങ്ങേറിയത്. ആദ്യലാപ്പില്‍ത്തന്നെ ഹാമില്‍ട്ടണ്‍ വെബ്ബറെ
+മറികടന്നതും വളരെ അടുത്തുള്ള ആദ്യ വളവിന്റെ സമ്മര്‍ദ്ദം കാരണം ഏഴാം സ്ഥാനത്തേയ്ക്ക് വെബ്ബര്‍
+പിന്തള്ളപ്പെട്ടുപോയതും തുടക്കം ആവേശകരമാക്കി. എന്നാല്‍ ആദ്യലാപ്പില്‍ ചെറുതായി ചാറിയ മഴ അവസാന
+ഷികേനില്‍ കാറുകളുടെ നിയന്ത്രണം തെറ്റിച്ചു. തന്റെ മുന്നൂറാമത്തെ റേസില്‍ ആദ്യലാപ്പില്‍ ബാരിക്കെല്ലോയ്ക്ക് അത്
+പുറത്തേക്കുള്ള വഴിയുമൊരുക്കി. നനഞ്ഞ ട്രാക്കില്‍ നിയന്ത്രണം കിട്ടാതെ വലഞ്ഞ ബാരിക്കെല്ലോ അലോണ്‍സൊയുമായി
+കൂട്ടിയിടിക്കുകയായിരുന്നു. ഇത് ആദ്യലാപ്പില്‍ത്തന്നെ സേഫ്റ്റികാര്‍ ഇറങ്ങുന്നതിനു കാരണമായി. പ്രൈം
+ടയറുകളിലായിരുന്ന പെട്രോവും ഷുമാക്കറും ഈ ബഹളങ്ങള്‍ മുതലെടുത്ത് ഈ സമയം കൊണ്ട് മുന്‍ നിരയില്‍
+എത്തിയിരുന്നു.
-എ­ന്നാല്‍ അപ­ക­ട­ത്തെ­ത്തു­ടര്‍­ന്ന് പി­റ്റ് ചെ­യ്ത് ടയ­റു­കള്‍ മാ­റാ­നു­ള്ള അലോണ്‍­സൊ­യു­ടെ തീ­രു­മാ­നം തി­രി­ച്ച­ടി­ച്ചു. മഴ
-പി­ന്നെ ഒഴി­ഞ്ഞു നി­ന്ന­തോ­ടെ ഒരി­ക്കല്‍ കൂ­ടി പി­റ്റ് ചെ­യ്ത് സ്ലി­ക് ടയ­റു­ക­ളി­ലേ­ക്ക് മാ­റേ­ണ്ടി­വ­ന്നു അദ്ദേ­ഹ­ത്തി­ന്. ഈ
-സമ­യം മുന്‍­നി­ര­യില്‍ മക്‌­ലാ­രന്‍ കാ­റു­കള്‍ ഒന്നും രണ്ടും സ്ഥാ­ന­ങ്ങ­ളി­ലും, പി­ന്നീ­ട് ക്ര­മ­മാ­യി വെ­റ്റല്‍, കു­ബി­ത്സ,
-വെ­ബ്ബര്‍ എന്നി­വ­രു­മാ­യി­രു­ന്നു. ആറാം സ്ഥാ­ന­ത്ത് ഫെ­ലി­പെ മസ്സ­യു­ടെ ഫെ­റാ­രി­യും, അലോണ്‍­സൊ, അപ­ക­ട­ത്തി­നും
-പി­റ്റ് സ്റ്റോ­പ്പി­നും ശേ­ഷം പിന്‍­നി­ര­യില്‍ നി­ന്നും കടു­ത്ത­പോ­രാ­ട്ട­ങ്ങ­ളി­ലൂ­ടെ മദ്ധ്യ­നി­ര­യില്‍ തി­രി­ച്ചെ­ത്തി. പതി­നൊ­ന്നാം
-ലാ­പ്പില്‍ ഉഗ്ര­നൊ­രു മറി­ക­ട­ക്ക­ലി­ലൂ­ടെ പെ­ട്രോ­വും ഷു­മാ­ക്ക­റും ആദ്യ­പ­ത്തി­നു­ള്ളി­ലെ­ത്തി. ടീം മേ­റ്റ് റൊ­സ്ബര്‍­ഗി­നെ
-മറി­ക­ട­ക്കു­മ്പോള്‍ ടയ­റു­കള്‍ തമ്മില്‍ ചെ­റു­താ­യി ഉര­സി­യെ­ങ്കി­ലും വലിയ അപ­ക­ട­ങ്ങ­ളൊ­ന്നു­മി­ല്ലാ­തെ ഷു­മാ­ക്കര്‍
-ഇരു­പ­തില്‍­നി­ന്നും ആദ്യ­പ­ത്തി­ലെ­ത്തി­.
+എന്നാല്‍ അപകടത്തെത്തുടര്‍ന്ന് പിറ്റ് ചെയ്ത് ടയറുകള്‍ മാറാനുള്ള അലോണ്‍സൊയുടെ തീരുമാനം തിരിച്ചടിച്ചു. മഴ
+പിന്നെ ഒഴിഞ്ഞു നിന്നതോടെ ഒരിക്കല്‍ കൂടി പിറ്റ് ചെയ്ത് സ്ലിക് ടയറുകളിലേക്ക് മാറേണ്ടിവന്നു അദ്ദേഹത്തിന്. ഈ
+സമയം മുന്‍നിരയില്‍ മക്‌ലാരന്‍ കാറുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലും, പിന്നീട് ക്രമമായി വെറ്റല്‍, കുബിത്സ,
+വെബ്ബര്‍ എന്നിവരുമായിരുന്നു. ആറാം സ്ഥാനത്ത് ഫെലിപെ മസ്സയുടെ ഫെറാരിയും, അലോണ്‍സൊ, അപകടത്തിനും
+പിറ്റ് സ്റ്റോപ്പിനും ശേഷം പിന്‍നിരയില്‍ നിന്നും കടുത്തപോരാട്ടങ്ങളിലൂടെ മദ്ധ്യനിരയില്‍ തിരിച്ചെത്തി. പതിനൊന്നാം
+ലാപ്പില്‍ ഉഗ്രനൊരു മറികടക്കലിലൂടെ പെട്രോവും ഷുമാക്കറും ആദ്യപത്തിനുള്ളിലെത്തി. ടീം മേറ്റ് റൊസ്ബര്‍ഗിനെ
+മറികടക്കുമ്പോള്‍ ടയറുകള്‍ തമ്മില്‍ ചെറുതായി ഉരസിയെങ്കിലും വലിയ അപകടങ്ങളൊന്നുമില്ലാതെ ഷുമാക്കര്‍
+ഇരുപതില്‍നിന്നും ആദ്യപത്തിലെത്തി.
-­പി­ന്നീ­ട് കു­റ­ച്ചു­സ­മ­യം തണു­ത്തു പോ­വു­ക­യും, വലിയ പ്ര­ശ്ന­ങ്ങ­ളൊ­ന്നു­മി­ല്ലാ­തെ മക്‌­ലാ­രന്‍ ഒന്നും രണ്ടും സ്ഥാ­ന­ങ്ങള്‍
-നേ­ടു­മെ­ന്നും തോ­ന്നി­ച്ച റേ­സ് ബട്ട­നും വെ­റ്റ­ലും തമ്മി­ലു­ള്ള ഒരു കൂ­ട്ടി­യി­ടി­യി­ലൂ­ടെ വീ­ണ്ടും ട്രാ­ക്കില്‍ പോ­രാ­ട്ട­ങ്ങ­ളു­യര്‍­ത്തി.
-പതി­നേ­ഴാം ലാ­പ്പില്‍ നട­ന്ന കൂ­ട്ടി­യി­ടി ശരി­ക്കും വെ­റ്റ­ലി­ന്റെ പി­ഴ­വാ­യി­രു­ന്നു. എങ്കി­ലും അത് ബട്ട­ന്റെ സ്പാ­യി­ലെ പോ­രാ­ട്ടം
-അവ­സാ­നി­പ്പി­ച്ചു. പി­റ്റ് ലേ­നി­ന­ടു­ത്താ­യ­ത് വെ­റ്റ­ലി­ന് പി­റ്റ് സ്റ്റോ­പ്പെ­ടു­ത്ത് റേ­സില്‍ തി­രി­ച്ചു വരാന്‍ അവ­സ­ര­മൊ­രു­ക്കി.
-എന്നാല്‍ ഒരു ഡ്രൈ­വ് ത്രൂ പെ­നാല്‍­റ്റി ലഭി­ച്ച­ത് ­റെ­ഡ്ബുള്‍ ഡ്രൈ­വ­റു­ടെ ബെല്‍­ജി­യന്‍ റേ­സി­ന്റെ കാ­ര്യ­ത്തില്‍ ഒരു
-തീ­രു­മാ­ന­മു­ണ്ടാ­ക്കി­യെ­ന്നു പറ­യാം. ഈ അപ­ക­ട­ത്തോ­ടെ ചാ­മ്പ്യന്‍­ഷി­പ്പ് പോ­രാ­ട്ട­ത്തി­ലേര്‍­പ്പെ­ട്ടി­രി­ക്കു­ന്ന അഞ്ചു­പേ­രില്‍
-മൂ­ന്നു പേ­രും പോ­യി­ന്റി­നു വെ­ളി­യി­ലാ­യി­.
+പിന്നീട് കുറച്ചുസമയം തണുത്തു പോവുകയും, വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ മക്‌ലാരന്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍
+നേടുമെന്നും തോന്നിച്ച റേസ് ബട്ടനും വെറ്റലും തമ്മിലുള്ള ഒരു കൂട്ടിയിടിയിലൂടെ വീണ്ടും ട്രാക്കില്‍ പോരാട്ടങ്ങളുയര്‍ത്തി.
+പതിനേഴാം ലാപ്പില്‍ നടന്ന കൂട്ടിയിടി ശരിക്കും വെറ്റലിന്റെ പിഴവായിരുന്നു. എങ്കിലും അത് ബട്ടന്റെ സ്പായിലെ പോരാട്ടം
+അവസാനിപ്പിച്ചു. പിറ്റ് ലേനിനടുത്തായത് വെറ്റലിന് പിറ്റ് സ്റ്റോപ്പെടുത്ത് റേസില്‍ തിരിച്ചു വരാന്‍ അവസരമൊരുക്കി.
+എന്നാല്‍ ഒരു ഡ്രൈവ് ത്രൂ പെനാല്‍റ്റി ലഭിച്ചത് റെഡ്ബുള്‍ ഡ്രൈവറുടെ ബെല്‍ജിയന്‍ റേസിന്റെ കാര്യത്തില്‍ ഒരു
+തീരുമാനമുണ്ടാക്കിയെന്നു പറയാം. ഈ അപകടത്തോടെ ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന അഞ്ചുപേരില്‍
+മൂന്നു പേരും പോയിന്റിനു വെളിയിലായി.
-­വെ­റ്റല്‍ പി­ന്നീ­ട് പൊ­സി­ഷന്‍ തി­രി­ച്ചു പി­ടി­ക്കാന്‍ ശ്ര­മി­ച്ചെ­ങ്കി­ലും ഇരു­പ­ത്തി­യേ­ഴാം ലാ­പ്പില്‍ മറ്റൊ­രു അപ­ക­ട­വും തു­ടര്‍­ന്ന്
-പിന്‍­ട­യ­റു­ക­ളി­ലൊ­ന്നു പഞ്ച­റാ­യ­തും കാ­ര്യ­ങ്ങള്‍­ക്ക് ഏക­ദേ­ശം തീ­രു­മാ­ന­മാ­ക്കി. ഈ സമ­യ­മൊ­ക്കെ­യും ഹാ­മില്‍­ട്ടണ്‍ ലീ­ഡ്
-നി­ല­നിര്‍­ത്തി­യി­രു­ന്നു. കു­ബി­ത്സ­യും വെ­ബ്ബ­റും തമ്മില്‍ രണ്ടാം സ്ഥാ­ന­ത്തി­നു വേ­ണ്ടി കടു­ത്ത­മ­ത്സ­ര­വും ട്രാ­ക്കില്‍ അര­ങ്ങേ­റി.
-മു­പ്പ­താം ലാ­പ്പെ­ത്തി­യ­പ്പോ­ഴെ­യ്ക്കും മുന്‍­നിര ഡ്രൈ­വര്‍­മാ­രെ­ല്ലാം ടയ­റു­കള്‍ മാ­റ്റി­യി­രു­ന്നു. ആദ്യ­പ­ത്തില്‍ ഷു­മാ­ക്ക­റും
-റൊ­സ്ബര്‍­ഗും മാ­ത്ര­മേ പി­റ്റ് സ്റ്റോ­പ്പെ­ടു­ക്കാ­തി­രു­ന്നു­ള്ളു­.
+വെറ്റല്‍ പിന്നീട് പൊസിഷന്‍ തിരിച്ചു പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുപത്തിയേഴാം ലാപ്പില്‍ മറ്റൊരു അപകടവും തുടര്‍ന്ന്
+പിന്‍ടയറുകളിലൊന്നു പഞ്ചറായതും കാര്യങ്ങള്‍ക്ക് ഏകദേശം തീരുമാനമാക്കി. ഈ സമയമൊക്കെയും ഹാമില്‍ട്ടണ്‍ ലീഡ്
+നിലനിര്‍ത്തിയിരുന്നു. കുബിത്സയും വെബ്ബറും തമ്മില്‍ രണ്ടാം സ്ഥാനത്തിനു വേണ്ടി കടുത്തമത്സരവും ട്രാക്കില്‍ അരങ്ങേറി.
+മുപ്പതാം ലാപ്പെത്തിയപ്പോഴെയ്ക്കും മുന്‍നിര ഡ്രൈവര്‍മാരെല്ലാം ടയറുകള്‍ മാറ്റിയിരുന്നു. ആദ്യപത്തില്‍ ഷുമാക്കറും
+റൊസ്ബര്‍ഗും മാത്രമേ പിറ്റ് സ്റ്റോപ്പെടുക്കാതിരുന്നുള്ളു.
-­റേ­സി­ന­വ­സാ­നം മഴ­പെ­യ്യു­മ്പോള്‍ പി­റ്റ് ചെ­യ്ത് ഗ്രൂ­വു­ക­ളു­ള്ള ഇന്റര്‍­മീ­ഡി­യ­റ്റ് ടയ­റു­ക­ളി­ലേ­ക്ക് മാ­റാ­നാ­യി­രു­ന്നു
-മെ­ഴ്സി­ഡ­സി­ന്റെ തീ­രു­മാ­നം. അത് ദി­വ­സ­ത്തെ ഏറ്റ­വും നല്ല സ്ട്രാ­റ്റ­ജി­ക­ളി­ലൊ­ന്നാ­യി മാ­റു­ക­യും ചെ­യ്തു. മു­പ്പ­ത്തി­യ­ഞ്ചാം
-ലാ­പ്പില്‍ മഴ­പെ­യ്തു തു­ട­ങ്ങി­യ­പ്പോള്‍ എല്ലാ­വ­രും പി­റ്റ് ചെ­യ്തു ടയ­റു­കള്‍ മാ­റി. പി­റ്റ് ലേ­നില്‍ ചെ­റു­താ­യി പി­ഴ­ച്ച കു­ബി­ത്സ­യെ
-മു­ത­ലെ­ടു­ത്ത് വെ­ബ്ബര്‍ രണ്ടാം സ്ഥാ­നം പി­ടി­ച്ചെ­ടു­ക്കു­ക­യും ചെ­യ്തു. എന്നാല്‍ നി­യ­ന്ത്ര­ണം നഷ്ട­പ്പെ­ട്ട് ട്രാ­ക്കി­നു വി­ല­ങ്ങ­നെ
-കി­ട­ന്ന അലോണ്‍­സൊ­യു­ടെ ­ഫെ­റാ­രി­ വീ­ണ്ടും സേ­ഫ്റ്റി കാ­റി­നെ രം­ഗ­ത്തെ­ത്തി­ച്ചു. മഴ­യും സേ­ഫ്റ്റി­കാ­റും കാ­ര്യ­ങ്ങള്‍
-ദുര്‍­ഘ­ട­മാ­ക്കി­യെ­ങ്കി­ലും, സേ­ഫ്റ്റി കാര്‍ പിന്‍­വ­ലി­ച്ച­യു­ട­നെ നട­ത്തിയ ഉഗ്ര­നൊ­രു നീ­ക്ക­ത്തി­ലൂ­ടെ കൊ­ബി­യാ­ഷി­യേ­യും
-ഷു­മാ­ക്ക­റെ­യും റൊ­സ്ബര്‍­ഗ് ഒരു­മി­ച്ചു മറി­ക­ട­ന്നു­.
+റേസിനവസാനം മഴപെയ്യുമ്പോള്‍ പിറ്റ് ചെയ്ത് ഗ്രൂവുകളുള്ള ഇന്റര്‍മീഡിയറ്റ് ടയറുകളിലേക്ക് മാറാനായിരുന്നു
+മെഴ്സിഡസിന്റെ തീരുമാനം. അത് ദിവസത്തെ ഏറ്റവും നല്ല സ്ട്രാറ്റജികളിലൊന്നായി മാറുകയും ചെയ്തു. മുപ്പത്തിയഞ്ചാം
+ലാപ്പില്‍ മഴപെയ്തു തുടങ്ങിയപ്പോള്‍ എല്ലാവരും പിറ്റ് ചെയ്തു ടയറുകള്‍ മാറി. പിറ്റ് ലേനില്‍ ചെറുതായി പിഴച്ച കുബിത്സയെ
+മുതലെടുത്ത് വെബ്ബര്‍ രണ്ടാം സ്ഥാനം പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ട് ട്രാക്കിനു വിലങ്ങനെ
+കിടന്ന അലോണ്‍സൊയുടെ ഫെറാരി വീണ്ടും സേഫ്റ്റി കാറിനെ രംഗത്തെത്തിച്ചു. മഴയും സേഫ്റ്റികാറും കാര്യങ്ങള്‍
+ദുര്‍ഘടമാക്കിയെങ്കിലും, സേഫ്റ്റി കാര്‍ പിന്‍വലിച്ചയുടനെ നടത്തിയ ഉഗ്രനൊരു നീക്കത്തിലൂടെ കൊബിയാഷിയേയും
+ഷുമാക്കറെയും റൊസ്ബര്‍ഗ് ഒരുമിച്ചു മറികടന്നു.
-­സം­ഭ­വ­ബ­ഹു­ല­മായ ­ബെല്‍­ജി­യന്‍ ഗ്രാന്‍­പ്രീ­ ഹാ­മില്‍­ട്ട­ണ് കി­രീ­ടം നേ­ടി­ക്കൊ­ടു­ത്ത­തി­നൊ­പ്പം ചാ­മ്പ്യന്‍­ഷി­പ്പ്
-പോ­രാ­ട്ട­ങ്ങ­ളി­ലെ കടു­പ്പം കു­റ­ച്ചു കു­റ­യ്ക്കു­ക­യും ചെ­യ്തു. സ്പാ­യ്ക്കു­മുന്‍­പ് ആദ്യ അഞ്ചു സ്ഥാ­ന­ക്കാ­രെ വെ­റും 20 പോ­യി­ന്റാ­യി­രു­ന്നു
-പി­രി­ച്ചി­രു­ന്നു­ത്. ഇപ്പോള്‍ അത് നാല്‍­പ്പ­തു പോ­യി­ന്റാ­യി ഉയര്‍­ന്നു. പോ­രാ­ട്ട­ത്തില്‍ ഹാ­മില്‍­ട്ട­ണും ­(182) വെ­ബ്ബ­റും ­(179)
-ഒപ്പ­ത്തി­നൊ­പ്പ­മാ­ണെ­ങ്കില്‍ വെ­റ്റ­ലും അലോണ്‍­സൊ­യും ബട്ട­ണു­മെ­ല്ലാം അവ­ര­വ­രു­ടെ പഴ­യ­സ്ഥാ­ന­ങ്ങ­ളില്‍­ത്ത­ന്നെ­യാ­ണ്.
-സു­ട്ടില്‍ ഒരു പോ­യി­ന്റു വ്യ­ത്യാ­സ­ത്തില്‍ മൈ­ക്കല്‍ ഷു­മാ­ക്ക­റെ മറി­ക­ട­ന്ന് ഒന്‍­പ­താ­മെ­ത്തി­യ­താ­ണ് പി­ന്നെ­യൊ­രു
-മാ­റ്റ­മെ­ന്നു പറ­യാ­വു­ന്ന­ത്. കണ്‍­സ്ട്ര­ക്റ്റര്‍­മാ­രു­ടെ കാ­ര്യ­ത്തില്‍ റെ­ഡ്ബുള്‍ (330) ഒരു പോ­യി­ന്റി­ന് മക്‌­ലാ­ര­നു­മു­ന്നി­ലാ­ണ്.
-മൂ­ന്നാ­മ­ത് ഫെ­റാ­രി­യും ­(250).
+സംഭവബഹുലമായ ബെല്‍ജിയന്‍ ഗ്രാന്‍പ്രീ ഹാമില്‍ട്ടണ് കിരീടം നേടിക്കൊടുത്തതിനൊപ്പം ചാമ്പ്യന്‍ഷിപ്പ്
+പോരാട്ടങ്ങളിലെ കടുപ്പം കുറച്ചു കുറയ്ക്കുകയും ചെയ്തു. സ്പായ്ക്കുമുന്‍പ് ആദ്യ അഞ്ചു സ്ഥാനക്കാരെ വെറും 20 പോയിന്റായിരുന്നു
+പിരിച്ചിരുന്നുത്. ഇപ്പോള്‍ അത് നാല്‍പ്പതു പോയിന്റായി ഉയര്‍ന്നു. പോരാട്ടത്തില്‍ ഹാമില്‍ട്ടണും (182) വെബ്ബറും (179)
+ഒപ്പത്തിനൊപ്പമാണെങ്കില്‍ വെറ്റലും അലോണ്‍സൊയും ബട്ടണുമെല്ലാം അവരവരുടെ പഴയസ്ഥാനങ്ങളില്‍ത്തന്നെയാണ്.
+സുട്ടില്‍ ഒരു പോയിന്റു വ്യത്യാസത്തില്‍ മൈക്കല്‍ ഷുമാക്കറെ മറികടന്ന് ഒന്‍പതാമെത്തിയതാണ് പിന്നെയൊരു
+മാറ്റമെന്നു പറയാവുന്നത്. കണ്‍സ്ട്രക്റ്റര്‍മാരുടെ കാര്യത്തില്‍ റെഡ്ബുള്‍ (330) ഒരു പോയിന്റിന് മക്‌ലാരനുമുന്നിലാണ്.
+മൂന്നാമത് ഫെറാരിയും (250).
-ഇ­നി മോണ്‍­സ­യി­ലെ ഇറ്റാ­ലി­യന്‍ ഗ്രാന്‍­പ്രീ കഴി­ഞ്ഞാല്‍ നാ­ലു ഏഷ്യന്‍ റേ­സു­ക­ളും സാ­വോ­പോ­ളോ­യു­മാ­ണ് ബാ­ക്കി.
-ബെല്‍­ജി­യ­ത്തി­നു മു­മ്പു­ണ്ടാ­യി­രു­ന്ന അവ­സ്ഥ­യി­ലേ­ക്ക് കാ­ര്യ­ങ്ങള്‍ എത്താന്‍ വി­ഷ­മ­മാ­ണെ­ങ്കി­ലും അങ്ങ­നെ
-സം­ഭ­വി­ക്കു­ക­യും അവ­സാന രണ്ടു റേ­സു­കള്‍ നിര്‍­ണ്ണാ­യ­ക­മാ­വു­ക­യും ചെ­യ്യു­ന്ന­ത് ആരാ­ധ­കര്‍­ക്ക് ആവേ­ശം
-പകര്‍­ന്നേ­ക്കും­.
+ഇനി മോണ്‍സയിലെ ഇറ്റാലിയന്‍ ഗ്രാന്‍പ്രീ കഴിഞ്ഞാല്‍ നാലു ഏഷ്യന്‍ റേസുകളും സാവോപോളോയുമാണ് ബാക്കി.
+ബെല്‍ജിയത്തിനു മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്താന്‍ വിഷമമാണെങ്കിലും അങ്ങനെ
+സംഭവിക്കുകയും അവസാന രണ്ടു റേസുകള്‍ നിര്‍ണ്ണായകമാവുകയും ചെയ്യുന്നത് ആരാധകര്‍ക്ക് ആവേശം
+പകര്‍ന്നേക്കും.
-­പിന്‍­കു­റി­പ്പ്: ഇന്ത്യന്‍ ഗ്രാന്‍­പ്രീ കൂ­ടി കല­ണ്ട­റി­ലി­ടം പി­ടി­ച്ച­തോ­ടെ ഏതാ­ണ്ട് യൂ­റൊ­പ്പി­നൊ­പ്പം തന്നെ റേ­സു­കള്‍ ഇപ്പോള്‍
-ഏഷ്യ­യി­ലും എത്തി­യി­രി­ക്കു­ന്നു, ഏഷ്യന്‍ ട്രാ­ക്കു­കള്‍ കു­റ­ച്ചു­കൂ­ടി നല്ല മത്സ­ര­ങ്ങള്‍ കൂ­ടി കാ­ഴ്ച­വെ­ച്ചാല്‍ ഭാ­വി­യില്‍ ഫോര്‍­മുല
-വണ്ണി­ന്റെ വള­യം ഏഷ്യന്‍ വമ്പന്‍­മാ­രി­ലെ­ത്തി­ക്കൂ­ടെ­ന്നി­ല്ല. യൂ­റോ­പ്പി­ലെ പല ട്രാ­ക്കു­ക­ളും ജന­ങ്ങ­ളു­ടെ അതൃ­പ്തി
-നേ­രി­ടു­ന്നു­വെ­ന്ന­തും സു­ര­ക്ഷ­യു­ടെ കാ­ര്യ­ത്തില്‍ പഴ­യ­ട്രാ­ക്കു­കള്‍­ക്ക് പല പ്ര­ശ്ന­ങ്ങ­ളു­മു­ണ്ടെ­ന്ന­തും കൂ­ടി കണ­ക്കി­ലെ­ടു­ത്താല്‍,
-ആഞ്ഞു­പി­ടി­ച്ചാല്‍ ഇം­ഗ്ല­ണ്ടി­ലി­രി­ക്കു­ന്ന ഫോര്‍­മുല വണ്‍ ഫാ­ക്റ്റ­റി­ക­ളെ­ല്ലാം ക്വാ­ലാ­ലം­പൂ­രി­ലോ, ഡെല്‍­ഹി­യി­ലോ­,­
-ഷാ­ങ്ഹാ­യി­ലോ എത്തി­ക്കാ­വു­ന്ന­തേ­യു­ള്ളൂ­.
+പിന്‍കുറിപ്പ്: ഇന്ത്യന്‍ ഗ്രാന്‍പ്രീ കൂടി കലണ്ടറിലിടം പിടിച്ചതോടെ ഏതാണ്ട് യൂറൊപ്പിനൊപ്പം തന്നെ റേസുകള്‍ ഇപ്പോള്‍
+ഏഷ്യയിലും എത്തിയിരിക്കുന്നു, ഏഷ്യന്‍ ട്രാക്കുകള്‍ കുറച്ചുകൂടി നല്ല മത്സരങ്ങള്‍ കൂടി കാഴ്ചവെച്ചാല്‍ ഭാവിയില്‍ ഫോര്‍മുല
+വണ്ണിന്റെ വളയം ഏഷ്യന്‍ വമ്പന്‍മാരിലെത്തിക്കൂടെന്നില്ല. യൂറോപ്പിലെ പല ട്രാക്കുകളും ജനങ്ങളുടെ അതൃപ്തി
+നേരിടുന്നുവെന്നതും സുരക്ഷയുടെ കാര്യത്തില്‍ പഴയട്രാക്കുകള്‍ക്ക് പല പ്രശ്നങ്ങളുമുണ്ടെന്നതും കൂടി കണക്കിലെടുത്താല്‍,
+ആഞ്ഞുപിടിച്ചാല്‍ ഇംഗ്ലണ്ടിലിരിക്കുന്ന ഫോര്‍മുല വണ്‍ ഫാക്റ്ററികളെല്ലാം ക്വാലാലംപൂരിലോ, ഡെല്‍ഹിയിലോ,
+ഷാങ്ഹായിലോ എത്തിക്കാവുന്നതേയുള്ളൂ.
(11 September 2010)\footnote{http://malayal.am/വിനോദം/കായികം/7894/പോയിന്റ്-നിലയിലെ-വ്യത്യാസം-കൂട്ടിയ-ബെല്‍ജിയന്‍-ഗ്രാന്‍പ്രി}
diff --git a/blog1.tex b/blog1.tex
index 0c5f5f5..229a216 100644
--- a/blog1.tex
+++ b/blog1.tex
@@ -1,6 +1,6 @@
\secstar{Hospital Log 1}
\vskip 2pt
-{\engtext
+\begin{english}
On Monday, the 4\textsuperscript{th} of October, I got diagnosed with a case of Acute Lymphoblastic Luckhemia
(I didn't know it till Thursday). After 12 days, I find myself in one of the best places in
India for haematology related treatments and am sitting in a room worth Rupees 2k a day
@@ -188,5 +188,5 @@ before doing that. Interestingly, that does play the greater part in understandi
else. But people like to believe that they get realizations on the moment :) May be that is because it gives us a kind
of relief that life is taking sudden turns. Life doesn't do that, it just appears like a sudden turn.
Nothing is sudden, it is just that our views are skewed.
-}
+\end{english}
\newpage
diff --git a/blog2.tex b/blog2.tex
index 9df08ee..77ef70c 100644
--- a/blog2.tex
+++ b/blog2.tex
@@ -1,6 +1,6 @@
\secstar{Hospital Log 2}
\vskip 2pt
-{\engtext
+\begin{english}
\subsection*{Monday November 01 2010}
Today is the 11\textsuperscript{th} day of my first chemo cycle. Still going good and other
@@ -237,5 +237,5 @@ an interaction or when I come to loggerheads. I am not interested in, or believe
confrontations. Very rarely do I end up in one. I like to manoeuvre through the system without
alerting it. I think I did it right so far. :) If I publish this as it is, it might make a difficult
and awkward situation, but then life is not always what you want. :)
-}
+\end{english}
\newpage
diff --git a/blog3.tex b/blog3.tex
index 7bf36b0..e98ff5a 100644
--- a/blog3.tex
+++ b/blog3.tex
@@ -1,6 +1,6 @@
\secstar{Hospital Log 3}
\vskip 2pt
-{\engtext
+\begin{english}
\subsection*{Wednesday November 10 2010}
I was temporarily discharged from hospital on Monday, the 8\textsuperscript{th} of November. First round of my chemotherapy
@@ -97,5 +97,5 @@ another is just an opinion of the group from which he knows the other to be from
say is, it is wrong to say someone belongs to a group just because he is comfortable with a group or he is a
part of it. He might belong to another contrasting group too. It is very much possible that he can be comfortable
there too. People can be equally comfortable in two contrasting scenarios :)
-}
+\end{english}
\newpage
diff --git a/blog4.tex b/blog4.tex
index 0913c15..74b23da 100644
--- a/blog4.tex
+++ b/blog4.tex
@@ -1,6 +1,6 @@
\secstar{Hospital Log 4}
\vskip 2pt
-{\engtext
+\begin{english}
When you are a leukemia patient, the world around you changes a lot. You will find yourself befriending lot of patients and will hear a lot of amazing stories. In a world where names are irrelevant, one of those stories I heard was of her. She is of my age and till recently, used to live right next door. I heard her story in bits and pieces from narratives of her mother, sister and at times, from herself. From what I could gather, she is practically the complete opposite of who I am. Hardworking, God fearing, socially conscious and above all, highly scholarly. In my short life so far, of 25 years, most of which I spent in Kerala, I am yet to see a woman who does not fear the opinion of others. May be the world is supposed to be so and manipulators and tricksters like me are an exemption.
Anyway, when I met her, she was in treatment for a relapsed ALL which took its toll on her during the final days of first year MBBS. It seems she used to complain about constant headaches and other issues now and then. However, her parents dismissed it for her compulsive addiction to studies (If I wake up everyday at 4 and study like she used to, I guess I would have been in bed sooner :)). Interestingly, she had to do blood smear (a pathology test) as a part of her practicals, with her own blood. She found blasts, but thought it was due to some mistake in the procedure. Later, after the exams, when she went to her ancestral home in north Kerala and fell sick and only then did they figure out the real culprit. Without wasting time, she availed treatment and for most of her second year at college, she was in Vellore than in Thrissur. But unlike me, she spent the time reading her textbooks and wrote exams the same year. To everyone's surprise, she came second in her class. It is quite difficult to get your head straight and think normally while in chemotherapy let alone studying for exams, that too for MBBS second year.
@@ -14,5 +14,5 @@ All my life as an adult, I led a quite secured life. I made my choices on instin
She once said that seeing lot of successful BMT patients during OP was comforting. Likewise for me, it was comforting to see, befriend and have some wonderful time as well, with someone of my own age and superior scholarly attitude next door. To crown it, seeing her successfully go through the BMT and the difficulties soon after was really helping my confidence too.
Interestingly, meeting her first time made me write. I wrote a small monograph on the social relevance of hair for women and the untold laws governing how one should grow their own hair. I must say that the spark in her eyes, when she showed her picture with hair made me write it.
-}
+\end{english}
\newpage
diff --git a/britishgrant.tex b/britishgrant.tex
index 012f656..3f557c8 100644
--- a/britishgrant.tex
+++ b/britishgrant.tex
@@ -1,79 +1,79 @@
\secstar{ആവേശം അലകളുയര്‍ത്തിയ ബ്രിട്ടീഷ് ഗ്രാന്‍പ്രീ}
\vskip 2pt
-2010­ലെ ­ഫോര്‍­മുല വണ്‍ ചാ­മ്പ്യന്‍­ഷി­പ്പി­ലെ പത്താ­മ­ത് റേ­സാ­ണ് കഴി­ഞ്ഞ ഞാ­യ­റാ­ഴ്ച(11 ജൂ­ലൈ) ബ്രി­ട്ട­ണി­ലെ സില്‍­വര്‍­സ്റ്റോണ്‍­പാര്‍­ക്കില്‍
-നട­ന്ന­ത്. മത്സ­ര­രം­ഗ­ത്തു­ള്ള പന്ത്ര­ണ്ടു ടീ­മു­ക­ളില്‍ ഭൂ­രി­ഭാ­ഗ­ത്തി­ന്റേ­യും ഹോം റേ­സാ­യി­രു­ന്നു സില്‍­വര്‍­സ്റ്റോ­ണി­ലേ­ത്. ഇറ്റ­ലി­യില്‍
-നി­ന്നു­ള്ള ഫെ­റാ­രി­യും ടോ­റോ റോ­സോ­യും, സ്പെ­യി­നില്‍ നി­ന്നും പ്ര­വര്‍­ത്തി­ക്കു­ന്ന ഹി­സ്പാ­നി­ക് റേ­സി­ങ് ടീ­മും, സ്വി­സ്സര്‍­ലാന്‍­ഡില്‍
-നി­ന്നും പ്ര­വര്‍­ത്തി­ക്കു­ന്ന ­ബി­എം­ഡ­ബ്ല്യൂ­ സൌ­ബ­റു­മാ­ണ് ഇതി­ന­പ­വാ­ദം.
+2010ലെ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിലെ പത്താമത് റേസാണ് കഴിഞ്ഞ ഞായറാഴ്ച(11 ജൂലൈ) ബ്രിട്ടണിലെ സില്‍വര്‍സ്റ്റോണ്‍പാര്‍ക്കില്‍
+നടന്നത്. മത്സരരംഗത്തുള്ള പന്ത്രണ്ടു ടീമുകളില്‍ ഭൂരിഭാഗത്തിന്റേയും ഹോം റേസായിരുന്നു സില്‍വര്‍സ്റ്റോണിലേത്. ഇറ്റലിയില്‍
+നിന്നുള്ള ഫെറാരിയും ടോറോ റോസോയും, സ്പെയിനില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഹിസ്പാനിക് റേസിങ് ടീമും, സ്വിസ്സര്‍ലാന്‍ഡില്‍
+നിന്നും പ്രവര്‍ത്തിക്കുന്ന ബിഎംഡബ്ല്യൂ സൌബറുമാണ് ഇതിനപവാദം.
-­ഹോം റേ­സാ­യ­തി­ന്റെ വീ­റും വാ­ശി­യു­മാ­ണോ എന്തോ, ഈ സീ­സ­ണി­ലെ ഏറ്റ­വും നല്ല റേ­സാ­യി­രു­ന്നു ബ്രി­ട്ട­ണില്‍ കണ്ട­ത്.
-ഇന്ധ­നം നി­റ­യ്ക്കു­ന്ന­തി­ന് വി­ല­ക്കേര്‍­പ്പെ­ടു­ത്തി­യ­തി­നു ശേ­ഷം ട്രാ­ക്കില്‍ നി­ന്നും അപ്ര­ത്യ­ക്ഷ­മാ­യി­രു­ന്ന ശക്ത­മായ മത്സ­ര­ങ്ങ­ളും കന­ത്ത
- പോ­രാ­ട്ട­ങ്ങ­ളും ധാ­രാ­ള­മാ­യി­രു­ന്നു ബ്രി­ട്ട­ണി­ലെ ട്രാ­ക്കില്‍. ഈ സീ­സ­ണില്‍ ഇത്ത­രം മത്സ­രം കണ്ട­ത് അപ­ക­ട­ങ്ങ­ളു­ടെ പര­മ്പര
- തന്നെ­യു­ണ്ടായ മോ­ണ്ടേ കാര്‍­ലോ­യി­ലും ടയ­റു­കള്‍ ചതി­ച്ച കാ­ന­ഡ­യി­ലും മാ­ത്ര­മാ­ണ്. എന്നാല്‍ അപ­ക­ട­ങ്ങള്‍ വള­രെ കു­റ­വും,
- നല്ല പ്ര­ത­ല­ത്തില്‍ നട­ന്ന മത്സ­ര­വും ആയി­ട്ടും സില്‍­വര്‍­സ്റ്റോ­ണി­ലേ­ത് നല്ല ഒരു പോ­രാ­ട്ടം തന്നെ­യാ­യി­രു­ന്നു­.
+ഹോം റേസായതിന്റെ വീറും വാശിയുമാണോ എന്തോ, ഈ സീസണിലെ ഏറ്റവും നല്ല റേസായിരുന്നു ബ്രിട്ടണില്‍ കണ്ടത്.
+ഇന്ധനം നിറയ്ക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനു ശേഷം ട്രാക്കില്‍ നിന്നും അപ്രത്യക്ഷമായിരുന്ന ശക്തമായ മത്സരങ്ങളും കനത്ത
+ പോരാട്ടങ്ങളും ധാരാളമായിരുന്നു ബ്രിട്ടണിലെ ട്രാക്കില്‍. ഈ സീസണില്‍ ഇത്തരം മത്സരം കണ്ടത് അപകടങ്ങളുടെ പരമ്പര
+ തന്നെയുണ്ടായ മോണ്ടേ കാര്‍ലോയിലും ടയറുകള്‍ ചതിച്ച കാനഡയിലും മാത്രമാണ്. എന്നാല്‍ അപകടങ്ങള്‍ വളരെ കുറവും,
+ നല്ല പ്രതലത്തില്‍ നടന്ന മത്സരവും ആയിട്ടും സില്‍വര്‍സ്റ്റോണിലേത് നല്ല ഒരു പോരാട്ടം തന്നെയായിരുന്നു.
-­വെ­ള്ളി­യാ­ഴ്ച പു­തിയ ഡി­ഫ്യൂ­സര്‍ ഒക്കെ പരീ­ക്ഷി­ച്ച് ആത്മ­വി­ശ്വാ­സം കാ­ണി­ച്ചെ­ങ്കി­ലും വേ­ഗ­ത്തില്‍ വന്ന കു­റ­വ്, വേ­ഗം തന്നെ പഴയ
-ഡി­സൈ­നി­ലേ­ക്കു മട­ങ്ങാന്‍ ചാ­മ്പ്യന്‍­ഷി­പ്പില്‍ മു­ന്നി­ട്ടു­നില്‍­ക്കു­ന്ന മക്‌­ലാ­രന്‍ തീ­രു­മാ­നി­ച്ചി­ട­ത്തു­നി­ന്നാ­ണ് ബ്രി­ട്ട­ണി­ലെ ബഹ­ള­ങ്ങള്‍
-തു­ട­ങ്ങു­ന്ന­ത്. അതി­ശ­ക്ത­മായ ഒരു പോ­രാ­ട്ട­ത്തില്‍ ­റെ­ഡ്ബുള്‍ പതി­വു­പോ­ലെ പോള്‍ നേ­ടി. കഴി­ഞ്ഞ കു­റേ റേ­സു­ക­ളാ­യി ദൌര്‍­ഭാ­ഗ്യം
-വേ­ട്ട­യാ­ടി­ക്കൊ­ണ്ടി­രു­ന്ന റൊ­സ്ബര്‍­ഗ്, റെ­ഡ്ബു­ളു­കള്‍­ക്കും അലോണ്‍­സൊ­യു­ടെ ഫെ­റാ­രി­യ്ക്കും ഹാ­മില്‍­ട്ട­ണും പി­റ­കില്‍ അഞ്ചാ­മ­തെ­ത്തി.
-എന്നാല്‍ ടയ­റു­കള്‍ ഉപ­യോ­ഗി­ക്കു­ന്ന­തില്‍ പി­ഴ­വു പറ്റിയ കൂ­ട്ടു­കാ­രന്‍ ഷു­മാ­ക്കര്‍ പത്താ­മ­തെ എത്തി­യു­ള്ളൂ. ബാ­രി­ക്കെ­ല്ലോ­യു­ടെ വി­ല്യം­സും
-പെ­ഡ്രോ ഡി ലാ റോ­സ­യു­ടെ സൌ­ബ­റും വലന്‍­സി­യ­യി­ലെ തങ്ങ­ളു­ടെ ഫോം നി­ല­നിര്‍­ത്തി­ക്കൊ­ണ്ട് ഗ്രി­ഡ്ഡില്‍ എട്ടും ഒന്‍­പ­തും
-സ്ഥാ­ന­ങ്ങ­ളി­ലെ­ത്തി­യ­പ്പോള്‍ നഷ്ട­മു­ണ്ടാ­യ­ത് നമ്മു­ടെ സ്വ­ന്തം ഫോ­ഴ്സ് ഇന്ത്യ­ക്കാ­ണ്. യോ­ഗ്യ­താ റൌ­ണ്ടി­ന്റെ മൂ­ന്നാം പാ­ദ­ത്തി­ലെ­ത്താന്‍
-ഇപ്രാ­വ­ശ്യ­വും രണ്ടു ഫോ­ഴ്സ് ഇന്ത്യ­കള്‍­ക്കു­മാ­യി­ല്ല. യോ­ഗ്യ­താ റൌ­ണ്ട് കഴി­ഞ്ഞ­പ്പോള്‍ മക്‌­ലാ­ര­ന് ആശ­ങ്ക­കള്‍ നല്‍­കി­ക്കൊ­ണ്ട് നി­ല­വി­ലെ
-ചാ­മ്പ്യന്‍ ­ജന്‍­സണ്‍ ബട്ടണ്‍ രണ്ടാ­മ­ത്തെ വി­ല്യം­സി­നും സൌ­ബ­റി­നും പി­റ­കില്‍ പതി­നാ­ലാ­മ­താ­യാ­ണ് ഗ്രി­ഡ്ഡി­ലെ­ത്തി­യ­ത്. രണ്ടാ­മ­ത്തെ
-ഫോ­ഴ്സ് ഇന്ത്യ­യില്‍ ­വി­റ്റാന്‍­ടോ­ണി­യോ ലി­യു­സ്സി­ പതി­ന­ഞ്ചാ­മ­താ­യി യോ­ഗ്യത നേ­ടി­യെ­ങ്കി­ലും നി­കൊ ഹള്‍­ക്കന്‍­ബര്‍­ഗി­ന്റെ ഫ്ലൈ­യി­ങ്
-ലാ­പ്പില്‍ ഇട­ങ്കോ­ലി­ട്ടെ­ന്നു പറ­ഞ്ഞ് 5 സ്ഥാ­നം പി­ഴ­മേ­ടി­ച്ചു. ഇത്ര­യു­മാ­യി­രു­ന്നു ശനി­യാ­ഴ്ച­ത്തെ വി­ശേ­ഷ­ങ്ങ­ളെ­ങ്കില്‍, ഞാ­യ­റാ­ഴ്ച ഭാ­ഗ്യ­ത്തി­ന്റെ
-കാ­റ്റ് ഗതി­മാ­റി വീ­ശി­യെ­ന്നു പറ­യ­ണം­.
+വെള്ളിയാഴ്ച പുതിയ ഡിഫ്യൂസര്‍ ഒക്കെ പരീക്ഷിച്ച് ആത്മവിശ്വാസം കാണിച്ചെങ്കിലും വേഗത്തില്‍ വന്ന കുറവ്, വേഗം തന്നെ പഴയ
+ഡിസൈനിലേക്കു മടങ്ങാന്‍ ചാമ്പ്യന്‍ഷിപ്പില്‍ മുന്നിട്ടുനില്‍ക്കുന്ന മക്‌ലാരന്‍ തീരുമാനിച്ചിടത്തുനിന്നാണ് ബ്രിട്ടണിലെ ബഹളങ്ങള്‍
+തുടങ്ങുന്നത്. അതിശക്തമായ ഒരു പോരാട്ടത്തില്‍ റെഡ്ബുള്‍ പതിവുപോലെ പോള്‍ നേടി. കഴിഞ്ഞ കുറേ റേസുകളായി ദൌര്‍ഭാഗ്യം
+വേട്ടയാടിക്കൊണ്ടിരുന്ന റൊസ്ബര്‍ഗ്, റെഡ്ബുളുകള്‍ക്കും അലോണ്‍സൊയുടെ ഫെറാരിയ്ക്കും ഹാമില്‍ട്ടണും പിറകില്‍ അഞ്ചാമതെത്തി.
+എന്നാല്‍ ടയറുകള്‍ ഉപയോഗിക്കുന്നതില്‍ പിഴവു പറ്റിയ കൂട്ടുകാരന്‍ ഷുമാക്കര്‍ പത്താമതെ എത്തിയുള്ളൂ. ബാരിക്കെല്ലോയുടെ വില്യംസും
+പെഡ്രോ ഡി ലാ റോസയുടെ സൌബറും വലന്‍സിയയിലെ തങ്ങളുടെ ഫോം നിലനിര്‍ത്തിക്കൊണ്ട് ഗ്രിഡ്ഡില്‍ എട്ടും ഒന്‍പതും
+സ്ഥാനങ്ങളിലെത്തിയപ്പോള്‍ നഷ്ടമുണ്ടായത് നമ്മുടെ സ്വന്തം ഫോഴ്സ് ഇന്ത്യക്കാണ്. യോഗ്യതാ റൌണ്ടിന്റെ മൂന്നാം പാദത്തിലെത്താന്‍
+ഇപ്രാവശ്യവും രണ്ടു ഫോഴ്സ് ഇന്ത്യകള്‍ക്കുമായില്ല. യോഗ്യതാ റൌണ്ട് കഴിഞ്ഞപ്പോള്‍ മക്‌ലാരന് ആശങ്കകള്‍ നല്‍കിക്കൊണ്ട് നിലവിലെ
+ചാമ്പ്യന്‍ ജന്‍സണ്‍ ബട്ടണ്‍ രണ്ടാമത്തെ വില്യംസിനും സൌബറിനും പിറകില്‍ പതിനാലാമതായാണ് ഗ്രിഡ്ഡിലെത്തിയത്. രണ്ടാമത്തെ
+ഫോഴ്സ് ഇന്ത്യയില്‍ വിറ്റാന്‍ടോണിയോ ലിയുസ്സി പതിനഞ്ചാമതായി യോഗ്യത നേടിയെങ്കിലും നികൊ ഹള്‍ക്കന്‍ബര്‍ഗിന്റെ ഫ്ലൈയിങ്
+ലാപ്പില്‍ ഇടങ്കോലിട്ടെന്നു പറഞ്ഞ് 5 സ്ഥാനം പിഴമേടിച്ചു. ഇത്രയുമായിരുന്നു ശനിയാഴ്ചത്തെ വിശേഷങ്ങളെങ്കില്‍, ഞായറാഴ്ച ഭാഗ്യത്തിന്റെ
+കാറ്റ് ഗതിമാറി വീശിയെന്നു പറയണം.
-­പോ­ളില്‍ റേ­സാ­രം­ഭി­ച്ച വെ­റ്റല്‍ മോ­ശം സ്റ്റാര്‍­ട്ടൂം മസ്സ­യു­ടെ ഫെ­റാ­രി­യു­മാ­യു­ള്ള ഉര­സ­ലും അതു­വ­ഴി­ഒ­രു പി­റ്റ്സ്റ്റോ­പ്പും എല്ലാ­മാ­യി
-ആദ്യ­ലാ­പ്പു­ക­ഴി­ഞ്ഞ­പ്പോള്‍ ഇരു­പ­ത്തി­മൂ­ന്നാ­മ­താ­യി­രു­ന്നു­(­മ­സ്സ­യാ­യി­രു­ന്നു ഇരു­പ­ത്തി­നാ­ലാ­മ­ത്). ഈ ബഹ­ള­ത്തി­നി­ട­യില്‍ സ്ഥാ­നം
-മെ­ച്ച­പ്പെ­ടു­ത്തി­യെ­ങ്കി­ലും മുന്‍­നി­ര­യില്‍ ഹാ­മില്‍­ട്ട­ണും വെ­ബ്ബ­റും കന­ത്ത പോ­രാ­ട്ട­ത്തി­ലാ­യി­രു­ന്നു. റെ­ഡ്ബുള്‍ ഡ്രൈ­വര്‍­മാ­രില്‍ നി­ന്നും
- ചാ­മ്പ്യന്‍­ഷി­പ്പില്‍ കടു­ത്ത മത്സ­രം നേ­രി­ടു­ന്ന­തി­നാല്‍ ഹാ­മില്‍­ട്ടണ്‍ വി­ട്ടു­കൊ­ടു­ക്കാന്‍ യാ­തൊ­രു പരി­പാ­ടി­യു­മി­ല്ലാ­യി­രു­ന്നു. അവര്‍­ക്കു­പി­ന്നില്‍
- എതാ­ണ്ട് മൂ­ന്നു­മി­നി­ട്ടു പി­റ­കി­ലാ­യി കു­ബി­ത്സ­യും, റൊ­സ്ബര്‍­ഗും അലോണ്‍­സൊ­യും തമ്മി­ലാ­യി­രു­ന്നു അടു­ത്ത പോ­രാ­ട്ടം.
- ആദ്യ­പ­ത്തു­ലാ­പ്പു­ക­ളില്‍ വിര്‍­ജി­നി­ന്റെ ­ലൂ­കാ­സ് ഡി ഗ്രാ­സ്സി­ റി­ട്ട­യര്‍ ചെ­യ്ത­ത­ല്ലാ­തെ വേ­റെ പ്ര­ത്യേ­കി­ച്ച് വി­ശേ­ഷ­മൊ­ന്നു­മു­ണ്ടാ­യി­ല്ല.
- എന്നാല്‍ ടയ­റു­ക­ളു­ടെ കാ­ര്യ­ത്തില്‍ പി­ഴ­ച്ച ഷു­മാ­ക്കര്‍­ക്ക് റേ­സ് തന്ത്ര­ത്തി­ലും പതി­വി­ല്ലാ­തെ പി­ഴ­യ്ക്കു­ന്ന­ത് ബ്രി­ട്ട­നി­ലെ കാ­ഴ്ച­യാ­യി.
- പത്താം ലാ­പ്പില്‍ ആദ്യ റഗു­ലര്‍ പി­റ്റെ­ടു­ത്ത ഷു­മാ­ക്കര്‍ പ്ര­തീ­ക്ഷി­ച്ച­തി­നു വി­രു­ദ്ധ­മാ­യി മദ്ധ്യ­നി­ര­യി­ലെ ട്രാ­ഫി­ക്കി­ന്റെ ഒത്ത നടു­വില്‍
- തി­രി­ച്ചെ­ത്തി. എന്നാല്‍ തൊ­ട്ടു പി­ന്നാ­ലെ പി­റ്റു ചെ­യ്ത സൌ­ബ­റി­ന്റെ കൊ­ബി­യാ­ഷി­യാ­ക­ട്ടെ ഒന്നാ­ന്ത­ര­മൊ­രു പി­റ്റ് സ്റ്റോ­പ്പി­ലൂ­ടെ
- ഷു­മാ­ക്ക­റി­നു മു­ന്നില്‍ കട­ക്കു­ക­യും ചെ­യ്തു. ഷു­മാ­ക്ക­റി­ന്റെ 'ദൌര്‍­ഭാ­ഗ്യം' ഇവി­ടം കൊ­ണ്ട­വ­സാ­നി­ച്ചി­ല്ല.
+പോളില്‍ റേസാരംഭിച്ച വെറ്റല്‍ മോശം സ്റ്റാര്‍ട്ടൂം മസ്സയുടെ ഫെറാരിയുമായുള്ള ഉരസലും അതുവഴിഒരു പിറ്റ്സ്റ്റോപ്പും എല്ലാമായി
+ആദ്യലാപ്പുകഴിഞ്ഞപ്പോള്‍ ഇരുപത്തിമൂന്നാമതായിരുന്നു(മസ്സയായിരുന്നു ഇരുപത്തിനാലാമത്). ഈ ബഹളത്തിനിടയില്‍ സ്ഥാനം
+മെച്ചപ്പെടുത്തിയെങ്കിലും മുന്‍നിരയില്‍ ഹാമില്‍ട്ടണും വെബ്ബറും കനത്ത പോരാട്ടത്തിലായിരുന്നു. റെഡ്ബുള്‍ ഡ്രൈവര്‍മാരില്‍ നിന്നും
+ ചാമ്പ്യന്‍ഷിപ്പില്‍ കടുത്ത മത്സരം നേരിടുന്നതിനാല്‍ ഹാമില്‍ട്ടണ്‍ വിട്ടുകൊടുക്കാന്‍ യാതൊരു പരിപാടിയുമില്ലായിരുന്നു. അവര്‍ക്കുപിന്നില്‍
+ എതാണ്ട് മൂന്നുമിനിട്ടു പിറകിലായി കുബിത്സയും, റൊസ്ബര്‍ഗും അലോണ്‍സൊയും തമ്മിലായിരുന്നു അടുത്ത പോരാട്ടം.
+ ആദ്യപത്തുലാപ്പുകളില്‍ വിര്‍ജിനിന്റെ ലൂകാസ് ഡി ഗ്രാസ്സി റിട്ടയര്‍ ചെയ്തതല്ലാതെ വേറെ പ്രത്യേകിച്ച് വിശേഷമൊന്നുമുണ്ടായില്ല.
+ എന്നാല്‍ ടയറുകളുടെ കാര്യത്തില്‍ പിഴച്ച ഷുമാക്കര്‍ക്ക് റേസ് തന്ത്രത്തിലും പതിവില്ലാതെ പിഴയ്ക്കുന്നത് ബ്രിട്ടനിലെ കാഴ്ചയായി.
+ പത്താം ലാപ്പില്‍ ആദ്യ റഗുലര്‍ പിറ്റെടുത്ത ഷുമാക്കര്‍ പ്രതീക്ഷിച്ചതിനു വിരുദ്ധമായി മദ്ധ്യനിരയിലെ ട്രാഫിക്കിന്റെ ഒത്ത നടുവില്‍
+ തിരിച്ചെത്തി. എന്നാല്‍ തൊട്ടു പിന്നാലെ പിറ്റു ചെയ്ത സൌബറിന്റെ കൊബിയാഷിയാകട്ടെ ഒന്നാന്തരമൊരു പിറ്റ് സ്റ്റോപ്പിലൂടെ
+ ഷുമാക്കറിനു മുന്നില്‍ കടക്കുകയും ചെയ്തു. ഷുമാക്കറിന്റെ 'ദൌര്‍ഭാഗ്യം' ഇവിടം കൊണ്ടവസാനിച്ചില്ല.
-ആ­ദ്യ പി­റ്റില്‍ പി­ഴ­ച്ച കു­ബി­ത്സ­യു­ടെ­യും അലോണ്‍­സൊ­യു­ടെ­യും ചെ­ല­വില്‍ മൂ­ന്നാ­മ­തോ­ടി­യി­രു­ന്ന ബട്ടണ്‍ ഇരു­പ­ത്തി­ര­ണ്ടാം ലാ­പ്പില്‍
-പി­റ്റെ­ടു­ത്ത­പ്പോള്‍ ­റൊ­സ്ബര്‍­ഗ് ശരി­ക്കും പോ­ഡി­യം മണ­ത്തു തു­ട­ങ്ങി­യി­രു­ന്നു. അതി­നു മു­മ്പ് അല്‍­ഗ്യു­സാ­രി­യു­ടെ ടോ­റോ റോ­സോ­യില്‍
-നി­ന്നും കടു­ത്ത സമ്മര്‍­ദ്ദ­ത്തി­ലാ­യി­രു­ന്ന അലോണ്‍­സൊ ഒരു കോര്‍­ണര്‍ ഒഴി­വാ­ക്കി കു­ബി­ത്സ­യെ മറി­ക­ട­ന്നി­രു­ന്നു. അതി­ന് അതി­ഭ­യ­ങ്കര
-വി­ല­യാ­ണ് മുന്‍ ലോ­ക­ചാ­മ്പ്യന്‍ കൊ­ടു­ക്കേ­ണ്ടി­വ­ന്ന­ത്. ഒരു ഡ്രൈ­വ് ത്രൂ പെ­നാല്‍­ട്ടി കി­ട്ടി­യെ­ങ്കി­ലും അതെ­ടു­ക്കാ­നാ­വു­ന്ന­തി­നു മു­മ്പ്
-പെ­ഡ്രോ ഡി ലാ റോ­സ­യു­ടെ സൌ­ബ­റി­ന്റെ കാ­റില്‍ നി­ന്നും ഇള­കി വീണ ഭാ­ഗ­ങ്ങള്‍ ട്രാ­ക്കില്‍ വീ­ണു കി­ട­ക്കു­ന്ന­തു കൊ­ണ്ട് സേ­ഫ്റ്റി­കാര്‍
-ട്രാ­ക്കി­ലെ­ത്തി. അതോ­ടെ യെ­ല്ലോ ഫ്ലാ­ഗി­നു ശേ­ഷം ഉട­നെ­ത്ത­ന്നെ (ശ­രി­ക്കും പൊ­സി­ഷന്‍ മെ­ച്ച­പ്പെ­ടു­ത്താ­വു­ന്ന അവ­സ്ഥ­യില്‍)
-ഡ്രൈ­വ് ത്രൂ എടു­ക്ക­ണ­മെ­ന്നാ­യി അലോണ്‍­സൊ­യു­ടെ അവ­സ്ഥ. അത് അലോണ്‍­സോ­യു­ടെ റേ­സി­ന്റെ വി­ധീ­യെ­ഴു­തി­യെ­ന്നു വേ­ണ­മെ­ങ്കില്‍ പറ­യാം­.
+ആദ്യ പിറ്റില്‍ പിഴച്ച കുബിത്സയുടെയും അലോണ്‍സൊയുടെയും ചെലവില്‍ മൂന്നാമതോടിയിരുന്ന ബട്ടണ്‍ ഇരുപത്തിരണ്ടാം ലാപ്പില്‍
+പിറ്റെടുത്തപ്പോള്‍ റൊസ്ബര്‍ഗ് ശരിക്കും പോഡിയം മണത്തു തുടങ്ങിയിരുന്നു. അതിനു മുമ്പ് അല്‍ഗ്യുസാരിയുടെ ടോറോ റോസോയില്‍
+നിന്നും കടുത്ത സമ്മര്‍ദ്ദത്തിലായിരുന്ന അലോണ്‍സൊ ഒരു കോര്‍ണര്‍ ഒഴിവാക്കി കുബിത്സയെ മറികടന്നിരുന്നു. അതിന് അതിഭയങ്കര
+വിലയാണ് മുന്‍ ലോകചാമ്പ്യന്‍ കൊടുക്കേണ്ടിവന്നത്. ഒരു ഡ്രൈവ് ത്രൂ പെനാല്‍ട്ടി കിട്ടിയെങ്കിലും അതെടുക്കാനാവുന്നതിനു മുമ്പ്
+പെഡ്രോ ഡി ലാ റോസയുടെ സൌബറിന്റെ കാറില്‍ നിന്നും ഇളകി വീണ ഭാഗങ്ങള്‍ ട്രാക്കില്‍ വീണു കിടക്കുന്നതു കൊണ്ട് സേഫ്റ്റികാര്‍
+ട്രാക്കിലെത്തി. അതോടെ യെല്ലോ ഫ്ലാഗിനു ശേഷം ഉടനെത്തന്നെ (ശരിക്കും പൊസിഷന്‍ മെച്ചപ്പെടുത്താവുന്ന അവസ്ഥയില്‍)
+ഡ്രൈവ് ത്രൂ എടുക്കണമെന്നായി അലോണ്‍സൊയുടെ അവസ്ഥ. അത് അലോണ്‍സോയുടെ റേസിന്റെ വിധീയെഴുതിയെന്നു വേണമെങ്കില്‍ പറയാം.
-­സേ­ഫ്റ്റി­കാര്‍ മാ­റിയ ഉട­നെ­യു­ണ്ടായ ഒരു കൂ­ട്ട­പ്പൊ­രി­ച്ചി­ലും, രണ്ട് ലോ­ട്ട­സു­ക­ളും കൂ­ടി ബാ­രി­ക്കെ­ല്ലോ­യെ­യും കൊ­ബി­യാ­ഷി­യേ­യും മറ­ച്ച­തും
- മു­ത­ലാ­ക്കി ബട്ടണ്‍ നാ­ലാം സ്ഥാ­നം പി­ടി­ച്ചെ­ടു­ത്തു. വേ­ഗ­ത്തി­ന്റെ കാ­ര്യ­ത്തില്‍ ബട്ട­ന്റെ മക്‌­ലാ­ര­ന്റെ­യൊ­പ്പ­മെ­ത്തി­ലെ­ങ്കി­ലും ട്രാ­ക്കി­ലു­ള്ള
- മുന്‍­തൂ­ക്കം അവ­സാ­നം വരെ കാ­ത്തു സൂ­ക്ഷി­ക്കാന്‍ റൊ­സ്ബര്‍­ഗി­നാ­യി­.
+സേഫ്റ്റികാര്‍ മാറിയ ഉടനെയുണ്ടായ ഒരു കൂട്ടപ്പൊരിച്ചിലും, രണ്ട് ലോട്ടസുകളും കൂടി ബാരിക്കെല്ലോയെയും കൊബിയാഷിയേയും മറച്ചതും
+ മുതലാക്കി ബട്ടണ്‍ നാലാം സ്ഥാനം പിടിച്ചെടുത്തു. വേഗത്തിന്റെ കാര്യത്തില്‍ ബട്ടന്റെ മക്‌ലാരന്റെയൊപ്പമെത്തിലെങ്കിലും ട്രാക്കിലുള്ള
+ മുന്‍തൂക്കം അവസാനം വരെ കാത്തു സൂക്ഷിക്കാന്‍ റൊസ്ബര്‍ഗിനായി.
-എ­ന്നാല്‍ ഈ സമ­യം കൊ­ണ്ട് തന്റെ വേ­ഗ­ത്തി­നു­മു­മ്പില്‍ ഒന്നു­മ­ല്ലാ­തി­രു­ന്ന പിന്‍­നിര കാ­റു­ക­ളെ­യെ­ല്ലാം തട്ടി­മാ­റ്റി വെ­റ്റല്‍
-മദ്ധ്യ­നി­ര­യി­ലെ­ത്തി­യി­രു­ന്നു. ഈ സമ­യം ഏഴാം സ്ഥാ­ന­ത്ത് ബാ­രി­ക്കെ­ല്ലോ­യു­ടെ വി­ല്യം­സി­ന്റെ­യും കൊ­ബി­യാ­ഷി­യു­ടെ സൌ­ബ­റി­ന്റേ­യും
-പു­റ­കില്‍ ഓടി­ക്കൊ­ണ്ടി­രു­ന്ന ഷൂ­മാ­ക്ക­റി­ന് വീ­ണ്ടും കഷ്ട­കാ­ലം തു­ട­ങ്ങി. ആദ്യം അഡ്രി­യാന്‍ സു­ട്ടി­ലി­ന്റെ ഫോ­ഴ്സി­ന്ത്യ­യു­ടെ ആക്ര­മ­ണ­ത്തില്‍
-വേ­ഗം തന്നെ നി­ലം പരി­ശായ ഷു­മാ­ക്കര്‍ തന്റെ പഴ­യ­പ്ര­താ­പ­മെ­ല്ലാം പോയ ഒരു കാ­ര­ണ­വ­രു­ടെ അവ­സ്ഥ­യി­ലാ­യ­പ്പോ­ഴാ­ണ് മറ്റൊ­രു
- യുവ ജര്‍­മ­നില്‍ നി­ന്ന് ശക്ത­മായ ആക്ര­മ­ണ­ത്തി­ലാ­വു­ന്ന­ത്. എന്നാല്‍ വെ­റ്റ­ലി­നോ­ടും വേ­ഗം തന്നെ ഷു­മാ­ക്കര്‍ കീ­ഴ­ട­ങ്ങി. അഡ്ര­യാന്‍
- സു­ട്ടില്‍ ഏതാ­ണ്ട് അവ­സാ­നം വരെ വെ­റ്റ­ലി­നെ തന്റെ പി­ന്നില്‍ തള­ച്ചി­ട്ട വി­രു­തു കൂ­ടി കാ­ണു­മ്പോ­ഴാ­ണ് ഷു­മാ­ക്കര്‍ എത്ര വെ­ല്ലു­വി­ളി
- ട്രാ­ക്കില്‍ ഉയര്‍­ത്തു­ന്നു­വെ­ന്നു നമ്മള്‍ സം­ശ­യി­ക്കു­ന്ന­ത്. അവ­സാ­ന­ലാ­പ്പു­ക­ളില്‍ ഏഴ്,എ­ട്ട് സ്ഥാ­ന­ങ്ങള്‍­ക്കു വേ­ണ്ടി ശക്ത­മായ
- മത്സ­ര­മാ­യി­രു­ന്നു ട്രാ­ക്കില്‍ നട­ന്ന­ത്. നാ­ലു ജര്‍­മ്മന്‍ ഡ്രൈ­വര്‍­മാര്‍ (വെ­റ്റല്‍,­സു­ട്ടില്‍,­ഷു­മാ­ക്കര്‍,­ഹള്‍­ക്കൈന്‍­ബര്‍­ഗ്) തങ്ങ­ളു­ടെ ഇം­ഗ്ലീ­ഷ്
- ടീ­മു­കള്‍­ക്കു വേ­ണ്ടി ട്രാ­ക്കില്‍ ഏറ്റു­മു­ട്ടു­ന്ന കാ­ഴ്ച ശരി­ക്കും ഒരു വി­രു­ന്നു തന്നെ­യാ­യി­രു­ന്നു­.
+എന്നാല്‍ ഈ സമയം കൊണ്ട് തന്റെ വേഗത്തിനുമുമ്പില്‍ ഒന്നുമല്ലാതിരുന്ന പിന്‍നിര കാറുകളെയെല്ലാം തട്ടിമാറ്റി വെറ്റല്‍
+മദ്ധ്യനിരയിലെത്തിയിരുന്നു. ഈ സമയം ഏഴാം സ്ഥാനത്ത് ബാരിക്കെല്ലോയുടെ വില്യംസിന്റെയും കൊബിയാഷിയുടെ സൌബറിന്റേയും
+പുറകില്‍ ഓടിക്കൊണ്ടിരുന്ന ഷൂമാക്കറിന് വീണ്ടും കഷ്ടകാലം തുടങ്ങി. ആദ്യം അഡ്രിയാന്‍ സുട്ടിലിന്റെ ഫോഴ്സിന്ത്യയുടെ ആക്രമണത്തില്‍
+വേഗം തന്നെ നിലം പരിശായ ഷുമാക്കര്‍ തന്റെ പഴയപ്രതാപമെല്ലാം പോയ ഒരു കാരണവരുടെ അവസ്ഥയിലായപ്പോഴാണ് മറ്റൊരു
+ യുവ ജര്‍മനില്‍ നിന്ന് ശക്തമായ ആക്രമണത്തിലാവുന്നത്. എന്നാല്‍ വെറ്റലിനോടും വേഗം തന്നെ ഷുമാക്കര്‍ കീഴടങ്ങി. അഡ്രയാന്‍
+ സുട്ടില്‍ ഏതാണ്ട് അവസാനം വരെ വെറ്റലിനെ തന്റെ പിന്നില്‍ തളച്ചിട്ട വിരുതു കൂടി കാണുമ്പോഴാണ് ഷുമാക്കര്‍ എത്ര വെല്ലുവിളി
+ ട്രാക്കില്‍ ഉയര്‍ത്തുന്നുവെന്നു നമ്മള്‍ സംശയിക്കുന്നത്. അവസാനലാപ്പുകളില്‍ ഏഴ്,എട്ട് സ്ഥാനങ്ങള്‍ക്കു വേണ്ടി ശക്തമായ
+ മത്സരമായിരുന്നു ട്രാക്കില്‍ നടന്നത്. നാലു ജര്‍മ്മന്‍ ഡ്രൈവര്‍മാര്‍ (വെറ്റല്‍,സുട്ടില്‍,ഷുമാക്കര്‍,ഹള്‍ക്കൈന്‍ബര്‍ഗ്) തങ്ങളുടെ ഇംഗ്ലീഷ്
+ ടീമുകള്‍ക്കു വേണ്ടി ട്രാക്കില്‍ ഏറ്റുമുട്ടുന്ന കാഴ്ച ശരിക്കും ഒരു വിരുന്നു തന്നെയായിരുന്നു.
-­കാ­ര്യ­ങ്ങ­ളി­ങ്ങ­നെ­യൊ­ക്കെ­യാ­ണെ­ങ്കി­ലും ചാ­മ്പ്യ­ഷി­പ്പ് പോ­രാ­ട്ട­ങ്ങള്‍ മക്‌­ലാ­ര­നി­ലേ­ക്കും­(279), റെ­ഡ്ബു­ള­ളി­ലേ­ക്കും­(249) ഒതു­ങ്ങു­ന്ന
-കാ­ഴ്ച­യാ­ണു കാ­ണു­ന്ന­ത്. 145 പോ­യി­ന്റു­മാ­യി ലൂ­യി­സ് ഹാ­മില്‍­ട്ട­ണാ­ണു­മു­ന്നില്‍, 133 പോ­യി­ന്റു­മാ­യി നി­ല­വി­ലെ ചാ­മ്പ്യ­നും സഹ­മ­ക്‌­ലാ­രന്‍
-ഡ്രൈ­വ­റു­മായ ബട്ടണ്‍ രണ്ടാ­മ­താ­ണ്. മൂ­ന്നാ­മ­ത് റെ­ഡ്ബു­ള്ളി­ന്റെ മാര്‍­ക് വെ­ബ്ബ­റും­(128) നാ­ലാ­മ­ത്(121) രണ്ടാ­മ­ത്തെ റെ­ഡ്ബുള്‍
-ഡ്രൈ­വര്‍ വെ­റ്റ­ലു­മാ­ണ്. പക്ഷെ, കഴി­ഞ്ഞ കു­റെ റേ­സു­ക­ളാ­യി തു­ടര്‍­ന്നു വരു­ന്ന മദ്ധ്യ­നി­ര­യി­ലെ പോ­രാ­ട്ടം ശക്ത­മാ­യി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ്.
- വരും യൂ­റോ­പ്യന്‍ റേ­സു­ക­ളില്‍ അത് ശക്ത­മാ­കു­മെ­ന്ന് നമു­ക്ക് കൃ­ത്യ­മാ­യൂ­ഹി­ക്കാം. എന്താ­യാ­ലൂം ­മെ­ഴ്സി­ഡ­സ് അവ­രു­ടെ
- അടു­ത്ത­കൊ­ല്ല­ത്തെ കാ­റി­നെ­ക്കു­റി­ച്ച് ഇപ്പോള്‍­ത്ത­ന്നെ ആലോ­ചി­ച്ചു തു­ട­ങ്ങി­യി­രി­ക്കു­മെ­ന്നു മാ­ത്രം ഊഹി­ക്കാം. :)
+കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും ചാമ്പ്യഷിപ്പ് പോരാട്ടങ്ങള്‍ മക്‌ലാരനിലേക്കും(279), റെഡ്ബുളളിലേക്കും(249) ഒതുങ്ങുന്ന
+കാഴ്ചയാണു കാണുന്നത്. 145 പോയിന്റുമായി ലൂയിസ് ഹാമില്‍ട്ടണാണുമുന്നില്‍, 133 പോയിന്റുമായി നിലവിലെ ചാമ്പ്യനും സഹമക്‌ലാരന്‍
+ഡ്രൈവറുമായ ബട്ടണ്‍ രണ്ടാമതാണ്. മൂന്നാമത് റെഡ്ബുള്ളിന്റെ മാര്‍ക് വെബ്ബറും(128) നാലാമത്(121) രണ്ടാമത്തെ റെഡ്ബുള്‍
+ഡ്രൈവര്‍ വെറ്റലുമാണ്. പക്ഷെ, കഴിഞ്ഞ കുറെ റേസുകളായി തുടര്‍ന്നു വരുന്ന മദ്ധ്യനിരയിലെ പോരാട്ടം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
+ വരും യൂറോപ്യന്‍ റേസുകളില്‍ അത് ശക്തമാകുമെന്ന് നമുക്ക് കൃത്യമായൂഹിക്കാം. എന്തായാലൂം മെഴ്സിഡസ് അവരുടെ
+ അടുത്തകൊല്ലത്തെ കാറിനെക്കുറിച്ച് ഇപ്പോള്‍ത്തന്നെ ആലോചിച്ചു തുടങ്ങിയിരിക്കുമെന്നു മാത്രം ഊഹിക്കാം. :)
-­വി­ല്യം­സി­ന്റെ­യും സൌ­ബ­റി­ന്റേ­യും കാ­റു­കള്‍ മദ്ധ്യ­നി­ര­യി­ലെ തി­ര­ക്കേ­റ്റി­യ­പ്പോള്‍ വല­ഞ്ഞ­ത് മെ­ഴ്സി­ഡ­സും റെ­നോ­യും മാ­ത്ര­മ­ല്ല.
-സീ­സ­ണി­ലെ തു­ട­ക്കം­മു­ത­ലേ അം­ഗീ­കൃത മദ്ധ്യ­നിര ടീ­മു­ക­ളെ­ന്ന പദ­വി­ക്കു വേ­ണ്ടി പോ­രാ­ടു­ന്ന ഫോ­ഴ്സ് ഇന്ത്യ­യും ടോ­റോ റോ­സോ­യു­മാ­ണ്.
-എന്താ­യാ­ലൂം, കോ­സ്‌­വര്‍­ത്ത് എന്‍­ജി­നു­ക­ള­ല്ല മറ്റു­ടീ­മു­ക­ളെ­യെ­ാ­ന്നും പി­ന്നോ­ട്ട­ടി­പ്പി­ക്കു­ന്ന­തെ­ന്ന് വി­ല്യം­സി­ന്റെ കഴി­ഞ്ഞ രണ്ടു റേ­സി­ലെ
-പ്ര­ക­ട­ന­ത്തില്‍ നി­ന്നും ശരി­ക്കും വ്യ­ക്ത­മാ­യി. അതു­പോ­ലെ ഫെ­റാ­രി­യു­ടെ എന്‍­ജിന്‍ സൌ­ബ­റി­നു ഇപ്പോ­ഴും പ്ര­ശ്ന­ങ്ങ­ളു­ണ്ടാ­ക്കു­ന്ന­ത്
-എന്‍­ജിന്‍ സപ്ല­യ­റെ­ന്ന നി­ല­യില്‍ ഫെ­റാ­രി­യ്ക്കൊ­രു നല്ല വാര്‍­ത്ത­യ­ല്ല. പ്ര­ത്യേ­കി­ച്ചും മെ­ഴ്സി­ഡ­സ് ശക്ത­മായ വെ­ല്ലു­വി­ളി­യു­യര്‍­ത്തു­മ്പോള്‍.
+വില്യംസിന്റെയും സൌബറിന്റേയും കാറുകള്‍ മദ്ധ്യനിരയിലെ തിരക്കേറ്റിയപ്പോള്‍ വലഞ്ഞത് മെഴ്സിഡസും റെനോയും മാത്രമല്ല.
+സീസണിലെ തുടക്കംമുതലേ അംഗീകൃത മദ്ധ്യനിര ടീമുകളെന്ന പദവിക്കു വേണ്ടി പോരാടുന്ന ഫോഴ്സ് ഇന്ത്യയും ടോറോ റോസോയുമാണ്.
+എന്തായാലൂം, കോസ്‌വര്‍ത്ത് എന്‍ജിനുകളല്ല മറ്റുടീമുകളെയൊന്നും പിന്നോട്ടടിപ്പിക്കുന്നതെന്ന് വില്യംസിന്റെ കഴിഞ്ഞ രണ്ടു റേസിലെ
+പ്രകടനത്തില്‍ നിന്നും ശരിക്കും വ്യക്തമായി. അതുപോലെ ഫെറാരിയുടെ എന്‍ജിന്‍ സൌബറിനു ഇപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നത്
+എന്‍ജിന്‍ സപ്ലയറെന്ന നിലയില്‍ ഫെറാരിയ്ക്കൊരു നല്ല വാര്‍ത്തയല്ല. പ്രത്യേകിച്ചും മെഴ്സിഡസ് ശക്തമായ വെല്ലുവിളിയുയര്‍ത്തുമ്പോള്‍.
-എ­ന്താ­യാ­ലും അടു­ത്താ­ഴ്ച­ന­ട­ക്കു­ന്ന ജര്‍­മന്‍ ഗ്രാന്‍­പ്രീ ഒരു­പാ­ടു മുന്‍­നിര ഡ്രൈ­വര്‍­മാര്‍­ക്ക് ഹോം റേ­സാ­ണ്. ഈ സീ­സ­ണി­ലി­ന്നു­വ­രെ
-ഒരു ഡ്രൈ­വ­റും ഹോം റേ­സില്‍ ഒന്നാ­മ­നാ­യി­ട്ടി­ല്ല. കളം നി­റ­ഞ്ഞു നില്‍­ക്കു­ന്ന ജര്‍­മന്‍ ഡ്രൈ­വര്‍­മാര്‍ പതി­വി­നു വ്യ­ത്യാ­സം വരു­ത്തു­മോ
-എന്നു കണ്ട­റി­യാം­.
+എന്തായാലും അടുത്താഴ്ചനടക്കുന്ന ജര്‍മന്‍ ഗ്രാന്‍പ്രീ ഒരുപാടു മുന്‍നിര ഡ്രൈവര്‍മാര്‍ക്ക് ഹോം റേസാണ്. ഈ സീസണിലിന്നുവരെ
+ഒരു ഡ്രൈവറും ഹോം റേസില്‍ ഒന്നാമനായിട്ടില്ല. കളം നിറഞ്ഞു നില്‍ക്കുന്ന ജര്‍മന്‍ ഡ്രൈവര്‍മാര്‍ പതിവിനു വ്യത്യാസം വരുത്തുമോ
+എന്നു കണ്ടറിയാം.
(Jul 15, 2010)\footnote{http://malayal.am/വിനോദം/കായികം/6772/ആവേശം-അലകളുയര്‍ത്തിയ-ബ്രിട്ടീഷ്-ഗ്രാന്‍പ്രീ}
\newpage
diff --git a/budapest.tex b/budapest.tex
index 6d72f3c..716101f 100644
--- a/budapest.tex
+++ b/budapest.tex
@@ -1,70 +1,70 @@
\secstar{ബുഡാപെസ്റ്റിലെ തണുപ്പന്‍ കാറോട്ടം}
\vskip 2pt
-ആ­ഗ­സ്റ്റ് ഒന്നി­ന് ബു­ഡാ­പെ­സ്റ്റില്‍ നട­ന്ന ഹം­ഗേ­റി­യന്‍ ഗ്രാന്‍­പ്രീ­യോ­ടെ ഫോര്‍­മു­ലാ വണ്‍ 2010 സീ­സ­ണി­ലെ 12 റേ­സു­കള്‍­ക്ക് തീ­രു­മാ­ന­മാ­യി. ശക്ത­മായ ചില പോ­രാ­ട്ട­ങ്ങള്‍ ട്രാ­ക്കി­ലു­ണ്ടാ­യെ­ങ്കി­ലും, ഹം­ഗ­റി­യി­ലെ ചൂ­ടു­ള്ള ട്രാ­ക്കില്‍ വള­രെ തണു­ത്ത പോ­രാ­ട്ട­മാ­യി­രു­ന്നു അര­ങ്ങേ­റി­യ­ത്. മാര്‍­ക് വെ­ബ്ബ­റും റെ­ഡ്ബു­ള്ളും മക്‌­ലാ­ര­നില്‍­നി­ന്ന് പോ­യി­ന്റ് നി­ല­യില്‍ ലീ­ഡ് തി­രി­ച്ചു­പി­ടി­ച്ച് ശക്തി തെ­ളി­യി­ച്ചു. ജര്‍­മ­നി­യി­ലെ അത്ര ശക്ത­മാ­യി­രു­ന്നി­ല്ലെ­ങ്കി­ലും രണ്ടും നാ­ലും സ്ഥാ­ന­ങ്ങ­ളി­ലെ­ത്തി ഫെ­റാ­രി­യും കരു­ത്തു കാ­ണി­ച്ചു­.
+ആഗസ്റ്റ് ഒന്നിന് ബുഡാപെസ്റ്റില്‍ നടന്ന ഹംഗേറിയന്‍ ഗ്രാന്‍പ്രീയോടെ ഫോര്‍മുലാ വണ്‍ 2010 സീസണിലെ 12 റേസുകള്‍ക്ക് തീരുമാനമായി. ശക്തമായ ചില പോരാട്ടങ്ങള്‍ ട്രാക്കിലുണ്ടായെങ്കിലും, ഹംഗറിയിലെ ചൂടുള്ള ട്രാക്കില്‍ വളരെ തണുത്ത പോരാട്ടമായിരുന്നു അരങ്ങേറിയത്. മാര്‍ക് വെബ്ബറും റെഡ്ബുള്ളും മക്‌ലാരനില്‍നിന്ന് പോയിന്റ് നിലയില്‍ ലീഡ് തിരിച്ചുപിടിച്ച് ശക്തി തെളിയിച്ചു. ജര്‍മനിയിലെ അത്ര ശക്തമായിരുന്നില്ലെങ്കിലും രണ്ടും നാലും സ്ഥാനങ്ങളിലെത്തി ഫെറാരിയും കരുത്തു കാണിച്ചു.
-­യോ­ഗ്യ­താ റൌ­ണ്ടില്‍ ഏഴാം തവ­ണ­യും ­സെ­ബാ­സ്റ്റ്യന്‍ വെ­റ്റല്‍ പോള്‍ നേ­ടി­യ­പ്പോള്‍, നാ­ലു­ത­വണ പോള്‍ നേ­ടിയ
-വെ­ബ്ബര്‍ രണ്ടാ­മ­തെ­ത്തി. സീ­സ­ണില്‍ ആറാം തവ­ണ­യാ­ണ്, ഗ്രി­ഡ്ഡി­ലെ മുന്‍ നിര ­റെ­ഡ്ബുള്‍ സ്വ­ന്ത­മാ­ക്കി­യ­ത്.
-തൊ­ട്ടു­പി­ന്നില്‍ ഫെ­റാ­രി­കള്‍ അലോണ്‍­സൊ­യു­ടെ നേ­തൃ­ത്വ­ത്തില്‍ അണി­നി­ര­ന്ന­പ്പോള്‍ നി­ല­വി­ലെ ചാ­മ്പ്യന്‍ ബട്ടണ്‍
-മൂ­ന്നാം പാ­ദം കണ്ടി­ല്ല. ഫോ­ഴ്സ് ഇന്ത്യ­യു­ടെ കാ­റു­കള്‍ തു­ടര്‍­ച്ച­യാ­യി രണ്ടാം തവ­ണ­യും മൂ­ന്നാം പാ­ദ­ത്തി­ലെ­ത്തു­ന്ന­തില്‍
-പരാ­ജ­യ­പ്പെ­ട്ടു. ­വി­റ്റാ­ലി പെ­ട്രോ­വ് സീ­സ­ണില്‍ ആദ്യ­മാ­യി സഹ ­റെ­നോ­ ഡ്രൈ­വര്‍ കു­ബി­ത്സ­യ്ക്കു മു­ന്നില്‍
-യോ­ഗ്യ­ത­നേ­ടി­യ­പ്പോള്‍ പെ­ഡ്രോ ഡി ലാ റൊ­സ­യും നി­കൊ ഹള്‍­ക്കെന്‍­ബെര്‍­ഗും മൂ­ന്നാം പാ­ദ­ത്തി­ലെ­ത്തി ­സൌ­ബര്‍, ­
-വി­ല്യം­സ് ടീ­മു­കള്‍ ശക്ത­മായ മദ്ധ്യ­നിര സാ­ന്നി­ദ്ധ്യ­മാ­ണെ­ന്നു തെ­ളി­യി­ച്ചു. ഇന്ത്യന്‍ ഡ്രൈ­വര്‍ കരണ്‍ ചന്ദോ­ക്കി­ന്
-ഇത്ത­വ­ണ­യും അവ­സ­രം കി­ട്ടി­യി­ല്ല.
+യോഗ്യതാ റൌണ്ടില്‍ ഏഴാം തവണയും സെബാസ്റ്റ്യന്‍ വെറ്റല്‍ പോള്‍ നേടിയപ്പോള്‍, നാലുതവണ പോള്‍ നേടിയ
+വെബ്ബര്‍ രണ്ടാമതെത്തി. സീസണില്‍ ആറാം തവണയാണ്, ഗ്രിഡ്ഡിലെ മുന്‍ നിര റെഡ്ബുള്‍ സ്വന്തമാക്കിയത്.
+തൊട്ടുപിന്നില്‍ ഫെറാരികള്‍ അലോണ്‍സൊയുടെ നേതൃത്വത്തില്‍ അണിനിരന്നപ്പോള്‍ നിലവിലെ ചാമ്പ്യന്‍ ബട്ടണ്‍
+മൂന്നാം പാദം കണ്ടില്ല. ഫോഴ്സ് ഇന്ത്യയുടെ കാറുകള്‍ തുടര്‍ച്ചയായി രണ്ടാം തവണയും മൂന്നാം പാദത്തിലെത്തുന്നതില്‍
+പരാജയപ്പെട്ടു. വിറ്റാലി പെട്രോവ് സീസണില്‍ ആദ്യമായി സഹ റെനോ ഡ്രൈവര്‍ കുബിത്സയ്ക്കു മുന്നില്‍
+യോഗ്യതനേടിയപ്പോള്‍ പെഡ്രോ ഡി ലാ റൊസയും നികൊ ഹള്‍ക്കെന്‍ബെര്‍ഗും മൂന്നാം പാദത്തിലെത്തി സൌബര്‍,
+വില്യംസ് ടീമുകള്‍ ശക്തമായ മദ്ധ്യനിര സാന്നിദ്ധ്യമാണെന്നു തെളിയിച്ചു. ഇന്ത്യന്‍ ഡ്രൈവര്‍ കരണ്‍ ചന്ദോക്കിന്
+ഇത്തവണയും അവസരം കിട്ടിയില്ല.
-ആ­ദ്യ­ലാ­പ്പില്‍ ശക്ത­മായ സ്റ്റാര്‍­ട്ടി­ലൂ­ടെ ഫെ­റാ­രി­കള്‍ റെ­ഡ്ബു­ളു­ക­ളു­ടെ മേല്‍ ചെ­റിയ ആധി­പ­ത്യം നേ­ടി. അലോണ്‍­സൊ
-വെ­ബ്ബ­റി­നെ മറി­ക­ട­ക്കു­ക­യും വെ­റ്റ­ലി­ന് വള­രെ അടു­ത്തെ­ത്തു­ക­യും ചെ­യ്ത­പ്പോള്‍ ആദ്യ­വ­ള­വി­ന് മു­മ്പ് ഉള്‍­വ­ശ­ത്തു­കൂ­ടെ
-വെ­ബ്ബ­റെ മറി­ക­ട­ക്കാ­നു­ള്ള മസ്സ­യു­ടെ ശ്ര­മം പാ­ളി­പ്പോ­യി. എന്നാല്‍ ഏഴാ­മ­തു­നി­ന്ന് റൊ­സ്ബര്‍­ഗി­നേ­യും ഹാ­മില്‍­ട്ട­ണേ­യും
-മറി­ക­ട­ന്ന് അഞ്ചാം സ്ഥാ­ന­ത്തെ­ത്തിയ പെ­ട്രോ­വ് തന്റെ കഴി­വ് പു­റ­ത്തെ­ടു­ത്തു. മൈ­ക്കല്‍ ഷു­മാ­ക്ക­റാ­വ­ട്ടെ, മറ്റൊ­രു
-ശക്ത­മായ സ്റ്റാര്‍­ട്ടി­ലൂ­ടെ പു­തിയ തന്റെ അവ­താ­രം ഇപ്പോള്‍ നല്ല സ്റ്റാര്‍­ട്ട­റാ­ണെ­ന്നു കാ­ണി­ച്ചു­ത­ന്നു. മി­ക­ച്ച ഫ്ലൈ­യി­ങ്
-ലാ­പ്പു­ക­ളും പി­റ്റ് സ്റ്റോ­പ്/­ട­യര്‍ ഓപ്ഷന്‍ തീ­രു­മാ­ന­ങ്ങ­ളും എടു­ത്തി­രു­ന്ന പഴയ സ്വ­രൂ­പം കൂ­ടി തി­രി­ച്ചെ­ടു­ക്കാ­നാ­യാ­ലെ പക്ഷേ
-ഷു­മാ­ക്കര്‍­ക്ക് രക്ഷ­യു­ള്ളൂ. ആദ്യ­ലാ­പ്പില്‍ തന്റെ മു­ന്നില്‍ കട­ന്നെ­ങ്കി­ലും രണ്ടാം ലാ­പ്പില്‍ പെ­ട്രോ­വി­ന്റെ പരി­ച­യ­ക്കു­റ­വ്
-മു­ത­ലെ­ടു­ത്ത് ഹാ­മില്‍­ട്ടണ്‍ അഞ്ചാം സ്ഥാ­ന­ത്ത് തി­രി­ച്ചെ­ത്തി. റേ­സി­ലെ ആദ്യ റി­ട്ട­യര്‍­മെ­ന്റ് ടോ­റോ റോ­സോ­യു­ടെ
-ജെ­യ്മി അല്‍­ഗ്യു­സാ­രി­യു­ടേ­താ­യി­രു­ന്നു. എന്‍­ജിന്‍ പ്ര­ശ്നം കാ­ര­ണ­മാ­യി­രു­ന്നു വി­ര­മി­ക്കല്‍.
+ആദ്യലാപ്പില്‍ ശക്തമായ സ്റ്റാര്‍ട്ടിലൂടെ ഫെറാരികള്‍ റെഡ്ബുളുകളുടെ മേല്‍ ചെറിയ ആധിപത്യം നേടി. അലോണ്‍സൊ
+വെബ്ബറിനെ മറികടക്കുകയും വെറ്റലിന് വളരെ അടുത്തെത്തുകയും ചെയ്തപ്പോള്‍ ആദ്യവളവിന് മുമ്പ് ഉള്‍വശത്തുകൂടെ
+വെബ്ബറെ മറികടക്കാനുള്ള മസ്സയുടെ ശ്രമം പാളിപ്പോയി. എന്നാല്‍ ഏഴാമതുനിന്ന് റൊസ്ബര്‍ഗിനേയും ഹാമില്‍ട്ടണേയും
+മറികടന്ന് അഞ്ചാം സ്ഥാനത്തെത്തിയ പെട്രോവ് തന്റെ കഴിവ് പുറത്തെടുത്തു. മൈക്കല്‍ ഷുമാക്കറാവട്ടെ, മറ്റൊരു
+ശക്തമായ സ്റ്റാര്‍ട്ടിലൂടെ പുതിയ തന്റെ അവതാരം ഇപ്പോള്‍ നല്ല സ്റ്റാര്‍ട്ടറാണെന്നു കാണിച്ചുതന്നു. മികച്ച ഫ്ലൈയിങ്
+ലാപ്പുകളും പിറ്റ് സ്റ്റോപ്/ടയര്‍ ഓപ്ഷന്‍ തീരുമാനങ്ങളും എടുത്തിരുന്ന പഴയ സ്വരൂപം കൂടി തിരിച്ചെടുക്കാനായാലെ പക്ഷേ
+ഷുമാക്കര്‍ക്ക് രക്ഷയുള്ളൂ. ആദ്യലാപ്പില്‍ തന്റെ മുന്നില്‍ കടന്നെങ്കിലും രണ്ടാം ലാപ്പില്‍ പെട്രോവിന്റെ പരിചയക്കുറവ്
+മുതലെടുത്ത് ഹാമില്‍ട്ടണ്‍ അഞ്ചാം സ്ഥാനത്ത് തിരിച്ചെത്തി. റേസിലെ ആദ്യ റിട്ടയര്‍മെന്റ് ടോറോ റോസോയുടെ
+ജെയ്മി അല്‍ഗ്യുസാരിയുടേതായിരുന്നു. എന്‍ജിന്‍ പ്രശ്നം കാരണമായിരുന്നു വിരമിക്കല്‍.
-­ന­ല്ല ചൂ­ടു­ള്ള ട്രാ­ക്ക് സൂ­പ്പര്‍ സോ­ഫ്റ്റ് ടയ­റു­കള്‍­ക്ക് കൂ­ടു­തല്‍ ആയു­സ്സു­നല്‍­കി­യ­ത് വി­ര­സ­മായ ഒരു റേ­സി­ന്
-പ്ര­ധാ­ന­കാ­ര­ണ­മാ­യെ­ന്നു വേ­ണ­മെ­ങ്കില്‍ പറ­യാം. ടയ­റു­ക­ളോ അപ­ക­ട­ങ്ങ­ളി­ലൂ­ടെ­യു­ണ്ടായ അപ്ര­വ­ച­നീ­യ­ത­യോ ആണ്
-സീ­സ­ണി­ലെ മി­ക­ച്ച­തെ­ന്നു പറ­യാ­വു­ന്ന റേ­സു­കള്‍­ക്ക് വഴി­യൊ­രു­ക്കി­യ­ത്. ഇവി­ടെ­യും പതി­ന­ഞ്ചാം ലാ­പ്പില്‍ ബട്ട­ന്റെ­യും
-ലി­യു­സ്സി­യു­ടെ­യും കാ­റു­കള്‍ തമ്മി­ലു­ര­സു­ക­യും അതി­നു ശേ­ഷം തു­ട­രെ­ത്തു­ട­രെ കാ­റു­കള്‍ പി­റ്റ് ചെ­യ്യു­ക­യും ചെ­യ്ത­പ്പോള്‍
-ഹാ­മില്‍­ട്ടണ്‍ മസ്സ­യെ മറി­ക­ട­ക്കു­ക­യും, പി­റ്റില്‍ നട­ന്ന ബഹ­ള­ത്തില്‍ അപ­ക­ട­ത്തി­ലൂ­ടെ സു­ട്ടി­ലും റൊ­സ്ബര്‍­ഗും
-വി­ര­മി­ക്കു­ക­യും കു­ബി­ത്സ­യു­ടെ പോ­യി­ന്റ് പ്ര­തീ­ക്ഷ­കള്‍ അസ്ത­മി­ക്കു­ക­യും ചെ­യ്തെ­ങ്കി­ലും, നല്ല മൈ­ലേ­ജ് നല്‍­കിയ സോ­ഫ്റ്റ്
-ടയ­റു­കള്‍ മാര്‍­ക് വെ­ബ്ബര്‍­ക്ക് ലീ­ഡ് നേ­ടി­ക്കൊ­ടു­ക്കു­ക­യാ­യി­രു­ന്നു. എല്ലാ­വ­രും സേ­ഫ്റ്റി­കാര്‍ ഇറ­ങ്ങു­ന്ന­തി­നു മു­മ്പ് പി­റ്റ്
-ചെ­യ്ത­പ്പോള്‍ വെ­ബ്ബ­റി­നും ബാ­രി­ക്കെ­ല്ലോ­ക്കും അതി­നു കഴി­ഞ്ഞി­ല്ല. തു­ടര്‍­ന്ന് പ്ര­തി­രോ­ധ­ത്തി­ലായ വെ­ബ്ബ­റെ സഹാ­യി­ക്കാന്‍
-വെ­റ്റല്‍ മറ്റു­കാ­റു­ക­ളെ സേ­ഫ്റ്റി­കാ­റി­നു­പി­ന്നില്‍ പത്ത് കാര്‍ ദൂ­ര­ത്തി­നു­മ­പ്പു­റം തള­ച്ചി­ട്ടു. ഇതി­നു പി­ന്നീ­ട് വെ­റ്റ­ലി­ന് ഡ്രൈ­വ്
-ത്രൂ പെ­നാല്‍­ട്ടി ലഭി­ച്ചു­.
+നല്ല ചൂടുള്ള ട്രാക്ക് സൂപ്പര്‍ സോഫ്റ്റ് ടയറുകള്‍ക്ക് കൂടുതല്‍ ആയുസ്സുനല്‍കിയത് വിരസമായ ഒരു റേസിന്
+പ്രധാനകാരണമായെന്നു വേണമെങ്കില്‍ പറയാം. ടയറുകളോ അപകടങ്ങളിലൂടെയുണ്ടായ അപ്രവചനീയതയോ ആണ്
+സീസണിലെ മികച്ചതെന്നു പറയാവുന്ന റേസുകള്‍ക്ക് വഴിയൊരുക്കിയത്. ഇവിടെയും പതിനഞ്ചാം ലാപ്പില്‍ ബട്ടന്റെയും
+ലിയുസ്സിയുടെയും കാറുകള്‍ തമ്മിലുരസുകയും അതിനു ശേഷം തുടരെത്തുടരെ കാറുകള്‍ പിറ്റ് ചെയ്യുകയും ചെയ്തപ്പോള്‍
+ഹാമില്‍ട്ടണ്‍ മസ്സയെ മറികടക്കുകയും, പിറ്റില്‍ നടന്ന ബഹളത്തില്‍ അപകടത്തിലൂടെ സുട്ടിലും റൊസ്ബര്‍ഗും
+വിരമിക്കുകയും കുബിത്സയുടെ പോയിന്റ് പ്രതീക്ഷകള്‍ അസ്തമിക്കുകയും ചെയ്തെങ്കിലും, നല്ല മൈലേജ് നല്‍കിയ സോഫ്റ്റ്
+ടയറുകള്‍ മാര്‍ക് വെബ്ബര്‍ക്ക് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. എല്ലാവരും സേഫ്റ്റികാര്‍ ഇറങ്ങുന്നതിനു മുമ്പ് പിറ്റ്
+ചെയ്തപ്പോള്‍ വെബ്ബറിനും ബാരിക്കെല്ലോക്കും അതിനു കഴിഞ്ഞില്ല. തുടര്‍ന്ന് പ്രതിരോധത്തിലായ വെബ്ബറെ സഹായിക്കാന്‍
+വെറ്റല്‍ മറ്റുകാറുകളെ സേഫ്റ്റികാറിനുപിന്നില്‍ പത്ത് കാര്‍ ദൂരത്തിനുമപ്പുറം തളച്ചിട്ടു. ഇതിനു പിന്നീട് വെറ്റലിന് ഡ്രൈവ്
+ത്രൂ പെനാല്‍ട്ടി ലഭിച്ചു.
-­സേ­ഫ്റ്റി­കാര്‍ പി­ന്മാ­റിയ ശേ­ഷം വെ­ബ്ബര്‍ സോ­ഫ്റ്റ് ടയ­റു­ക­ളു­ടെ ആനു­കൂ­ല്യ­വും ഹം­ഗ­റി­യില്‍ ഫെ­റാ­രി­ക്കു­മേല്‍ കണ്ടെ­ത്തിയ
-വേ­ഗ­വും മു­ത­ലെ­ടു­ത്ത് ലീ­ഡ് വര്‍­ദ്ധി­പ്പി­ക്കു­ന്ന­തില്‍ ശ്ര­ദ്ധ­ചെ­ലു­ത്തി. ഇതി­നി­ട­യില്‍ മക്‌­ലാ­ര­ന്റെ നി­രാ­ശ­യു­ടെ ആഴം
-വര്‍­ദ്ധി­പ്പി­ച്ചു­കൊ­ണ്ട് ഹാ­മില്‍­ട്ടണ്‍ ട്രാന്‍­സ്‌­മി­ഷന്‍ പ്ര­ശ്ന­വു­മാ­യി ഇരു­പ­ത്തി­നാ­ലാം ലാ­പ്പില്‍ വി­ര­മി­ച്ചു. പി­റ്റ് സ്റ്റോ­പ്പി­ലെ
-അപ­ക­ട­ത്തി­ന് 10 സെ­ക്ക­ന്റ് സ്റ്റോ­പ് ഗോ ശി­ക്ഷ­യും കൂ­ടി ലഭി­ച്ച കു­ബി­ത്സ അവ­സാ­നം ഇരു­പ­ത്തി­യാ­റാം ലാ­പ്പില്‍
-റേ­സ് അവ­സാ­നി­പ്പി­ച്ചു. വെ­ബ്ബര്‍ ലീ­ഡ് വര്‍­ദ്ധി­പ്പി­ച്ചു കൊ­ണ്ടി­രു­ന്നെ­ങ്കി­ലും, ഡ്രൈ­വ് ത്രൂ വെ­റ്റ­ലി­ന് ഒരു
-നി­ശ്ച­യ­മാ­യി­രു­ന്ന രണ്ടാം സ്ഥാ­നം നഷ്ട­മാ­ക്കി. അവ­സാ­നം നാല്‍­പ്പ­ത്തി­നാ­ലാം ലാ­പ്പില്‍ പി­റ്റ് ചെ­യ്യു­മ്പോള്‍ രണ്ടാം
-സ്ഥാ­ന­ത്തു­ണ്ടാ­യി­രു­ന്ന ഫെ­റാ­രി­യു­ടെ അലോണ്‍­സൊ­യു­ടെ മേല്‍ വെ­ബ്ബ­റി­ന് 23.7 സെ­ക്ക­ന്റ് ലീ­ഡ് ഉണ്ടാ­യി­രു­ന്നു­.
+സേഫ്റ്റികാര്‍ പിന്മാറിയ ശേഷം വെബ്ബര്‍ സോഫ്റ്റ് ടയറുകളുടെ ആനുകൂല്യവും ഹംഗറിയില്‍ ഫെറാരിക്കുമേല്‍ കണ്ടെത്തിയ
+വേഗവും മുതലെടുത്ത് ലീഡ് വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധചെലുത്തി. ഇതിനിടയില്‍ മക്‌ലാരന്റെ നിരാശയുടെ ആഴം
+വര്‍ദ്ധിപ്പിച്ചുകൊണ്ട് ഹാമില്‍ട്ടണ്‍ ട്രാന്‍സ്‌മിഷന്‍ പ്രശ്നവുമായി ഇരുപത്തിനാലാം ലാപ്പില്‍ വിരമിച്ചു. പിറ്റ് സ്റ്റോപ്പിലെ
+അപകടത്തിന് 10 സെക്കന്റ് സ്റ്റോപ് ഗോ ശിക്ഷയും കൂടി ലഭിച്ച കുബിത്സ അവസാനം ഇരുപത്തിയാറാം ലാപ്പില്‍
+റേസ് അവസാനിപ്പിച്ചു. വെബ്ബര്‍ ലീഡ് വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നെങ്കിലും, ഡ്രൈവ് ത്രൂ വെറ്റലിന് ഒരു
+നിശ്ചയമായിരുന്ന രണ്ടാം സ്ഥാനം നഷ്ടമാക്കി. അവസാനം നാല്‍പ്പത്തിനാലാം ലാപ്പില്‍ പിറ്റ് ചെയ്യുമ്പോള്‍ രണ്ടാം
+സ്ഥാനത്തുണ്ടായിരുന്ന ഫെറാരിയുടെ അലോണ്‍സൊയുടെ മേല്‍ വെബ്ബറിന് 23.7 സെക്കന്റ് ലീഡ് ഉണ്ടായിരുന്നു.
-എ­ന്നാല്‍ പ്രൈം ടയ­റു­ക­ളില്‍ റേ­സ് തു­ട­ങ്ങു­ക­യും പെ­ട്രോ­വില്‍ നി­ന്നും ഹള്‍­ക്കെന്‍­ബെര്‍­ഗില്‍ നി­ന്നും ശക്ത­മായ സമ്മര്‍­ദ്ദം
-നേ­രി­ടു­ക­യും ചെ­യ്ത ബാ­രി­ക്കെ­ല്ലോ­യ്ക്ക് കാ­ര്യ­ങ്ങള്‍ അത്ര എളു­പ്പ­മാ­യി­രു­ന്നി­ല്ല. അവ­സാ­നം ഒരു പോ­യി­ന്റി­നു വേ­ണ്ടി ജീ­വന്‍
-പണ­യം വെ­ച്ചു­ള്ള പോ­രാ­ട്ട­മാ­ണ് മൈ­ക്കല്‍ ഷു­മാ­ക്ക­റില്‍ നി­ന്നും നേ­രി­ടേ­ണ്ടി വന്ന­ത്. അന്‍­പ­ത്തി­യാ­റാം ലാ­പ്പില്‍ പി­റ്റ്
-ചെ­യ്ത ­ബാ­രി­ക്കെ­ല്ലോ­ എതാ­ണ്ട് പത്തു­ലാ­പ്പോ­ളം നീ­ണ്ട പോ­രാ­ട്ട­ത്തി­നൊ­ടു­വില്‍ തല­നാ­രി­ഴ­യ്ക്കാ­ണ് ഷു­മാ­ക്ക­റില്‍ നി­ന്നും
-പത്താം സ്ഥാ­നം നേ­ടി­യ­ത്.
+എന്നാല്‍ പ്രൈം ടയറുകളില്‍ റേസ് തുടങ്ങുകയും പെട്രോവില്‍ നിന്നും ഹള്‍ക്കെന്‍ബെര്‍ഗില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം
+നേരിടുകയും ചെയ്ത ബാരിക്കെല്ലോയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. അവസാനം ഒരു പോയിന്റിനു വേണ്ടി ജീവന്‍
+പണയം വെച്ചുള്ള പോരാട്ടമാണ് മൈക്കല്‍ ഷുമാക്കറില്‍ നിന്നും നേരിടേണ്ടി വന്നത്. അന്‍പത്തിയാറാം ലാപ്പില്‍ പിറ്റ്
+ചെയ്ത ബാരിക്കെല്ലോ എതാണ്ട് പത്തുലാപ്പോളം നീണ്ട പോരാട്ടത്തിനൊടുവില്‍ തലനാരിഴയ്ക്കാണ് ഷുമാക്കറില്‍ നിന്നും
+പത്താം സ്ഥാനം നേടിയത്.
-­വി­ര­സ­മായ റേ­സാ­യി­രു­ന്നു­വെ­ങ്കി­ലും വെ­ബ്ബര്‍ ഒന്നാ­മ­തെ­ത്തു­ക­യും, വെ­റ്റല്‍ മൂ­ന്നാ­മ­തെ­ത്തു­ക­യും ചെ­യ്ത­ത്, റെ­ഡ്ബു­ളി­ന്
-(312) മക്‌­ലാ­ര­നു­മേല്‍ (304) എട്ടു പോ­യി­ന്റ് ലീ­ഡ് നേ­ടി­ക്കൊ­ടു­ത്തു. ഡ്രൈ­വര്‍­മാ­രു­ടെ പോ­രാ­ട്ടം ശരി­ക്കും ഒരു 'ഫൈ­വ്
-വേ' പോ­രാ­ട്ട­മാ­വു­ക­യും ചെ­യ്തു. വെ­ബ്ബര്‍ (161) ചെ­റി­യൊ­രു ലീ­ഡു­മാ­യി ഹാ­മില്‍­ട്ട­ണു ­(157) മു­ക­ളില്‍ ഒന്നാ­മ­താ­ണി­പ്പോള്‍.
-മൂ­ന്നാ­മ­ത് വെ­റ്റ­ലും ­(151). നാ­ലും അഞ്ചും സ്ഥാ­ന­ങ്ങ­ളില്‍ നി­ല­വി­ലെ ചാ­മ്പ്യന്‍ ബട്ട­ണും ­(147),
-അലോണ്‍­സൊ­യു­മാ­ണ് (141). ആദ്യ അഞ്ചു സ്ഥാ­ന­ങ്ങ­ളെ പി­രി­ക്കു­ന്ന­ത് വെ­റും 20 പോ­യി­ന്റു­മാ­ത്രം. ഒരാ­ഴ്ച­യു­ടെ
-ഇട­വേ­ള­യില്‍ നട­ന്ന ജര്‍­മന്‍-ഹം­ഗേ­റി­യന്‍ റേ­സു­ക­ളില്‍ റെ­ഡ്ബുള്‍ കാ­റു­ക­ളു­ടെ വേ­ഗ­വ്യ­ത്യാ­സം ശ്ര­ദ്ധി­ച്ചാല്‍­ത്ത­ന്നെ
-ഇതെ­ത്ര ചെ­റിയ വി­ട­വാ­ണെ­ന്നു മന­സ്സി­ലാ­വും. ജര്‍­മ­നി­യില്‍ ഫെ­റാ­രി­കള്‍ റെ­ഡ്ബു­ളി­നൊ­പ്പ­ത്തി­നൊ­പ്പ­മാ­യി­രു­ന്നു,
-എന്നാല്‍ ഹം­ഗ­റി­യി­ലെ­ത്തി­യ­പ്പോള്‍ അത് 24 സെ­ക്ക­ന്റ് ലീ­ഡ് വരെ കൊ­ടു­ക്കു­ന്ന രീ­തി­യി­ലെ­ത്തി. ട്രാ­ക്കി­ന­നു­സ­രി­ച്ച്
-കാര്‍ സെ­റ്റ് ചെ­യ്യു­ന്ന­തില്‍ റെ­ഡ്ബുള്‍ ഫെ­റാ­രി­യേ­ക്കാള്‍ മി­ക­വു കാ­ണി­ച്ച­തു മാ­ത്ര­മാ­ണ് ഈ മു­ന്നേ­റ്റ­ത്തി­ന­ടി­സ്ഥാ­നം­.
+വിരസമായ റേസായിരുന്നുവെങ്കിലും വെബ്ബര്‍ ഒന്നാമതെത്തുകയും, വെറ്റല്‍ മൂന്നാമതെത്തുകയും ചെയ്തത്, റെഡ്ബുളിന്
+(312) മക്‌ലാരനുമേല്‍ (304) എട്ടു പോയിന്റ് ലീഡ് നേടിക്കൊടുത്തു. ഡ്രൈവര്‍മാരുടെ പോരാട്ടം ശരിക്കും ഒരു 'ഫൈവ്
+വേ' പോരാട്ടമാവുകയും ചെയ്തു. വെബ്ബര്‍ (161) ചെറിയൊരു ലീഡുമായി ഹാമില്‍ട്ടണു (157) മുകളില്‍ ഒന്നാമതാണിപ്പോള്‍.
+മൂന്നാമത് വെറ്റലും (151). നാലും അഞ്ചും സ്ഥാനങ്ങളില്‍ നിലവിലെ ചാമ്പ്യന്‍ ബട്ടണും (147),
+അലോണ്‍സൊയുമാണ് (141). ആദ്യ അഞ്ചു സ്ഥാനങ്ങളെ പിരിക്കുന്നത് വെറും 20 പോയിന്റുമാത്രം. ഒരാഴ്ചയുടെ
+ഇടവേളയില്‍ നടന്ന ജര്‍മന്‍-ഹംഗേറിയന്‍ റേസുകളില്‍ റെഡ്ബുള്‍ കാറുകളുടെ വേഗവ്യത്യാസം ശ്രദ്ധിച്ചാല്‍ത്തന്നെ
+ഇതെത്ര ചെറിയ വിടവാണെന്നു മനസ്സിലാവും. ജര്‍മനിയില്‍ ഫെറാരികള്‍ റെഡ്ബുളിനൊപ്പത്തിനൊപ്പമായിരുന്നു,
+എന്നാല്‍ ഹംഗറിയിലെത്തിയപ്പോള്‍ അത് 24 സെക്കന്റ് ലീഡ് വരെ കൊടുക്കുന്ന രീതിയിലെത്തി. ട്രാക്കിനനുസരിച്ച്
+കാര്‍ സെറ്റ് ചെയ്യുന്നതില്‍ റെഡ്ബുള്‍ ഫെറാരിയേക്കാള്‍ മികവു കാണിച്ചതു മാത്രമാണ് ഈ മുന്നേറ്റത്തിനടിസ്ഥാനം.
-­ഫോര്‍­മുല വണ്ണി­ലെ വേ­ന­ല­വ­ധി­യാ­ണ് ഇനി വരു­ന്ന രണ്ടാ­ഴ്ച­കള്‍. അതി­നു ശേ­ഷം ആഗ­സ്റ്റ് അവ­സാ­നം
-ബെല്‍­ജി­യ­ത്തി­ലും പി­ന്നീ­ട് സെ­പ്തം­ബര്‍ രണ്ടാം വാ­രം ഇറ്റ­ലി­യി­ലും നട­ക്കു­ന്ന പോ­രാ­ട്ട­ങ്ങ­ളോ­ടെ ­ഫോര്‍­മുല വണ്‍ 2010
-സീ­സ­ണി­ന്റെ ­യൂ­റോ­പ്യന്‍ പാ­ദം­ അവ­സാ­നി­ക്കും. പി­ന്നെ ഫാര്‍ ഈസ്റ്റി­ലെ മൂ­ന്നു റേ­സു­ക­ളും (സിം­ഗ­പ്പൂര്‍, ­ജ­പ്പാന്‍, കൊ­റി­യ),
-ഏക ലാ­റ്റി­ന­മേ­രി­ക്കന്‍ റേ­സും (­ബ്ര­സീല്‍), മി­ഡി­ലീ­സ്റ്റി­ലെ രണ്ടാം റേ­സു­മാ­ണ് (അ­ബു­ദാ­ബി­) ബാ­ക്കി­യു­ള്ള­ത്. ഈ
-റേ­സു­കള്‍ പല­തും പു­തി­യ­വ­യും കൃ­ത്യ­മാ­യി മന­സ്സി­ലാ­ക്കാ­നാ­വാ­ത്ത ട്രാ­ക്കു­ക­ളില്‍ നട­ക്കു­ന്ന­വ­യു­മാ­യി­തി­നാല്‍ വരു­ന്ന രണ്ട്
-യൂ­റോ­പ്യന്‍ റേ­സു­കള്‍ ശക്ത­മായ തയ്യാ­റെ­ടു­പ്പു­ക­ളോ­ടെ­യാ­യി­രി­ക്കും ടീ­മു­ക­ളെ­ല്ലാം നേ­രി­ടു­ന്ന­ത്. ­ഫോ­ഴ്സ് ഇന്ത്യ അവ­രു­ടെ
-കരി­യ­റി­ലെ ഏറ്റ­വും മി­ക­ച്ച പ്ര­ക­ട­ന­ങ്ങള്‍ പു­റ­ത്തെ­ടു­ത്ത­തും കഴി­ഞ്ഞ വര്‍­ഷം ബെല്‍­ജി­യ­ത്തി­ലും ഇറ്റ­ലി­യി­ലു­മാ­ണ്.
-അത് ഇന്ത്യന്‍ ആരാ­ധ­കര്‍­ക്കും വലിയ പ്ര­തീ­ക്ഷ­ക­ളാ­ണ് നല്‍­കു­ന്ന­ത്.
+ഫോര്‍മുല വണ്ണിലെ വേനലവധിയാണ് ഇനി വരുന്ന രണ്ടാഴ്ചകള്‍. അതിനു ശേഷം ആഗസ്റ്റ് അവസാനം
+ബെല്‍ജിയത്തിലും പിന്നീട് സെപ്തംബര്‍ രണ്ടാം വാരം ഇറ്റലിയിലും നടക്കുന്ന പോരാട്ടങ്ങളോടെ ഫോര്‍മുല വണ്‍ 2010
+സീസണിന്റെ യൂറോപ്യന്‍ പാദം അവസാനിക്കും. പിന്നെ ഫാര്‍ ഈസ്റ്റിലെ മൂന്നു റേസുകളും (സിംഗപ്പൂര്‍, ജപ്പാന്‍, കൊറിയ),
+ഏക ലാറ്റിനമേരിക്കന്‍ റേസും (ബ്രസീല്‍), മിഡിലീസ്റ്റിലെ രണ്ടാം റേസുമാണ് (അബുദാബി) ബാക്കിയുള്ളത്. ഈ
+റേസുകള്‍ പലതും പുതിയവയും കൃത്യമായി മനസ്സിലാക്കാനാവാത്ത ട്രാക്കുകളില്‍ നടക്കുന്നവയുമായിതിനാല്‍ വരുന്ന രണ്ട്
+യൂറോപ്യന്‍ റേസുകള്‍ ശക്തമായ തയ്യാറെടുപ്പുകളോടെയായിരിക്കും ടീമുകളെല്ലാം നേരിടുന്നത്. ഫോഴ്സ് ഇന്ത്യ അവരുടെ
+കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തതും കഴിഞ്ഞ വര്‍ഷം ബെല്‍ജിയത്തിലും ഇറ്റലിയിലുമാണ്.
+അത് ഇന്ത്യന്‍ ആരാധകര്‍ക്കും വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.
(5 August 2010)\footnote{http://malayal.am/വിനോദം/കായികം/7191/ബുഡാപെസ്റ്റിലെ-തണുപ്പന്‍-കാറോട്ടം}
diff --git a/buji.tex b/buji.tex
index df4c9dc..7ff365c 100644
--- a/buji.tex
+++ b/buji.tex
@@ -1,130 +1,130 @@
\secstar{ബുദ്ധിജീവികളുടെ സ്വത്വപ്രതിസന്ധി}
\vskip 2pt
-­ആ­ശ­യ­സം­ഘ­ട്ട­ന­ങ്ങ­ളും സം­വാ­ദ­ങ്ങ­ളും വ്യ­ത്യ­സ്ത­വി­ശ­ക­ല­ന­ങ്ങ­ളും അഭി­പ്രാ­യ­ങ്ങ­ളും കമ്യൂ­ണി­സ്റ്റ് മാര്‍­ക്സി­സ്റ്റ് പാര്‍­ട്ടി­യില്‍
-ഇന്നും ഇന്ന­ലെ­യും ഉള്ള പ്ര­തി­ഭാ­സ­മ­ല്ല. മാര്‍­ക്സി­സ­മെ­ന്ന ചി­ന്താ­പ­ദ്ധ­തി തന്നെ വൈ­രു­ദ്ധ്യാ­ത്മ­ക­തയില്‍ (dialectics)­
-അടി­യു­റ­ച്ച­താ­യ­തു കൊ­ണ്ട്, അവ­സാന ഇന്‍­ഫ­റന്‍­സി­ലെ­ത്ത­ണ­മെ­ങ്കില്‍ തീ­സി­സും അതി­നൊ­രു ആന്റി തീ­സി­സും
-അത്യാ­വ­ശ്യ­മാ­ണു­താ­നും. ഇതു രണ്ടി­ലും ഊന്നി­യു­ള്ള ഉള്‍­പാര്‍­ട്ടി വാ­ദ­ങ്ങ­ളി­ലൂ­ടെ­യും സം­വാ­ദ­ങ്ങ­ളി­ലൂ­ടെ­യും പു­രോ­ഗ­മി­ച്ച്
-അവ­സാ­നം പാര്‍­ട്ടി ഏക­ക­ണ്ഠ­മാ­യി ഇന്‍­ഫ­റന്‍­സി­ലെ­ത്തു­ക­യാ­ണു പതി­വ്. പല­പ്പോ­ഴും ഉള്‍­പാര്‍­ട്ടി സം­വാ­ദ­ങ്ങ­ളില്‍ സ്വ­ന്തം
-ഭാ­ഗം പാര്‍­ട്ടി ശരി­ക്കും കണ­ക്കി­ലെ­ടു­ത്തി­ല്ലെ­ന്നോ (ഒ­തു­ക്കി­ക്ക­ള­ഞ്ഞെ­ന്നോ) ഒക്കെ­യു­ള്ള കാ­ര­ണ­ങ്ങ­ളാല്‍
-പല­കാ­ല­ഘ­ട്ട­ങ്ങ­ളില്‍ പല­രും പാര്‍­ട്ടി വി­ട്ടു­പോ­യി­ട്ടു­മു­ണ്ട്. ചില തീ­സി­സു­ക­ളെ റി­വി­ഷ­നി­സ്റ്റ് അഭി­പ്രാ­യ­ങ്ങ­ളാ­ണെ­ന്നു
-വക­യി­രു­ത്തി പാര്‍­ട്ടി തള്ളി­ക്ക­ള­യു­ക­യും, തീ­സി­സി­ന്റെ അവ­താ­ര­കര്‍ അതം­ഗീ­ക­രി­ക്കാ­ത്ത­തു കൊ­ണ്ട്
-അച്ച­ട­ക്ക­ലം­ഘ­ന­മാ­യി കണ­ക്കാ­ക്കി പാര്‍­ട്ടി­യില്‍ നി­ന്നും പു­റ­ത്താ­ക്കു­ക­യും ഉണ്ടാ­യി­ട്ടു­ണ്ട്.
-
-അ­തു­പോ­ലെ ചില പാര്‍­ട്ടി­ന­യ­ങ്ങ­ളെ കാ­ലോ­ചി­ത­മാ­യി പരി­ഷ്ക­രി­ക്കു­ക­യും ­തെ­റ്റു­തി­രു­ത്തല്‍ എന്നു മാ­ദ്ധ്യ­മ­ങ്ങള്‍ വി­ളി­ക്കു­ന്ന
-പരി­ഷ്ക­ര­ണ­പ്ര­ക്രി­യ­യി­ലൂ­ടെ തി­രു­ത്തു­ക­യും ചെ­യ്തി­ട്ടു­ണ്ട്. പാര്‍­ട്ടി­യില്‍ ആശയ സം­ഘ­ട്ട­ന­മു­ണ്ടാ­യ­ഘ­ട്ട­ങ്ങ­ളില്‍ പല­പ്പോ­ഴും
-അച്ച­ട­ക്ക­ന­ട­പ­ടി­ക­ളു­മു­ണ്ടാ­യി­ട്ടു­ണ്ട് (പാര്‍­ട്ടി വി­രു­ദ്ധ­പ്ര­വര്‍­ത്ത­ന­ത്തി­ന്റെ പേ­രി­ലു­ള്ള അച്ച­ട­ക്ക­ന­ട­പ­ടി­യ­ല്ല,
-ആശ­യ­വ്യ­തി­യാ­ന­ത്തി­ന്റെ പേ­രില്‍). ഇത്ത­ര­ത്തില്‍ ബൌ­ദ്ധിക വ്യ­വ­ഹാ­ര­ങ്ങ­ളും, ജന­കീയ പി­ന്തു­ണ­യും, നയ­ങ്ങ­ളു­ടെ
-നി­ശി­ത­മായ ഉള്‍­പാര്‍­ട്ടി­വി­മര്‍­ശ­ന­വും നട­ത്തു­ന്ന പാര്‍­ട്ടി­യാ­യ­തി­നാ­ലാ­വ­ണം കമ്യൂ­ണി­സ്റ്റ് മാര്‍­ക്സി­സ്റ്റു പാര്‍­ട്ടി­ക്ക്
-സമൂ­ഹ­ത്തി­ന്റെ എല്ലാ­ത­ല­ങ്ങ­ളി­ലും നല്ല പി­ന്തു­ണ­യു­മു­ണ്ട്. എന്നാ­ലും മറ്റേ­തൊ­രു പാര്‍­ല­മെ­ന്റ­റി പാര്‍­ട്ടി­യേ­യും പോ­ലെ
-അധി­കാ­ര­ത്തി­ന്റെ ഇട­നാ­ഴി­ക­ളി­ലേ­ക്കു­ള്ള കണ്ണും നട്ടി­രി­ക്കു­ന്ന­വ­രും പാര്‍­ട്ടി­യി­ലു­ണ്ട്. അവര്‍ ഇത്ത­രം ഉള്‍­പാര്‍­ട്ടി
-പ്ര­ത്യ­യ­ശാ­സ്ത്ര­സം­വാ­ദ­ങ്ങ­ളെ പൊ­തു­ജ­ന­സ­മ­ക്ഷം കൊ­ണ്ടു­പോ­യി സ്വ­ന്തം കാ­ര്യം നട­ത്താ­നാ­ണ് ശ്ര­മി­ക്കാ­റ്.
-
-­കേ­ര­ള­ത്തി­ന്റെ കാ­ര്യ­ത്തില്‍, പാര്‍­ട്ടി അധി­കാ­ര­ത്തി­ലി­രി­ക്കു­ന്ന അവ­സാ­ന­നാ­ളു­ക­ളി­ലോ, അധി­കാ­രം നഷ്ട­പ്പെ­ട്ട
-ഉട­നെ­യോ ആണ് നയ­പ­രി­ഷ്ക­ര­ണ­മെ­ന്ന ആശ­യ­വു­മാ­യി ബു­ദ്ധി­ജീ­വി­ക­ളി­റ­ങ്ങാ­റു­ള്ള­ത്. കേ­ര­ള­ത്തി­ലെ ഇല­ക്ഷ­നി­ലെ
-ജയ­പ­രാ­ജ­യ­ങ്ങള്‍ പല­പ്പോ­ഴും ജന­പി­ന്തു­ണ­യേ­ക്കാള്‍ പാര്‍­ട്ടി­ക­ളു­ടെ അട­വു­ന­യ­ങ്ങ­ളോ­ട് (പാര്‍­ട്ടി­യില്‍ കൂ­ട്ടായ ചര്‍­ച്ച
-നട­ത്താ­തെ, പാര്‍­ല­മെ­ന്റ­റി ആവ­ശ്യ­ങ്ങള്‍­ക്കാ­യി നേ­തൃ­ത്വം കാ­ലാ­കാ­ല­ങ്ങ­ളില്‍ എടു­ക്കു­ന്ന തീ­രു­മാ­ന­ങ്ങള്‍) ജന­ങ്ങ­ളു­ടെ
-പ്ര­തി­ക­ര­ണ­മാ­ണെ­ന്ന­ത് പര­സ്യ­മായ രഹ­സ്യ­മാ­ണെ­ങ്കി­ലും ജന­കീ­യ­പി­ന്തുണ നഷ്ട­പ്പെ­ട്ട­താ­ണ് ഇല­ക്ഷ­നില്‍
-പരാ­ജ­യ­പ്പെ­ടു­ന്ന­തി­നു കാ­ര­ണ­മെ­ന്ന മുന്‍­വി­ധി­യോ­ടെ­യാ­ണ് നയ­പ­രി­ഷ്ക­ര­ണ­വാ­ദ­ങ്ങള്‍ ഉയ­രാ­റു­ള്ള­ത്.
-
-­പ­ല­പ്പോ­ഴും പ്ര­ത്യ­യ­ശാ­സ്ത്ര­സം­വാ­ദ­ങ്ങ­ളെ പൊ­തു­ജ­ന­സ­മ­ക്ഷം അവ­ത­രി­പ്പി­ക്കു­ന്ന­ത് അപ­ക­ട­മാ­യി­ത്തീ­രാ­റു­ണ്ട്.
-പാര്‍­ട്ടി­വേ­ദി­ക­ളില്‍ ചര്‍­ച്ച­ചെ­യ്യു­മ്പോള്‍ പാര്‍­ട്ടി തത്വ­ശാ­സ്ത്ര­ങ്ങ­ളില്‍ കാ­ലാ­കാ­ല­ങ്ങ­ളില്‍ സ്റ്റ­ഡി­ക്ലാ­സു­ക­ളി­ലൂ­ടെ­യും
-വാ­യ­ന­യി­ലൂ­ടെ­യും നേ­ടിയ മി­നി­മം അറി­വ് പൊ­തു­വേ­ദി­ക­ളില്‍ കാ­ണാ­നാ­വി­ല്ല. അതി­നാല്‍­ത്ത­ന്നെ, ബൌ­ദ്ധി­ക­മാ­യി
-ഉന്ന­ത­നി­ല­വാ­രം പു­ലര്‍­ത്തു­ന്ന­വ­രും, തത്വ­ശാ­സ്ത്ര­പാ­ണ്ഡി­ത്യ­മു­ള്ള­വ­രും പൊ­തു­ചര്‍­ച്ച­ക­ളില്‍ കപ­ട­ബു­ദ്ധി­ജീ­വി­ക­ളാ­യി
-മു­ദ്ര­കു­ത്ത­പ്പെ­ടു­ക­യും, മു­റി­മൂ­ക്കന്‍ എന്നു വി­ളി­ക്കാ­നാ­വു­ന്ന, ഉളു­പ്പി­ല്ലാ­തെ ആരെ­യും ഉദ്ധ­രി­ച്ച് ജന­ങ്ങ­ളെ അമ്പ­ര­പ്പി­ക്കു­ന്ന
-വാ­ഗ്‌­വി­ലാ­സ­ക്കാര്‍ പാര്‍­ട്ടി­സൈ­ദ്ധാ­ന്തി­കന്‍­മാ­രാ­വു­ക­യും ചെ­യ്യാ­റു­ണ്ട്. ഇന്ന­ത്തെ­ക്കാ­ല­ത്തെ ഒരു മണി­ക്കൂര്‍
-ടെ­ലി­വി­ഷന്‍ ഫോ­ക്ക­സ് ചര്‍­ച്ച­കള്‍ ഇത്ത­ര­ത്തില്‍ പൊ­തു­ജ­ന­സ­മ­ക്ഷം പാര്‍­ട്ടി­ക്ക് പല­പ്പോ­ഴും ക്ഷീ­ണ­മു­ണ്ടാ­ക്കി­യി­ട്ടു­ണ്ട്.
-
-ഇ­ത്ത­ര­ത്തില്‍ പാര്‍­ട്ടി­ന­യ­രൂ­പി­ക­ര­ണ­ത്തി­നും അടി­സ്ഥാ­ന­പ്ര­മാ­ണ­ങ്ങ­ളെ ദൃ­ഡ­മാ­ക്കു­ന്ന­തി­നും ഏറെ സഹാ­യി­ച്ചി­ട്ടു­ള്ള
-ഉള്‍­പാര്‍­ട്ടി ചര്‍­ച്ച­ക­ളും സം­വാ­ദ­ങ്ങ­ളും പല­പ്പോ­ഴും പാര്‍­ട്ടി­യു­ടെ പാര്‍­ല­മെ­ന്റ­റി സാ­ധ്യ­ത­കള്‍­ക്ക് ഒരു ബാ­ധ്യ­ത­യാ­വു­ന്ന
-കാ­ഴ്ച ഈയ­ടു­ത്ത­കാ­ല­ത്താ­യി സാ­ധാ­ര­ണ­മാ­ണ്. ഇത് പ്ര­തി­പ­ക്ഷ­സ്വ­ര­ത്തി­ന് അര്‍­ഹ­മായ സ്ഥാ­നം കൊ­ടു­ക്കാന്‍
-ശ്ര­മി­ക്കു­ന്ന പാര്‍­ട്ടി എന്ന­തി­നു­പ­ക­രം പ്ര­തി­പ­ക്ഷ­സ്വ­ര­ങ്ങ­ളെ അനു­വ­ദി­ക്കാ­ത്ത പാര്‍­ട്ടി എന്നൊ­രി­മേ­ജി­നും കാ­ര­ണ­മാ­യി.
-'കാ­റ്റും വെ­ളി­ച്ച­വും കട­ക്കാ­ന­നു­വ­ദി­ക്ക­രു­തെ­ന്ന' മട്ടി­ലു­ള്ള പ്ര­സ്താ­വ­ന­ക­ളും അതി­നാ­ദ്യം പാര്‍­ട്ടി­ക്കു­ള്ളില്‍­ത്ത­ന്നെ കി­ട്ടിയ
-സ്വീ­ക­ര­ണ­വും എല്ലാം കാ­ര്യ­ങ്ങള്‍ കൂ­ടു­തല്‍ മോ­ശ­മാ­ക്കി­യ­തേ­യു­ള്ളൂ. പല­പ്പോ­ഴും ഇത്ത­ര­മൊ­ര­വ­സ്ഥ സം­ജാ­ത­മാ­ക്കി­യ­ത്,
-ഇ.എം­.എ­സ്സി­നെ­പ്പോ­ലെ, പ്ര­ത്യ­യ­ശാ­സ്ത്ര­വ്യാ­ഖ്യാ­ന­ങ്ങള്‍ നല്‍­കി ഉള്‍­പാര്‍­ട്ടി ആശ­യ­സം­വാ­ദ­ങ്ങള്‍­ക്ക് നേ­തൃ­ത്വം കൊ­ടു­ക്കാന്‍
-പൊ­തു­സ­മ്മ­ത­നായ ഒരു നേ­താ­വോ പ്ര­ത്യ­യ­ശാ­സ്ത്ര­വി­ശാ­ര­ദ­നോ ഇല്ലാ­തെ പോ­യ­താ­ണ്. 50 വര്‍­ഷ­ത്തോ­ളം പാര്‍­ട്ടി­യു­ടെ
-പ്ര­ത്യ­യ­ശാ­സ്ത്ര അജ­ണ്ട നി­ശ്ച­യി­ക്കു­ന്ന­ത് ഒരു ദേ­ഹ­ത്തി­ന് ഏല്‍­പ്പി­ച്ചു കൊ­ടു­ത്ത­തി­ന്റെ പ്ര­ത്യാ­ഘാ­തം­.
-
-ഇ­പ്പോള്‍ പാര്‍­ട്ടി­യില്‍ നട­ക്കു­ന്ന ആശ­യ­സം­വാ­ദ­ങ്ങ­ളും ചില ഉന്നം വച്ചു­ള്ള ഒതു­ക്ക­ലു­ക­ളും ഇ.എം­.എ­സ്. ഒഴി­ച്ചി­ട്ടു­പോയ
-കസേ­ര­യും അധി­കാ­ര­ത്തി­ന്റെ ഇട­നാ­ഴി­യില്‍ കണ്ണും നട്ടി­രി­ക്കു­ന്ന­വ­രും സൃ­ഷ്ടി­ക്കു­ന്ന ഓള­ങ്ങള്‍ മാ­ത്ര­മാ­ണ്. അത് ഈ
-സം­വാ­ദ­ത്തി­ന് കാ­ര­ണ­മാ­യി എഴു­ത­പ്പെ­ട്ട ലേ­ഖ­ന­ങ്ങ­ളും അവ­യു­ടെ വാ­യ­ന­ക­ളും ശ്ര­ദ്ധി­ച്ചാ­ല­റി­യാം­.
-
-­പാര്‍­ട്ടി­യില്‍ ഇ.എം­.എ­സ്. ഒഴി­ച്ചി­ട്ടി­ട്ടു­പോയ പ്ര­ത്യ­യ­ശാ­സ്ത്ര­വ്യാ­ഖ്യാ­താ­വി­ന്റെ കസേ­ര­യ്ക്ക് ഒരു വ്യാ­ഴ­വ­ട്ട­ത്തി­നു ശേ­ഷ­വും
-വ്യ­ക്ത­മായ അവ­കാ­ശി­ക­ളൊ­ന്നും ഉണ്ടാ­യി­ട്ടി­ല്ല. പ്ര­ധാ­ന­കാ­ര­ണം, ഈയെ­മ്മ­സ്സി­നു ശേ­ഷം പാര്‍­ട്ടി­യ്ക്കു വേ­ണ്ടി
-പ്ര­ത്യ­യ­ശാ­സ്ത്ര­വ്യാ­ഖ്യാ­താ­ക്ക­ളു­ടെ ജോ­ലി ഏറ്റെ­ടു­ത്ത­വ­രെ­ല്ലാ­വ­രും ബു­ദ്ധി­ജീ­വി­യാ­യ­തി­നു ശേ­ഷം മാര്‍­ക്സി­സ്റ്റു­കാ­രായ
-പു­രോ­ഗ­മന കലാ­സാ­ഹി­ത്യ സം­ഘ­ക്കാ­രോ, സി­ഡി­യെ­സ്സു­കാ­രോ, പരി­ഷ­ത്തു­കാ­രോ ആയി­രു­ന്നു എന്ന­താ­ണ്.
-കാ­ലാ­കാ­ല­ങ്ങ­ളില്‍ പാര്‍­ട്ടി­യു­ടെ ദീര്‍­ഘ­കാ­ല­ന­യ­ങ്ങള്‍ രൂ­പ­പ്പെ­ടു­ത്തു­ന്ന­തി­ലും അവ­യ്ക്കു കൃ­ത്യ­മായ വ്യാ­ഖ്യാ­ന­ങ്ങള്‍
-ചമ­യ്ക്കു­ന്ന­തി­ലും അവ­രാ­രും ഈയെ­മ്മ­സ്സി­നെ അപേ­ക്ഷി­ച്ച് മോ­ശ­മാ­യി­രു­ന്നി­ല്ല. എന്നാല്‍ പാര്‍­ല­മെ­ന്റ­റി
-രാ­ഷ്ട്രീ­യ­ത്തി­ല­ധി­ഷ്ഠി­ത­മായ ഹ്ര­സ്വ­കാല അട­വു­ന­യ­ങ്ങ­ളും, അവ­യും പാര്‍­ട്ടി­യു­ടെ പ്ര­ഖ്യാ­പി­ത­ന­യ­ങ്ങ­ളു­മാ­യു­ള്ള
-വൈ­രു­ദ്ധ്യ­ങ്ങ­ളും, ഈയെ­മ്മ­സ്സി­നെ­പ്പോ­ലെ ജനാ­ധി­പ­ത്യ­ക്ര­മ­ത്തി­ന­ക­ത്തു പ്ര­വര്‍­ത്തി­ക്കു­ന്ന കമ്യൂ­ണി­സ്റ്റ് പാര്‍­ട്ടി നട­ത്തു­ന്ന
-നീ­ക്കു­പോ­ക്കു­ക­ളാ­യി കാ­ണാ­ന­വര്‍­ക്കു കഴി­യാ­തെ പോ­യി. ചി­ലര്‍ അത്ത­രം അട­വു­ന­യ­ങ്ങ­ളെ­ത്ത­ന്നെ
-വ്യ­തി­യാ­ന­ങ്ങ­ളാ­യി­ക്ക­ണ്ട­പ്പോള്‍ (ഇ­ത്ത­ര­ക്കാര്‍­ക്ക് യഥാര്‍­ത്ഥ ഇട­തു­പ­ക്ഷ­മെ­ന്നെ­ല്ലാം പേ­രു­നല്‍­കി മാ­ദ്ധ്യ­മ­ങ്ങ­ളും
-ആഘോ­ഷി­ച്ചു) മറ്റു ചി­ലര്‍ ഇത്ത­രം നയ­ങ്ങ­ളെ­ക്കൂ­ടി ദീര്‍­ഘ­കാല പരി­പാ­ടി­യില്‍ ഉള്‍­പ്പെ­ടു­ത്തി നയ­വി­പു­ലീ­ക­ര­ണം നട­ത്താ­നും
-പു­തിയ വ്യാ­ഖ്യാ­ന­ങ്ങള്‍ ചമ­യ്ക്കാ­നു­മാ­ണ് ശ്ര­മി­ച്ച­ത്. ഒരു­പ­ക്ഷേ ബു­ദ്ധി­ജീ­വി­കള്‍ നേ­രി­ടു­ന്ന സ്വ­ത്വ­പ്ര­തി­സ­ന്ധി­യാ­യി­രി­ക്ക­ണം
-അവ­രെ­ക്കൊ­ണ്ടി­തെ­ല്ലാം ചെ­യ്യി­ച്ച­ത്.
-
-ഇ­ത്ത­ര­ത്തി­ല­ല്ലാ­തെ­ത്ത­ന്നെ പാര്‍­ട്ടി­യു­ടെ താല്‍­ക്കാ­ലിക പാര്‍­ലി­മെ­ന്റ­റി നീ­ക്കു­പോ­ക്കു­ക­ളെ അങ്ങ­നെ­ത്ത­ന്നെ കാ­ണാ­നും,
-അവ­യെ പ്ര­ത്യ­ശാ­സ്ത്ര­പ­ര­മാ­യി വ്യാ­ഖ്യാ­നി­ച്ചു ബു­ദ്ധി­മു­ട്ടേ­ണ്ട­തി­ല്ലെ­ന്നും വ്യ­ക്ത­മാ­യി മന­സ്സി­ലാ­ക്കിയ ചു­രു­ക്കം ചില പോ­സ്റ്റ്
-ഇ.എം­.എ­സ്. ബു­ദ്ധി­ജീ­വി­ക­ളി­ലൊ­രാ­ളാ­ണ് ഡോ­.­തോ­മ­സ് ഐസ­ക്ക്. വി­ദേ­ശ­പ­ഠ­ന­ത്തി­ന്റേ­യും അന്താ­രാ­ഷ്ട്ര ഗ്രാ­ന്റു­ക­ളു­ടെ­യും
-ബല­ത്തില്‍ ദീര്‍­ഘ­കാ­ലം സി­.­ഡി­.എ­സ്സില്‍ ഗവേ­ഷ­ക­നാ­യി­രു­ന്ന ധന­കാ­ര്യ­ബു­ദ്ധി­ജീ­വി. ഈ വി­ദേ­ശ­ഗ്രാ­ന്റു­ക­ളു­ടേ­യും മറ്റും
-പേ­രില്‍ 'യ­ഥാര്‍­ത്ഥ ഇട­തു­പ­ക്ഷ­ക്കാര്‍ ' ഏറെ­ക്കാ­ലം വേ­ട്ട­യ­ടി­യെ­ങ്കി­ലും അവ­സാ­നം ഐസ­ക് പാര്‍­ട്ടി­യ്ക്ക­ക­ത്തും സോ
-കാള്‍­ഡ് 'യ­ഥാര്‍­ത്ഥ ഇട­തു­പ­ക്ഷ­ക്കാര്‍' പാര്‍­ട്ടി­യ്ക്കു പു­റ­ത്തു­മാ­യി. ഐസ­ക്കി­നു കൂ­ടെ­യു­ണ്ടാ­യി­രു­ന്ന ബു­ദ്ധി­ജീ­വി
-സഖാ­ക്ക­ളെ­ല്ലാം തന്നെ ഏതാ­ണ്ടു പാര്‍­ട്ടി­യ്ക്കു പു­റ­ത്താ­യെ­ന്നു കൂ­ടി­യ­റി­യു­മ്പോ­ഴാ­ണ് ഈ 'വ­രേ­ണ്യ ബു­ദ്ധി­ജീ­വി' സഖാ­വ്
-കമ്യൂ­ണി­സ്റ്റ് മാര്‍­ക്സി­സ്റ്റു പാര്‍­ട്ടി­ക്ക­ക­ത്തെ രാ­ഷ്ട്രീ­യം എത്ര­പെ­ട്ട­ന്നു മന­സ്സി­ലാ­ക്കി­യെ­ന്നു നമ്മള്‍ തി­രി­ച്ച­റി­യു­ന്ന­ത്.
-
-­പ­ക്ഷെ ഇക്കാ­ലം വരെ തോ­മ­സ് ഐസ­ക്ക് പാര്‍­ട്ടി­യ്ക്കു വേ­ണ്ടി തന്റെ ബു­ദ്ധി­ജീ­വി­ക്കു­പ്പാ­യം ഏറെ­യൊ­ന്നും ഉപ­യോ­ഗി­ച്ചി­ട്ടി­ല്ല
-(അ­ല്ലെ­ങ്കില്‍ അതി­ന്റെ ആവ­ശ്യ­മു­ണ്ടാ­യി­ട്ടി­ല്ല). ഒരു പ്രാ­വ­ശ്യം എം. പി. പര­മേ­ശ്വ­ര­നോ­ടൊ­പ്പം ചി­ല­തൊ­ക്കെ ചെ­യ്യാന്‍ നോ­ക്കി
-കൈ പൊ­ള്ളിയ അനു­ഭ­വം ചെ­റു­താ­യു­ണ്ടു­താ­നും. ഈ സര്‍­ക്കാ­രി­ലെ തോ­മ­സ് ഐസ­ക്കി­ന്റെ പ്ര­വര്‍­ത്ത­ന­ങ്ങള്‍ (അ­തി­ന്
-ഐസ­ക്ക് മുന്‍ ധന­കാ­ര്യ­മ­ന്ത്രി­മാ­രോ­ടു­കൂ­ടി നന്ദി പറ­യ­ണം) ഐസ­ക്കി­ന­വ­കാ­ശ­പ്പെ­ടാ­നി­ല്ലാ­തി­രു­ന്ന ജന­പി­ന്തു­ണ­യെ­ന്ന
-ഘട­ക­ത്തില്‍ വലി­യൊ­ര­ള­വ് മാ­റ്റ­മു­ണ്ടാ­ക്കി­യെ­ന്ന­തു സത്യ­മാ­ണ്. പാര്‍­ട്ടി കീ­ഴ്ഘ­ട­ക­ങ്ങ­ളി­ലെ സഖാ­ക്കള്‍­ക്ക് വരെ നേ­ട്ട­മാ­യി
-എടു­ത്തു­പ­റ­യാന്‍ ഈ മന്ത്രി­സ­ഭ­യി­ലെ ചു­രു­ക്കം ചില രജ­ത­രേ­ഖ­ക­ളി­ലൊ­ന്നാ­ണ് ധന­കാ­ര്യ­വ­കു­പ്പ്.
-
-ഈ സര്‍­ക്കാ­രി­ന്റെ കാ­ല­ശേ­ഷം പതി­വു­പോ­ലെ ജന­ങ്ങള്‍ യു­.­ഡി­.എ­ഫി­നെ തി­ര­ഞ്ഞെ­ടു­ത്ത­യ­ക്കാ­നാ­ണ് സാ­ധ്യ­ത. അപ്പോള്‍
-പാര്‍­ലി­മെ­ന്റ­റി ജോ­ലി­ക്കു പാര്‍­ട്ടി നി­യോ­ഗി­ച്ച ഐസ­ക്ക­ട­ക്ക­മു­ള്ള മുന്‍­നിര നേ­താ­ക്കള്‍ മു­ഴു­വന്‍ സമയ പാര്‍­ട്ടി
-പ്ര­വര്‍­ത്ത­ന­ത്തി­ലേ­ക്ക് കട­ക്കാ­നു­ള്ള സാ­ധ്യത വി­ര­ള­മ­ല്ല (വീ­ണ്ടും ജയി­ച്ച് എം­.എല്‍.എ. ആവു­ക­യാ­ണെ­ങ്കില്‍ വീ­ണ്ടും
-പാര്‍­ലി­മെ­ന്റ­റി രം­ഗ­ത്തു­ത­ന്നെ കാ­ണും­). എന്നാല്‍ പാര്‍­ട്ടി­യില്‍ പു­തു­താ­യി കൈ­വ­ന്ന സ്വാ­ധീ­ന­വും (മ­ന്ത്ര­യെ­ന്ന നി­ല­യി­ലെ
-പ്ര­ക­ട­നം വഴി) സ്വ­ന്തം പാ­ണ്ഡി­ത്യ­വും ഐസ­ക്കി­നെ ഈയെ­മ്മ­സ്സ് ഒഴി­ച്ചി­ട്ട കസേ­ര­യി­ലെ ഒരു ഭാ­ഗ­ത്തി­ലേ­ക്ക് ആകര്‍­ഷി­ച്ചാല്‍
-അത്ഭു­ത­മൊ­ന്നു­മി­ല്ല. പ്രാ­യോ­ഗിക സാ­മ്പ­ത്തിക ശാ­സ്ത്ര­ത്തി­ലെ സ്വാ­ധീ­നം പു­ത്തന്‍ കാ­ല­ഘ­ട്ട­ങ്ങ­ളി­ലെ
-മാര്‍­ക്സി­സ്റ്റു­വ്യാ­ഖ്യാ­ന­ങ്ങ­ളു­ടെ സാ­മ്പ­ത്തി­ക­ശാ­സ്ത്ര­വ­ഴി തനി­ക്കു വഴ­ങ്ങ­മെ­ന്നു തെ­ളി­യി­ക്കാന്‍ കു­റ­ച്ചു­കാ­ല­മാ­യി
-പണി­യി­ല്ലാ­തി­രി­ക്കു­ന്ന ഐസ­ക്കി­ലെ ബു­ദ്ധി­ജീ­വി­ക്കു തോ­ന്നി­യാല്‍ അതു പാ­റ്റ­യെ­പ്പി­ടി­ച്ചി­ടു­ന്ന­ത് ആസ്ഥാന വ്യാ­ഖ്യാ­താ­വി­ന്റെ
-കു­പ്പാ­യം ലക്ഷ്യ­മി­ട്ടി­രി­ക്കു­ന്ന അര്‍­ദ്ധ­ബു­ദ്ധി­ജീ­വി സഖാ­ക്ക­ളു­ടെ കഞ്ഞി­യി­ലാ­യി­രി­ക്കും­.
-
-­പു­.­ക.­സ.­യി­ലെ അതി­ബു­ദ്ധി­ജീ­വി സഖാ­ക്ക­ളു­ടെ വൃ­ത്ത­മൊ­പ്പി­ക്കല്‍ കൊ­ണ്ട് അധി­ക­കാ­ലം പി­ടി­ച്ചു നില്‍­ക്കാ­നാ­വി­ല്ലെ­ന്ന്
-പാര്‍­ട്ടി നേ­തൃ­ത്വ­ത്തി­നു തന്നെ ബോ­ധ­മു­ണ്ടാ­ക­ണം. വ്യാ­ഖ്യാ­ന­ങ്ങള്‍ സാ­മൂ­ഹ്യ­ശാ­സ്ത്ര­പ­ര­മാ­യും സാ­മ്പ­ത്തി­ക­പ­ര­മാ­യും
-ചമ­യ്ക്കു­ന്ന­തില്‍ അവ­രൊ­രു­പ­ക്ഷെ ഈയെ­മ്മെ­സ്സി­നെ വരെ കട­ത്തി­വെ­ട്ടും. പക്ഷെ വ്യാ­ഖ്യാ­ന­ങ്ങ­ളെ നേ­താ­ക്ക­ളി­ലേ­ക്കും
-അണി­ക­ളി­ലേ­ക്കും പൊ­തു­ജ­ന­ങ്ങ­ളി­ലേ­ക്കും കമ്യൂ­ണി­ക്കേ­റ്റു ചെ­യ്യാന്‍ പു­.­ക.­സ. സഖാ­ക്ക­ളു­ടെ അതി­ക­ഠിന അക്കാ­ദ­മിക ഭാ­ഷ­യും
-ഭാ­വ­ങ്ങ­ളും ഒരു തട­സ്സ­മാ­ണ്. തത്വ­ശാ­സ്ത്ര അക്കാ­ദ­മി­ക­രം­ഗ­ത്തെ പദ­പ്ര­യോ­ഗ­ങ്ങ­ളില്‍ മി­നി­മം അവ­ഗാ­ഹ­വും പൊ­തു­വായ
-തത്വ­ശാ­സ്ത്ര­രീ­തി­ക­ളില്‍ അറി­വു­മി­ല്ലാ­ത്ത­വര്‍­ക്ക് സം­സ്കൃ­ത­ത്തേ­ക്കാ­ളും കഠി­ന­മാ­യേ­ക്കാം പു­.­ക.­സ. ബു­ദ്ധി­ജീ­വി­ക­ളു­ടെ വാ­ചക
-കസര്‍­ത്ത്. കൂ­ടാ­തെ അക്കാ­ദ­മി­ക് ഇന്റ­ഗ്രി­റ്റി അഥ­വാ ബൌ­ദ്ധിക സത്യ­സ­ന്ധത എന്നൊ­രു വാള്‍ അവ­രെ പല­പ്പോ­ഴും
-പാര്‍­ട്ടി­ക്കൊ­രു ബാ­ദ്ധ്യ­ത­യാ­ക്കു­ക­യും ചെ­യ്യും. ഇത് ശരി­ക്ക­റി­യാ­വു­ന്ന ചില സഖാ­ക്കള്‍ ആസ്ഥാന ബു­ദ്ധി­ജീ­വി വൃ­ന്ദ­ത്തില്‍
-തന്റെ പേ­രു­കൂ­ടി ഉള്‍­പ്പെ­ടു­ത്താന്‍ കി­ണ­ഞ്ഞു പരി­ശ്ര­മി­ക്കു­ന്ന­തി­ന്റെ ഫല­മാ­യി വേ­ണ­മെ­ങ്കില്‍ പാര്‍­ട്ടി­ക്ക­ക­ത്തെ ഇപ്പോ­ഴ­ത്തെ
-ആശ­യ­സ­മ­ര­ത്തെ കാ­ണാം. അതി­നി­ട­യില്‍ ചില തല­മു­തിര്‍­ന്ന നേ­താ­ക്കള്‍ നട­ത്തു­ന്ന ഇട­പെ­ട­ലു­കള്‍ മന്ത്രി­പ്പ­ണി­ക്കു ശേ­ഷം
-പാര്‍­ട്ടി­യില്‍ പു­റ­മ്പോ­ക്കി­ലാ­വാ­തി­രി­ക്കാ­നു­ള്ള വെ­പ്രാ­ള­ത്തി­ന്റെ ബാ­ക്കി­പ­ത്ര­മാ­ണെ­ന്നും സം­ശ­യി­ക്ക­ണം­.
-
-­പൊ­തു­വേ­ദി­യില്‍ രണ്ടു­കൂ­ട്ട­രും കൂ­ടി ഒരു­മി­ച്ച് ആക്ര­മി­ച്ച് കീ­ഴ്പെ­ടു­ത്താന്‍ മാ­ത്രം ശക്ത­രൊ­ന്നു­മ­ല്ല പു­.­ക.­സ. ബു­ദ്ധി­ജീ­വി­കള്‍.
-ശരീ­ര­പ്ര­കൃ­തി­പോ­ലെ­ത്ത­ന്നെ, ആഞ്ഞ ഒരു കാ­റ്റില്‍ പാ­റി­പ്പോ­കാ­നു­ള്ള­തേ­യു­ള്ളു അവ­രു­ടെ പൊ­തു­സ­മ്മ­തി. എന്നാല്‍ കു­റ­ച്ച്
-കാ­ലം മു­മ്പ് ശക്ത­മായ എതി­രാ­ളി­ക­ളെ നേ­രി­ടാന്‍ 'കാ­റ്റും വെ­ളി­ച്ച­വും കട­ക്കാന്‍ പാ­ടി­ല്ലാ­ത്ത' പാര്‍­ട്ടി­യു­ടെ വക്താ­ക്കള്‍
-നട­ത്തിയ തര­ത്തി­ലു­ള്ള ഇട­പെ­ട­ലു­ക­ളു­ടെ തല­ത്തി­ലേ­ക്ക് ഈ സം­വാ­ദം പോ­കു­ന്ന­ത് ഒരു­പ­ക്ഷേ പു­.­ക.­സ.
-സഖാ­ക്കള്‍­ക്കു­മ­പ്പു­റ­മാ­കാം ലക്ഷ്യ­മെ­ന്നൊ­രു സം­ശ­യ­ത്തി­നും ഇട നല്‍­കു­ന്നു­.
-
-എ­ന്താ­യാ­ലും സന്നാ­ഹ­ങ്ങ­ളു­ടെ ബാ­ഹു­ല്യം വ്യ­ക്ത­മായ ഒരു സൈ­ദ്ധാ­ന്തി­ക­സ­മ­രം സഖാ­വ് വി­.എ­സ്സി­നൊ­പ്പ­മു­ള്ള
-ബു­ദ്ധി­ജീ­വി­കള്‍ ആസൂ­ത്ര­ണം ചെ­യ്ത് നട­പ്പാ­ക്കിയ 'വി­ശു­ദ്ധ വി­.എ­സ്. നശി­ച്ച പാര്‍­ട്ടി' ടൈ­പ്പ് ചേ­രി­തി­രി­വു­ക­ളി­ലേ­ക്ക്
-നയി­ക്കു­മോ എന്നു കാ­ത്തി­രു­ന്നു കാ­ണാം­.
-
-­പോ­സ്റ്റ് സ്ക്രി­പ്റ്റ്: ലോ­ക­ത്തു­ള്ള കമ്യൂ­ണി­സ്റ്റും അല്ലാ­ത്ത­തു­മായ ബു­ദ്ധി­ജീ­വി­ക­ളു­ടെ­യും ചി­ന്ത­കന്‍­മാ­രു­ടേ­യും ഐഡ­ന്റി­റ്റി
-പൊ­ളി­റ്റി­ക്സി­ലു­ള്ള (സ്വ­ത്വ രാ­ഷ്ട്രീ­യം) രച­ന­ക­ളൊ­ന്നും പോ­രാ­ഞ്ഞി­ട്ടാ­യി­രി­ക്കും സഖാ­വു ബേ­ബി മേ­യ് 25­ന് 'ദ ഹി­ന്ദു­'­വി­ലെ
-(24­ന് 'ദ ന്യൂ­യോര്‍­ക്ക് ടൈം­സി­ലെ­') പോള്‍ ക്രൂ­ഗ്മാ­ന്റെ കോ­ള­ത്തി­ലെ ഐഡ­ന്റി­റ്റി പൊ­ളി­റ്റി­ക്‌­സെ­ന്ന പദ­ത്തി­ലേ­ക്ക്
-റെ­ഫര്‍ ചെ­യ്ത­ത്. പോ­ക്ക­റും പാര്‍­ട്ടി­യും എന്തി­നു രാ­ജീ­വും വരെ പാര്‍­ശ്വ­വ­ത്ക­രി­ക്ക­പ്പെ­ട്ട­വ­രു­ടെ സ്വ­ത്വ­രാ­ഷ്ട്രീ­യ­ത്തെ­പ്പ­റ്റി
-സം­സാ­രി­ക്കു­മ്പോ, അവി­ടെ മു­ഖ്യ­ധാ­ര­യി­ലു­ള്ള "അ­മേ­രി­ക്ക­നി­സം" എന്ന ഐഡ­ന്റി­റ്റി റി­പ്പ­ബ്ലി­ക്കന്‍ പാര്‍­ട്ടി­യും അതി­നോ­ടു
-ചേര്‍­ന്നു നില്‍­ക്കു­ന്ന കോര്‍­പ്പ­റേ­റ്റ് അമേ­രി­ക്ക­യും ചേര്‍­ന്ന് വരു­ന്ന സെ­ന­റ്റ്-കോണ്‍­ഗ്ര­സ്സ് ഇല­ക്ഷ­നില്‍ പ്ര­യോ­ഗി­ക്കാന്‍
-പോ­കു­ന്ന­തി­നെ­പ്പ­റ്റി­യാ­ണ് ക്രൂ­ഗ്മാന്‍ വാ­ചാ­ല­നാ­വു­ന്ന­ത്.
-
-'ഇ­ര­ക­ളു­ടെ മാ­നി­ഫെ­സ്റ്റൊ­'­യില്‍ നി­ന്നും മു­ഖ്യ­ധാ­രാ സ്വ­ത്വ­ങ്ങ­ളു­ടെ രാ­ഷ്ട്രീയ മാ­നി­ഫെ­സ്റ്റൊ­കള്‍­ക്കു­ള്ള വ്യ­ത്യാ­സം പോ­ലും
-മന­സ്സി­ലാ­ക്കാ­തെ­യാ­ണോ ബേ­ബി സഖാ­വു സ്വ­ത്വ­രാ­ഷ്ട്രീ­യ­ത്തി­ന്റെ അപ­ക­ട­ങ്ങ­ളെ­ക്കു­റി­ച്ചു വാ­ചാ­ല­നാ­യ­ത്? ബേ­ബി­ക്കു
-നാ­ണം വന്നി­ല്ലെ­ങ്കി­ലും ഇതി­നു മറു­പ­ടി­പ­റ­യാന്‍ ഒരു­പ­ക്ഷേ കെ­.ഇ­.എ­ന്നി­നും പി­.­കെ. പോ­ക്കര്‍­ക്കും നാ­ണം കാ­ണും.
-രാ­ജീ­വ് സഖാ­വ് പറ­ഞ്ഞ­ത്, സ്വ­ത്വ­രാ­ഷ്ട്രീ­യ­ത്തി­ന്റെ ചതി­ക്കു­ഴി­ക­ളെ­ക്കു­റി­ച്ച് പാര്‍­ട്ടി സ്റ്റ­ഡി­ക്ലാ­സ്സു­ക­ളില്‍ അടു­ത്ത
-കാ­ല­ത്താ­യി നല്ല­പോ­ലെ വി­ഷ­യ­മാ­യി­ട്ടു­ണ്ടെ­ന്നാ­ണ്. സ്റ്റ­ഡി­ക്ലാ­സു­ക­ളൊ­ന്നും സഖാ­വ് ബേ­ബി­യാ­യി­രി­ക്കി­ല്ല കൈ­കാ­ര്യം
-ചെ­യ്ത­തെ­ന്നും നമു­ക്ക് പ്ര­തീ­ക്ഷി­ക്കാം­.
+ആശയസംഘട്ടനങ്ങളും സംവാദങ്ങളും വ്യത്യസ്തവിശകലനങ്ങളും അഭിപ്രായങ്ങളും കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍
+ഇന്നും ഇന്നലെയും ഉള്ള പ്രതിഭാസമല്ല. മാര്‍ക്സിസമെന്ന ചിന്താപദ്ധതി തന്നെ വൈരുദ്ധ്യാത്മകതയില്‍ (dialectics)
+അടിയുറച്ചതായതു കൊണ്ട്, അവസാന ഇന്‍ഫറന്‍സിലെത്തണമെങ്കില്‍ തീസിസും അതിനൊരു ആന്റി തീസിസും
+അത്യാവശ്യമാണുതാനും. ഇതു രണ്ടിലും ഊന്നിയുള്ള ഉള്‍പാര്‍ട്ടി വാദങ്ങളിലൂടെയും സംവാദങ്ങളിലൂടെയും പുരോഗമിച്ച്
+അവസാനം പാര്‍ട്ടി ഏകകണ്ഠമായി ഇന്‍ഫറന്‍സിലെത്തുകയാണു പതിവ്. പലപ്പോഴും ഉള്‍പാര്‍ട്ടി സംവാദങ്ങളില്‍ സ്വന്തം
+ഭാഗം പാര്‍ട്ടി ശരിക്കും കണക്കിലെടുത്തില്ലെന്നോ (ഒതുക്കിക്കളഞ്ഞെന്നോ) ഒക്കെയുള്ള കാരണങ്ങളാല്‍
+പലകാലഘട്ടങ്ങളില്‍ പലരും പാര്‍ട്ടി വിട്ടുപോയിട്ടുമുണ്ട്. ചില തീസിസുകളെ റിവിഷനിസ്റ്റ് അഭിപ്രായങ്ങളാണെന്നു
+വകയിരുത്തി പാര്‍ട്ടി തള്ളിക്കളയുകയും, തീസിസിന്റെ അവതാരകര്‍ അതംഗീകരിക്കാത്തതു കൊണ്ട്
+അച്ചടക്കലംഘനമായി കണക്കാക്കി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ഉണ്ടായിട്ടുണ്ട്.
+
+അതുപോലെ ചില പാര്‍ട്ടിനയങ്ങളെ കാലോചിതമായി പരിഷ്കരിക്കുകയും തെറ്റുതിരുത്തല്‍ എന്നു മാദ്ധ്യമങ്ങള്‍ വിളിക്കുന്ന
+പരിഷ്കരണപ്രക്രിയയിലൂടെ തിരുത്തുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടിയില്‍ ആശയ സംഘട്ടനമുണ്ടായഘട്ടങ്ങളില്‍ പലപ്പോഴും
+അച്ചടക്കനടപടികളുമുണ്ടായിട്ടുണ്ട് (പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനത്തിന്റെ പേരിലുള്ള അച്ചടക്കനടപടിയല്ല,
+ആശയവ്യതിയാനത്തിന്റെ പേരില്‍). ഇത്തരത്തില്‍ ബൌദ്ധിക വ്യവഹാരങ്ങളും, ജനകീയ പിന്തുണയും, നയങ്ങളുടെ
+നിശിതമായ ഉള്‍പാര്‍ട്ടിവിമര്‍ശനവും നടത്തുന്ന പാര്‍ട്ടിയായതിനാലാവണം കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റു പാര്‍ട്ടിക്ക്
+സമൂഹത്തിന്റെ എല്ലാതലങ്ങളിലും നല്ല പിന്തുണയുമുണ്ട്. എന്നാലും മറ്റേതൊരു പാര്‍ലമെന്ററി പാര്‍ട്ടിയേയും പോലെ
+അധികാരത്തിന്റെ ഇടനാഴികളിലേക്കുള്ള കണ്ണും നട്ടിരിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. അവര്‍ ഇത്തരം ഉള്‍പാര്‍ട്ടി
+പ്രത്യയശാസ്ത്രസംവാദങ്ങളെ പൊതുജനസമക്ഷം കൊണ്ടുപോയി സ്വന്തം കാര്യം നടത്താനാണ് ശ്രമിക്കാറ്.
+
+കേരളത്തിന്റെ കാര്യത്തില്‍, പാര്‍ട്ടി അധികാരത്തിലിരിക്കുന്ന അവസാനനാളുകളിലോ, അധികാരം നഷ്ടപ്പെട്ട
+ഉടനെയോ ആണ് നയപരിഷ്കരണമെന്ന ആശയവുമായി ബുദ്ധിജീവികളിറങ്ങാറുള്ളത്. കേരളത്തിലെ ഇലക്ഷനിലെ
+ജയപരാജയങ്ങള്‍ പലപ്പോഴും ജനപിന്തുണയേക്കാള്‍ പാര്‍ട്ടികളുടെ അടവുനയങ്ങളോട് (പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ച
+നടത്താതെ, പാര്‍ലമെന്ററി ആവശ്യങ്ങള്‍ക്കായി നേതൃത്വം കാലാകാലങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍) ജനങ്ങളുടെ
+പ്രതികരണമാണെന്നത് പരസ്യമായ രഹസ്യമാണെങ്കിലും ജനകീയപിന്തുണ നഷ്ടപ്പെട്ടതാണ് ഇലക്ഷനില്‍
+പരാജയപ്പെടുന്നതിനു കാരണമെന്ന മുന്‍വിധിയോടെയാണ് നയപരിഷ്കരണവാദങ്ങള്‍ ഉയരാറുള്ളത്.
+
+പലപ്പോഴും പ്രത്യയശാസ്ത്രസംവാദങ്ങളെ പൊതുജനസമക്ഷം അവതരിപ്പിക്കുന്നത് അപകടമായിത്തീരാറുണ്ട്.
+പാര്‍ട്ടിവേദികളില്‍ ചര്‍ച്ചചെയ്യുമ്പോള്‍ പാര്‍ട്ടി തത്വശാസ്ത്രങ്ങളില്‍ കാലാകാലങ്ങളില്‍ സ്റ്റഡിക്ലാസുകളിലൂടെയും
+വായനയിലൂടെയും നേടിയ മിനിമം അറിവ് പൊതുവേദികളില്‍ കാണാനാവില്ല. അതിനാല്‍ത്തന്നെ, ബൌദ്ധികമായി
+ഉന്നതനിലവാരം പുലര്‍ത്തുന്നവരും, തത്വശാസ്ത്രപാണ്ഡിത്യമുള്ളവരും പൊതുചര്‍ച്ചകളില്‍ കപടബുദ്ധിജീവികളായി
+മുദ്രകുത്തപ്പെടുകയും, മുറിമൂക്കന്‍ എന്നു വിളിക്കാനാവുന്ന, ഉളുപ്പില്ലാതെ ആരെയും ഉദ്ധരിച്ച് ജനങ്ങളെ അമ്പരപ്പിക്കുന്ന
+വാഗ്‌വിലാസക്കാര്‍ പാര്‍ട്ടിസൈദ്ധാന്തികന്‍മാരാവുകയും ചെയ്യാറുണ്ട്. ഇന്നത്തെക്കാലത്തെ ഒരു മണിക്കൂര്‍
+ടെലിവിഷന്‍ ഫോക്കസ് ചര്‍ച്ചകള്‍ ഇത്തരത്തില്‍ പൊതുജനസമക്ഷം പാര്‍ട്ടിക്ക് പലപ്പോഴും ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.
+
+ഇത്തരത്തില്‍ പാര്‍ട്ടിനയരൂപികരണത്തിനും അടിസ്ഥാനപ്രമാണങ്ങളെ ദൃഡമാക്കുന്നതിനും ഏറെ സഹായിച്ചിട്ടുള്ള
+ഉള്‍പാര്‍ട്ടി ചര്‍ച്ചകളും സംവാദങ്ങളും പലപ്പോഴും പാര്‍ട്ടിയുടെ പാര്‍ലമെന്ററി സാധ്യതകള്‍ക്ക് ഒരു ബാധ്യതയാവുന്ന
+കാഴ്ച ഈയടുത്തകാലത്തായി സാധാരണമാണ്. ഇത് പ്രതിപക്ഷസ്വരത്തിന് അര്‍ഹമായ സ്ഥാനം കൊടുക്കാന്‍
+ശ്രമിക്കുന്ന പാര്‍ട്ടി എന്നതിനുപകരം പ്രതിപക്ഷസ്വരങ്ങളെ അനുവദിക്കാത്ത പാര്‍ട്ടി എന്നൊരിമേജിനും കാരണമായി.
+'കാറ്റും വെളിച്ചവും കടക്കാനനുവദിക്കരുതെന്ന' മട്ടിലുള്ള പ്രസ്താവനകളും അതിനാദ്യം പാര്‍ട്ടിക്കുള്ളില്‍ത്തന്നെ കിട്ടിയ
+സ്വീകരണവും എല്ലാം കാര്യങ്ങള്‍ കൂടുതല്‍ മോശമാക്കിയതേയുള്ളൂ. പലപ്പോഴും ഇത്തരമൊരവസ്ഥ സംജാതമാക്കിയത്,
+ഇ.എം.എസ്സിനെപ്പോലെ, പ്രത്യയശാസ്ത്രവ്യാഖ്യാനങ്ങള്‍ നല്‍കി ഉള്‍പാര്‍ട്ടി ആശയസംവാദങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍
+പൊതുസമ്മതനായ ഒരു നേതാവോ പ്രത്യയശാസ്ത്രവിശാരദനോ ഇല്ലാതെ പോയതാണ്. 50 വര്‍ഷത്തോളം പാര്‍ട്ടിയുടെ
+പ്രത്യയശാസ്ത്ര അജണ്ട നിശ്ചയിക്കുന്നത് ഒരു ദേഹത്തിന് ഏല്‍പ്പിച്ചു കൊടുത്തതിന്റെ പ്രത്യാഘാതം.
+
+ഇപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്ന ആശയസംവാദങ്ങളും ചില ഉന്നം വച്ചുള്ള ഒതുക്കലുകളും ഇ.എം.എസ്. ഒഴിച്ചിട്ടുപോയ
+കസേരയും അധികാരത്തിന്റെ ഇടനാഴിയില്‍ കണ്ണും നട്ടിരിക്കുന്നവരും സൃഷ്ടിക്കുന്ന ഓളങ്ങള്‍ മാത്രമാണ്. അത് ഈ
+സംവാദത്തിന് കാരണമായി എഴുതപ്പെട്ട ലേഖനങ്ങളും അവയുടെ വായനകളും ശ്രദ്ധിച്ചാലറിയാം.
+
+പാര്‍ട്ടിയില്‍ ഇ.എം.എസ്. ഒഴിച്ചിട്ടിട്ടുപോയ പ്രത്യയശാസ്ത്രവ്യാഖ്യാതാവിന്റെ കസേരയ്ക്ക് ഒരു വ്യാഴവട്ടത്തിനു ശേഷവും
+വ്യക്തമായ അവകാശികളൊന്നും ഉണ്ടായിട്ടില്ല. പ്രധാനകാരണം, ഈയെമ്മസ്സിനു ശേഷം പാര്‍ട്ടിയ്ക്കു വേണ്ടി
+പ്രത്യയശാസ്ത്രവ്യാഖ്യാതാക്കളുടെ ജോലി ഏറ്റെടുത്തവരെല്ലാവരും ബുദ്ധിജീവിയായതിനു ശേഷം മാര്‍ക്സിസ്റ്റുകാരായ
+പുരോഗമന കലാസാഹിത്യ സംഘക്കാരോ, സിഡിയെസ്സുകാരോ, പരിഷത്തുകാരോ ആയിരുന്നു എന്നതാണ്.
+കാലാകാലങ്ങളില്‍ പാര്‍ട്ടിയുടെ ദീര്‍ഘകാലനയങ്ങള്‍ രൂപപ്പെടുത്തുന്നതിലും അവയ്ക്കു കൃത്യമായ വ്യാഖ്യാനങ്ങള്‍
+ചമയ്ക്കുന്നതിലും അവരാരും ഈയെമ്മസ്സിനെ അപേക്ഷിച്ച് മോശമായിരുന്നില്ല. എന്നാല്‍ പാര്‍ലമെന്ററി
+രാഷ്ട്രീയത്തിലധിഷ്ഠിതമായ ഹ്രസ്വകാല അടവുനയങ്ങളും, അവയും പാര്‍ട്ടിയുടെ പ്രഖ്യാപിതനയങ്ങളുമായുള്ള
+വൈരുദ്ധ്യങ്ങളും, ഈയെമ്മസ്സിനെപ്പോലെ ജനാധിപത്യക്രമത്തിനകത്തു പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന
+നീക്കുപോക്കുകളായി കാണാനവര്‍ക്കു കഴിയാതെ പോയി. ചിലര്‍ അത്തരം അടവുനയങ്ങളെത്തന്നെ
+വ്യതിയാനങ്ങളായിക്കണ്ടപ്പോള്‍ (ഇത്തരക്കാര്‍ക്ക് യഥാര്‍ത്ഥ ഇടതുപക്ഷമെന്നെല്ലാം പേരുനല്‍കി മാദ്ധ്യമങ്ങളും
+ആഘോഷിച്ചു) മറ്റു ചിലര്‍ ഇത്തരം നയങ്ങളെക്കൂടി ദീര്‍ഘകാല പരിപാടിയില്‍ ഉള്‍പ്പെടുത്തി നയവിപുലീകരണം നടത്താനും
+പുതിയ വ്യാഖ്യാനങ്ങള്‍ ചമയ്ക്കാനുമാണ് ശ്രമിച്ചത്. ഒരുപക്ഷേ ബുദ്ധിജീവികള്‍ നേരിടുന്ന സ്വത്വപ്രതിസന്ധിയായിരിക്കണം
+അവരെക്കൊണ്ടിതെല്ലാം ചെയ്യിച്ചത്.
+
+ഇത്തരത്തിലല്ലാതെത്തന്നെ പാര്‍ട്ടിയുടെ താല്‍ക്കാലിക പാര്‍ലിമെന്ററി നീക്കുപോക്കുകളെ അങ്ങനെത്തന്നെ കാണാനും,
+അവയെ പ്രത്യശാസ്ത്രപരമായി വ്യാഖ്യാനിച്ചു ബുദ്ധിമുട്ടേണ്ടതില്ലെന്നും വ്യക്തമായി മനസ്സിലാക്കിയ ചുരുക്കം ചില പോസ്റ്റ്
+ഇ.എം.എസ്. ബുദ്ധിജീവികളിലൊരാളാണ് ഡോ.തോമസ് ഐസക്ക്. വിദേശപഠനത്തിന്റേയും അന്താരാഷ്ട്ര ഗ്രാന്റുകളുടെയും
+ബലത്തില്‍ ദീര്‍ഘകാലം സി.ഡി.എസ്സില്‍ ഗവേഷകനായിരുന്ന ധനകാര്യബുദ്ധിജീവി. ഈ വിദേശഗ്രാന്റുകളുടേയും മറ്റും
+പേരില്‍ 'യഥാര്‍ത്ഥ ഇടതുപക്ഷക്കാര്‍ ' ഏറെക്കാലം വേട്ടയടിയെങ്കിലും അവസാനം ഐസക് പാര്‍ട്ടിയ്ക്കകത്തും സോ
+കാള്‍ഡ് 'യഥാര്‍ത്ഥ ഇടതുപക്ഷക്കാര്‍' പാര്‍ട്ടിയ്ക്കു പുറത്തുമായി. ഐസക്കിനു കൂടെയുണ്ടായിരുന്ന ബുദ്ധിജീവി
+സഖാക്കളെല്ലാം തന്നെ ഏതാണ്ടു പാര്‍ട്ടിയ്ക്കു പുറത്തായെന്നു കൂടിയറിയുമ്പോഴാണ് ഈ 'വരേണ്യ ബുദ്ധിജീവി' സഖാവ്
+കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കകത്തെ രാഷ്ട്രീയം എത്രപെട്ടന്നു മനസ്സിലാക്കിയെന്നു നമ്മള്‍ തിരിച്ചറിയുന്നത്.
+
+പക്ഷെ ഇക്കാലം വരെ തോമസ് ഐസക്ക് പാര്‍ട്ടിയ്ക്കു വേണ്ടി തന്റെ ബുദ്ധിജീവിക്കുപ്പായം ഏറെയൊന്നും ഉപയോഗിച്ചിട്ടില്ല
+(അല്ലെങ്കില്‍ അതിന്റെ ആവശ്യമുണ്ടായിട്ടില്ല). ഒരു പ്രാവശ്യം എം. പി. പരമേശ്വരനോടൊപ്പം ചിലതൊക്കെ ചെയ്യാന്‍ നോക്കി
+കൈ പൊള്ളിയ അനുഭവം ചെറുതായുണ്ടുതാനും. ഈ സര്‍ക്കാരിലെ തോമസ് ഐസക്കിന്റെ പ്രവര്‍ത്തനങ്ങള്‍ (അതിന്
+ഐസക്ക് മുന്‍ ധനകാര്യമന്ത്രിമാരോടുകൂടി നന്ദി പറയണം) ഐസക്കിനവകാശപ്പെടാനില്ലാതിരുന്ന ജനപിന്തുണയെന്ന
+ഘടകത്തില്‍ വലിയൊരളവ് മാറ്റമുണ്ടാക്കിയെന്നതു സത്യമാണ്. പാര്‍ട്ടി കീഴ്ഘടകങ്ങളിലെ സഖാക്കള്‍ക്ക് വരെ നേട്ടമായി
+എടുത്തുപറയാന്‍ ഈ മന്ത്രിസഭയിലെ ചുരുക്കം ചില രജതരേഖകളിലൊന്നാണ് ധനകാര്യവകുപ്പ്.
+
+ഈ സര്‍ക്കാരിന്റെ കാലശേഷം പതിവുപോലെ ജനങ്ങള്‍ യു.ഡി.എഫിനെ തിരഞ്ഞെടുത്തയക്കാനാണ് സാധ്യത. അപ്പോള്‍
+പാര്‍ലിമെന്ററി ജോലിക്കു പാര്‍ട്ടി നിയോഗിച്ച ഐസക്കടക്കമുള്ള മുന്‍നിര നേതാക്കള്‍ മുഴുവന്‍ സമയ പാര്‍ട്ടി
+പ്രവര്‍ത്തനത്തിലേക്ക് കടക്കാനുള്ള സാധ്യത വിരളമല്ല (വീണ്ടും ജയിച്ച് എം.എല്‍.എ. ആവുകയാണെങ്കില്‍ വീണ്ടും
+പാര്‍ലിമെന്ററി രംഗത്തുതന്നെ കാണും). എന്നാല്‍ പാര്‍ട്ടിയില്‍ പുതുതായി കൈവന്ന സ്വാധീനവും (മന്ത്രയെന്ന നിലയിലെ
+പ്രകടനം വഴി) സ്വന്തം പാണ്ഡിത്യവും ഐസക്കിനെ ഈയെമ്മസ്സ് ഒഴിച്ചിട്ട കസേരയിലെ ഒരു ഭാഗത്തിലേക്ക് ആകര്‍ഷിച്ചാല്‍
+അത്ഭുതമൊന്നുമില്ല. പ്രായോഗിക സാമ്പത്തിക ശാസ്ത്രത്തിലെ സ്വാധീനം പുത്തന്‍ കാലഘട്ടങ്ങളിലെ
+മാര്‍ക്സിസ്റ്റുവ്യാഖ്യാനങ്ങളുടെ സാമ്പത്തികശാസ്ത്രവഴി തനിക്കു വഴങ്ങമെന്നു തെളിയിക്കാന്‍ കുറച്ചുകാലമായി
+പണിയില്ലാതിരിക്കുന്ന ഐസക്കിലെ ബുദ്ധിജീവിക്കു തോന്നിയാല്‍ അതു പാറ്റയെപ്പിടിച്ചിടുന്നത് ആസ്ഥാന വ്യാഖ്യാതാവിന്റെ
+കുപ്പായം ലക്ഷ്യമിട്ടിരിക്കുന്ന അര്‍ദ്ധബുദ്ധിജീവി സഖാക്കളുടെ കഞ്ഞിയിലായിരിക്കും.
+
+പു.ക.സ.യിലെ അതിബുദ്ധിജീവി സഖാക്കളുടെ വൃത്തമൊപ്പിക്കല്‍ കൊണ്ട് അധികകാലം പിടിച്ചു നില്‍ക്കാനാവില്ലെന്ന്
+പാര്‍ട്ടി നേതൃത്വത്തിനു തന്നെ ബോധമുണ്ടാകണം. വ്യാഖ്യാനങ്ങള്‍ സാമൂഹ്യശാസ്ത്രപരമായും സാമ്പത്തികപരമായും
+ചമയ്ക്കുന്നതില്‍ അവരൊരുപക്ഷെ ഈയെമ്മെസ്സിനെ വരെ കടത്തിവെട്ടും. പക്ഷെ വ്യാഖ്യാനങ്ങളെ നേതാക്കളിലേക്കും
+അണികളിലേക്കും പൊതുജനങ്ങളിലേക്കും കമ്യൂണിക്കേറ്റു ചെയ്യാന്‍ പു.ക.സ. സഖാക്കളുടെ അതികഠിന അക്കാദമിക ഭാഷയും
+ഭാവങ്ങളും ഒരു തടസ്സമാണ്. തത്വശാസ്ത്ര അക്കാദമികരംഗത്തെ പദപ്രയോഗങ്ങളില്‍ മിനിമം അവഗാഹവും പൊതുവായ
+തത്വശാസ്ത്രരീതികളില്‍ അറിവുമില്ലാത്തവര്‍ക്ക് സംസ്കൃതത്തേക്കാളും കഠിനമായേക്കാം പു.ക.സ. ബുദ്ധിജീവികളുടെ വാചക
+കസര്‍ത്ത്. കൂടാതെ അക്കാദമിക് ഇന്റഗ്രിറ്റി അഥവാ ബൌദ്ധിക സത്യസന്ധത എന്നൊരു വാള്‍ അവരെ പലപ്പോഴും
+പാര്‍ട്ടിക്കൊരു ബാദ്ധ്യതയാക്കുകയും ചെയ്യും. ഇത് ശരിക്കറിയാവുന്ന ചില സഖാക്കള്‍ ആസ്ഥാന ബുദ്ധിജീവി വൃന്ദത്തില്‍
+തന്റെ പേരുകൂടി ഉള്‍പ്പെടുത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നതിന്റെ ഫലമായി വേണമെങ്കില്‍ പാര്‍ട്ടിക്കകത്തെ ഇപ്പോഴത്തെ
+ആശയസമരത്തെ കാണാം. അതിനിടയില്‍ ചില തലമുതിര്‍ന്ന നേതാക്കള്‍ നടത്തുന്ന ഇടപെടലുകള്‍ മന്ത്രിപ്പണിക്കു ശേഷം
+പാര്‍ട്ടിയില്‍ പുറമ്പോക്കിലാവാതിരിക്കാനുള്ള വെപ്രാളത്തിന്റെ ബാക്കിപത്രമാണെന്നും സംശയിക്കണം.
+
+പൊതുവേദിയില്‍ രണ്ടുകൂട്ടരും കൂടി ഒരുമിച്ച് ആക്രമിച്ച് കീഴ്പെടുത്താന്‍ മാത്രം ശക്തരൊന്നുമല്ല പു.ക.സ. ബുദ്ധിജീവികള്‍.
+ശരീരപ്രകൃതിപോലെത്തന്നെ, ആഞ്ഞ ഒരു കാറ്റില്‍ പാറിപ്പോകാനുള്ളതേയുള്ളു അവരുടെ പൊതുസമ്മതി. എന്നാല്‍ കുറച്ച്
+കാലം മുമ്പ് ശക്തമായ എതിരാളികളെ നേരിടാന്‍ 'കാറ്റും വെളിച്ചവും കടക്കാന്‍ പാടില്ലാത്ത' പാര്‍ട്ടിയുടെ വക്താക്കള്‍
+നടത്തിയ തരത്തിലുള്ള ഇടപെടലുകളുടെ തലത്തിലേക്ക് ഈ സംവാദം പോകുന്നത് ഒരുപക്ഷേ പു.ക.സ.
+സഖാക്കള്‍ക്കുമപ്പുറമാകാം ലക്ഷ്യമെന്നൊരു സംശയത്തിനും ഇട നല്‍കുന്നു.
+
+എന്തായാലും സന്നാഹങ്ങളുടെ ബാഹുല്യം വ്യക്തമായ ഒരു സൈദ്ധാന്തികസമരം സഖാവ് വി.എസ്സിനൊപ്പമുള്ള
+ബുദ്ധിജീവികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ 'വിശുദ്ധ വി.എസ്. നശിച്ച പാര്‍ട്ടി' ടൈപ്പ് ചേരിതിരിവുകളിലേക്ക്
+നയിക്കുമോ എന്നു കാത്തിരുന്നു കാണാം.
+
+പോസ്റ്റ് സ്ക്രിപ്റ്റ്: ലോകത്തുള്ള കമ്യൂണിസ്റ്റും അല്ലാത്തതുമായ ബുദ്ധിജീവികളുടെയും ചിന്തകന്‍മാരുടേയും ഐഡന്റിറ്റി
+പൊളിറ്റിക്സിലുള്ള (സ്വത്വ രാഷ്ട്രീയം) രചനകളൊന്നും പോരാഞ്ഞിട്ടായിരിക്കും സഖാവു ബേബി മേയ് 25ന് 'ദ ഹിന്ദു'വിലെ
+(24ന് 'ദ ന്യൂയോര്‍ക്ക് ടൈംസിലെ') പോള്‍ ക്രൂഗ്മാന്റെ കോളത്തിലെ ഐഡന്റിറ്റി പൊളിറ്റിക്‌സെന്ന പദത്തിലേക്ക്
+റെഫര്‍ ചെയ്തത്. പോക്കറും പാര്‍ട്ടിയും എന്തിനു രാജീവും വരെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ സ്വത്വരാഷ്ട്രീയത്തെപ്പറ്റി
+സംസാരിക്കുമ്പോ, അവിടെ മുഖ്യധാരയിലുള്ള "അമേരിക്കനിസം" എന്ന ഐഡന്റിറ്റി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും അതിനോടു
+ചേര്‍ന്നു നില്‍ക്കുന്ന കോര്‍പ്പറേറ്റ് അമേരിക്കയും ചേര്‍ന്ന് വരുന്ന സെനറ്റ്-കോണ്‍ഗ്രസ്സ് ഇലക്ഷനില്‍ പ്രയോഗിക്കാന്‍
+പോകുന്നതിനെപ്പറ്റിയാണ് ക്രൂഗ്മാന്‍ വാചാലനാവുന്നത്.
+
+'ഇരകളുടെ മാനിഫെസ്റ്റൊ'യില്‍ നിന്നും മുഖ്യധാരാ സ്വത്വങ്ങളുടെ രാഷ്ട്രീയ മാനിഫെസ്റ്റൊകള്‍ക്കുള്ള വ്യത്യാസം പോലും
+മനസ്സിലാക്കാതെയാണോ ബേബി സഖാവു സ്വത്വരാഷ്ട്രീയത്തിന്റെ അപകടങ്ങളെക്കുറിച്ചു വാചാലനായത്? ബേബിക്കു
+നാണം വന്നില്ലെങ്കിലും ഇതിനു മറുപടിപറയാന്‍ ഒരുപക്ഷേ കെ.ഇ.എന്നിനും പി.കെ. പോക്കര്‍ക്കും നാണം കാണും.
+രാജീവ് സഖാവ് പറഞ്ഞത്, സ്വത്വരാഷ്ട്രീയത്തിന്റെ ചതിക്കുഴികളെക്കുറിച്ച് പാര്‍ട്ടി സ്റ്റഡിക്ലാസ്സുകളില്‍ അടുത്ത
+കാലത്തായി നല്ലപോലെ വിഷയമായിട്ടുണ്ടെന്നാണ്. സ്റ്റഡിക്ലാസുകളൊന്നും സഖാവ് ബേബിയായിരിക്കില്ല കൈകാര്യം
+ചെയ്തതെന്നും നമുക്ക് പ്രതീക്ഷിക്കാം.
(16 June 2010)\footnote{http://malayal.am/പലവക/പരമ്പര/സ്വത്വം/6150/ബുദ്ധിജീവികളുടെ-സ്വത്വപ്രതിസന്ധി}
diff --git a/canada.tex b/canada.tex
index 76b6135..8528089 100644
--- a/canada.tex
+++ b/canada.tex
@@ -1,74 +1,74 @@
\secstar{ടയറുകള്‍ കളിനിയന്ത്രിച്ച കാനഡ ഗ്രാന്‍പ്രി}
\vskip 2pt
-­ട്രാ­ക്കി­ന്റെ പ്ര­ത്യേ­ക­ത­കൊ­ണ്ട് ആവേ­ശ­ക­ര­മാ­യി മാ­റിയ റേ­സാ­യി­രു­ന്നു കാ­ന­ഡ­യി­ലേ­ത്. മോണ്‍­ട്രി­യാ­ലി­ലെ ഗി­ല്ലി­സ്
-വി­ലെ­ന്യ­വേ സര്‍­ക്യൂ­ട്ടില്‍ നട­ന്ന പോ­രാ­ട്ടം ആവേ­ശ­ക­ര­മാ­യ­ത് ട്രാ­ക്കി­ന്റെ പ്ര­ത­ല­വു­മാ­യി യോ­ജി­ച്ചു പോ­കു­ന്ന ടയ­റു­കള്‍
-തി­ര­ഞ്ഞെ­ടു­ക്കു­ന്ന­തില്‍ ടീ­മു­കള്‍ പരാ­ജ­യ­പ്പെ­ട്ട­തി­നാ­ലാ­ണ്. അത് പതി­വി­നു വി­പ­രീ­ത­മാ­യി എല്ലാ­വ­രും രണ്ടു പി­റ്റ്
-സ്റ്റോ­പ്പെ­ങ്കി­ലും എടു­ക്കാന്‍ കാ­ര­ണ­മാ­യി. ടയ­റു­കള്‍ തി­ര­ഞ്ഞെ­ടു­ക്കു­ന്ന­തില്‍ പി­ഴ­വു­പ­റ്റിയ ­മെ­ഴ്സി­ഡ­സ് യോ­ഗ്യ­താ റൌ­ണ്ടില്‍
-മോ­​­ശ­മാ­യി­പ്പോ­യി. മക്‌­ലാ­ര­ന്റെ ഹാ­മില്‍­ട്ടണ്‍ പോള്‍ നേ­ടി റെ­ഡ്ബു­ള്ളി­ന്റെ കു­ത്തക അവ­സാ­നി­പ്പി­ക്കു­ക­യും ചെ­യ്തു.
-എന്താ­യാ­ലും പ്രാ­ക്റ്റീ­സ്/­യോ­ഗ്യ­താ റൌ­ണ്ടു­ക­ളില്‍ കണ്ട അപ്ര­വ­ച­നീ­യത റേ­സി­ലും വന്ന­തോ­ടെ­യാ­ണ് മത്സ­രം നന്നാ­യ­ത്.
+ട്രാക്കിന്റെ പ്രത്യേകതകൊണ്ട് ആവേശകരമായി മാറിയ റേസായിരുന്നു കാനഡയിലേത്. മോണ്‍ട്രിയാലിലെ ഗില്ലിസ്
+വിലെന്യവേ സര്‍ക്യൂട്ടില്‍ നടന്ന പോരാട്ടം ആവേശകരമായത് ട്രാക്കിന്റെ പ്രതലവുമായി യോജിച്ചു പോകുന്ന ടയറുകള്‍
+തിരഞ്ഞെടുക്കുന്നതില്‍ ടീമുകള്‍ പരാജയപ്പെട്ടതിനാലാണ്. അത് പതിവിനു വിപരീതമായി എല്ലാവരും രണ്ടു പിറ്റ്
+സ്റ്റോപ്പെങ്കിലും എടുക്കാന്‍ കാരണമായി. ടയറുകള്‍ തിരഞ്ഞെടുക്കുന്നതില്‍ പിഴവുപറ്റിയ മെഴ്സിഡസ് യോഗ്യതാ റൌണ്ടില്‍
+മോ​ശമായിപ്പോയി. മക്‌ലാരന്റെ ഹാമില്‍ട്ടണ്‍ പോള്‍ നേടി റെഡ്ബുള്ളിന്റെ കുത്തക അവസാനിപ്പിക്കുകയും ചെയ്തു.
+എന്തായാലും പ്രാക്റ്റീസ്/യോഗ്യതാ റൌണ്ടുകളില്‍ കണ്ട അപ്രവചനീയത റേസിലും വന്നതോടെയാണ് മത്സരം നന്നായത്.
-­പോള്‍ നേ­ടിയ ഹാ­മില്‍­ട്ടണ്‍ തന്നെ റേ­സ് ഒന്നാ­മ­നാ­യി ഫി­നി­ഷ് ചെ­യ്തെ­ങ്കി­ലും മുന്‍ റേ­സു­ക­ളില്‍ നി­ന്നും വി­പ­രീ­ത­മാ­യി,
-ആദ്യാ­വ­സാ­നം രണ്ടും മൂ­ന്നും സ്ഥാ­ന­ക്കാ­രില്‍ നി­ന്ന് നല്ല സമ്മര്‍­ദ്ദ­മാ­യി­രു­ന്നു നേ­രി­ട്ട­ത്. രണ്ടാ­മ­താ­യി യോ­ഗ്യ­ത­നേ­ടി­യെ­ങ്കി­ലും
-ഗി­യര്‍ ബോ­ക്സ് മാ­റ്റി­വ­ച്ച­തി­നാല്‍ ഗ്രി­ഡ്ഡില്‍ റെ­ഡ്ബു­ള­ളി­ന്റെ ­മാര്‍­ക് വെ­ബ്ബര്‍ എട്ടാ­മ­താ­യാ­ണ് തു­ട­ങ്ങി­യ­ത്. എന്നാല്‍
-ആദ്യ­ലാ­പ്പില്‍ ഫെ­ലി­പെ മസ്സ­യും വി­റ്റാന്‍­ടോ­ണി­യോ ലി­യു­സ്സി­യും തമ്മി­ലു­ണ്ടായ ഉര­സല്‍ രണ്ടു­കാ­റു­ക­ളെ­യും
-പി­റ്റി­ലെ­ത്തി­ച്ച­ത് ലീ­ഡര്‍ ടേ­ബി­ളി­ലും മാ­റ്റ­ങ്ങള്‍ വരു­ത്തി. അത്യു­ഗ്രന്‍ സ്റ്റാര്‍­ട്ടി­ലൂ­ടെ ഷു­മാ­ക്ക­റും ആദ്യ പത്തി­ലി­ടം കണ്ടെ­ത്തി­.
+പോള്‍ നേടിയ ഹാമില്‍ട്ടണ്‍ തന്നെ റേസ് ഒന്നാമനായി ഫിനിഷ് ചെയ്തെങ്കിലും മുന്‍ റേസുകളില്‍ നിന്നും വിപരീതമായി,
+ആദ്യാവസാനം രണ്ടും മൂന്നും സ്ഥാനക്കാരില്‍ നിന്ന് നല്ല സമ്മര്‍ദ്ദമായിരുന്നു നേരിട്ടത്. രണ്ടാമതായി യോഗ്യതനേടിയെങ്കിലും
+ഗിയര്‍ ബോക്സ് മാറ്റിവച്ചതിനാല്‍ ഗ്രിഡ്ഡില്‍ റെഡ്ബുളളിന്റെ മാര്‍ക് വെബ്ബര്‍ എട്ടാമതായാണ് തുടങ്ങിയത്. എന്നാല്‍
+ആദ്യലാപ്പില്‍ ഫെലിപെ മസ്സയും വിറ്റാന്‍ടോണിയോ ലിയുസ്സിയും തമ്മിലുണ്ടായ ഉരസല്‍ രണ്ടുകാറുകളെയും
+പിറ്റിലെത്തിച്ചത് ലീഡര്‍ ടേബിളിലും മാറ്റങ്ങള്‍ വരുത്തി. അത്യുഗ്രന്‍ സ്റ്റാര്‍ട്ടിലൂടെ ഷുമാക്കറും ആദ്യ പത്തിലിടം കണ്ടെത്തി.
-എ­ന്നാല്‍ ടയ­റു­കള്‍ വി­ചാ­രി­ച്ച­ത്ര നി­ല­നില്‍­ക്കാ­ഞ്ഞ­ത്, ഏഴാം ലാ­പ്പില്‍­ത്ത­ന്നെ റെ­ഗു­ലര്‍ പി­റ്റ് സ്റ്റോ­പ്പു­കള്‍ എടു­ക്കു­ന്ന
-കാ­ഴ്ച­യാ­ണ് സമ്മാ­നി­ച്ച­ത്. അഞ്ചാം­ലാ­പ്പില്‍ വെ­ബ്ബര്‍ ബട്ട­ണെ മറി­ക­ട­ന്ന് മുന്‍ നി­ര­യി­ലെ­ത്തി. എന്നാല്‍ യോ­ഗ്യ­താ
-റൌ­ണ്ടില്‍ സോ­ഫ്റ്റ് ടയ­റു­കള്‍ പരീ­ക്ഷി­ച്ച ടീ­മു­കള്‍­ക്ക് നി­ര­നി­ര­യാ­യി പി­റ്റു ചെ­യ്യേ­ണ്ട അവ­സ്ഥ­യു­ണ്ടാ­ക്കി (യോ­ഗ്യ­താ
-റൌ­ണ്ടില്‍ മൂ­ന്നാം പാ­ദ­ത്തി­ലെ­ത്തിയ ഡ്രൈ­വര്‍­മാര്‍ അതേ ടയ­റില്‍ വേ­ണം റേ­സ് തു­ട­ങ്ങാന്‍). റേ­സി­ന്റെ തു­ട­ക്ക­ത്തില്‍
-ഒരു സമ­യം റെ­ഡ്ബു­ള്ളു­കള്‍ ഒന്നും രണ്ടും സ്ഥാ­ന­ത്തും ഷു­മാ­ക്കര്‍ മൂ­ന്ന­മ­തു­മാ­യി­രു­ന്നു­.
+എന്നാല്‍ ടയറുകള്‍ വിചാരിച്ചത്ര നിലനില്‍ക്കാഞ്ഞത്, ഏഴാം ലാപ്പില്‍ത്തന്നെ റെഗുലര്‍ പിറ്റ് സ്റ്റോപ്പുകള്‍ എടുക്കുന്ന
+കാഴ്ചയാണ് സമ്മാനിച്ചത്. അഞ്ചാംലാപ്പില്‍ വെബ്ബര്‍ ബട്ടണെ മറികടന്ന് മുന്‍ നിരയിലെത്തി. എന്നാല്‍ യോഗ്യതാ
+റൌണ്ടില്‍ സോഫ്റ്റ് ടയറുകള്‍ പരീക്ഷിച്ച ടീമുകള്‍ക്ക് നിരനിരയായി പിറ്റു ചെയ്യേണ്ട അവസ്ഥയുണ്ടാക്കി (യോഗ്യതാ
+റൌണ്ടില്‍ മൂന്നാം പാദത്തിലെത്തിയ ഡ്രൈവര്‍മാര്‍ അതേ ടയറില്‍ വേണം റേസ് തുടങ്ങാന്‍). റേസിന്റെ തുടക്കത്തില്‍
+ഒരു സമയം റെഡ്ബുള്ളുകള്‍ ഒന്നും രണ്ടും സ്ഥാനത്തും ഷുമാക്കര്‍ മൂന്നമതുമായിരുന്നു.
-ആ­ദ്യ പി­റ്റ് സ്റ്റോ­പ്പു­കള്‍ കഴി­ഞ്ഞ­പ്പോള്‍ ചി­ത്ര­മാ­കെ മാ­റി. സോ­ഫ്റ്റ് ടയ­റു­ക­ളി­ലേ­ക്കു മാ­റിയ വെ­റ്റല്‍ ഒരു­പാ­ടു പി­ന്നി­ലേ­ക്കു
-പോ­യ­പ്പോള്‍, മി­ഡ്ഫീല്‍­ഡി­ലെ പൊ­രി­ഞ്ഞ പോ­രാ­ട്ടം വെ­ബ്ബ­റി­നു വി­ന­യാ­യി. കു­ബി­ത്സ­യും, ടോ­റോ റോ­സോ­യു­ടെ
-ബ്യു­യെ­മി­യും, ഫോ­ഴ്സ് ഇന്ത്യ­യു­ടെ സു­ട്ടി­ലും കാ­ര്യ­ങ്ങള്‍ കഷ്ട­മാ­ക്കി. ആദ്യ പി­റ്റ് സ്റ്റോ­പ്പില്‍ വച്ച് അലോണ്‍­സൊ ഹാ­മില്‍­ട്ട­ണെ
-മറി­ക­ട­ന്നെ­ങ്കി­ലും വേ­ഗം തന്നെ അവ­സാന സ്ട്രൈ­റ്റില്‍ വച്ച് പൊ­സി­ഷന്‍ തി­രി­ച്ചു പി­ടി­ച്ചു. റെ­ഡ്ബു­ള്ളു­ക­ളു­ടെ പി­ഴ­വു­കള്‍
-മു­ത­ലാ­ക്കി ഈ സമ­യം കൊ­ണ്ട് ബട്ടണ്‍ മൂ­ന്നാ­മ­തെ­ത്തു­ക­യും ചെ­യ്തു. പി­ന്നെ ഹാ­മില്‍­ട്ട­ണി­നു മേല്‍ സമ്മര്‍­ദ്ദം
-ചെ­ലു­ത്തു­ന്ന­തി­നോ­ടൊ­പ്പം തന്നെ ബട്ട­ണില്‍ നി­ന്നും സമ്മര്‍­ദ്ദ­ത്തി­ലാ­വു­ക­യും ചെ­യ്തു അലോണ്‍­സൊ. അവ­സാ­നം
-കരണ്‍ ചന്ദോ­ക്കി­ന്റെ ഹി­സ്പാ­നി­ക് റേ­സി­ങ് ടീം കാ­റി­നു പി­ന്നില്‍ പെ­ട്ടു­പോയ അവ­സ­രം നോ­ക്കി ബട്ടണ്‍ രണ്ടാം സ്ഥാ­നം
-പി­ടി­ച്ചെ­ടു­ക്കു­ക­യും ചെ­യ്തു­.
+ആദ്യ പിറ്റ് സ്റ്റോപ്പുകള്‍ കഴിഞ്ഞപ്പോള്‍ ചിത്രമാകെ മാറി. സോഫ്റ്റ് ടയറുകളിലേക്കു മാറിയ വെറ്റല്‍ ഒരുപാടു പിന്നിലേക്കു
+പോയപ്പോള്‍, മിഡ്ഫീല്‍ഡിലെ പൊരിഞ്ഞ പോരാട്ടം വെബ്ബറിനു വിനയായി. കുബിത്സയും, ടോറോ റോസോയുടെ
+ബ്യുയെമിയും, ഫോഴ്സ് ഇന്ത്യയുടെ സുട്ടിലും കാര്യങ്ങള്‍ കഷ്ടമാക്കി. ആദ്യ പിറ്റ് സ്റ്റോപ്പില്‍ വച്ച് അലോണ്‍സൊ ഹാമില്‍ട്ടണെ
+മറികടന്നെങ്കിലും വേഗം തന്നെ അവസാന സ്ട്രൈറ്റില്‍ വച്ച് പൊസിഷന്‍ തിരിച്ചു പിടിച്ചു. റെഡ്ബുള്ളുകളുടെ പിഴവുകള്‍
+മുതലാക്കി ഈ സമയം കൊണ്ട് ബട്ടണ്‍ മൂന്നാമതെത്തുകയും ചെയ്തു. പിന്നെ ഹാമില്‍ട്ടണിനു മേല്‍ സമ്മര്‍ദ്ദം
+ചെലുത്തുന്നതിനോടൊപ്പം തന്നെ ബട്ടണില്‍ നിന്നും സമ്മര്‍ദ്ദത്തിലാവുകയും ചെയ്തു അലോണ്‍സൊ. അവസാനം
+കരണ്‍ ചന്ദോക്കിന്റെ ഹിസ്പാനിക് റേസിങ് ടീം കാറിനു പിന്നില്‍ പെട്ടുപോയ അവസരം നോക്കി ബട്ടണ്‍ രണ്ടാം സ്ഥാനം
+പിടിച്ചെടുക്കുകയും ചെയ്തു.
-ഒ­ന്നാം പി­റ്റ് സ്റ്റോ­പ്പ് വരെ നല്ല പ്ര­ക­ട­നം കാ­ഴ്ച­വെ­ച്ച ഷു­മാ­ക്കര്‍ പി­റ്റ് സ്റ്റോ­പ്പി­നു ശേ­ഷം കു­ബി­ത്സ­യു­ടെ ആക്ര­മ­ണ­ത്തി­ന്റെ
-ഫല­മാ­യി ട്രാ­ക്കില്‍ നി­ന്നും മാ­റി­പ്പോ­കേ­ണ്ടി വന്നു. തത്കാ­ലം സ്ഥാ­നം സം­ര­ക്ഷി­ക്കാ­നാ­യെ­ങ്കി­ലും ഉടന്‍­ത­ന്നെ,
-ഉര­സ­ലി­ന്റെ ഫല­മാ­യി ഒരു പി­റ്റ് സ്റ്റോ­പ്പി­നു നിര്‍­ബ­ന്ധി­ത­നാ­വു­ക­യും റേ­സില്‍ പി­ന്നി­ലാ­യി­പ്പോ­വു­ക­യും ചെ­യ്ത. പി­ന്നീ­ട്
-സ്ഥാ­നം മെ­ച്ച­പ്പെ­ടു­ത്താ­നാ­യെ­ങ്കി­ലും ഒരി­ക്ക­ലും മുന്‍­നി­ര­യി­ലെ­ത്താ­നാ­യി­ല്ല.
+ഒന്നാം പിറ്റ് സ്റ്റോപ്പ് വരെ നല്ല പ്രകടനം കാഴ്ചവെച്ച ഷുമാക്കര്‍ പിറ്റ് സ്റ്റോപ്പിനു ശേഷം കുബിത്സയുടെ ആക്രമണത്തിന്റെ
+ഫലമായി ട്രാക്കില്‍ നിന്നും മാറിപ്പോകേണ്ടി വന്നു. തത്കാലം സ്ഥാനം സംരക്ഷിക്കാനായെങ്കിലും ഉടന്‍തന്നെ,
+ഉരസലിന്റെ ഫലമായി ഒരു പിറ്റ് സ്റ്റോപ്പിനു നിര്‍ബന്ധിതനാവുകയും റേസില്‍ പിന്നിലായിപ്പോവുകയും ചെയ്ത. പിന്നീട്
+സ്ഥാനം മെച്ചപ്പെടുത്താനായെങ്കിലും ഒരിക്കലും മുന്‍നിരയിലെത്താനായില്ല.
-അ­വ­സാ­ന­ലാ­പ്പു­ക­ളില്‍ മോ­ശം ടയ­റു­ക­ളി­ലാ­യി­പ്പോയ ഷു­മാ­ക്കര്‍ ഫോ­ഴ്സ് ഇന്ത്യ­യു­ടെ കാ­റു­ക­ളില്‍ നി­ന്നും നി­ര­ന്തര
-ആക്ര­മ­ണ­ത്തി­ലു­മാ­യി­രു­ന്നു. രണ്ടു­മൂ­ന്നു ലാ­പ്പു­കള്‍ പി­ടി­ച്ചു­നി­ന്നെ­ങ്കി­ലും അവ­സാ­നം രണ്ടു ഫോ­ഴ്സ് ഇന്ത്യ­കള്‍­ക്കും മു­ന്നില്‍
-കീ­ഴ­ട­ങ്ങി. ആദ്യ­ലാ­പ്പു­ക­ളി­ലെ അസ്ഥി­രത മു­ത­ലെ­ടു­ത്ത ടോ­റോ റൊ­സോ­യു­ടെ ­ബ്യു­യെ­മി­ അവ­സാ­നം വരെ
-ഏതാ­ണ്ടൊ­ക്കെ പൊ­സി­ഷന്‍ നി­ല­നിര്‍­ത്തു­ക­യും ചെ­യ്തു. വെ­റും അഞ്ച് റി­ട്ട­യര്‍­മെ­ന്റു­കള്‍ മാ­ത്രം നട­ന്ന റേ­സ്
-സ്ഥി­ര­ത­യു­ടെ കാ­ര്യ­ത്തില്‍ ടീ­മു­കള്‍­ക്ക് ആശ്വാ­സ­മാ­യി­ക്കാ­ണ­ണം. റി­ട്ട­യര്‍­മെ­ന്റ്/ആ­ക്സി­ഡെ­ന്റ് തു­ടര്‍­ക്ക­ഥ­യാ­ക്കിയ
-ബ്രൂ­ണോ സെ­ന്ന­യും യാ­നോ ട്രൂ­ലി­യും ഇത്ത­വ­ണ­യും മു­ഴു­വന്‍ റേ­സും തീര്‍­ത്തി­ല്ല. പെ­ഡ്രോ ഡി ലാ റൊ­സ­യു­ടെ
-റി­ട്ട­യര്‍­മെ­ന്റ് സൌ­ബ­റി­ന്റെ ­ഫെ­റാ­രി­ എന്‍­ജി­നു­മാ­യു­ള്ള പ്ര­ശ്ന­ങ്ങള്‍ ഇനി­യും തീര്‍­ന്നി­ല്ലെ­ന്നു വ്യ­ക്ത­മാ­ക്കി­.
+അവസാനലാപ്പുകളില്‍ മോശം ടയറുകളിലായിപ്പോയ ഷുമാക്കര്‍ ഫോഴ്സ് ഇന്ത്യയുടെ കാറുകളില്‍ നിന്നും നിരന്തര
+ആക്രമണത്തിലുമായിരുന്നു. രണ്ടുമൂന്നു ലാപ്പുകള്‍ പിടിച്ചുനിന്നെങ്കിലും അവസാനം രണ്ടു ഫോഴ്സ് ഇന്ത്യകള്‍ക്കും മുന്നില്‍
+കീഴടങ്ങി. ആദ്യലാപ്പുകളിലെ അസ്ഥിരത മുതലെടുത്ത ടോറോ റൊസോയുടെ ബ്യുയെമി അവസാനം വരെ
+ഏതാണ്ടൊക്കെ പൊസിഷന്‍ നിലനിര്‍ത്തുകയും ചെയ്തു. വെറും അഞ്ച് റിട്ടയര്‍മെന്റുകള്‍ മാത്രം നടന്ന റേസ്
+സ്ഥിരതയുടെ കാര്യത്തില്‍ ടീമുകള്‍ക്ക് ആശ്വാസമായിക്കാണണം. റിട്ടയര്‍മെന്റ്/ആക്സിഡെന്റ് തുടര്‍ക്കഥയാക്കിയ
+ബ്രൂണോ സെന്നയും യാനോ ട്രൂലിയും ഇത്തവണയും മുഴുവന്‍ റേസും തീര്‍ത്തില്ല. പെഡ്രോ ഡി ലാ റൊസയുടെ
+റിട്ടയര്‍മെന്റ് സൌബറിന്റെ ഫെറാരി എന്‍ജിനുമായുള്ള പ്രശ്നങ്ങള്‍ ഇനിയും തീര്‍ന്നില്ലെന്നു വ്യക്തമാക്കി.
-­പ­തി­വില്‍ നി­ന്നും വ്യ­ത്യ­സ്ത­മാ­യി ഹാര്‍­ഡ് ടയ­റു­കള്‍ നല്ല പെര്‍­ഫോര്‍­മന്‍­സ് കാ­ഴ്ച­വ­യ്ക്കു­ക­യും രണ്ടു­ത­രം ടയ­റു­ക­ളും
-നിര്‍­ബ­ന്ധ­മാ­യി ഉപ­യോ­ഗി­ക്ക­ണ­മെ­ന്ന നി­യ­മം ഡ്രൈ­വര്‍­മാ­രെ വല­യ്ക്കു­ക­യും ചെ­യ്ത­ത് കാ­ണി­കള്‍­ക്ക് ആവേ­ശ­ക­ര­മായ
-പോ­രാ­ട്ട­ങ്ങള്‍ ട്രാ­ക്കി­ലൊ­രു­ക്കി. പതി­വി­ല്ലാ­തെ മദ്ധ്യ­നി­ര­യി­ലും മുന്‍­നി­ര­യി­ലും ഒരു­പോ­ലെ പോ­രാ­ട്ട­ങ്ങ­ളും പൊ­സി­ഷന്‍
-മാ­റ­ലു­ക­ളും നട­ന്ന­ത് റേ­സ് ആദ്യാ­ന്തം ആവേ­ശ­ക­ര­മാ­ക്കി. ­ക­നേ­ഡി­യന്‍ ഗ്രാന്‍­പ്രീ­ കി­രീ­ട­പ്പോ­രാ­ട്ട­ങ്ങ­ളില്‍ വലിയ
-മാ­റ്റ­ങ്ങ­ളൊ­ന്നും വരു­ത്തി­ല്ലെ­ങ്കി­ലും ഒരു 5-വേ ചാ­മ്പ്യന്‍­ഷി­പ്പ് പോ­രാ­ട്ട­ത്തി­നു­ള്ള കാ­ഹ­ള­ങ്ങ­ളാ­ണ് അണി­യ­റ­യില്‍ നി­ന്നും
-മു­ഴ­ങ്ങു­ന്ന­ത്. പാര്‍­ട്ടി സ്പോ­യി­ലേ­ഴ്സാ­യി റൊ­സ്ബര്‍­ഗും ­(74),­ കു­ബി­ത്സ­യും ­(73),­ മ­സ്സ­യും ­(67) ഒപ്പ­ത്തി­നൊ­പ്പ­മു­ണ്ട്.
-ഇവര്‍­ക്ക് പോ­ഡി­യ­ങ്ങ­ളും ഒന്നാം സ്ഥാ­ന­ങ്ങ­ളും വരും റേ­സു­ക­ളില്‍ നേ­ടാ­നാ­വു­മെ­ങ്കില്‍ തീര്‍­ച്ച­യാ­യും അത്ഭു­ത­ങ്ങള്‍­ക്കി­നി­യും
-പഴു­തു­ണ്ട് (ഒ­രു പക്ഷേ 2007 നേ­ക്കാ­ളും മി­ക­ച്ച ഫി­നി­ഷി­നു വരെ­യും­).
+പതിവില്‍ നിന്നും വ്യത്യസ്തമായി ഹാര്‍ഡ് ടയറുകള്‍ നല്ല പെര്‍ഫോര്‍മന്‍സ് കാഴ്ചവയ്ക്കുകയും രണ്ടുതരം ടയറുകളും
+നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന നിയമം ഡ്രൈവര്‍മാരെ വലയ്ക്കുകയും ചെയ്തത് കാണികള്‍ക്ക് ആവേശകരമായ
+പോരാട്ടങ്ങള്‍ ട്രാക്കിലൊരുക്കി. പതിവില്ലാതെ മദ്ധ്യനിരയിലും മുന്‍നിരയിലും ഒരുപോലെ പോരാട്ടങ്ങളും പൊസിഷന്‍
+മാറലുകളും നടന്നത് റേസ് ആദ്യാന്തം ആവേശകരമാക്കി. കനേഡിയന്‍ ഗ്രാന്‍പ്രീ കിരീടപ്പോരാട്ടങ്ങളില്‍ വലിയ
+മാറ്റങ്ങളൊന്നും വരുത്തില്ലെങ്കിലും ഒരു 5-വേ ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തിനുള്ള കാഹളങ്ങളാണ് അണിയറയില്‍ നിന്നും
+മുഴങ്ങുന്നത്. പാര്‍ട്ടി സ്പോയിലേഴ്സായി റൊസ്ബര്‍ഗും (74), കുബിത്സയും (73), മസ്സയും (67) ഒപ്പത്തിനൊപ്പമുണ്ട്.
+ഇവര്‍ക്ക് പോഡിയങ്ങളും ഒന്നാം സ്ഥാനങ്ങളും വരും റേസുകളില്‍ നേടാനാവുമെങ്കില്‍ തീര്‍ച്ചയായും അത്ഭുതങ്ങള്‍ക്കിനിയും
+പഴുതുണ്ട് (ഒരു പക്ഷേ 2007 നേക്കാളും മികച്ച ഫിനിഷിനു വരെയും).
-­ഞാ­യ­റാ­ഴ്ച­ത്തെ റേ­സി­നു ശേ­ഷം ­(13 ജൂണ്‍) 109 പേ­ാ­യി­ന്റു­മാ­യി ഹാ­മില്‍­ട്ട­ണാ­ണ് ഒന്നാ­മ­ത്. ടീം മേ­റ്റ് ബട്ടണ്‍ വെ­റും
-മൂ­ന്നു പോ­യി­ന്റ് വ്യ­താ­സ­ത്തില്‍ രണ്ടാ­മ­തും മാര്‍­ക് വെ­ബ്ബര്‍ 103 പോ­യി­ന്റു­മാ­യി മൂ­ന്നാ­മ­തു­മാ­ണ്. അലോണ്‍­സൊ­യും (94) വെ­റ്റ­ലു ­(90)­ മാ­ണ് നാ­ലും അഞ്ചും സ്ഥാ­ന­ങ്ങ­ളില്‍. ടീ­മു­ക­ളു­ടെ കാ­ര്യ­ത്തില്‍ മക്‌­ലാ­രന്‍ 215 പോ­യി­ന്റു­മാ­യി
-റെ­ഡ്ബു­ള്ളില്‍ നി­ന്നും 22 പോ­യി­ന്റ് മു­ന്നി­ലാ­ണ്. ഫെ­റാ­രി 161 പോ­യി­ന്റു­മാ­യി മൂ­ന്നാ­മ­താ­ണ്.
+ഞായറാഴ്ചത്തെ റേസിനു ശേഷം (13 ജൂണ്‍) 109 പോയിന്റുമായി ഹാമില്‍ട്ടണാണ് ഒന്നാമത്. ടീം മേറ്റ് ബട്ടണ്‍ വെറും
+മൂന്നു പോയിന്റ് വ്യതാസത്തില്‍ രണ്ടാമതും മാര്‍ക് വെബ്ബര്‍ 103 പോയിന്റുമായി മൂന്നാമതുമാണ്. അലോണ്‍സൊയും (94) വെറ്റലു (90) മാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ടീമുകളുടെ കാര്യത്തില്‍ മക്‌ലാരന്‍ 215 പോയിന്റുമായി
+റെഡ്ബുള്ളില്‍ നിന്നും 22 പോയിന്റ് മുന്നിലാണ്. ഫെറാരി 161 പോയിന്റുമായി മൂന്നാമതാണ്.
-­ചി­ര­പ­രി­ചി­ത­മായ യൂ­റോ­പ്യന്‍ ട്രാ­ക്കു­ക­ളില്‍ നട­ക്കു­ന്ന റേ­സു­ക­ളാ­ണ് ഇനി വരും വാ­ര­ങ്ങ­ളില്‍. മധ്യ­നിര ടീ­മു­ക­ളായ ഫോ­ഴ്സ്
-ഇന്ത്യ­യും റെ­നോ­യും കഴി­ഞ്ഞ വര്‍­ഷം ഈ ട്രാ­ക്കു­ക­ളില്‍ മി­ക­ച്ച പ്ര­ക­ട­ന­മാ­ണ് കാ­ഴ്ച­വ­ച്ച­ത്. എന്നാല്‍ ബ്രാ­വ്‌­ണി­ന്റെ
-പ്ര­ക­ട­നം അത്ര മെ­ച്ച­വു­മാ­യി­രു­ന്നി­ല്ല. മി­ക­ച്ച കാ­റ­ല്ലെ­ങ്കി­ലും, പ്ര­ക­ട­ന­ങ്ങള്‍ ശരാ­ശ­രി­മാ­ത്ര­മാ­ണെ­ങ്കി­ലും ഷൂ­മാ­ക്ക­റി­ന്
-എല്ലാ­വ­രും ട്രാ­ക്കില്‍ നല്‍­കു­ന്ന ബഹു­മാ­ന­വും ഓരോ പോ­യി­ന്റി­നും വേ­ണ്ടി­യു­ള്ള പോ­രാ­ട്ട­ങ്ങ­ളും മെ­ഴ്സി­ഡ­സി­ന് എന്നും
-മു­തല്‍­ക്കൂ­ട്ടാ­ണ്. റൊ­സ്ബര്‍­ഗ് ആദ്യ­റേ­സു­ക­ളി­ലെ തന്റെ നി­ല­വാ­ര­ത്തി­ലേ­ക്ക് തി­രി­ച്ചെ­ത്തു­ക­യാ­ണെ­ങ്കില്‍, കി­രീ­ടം
-നേ­ടാ­നാ­യി­ല്ലെ­ങ്കി­ലും പല­രു­ടെ­യും കഞ്ഞി­യില്‍ പാ­റ്റ­യാ­വാന്‍ ഇപ്പോ­ഴും കെല്‍­പ്പു­ള്ള ടീ­മാ­ണ് മെ­ഴ്സി­ഡ­സ്. വി­ല്യം­സും,
-സൌ­ബ­റും, ടോ­റോ റൊ­സൊ­യും പ്ര­ക­ട­നം മെ­ച്ച­പ്പെ­ടു­ത്തി­യ­തും മധ്യ­നിര പോ­രാ­ട്ട­ങ്ങള്‍ മുന്‍­നിര മത്സ­ര­ങ്ങ­ളേ­ക്കാള്‍
-ആവേ­ശ­ക­ര­മാ­വാ­നു­ള്ള സാ­ധ്യ­ത­യി­ലേ­ക്കാ­ണ് വി­രല്‍ ചൂ­ണ്ടു­ന്ന­ത്.
+ചിരപരിചിതമായ യൂറോപ്യന്‍ ട്രാക്കുകളില്‍ നടക്കുന്ന റേസുകളാണ് ഇനി വരും വാരങ്ങളില്‍. മധ്യനിര ടീമുകളായ ഫോഴ്സ്
+ഇന്ത്യയും റെനോയും കഴിഞ്ഞ വര്‍ഷം ഈ ട്രാക്കുകളില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ ബ്രാവ്‌ണിന്റെ
+പ്രകടനം അത്ര മെച്ചവുമായിരുന്നില്ല. മികച്ച കാറല്ലെങ്കിലും, പ്രകടനങ്ങള്‍ ശരാശരിമാത്രമാണെങ്കിലും ഷൂമാക്കറിന്
+എല്ലാവരും ട്രാക്കില്‍ നല്‍കുന്ന ബഹുമാനവും ഓരോ പോയിന്റിനും വേണ്ടിയുള്ള പോരാട്ടങ്ങളും മെഴ്സിഡസിന് എന്നും
+മുതല്‍ക്കൂട്ടാണ്. റൊസ്ബര്‍ഗ് ആദ്യറേസുകളിലെ തന്റെ നിലവാരത്തിലേക്ക് തിരിച്ചെത്തുകയാണെങ്കില്‍, കിരീടം
+നേടാനായില്ലെങ്കിലും പലരുടെയും കഞ്ഞിയില്‍ പാറ്റയാവാന്‍ ഇപ്പോഴും കെല്‍പ്പുള്ള ടീമാണ് മെഴ്സിഡസ്. വില്യംസും,
+സൌബറും, ടോറോ റൊസൊയും പ്രകടനം മെച്ചപ്പെടുത്തിയതും മധ്യനിര പോരാട്ടങ്ങള്‍ മുന്‍നിര മത്സരങ്ങളേക്കാള്‍
+ആവേശകരമാവാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
-­പല ടീ­മു­ക­ളും അടു­ത്ത സീ­സ­ണി­ലെ കാ­റി­ന്റെ കാ­ര്യം പറ­ഞ്ഞു തു­ട­ങ്ങി­യി­ട്ടു­ണ്ടെ­ങ്കി­ലും അടു­ത്ത­മാ­സം അവ­സാ­ന­ത്തോ­ടെ
-മാ­ത്ര­മേ ഈ സീ­സ­ണി­ലെ വി­ക­സ­ന­ങ്ങ­ളെ­ക്കു­റി­ച്ച് അന്തിമ തീ­രു­മാ­ന­ത്തി­ലെ­ത്തു­ക­യു­ള്ളൂ. മുന്‍­നി­ര­ടീ­മു­കള്‍ മു­ഴു­വ­നാ­യും
-അടു­ത്ത സീ­സ­ണില്‍ കേ­ന്ദ്രീ­ക­രി­ക്കാ­നു­ള്ള സാ­ധ്യത തു­ച്ഛ­മാ­ണ്. മാ­ത്ര­മ­ല്ല, ഈ സീ­സ­ണി­ലെ പോ­രാ­ട്ടം കടു­ത്ത­താ­യ­ത്
-തീ­രു­മാ­ന­ങ്ങ­ളെ സ്വാ­ധീ­നി­ക്കാ­നു­മി­ട­യു­ണ്ട്. എന്നാല്‍ മധ്യ­നിര ടീ­മു­കള്‍ പല­തും കൂ­ടു­തല്‍ റി­സോ­ഴ്സു­കള്‍ അടു­ത്ത സീ­സ­ണി­നു
-വേ­ണ്ടി മാ­റ്റി­വ­യ്ക്കാ­നാ­ണ് സാ­ധ്യ­ത. അത് അവ­സാന രണ്ടു­മാ­സ­ങ്ങ­ളി­ലെ പോ­രാ­ട്ട­ങ്ങ­ളെ വി­പ­രീ­ത­മാ­യി സ്വാ­ധീ­നി­ച്ചേ­ക്കാം­.
+പല ടീമുകളും അടുത്ത സീസണിലെ കാറിന്റെ കാര്യം പറഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കിലും അടുത്തമാസം അവസാനത്തോടെ
+മാത്രമേ ഈ സീസണിലെ വികസനങ്ങളെക്കുറിച്ച് അന്തിമ തീരുമാനത്തിലെത്തുകയുള്ളൂ. മുന്‍നിരടീമുകള്‍ മുഴുവനായും
+അടുത്ത സീസണില്‍ കേന്ദ്രീകരിക്കാനുള്ള സാധ്യത തുച്ഛമാണ്. മാത്രമല്ല, ഈ സീസണിലെ പോരാട്ടം കടുത്തതായത്
+തീരുമാനങ്ങളെ സ്വാധീനിക്കാനുമിടയുണ്ട്. എന്നാല്‍ മധ്യനിര ടീമുകള്‍ പലതും കൂടുതല്‍ റിസോഴ്സുകള്‍ അടുത്ത സീസണിനു
+വേണ്ടി മാറ്റിവയ്ക്കാനാണ് സാധ്യത. അത് അവസാന രണ്ടുമാസങ്ങളിലെ പോരാട്ടങ്ങളെ വിപരീതമായി സ്വാധീനിച്ചേക്കാം.
(15 June 2010)\footnote{http://malayal.am/വിനോദം/കായികം/6079/ടയറുകള്‍-കളിനിയന്ത്രിച്ച-കാനഡ-ഗ്രാന്‍പ്രി}
diff --git a/cricket-spirit.tex b/cricket-spirit.tex
index 759ca4b..46c4554 100644
--- a/cricket-spirit.tex
+++ b/cricket-spirit.tex
@@ -2,64 +2,64 @@
\vskip 2pt
‌\begin{framed}
-­``വി­വാ­ദ­ത്തി­ന്റെ കൂ­ട്ടു­കാ­ര­നാ­യി മാ­റിയ കു­ട്ടി­ക്ക്രി­ക്ക­റ്റി­ന്റെ അന്താ­രാ­ഷ്ട്ര പതി­പ്പില്‍ നി­ന്ന് 'ഇ­ന്ത്യന്‍ സേ­ന' പു­റ­ത്താ­യ­ത്
-ഇന്ന­ലെ­യാ­ണ്. അപ്പോ­ഴും ഇവി­ടെ ഇന്ത്യ­യില്‍ ഐ­പി­എല്‍ വി­വാ­ദ­ത്തി­ന്റെ അല­യൊ­ലി­കള്‍ അട­ങ്ങി­യി­ട്ടി­ല്ല.
-കാ­ര­ണം­കാ­ണി­ക്കല്‍ നോ­ട്ടീ­സ് ലഭി­ച്ച ഐപി­എ­ല്ലി­ന്റെ മുന്‍ കമ്മീ­ഷ­ണര്‍ ലളി­ത് മോ­ഡി­ക്ക് മറു­പ­ടി പറ­യാ­നു­ള്ള
-സമ­യം ദീര്‍­ഘി­പ്പി­ച്ച് വി­വാ­ദ­ത്തി­ന്റെ ആയു­സ്സു­നീ­ട്ടു­ക­യാ­ണ് ബി­സി­സി­ഐ. ഇന്ത്യന്‍ ­ക്രി­ക്ക­റ്റ് ലീ­ഗ് എന്ന നവീന
-ആശ­യ­ത്തെ കട്ടെ­ടു­ത്ത് ഇന്ത്യന്‍ പ്രീ­മി­യര്‍ ലീ­ഗ് ആയി അവ­ത­രി­പ്പി­ച്ച ­ല­ളി­ത് മോ­ഡി­ ഒടു­വില്‍ കാ­യി­ക­രം­ഗ­ത്തെ
-അധോ­ലോ­ക­വാ­ഴ്ച­യു­ടെ അട­യാ­ള­മാ­യി മാ­റു­ന്നു. മൂ­ന്നു­കൊ­ല്ലം പി­ന്നി­ട്ട ഐപി­എ­ല്ലി­ന്റെ കഥ­കള്‍ അപ­സര്‍­പ്പ­ക­ക­ഥ­ക­ളെ
-പോ­ലും വെ­ല്ലും. ചതി­യു­ടെ­യും പക­യു­ടെ­യും അദ്ധ്യാ­യ­ങ്ങള്‍ നി­റ­ച്ച ആദ്യ രണ്ടു­വര്‍­ഷ­ത്തെ ഐപി­എല്‍ കാ­ലം
-അന്വേ­ഷി­ക്കു­ക­യാ­ണി­വി­ടെ­. മല­യാ­ളം ന്യൂ­സ് പോര്‍­ട്ട­ലി­നു വേ­ണ്ടി ജി­നേ­ഷ് കെ­ജെ തയ്യാ­റാ­ക്കി­യ­ത്.''
+``വിവാദത്തിന്റെ കൂട്ടുകാരനായി മാറിയ കുട്ടിക്ക്രിക്കറ്റിന്റെ അന്താരാഷ്ട്ര പതിപ്പില്‍ നിന്ന് 'ഇന്ത്യന്‍ സേന' പുറത്തായത്
+ഇന്നലെയാണ്. അപ്പോഴും ഇവിടെ ഇന്ത്യയില്‍ ഐപിഎല്‍ വിവാദത്തിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല.
+കാരണംകാണിക്കല്‍ നോട്ടീസ് ലഭിച്ച ഐപിഎല്ലിന്റെ മുന്‍ കമ്മീഷണര്‍ ലളിത് മോഡിക്ക് മറുപടി പറയാനുള്ള
+സമയം ദീര്‍ഘിപ്പിച്ച് വിവാദത്തിന്റെ ആയുസ്സുനീട്ടുകയാണ് ബിസിസിഐ. ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് എന്ന നവീന
+ആശയത്തെ കട്ടെടുത്ത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആയി അവതരിപ്പിച്ച ലളിത് മോഡി ഒടുവില്‍ കായികരംഗത്തെ
+അധോലോകവാഴ്ചയുടെ അടയാളമായി മാറുന്നു. മൂന്നുകൊല്ലം പിന്നിട്ട ഐപിഎല്ലിന്റെ കഥകള്‍ അപസര്‍പ്പകകഥകളെ
+പോലും വെല്ലും. ചതിയുടെയും പകയുടെയും അദ്ധ്യായങ്ങള്‍ നിറച്ച ആദ്യ രണ്ടുവര്‍ഷത്തെ ഐപിഎല്‍ കാലം
+അന്വേഷിക്കുകയാണിവിടെ. മലയാളം ന്യൂസ് പോര്‍ട്ടലിനു വേണ്ടി ജിനേഷ് കെജെ തയ്യാറാക്കിയത്.''
\end{framed}
{\vskip 12pt}
-ഐ­പി­എ­ല്ലി­ന്റെ ചരി­ത്രം അന്വേ­ഷി­ക്കു­മ്പോള്‍ ചെ­ന്നെ­ത്തു­ന്ന­ത് സു­ഭാ­ഷ് ചന്ദ്ര­യു­ടെ എസ്സെല്‍ ഗ്രൂ­പ്പില്‍ പെ­ട്ട സീ ടെ­ലി­ഫി­ലിം­സ്
-2003 മു­തല്‍ ഇന്ത്യ­യി­ലെ ക്രി­ക്ക­റ്റ് സം­പ്രേ­ക്ഷ­ണാ­വ­കാ­ശ­ത്തി­നാ­യി നട­ത്തിയ ലേ­ല­യു­ദ്ധ­ങ്ങ­ളി­ലും നി­യ­മ­യു­ദ്ധ­ങ്ങ­ളി­ലു­മാ­ണ്.
-പല­പ്പോ­ഴും പൊ­തു­ജ­ന­ത്തെ അമ്പ­ര­പ്പി­ക്കു­ന്ന നട­പ­ടി­ക്ര­മ­ങ്ങ­ളി­ലൂ­ടെ സം­പ്രേ­ക്ഷ­ണാ­വ­കാ­ശം കി­ട്ടാ­ക്ക­നി­യാ­യ­പ്പോള്‍ ­
-സു­ഭാ­ഷ് ചന്ദ്ര അസാ­ധ്യ­മായ ഒരു സാ­ഹ­സ­ത്തി­നു മു­തിര്‍­ന്നു. ബി­സി­സി­ഐ­യി­ലെ 'ക­ടല്‍ കി­ഴ­വന്‍­മാ­രു­ടെ' സം­ഘ­ത്തി­ന്
-ഒരു കോര്‍­പ്പ­റേ­റ്റ് ബദല്‍ എന്ന സ്വ­പ്ന­ത്തി­നു നി­റം പക­രാന്‍ ശ്ര­മി­ച്ചു. ഇതു ചെ­യ്യു­മ്പോള്‍ ഇന്ത്യ­യി­ലെ ക്രി­ക്ക­റ്റ് ഭര­ണം
-നേ­രെ­യാ­ക്കി­യെ­ടു­ക്ക­ണം എന്നൊ­രു­ദ്ദേ­ശം ചന്ദ്ര­യു­ടെ സ്വ­പ്ന­ത്തില്‍ പോ­ലു­മു­ണ്ടാ­യി­രു­ന്നു എന്നു തോ­ന്നു­ന്നി­ല്ല. ഒരു പക്ഷേ
-ടെ­ലി­വി­ഷന്‍ സം­പ്രേ­ഷ­ണാ­വ­കാ­ശ­ങ്ങ­ളു­ടെ വില്‍­പ്പ­ന­യി­ലൂ­ടെ ഫോര്‍­മുല വണ്ണി­ന്റെ അവ­സാ­ന­വാ­ക്കാ­യി മാ­റിയ ബെര്‍­ണി
-എക്‌­ലെ­സ്റ്റോ­ണാ­യി­രു­ന്നി­രി­ക്ക­ണം ചന്ദ്ര­യു­ടെ (പി­ന്നീ­ട് ലളി­ത് മോ­ഡി­യു­ടെ­യും) പ്ര­ചോ­ദ­നം­.
+ഐപിഎല്ലിന്റെ ചരിത്രം അന്വേഷിക്കുമ്പോള്‍ ചെന്നെത്തുന്നത് സുഭാഷ് ചന്ദ്രയുടെ എസ്സെല്‍ ഗ്രൂപ്പില്‍ പെട്ട സീ ടെലിഫിലിംസ്
+2003 മുതല്‍ ഇന്ത്യയിലെ ക്രിക്കറ്റ് സംപ്രേക്ഷണാവകാശത്തിനായി നടത്തിയ ലേലയുദ്ധങ്ങളിലും നിയമയുദ്ധങ്ങളിലുമാണ്.
+പലപ്പോഴും പൊതുജനത്തെ അമ്പരപ്പിക്കുന്ന നടപടിക്രമങ്ങളിലൂടെ സംപ്രേക്ഷണാവകാശം കിട്ടാക്കനിയായപ്പോള്‍
+സുഭാഷ് ചന്ദ്ര അസാധ്യമായ ഒരു സാഹസത്തിനു മുതിര്‍ന്നു. ബിസിസിഐയിലെ 'കടല്‍ കിഴവന്‍മാരുടെ' സംഘത്തിന്
+ഒരു കോര്‍പ്പറേറ്റ് ബദല്‍ എന്ന സ്വപ്നത്തിനു നിറം പകരാന്‍ ശ്രമിച്ചു. ഇതു ചെയ്യുമ്പോള്‍ ഇന്ത്യയിലെ ക്രിക്കറ്റ് ഭരണം
+നേരെയാക്കിയെടുക്കണം എന്നൊരുദ്ദേശം ചന്ദ്രയുടെ സ്വപ്നത്തില്‍ പോലുമുണ്ടായിരുന്നു എന്നു തോന്നുന്നില്ല. ഒരു പക്ഷേ
+ടെലിവിഷന്‍ സംപ്രേഷണാവകാശങ്ങളുടെ വില്‍പ്പനയിലൂടെ ഫോര്‍മുല വണ്ണിന്റെ അവസാനവാക്കായി മാറിയ ബെര്‍ണി
+എക്‌ലെസ്റ്റോണായിരുന്നിരിക്കണം ചന്ദ്രയുടെ (പിന്നീട് ലളിത് മോഡിയുടെയും) പ്രചോദനം.
-എ­ന്താ­യാ­ലും എന്റെ ചാ­ന­ലു­കള്‍­ക്ക് കാ­ണി­ക്കാന്‍ അവര്‍ ക്രി­ക്ക­റ്റ് തരു­ന്നി­ല്ല, അതു­കൊ­ണ്ട് ഞാന്‍ സ്വ­ന്ത­മാ­യി
-ക്രി­ക്ക­റ്റ് മത്സ­ര­ങ്ങള്‍ സം­ഘ­ടി­പ്പി­ക്കാന്‍ പോ­കു­ന്നു എന്ന് ­കെ­റി പാര്‍­ക്കര്‍ ശൈ­ലി­യില്‍ പറ­ഞ്ഞ് ചന്ദ്ര തു­റ­ന്നു­വി­ട്ട ഇന്ത്യന്‍
-ക്രി­ക്ക­റ്റ് ലീ­ഗ് ഭൂ­തം ലോക ക്രി­ക്ക­റ്റി­ന്റെ മേ­ലാ­ളന്‍­മാ­രു­ടെ ഉറ­ക്കം കെ­ടു­ത്താന്‍ വലിയ താ­മ­സ­മു­ണ്ടാ­യി­ല്ല. ഐസി­എ­ല്ലു­മാ­യി
-സഹ­ക­രി­ക്കു­ന്ന എല്ലാ­വര്‍­ക്കും വി­ല­ക്കേര്‍­പ്പെ­ടു­ത്തി ­ബി­സി­സി­ഐ­ നയം വ്യ­ക്ത­മാ­ക്കി. ഇന്ത്യന്‍ ബോര്‍­ഡി­ന്റെ മണി­പ­വ­റി­നു
-മു­മ്പില്‍ ഐസി­സി­യും മറ്റു ബോര്‍­ഡു­ക­ളും മു­ട്ടു­മ­ട­ക്കി. ലീ­ഗു­മാ­യി സഹ­ക­രി­ക്കു­ന്ന എല്ലാ­വര്‍­ക്കും അം­ഗീ­കൃത വേ­ദി­ക­ളില്‍ നി­ന്നും
-വി­ല­ക്കു വന്നു.
+എന്തായാലും എന്റെ ചാനലുകള്‍ക്ക് കാണിക്കാന്‍ അവര്‍ ക്രിക്കറ്റ് തരുന്നില്ല, അതുകൊണ്ട് ഞാന്‍ സ്വന്തമായി
+ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പോകുന്നു എന്ന് കെറി പാര്‍ക്കര്‍ ശൈലിയില്‍ പറഞ്ഞ് ചന്ദ്ര തുറന്നുവിട്ട ഇന്ത്യന്‍
+ക്രിക്കറ്റ് ലീഗ് ഭൂതം ലോക ക്രിക്കറ്റിന്റെ മേലാളന്‍മാരുടെ ഉറക്കം കെടുത്താന്‍ വലിയ താമസമുണ്ടായില്ല. ഐസിഎല്ലുമായി
+സഹകരിക്കുന്ന എല്ലാവര്‍ക്കും വിലക്കേര്‍പ്പെടുത്തി ബിസിസിഐ നയം വ്യക്തമാക്കി. ഇന്ത്യന്‍ ബോര്‍ഡിന്റെ മണിപവറിനു
+മുമ്പില്‍ ഐസിസിയും മറ്റു ബോര്‍ഡുകളും മുട്ടുമടക്കി. ലീഗുമായി സഹകരിക്കുന്ന എല്ലാവര്‍ക്കും അംഗീകൃത വേദികളില്‍ നിന്നും
+വിലക്കു വന്നു.
-­പ­ക്ഷെ, അവ­സ­ര­ങ്ങ­ളെ­ക്കാ­ളേ­റെ ഉദ്യോ­ഗാര്‍­ത്ഥി­ക­ളു­ള്ള ഇന്ത്യന്‍ വ്യ­വ­സ്ഥി­തി­ക്കു­ള്ളില്‍ നി­ന്നും ആറു തര­ക്കേ­ടി­ല്ലാ­ത്ത
-­ടീ­മു­ക­ളെ ഉണ്ടാ­ക്കാന്‍ ഐസി­എ­ല്ലി­നു സാ­ധി­ച്ചു. കപില്‍ ദേ­വി­ന്റെ­യും ഡീന്‍ ജോണ്‍­സി­ന്റെ­യും മറ്റും മേല്‍­നോ­ട്ട­ത്തില്‍
-ആവേ­ശ­ക­ര­മായ ഒരു സീ­സണ്‍ സം­ഘ­ടി­പ്പി­ക്കാന്‍ ചന്ദ്ര­യ്ക്കാ­യി. ചന്ദ്ര­യെ തളര്‍­ത്താന്‍ തങ്ങ­ളാ­ലാ­വും വി­ധം ബി­സി­സിഐ
-ശ്ര­മി­ച്ചു. എങ്കി­ലും ആദ്യ സീ­സണ്‍ കഴി­ഞ്ഞ­പ്പോള്‍ ബി­സി­സി­ഐ­യെ­ക്കൊ­ണ്ട് സ്വ­ന്തം 20-20 ലീ­ഗ് പ്ര­ഖ്യാ­പി­ക്കാന്‍ ചന്ദ്ര­യു­ടെ
-സാ­ഹ­സ­ത്തി­നു സാ­ധി­ച്ചു­.
+പക്ഷെ, അവസരങ്ങളെക്കാളേറെ ഉദ്യോഗാര്‍ത്ഥികളുള്ള ഇന്ത്യന്‍ വ്യവസ്ഥിതിക്കുള്ളില്‍ നിന്നും ആറു തരക്കേടില്ലാത്ത
+ടീമുകളെ ഉണ്ടാക്കാന്‍ ഐസിഎല്ലിനു സാധിച്ചു. കപില്‍ ദേവിന്റെയും ഡീന്‍ ജോണ്‍സിന്റെയും മറ്റും മേല്‍നോട്ടത്തില്‍
+ആവേശകരമായ ഒരു സീസണ്‍ സംഘടിപ്പിക്കാന്‍ ചന്ദ്രയ്ക്കായി. ചന്ദ്രയെ തളര്‍ത്താന്‍ തങ്ങളാലാവും വിധം ബിസിസിഐ
+ശ്രമിച്ചു. എങ്കിലും ആദ്യ സീസണ്‍ കഴിഞ്ഞപ്പോള്‍ ബിസിസിഐയെക്കൊണ്ട് സ്വന്തം 20-20 ലീഗ് പ്രഖ്യാപിക്കാന്‍ ചന്ദ്രയുടെ
+സാഹസത്തിനു സാധിച്ചു.
-%ഇ­ന്ത്യന്‍ ക്രി­ക്ക­റ്റ് ലീ­ഗി­ന്റെ സ്ഥാ­പ­ക­നായ
-%<a href=­സീ ടി­വി­ ഉടമ സു­ഭാ­ഷ് ചന്ദ്ര" title="­സു­ഭാ­ഷ് ചന്ദ്ര" style="margin-top:7px;margin-bottom:7px;" height="280" width="400" />
+%ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിന്റെ സ്ഥാപകനായ
+%<a href=സീ ടിവി ഉടമ സുഭാഷ് ചന്ദ്ര" title="സുഭാഷ് ചന്ദ്ര" style="margin-top:7px;margin-bottom:7px;" height="280" width="400" />
%(image courtesy: forbes)
-ഐപിഎല്‍ പ്ര­ഖ്യാ­പി­ച്ചു കഴി­ഞ്ഞ­പ്പോള്‍ മാ­ധ്യ­മ­ങ്ങ­ളു­ടെ ഒരു പ്ര­ധാന ആശ­യ­മാ­യി­രു­ന്നു മാ­റ്റു­ര­ച്ചു­നോ­ക്കല്‍. ഐപി­എല്‍
-ജേ­താ­വും ഐ­സി­എല്‍ ജേ­താ­വും തമ്മി­ലൊ­രു­മ­ത്സ­രം. തങ്ങള്‍­ക്കു യാ­തൊ­രു പ്ര­ശ്ന­വു­മി­ല്ലെ­ന്നു കപില്‍ പറ­ഞ്ഞെ­ങ്കി­ലും
-വി­മ­ത­രോ­ട് യാ­തൊ­രു ഒത്തു­തീര്‍­പ്പു­മി­ല്ലെ­ന്ന് ബി­സി­സിഐ തീര്‍­ത്തു പറ­ഞ്ഞു. അതോ­ടെ ഐസി­എ­ല്ലി­ന്റെ നാ­ളു­കള്‍
-എണ്ണ­പ്പെ­ട്ടു കഴി­ഞ്ഞു­വെ­ന്ന് ചന്ദ്ര­യ്ക്ക് ബോ­ദ്ധ്യം വന്നി­ട്ടു­ണ്ടാ­വ­ണം. അദ്ദേ­ഹം കോ­ട­തി­യി­ലും, ഐസി­സി­യി­ലും ഹര്‍­ജി­കള്‍
-നല്‍­കി. അടു­ത്ത­വര്‍­ഷം കൂ­ടു­തല്‍ വി­പു­ല­മാ­യി സം­ഘ­ടി­പ്പി­ക്കാന്‍ ശ്ര­മി­ക്കു­ക­യും ചെ­യ്തു. ഒന്നില്‍ കൂ­ടു­തല്‍ ടൂര്‍­ണ്ണ­മെ­ന്റു­ക­ളും
-ദേ­ശീ­യ­ത­യു­ടെ ചാ­യ­വും ചേര്‍­ത്ത് കൊ­ഴു­പ്പു­കൂ­ട്ടാ­നു­മു­ള്ള ശ്ര­മം, ഐസി­എല്‍ വി­ട്ടു വരാന്‍ താല്‍­പ­ര്യ­മു­ള്ള­വര്‍­ക്ക് മാ­പ്പു
-നല്‍­കാ­നു­ള്ള ബി­സി­സി­ഐ. തീ­രു­മാ­ന­ത്തോ­ടെ അവ­സാ­നി­ച്ചു. അങ്ങ­നെ സു­ഭാ­ഷ് ചന്ദ്ര­യു­ടെ ബി­സി­സി­ഐ­യു­മാ­യു­ള്ള
-പോ­രാ­ട്ടം കെ­റി പാര്‍­ക്ക­റു­ടേ­തി­നു സമാ­ന­മാ­യി ബി­സി­സി­ഐ­യു­ടെ അന്തി­മ­വി­ജ­യ­ത്തില്‍ കലാ­ശി­ച്ചു.
+ഐപിഎല്‍ പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ മാധ്യമങ്ങളുടെ ഒരു പ്രധാന ആശയമായിരുന്നു മാറ്റുരച്ചുനോക്കല്‍. ഐപിഎല്‍
+ജേതാവും ഐസിഎല്‍ ജേതാവും തമ്മിലൊരുമത്സരം. തങ്ങള്‍ക്കു യാതൊരു പ്രശ്നവുമില്ലെന്നു കപില്‍ പറഞ്ഞെങ്കിലും
+വിമതരോട് യാതൊരു ഒത്തുതീര്‍പ്പുമില്ലെന്ന് ബിസിസിഐ തീര്‍ത്തു പറഞ്ഞു. അതോടെ ഐസിഎല്ലിന്റെ നാളുകള്‍
+എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന് ചന്ദ്രയ്ക്ക് ബോദ്ധ്യം വന്നിട്ടുണ്ടാവണം. അദ്ദേഹം കോടതിയിലും, ഐസിസിയിലും ഹര്‍ജികള്‍
+നല്‍കി. അടുത്തവര്‍ഷം കൂടുതല്‍ വിപുലമായി സംഘടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒന്നില്‍ കൂടുതല്‍ ടൂര്‍ണ്ണമെന്റുകളും
+ദേശീയതയുടെ ചായവും ചേര്‍ത്ത് കൊഴുപ്പുകൂട്ടാനുമുള്ള ശ്രമം, ഐസിഎല്‍ വിട്ടു വരാന്‍ താല്‍പര്യമുള്ളവര്‍ക്ക് മാപ്പു
+നല്‍കാനുള്ള ബിസിസിഐ. തീരുമാനത്തോടെ അവസാനിച്ചു. അങ്ങനെ സുഭാഷ് ചന്ദ്രയുടെ ബിസിസിഐയുമായുള്ള
+പോരാട്ടം കെറി പാര്‍ക്കറുടേതിനു സമാനമായി ബിസിസിഐയുടെ അന്തിമവിജയത്തില്‍ കലാശിച്ചു.
-­ഡോ­ള­റു­കള്‍ പറ­ന്നു നട­ന്ന ഐപി­എല്‍ ലേ­ല­ത്തില്‍ മും­ബൈ, ബാം­ഗ്ലൂര്‍, ഹൈ­ദ­രാ­ബാ­ദ് ടീ­മു­ക­ളു­ടെ പത്തു വര്‍­ഷ­ത്തെ
-അവ­കാ­ശ­ത്തി­ന് നാ­നൂ­റു കോ­ടി­ക്കു മു­ക­ളില്‍ കൊ­ടു­ക്കാന്‍ മുന്‍­നിര ലി­സ്റ്റ­ഡ് കമ്പ­നി­കള്‍ തയ്യാ­റാ­യി. ബി­സി­സി­ഐ­യു­ടെ
-മു­ഖ­മു­ദ്ര­യായ അതാ­ര്യ നയ­ങ്ങ­ളു­ടെ പ്ര­തീ­ക­മാ­യി, ഐപി­എല്‍ ഭര­ണ­സ­മി­തി­യം­ഗ­മായ എന്‍ ശ്രീ­നി­വാ­സന്‍ ചെ­ന്നൈ
-ടീ­മി­നു­ട­മ­യാ­യി. ഒരു കണ­ക്കി­നു പറ­ഞ്ഞാല്‍ ശ്രീ­നി­വാ­സന്‍ ചെ­ന്നൈ ടീ­മി­ന്റെ അവ­കാ­ശം ശ്രീ­നി­വാ­സ­നു തന്നെ വി­റ്റു.
+ഡോളറുകള്‍ പറന്നു നടന്ന ഐപിഎല്‍ ലേലത്തില്‍ മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് ടീമുകളുടെ പത്തു വര്‍ഷത്തെ
+അവകാശത്തിന് നാനൂറു കോടിക്കു മുകളില്‍ കൊടുക്കാന്‍ മുന്‍നിര ലിസ്റ്റഡ് കമ്പനികള്‍ തയ്യാറായി. ബിസിസിഐയുടെ
+മുഖമുദ്രയായ അതാര്യ നയങ്ങളുടെ പ്രതീകമായി, ഐപിഎല്‍ ഭരണസമിതിയംഗമായ എന്‍ ശ്രീനിവാസന്‍ ചെന്നൈ
+ടീമിനുടമയായി. ഒരു കണക്കിനു പറഞ്ഞാല്‍ ശ്രീനിവാസന്‍ ചെന്നൈ ടീമിന്റെ അവകാശം ശ്രീനിവാസനു തന്നെ വിറ്റു.
-ഇ­തി­നി­ട­യില്‍ (ലേ­ല­ത്തി­നും മു­മ്പ്) മറ്റൊ­രു കാ­ര്യം നട­ന്നി­രു­ന്നു, ഐപി­എ­ല്ലി­നു ജീ­വന്‍ നല്‍­കാന്‍ ഏറ്റ­വു­മ­ധി­കം പ്ര­വര്‍­ത്തി­ച്ച
-ബി­സി­സിഐ വൈ­സ് പ്ര­സി­ഡ­ന്റ് ലളി­ത് മോ­ഡി­യെ സ്ഥി­ര­ത­യ്ക്കു­വേ­ണ്ടി അഞ്ചു വര്‍­ഷ­ത്തേ­ക്ക് ചെ­യര്‍­മാ­നും കമ്മീ­ഷ­ണ­റു­മാ­യി
-നി­യ­മി­ച്ചു. പി­ന്നെ മാ­ദ്ധ്യ­മ­ങ്ങള്‍ ഊഹ­ങ്ങള്‍ കൊ­ണ്ടും വി­ശ­ക­ല­നം കൊ­ണ്ടും നി­റ­ഞ്ഞു. ഇന്ത്യന്‍ വി­പ­ണി സ്പോര്‍­ട്സ്
-എന്റര്‍­ടൈന്‍­മെ­ന്റ് കമ്പോ­ള­ത്തി­നു തു­റ­ന്നു കി­ട്ടാന്‍ പോ­കു­ന്ന­തി­ലെ സന്തോ­ഷ­ത്തി­ലാ­യി­രു­ന്നു. ഇന്ത്യന്‍ ക്രി­ക്ക­റ്റ് ബോര്‍­ഡ്
-സാ­മ്പ­ത്തിക സു­താ­ര്യ­ത­യി­ലേ­ക്ക് വയ്ക്കു­ന്ന ആദ്യ ചു­വ­ടു­ക­ളാ­യി വരെ വി­ശ­ക­ലന വി­ദ­ഗ്ദര്‍ ശു­ഭാ­പ്തി വി­ശ്വാ­സം പ്ര­ക­ടി­പ്പി­ച്ചു.
+ഇതിനിടയില്‍ (ലേലത്തിനും മുമ്പ്) മറ്റൊരു കാര്യം നടന്നിരുന്നു, ഐപിഎല്ലിനു ജീവന്‍ നല്‍കാന്‍ ഏറ്റവുമധികം പ്രവര്‍ത്തിച്ച
+ബിസിസിഐ വൈസ് പ്രസിഡന്റ് ലളിത് മോഡിയെ സ്ഥിരതയ്ക്കുവേണ്ടി അഞ്ചു വര്‍ഷത്തേക്ക് ചെയര്‍മാനും കമ്മീഷണറുമായി
+നിയമിച്ചു. പിന്നെ മാദ്ധ്യമങ്ങള്‍ ഊഹങ്ങള്‍ കൊണ്ടും വിശകലനം കൊണ്ടും നിറഞ്ഞു. ഇന്ത്യന്‍ വിപണി സ്പോര്‍ട്സ്
+എന്റര്‍ടൈന്‍മെന്റ് കമ്പോളത്തിനു തുറന്നു കിട്ടാന്‍ പോകുന്നതിലെ സന്തോഷത്തിലായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്
+സാമ്പത്തിക സുതാര്യതയിലേക്ക് വയ്ക്കുന്ന ആദ്യ ചുവടുകളായി വരെ വിശകലന വിദഗ്ദര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
(10 May 2010)\footnote{http://malayal.am/പലവക/പരമ്പര/ബിസിനസ്-ലീഗ്/5365/ക്രിക്കറ്റ്-കുടത്തിലെ-ഭൂതം}
diff --git a/editorial.tex b/editorial.tex
index b7ec62c..66bbcac 100644
--- a/editorial.tex
+++ b/editorial.tex
@@ -1,132 +1,132 @@
\secstar{അപ്രത്യക്ഷമാകുന്ന എഡിറ്റോറിയല്‍ ഡെസ്ക്}
\vskip 2pt
-ജ­നാ­ധി­പ­ത്യ­ത്തി­ന്റെ നി­ല­നില്‍­പ്പി­നും മനു­ഷ്യാ­വ­കാ­ശ­ങ്ങ­ളു­ടെ പരി­ര­ക്ഷ­യ്ക്കും സ്വ­ത­ന്ത്ര­വും നി­ഷ്പ­ക്ഷ­വു­മായ
-മാ­ദ്ധ്യ­മ­ങ്ങ­ളു­ണ്ടാ­വേ­ണ്ട­ത് അത്യ­ന്താ­പേ­ക്ഷി­ത­മാ­ണ്. "സ്വ­ത­ന്ത്ര­വും നി­ഷ്പ­ക്ഷ­വു­മായ മാ­ദ്ധ്യ­മ­ങ്ങള്‍" എന്ന­തി­ലെ
-സ്വാ­ത­ന്ത്ര്യ­മെ­ന്ന ഭാ­ഗ­ത്തി­ന് കൂ­ടു­തല്‍ ഊന്നല്‍ കൊ­ടു­ക്കു­ക­യും, നി­ഷ്പ­ക്ഷത എന്ന­ത് പല­പ്പോ­ഴും ഒരു ജല­രേ­ഖ­യാ­വു­ക­യും
-ചെ­യ്യു­ന്ന­ത് ഇന്ന­ത്തെ മാ­ദ്ധ്യ­മ­ലോ­ക­ത്ത് സാ­ധാ­ര­ണ­മാ­ണ്. പ്ര­ത്യ­ക്ഷ അജ­ണ്ട­ക­ളോ­ടെ­യോ വ്യ­ക്ത­മായ
-ചാ­യ്‌­വു­ക­ളോ­ടെ­യോ രാ­ഷ്ട്രീ­യ/­മ­ത/­സാ­മൂ­ഹ്യ സം­ഘ­ട­ന­ക­ളു­ടെ ജി­ഹ്വ­ക­ളാ­യി ധാ­രാ­ളം മാ­ദ്ധ്യ­മ­ങ്ങള്‍ പ്ര­വര്‍­ത്തി­ക്കു­ന്നു.
-നി­ഷ്പ­ക്ഷ പ്ര­വര്‍­ത്ത­ന­മെ­ന്ന­തി­നേ­ക്കാ­ളും മു­ഖ്യ­ധാ­ര­യില്‍ പി­ന്ത­ള്ള­പ്പെ­ട്ടു­പോ­കു­ന്ന കാ­ഴ്ച­പ്പാ­ടു­ക­ളെ പൊ­തു­സ­മൂ­ഹ­ത്തില്‍
-ചര്‍­ച്ച­യ്ക്കു വയ്ക്കുക എന്ന­താ­ണ് ഇവ­രു­ടെ പ്ര­ധാന അ­ജ­ണ്ട.
-
-­വി­ദ്യാ­ഭ്യാ­സ­പ­ര­മാ­യി മു­ന്നോ­ക്കം നില്‍­ക്കു­ന്ന സമൂ­ഹ­ങ്ങ­ളില്‍ പൊ­തു­ജ­നാ­ഭി­പ്രായ രൂ­പീ­ക­ര­ണ­ത്തി­ന് മാ­ദ്ധ്യ­മ­ങ്ങള്‍­ക്കു­ള്ള
-സ്വാ­ധീ­നം അള­ക്കാ­നാ­വാ­ത്ത­താ­ണ്. അതു­മൂ­ലം ഭര­ണ­ത്തി­ന്റെ ചക്രം തി­രി­ക്കു­ന്ന­വര്‍­ക്ക് പല­പ്പോ­ഴും മാ­ദ്ധ്യ­മ­ങ്ങ­ളെ
-പ്രീ­തി­പ്പെ­ടു­ത്തേ­ണ്ടു­ന്ന­ത് ഒരു ആവ­ശ്യ­മാ­കു­ന്നു. ഇത്ത­ര­ത്തില്‍ സ്വ­ന്തം മാ­ദ്ധ്യ­മ­ങ്ങള്‍ ആരം­ഭി­ക്കാന്‍ പണ­മു­ള്ള­വ­രു­ടേ­യും
-അധി­കാ­ര­മു­ള്ള­വ­രു­ടേ­യും മാ­ത്രം സ്വ­ര­ങ്ങള്‍ വഴി പൊ­തു­ജ­നാ­ഭി­പ്രാ­യ­രൂ­പീ­ക­ര­ണം നട­ത്ത­പ്പെ­ടു­ന്ന­ത് തട­യാ­നാ­ണ്
-മാ­ദ്ധ്യ­മ­ങ്ങ­ളും മാ­ദ്ധ്യ­മ­പ്ര­വര്‍­ത്ത­ക­രും സ്വ­യം ഒരു പെ­രു­മാ­റ്റ­ച്ച­ട്ടം രൂ­പീ­ക­രി­ക്ക­ണ­മെ­ന്നു പറ­യു­ന്ന­ത്.
-
-­വാര്‍­ത്ത­കള്‍ വസ്തു­താ­ടി­സ്ഥാ­ന­ത്തി­ലു­ള്ള ­വി­വ­ര­ണ­ങ്ങള്‍ മാ­ത്ര­മാ­വു­ക­യും, മാ­ദ്ധ്യമ അജ­ണ്ട­കള്‍
-വാര്‍­ത്ത­ക­ളോ­ടു­നു­ബ­ന്ധി­ച്ചു­ള്ള അവ­ലോ­ക­ന­ങ്ങ­ളോ, വി­ശ­ക­ല­ങ്ങ­ളോ, നി­രീ­ക്ഷ­ണ­ങ്ങ­ളോ, അഭി­മു­ഖ­ങ്ങ­ളോ വഴി
-രേ­ഖ­പ്പെ­ടു­ത്തു­ക­യും ചെ­യ്യുക എന്ന­താ­ണ് സാ­മ്പ്ര­ദാ­യി­ക­മാ­യി അം­ഗീ­ക­രി­ച്ചി­ട്ടു­ള്ള രീ­തി. സ്കൂ­പ്പു­ക­ളി­ലോ,
-വെ­ളി­പ്പെ­ടു­ത്ത­ലു­ക­ളി­ലോ മാ­ദ്ധ്യ­മ­ങ്ങ­ളു­ടെ നി­ഗ­മ­ന­ങ്ങള്‍ സ്ഥാ­നം പി­ടി­ക്കു­ന്നു­ണ്ടെ­ങ്കില്‍ അതി­നെ നി­ഗ­മ­ന­ങ്ങ­ളാ­യി­ത്ത­ന്നെ
-കാ­ണി­ക്കു­ന്ന­തും പതി­വാ­ണ്. മാ­ത്ര­മ­ല്ല, പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന ഏതൊ­രു വാര്‍­ത്ത­യ്ക്കും (എ­ന്തി­നും) നി­യ­മ­പ­ര­മാ­യും
-ധാര്‍­മ്മി­ക­പ­ര­മാ­യും മാ­ദ്ധ്യ­മ­സ്ഥാ­പ­ന­ങ്ങള്‍ ഉത്ത­ര­വാ­ദി­യു­മാ­ണ് (അ­വ­ന­വന്‍ പ്ര­സാ­ധ­ക­നാ­വു­ന്ന ബ്ലോ­ഗു­കള്‍­ക്കും
-പോര്‍­ട്ട­ലു­കള്‍­ക്കും ഇവ ബാ­ധ­ക­മാ­ണ്).
-
-­ന്യൂ­സു­ക­ളി­ലൂ­ടെ പ്ര­ത്യേക അജ­ണ്ട­കള്‍­ക്ക് പ്ര­ച­ര­ണം കൊ­ടു­ക്കാന്‍ മാ­ദ്ധ്യ­മ­ങ്ങള്‍ സ്വീ­ക­രി­ക്കു­ന്ന എളു­പ്പ­വ­ഴി ഈ
-അതിര്‍­വ­ര­മ്പു­ക­ളെ ഒഴി­വാ­ക്കു­ക­യാ­ണ്. പല­രും ഒരു­പ­ടി­കൂ­ടി കട­ന്ന് വാര്‍­ത്ത­കള്‍ തന്നെ സൃ­ഷ്ടി­ക്കു­ക­യും ചെ­യ്യു­ന്നു. ഇത്
-വേ­ണ­മെ­ന്നു വച്ച് വാര്‍­ത്ത­കള്‍ വള­ച്ചൊ­ടി­ക്കു­ന്ന­വ­രു­ടെ കഥ­ക­ളാ­ണ്.
-
-­വി­ശ­ക­ല­ന­വും അവ­ലോ­ക­ന­വും പല­പ്പോ­ഴും പത്ര­ങ്ങ­ളില്‍ പ്ര­ധാന സ്ഥാ­നം നേ­ടാ­റു­ണ്ട്. പല­പ്പോ­ഴും അന്വേ­ഷ­ണാ­ത്മക
-പര­മ്പ­ര­കള്‍ എഴു­ത­പ്പെ­ടു­ന്ന­ത് വി­ശ­ക­ല­ന­ങ്ങ­ളാ­യി­ട്ടാ­യി­രി­ക്കും. ഇവി­ടെ­യാ­ണ് വി­വ­ര­മു­ള്ള പത്ര­പ്ര­വര്‍­ത്ത­കര്‍ ഇന്ന്
-കു­റ­ഞ്ഞു­വ­രി­ക­യാ­ണെ­ന്നു­ള്ള­തി­ന്റെ സൂ­ച­ന­കള്‍ കാ­ണാ­വു­ന്ന­ത്. ഗം­ഭീ­ര­മാ­യി ഫീല്‍­ഡ് റി­പ്പോര്‍­ട്ടി­ങ് ചെ­യ്യാന്‍
-കഴി­വു­ള്ള­വര്‍ പല­പ്പോ­ഴും വി­ശ­ക­ല­ന­ത്തി­ലും അതി­നോ­ട­നു­ബ­ന്ധി­ച്ച ചില സാ­മാ­ന്യ­നി­യ­മ­ങ്ങ­ളി­ലും അജ്ഞ­രാ­യി­രി­ക്കും.
-അത് അപൂര്‍­ണ്ണ­വും അപ­ക്വ­വു­മായ നി­ഗ­മ­ന­ങ്ങ­ളി­ലാ­യി­രി­ക്കും പല­പ്പോ­ഴും എത്തി­ക്കു­ന്ന­ത്.
-
-­വി­ശ­ക­ല­ന­ത്തി­നു വേ­ണ്ട പ്രാ­ഥ­മിക വി­വ­ര­ങ്ങള്‍ ശേ­ഖ­രി­ക്കു­ന്ന­തില്‍ തു­ട­ങ്ങി, എറര്‍ മാര്‍­ജിന്‍ എന്ന വാ­ക്കു­പോ­ലും
-കേള്‍­ക്കാ­ത്ത­വര്‍ സ്റ്റാ­റ്റി­സ്റ്റി­ക്കല്‍ അനാ­ലി­സി­സ് നട­ത്തി­യാല്‍ വരു­ന്ന കു­റ­വു­ക­ളും, ഏതൊ­ക്കെ പാ­രാ­മീ­റ്റ­റു­കള്‍
-മാ­റു­ന്ന­തു­കൊ­ണ്ടാ­ണ് വ്യ­ത്യാ­സ­ങ്ങള്‍ കാ­ണു­ന്ന­തെ­ന്ന കാ­ര്യ­ത്തില്‍ മുന്‍­വി­ധി­കള്‍ നി­ഗ­മ­ന­ങ്ങ­ളെ ബാ­ധി­ക്കു­ന്ന­തും വരെ
-അപ­ക്വ­മായ സാ­മാ­ന്യ­വ­ത്ക­ര­ണ­ത്തി­ന് (immature generalization) കാ­ര­ണ­മാ­കാ­റു­ണ്ട്. ഇത്ത­രം പാ­തി­വെ­ന്ത
-റി­പ്പോര്‍­ട്ടു­കള്‍ അവ കൈ­വ­യ്ക്കു­ന്ന വി­ഷ­യ­ങ്ങള്‍­ക്ക­നു­സ­രി­ച്ച് പല­പ്പോ­ഴും സമൂ­ഹ­ത്തില്‍ അകാ­ര­ണ­മായ ഭയ­ങ്ങ­ളും
-മുന്‍­വി­ധി­ക­ളും രൂ­പ­പ്പെ­ടു­ത്താ­നും കാ­ര­ണ­മാ­കു­ന്നു­.
-
-­വി­ശ­ക­ല­ന­മെ­ന്ന­ത് വ്യ­ക്ത­മായ ചട്ട­ക്കൂ­ടു­ക­ളു­ള്ള ഒരു സങ്കേ­ത­മാ­ണെ­ന്ന­ത് മന­സ്സി­ലാ­ക്കാ­തി­രി­ക്കു­ക­യും, തന്റെ ഫീല്‍­ഡ്
-­റി­പ്പോര്‍­ട്ട് വി­ശ­ക­ല­ന­ത്തെ സഹാ­യി­ക്കാ­നു­ള്ള പല റി­സോ­ഴ്സു­ക­ളി­ലൊ­ന്നു മാ­ത്ര­മാ­ണെ­ന്നു തി­രി­ച്ച­റി­യാ­തി­രി­ക്കു­ക­യും
-ചെ­യ്യു­ന്ന­താ­യി­രി­ക്ക­ണം ഇത്ത­രം അപ­ക­ട­ങ്ങ­ളി­ലേ­ക്കെ­ത്തി­ക്കു­ന്ന­ത്. വസ്തു­താ­ധി­ഷ്ഠിത റി­പ്പോര്‍­ട്ടു­ക­ളില്‍ നി­ന്നും
-വ്യ­ക്ത­മായ അക­ലം വി­ശ­ക­ല­ന­ങ്ങള്‍­ക്കും അവ­ലോ­ക­ന­ങ്ങള്‍­ക്കു­മു­ണ്ടെ­ന്ന് തി­രി­ച്ച­റി­യേ­ണ്ട­ത് അവ­ശ്യ­മാ­ണ്. ലൈ­വാ­യി
-വാര്‍­ത്താ­വ­താ­ര­കന്‍ ചോ­ദ്യ­ങ്ങ­ളി­ലൂ­ടെ അവ­ശ്യ ഡാ­റ്റ­കള്‍ ശേ­ഖ­രി­ച്ചും പ്ര­ധാന പ്ര­തി­ക­ര­ണ­ങ്ങള്‍ പങ്കു­വെ­ച്ചും മറ്റും ന്യൂ­സ്
-റൂ­മി­നു­ള്ളില്‍ മി­നി­റ്റു­കള്‍­ക്കു­ള്ളില്‍ നി­ഗ­മ­ന­ങ്ങ­ളി­ലെ­ത്തു­ന്ന ഇക്കാ­ല­ത്ത് ഇതു പ്ര­ത്യേ­കം പ്ര­സ്താ­വ്യ­മാ­ണ്. 'ഇ­തു­വ­രെ അറി­വായ
-വി­വ­ര­ങ്ങള്‍ വച്ച്,' എന്ന് ഡി­സ്‌­ക്ലൈ­മര്‍ ചേര്‍­ക്കാന്‍ പോ­ലും പല­രും മടി­ക്കാ­റു­ണ്ടി­ന്ന്.‌
-
-ആ­ദ്യം പത്ര­ങ്ങള്‍ ചില സാ­മ്പ്ര­ദാ­യിക നി­യ­മ­ങ്ങള്‍ ഒഴി­വാ­ക്കി­ക്കൊ­ണ്ട് സമൂ­ഹ­മ­ന­സ്സില്‍ അജ­ണ്ട­കള്‍ ഒളി­ച്ചു­ക­ട­ത്തു­ന്ന
-ഗീ­ബല്‍­സി­യന്‍ (ഹി­റ്റ്ല­റു­ടെ പ്ര­ചാ­ര­ണ­മ­ന്ത്രി­യാ­യി­രു­ന്ന ഗീ­ബല്‍­സാ­ണ് ഈ രീ­തി വള­രെ ഫല­പ്ര­ദ­മാ­യി പരീ­ക്ഷി­ച്ച­ത്)
-രീ­തി­യെ­ക്കു­റി­ച്ചും രണ്ടാ­മ­ത് വി­ശ­ക­ല­ന­മെ­ന്ന ചാ­രു­ക­സേല പ്ര­വര്‍­ത്ത­നം, ഫീല്‍­ഡ് റി­പ്പോര്‍­ട്ടി­ങ്ങി­നു കൊ­ടു­ക്കു­ന്ന
-അമി­ത­പ്രാ­ധാ­ന്യ­ത്തില്‍ വശ­ത്തേ­ക്കൊ­തു­ങ്ങി­പ്പോ­കു­ക­യും അതു­വ­ഴി പല അപ­ക­ട­ക­ര­മായ സാ­മാ­ന്യ­വ­ത്ക­ര­ണ­ങ്ങ­ളും
-നി­ഗ­മ­ന­ങ്ങ­ളാ­യി തെ­ളി­വോ­ടെ അച്ച­ടി­മ­ഷി­പു­ര­ളു­ക­യും ചെ­യ്യു­ന്ന­തി­നെ­ക്കു­റ­ച്ചു­മാ­ണ് പറ­ഞ്ഞ­ത്. ഇനി പറ­യാന്‍ പോ­കു­ന്ന­ത്,
-വാ­യ­ന­ക്കാ­രെ­ന്തു­വാ­യി­ക്ക­ണ­മെ­ന്നു തീ­രു­മാ­നി­ക്കു­ന്ന എഡി­റ്റോ­റി­യല്‍ ബോര്‍­ഡി­ന്റെ നീ­ല­പ്പെന്‍­സി­ലു­ക­ളു­ടെ
-(ക­ട­പ്പാ­ട്: തി­രു­ത്ത്, എം­.എ­സ്.­മാ­ധ­വന്‍) പക്ഷ­ഭേ­ദ­ത്തെ­പ്പ­റ്റി­യാ­ണ്.
-
-ഏ­തു­ത­രം വാര്‍­ത്ത­കള്‍ തി­ര­സ്ക­രി­ക്ക­ണ­മെ­ന്ന­തി­ലോ അച്ച­ടി­മ­ഷി­പു­ര­ള­ണ­മെ­ന്ന­തി­ലോ പത്ര­ത്തി­ന് നയ­ങ്ങ­ളും
-കാ­ഴ്ച­പ്പാ­ടു­ക­ളും കാ­ണും. ഒരേ വി­ഷ­യ­ത്തില്‍ ചില പക്ഷ­ങ്ങ­ളു­ടെ വാ­ദ­ങ്ങള്‍­ക്ക് കൂ­ടു­തല്‍ പ്രാ­ധാ­ന്യം കൊ­ടു­ക്കു­ന്ന­തും
-സാ­ധാ­ര­ണം മാ­ത്ര­മാ­ണ്. പ്ര­തി­പ­ക്ഷ­സ്വ­ര­ങ്ങള്‍ വേ­റെ വല്ല­വ­രും കേള്‍­പ്പി­ച്ചോ­ളും. എന്നാല്‍, അച്ച­ടി­മ­ഷി­പു­ര­ളു­ന്ന
-വാര്‍­ത്ത­കള്‍ ഏതു­വി­ധ­മാ­യി­ക്കോ­ട്ടെ കു­റ്റ­മ­റ്റ­താ­യി­രി­ക്ക­ണ­മെ­ന്ന­ത് സാ­മാ­ന്യ­നി­യ­മം മാ­ത്ര­മാ­ണ്. പ്ര­ത്യേ­കി­ച്ചും
-പത്ര­ങ്ങ­ളു­ടെ തന്നെ ഭാ­ഷ­യില്‍ അവ­രു­ടെ വാ­യ­ന­ക്കാ­രില്‍ പല­രും ഈ വി­ഷ­യ­ങ്ങ­ളില്‍
-അഗാ­ധ­പാ­ണ്ഡി­ത്യ­മി­ല്ലാ­ത്ത­വ­രോ, പത്രം പറ­ഞ്ഞ­തു­കൊ­ണ്ട് ഇത് ശരി­യാ­യി­രി­ക്കു­മെ­ന്നു കരു­തു­ന്ന­വ­രു­മാ­യ­തു­കൊ­ണ്ട്.
-
-ഇ­ത്ത­ര­ത്തില്‍ ഇന്ത്യന്‍ മാ­ദ്ധ്യ­മ­ങ്ങ­ളില്‍ എഡി­റ്റര്‍­മാ­രു­ടെ കസേ­ര­ക­ളി­ലി­രി­ക്കു­ന്ന­വര്‍ തങ്ങ­ളു­ടെ ജോ­ലി കൃ­ത്യ­മാ­യി
-ചെ­യ്യാ­ത്ത­തു­കാ­ര­ണം പല വാര്‍­ത്ത­ക­ളും വാര്‍­ത്ത­ക­ളു­ടെ തലം വി­ട്ട് മാ­ജി­ക്കല്‍ റി­യ­ലി­സ­ത്തി­ന്റെ തല­ത്തി­ലെ­ത്താ­റു­ണ്ട്.
-ടെ­ക്നോ­ള­ജി സം­ബ­ന്ധ­മായ വാര്‍­ത്ത­ക­ളും വി­ല­യി­രു­ത്ത­ലു­ക­ളു­മാ­ണ് ഇവ­യില്‍ പ്ര­ധാ­നം. പല­പ്പോ­ഴും കൌ­തു­ക­വാര്‍­ത്ത­ക­ളും
-ചില സ്പോര്‍­ട്സ് വാര്‍­ത്ത­ക­ളും ഇത്ത­ര­ത്തി­ലാ­വാ­റു­ണ്ട്. ഇതില്‍ രസ­ക­ര­മായ കാ­ര്യം, പല­പ്പോ­ഴും
-സം­ഭ­വി­ക്കു­ന്ന­തെ­ന്തെ­ന്നാല്‍ ഈ പ്രോ­ഡ­ക്റ്റ് അവ­ത­രി­പ്പി­ച്ച­പ്പോ­ഴോ അല്ലെ­ങ്കില്‍ അതി­ന്റെ അവ­ലോ­ക­ന­ത്തി­നാ­യി
-റി­പ്പോര്‍­ട്ടര്‍­മാര്‍ സമീ­പി­ച്ച­പ്പോ­ഴോ കമ്പ­നി­കള്‍ ഊന്നല്‍ കൊ­ടു­ത്ത കാ­ര്യ­ങ്ങള്‍­ക്കു പക­രം മറ്റു­പ­ല­തു­മാ­യി­രി­ക്കും
-റി­പ്പോര്‍­ട്ടര്‍­മാര്‍ മന­സ്സി­ലാ­ക്കു­ന്ന­ത്.
-
-­നേ­രി­ട്ടു­ക­ണ്ട് മന­സ്സി­ലാ­ക്കിയ ഒര­നു­ഭ­വം പറ­യ­ട്ടെ. NVIDIA Tesla എന്ന പേ­രില്‍ CUDA അടി­സ്ഥാ­ന­മാ­ക്കി ഒരു
-സൂ­പ്പര്‍ കമ്പ്യൂ­ട്ടി­ങ് കഴി­വു­ക­ളു­ള്ള പ്ലാ­റ്റ്ഫോം വി­ക­സി­പ്പി­ച്ചി­രു­ന്നു. NVIDIA സി­.ഇ­.ഓ.­യും സ്ഥാ­പ­ക­നു­മായ ജെന്‍ സുന്‍
-ഹ്യ­യാ­ങ് 2008 നവം­ബ­റില്‍ ഇന്ത്യ സന്ദര്‍­ശി­ച്ച­പ്പോള്‍ IIIT, Hyderabadല്‍ വച്ചാ­ണ് അത് (ഇ­ന്ത്യ­യില്‍)
-അവ­ത­രി­പ്പി­ച്ച­ത്. ഈ ഡിഗ്ഗ്
-ലി­ങ്ക്\footnote{\url{http://digg.com/news/story/NDTV_kills_nvidia_tesla_with_stupid_reporting}}
-കണ്ടാല്‍ മന­സ്സി­ലാ­വും എന്‍­ഡി­ടി­വി­യു­ടെ റി­പ്പോര്‍­ട്ടര്‍ ഇക്കാ­ര്യം
-മന­സ്സി­ലാ­ക്കി­യ­തെ­ങ്ങ­നെ­യാ­ണെ­ന്ന്. അതി­നു താ­ഴെ കമ­ന്റു­ക­ളില്‍ ഹി­ന്ദു­വി­ന്റെ കവ­റേ­ജും കൊ­ടു­ത്തി­ട്ടു­ണ്ട്.
-
-­വ­സ്തു­താ­പ­ര­മായ പി­ഴ­വു­കള്‍­മു­തല്‍, ­ടെ­ക്നോ­ള­ജി­ റി­പ്പോര്‍­ട്ട് ചെ­യ്യു­ന്ന നമ്മു­ടെ മല­യാ­ളം പത്ര­ങ്ങ­ളി­ലെ യു­വ­ര­ക്തം
-പി­ന്തു­ട­രു­ന്ന "പാ­തി­വെ­ന്ത മന­സ്സി­ലാ­ക്ക­ലു­ക­ളെ പഞ്ച­സാ­ര­പൊ­തി­ഞ്ഞ് അവ­ത­രി­പ്പി­ക്കു­ന്ന" പരി­പാ­ടി­യും കൂ­ടി­യാ­യ­പ്പോള്‍
-ചു­ക്ക്, ചു­ണ്ണാ­മ്പി­നു­മ­പ്പു­റം വേ­റെ­യെ­ന്തൊ­ക്കെ­യോ ആയി. റി­പ്പോര്‍­ട്ട് ചെ­യ്യാന്‍ വന്ന കൊ­ച്ചി­നു NVIDIA CEO­യു­ടെ
-അമേ­രി­ക്കന്‍ ഉച്ചാ­ര­ണം മന­സ്സി­ലാ­കാ­ഞ്ഞ­തോ, വി­ഷ­യ­പ­രി­ജ്ഞാ­നം കമ്മി­യാ­യ­തോ, എഴു­തി­യെ­ടു­ത്ത­ത് പി­ന്നെ
-വാ­യി­ച്ച­പ്പോള്‍ തല­തി­രി­ഞ്ഞു­പോ­യ­തോ ഒക്കെ­യാ­കാം. എങ്കി­ലും മി­നി­മം NVIDIA­യു­ടെ വെ­ബ്സൈ­റ്റില്‍ പോ­യി Tesla
-എന്ന പ്രോ­ഡ­ക്റ്റി­നു കീ­ഴില്‍ എഴു­തി­യ­തൊ­ക്കെ­ത്ത­ന്നെ­യാ­ണോ തന്റെ റി­പ്പോര്‍­ട്ട­റും എഴു­തി­യ­ത് എന്ന് നോ­ക്കാ­നെ­ങ്കി­ലും
-തോ­ന്നു­ന്ന ഒരു എ­ഡി­റ്റര്‍ NDTV­യു­ടെ ടെ­ക്നോ­ള­ജി ഡെ­സ്കില്‍ ഉണ്ടാ­യി­രു­ന്നെ­ങ്കില്‍ ഇത്ര­മാ­ത്രം
-നാ­ണ­ക്കേ­ടു­ണ്ടാ­കി­ല്ലാ­യി­രു­ന്നു. അതി­നു­ശേ­ഷ­വും മുന്‍­പും ഞാന്‍ NDTV­യു­ടെ ടെ­ക്നോ­ള­ജി വാര്‍­ത്ത­ക­ളൊ­ന്നും വാ­യി­ക്കാ­റി­ല്ല,
-ആ ­വാര്‍­ത്ത ഇപ്പോ­ഴും ആ തെ­റ്റു­ക­ളോ­ടെ­ല്ലാം കൂ­ടി അവി­ടെ­ത്ത­ന്നെ കി­ട­ക്കു­ന്ന­തു­കൊ­ണ്ട്, അവ­രു­ടെ നയ­ങ്ങ­ളൊ­ന്നും
-മാ­റി­യി­ട്ടി­ല്ലെ­ന്നു കരു­തു­ന്നു­.
-
-ഈ രീ­തി­യി­ലു­ള്ള റി­പ്പോര്‍­ട്ടു­കള്‍ പല­പ്പോ­ഴും അന്താ­രാ­ഷ്ട്ര­ത­ല­ത്തില്‍ നമു­ക്ക് മാ­ന­ക്കേ­ടു­മാ­ത്ര­മാ­ണു­ണ്ടാ­ക്കാ­റ്. ഇന്ത്യ­യി­ലെ
-റി­പ്പോര്‍­ട്ടര്‍­മാ­രു­ടെ അത്യു­ത്സാ­ഹം കാ­ര­ണം, പത്ര­ങ്ങ­ളില്‍ റി­പ്പോര്‍­ട്ട് ചെ­യ്യ­പ്പെ­ടു­ന്ന തദ്ദേ­ശ­പ­ര­മാ­യി വി­ക­സി­പ്പി­ച്ച നൂ­തന
-വി­ദ്യ­ക­ളെ മൂ­ന്നു­പ്രാ­വ­ശ്യം ഇരു­ത്തി­വാ­യി­ക്കു­ക­യും നാ­ലാ­ളോ­ടു ചോ­ദി­ച്ചു ഉറ­പ്പു­വ­രു­ത്തി­യും മാ­ത്ര­മേ വി­ശ്വ­സി­ക്കാ­വൂ
-എന്ന­നി­ല­യാ­ണ്. ഇത്ത­ര­ത്തില്‍ ചു­ക്കും ചു­ണ്ണാ­മ്പും തി­രി­ച്ച­റി­യാ­ത്ത റി­പ്പോര്‍­ട്ടു­കള്‍ പത്ര/­ടെ­ലി­വി­ഷന്‍ മുന്‍­നി­ര­ക്കാ­രു­ടെ
-പോര്‍­ട്ട­ലു­ക­ളില്‍ മാ­ത്ര­മ­ല്ല, താ­ര­മേ­ന്യ പു­തിയ ന്യൂ­സ് പോര്‍­ട്ട­ലു­ക­ളി­ലും കാ­ണാ­റു­ണ്ട്. പക്ഷേ അവ­രു­ടെ ഒരു ഗു­ണം, തെ­റ്റ്
-ചൂ­ണ്ടി­ക്കാ­ണി­ച്ചു കൊ­ടു­ത്താല്‍ ക്ഷമ ചോ­ദി­ക്കാ­നും തി­രു­ത്താ­നും തയ്യാ­റാ­കു­മെ­ന്ന­താ­ണ്. NDTV­യെ ഇവി­ടെ­യൊ­രു
-സാ­മ്പി­ളാ­യി മാ­ത്രം കാ­ണി­ച്ച­താ­ണ്. ഇത്ത­രം തല­തി­രി­ഞ്ഞ റി­പ്പോര്‍­ട്ടി­ങ് എല്ലാ ഇന്ത്യന്‍ മാ­ദ്ധ്യ­മ­ങ്ങ­ളി­ലും ഏതാ­ണ്ട് ഒരേ
-അള­വില്‍­ത്ത­ന്നെ കണ്ടി­ട്ടു­ണ്ട്.
-
-ഈ പ്ര­ശ്ന­ങ്ങ­ളൊ­ക്കെ ശക്ത­മാ­യ, അല്ലെ­ങ്കില്‍ ലോ­ജി­ക്ക­ലാ­യി ചി­ന്തി­ക്കു­ക­യെ­ങ്കി­ലും ചെ­യ്യു­ന്ന ഒരു എഡി­റ്റോ­റി­യല്‍
-സം­ഘ­വും റി­പ്പോര്‍­ട്ടര്‍­മാ­രു­മി­ല്ലാ­ത്ത­തി­ന്റേ­താ­ണെ­ങ്കില്‍, തീര്‍­ത്തും വ്യ­ത്യ­സ്ത­മായ പൂര്‍­ണ്ണ അവ­ഗ­ണ­ന­യു­ടെ കണ­ക്കു­ക­ളും
-പല­പ്പോ­ഴും പത്ര­ങ്ങ­ളില്‍ കാ­ണാ­റു­ണ്ട്. നി­രു­ത്ത­വാ­ദ­പ­ര­മായ കാ­റോ­ട്ട­മ­ത്സ­ര­ങ്ങ­ളു­ടെ റി­പ്പോര്‍­ട്ടി­ങ് ഒരു­ദാ­ഹ­ര­ണം. അതു
-ചൂ­ണ്ടി­ക്കാ­ണി­ച്ചാല്‍ പല­പ്പോ­ഴും കാ­ര­ണ­ങ്ങ­ളാ­യി പറ­യു­ന്ന­ത്, വേ­ണ്ട­ത്ര വാ­യ­ന­ക്കാ­രി­ല്ലാ­ത്ത­തു­കൊ­ണ്ടാ­ണെ­ന്നാ­ണ്
-(ഈ­യ­ടു­ത്ത്, അമൃ­ത­യി­ലോ മറ്റോ ഒരു വാ­രാ­ന്ത്യ സ്പോര്‍­ട്സ് റൌ­ണ്ട­പ്പി­ലോ മറ്റോ തര­ക്കേ­ടി­ല്ലാ­തെ ഗ്രാന്‍­പ്രീ­കള്‍
-റി­പ്പോര്‍­ട്ട് ചെ­യ്തു­ക­ണ്ടു­).
-
-എ­ല്ലാ പ്ര­മുഖ മല­യാ­ളം പത്ര­ങ്ങ­ളി­ലും നല്ല വാ­ഹ­ന­റി­വ്യൂ­ക­ളും, അനു­ബ­ന്ധ­വാര്‍­ത്ത­ക­ളും കാ­ണാം. മാ­ത്ര­മ­ല്ല, വള­രെ­ക്കു­റ­ച്ചു
-തെ­റ്റു­കള്‍ മാ­ത്ര­മേ, ധാ­രാ­ളം സാ­ങ്കേ­തിക വി­വ­ര­ങ്ങ­ളെ പരാ­മര്‍­ശി­ച്ചു­കൊ­ണ്ടെ­ഴു­തു­ന്ന ഈ റി­പ്പോര്‍­ട്ടു­ക­ളില്‍ കാ­ണാ­റു­ള്ളു.
-വി­വ­ര­മു­ള്ള റി­പ്പോര്‍­ട്ടര്‍­മാ­രു­ടേ­യും എഡി­റ്റര്‍­മാ­രു­ടേ­യും സാ­ന്നി­ധ്യ­മാ­യി­രി­ക്കാം കാ­ര­ണം. ഇത്ര­യും നല്ല റി­പ്പോര്‍­ട്ടു­കള്‍
-പ്ര­സി­ദ്ധീ­ക­രി­ക്കാ­നാ­വു­ന്നു­ണ്ടെ­ങ്കില്‍ അവര്‍­ക്ക് സാ­ധാ­ര­ണ­ഗ­തി­യില്‍ തെ­റ്റു­ക­ളി­ല്ലാ­തെ റേ­സ് റി­പ്പോര്‍­ട്ടു­ക­ളും എഴു­താന്‍
-കഴി­യേ­ണ്ട­താ­ണ് (തീര്‍­ച്ച­യാ­യും വസ്തു­താ­പ­ര­മായ പി­ഴ­വു­ക­ളെ ഒഴി­വാ­ക്കാ­നാ­വും­). സ്പോര്‍­ട്സ് സെ­ക്ഷ­നി­ലെ ന്യൂ­സ് എന്ന
-നി­ല­യില്‍ കൈ­കാ­ര്യം ചെ­യ്യാന്‍ നില്‍­ക്കാ­തെ, ഇത്ത­രം ന്യൂ­സു­ക­ളില്‍ ഇന്റര്‍­നെ­റ്റി­ന്റേ­യോ, പത്ര­ത്തില്‍­ത്ത­ന്നെ­യു­ള്ള
-ഓട്ടോ­മോ­ട്ടീ­വ് സെ­ക്ഷ­ന്റേ­യോ സഹാ­യം വെ­രി­ഫി­ക്കേ­ഷ­നു വേ­ണ്ടി­യെ­ങ്കി­ലും ഉപ­യോ­ഗി­ച്ചാല്‍­ത്ത­ന്നെ, പി­ഴ­വു­കള്‍
-ഒഴി­വാ­ക്കാ­നാ­വും­.
-
-ഇ­ത്ത­രം കാ­ര്യ­ങ്ങള്‍ പത്ര­പ്ര­വര്‍­ത്ത­നം ബി­രു­ദ/­ഡി­പ്ലോമ കോ­ഴ്സു­ക­ളാ­യി പഠി­പ്പി­ക്കു­ന്ന­വര്‍ അവ­രു­ടെ സി­ല­ബ­സ്സില്‍
-ഉള്‍­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടോ എന്ന­റി­യി­ല്ല. ഇല്ലെ­ങ്കില്‍ ഇത്ത­രം കാ­ര്യ­ങ്ങള്‍ കൂ­ടി വാര്‍­ത്ത­കള്‍ എഴു­താ­നും തി­രു­ത്താ­നും
-പഠി­പ്പി­ക്കു­ന്ന കൂ­ട്ട­ത്തില്‍ പഠി­പ്പി­ച്ചാല്‍ നന്നാ­യി­രി­ക്കും. കാ­ണാ­പ്പാ­ഠം പഠി­ച്ച് പരീ­ക്ഷ പാ­സാ­യി പത്ര­പ്ര­വര്‍­ത്ത­ക­രാ­കു­ന്ന­വര്‍
-തങ്ങള്‍­ക്ക് അജ്ഞാ­ത­മായ വി­ഷ­യ­ങ്ങ­ളില്‍ ചെ­റി­യൊ­രു പഠ­ന­മെ­ങ്കി­ലും കൂ­ടാ­തെ ആധി­കാ­രിക റി­പ്പോര്‍­ട്ടു­കള്‍
-എഴു­തി­വി­ടു­ന്ന­ത് കു­റ­യാ­നും, ഏതു വി­ഷ­യ­വും എഡി­റ്റ് ചെ­യ്യു­ന്ന­തില്‍ ഡെ­സ്ക് ജോ­ലി­ക്കാര്‍ കൂ­ടു­തല്‍ ശ്ര­ദ്ധ­വ­യ്ക്കു­ന്ന­തി­നും
-ഇത്ത­രം കു­റി­പ്പു­ക­ളെ­ങ്കി­ലും സഹാ­യ­ക­മാ­വു­മെ­ന്നു കരു­തു­ന്നു­.
-
-­വ­സ്തു­താ­പ­ര­മായ ഒരു പി­ഴ­വ്, ശക്ത­മായ വി­ഷ­യ­ങ്ങള്‍ കൈ­കാ­ര്യം ചെ­യ്യു­ന്ന റി­പ്പോര്‍­ട്ടി­ന്റെ മു­ഴു­വന്‍ 'ഇ­ന്റ­ഗ്രി­റ്റി­'­യേ­യും
-സം­ശ­യ­ത്തി­ന്റെ നി­ഴ­ലി­ലാ­ക്കു­മെ­ന്നു­ള്ള മന­സ്സി­ലാ­ക്ക­ലെ­ങ്കി­ലും ഉണ്ടെ­ങ്കില്‍ പകു­തി കാ­ര്യ­ങ്ങള്‍ ശരി­യാ­വു­മെ­ന്നു തോ­ന്നു­ന്നു.
-മി­ക­ച്ച പത്ര­പ്ര­വര്‍­ത്ത­ന­ത്തി­നു­ള്ള അവാര്‍­ഡ് നേ­ടു­ന്ന­വര്‍­ക്കു­പോ­ലും പത്ര­പ്ര­വര്‍­ത്ത­ന­ത്തി­ന് മി­ക­ച്ച ഭാ­ഷ­യു­ടെ­യും
-ഘട­ന­യു­ടെ­യു­മ­പ്പു­റ­ത്ത്, വേ­റെ­യും തല­ങ്ങ­ളു­ണ്ടെ­ന്നു­ള്ള തി­രി­ച്ച­റി­വി­ല്ലെ­ന്ന­തി­ന് അത്ര പഴ­യ­ത­ല്ലാ­ത്ത ചില
-പത്ര­വാര്‍­ത്ത­കള്‍ സാ­ക്ഷി­ക­ളാ­ണ്.
+ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും മനുഷ്യാവകാശങ്ങളുടെ പരിരക്ഷയ്ക്കും സ്വതന്ത്രവും നിഷ്പക്ഷവുമായ
+മാദ്ധ്യമങ്ങളുണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. "സ്വതന്ത്രവും നിഷ്പക്ഷവുമായ മാദ്ധ്യമങ്ങള്‍" എന്നതിലെ
+സ്വാതന്ത്ര്യമെന്ന ഭാഗത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുകയും, നിഷ്പക്ഷത എന്നത് പലപ്പോഴും ഒരു ജലരേഖയാവുകയും
+ചെയ്യുന്നത് ഇന്നത്തെ മാദ്ധ്യമലോകത്ത് സാധാരണമാണ്. പ്രത്യക്ഷ അജണ്ടകളോടെയോ വ്യക്തമായ
+ചായ്‌വുകളോടെയോ രാഷ്ട്രീയ/മത/സാമൂഹ്യ സംഘടനകളുടെ ജിഹ്വകളായി ധാരാളം മാദ്ധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
+നിഷ്പക്ഷ പ്രവര്‍ത്തനമെന്നതിനേക്കാളും മുഖ്യധാരയില്‍ പിന്തള്ളപ്പെട്ടുപോകുന്ന കാഴ്ചപ്പാടുകളെ പൊതുസമൂഹത്തില്‍
+ചര്‍ച്ചയ്ക്കു വയ്ക്കുക എന്നതാണ് ഇവരുടെ പ്രധാന അജണ്ട.
+
+വിദ്യാഭ്യാസപരമായി മുന്നോക്കം നില്‍ക്കുന്ന സമൂഹങ്ങളില്‍ പൊതുജനാഭിപ്രായ രൂപീകരണത്തിന് മാദ്ധ്യമങ്ങള്‍ക്കുള്ള
+സ്വാധീനം അളക്കാനാവാത്തതാണ്. അതുമൂലം ഭരണത്തിന്റെ ചക്രം തിരിക്കുന്നവര്‍ക്ക് പലപ്പോഴും മാദ്ധ്യമങ്ങളെ
+പ്രീതിപ്പെടുത്തേണ്ടുന്നത് ഒരു ആവശ്യമാകുന്നു. ഇത്തരത്തില്‍ സ്വന്തം മാദ്ധ്യമങ്ങള്‍ ആരംഭിക്കാന്‍ പണമുള്ളവരുടേയും
+അധികാരമുള്ളവരുടേയും മാത്രം സ്വരങ്ങള്‍ വഴി പൊതുജനാഭിപ്രായരൂപീകരണം നടത്തപ്പെടുന്നത് തടയാനാണ്
+മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവര്‍ത്തകരും സ്വയം ഒരു പെരുമാറ്റച്ചട്ടം രൂപീകരിക്കണമെന്നു പറയുന്നത്.
+
+വാര്‍ത്തകള്‍ വസ്തുതാടിസ്ഥാനത്തിലുള്ള വിവരണങ്ങള്‍ മാത്രമാവുകയും, മാദ്ധ്യമ അജണ്ടകള്‍
+വാര്‍ത്തകളോടുനുബന്ധിച്ചുള്ള അവലോകനങ്ങളോ, വിശകലങ്ങളോ, നിരീക്ഷണങ്ങളോ, അഭിമുഖങ്ങളോ വഴി
+രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് സാമ്പ്രദായികമായി അംഗീകരിച്ചിട്ടുള്ള രീതി. സ്കൂപ്പുകളിലോ,
+വെളിപ്പെടുത്തലുകളിലോ മാദ്ധ്യമങ്ങളുടെ നിഗമനങ്ങള്‍ സ്ഥാനം പിടിക്കുന്നുണ്ടെങ്കില്‍ അതിനെ നിഗമനങ്ങളായിത്തന്നെ
+കാണിക്കുന്നതും പതിവാണ്. മാത്രമല്ല, പ്രസിദ്ധീകരിക്കുന്ന ഏതൊരു വാര്‍ത്തയ്ക്കും (എന്തിനും) നിയമപരമായും
+ധാര്‍മ്മികപരമായും മാദ്ധ്യമസ്ഥാപനങ്ങള്‍ ഉത്തരവാദിയുമാണ് (അവനവന്‍ പ്രസാധകനാവുന്ന ബ്ലോഗുകള്‍ക്കും
+പോര്‍ട്ടലുകള്‍ക്കും ഇവ ബാധകമാണ്).
+
+ന്യൂസുകളിലൂടെ പ്രത്യേക അജണ്ടകള്‍ക്ക് പ്രചരണം കൊടുക്കാന്‍ മാദ്ധ്യമങ്ങള്‍ സ്വീകരിക്കുന്ന എളുപ്പവഴി ഈ
+അതിര്‍വരമ്പുകളെ ഒഴിവാക്കുകയാണ്. പലരും ഒരുപടികൂടി കടന്ന് വാര്‍ത്തകള്‍ തന്നെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്
+വേണമെന്നു വച്ച് വാര്‍ത്തകള്‍ വളച്ചൊടിക്കുന്നവരുടെ കഥകളാണ്.
+
+വിശകലനവും അവലോകനവും പലപ്പോഴും പത്രങ്ങളില്‍ പ്രധാന സ്ഥാനം നേടാറുണ്ട്. പലപ്പോഴും അന്വേഷണാത്മക
+പരമ്പരകള്‍ എഴുതപ്പെടുന്നത് വിശകലനങ്ങളായിട്ടായിരിക്കും. ഇവിടെയാണ് വിവരമുള്ള പത്രപ്രവര്‍ത്തകര്‍ ഇന്ന്
+കുറഞ്ഞുവരികയാണെന്നുള്ളതിന്റെ സൂചനകള്‍ കാണാവുന്നത്. ഗംഭീരമായി ഫീല്‍ഡ് റിപ്പോര്‍ട്ടിങ് ചെയ്യാന്‍
+കഴിവുള്ളവര്‍ പലപ്പോഴും വിശകലനത്തിലും അതിനോടനുബന്ധിച്ച ചില സാമാന്യനിയമങ്ങളിലും അജ്ഞരായിരിക്കും.
+അത് അപൂര്‍ണ്ണവും അപക്വവുമായ നിഗമനങ്ങളിലായിരിക്കും പലപ്പോഴും എത്തിക്കുന്നത്.
+
+വിശകലനത്തിനു വേണ്ട പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ തുടങ്ങി, എറര്‍ മാര്‍ജിന്‍ എന്ന വാക്കുപോലും
+കേള്‍ക്കാത്തവര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ് നടത്തിയാല്‍ വരുന്ന കുറവുകളും, ഏതൊക്കെ പാരാമീറ്ററുകള്‍
+മാറുന്നതുകൊണ്ടാണ് വ്യത്യാസങ്ങള്‍ കാണുന്നതെന്ന കാര്യത്തില്‍ മുന്‍വിധികള്‍ നിഗമനങ്ങളെ ബാധിക്കുന്നതും വരെ
+അപക്വമായ സാമാന്യവത്കരണത്തിന് (immature generalization) കാരണമാകാറുണ്ട്. ഇത്തരം പാതിവെന്ത
+റിപ്പോര്‍ട്ടുകള്‍ അവ കൈവയ്ക്കുന്ന വിഷയങ്ങള്‍ക്കനുസരിച്ച് പലപ്പോഴും സമൂഹത്തില്‍ അകാരണമായ ഭയങ്ങളും
+മുന്‍വിധികളും രൂപപ്പെടുത്താനും കാരണമാകുന്നു.
+
+വിശകലനമെന്നത് വ്യക്തമായ ചട്ടക്കൂടുകളുള്ള ഒരു സങ്കേതമാണെന്നത് മനസ്സിലാക്കാതിരിക്കുകയും, തന്റെ ഫീല്‍ഡ്
+റിപ്പോര്‍ട്ട് വിശകലനത്തെ സഹായിക്കാനുള്ള പല റിസോഴ്സുകളിലൊന്നു മാത്രമാണെന്നു തിരിച്ചറിയാതിരിക്കുകയും
+ചെയ്യുന്നതായിരിക്കണം ഇത്തരം അപകടങ്ങളിലേക്കെത്തിക്കുന്നത്. വസ്തുതാധിഷ്ഠിത റിപ്പോര്‍ട്ടുകളില്‍ നിന്നും
+വ്യക്തമായ അകലം വിശകലനങ്ങള്‍ക്കും അവലോകനങ്ങള്‍ക്കുമുണ്ടെന്ന് തിരിച്ചറിയേണ്ടത് അവശ്യമാണ്. ലൈവായി
+വാര്‍ത്താവതാരകന്‍ ചോദ്യങ്ങളിലൂടെ അവശ്യ ഡാറ്റകള്‍ ശേഖരിച്ചും പ്രധാന പ്രതികരണങ്ങള്‍ പങ്കുവെച്ചും മറ്റും ന്യൂസ്
+റൂമിനുള്ളില്‍ മിനിറ്റുകള്‍ക്കുള്ളില്‍ നിഗമനങ്ങളിലെത്തുന്ന ഇക്കാലത്ത് ഇതു പ്രത്യേകം പ്രസ്താവ്യമാണ്. 'ഇതുവരെ അറിവായ
+വിവരങ്ങള്‍ വച്ച്,' എന്ന് ഡിസ്‌ക്ലൈമര്‍ ചേര്‍ക്കാന്‍ പോലും പലരും മടിക്കാറുണ്ടിന്ന്.‌
+
+ആദ്യം പത്രങ്ങള്‍ ചില സാമ്പ്രദായിക നിയമങ്ങള്‍ ഒഴിവാക്കിക്കൊണ്ട് സമൂഹമനസ്സില്‍ അജണ്ടകള്‍ ഒളിച്ചുകടത്തുന്ന
+ഗീബല്‍സിയന്‍ (ഹിറ്റ്ലറുടെ പ്രചാരണമന്ത്രിയായിരുന്ന ഗീബല്‍സാണ് ഈ രീതി വളരെ ഫലപ്രദമായി പരീക്ഷിച്ചത്)
+രീതിയെക്കുറിച്ചും രണ്ടാമത് വിശകലനമെന്ന ചാരുകസേല പ്രവര്‍ത്തനം, ഫീല്‍ഡ് റിപ്പോര്‍ട്ടിങ്ങിനു കൊടുക്കുന്ന
+അമിതപ്രാധാന്യത്തില്‍ വശത്തേക്കൊതുങ്ങിപ്പോകുകയും അതുവഴി പല അപകടകരമായ സാമാന്യവത്കരണങ്ങളും
+നിഗമനങ്ങളായി തെളിവോടെ അച്ചടിമഷിപുരളുകയും ചെയ്യുന്നതിനെക്കുറച്ചുമാണ് പറഞ്ഞത്. ഇനി പറയാന്‍ പോകുന്നത്,
+വായനക്കാരെന്തുവായിക്കണമെന്നു തീരുമാനിക്കുന്ന എഡിറ്റോറിയല്‍ ബോര്‍ഡിന്റെ നീലപ്പെന്‍സിലുകളുടെ
+(കടപ്പാട്: തിരുത്ത്, എം.എസ്.മാധവന്‍) പക്ഷഭേദത്തെപ്പറ്റിയാണ്.
+
+ഏതുതരം വാര്‍ത്തകള്‍ തിരസ്കരിക്കണമെന്നതിലോ അച്ചടിമഷിപുരളണമെന്നതിലോ പത്രത്തിന് നയങ്ങളും
+കാഴ്ചപ്പാടുകളും കാണും. ഒരേ വിഷയത്തില്‍ ചില പക്ഷങ്ങളുടെ വാദങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതും
+സാധാരണം മാത്രമാണ്. പ്രതിപക്ഷസ്വരങ്ങള്‍ വേറെ വല്ലവരും കേള്‍പ്പിച്ചോളും. എന്നാല്‍, അച്ചടിമഷിപുരളുന്ന
+വാര്‍ത്തകള്‍ ഏതുവിധമായിക്കോട്ടെ കുറ്റമറ്റതായിരിക്കണമെന്നത് സാമാന്യനിയമം മാത്രമാണ്. പ്രത്യേകിച്ചും
+പത്രങ്ങളുടെ തന്നെ ഭാഷയില്‍ അവരുടെ വായനക്കാരില്‍ പലരും ഈ വിഷയങ്ങളില്‍
+അഗാധപാണ്ഡിത്യമില്ലാത്തവരോ, പത്രം പറഞ്ഞതുകൊണ്ട് ഇത് ശരിയായിരിക്കുമെന്നു കരുതുന്നവരുമായതുകൊണ്ട്.
+
+ഇത്തരത്തില്‍ ഇന്ത്യന്‍ മാദ്ധ്യമങ്ങളില്‍ എഡിറ്റര്‍മാരുടെ കസേരകളിലിരിക്കുന്നവര്‍ തങ്ങളുടെ ജോലി കൃത്യമായി
+ചെയ്യാത്തതുകാരണം പല വാര്‍ത്തകളും വാര്‍ത്തകളുടെ തലം വിട്ട് മാജിക്കല്‍ റിയലിസത്തിന്റെ തലത്തിലെത്താറുണ്ട്.
+ടെക്നോളജി സംബന്ധമായ വാര്‍ത്തകളും വിലയിരുത്തലുകളുമാണ് ഇവയില്‍ പ്രധാനം. പലപ്പോഴും കൌതുകവാര്‍ത്തകളും
+ചില സ്പോര്‍ട്സ് വാര്‍ത്തകളും ഇത്തരത്തിലാവാറുണ്ട്. ഇതില്‍ രസകരമായ കാര്യം, പലപ്പോഴും
+സംഭവിക്കുന്നതെന്തെന്നാല്‍ ഈ പ്രോഡക്റ്റ് അവതരിപ്പിച്ചപ്പോഴോ അല്ലെങ്കില്‍ അതിന്റെ അവലോകനത്തിനായി
+റിപ്പോര്‍ട്ടര്‍മാര്‍ സമീപിച്ചപ്പോഴോ കമ്പനികള്‍ ഊന്നല്‍ കൊടുത്ത കാര്യങ്ങള്‍ക്കു പകരം മറ്റുപലതുമായിരിക്കും
+റിപ്പോര്‍ട്ടര്‍മാര്‍ മനസ്സിലാക്കുന്നത്.
+
+നേരിട്ടുകണ്ട് മനസ്സിലാക്കിയ ഒരനുഭവം പറയട്ടെ. NVIDIA Tesla എന്ന പേരില്‍ CUDA അടിസ്ഥാനമാക്കി ഒരു
+സൂപ്പര്‍ കമ്പ്യൂട്ടിങ് കഴിവുകളുള്ള പ്ലാറ്റ്ഫോം വികസിപ്പിച്ചിരുന്നു. NVIDIA സി.ഇ.ഓ.യും സ്ഥാപകനുമായ ജെന്‍ സുന്‍
+ഹ്യയാങ് 2008 നവംബറില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ IIIT, Hyderabadല്‍ വച്ചാണ് അത് (ഇന്ത്യയില്‍)
+അവതരിപ്പിച്ചത്. ഈ ഡിഗ്ഗ്
+ലിങ്ക്\footnote{\url{http://digg.com/news/story/NDTV_kills_nvidia_tesla_with_stupid_reporting}}
+കണ്ടാല്‍ മനസ്സിലാവും എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടര്‍ ഇക്കാര്യം
+മനസ്സിലാക്കിയതെങ്ങനെയാണെന്ന്. അതിനു താഴെ കമന്റുകളില്‍ ഹിന്ദുവിന്റെ കവറേജും കൊടുത്തിട്ടുണ്ട്.
+
+വസ്തുതാപരമായ പിഴവുകള്‍മുതല്‍, ടെക്നോളജി റിപ്പോര്‍ട്ട് ചെയ്യുന്ന നമ്മുടെ മലയാളം പത്രങ്ങളിലെ യുവരക്തം
+പിന്തുടരുന്ന "പാതിവെന്ത മനസ്സിലാക്കലുകളെ പഞ്ചസാരപൊതിഞ്ഞ് അവതരിപ്പിക്കുന്ന" പരിപാടിയും കൂടിയായപ്പോള്‍
+ചുക്ക്, ചുണ്ണാമ്പിനുമപ്പുറം വേറെയെന്തൊക്കെയോ ആയി. റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന കൊച്ചിനു NVIDIA CEOയുടെ
+അമേരിക്കന്‍ ഉച്ചാരണം മനസ്സിലാകാഞ്ഞതോ, വിഷയപരിജ്ഞാനം കമ്മിയായതോ, എഴുതിയെടുത്തത് പിന്നെ
+വായിച്ചപ്പോള്‍ തലതിരിഞ്ഞുപോയതോ ഒക്കെയാകാം. എങ്കിലും മിനിമം NVIDIAയുടെ വെബ്സൈറ്റില്‍ പോയി Tesla
+എന്ന പ്രോഡക്റ്റിനു കീഴില്‍ എഴുതിയതൊക്കെത്തന്നെയാണോ തന്റെ റിപ്പോര്‍ട്ടറും എഴുതിയത് എന്ന് നോക്കാനെങ്കിലും
+തോന്നുന്ന ഒരു എഡിറ്റര്‍ NDTVയുടെ ടെക്നോളജി ഡെസ്കില്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്രമാത്രം
+നാണക്കേടുണ്ടാകില്ലായിരുന്നു. അതിനുശേഷവും മുന്‍പും ഞാന്‍ NDTVയുടെ ടെക്നോളജി വാര്‍ത്തകളൊന്നും വായിക്കാറില്ല,
+ആ വാര്‍ത്ത ഇപ്പോഴും ആ തെറ്റുകളോടെല്ലാം കൂടി അവിടെത്തന്നെ കിടക്കുന്നതുകൊണ്ട്, അവരുടെ നയങ്ങളൊന്നും
+മാറിയിട്ടില്ലെന്നു കരുതുന്നു.
+
+ഈ രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ പലപ്പോഴും അന്താരാഷ്ട്രതലത്തില്‍ നമുക്ക് മാനക്കേടുമാത്രമാണുണ്ടാക്കാറ്. ഇന്ത്യയിലെ
+റിപ്പോര്‍ട്ടര്‍മാരുടെ അത്യുത്സാഹം കാരണം, പത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന തദ്ദേശപരമായി വികസിപ്പിച്ച നൂതന
+വിദ്യകളെ മൂന്നുപ്രാവശ്യം ഇരുത്തിവായിക്കുകയും നാലാളോടു ചോദിച്ചു ഉറപ്പുവരുത്തിയും മാത്രമേ വിശ്വസിക്കാവൂ
+എന്നനിലയാണ്. ഇത്തരത്തില്‍ ചുക്കും ചുണ്ണാമ്പും തിരിച്ചറിയാത്ത റിപ്പോര്‍ട്ടുകള്‍ പത്ര/ടെലിവിഷന്‍ മുന്‍നിരക്കാരുടെ
+പോര്‍ട്ടലുകളില്‍ മാത്രമല്ല, താരമേന്യ പുതിയ ന്യൂസ് പോര്‍ട്ടലുകളിലും കാണാറുണ്ട്. പക്ഷേ അവരുടെ ഒരു ഗുണം, തെറ്റ്
+ചൂണ്ടിക്കാണിച്ചു കൊടുത്താല്‍ ക്ഷമ ചോദിക്കാനും തിരുത്താനും തയ്യാറാകുമെന്നതാണ്. NDTVയെ ഇവിടെയൊരു
+സാമ്പിളായി മാത്രം കാണിച്ചതാണ്. ഇത്തരം തലതിരിഞ്ഞ റിപ്പോര്‍ട്ടിങ് എല്ലാ ഇന്ത്യന്‍ മാദ്ധ്യമങ്ങളിലും ഏതാണ്ട് ഒരേ
+അളവില്‍ത്തന്നെ കണ്ടിട്ടുണ്ട്.
+
+ഈ പ്രശ്നങ്ങളൊക്കെ ശക്തമായ, അല്ലെങ്കില്‍ ലോജിക്കലായി ചിന്തിക്കുകയെങ്കിലും ചെയ്യുന്ന ഒരു എഡിറ്റോറിയല്‍
+സംഘവും റിപ്പോര്‍ട്ടര്‍മാരുമില്ലാത്തതിന്റേതാണെങ്കില്‍, തീര്‍ത്തും വ്യത്യസ്തമായ പൂര്‍ണ്ണ അവഗണനയുടെ കണക്കുകളും
+പലപ്പോഴും പത്രങ്ങളില്‍ കാണാറുണ്ട്. നിരുത്തവാദപരമായ കാറോട്ടമത്സരങ്ങളുടെ റിപ്പോര്‍ട്ടിങ് ഒരുദാഹരണം. അതു
+ചൂണ്ടിക്കാണിച്ചാല്‍ പലപ്പോഴും കാരണങ്ങളായി പറയുന്നത്, വേണ്ടത്ര വായനക്കാരില്ലാത്തതുകൊണ്ടാണെന്നാണ്
+(ഈയടുത്ത്, അമൃതയിലോ മറ്റോ ഒരു വാരാന്ത്യ സ്പോര്‍ട്സ് റൌണ്ടപ്പിലോ മറ്റോ തരക്കേടില്ലാതെ ഗ്രാന്‍പ്രീകള്‍
+റിപ്പോര്‍ട്ട് ചെയ്തുകണ്ടു).
+
+എല്ലാ പ്രമുഖ മലയാളം പത്രങ്ങളിലും നല്ല വാഹനറിവ്യൂകളും, അനുബന്ധവാര്‍ത്തകളും കാണാം. മാത്രമല്ല, വളരെക്കുറച്ചു
+തെറ്റുകള്‍ മാത്രമേ, ധാരാളം സാങ്കേതിക വിവരങ്ങളെ പരാമര്‍ശിച്ചുകൊണ്ടെഴുതുന്ന ഈ റിപ്പോര്‍ട്ടുകളില്‍ കാണാറുള്ളു.
+വിവരമുള്ള റിപ്പോര്‍ട്ടര്‍മാരുടേയും എഡിറ്റര്‍മാരുടേയും സാന്നിധ്യമായിരിക്കാം കാരണം. ഇത്രയും നല്ല റിപ്പോര്‍ട്ടുകള്‍
+പ്രസിദ്ധീകരിക്കാനാവുന്നുണ്ടെങ്കില്‍ അവര്‍ക്ക് സാധാരണഗതിയില്‍ തെറ്റുകളില്ലാതെ റേസ് റിപ്പോര്‍ട്ടുകളും എഴുതാന്‍
+കഴിയേണ്ടതാണ് (തീര്‍ച്ചയായും വസ്തുതാപരമായ പിഴവുകളെ ഒഴിവാക്കാനാവും). സ്പോര്‍ട്സ് സെക്ഷനിലെ ന്യൂസ് എന്ന
+നിലയില്‍ കൈകാര്യം ചെയ്യാന്‍ നില്‍ക്കാതെ, ഇത്തരം ന്യൂസുകളില്‍ ഇന്റര്‍നെറ്റിന്റേയോ, പത്രത്തില്‍ത്തന്നെയുള്ള
+ഓട്ടോമോട്ടീവ് സെക്ഷന്റേയോ സഹായം വെരിഫിക്കേഷനു വേണ്ടിയെങ്കിലും ഉപയോഗിച്ചാല്‍ത്തന്നെ, പിഴവുകള്‍
+ഒഴിവാക്കാനാവും.
+
+ഇത്തരം കാര്യങ്ങള്‍ പത്രപ്രവര്‍ത്തനം ബിരുദ/ഡിപ്ലോമ കോഴ്സുകളായി പഠിപ്പിക്കുന്നവര്‍ അവരുടെ സിലബസ്സില്‍
+ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. ഇല്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍ കൂടി വാര്‍ത്തകള്‍ എഴുതാനും തിരുത്താനും
+പഠിപ്പിക്കുന്ന കൂട്ടത്തില്‍ പഠിപ്പിച്ചാല്‍ നന്നായിരിക്കും. കാണാപ്പാഠം പഠിച്ച് പരീക്ഷ പാസായി പത്രപ്രവര്‍ത്തകരാകുന്നവര്‍
+തങ്ങള്‍ക്ക് അജ്ഞാതമായ വിഷയങ്ങളില്‍ ചെറിയൊരു പഠനമെങ്കിലും കൂടാതെ ആധികാരിക റിപ്പോര്‍ട്ടുകള്‍
+എഴുതിവിടുന്നത് കുറയാനും, ഏതു വിഷയവും എഡിറ്റ് ചെയ്യുന്നതില്‍ ഡെസ്ക് ജോലിക്കാര്‍ കൂടുതല്‍ ശ്രദ്ധവയ്ക്കുന്നതിനും
+ഇത്തരം കുറിപ്പുകളെങ്കിലും സഹായകമാവുമെന്നു കരുതുന്നു.
+
+വസ്തുതാപരമായ ഒരു പിഴവ്, ശക്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന റിപ്പോര്‍ട്ടിന്റെ മുഴുവന്‍ 'ഇന്റഗ്രിറ്റി'യേയും
+സംശയത്തിന്റെ നിഴലിലാക്കുമെന്നുള്ള മനസ്സിലാക്കലെങ്കിലും ഉണ്ടെങ്കില്‍ പകുതി കാര്യങ്ങള്‍ ശരിയാവുമെന്നു തോന്നുന്നു.
+മികച്ച പത്രപ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് നേടുന്നവര്‍ക്കുപോലും പത്രപ്രവര്‍ത്തനത്തിന് മികച്ച ഭാഷയുടെയും
+ഘടനയുടെയുമപ്പുറത്ത്, വേറെയും തലങ്ങളുണ്ടെന്നുള്ള തിരിച്ചറിവില്ലെന്നതിന് അത്ര പഴയതല്ലാത്ത ചില
+പത്രവാര്‍ത്തകള്‍ സാക്ഷികളാണ്.
(5 August 2010)\footnote{http://malayal.am/വാര്‍ത്ത/മീഡിയ-സ്കാന്‍/7249/അപ്രത്യക്ഷമാകുന്ന-എഡിറ്റോറിയല്‍-ഡെസ്ക്}
diff --git a/evaluatingfosscontributions.tex b/evaluatingfosscontributions.tex
index 1417ec7..9d6e84a 100644
--- a/evaluatingfosscontributions.tex
+++ b/evaluatingfosscontributions.tex
@@ -1,6 +1,6 @@
\secstar{Evaluating FOSS Contributions}
\vskip 2pt
-{\engtext
+\begin{english}
Counting FOSS contributions for research grants actually threw open
a new area of investigation as such, I guess. It is about evaluation of the novelty
factor of contribution to FOSS project. As we know, in any field of research,
@@ -99,5 +99,5 @@ use SILPA as one of the sample projects). Then present this to the world as a me
to count novelty in collaborative projects without using the normal way of
status of publication (all FOSS projects maintained by universities or research
organizations cite their publications to show novelty).
-}
+\end{english}
\newpage
diff --git a/f1-India.tex b/f1-India.tex
index 04ce8a8..0a3dc0f 100644
--- a/f1-India.tex
+++ b/f1-India.tex
@@ -1,66 +1,66 @@
\secstar{ഫോര്‍മുല വണ്‍ ഇന്ത്യയിലെത്തുമ്പോള്‍}
\vskip 2pt
-ഫോര്‍­മുല വണ്‍ 2010 സീ­സണ്‍ അവ­സാ­നി­ച്ചി­ട്ടേ­താ­ണ്ടു് രണ്ടു­മാ­സം തി­ക­യു­ന്നു. ­ഫോര്‍­മുല വണ്‍ സര്‍­ക്യൂ­ട്ടു്
-ക്രി­സ്മ­സ് അവ­ധി­ക്കു ശേ­ഷം വീ­ണ്ടും സജീ­വ­മാ­യി­ത്തു­ട­ങ്ങി. മുന്‍­നിര ടീ­മു­ക­ളൊ­ക്കെ അവ­രു­ടെ ഡ്രൈ­വര്‍­മാ­രെ
-നി­ല­നിര്‍­ത്തി­യ­പ്പോള്‍ മധ്യ­നി­ര, വാ­ല­റ്റ­ടീ­മു­ക­ളില്‍ ധാ­രാ­ളം അഴി­ച്ചു­പ­ണി­കള്‍ നട­ക്കു­ന്നു. പല ടീ­മു­ക­ളും ഡ്രൈ­വര്‍­മാ­രെ
-പ്ര­ഖ്യാ­പി­ച്ചു കഴി­ഞ്ഞു. ഈ മാ­സം കൂ­ടു­തല്‍ പ്ര­ഖ്യാ­പ­ന­ങ്ങ­ളു­ണ്ടാ­കു­മെ­ന്നു പ്ര­തീ­ക്ഷി­ക്ക­പ്പെ­ടു­ന്നു.
+ഫോര്‍മുല വണ്‍ 2010 സീസണ്‍ അവസാനിച്ചിട്ടേതാണ്ടു് രണ്ടുമാസം തികയുന്നു. ഫോര്‍മുല വണ്‍ സര്‍ക്യൂട്ടു്
+ക്രിസ്മസ് അവധിക്കു ശേഷം വീണ്ടും സജീവമായിത്തുടങ്ങി. മുന്‍നിര ടീമുകളൊക്കെ അവരുടെ ഡ്രൈവര്‍മാരെ
+നിലനിര്‍ത്തിയപ്പോള്‍ മധ്യനിര, വാലറ്റടീമുകളില്‍ ധാരാളം അഴിച്ചുപണികള്‍ നടക്കുന്നു. പല ടീമുകളും ഡ്രൈവര്‍മാരെ
+പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ മാസം കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
-­ജ­നു­വ­രി രണ്ടാം വാ­ര­ത്തോ­ടെ ടീ­മു­കള്‍ പു­തിയ കാ­റു­കള്‍ ഇറ­ക്കി­ത്തു­ട­ങ്ങും. ഫോ­ഴ്സ് ഇന്ത്യ സ്പെ­യി­നില്‍ നട­ക്കു­ന്ന
-ടെ­സ്റ്റി­ങ്ങില്‍ പഴയ കാ­റാ­യി­രി­ക്കും ഉപ­യോ­ഗി­ക്കുക എന്നു പ്ര­ഖ്യാ­പി­ച്ചു കഴി­ഞ്ഞു. ഫെ­റാ­രി ജനു­വ­രി അവ­സാ­നം 2011
-സീ­സ­ണി­ലേ­ക്കു­ള്ള കാര്‍ പു­റ­ത്തി­റ­ക്കു­മെ­ന്നു പ്ര­ഖ്യാ­പി­ച്ചി­ട്ടു­ണ്ടു്. വലന്‍­സി­യ­യില്‍ ഫെ­ബ്രു­വ­രി ഒന്നു മു­തല്‍ മൂ­ന്നു വരെ
-നട­ക്കു­ന്ന ടെ­സ്റ്റി­ങ്ങി­ലാ­യി­രി­ക്കും മി­ക്ക കാ­റു­ക­ളു­ടേ­യും അര­ങ്ങേ­റ്റം. എന്നാല്‍ ഫോ­ഴ്സ് ഇന്ത്യ­യും, കഴി­ഞ്ഞ വര്‍­ഷം
-റെ­ഡ്ബു­ള്ളി­ന്റെ നയം പി­ന്തു­ട­രാന്‍ താല്‍­പ്പ­ര്യ­മു­ള്ള മറ്റു­ള്ള­വ­രും ഒരാ­ഴ്ച­യ്ക്കു ശേ­ഷം ജെ­റെ­സ്സില്‍ നട­ക്കു­ന്ന
-ടെ­സ്റ്റി­ങ്ങി­ലാ­യി­രി­ക്കും കാര്‍ പു­റ­ത്തി­റ­ക്കാന്‍ സാ­ധ്യ­ത. ഇതു സാ­ധാ­രാണ കാ­റി­ന്റെ എയ്റോ­ഡൈ­നാ­മി­ക് കഴി­വു­കള്‍
-മി­ക­ച്ച­താ­ക്കാ­നാ­ണു് ഉപ­യോ­ഗി­ക്കാ­റു്. കഴി­ഞ്ഞ വര്‍­ഷം ഹി­സ്പാ­നി­ക് റേ­സി­ങ് ചെ­യ്ത­തു പോ­ലെ റേ­സ് ഡെ­ബ്യൂ ആരും
-ചെ­യ്യി­ല്ലെ­ന്നു കരു­താം­.
+ജനുവരി രണ്ടാം വാരത്തോടെ ടീമുകള്‍ പുതിയ കാറുകള്‍ ഇറക്കിത്തുടങ്ങും. ഫോഴ്സ് ഇന്ത്യ സ്പെയിനില്‍ നടക്കുന്ന
+ടെസ്റ്റിങ്ങില്‍ പഴയ കാറായിരിക്കും ഉപയോഗിക്കുക എന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. ഫെറാരി ജനുവരി അവസാനം 2011
+സീസണിലേക്കുള്ള കാര്‍ പുറത്തിറക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ടു്. വലന്‍സിയയില്‍ ഫെബ്രുവരി ഒന്നു മുതല്‍ മൂന്നു വരെ
+നടക്കുന്ന ടെസ്റ്റിങ്ങിലായിരിക്കും മിക്ക കാറുകളുടേയും അരങ്ങേറ്റം. എന്നാല്‍ ഫോഴ്സ് ഇന്ത്യയും, കഴിഞ്ഞ വര്‍ഷം
+റെഡ്ബുള്ളിന്റെ നയം പിന്തുടരാന്‍ താല്‍പ്പര്യമുള്ള മറ്റുള്ളവരും ഒരാഴ്ചയ്ക്കു ശേഷം ജെറെസ്സില്‍ നടക്കുന്ന
+ടെസ്റ്റിങ്ങിലായിരിക്കും കാര്‍ പുറത്തിറക്കാന്‍ സാധ്യത. ഇതു സാധാരാണ കാറിന്റെ എയ്റോഡൈനാമിക് കഴിവുകള്‍
+മികച്ചതാക്കാനാണു് ഉപയോഗിക്കാറു്. കഴിഞ്ഞ വര്‍ഷം ഹിസ്പാനിക് റേസിങ് ചെയ്തതു പോലെ റേസ് ഡെബ്യൂ ആരും
+ചെയ്യില്ലെന്നു കരുതാം.
-­ക­ഴി­ഞ്ഞ വര്‍­ഷ­ത്തെ അപേ­ക്ഷി­ച്ച് ടീ­മു­ക­ളു­ടെ എണ്ണ­ത്തി­ലൊ­ന്നും വ്യ­ത്യാ­സ­മു­ണ്ടാ­യി­ട്ടി­ല്ല. റേ­സു­ക­ളു­ടെ എണ്ണം 20
-ആയി വര്‍­ദ്ധി­ച്ചു. ഒക്റ്റോ­ബര്‍ അവ­സാ­നം നോ­യി­ഡ­യി­ലെ ട്രാ­ക്കില്‍ നട­ക്കു­ന്ന ഇന്ത്യന്‍ ഗ്രാന്‍­പ്രി­യാ­ണു് പു­തു­താ­യി
-കല­ണ്ട­റില്‍ ഇടം പി­ടി­ച്ച­തു്. ആദ്യ­റേ­സ് ബഹ്റൈ­നി­ലെ സാ­ക്കി­റില്‍ മാര്‍­ച്ച് 11, 12, 13 തി­യ്യ­തി­ക­ളി­ലാ­ണെ­ങ്കില്‍
-സീ­സണ്‍ ഫി­നാ­ലെ സാ­വോ­പോ­ളോ­യില്‍ നവം­ബര്‍ 25, 26, 27 തി­യ്യ­തി­ക­ളി­ലാ­ണു്. എട്ടു­റേ­സു­കള്‍ ഏഷ്യ­യി­ലും
-ഒന്‍­പ­തെ­ണ്ണം യൂ­റോ­പ്പി­ലു­മാ­ണു്. ചൈ­നീ­സു് റേ­സി­നു ശേ­ഷം തുര്‍­ക്കി­യില്‍ തു­ട­ങ്ങു­ന്ന യൂ­റോ­പ്യന്‍­പാ­ദം, ഇട­യ്ക്കൊ­രു
-വേ­ന­ല­വ­ധി­യോ­ടു­കൂ­ടി ആവ­സാ­നി­ക്കു­ന്ന­തു് സെ­പ്റ്റ­മ്പര്‍ 9, 10, 11 തി­യ്യ­തി­ക­ളില്‍ നട­ക്കു­ന്ന ഇറ്റാ­ലി­യന്‍
-റേ­സോ­ടു­കൂ­ടി­യാ­ണു്. ഇതി­നി­ട­യ്ക്കു് കനേ­ഡിന്‍ ഗ്രാന്‍­പ്രീ മാ­ത്ര­മാ­ണു് യൂ­റോ­പ്പി­നു പു­റ­ത്തു­ള്ള­തു്. പി­ന്നീ­ടു് ഏഷ്യ­യില്‍
-തി­രി­ച്ചെ­ത്തു­ന്ന സീ­സണ്‍, ഫി­നാ­ലെ­യ്ക്കാ­യി ബ്ര­സീ­ലി­ലേ­ക്കു പോ­കും­.
+കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ടീമുകളുടെ എണ്ണത്തിലൊന്നും വ്യത്യാസമുണ്ടായിട്ടില്ല. റേസുകളുടെ എണ്ണം 20
+ആയി വര്‍ദ്ധിച്ചു. ഒക്റ്റോബര്‍ അവസാനം നോയിഡയിലെ ട്രാക്കില്‍ നടക്കുന്ന ഇന്ത്യന്‍ ഗ്രാന്‍പ്രിയാണു് പുതുതായി
+കലണ്ടറില്‍ ഇടം പിടിച്ചതു്. ആദ്യറേസ് ബഹ്റൈനിലെ സാക്കിറില്‍ മാര്‍ച്ച് 11, 12, 13 തിയ്യതികളിലാണെങ്കില്‍
+സീസണ്‍ ഫിനാലെ സാവോപോളോയില്‍ നവംബര്‍ 25, 26, 27 തിയ്യതികളിലാണു്. എട്ടുറേസുകള്‍ ഏഷ്യയിലും
+ഒന്‍പതെണ്ണം യൂറോപ്പിലുമാണു്. ചൈനീസു് റേസിനു ശേഷം തുര്‍ക്കിയില്‍ തുടങ്ങുന്ന യൂറോപ്യന്‍പാദം, ഇടയ്ക്കൊരു
+വേനലവധിയോടുകൂടി ആവസാനിക്കുന്നതു് സെപ്റ്റമ്പര്‍ 9, 10, 11 തിയ്യതികളില്‍ നടക്കുന്ന ഇറ്റാലിയന്‍
+റേസോടുകൂടിയാണു്. ഇതിനിടയ്ക്കു് കനേഡിന്‍ ഗ്രാന്‍പ്രീ മാത്രമാണു് യൂറോപ്പിനു പുറത്തുള്ളതു്. പിന്നീടു് ഏഷ്യയില്‍
+തിരിച്ചെത്തുന്ന സീസണ്‍, ഫിനാലെയ്ക്കായി ബ്രസീലിലേക്കു പോകും.
-­റെ­ഡ്ബു­ള്ളും മക്‌­ലാ­ര­നും ഫെ­റാ­രി­യും മെ­ഴ്സി­ഡ­സും തങ്ങ­ളു­ടെ ഡ്രൈ­വര്‍­മാ­രെ നി­ല­നിര്‍­ത്തി­യ­പ്പോള്‍ വി­ല്യം­സ്
-ബാ­രി­ക്കെ­ല്ലോ­വി­നെ നി­ല­നിര്‍­ത്തു­ക­യും ഹള്‍­ക്കന്‍­ബര്‍­ഗ്ഗി­നെ കൈ­വി­ടു­ക­യും ചെ­യ്തു. റെ­നോ­യും ലോ­ട്ട­സും അവ­രു­ടെ
-ഡ്രൈ­വര്‍­മാ­രെ നി­ല­നിര്‍­ത്തി­യി­ട്ടു­ണ്ടു്. ലൂ­കാ­സ് ഡി ഗ്രാ­സ്സി­ക്കു­പ­ക­രം വിര്‍­ജിന്‍ ജെ­റോം ഡി അമ്പ്രോ­സ്സി­യോ­യെ ടി­മോ
-ഗ്ലോ­ക്കി­ന്റെ കൂ­ട്ടാ­ളി­യാ­ക്കി. വി­ല്യം­സില്‍ ബാ­രി­ക്കെ­ല്ലോ­വി­നു കൂ­ട്ടാ­വു­ന്ന­തു് വെ­നു­സ്വേ­ല­ക്കാ­രന്‍ പാ­സ്റ്റര്‍
-മാല്‍­ഡൊ­ണാ­ഡോ ആണു്.
+റെഡ്ബുള്ളും മക്‌ലാരനും ഫെറാരിയും മെഴ്സിഡസും തങ്ങളുടെ ഡ്രൈവര്‍മാരെ നിലനിര്‍ത്തിയപ്പോള്‍ വില്യംസ്
+ബാരിക്കെല്ലോവിനെ നിലനിര്‍ത്തുകയും ഹള്‍ക്കന്‍ബര്‍ഗ്ഗിനെ കൈവിടുകയും ചെയ്തു. റെനോയും ലോട്ടസും അവരുടെ
+ഡ്രൈവര്‍മാരെ നിലനിര്‍ത്തിയിട്ടുണ്ടു്. ലൂകാസ് ഡി ഗ്രാസ്സിക്കുപകരം വിര്‍ജിന്‍ ജെറോം ഡി അമ്പ്രോസ്സിയോയെ ടിമോ
+ഗ്ലോക്കിന്റെ കൂട്ടാളിയാക്കി. വില്യംസില്‍ ബാരിക്കെല്ലോവിനു കൂട്ടാവുന്നതു് വെനുസ്വേലക്കാരന്‍ പാസ്റ്റര്‍
+മാല്‍ഡൊണാഡോ ആണു്.
-­ഹി­സ്പാ­നി­ക് റേ­സി­ങ്ങി­നു വേ­ണ്ടി ഇന്ത്യന്‍ ഡ്രൈ­വര്‍ നരേന്‍ കാര്‍­ത്തി­കേ­യന്‍ ഒരി­ക്കല്‍­ക്കൂ­ടി ട്രാ­ക്കി­ലി­റ­ങ്ങും. ആരാ­ണു
-കാര്‍­ത്തി­കേ­യ­നു കൂ­ട്ടാ­വു­ക­യെ­ന്ന­തു ഇതു­വ­രെ ഉറ­പ്പാ­യി­ട്ടി­ല്ലെ­ങ്കി­ലും സെ­ന്ന­യാ­യി­രി­ക്കി­ല്ലെ­ന്നു ടീം വ്യ­ക്ത­മാ­ക്കി­ക്ക­ഴി­ഞ്ഞു.
-കൊ­ബി­യാ­ഷി­ക്കു കൂ­ട്ടാ­യി ഹെ­ഡ്ഫീല്‍­ഡി­നു പക­രം സെര്‍­ജി­യോ പെ­ര­സ് സൌ­ബ­റില്‍ സ്ഥാ­ന­മു­റ­പ്പാ­ക്കി. ടോ­റോ
- റോ­സോ­യും ഫോ­ഴ്സ്ഇ­ന്ത്യ­യും ലൈ­ന­പ്പ് ഇനി­യും പ്ര­ഖ്യാ­പി­ച്ചി­ട്ടി­ല്ല. ബ്യു­യ­മി­യും അല്‍­ഗ്യു­സു­രി­യും ടോ­റോ റോ­സോ­യില്‍
-തു­ട­രാന്‍ സാ­ധ്യ­ത­യു­ണ്ടെ­ന്നാ­ണ­റി­യു­ന്ന­തു്.
+ഹിസ്പാനിക് റേസിങ്ങിനു വേണ്ടി ഇന്ത്യന്‍ ഡ്രൈവര്‍ നരേന്‍ കാര്‍ത്തികേയന്‍ ഒരിക്കല്‍ക്കൂടി ട്രാക്കിലിറങ്ങും. ആരാണു
+കാര്‍ത്തികേയനു കൂട്ടാവുകയെന്നതു ഇതുവരെ ഉറപ്പായിട്ടില്ലെങ്കിലും സെന്നയായിരിക്കില്ലെന്നു ടീം വ്യക്തമാക്കിക്കഴിഞ്ഞു.
+കൊബിയാഷിക്കു കൂട്ടായി ഹെഡ്ഫീല്‍ഡിനു പകരം സെര്‍ജിയോ പെരസ് സൌബറില്‍ സ്ഥാനമുറപ്പാക്കി. ടോറോ
+ റോസോയും ഫോഴ്സ്ഇന്ത്യയും ലൈനപ്പ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ബ്യുയമിയും അല്‍ഗ്യുസുരിയും ടോറോ റോസോയില്‍
+തുടരാന്‍ സാധ്യതയുണ്ടെന്നാണറിയുന്നതു്.
-­ബ്രി­ഡ്ജ്സ്റ്റോണ്‍ പിന്‍­വാ­ങ്ങി­യ­തി­നെ­ത്തു­ടര്‍­ന്നു് റേ­സി­ലെ ഏക ടയര്‍ സപ്ല­യ­റാ­യി പി­റേ­ലി വീ­ണ്ടും രം­ഗ­ത്തു­വ­രും. 20
-കൊ­ല്ല­ത്തി­നു ശേ­ഷ­മാ­ണു് പി­റേ­ലി ഫോര്‍­മുല വണ്ണില്‍ തി­രി­ച്ചെ­ത്തു­ന്ന­തു്. വരു­ന്ന മൂ­ന്നു വര്‍­ഷ­ത്തേ­ക്കാ­ണു കരാര്‍. ഓരോ
-റേ­സ് വാ­രാ­ന്ത്യ­ത്തി­നും അനു­വ­ദി­ച്ചി­രു­ന്ന ടയര്‍ സെ­റ്റു­ക­ളു­ടെ എണ്ണം പതി­നാ­ലില്‍ നി­ന്നും പതി­നൊ­ന്നാ­യി­ക്കു­റ­ച്ചി­ട്ടു­ണ്ടു്.
-അതു­പോ­ലെ ടയര്‍ റി­ട്ടേണ്‍ പോ­ളി­സി­യി­ലും മാ­റ്റ­ങ്ങ­ളു­ണ്ടു്. അതു­പോ­ലെ ഡ്രൈ­റേ­സില്‍ ഓപ്ഷ­നും പ്രൈ­മും
-ഉപ­യോ­ഗി­ച്ചി­ല്ലെ­ങ്കില്‍ മു­പ്പ­തു സെ­ക്ക­ന്റ് പെ­നാല്‍­ട്ടി­യു­ണ്ടു്. ഗി­യര്‍­ബോ­ക്സു­കള്‍ നാ­ലി­നു പക­രം അഞ്ചു റേ­സു­ക­ളില്‍
-ഉപ­യോ­ഗി­ക്ക­ണ­മെ­ന്നും നി­യ­മ­മു­ണ്ടു്.
+ബ്രിഡ്ജ്സ്റ്റോണ്‍ പിന്‍വാങ്ങിയതിനെത്തുടര്‍ന്നു് റേസിലെ ഏക ടയര്‍ സപ്ലയറായി പിറേലി വീണ്ടും രംഗത്തുവരും. 20
+കൊല്ലത്തിനു ശേഷമാണു് പിറേലി ഫോര്‍മുല വണ്ണില്‍ തിരിച്ചെത്തുന്നതു്. വരുന്ന മൂന്നു വര്‍ഷത്തേക്കാണു കരാര്‍. ഓരോ
+റേസ് വാരാന്ത്യത്തിനും അനുവദിച്ചിരുന്ന ടയര്‍ സെറ്റുകളുടെ എണ്ണം പതിനാലില്‍ നിന്നും പതിനൊന്നായിക്കുറച്ചിട്ടുണ്ടു്.
+അതുപോലെ ടയര്‍ റിട്ടേണ്‍ പോളിസിയിലും മാറ്റങ്ങളുണ്ടു്. അതുപോലെ ഡ്രൈറേസില്‍ ഓപ്ഷനും പ്രൈമും
+ഉപയോഗിച്ചില്ലെങ്കില്‍ മുപ്പതു സെക്കന്റ് പെനാല്‍ട്ടിയുണ്ടു്. ഗിയര്‍ബോക്സുകള്‍ നാലിനു പകരം അഞ്ചു റേസുകളില്‍
+ഉപയോഗിക്കണമെന്നും നിയമമുണ്ടു്.
-­മ­റി­ക­ട­ക്ക­ലും ആവേ­ശ­വും വര്‍­ദ്ധി­പ്പി­ക്കാ­നാ­യി, KERS തി­രി­ച്ചു­വ­രു­മ്പോള്‍, ഡ്രൈ­വര്‍­ക്കു അഡ്ജ­സ്റ്റു ചെ­യ്യാ­വു­ന്ന പിന്‍
-ചി­റ­കു­കള്‍ പു­തു­താ­യി വരു­ന്നു­ണ്ടു്. എന്നാല്‍ ഡി­ഫ്യൂ­സ­റു­ക­ളും ഏറെ വി­വാ­ദ­മായ എഫ്-ഡക്റ്റും നി­രോ­ധി­ച്ചി­ട്ടു­മു­ണ്ടു്.
-ടയ­റു­ക­ളു­ടെ സു­ര­ക്ഷ വര്‍­ദ്ധി­പ്പി­ക്കാ­നാ­യി ഒരു പി­ടു­ത്തം (tether) അധി­കം വയ്ക്കാ­നും നി­യ­മ­മു­ണ്ടാ­ക്കി­യി­ട്ടു­ണ്ടു്.
+മറികടക്കലും ആവേശവും വര്‍ദ്ധിപ്പിക്കാനായി, KERS തിരിച്ചുവരുമ്പോള്‍, ഡ്രൈവര്‍ക്കു അഡ്ജസ്റ്റു ചെയ്യാവുന്ന പിന്‍
+ചിറകുകള്‍ പുതുതായി വരുന്നുണ്ടു്. എന്നാല്‍ ഡിഫ്യൂസറുകളും ഏറെ വിവാദമായ എഫ്-ഡക്റ്റും നിരോധിച്ചിട്ടുമുണ്ടു്.
+ടയറുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനായി ഒരു പിടുത്തം (tether) അധികം വയ്ക്കാനും നിയമമുണ്ടാക്കിയിട്ടുണ്ടു്.
-എ­ന്നാല്‍ 107% നി­യ­മ­മാ­യി­രി­ക്കും 2011ല്‍ ഏറ്റ­വും വി­ഷ­യ­മാ­വു­ക. യോ­ഗ്യ­താ റൌ­ണ്ടി­ന്റെ ആദ്യ­പാ­ദ­ത്തി­ലെ
-ഏറ്റ­വും വേ­ഗ­മേ­റിയ സമ­യ­ത്തെ­ക്കാള്‍ 107% പി­റ­കി­ലു­ള്ള­വ­രെ റേ­സില്‍ പങ്കെ­ടു­ക്കാന്‍ അനു­വ­ദി­ക്കി­ല്ലെ­ന്ന­താ­ണി­തു്. എന്നാല്‍ ചില പ്ര­ത്യേക സാ­ഹ­ച­ര്യ­ങ്ങ­ളില്‍ (പ­രി­ശീ­ലന റൌ­ണ്ടു­ക­ളില്‍ മി­ക­ച്ച സമ­യം രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടെ­ങ്കി­ലും മറ്റും)
-സ്റ്റ്യു­വാര്‍­ഡു­കള്‍­ക്കു് അനു­വാ­ദം നല്‍­കാം. സ്റ്റ്യൂ­വാര്‍­ഡു­കള്‍­ക്കു കൂ­ടു­തല്‍ അധി­കാ­രം നല്‍­കി­യ­പ്പോള്‍ ടീം ഓര്‍­ഡ­റു­ക­ളു­ടെ
-മേ­ലു­ണ്ടാ­യി­രു­ന്ന നി­രോ­ധ­നം പിന്‍­വ­ലി­ച്ചി­ട്ടു­മു­ണ്ടു്. ടീം കര്‍­ഫ്യൂ ആണു മറ്റൊ­രു പു­തിയ നി­യ­മം. രാ­ത്രി പന്ത്ര­ണ്ടു മു­തല്‍
-രാ­വി­ലെ ആറു­വ­രെ­യോ (സെ­ഷന്‍ പത്തു­മ­ണി­ക്കാ­ണെ­ങ്കില്‍), രാ­ത്രി ഒന്നു മു­തല്‍ ഏഴു­വ­രേ­യോ (സെ­ഷന്‍ പതി­നൊ­ന്നു
-മണി­ക്കാ­ണെ­ങ്കില്‍) കാ­റി­ന്റെ വര്‍­ക്കു­മാ­യി ബന്ധ­പ്പെ­ട്ട ആരും റേ­സ് സര്‍­ക്യൂ­ട്ടില്‍ പ്ര­വേ­ശി­ക്ക­രു­തെ­ന്നാ­ണു് പു­തിയ നി­യ­മം­.
+എന്നാല്‍ 107% നിയമമായിരിക്കും 2011ല്‍ ഏറ്റവും വിഷയമാവുക. യോഗ്യതാ റൌണ്ടിന്റെ ആദ്യപാദത്തിലെ
+ഏറ്റവും വേഗമേറിയ സമയത്തെക്കാള്‍ 107% പിറകിലുള്ളവരെ റേസില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നതാണിതു്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ (പരിശീലന റൌണ്ടുകളില്‍ മികച്ച സമയം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റും)
+സ്റ്റ്യുവാര്‍ഡുകള്‍ക്കു് അനുവാദം നല്‍കാം. സ്റ്റ്യൂവാര്‍ഡുകള്‍ക്കു കൂടുതല്‍ അധികാരം നല്‍കിയപ്പോള്‍ ടീം ഓര്‍ഡറുകളുടെ
+മേലുണ്ടായിരുന്ന നിരോധനം പിന്‍വലിച്ചിട്ടുമുണ്ടു്. ടീം കര്‍ഫ്യൂ ആണു മറ്റൊരു പുതിയ നിയമം. രാത്രി പന്ത്രണ്ടു മുതല്‍
+രാവിലെ ആറുവരെയോ (സെഷന്‍ പത്തുമണിക്കാണെങ്കില്‍), രാത്രി ഒന്നു മുതല്‍ ഏഴുവരേയോ (സെഷന്‍ പതിനൊന്നു
+മണിക്കാണെങ്കില്‍) കാറിന്റെ വര്‍ക്കുമായി ബന്ധപ്പെട്ട ആരും റേസ് സര്‍ക്യൂട്ടില്‍ പ്രവേശിക്കരുതെന്നാണു് പുതിയ നിയമം.
-ഇ­ന്ത്യ­യി­ലേ­ക്കു് ആദ്യ­മാ­യി ഫോര്‍­മുല വണ്‍ എത്തു­മ്പോള്‍ നരേന്‍ കാര്‍­ത്തി­കേ­യ­നും ഫോ­ഴ്സ് ഇന്ത്യ­യും ഇന്ത്യന്‍
-സാ­ന്നി­ധ്യ­ങ്ങ­ളാ­യി ട്രാ­ക്കി­ലു­ണ്ടാ­കു­മെ­ന്ന് ഏതാ­ണ്ടു­റ­പ്പാ­യി­ക്ക­ഴി­ഞ്ഞു. ഫെ­ബ്രു­വ­രി ഒന്നി­നു വലന്‍­സി­യ­യില്‍ ടെ­സ്റ്റി­ങ്ങി­നു
-തു­ട­ക്ക­മാ­വു­ന്ന­തോ­ടു­കൂ­ടി, ഔദ്യോ­ഗി­ക­മാ­യി 2011 സീ­സ­ണി­നു തു­ട­ക്ക­മാ­വും. ഫോര്‍­മു­ല­വണ്‍ ലോ­ക­വും
-സജീ­വ­മാ­യി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. കഴി­ഞ്ഞ നാ­ലു വര്‍­ഷ­ങ്ങ­ളില്‍ നാ­ലു വ്യ­ത്യ­സ്ത ചാ­മ്പ്യന്‍­മാ­രെ­യാ­ണു് നമു­ക്ക്
-സീ­സണ്‍ സമ്മാ­നി­ച്ച­തു്. മാ­ത്ര­മ­ല്ല ട്രാ­ക്കില്‍ തീ­പാ­റു­ന്ന പോ­രാ­ട്ട­ങ്ങ­ളും അവ­രൊ­രു­ക്കി. ആരാ­യി­രി­ക്കും 2011­ന്റെ ചാ­മ്പ്യന്‍?
-മു­പ്പ­തി­നു മേ­ലെ­യു­ള്ള ധാ­രാ­ളം പേര്‍ അണി­നി­ര­ക്കു­ന്ന 2011ല്‍ അവ­രാ­രെ­ങ്കി­ലും കി­രീ­ടം ചൂ­ടു­മോ? സാ­ക്കിര്‍ ട്രാ­ക്കില്‍
-എന്‍­ജിന്‍ മു­ഴ­ങ്ങും വരെ നമു­ക്കു കാ­ത്തി­രി­ക്കാം­.
+ഇന്ത്യയിലേക്കു് ആദ്യമായി ഫോര്‍മുല വണ്‍ എത്തുമ്പോള്‍ നരേന്‍ കാര്‍ത്തികേയനും ഫോഴ്സ് ഇന്ത്യയും ഇന്ത്യന്‍
+സാന്നിധ്യങ്ങളായി ട്രാക്കിലുണ്ടാകുമെന്ന് ഏതാണ്ടുറപ്പായിക്കഴിഞ്ഞു. ഫെബ്രുവരി ഒന്നിനു വലന്‍സിയയില്‍ ടെസ്റ്റിങ്ങിനു
+തുടക്കമാവുന്നതോടുകൂടി, ഔദ്യോഗികമായി 2011 സീസണിനു തുടക്കമാവും. ഫോര്‍മുലവണ്‍ ലോകവും
+സജീവമായിക്കൊണ്ടിരിക്കുകയാണു്. കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ നാലു വ്യത്യസ്ത ചാമ്പ്യന്‍മാരെയാണു് നമുക്ക്
+സീസണ്‍ സമ്മാനിച്ചതു്. മാത്രമല്ല ട്രാക്കില്‍ തീപാറുന്ന പോരാട്ടങ്ങളും അവരൊരുക്കി. ആരായിരിക്കും 2011ന്റെ ചാമ്പ്യന്‍?
+മുപ്പതിനു മേലെയുള്ള ധാരാളം പേര്‍ അണിനിരക്കുന്ന 2011ല്‍ അവരാരെങ്കിലും കിരീടം ചൂടുമോ? സാക്കിര്‍ ട്രാക്കില്‍
+എന്‍ജിന്‍ മുഴങ്ങും വരെ നമുക്കു കാത്തിരിക്കാം.
(13 January 2011)\footnote{http://malayal.am/വിനോദം/കായികം/9663/ഫോര്‍മുല-വണ്‍-ഇന്ത്യയിലെത്തുമ്പോള്‍}
diff --git a/firstpost.tex b/firstpost.tex
index e40586e..2e34ea7 100644
--- a/firstpost.tex
+++ b/firstpost.tex
@@ -1,7 +1,7 @@
\secstar{My First Post}
\vskip 2pt
-{\engtext
+\begin{english}
Life is becoming hard nowadays. Sitting at home doing nothing, makes me read more.
I usually go for novels. But this time I decided to closely follow the top
reports and articles in news papers. Within a day or two,
@@ -13,5 +13,5 @@ For those who cry about the dryness in Malayalam literature, here is the answer.
People with good level of imagination is now with media.
(July 05, 2007)
-}
+\end{english}
\newpage
diff --git a/foreword.tex b/foreword.tex
index dada0ce..a275f6e 100644
--- a/foreword.tex
+++ b/foreword.tex
@@ -13,146 +13,149 @@
{\vskip 12pt}
-എ­ത്ര­ത­വണ ഈ കു­റി­പ്പെ­ഴു­താ­നി­രു­ന്നി­ട്ടു് കര­ഞ്ഞു­വീര്‍­ത്ത കണ്ണു­ക­ളു­മാ­യി എഴു­ന്നേ­റ്റു­പോ­യെ­ന്ന­റി­യി­ല്ല. ഏതു സ്വ­കാ­ര്യ­ദുഃ­ഖ­ത്തേ­യും
-സ്റ്റോ­റി­യാ­യി മാ­ത്രം കണ്ടു­പ­രി­ച­യ­മു­ള്ള ഒരു പ്രൊ­ഫ­ഷ­നില്‍ ഇങ്ങ­നെ സം­ഭ­വി­ക്കാന്‍ പാ­ടു­ള്ള­ത­ല്ല. പക്ഷെ ജി­നേ­ഷി­ന്റെ
-കാ­ര്യ­ത്തില്‍ നി­യ­മ­ങ്ങള്‍ തെ­റ്റു­ന്നു.
-
-ഇ­ന്ന­ലെ ഉച്ച­യ്ക്കാ­ണു് ജി­നേ­ഷി­ന്റെ വി­യോ­ഗ­മ­റി­യു­ന്ന­ത്. വെ­ല്ലൂര്‍ സി­എം­സി­യില്‍ ക്യാന്‍­സ­റി­നോ­ടു­പൊ­രു­തി­ത്തോ­റ്റ ഞങ്ങ­ളു­ടെ
-പ്രി­യ­പ്പെ­ട്ട സഹോ­ദ­ര­നു് ഇന്നു മണ്ണാര്‍­ക്കാ­ടു് അന്ത്യ­വി­ശ്ര­മ­മാ­യി. ജി­നേ­ഷ് കാ­ഞ്ഞി­ര­ങ്ങാ­ട്ടില്‍ ജയ­രാ­മന്‍ എന്ന ജിന്‍സ്ബോണ്ടിനു്
-മല­യാ­ള­ത്തി­ന്റെ കണ്ണീ­രില്‍­ക്കു­തിര്‍­ന്ന യാ­ത്രാ­മൊ­ഴി­.
-
-അ­റി­യി­ല്ല, എന്തൊ­ക്കെ­യാ­ണെ­ഴു­തേ­ണ്ട­തെ­ന്നു്. പല­ത­ര­ത്തി­ലു­ള്ള ബന്ധ­മാ­യി­രു­ന്നു, എനി­ക്കു് ജി­നേ­ഷു­മാ­യി ഉണ്ടാ­യി­രു­ന്ന­തു്.
-സ്വ­ത­ന്ത്ര ­മ­ല­യാ­ളം­ കമ്പ്യൂ­ട്ടി­ങ്ങി­ലെ സജീ­വാം­ഗം എന്ന നി­ല­യി­ലു­ള്ള ബന്ധ­മാ­ണു് ആദ്യ­ത്തേ­തു്. അതു­വ­ഴി ജി­നേ­ഷി­ന്റെ
-ബ്ലോ­ഗി­ലേ­ക്കും എത്തി­പ്പെ­ട്ടു. The log book of an observer എന്നാ­യി­രു­ന്നു അവ­ന്റെ ബ്ലോ­ഗി­നു പേ­രി­ട്ടി­രു­ന്ന­തു്. നി­രീ­ക്ഷ­ക­ന്റെ
-ആ നാള്‍­വ­ഴി­പ്പു­സ്ത­കം ഇന്നു് ഇന്‍­വൈ­റ്റ­ഡ് റീ­ഡേ­ഴ്സി­നു വേ­ണ്ടി മാ­ത്രം തു­റ­ന്നി­ട്ടി­രി­ക്ക­യാ­ണു്. അതി­ലെ കു­റി­പ്പു­കള്‍
-എവി­ടെ­പ്പോ­യോ എന്തോ­... ബ്ലോ­ഗ് വാ­യ­ന­യി­ലൂ­ടെ ശക്ത­മായ ബന്ധം പി­ന്നീ­ടു് ഗാ­ഢ­മായ സു­ഹൃ­ദ്ബ­ന്ധ­മാ­യി മാ­റി­.
-
-മലയാളം എന്ന ഈ വെ­ബ്സൈ­റ്റ് തു­റ­ന്ന­തോ­ടെ തു­ട­ക്കം­മു­തല്‍ തന്നെ ഞങ്ങ­ളു­ടെ ടീ­മില്‍ ഒരം­ഗ­മാ­യി ജി­നേ­ഷ് മാ­റി.
-മലയാളരാജ്യത്തിനുവേണ്ടി ഫോര്‍­മുല വണ്‍ റേ­സു­കള്‍ റി­വ്യൂ ചെ­യ്തു. ഐപി­എല്‍ എന്ന കാ­യി­ക­മാ­മാ­ങ്ക­ത്തി­ന്റെ വാ­തില്‍­പ്പു­റം
-കളി­ക­ളെ­ക്കു­റി­ച്ചെ­ഴു­തി. ആസ്റ്റെ­റി­ക്സ് എന്ന കാര്‍­ട്ടൂണ്‍ പര­മ്പ­ര­യെ­ക്കു­റി­ച്ചും ദി ബി­ഗ് ബാ­ങ് തി­യ­റി എന്ന സി­റ്റ്കോ­മി­നെ­ക്കു­റി­ച്ചും
-സ്വ­ത്വ­രാ­ഷ്ട്രീ­യ­ത്തെ­ക്കു­റി­ച്ചും മാ­ദ്ധ്യ­മ­ങ്ങ­ളു­ടെ പരി­ണാ­മ­ത്തെ­ക്കു­റി­ച്ചും ഒക്കെ ഒരേ തീ­വ്ര­ത­യോ­ടെ ജി­നേ­ഷ് എഴു­തി. തല­മു­ടി­യെ­ക്കു­റി­ച്ച്
-ഒരു­പ­ന്യാ­സം എന്ന ഏറെ­ക്കു­റെ പേ­ഴ്സ­ണ­ലായ കു­റി­പ്പും മല­യാ­ള­ത്തി­ലെ­ഴു­തി. ഇവി­ടെ ഞങ്ങള്‍ പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന സ്റ്റോ­റി­ക­ളില്‍
-ഫാ­ക്ച്വല്‍ എറേ­ഴ്സ് വരു­മ്പോ­ളെ­ല്ലാം അതു­തി­രു­ത്താന്‍ ഓടി­യെ­ത്തി. എഴു­തി­യ­തി­നേ­ക്കാള്‍ കൂ­ടു­തല്‍ ജി­മെ­യ്ല്‍ ചാ­റ്റു­ക­ളില്‍
-പറ­ഞ്ഞു­തീര്‍­ത്തു­.
-
-­ഫി­ലോ­സ­ഫി, പൊ­ളി­റ്റി­ക്സ്, സൊ­സൈ­റ്റി, സയന്‍­സ്, കമ്പ്യൂ­ട്ടേ­ഷ­നല്‍ ലി­ങ്വ­സ്റ്റി­ക്സ്, മെ­ട്രോ സെ­ക്ഷ്വാ­ലി­റ്റി എന്നി­ങ്ങ­നെ വി­വിധ
-വി­ഷ­യ­ങ്ങ­ളില്‍ പടര്‍­ന്നു­കി­ട­ന്നു, ഞങ്ങ­ളു­ടെ സം­ഭാ­ഷ­ണ­ങ്ങള്‍. രോ­ഗ­ക്കി­ട­ക്ക­യില്‍ അനാ­രോ­ഗ്യ­ത്തി­ന്റെ ഇട­വേ­ള­ക­ളില്‍
-അല്‍­പ്പാല്‍­പ്പം സം­സാ­രി­ക്കാ­റാ­വു­മ്പോ­ഴെ­ല്ലാം ജി­ചാ­റ്റില്‍ വന്നു­നി­റ­ഞ്ഞൂ, ജി­നേ­ഷ്. തന്നെ കാര്‍­ന്നു­തി­ന്നു­ന്ന ക്യാന്‍­സ­റി­നെ­ക്കു­റി­ച്ച്,
-ക്യാന്‍­സ­റി­ന്റെ വെ­ളി­ച്ച­ത്തില്‍ ജീ­വി­ത­ത്തെ­ക്കു­റി­ച്ച്, തന്റെ­യ­ടു­ത്ത ബഡ്ഡില്‍ കി­ട­ക്കു­ന്ന രോ­ഗി­ണി­യായ പെണ്‍­കു­ട്ടി­യെ­ക്കു­റി­ച്ച്
-ഒക്കെ ഇം­ഗ്ലീ­ഷില്‍ ഏതാ­നും കു­റി­പ്പു­ക­ളെ­ഴു­തി, അവ എനി­ക്ക­യ­ച്ചു­ത­ന്നു. മല­യാ­ള­ത്തി­ലേ­ക്കു് തീ­വ്ര­ത­കു­റ­യാ­തെ പരി­ഭാഷ ചെ­യ്യാന്‍
-അവ ബ്ലോ­ഗി­ലൂ­ടെ പരി­ചി­ത­നായ ഡോ. സൂ­ര­ജി­നെ ഏല്‍­പ്പി­ച്ചു. സൂ­ര­ജു­മാ­യി തന്റെ മെ­ഡി­ക്കല്‍ ഹി­സ്റ്റ­റി പങ്കു­വ­ച്ചു. മര­ണ­മ­ല്ലാ­തെ
-മറ്റൊ­രു രക്ഷാ­മാര്‍­ഗ്ഗ­മി­ല്ലാ­ത്ത അര്‍­ബു­ദ­വ­ക­ഭേ­ദ­മാ­യി­രു­ന്നു, ജി­നേ­ഷി­ന്റേ­തു്. അക്കാ­ര്യം ഡോ­ക്ടര്‍­മാ­രില്‍ നി­ന്നു കൃ­ത്യ­മാ­യി
-ജി­നേ­ഷ് മന­സ്സി­ലാ­ക്കി­യി­രു­ന്നു. സൂ­ര­ജും അതു­ത­ന്നെ എന്നോ­ടു­പ­റ­ഞ്ഞ­പ്പോള്‍ ഞാന്‍ നീ­റിയ നീ­റ്റല്‍ ...
-
-എ­ന്നാല്‍ ഇതൊ­ന്നും വലിയ കാ­ര്യ­മ­ല്ല എന്ന മട്ടി­ലാ­യി­രു­ന്നു, ജി­നേ­ഷ്. തന്റെ ആരോ­ഗ്യ­ത്തെ­ക്കു­റി­ച്ചും ചി­കി­ത്സ­യെ­ക്കു­റി­ച്ചും
-ചോ­ദി­ക്കു­ന്ന സൈ­ബര്‍ സു­ഹൃ­ത്തു­ക്കള്‍­ക്കു ജി­നേ­ഷ് കാ­ട്ടി­ക്കൊ­ടു­ത്തി­രു­ന്ന­തു് xkcd­യി­ലെ രണ്ടു കാര്‍­ട്ടൂ­ളു­ക­ളാ­യി­രു­ന്നു
-(\url{http://xkcd.com/931/} , \url{http://xkcd.com/938/}) എന്നു് അനി­വര്‍ അര­വി­ന്ദ് എ­സ്എം­സി­ മെ­യി­ലി­ങ് ലി­സ്റ്റില്‍ എഴു­തിയ
-ചെ­റു­കു­റി­പ്പില്‍\footnote{See article 'Anivar's email to Swathanthra Malayalam Computing'} അനു­സ്മ­രി­ക്കു­ന്നു­.
-
-നിര്‍­ത്താ­ത്ത പനി­യും നടു­വേ­ദ­ന­യും കാ­ലി­നു കഴ­പ്പും ചു­മ­യു­മൊ­ക്കെ­യാ­യി­ട്ടാ­ണു്, ജി­നേ­ഷി­നെ ആദ്യം പരി­ശോ­ധ­ന­യ്ക്കു
-കൊ­ണ്ടു­പോ­കു­ന്ന­തു്. അകാ­ര­ണ­മായ ക്ഷീ­ണ­മാ­യി­രു­ന്നു, മറ്റൊ­രു ലക്ഷ­ണം. ആശു­പ­ത്രി­യി­ലെ­ത്തു­മ്പോ­ഴേ­ക്കും ഈ
-കാ­ര­ണ­ങ്ങള്‍ വച്ചു് ജി­നേ­ഷ് അര്‍­ബു­ദം ഊഹി­ച്ചി­രു­ന്നു. കണ്‍­ഫേം ചെ­യ്ത­ശേ­ഷം അതേ­ക്കു­റി­ച്ചു് ഒരു ഗവേ­ഷ­ക­നു­മാ­ത്രം
-കഴി­യു­ന്ന നിര്‍­മ്മ­മ­ത­യോ­ടെ വാ­യി­ച്ചു­പ­ഠി­ച്ചു. പു­തിയ പു­തിയ മെ­ഡി­ക്കല്‍ ജേ­ണ­ലു­ക­ളില്‍ അതേ­ക്കു­റി­ച്ചു­ള്ള വി­വ­ര­ങ്ങള്‍ പര­തി.
-താന്‍ പെ­ട്ടി­രി­ക്കു­ന്ന അവ­സ്ഥ കൃ­ത്യ­മാ­യി മന­സ്സി­ലാ­ക്കി­.
-
-­ജി­നേ­ഷി­നു് താന്‍ തി­രി­ച്ചു­വ­രി­ല്ലെ­ന്നു് അറി­യാ­മാ­യി­രു­ന്നു. അന്ത്യ­ശ്വാ­സം വരേ­യും അര്‍­ബു­ദ­ത്തെ അവ­ഗ­ണി­ച്ചും താന്‍
-ചെ­യ്തു­കൊ­ണ്ടി­രു­ന്ന കാ­ര്യ­ങ്ങ­ളില്‍ വല്ലാ­ത്തൊ­രാ­സ­ക്തി­യോ­ടെ വ്യാ­പൃ­ത­നാ­വാന്‍ ആ തി­രി­ച്ച­റി­വു് ജി­നേ­ഷി­നു ബലം
-പക­രു­ക­യാ­ണു­ണ്ടാ­യ­തു്. മര­ണ­ഭീ­തി­യില്‍ തകര്‍­ന്നി­ല്ലാ­തെ­യാ­കു­ന്ന­താ­യി­രു­ന്നി­ല്ല, ഭാ­സു­ര­മായ ഭാ­വി­യെ­ക്കു­റി­ച്ചു മാ­ത്രം
-ചി­ന്തി­ക്കു­ന്ന­താ­യി­രു­ന്നു, ആ നി­ശ്ച­യ­ദാര്‍­ഢ്യം. താന്‍ ചെ­യ്യു­ന്ന കാ­ര്യ­ങ്ങള്‍ തനി­ക്കു് ഉപ­കാ­ര­പ്പെ­ട്ടി­ല്ലെ­ങ്കി­ലും മറ്റു­ള്ള­വര്‍­ക്കു്
-ഉപ­കാ­ര­പ്പെ­ടു­മെ­ന്നു് ജി­നേ­ഷി­നു് ഉറ­പ്പു­ണ്ടാ­യി­രു­ന്നു. അതില്‍ കണ്ടെ­ത്തിയ ആന­ന്ദ­മാ­ണു് വേ­ദ­ന­യെ അല്‍­പ്പാല്‍­പ്പ­മെ­ങ്കി­ലും
-മറി­ക­ട­ക്കാന്‍ സഹാ­യി­ച്ച­തു്.
-
-ഇ­ട­യ്ക്കു് ക്യാന്‍­സര്‍ ശരീ­ര­ത്തില്‍­നി­ന്നു പൂര്‍­ണ്ണ­മാ­യി മാ­റി­യെ­ന്നു പറ­ഞ്ഞ ഘട്ട­ത്തില്‍ മാ­ത്ര­മാ­ണു് ജി­നേ­ഷ്
-സ്വ­സ്ഥ­ജീ­വി­ത­ത്തി­ലേ­ക്കു­ള്ള മട­ക്കം പ്ര­തീ­ക്ഷി­ച്ച­തു്. അപ്പോ­ഴാ­ക­ട്ടെ, ജീ­വി­താ­സ­ക്തി അതി­ന്റെ എല്ലാ­ത്തി­ള­ക്ക­ത്തോ­ടും
-വന്നു­ദി­ക്കു­ന്ന­തു­ക­ണ്ടു. രോ­ഗ­മ­ട­ങ്ങി പാ­ല­ക്കാ­ടു വീ­ട്ടി­ലെ­ത്തി­യാ­ലു­ടന്‍ കൂ­ട്ടു­കാ­രെ­ക്കൂ­ട്ടി ഒരു ഒത്തു­കൂ­ടല്‍ നട­ത്തു­ന്ന­തി­നെ­ക്കു­റി­ച്ചു­വ­രെ
-സെ­പ്തം­ബ­റില്‍ സം­സാ­രി­ച്ചു­.
-
-­കീ­മോ­യ്ക്കു ശേ­ഷ­മു­ള്ള ബല­ഹീ­ന­ത­യു­ടെ നാ­ളു­ക­ളില്‍ കു­ഴല്‍­ഭ­ക്ഷ­ണം മാ­ത്രം ഉള്ളി­ലേ­ക്കെ­ടു­ക്ക­വേ കമ്പ്യൂ­ട്ടര്‍ ഉപ­യോ­ഗി­ക്കാ­നാ­വാ­തെ
-വന്ന­പ്പോ­ഴും ഞങ്ങ­ളോ­ടൊ­ക്കെ ഓരോ പു­സ്ത­ക­ത്തി­ന്റെ പേ­രു­പ­റ­ഞ്ഞു് അവ വാ­ങ്ങി അയ­ച്ചു­ത­രാന്‍ ആവ­ശ്യ­പ്പെ­ട്ടു. ചരി­ത്ര­വും
-സമൂ­ഹ­വു­മാ­യി ബന്ധ­പ്പെ­ട്ട ഒട്ടേ­റെ പു­സ്ത­ക­ങ്ങ­ളാ­ണു് ഇക്കാ­ല­യ­ള­വില്‍ ജി­നേ­ഷ് കു­ടി­ച്ചു­വ­റ്റി­ച്ച­തു്. അവ­യില്‍ നി­ന്നെ­ല്ലാം
-വ്യ­ത്യ­സ്ത­മാ­യി കസാന്‍­ദ്സാ­ക്കീ­സി­ന്റെ റി­പ്പോര്‍­ട്ട് ടു ഗ്രീ­ക്കോ എന്ന ആത്മ­ക­ഥാ­പു­സ്ത­ക­ത്തി­ലും മു­ങ്ങി­ത്താ­ഴ്ന്നു. ഓരോ വാ­യ­ന­യി­ലും
-പു­തു­മ­സ­മ്മാ­നി­ക്കു­ന്ന ഓരോ അട­രു­ക­ളി­ലും ജീ­വി­ത­കാ­മന കലര്‍­ന്നി­രി­ക്കു­ന്ന ഇപ്പു­സ്ത­കം വാ­യി­ക്കാ­നെ­ന്തേ, ഇത്ര­യും താ­മ­സി­ച്ചൂ
-എന്നു് എന്നോ­ടു് അത്ഭു­തം­കൂ­റി­. അതേ തീ­ത്തി­ള­ക്ക­ത്തോ­ടെ ചി­ന്ത­യില്‍ വി­സ്ഫോ­ട­നം സൃ­ഷ്ടി­ച്ച തത്വ­ചി­ന്ത­ക­രേ­യും ഉള്‍­ക്കൊ­ണ്ടു­.
-
-എഫ്ഇ­സി പോ­ലെ­യു­ള്ള സൈ­ബര്‍ ഇട­ങ്ങ­ളില്‍ വല്ല­പ്പോ­ഴും മാ­ത്രം വാ­യ്‌­തു­റ­ന്നു. പറ­യാന്‍ കാ­ര്യ­മി­ല്ലാ­ത്ത­താ­യി­രു­ന്നി­ല്ല,
-നി­റ്റ്പി­ക്കി­ങ് തീ­രെ താ­ത്പ­ര്യ­മി­ല്ലാ­തി­രു­ന്ന­താ­ണു് ഈ ഒതു­ങ്ങ­ലി­നു കാ­ര­ണം. തനി­ക്കു് പറ­യാ­നു­ള്ള­തു് സു­ഹൃ­ത്തു­ക്ക­ളോ­ടു
-പറ­ഞ്ഞു­തീര്‍­ക്കു­ക­യാ­യി­രു­ന്നു, ജി­നേ­ഷ്. എന്നി­ട്ടും ഫോര്‍­ത്ത് എസ്റ്റേ­റ്റ് ക്രി­ട്ടി­ക്‍ എന്ന ഡി­സ്ക­ഷന്‍ ഗ്രൂ­പ്പില്‍ ജി­നേ­ഷ് എഴു­തിയ
-എണ്ണി­പ്പെ­റു­ക്കിയ മെ­യി­ലു­കള്‍ സു­ചി­ന്തി­ത­വും ആലോ­ച­നാ­മൃ­ത­വു­മായ വാ­ദ­മു­ഖ­ങ്ങള്‍­ക്കു കു­ന്ത­മു­ന­ക­ളാ­യി. ലോ വെ­യ്സ്റ്റ്
-ജീന്‍­സി­നെ­ക്കു­റി­ച്ചും സി­നി­മാ­റ്റി­ക്‍ ഡാന്‍­സി­നെ­ക്കു­റി­ച്ചും ആഫ്റ്റര്‍ മാ­ച്ച് പാര്‍­ട്ടി­ക­ളെ­ക്കു­റി­ച്ചും യു­ഐ­ഡി­യെ­ക്കു­റി­ച്ചും ഒക്കെ
-ജി­നേ­ഷ് പങ്കു­വ­ച്ച അഭി­പ്രാ­യ­ങ്ങള്‍ കണ്‍­സര്‍­വേ­റ്റീ­വ് മനോ­ഘ­ട­ന­ക­ളു­ടെ സ്വാ­സ്ഥ്യം­കെ­ടു­ത്തി. ഷാ­മ്പൂ ചെ­യ്തു മനോ­ഹ­ര­മാ­ക്കി
-സൂ­ക്ഷി­ച്ചി­രു­ന്ന തന്റെ നീ­ളന്‍ മു­ടി­യെ­ക്കു­റി­ച്ചും കീ­മോ­യു­ടെ ഫല­മാ­യി അതു­കൊ­ഴി­ഞ്ഞ­തി­നെ­ക്കു­റി­ച്ചു­മൊ­ക്കെ­യെ­ഴു­തിയ
-ഹൃ­ദ­യ­ഭേ­ദ­മായ കു­റി­പ്പാ­ണു് എഫ്ഇ­സി­യില്‍ ജി­നേ­ഷ് അവ­സാ­ന­മാ­യി എഴു­തിയ മെ­യി­ലു­ക­ളില്‍ ഒന്നു്. യൂ­ണി­ക്കോ­ഡ്
-മെ­യി­ലി­ങ് ലി­സ്റ്റി­ലും എസ്എം­സി ലി­സ്റ്റി­ലു­മാ­യി ചി­ല്ല­ക്ഷ­ര­വി­വാ­ദം കൊ­ടു­മ്പി­രി­ക്കൊ­ണ്ട കാ­ല­ത്തു് ജി­നേ­ഷ് എഴു­തിയ വരി­ക­ളും
-ഓര്‍­ക്കാ­തെ­വ­യ്യ.
-
-അ­തേ നി­മി­ഷം, ജീ­വി­ച്ച 24 വര്‍­ഷ­ങ്ങ­ളി­ലും അവ­നോ­ടു് അടു­ത്തു­പ­രി­ച­യ­പ്പെ­ടാന്‍ സാ­ധി­ച്ച ഓരോ­രു­ത്തര്‍­ക്കും അഭി­മാ­ന­ത്തോ­ടെ
-ഓര്‍­ക്കാ­നു­ള്ള­തു­മാ­ത്രം മി­ച്ചം­വ­ച്ചു. ചൂ­ടേ­റിയ സൈ­ബര്‍ തര്‍­ക്ക­ങ്ങ­ളില്‍ വല്ല­പ്പോ­ഴും തല­യി­ട്ടു് അഭി­പ്രാ­യം പറ­ഞ്ഞി­രു­ന്ന ഈ
-ചെ­റു­പ്പ­ക്കാ­ര­നോ­ടു കാ­ലു­ഷ്യം സൂ­ക്ഷി­ക്കാന്‍ എതി­ര­ഭി­പ്രാ­യ­ക്കാര്‍­ക്കു­പോ­ലും കഴി­ഞ്ഞി­രു­ന്നി­ല്ല. അത്ര­യ്ക്കു സൌ­മ്യ­ദീ­പ്ത­മാ­യി
-സം­ഭാ­ഷ­ണ­ങ്ങ­ളെ ഒരു­ക്കി­യെ­ടു­ക്കാന്‍ ജി­നേ­ഷി­നു കഴി­ഞ്ഞി­രു­ന്നു­.
-
-­മ­ല­യാ­ളം കമ്പ്യൂ­ട്ടി­ങ്ങി­നു് ജി­നേ­ഷ് നല്‍­കിയ സം­ഭാ­വ­ന­ക­ളെ എണ്ണി­പ്പ­റ­യാ­തെ ഈ കു­റി­പ്പു് അവ­സാ­നി­പ്പി­ക്കാ­നാ­വി­ല്ല.
-ഇന്ത്യന്‍ ഭാ­ഷ­കള്‍­ക്കാ­യി സി­ഡാ­ക്‍ വി­ക­സി­പ്പി­ച്ച ഇന്‍­സ്ക്രി­പ്റ്റ് ഇന്‍­പു­ട്ട് മെ­ഥേ­ഡി­ന്റെ­യും ആം­ഗ­ലേ­യ­ത്തില്‍ മല­യാ­ള­മെ­ഴു­തു­ന്ന
-മൊ­ഴി­യും സ്വ­ന­ലേ­ഖ­യും അട­ക്ക­മു­ള്ള phoenomic രീ­തി­ക­ളു­ടെ­യും സങ്ക­ല­ന­മാ­യി ഗ്നൂ ലി­ന­ക്സ് ഓപ്പ­റേ­റ്റി­ങ് സി­സ്റ്റ­ങ്ങ­ളില്‍ ലഭ്യ­മായ
-ലളിത എന്ന ഇന്‍­പു­ട്ട് മെ­ഥേ­ഡ് ജി­നേ­ഷി­ന്റെ സൃ­ഷ്ടി­യാ­ണു്. 2007­ലെ ഗൂ­ഗിള്‍ സമ്മര്‍ ഓഫ് കോ­ഡ് പ്രോ­ജ­ക്ടി­ലേ­ക്കു് എസ്എം­സി
-തി­ര­ഞ്ഞെ­ടു­ത്ത അഞ്ചു­വി­ദ്യാര്‍­ത്ഥി­ക­ളില്‍ ഒരാ­ളാ­യാ­ണു് ജി­നേ­ഷ് സ്വ­ത­ന്ത്ര മല­യാ­ളം കമ്പ്യൂ­ട്ടി­ങ്ങില്‍ സജീ­വ­മാ­കു­ന്ന­തു്. ഗ്നൂ
-പ്രോ­ജ­ക്ടി­ന്റെ താ­ളു­കള്‍ മല­യാ­ള­ത്തി­ലേ­ക്കു പരി­ഭാ­ഷ­പ്പെ­ടു­ത്തു­ന്ന ടീ­മി­ന്റെ ചു­മ­തല വഹി­ച്ചി­രു­ന്ന ശ്യാം ആത്മ­ഹ­ത്യ
-ചെ­യ്ത­തി­നെ­ത്തു­ടര്‍­ന്നു് ആ പ്രോ­ജ­ക്ടി­ന്റെ കണ്‍­വീ­നര്‍ ആയും ജി­നേ­ഷ് പ്ര­വര്‍­ത്തി­ച്ചു. ശ്യാം കോ­ഡി­നേ­റ്റ് ചെ­യ്ത പരി­ഭാ­ഷ­ക­ളെ
-പു­സ്ത­ക­മാ­ക്കുക എന്ന ലക്ഷ്യ­ത്തോ­ടെ അവ എഡി­റ്റ് ചെ­യ്യു­ന്ന കര്‍­ത്ത­വ്യ­വും ജി­നേ­ഷ് നിര്‍­വ്വ­ഹി­ച്ചു. കോ എഡി­റ്റ­റാ­വാന്‍
-എന്നോ­ടാ­വ­ശ്യ­പ്പെ­ട്ടി­രു­ന്നെ­ങ്കി­ലും സ്വ­ത­സി­ദ്ധ­മായ മടി­യും മറ്റു­തി­ര­ക്കു­ക­ളും മൂ­ലം എനി­ക്കു കഴി­ഞ്ഞ­തു­മി­ല്ല.
-
-­മ­ല­യാ­ള­ത്തി­ലാ­രം­ഭി­ച്ച് സന്തോ­ഷ് തോ­ട്ടി­ങ്ങ­ലി­ന്റെ­യും വാ­സു­ദേ­വി­ന്റെ­യും മറ്റും നേ­തൃ­ത്വ­ത്തില്‍ ഇന്ത്യ­യി­ലും വി­ദേ­ശ­ത്തു­മു­ള്ള ഒട്ടേ­റെ
-ഭാ­ഷ­ക­ളി­ലേ­ക്കു് വളര്‍­ന്ന ശില്‍പ്പ പ്രോ­ജ­ക്ടില്‍ തു­ട­ക്കം മു­തല്‍ തന്നെ ജി­നേ­ഷി­ന്റെ പങ്കാ­ളി­ത്ത­മു­ണ്ടാ­യി­രു­ന്നു. ശില്‍­പ്പ­യെ­ക്കു­റി­ച്ച്
-ഒട്ടേ­റെ പ്ര­തീ­ക്ഷ­കള്‍ വച്ചു­പു­ലര്‍­ത്തു­ന്ന­യാ­ളെ­ന്ന നി­ല­യില്‍ ഈ പ്രോ­ജ­ക്ടില്‍ ജി­നേ­ഷ് അവ­ത­രി­പ്പി­ച്ച മാ­റ്റ­ങ്ങ­ളും
-നിര്‍­ദ്ദേ­ശ­ങ്ങ­ളു­മൊ­ക്കെ എത്ര­മാ­ത്രം വി­ല­പ്പെ­ട്ട­താ­ണെ­ന്നു തി­രി­ച്ച­റി­യു­ന്നു­.
-
-ഹൈ­ദ­രാ­ബാ­ദ് ഐഐ­ഐ­ടി­യില്‍ ജി­നേ­ഷ് ഉള്‍­പ്പെ­ടു­ന്ന ഗവേ­ഷ­ക­സം­ഘം മല­യാ­ളം ഒ­സി­ആര്‍ വി­ക­സി­പ്പി­ക്കാ­നു­ള്ള
-പരി­ശ്ര­മ­ത്തി­ലാ­യി­രു­ന്നു. കേ­ന്ദ്ര­സര്‍­ക്കാര്‍ സ്പോണ്‍­സര്‍ ചെ­യ്യു­ന്ന ഈ പ്രോ­ജ­ക്ട് പ്രൊ­പ്രൈ­റ്റ­റി മോ­ഡില്‍ നീ­ങ്ങു­ന്ന­തി­നെ­ക്കു­റി­ച്ചു്
-ഉള്ളു­രു­കു­ന്ന സങ്ക­ടം ജി­നേ­ഷ് സൂ­ക്ഷി­ച്ചു. അതി­നെ മറി­ക­ട­ക്കാന്‍ ടെ­സ­റാ­ക്ട് ഒസി­ആ­റി­നെ മല­യാ­ളം പഠി­പ്പി­ക്കാ­നു­ള്ള സ്വ­ത­ന്ത്ര
-സോ­ഫ്റ്റ്‌­വെ­യര്‍ പ്രോ­ജ­ക്ടി­നു­വേ­ണ്ടി­യും ജി­നേ­ഷ് കോ­ഡെ­ഴു­തി. നിര്‍­ഭാ­ഗ്യ­വ­ശാല്‍ ഇവ­യൊ­ന്നും പൂര്‍­ണ്ണ­മാ­യും
-ഉപ­യോ­ഗ­യു­ക്ത­മാ­കു­ന്ന അവ­സ്ഥ­യി­ലേ­ക്കു് ഇനി­യും എത്തി­യി­ട്ടി­ല്ല.
-
-­സാ­ങ്കേ­തി­ക­വി­ദ്യ­യും ഭാ­ഷ­യും തമ്മി­ലു­ള്ള സങ്ക­ല­ന­ത്തില്‍ ഉട­ലെ­ടു­ക്കു­ന്ന പ്ര­ശ്ന­ങ്ങള്‍ പരി­ഹ­രി­ക്കു­ന്ന­തില്‍ പ്ര­ത്യേക ശ്ര­ദ്ധ ജി­നേ­ഷ്
-അര്‍­പ്പി­ച്ചി­രു­ന്നു. മല­യാ­ള­ത്തില്‍ ഇന്റര്‍­നാ­ഷ­ണല്‍ ഡൊ­മെ­യ്ന്‍ നെ­യിം (IDN) സ്റ്റാന്‍­ഡേര്‍­ഡ് സെ­റ്റ് ചെ­യ്യു­ന്ന­തി­നു് സി­ഡാ­ക്‍
-സമര്‍­പ്പി­ച്ച ഡ്രാ­ഫ്റ്റി­ലെ പോ­രാ­യ്മ­കള്‍ ചൂ­ണ്ടി­ക്കാ­ട്ടി എസ്എം­സി­ക്കു­വേ­ണ്ടി തയ്യാ­റാ­ക്കിയ ക്രി­ട്ടി­ക്‍ ഡോ­ക്യു­മെ­ന്റ്
-എഴു­തി­യ­വ­രി­ലൊ­രാള്‍ ജി­നേ­ഷ് ആണു്. ഈ ക്രി­ട്ടി­ക്കി­ന്റെ വെ­ളി­ച്ച­ത്തില്‍ സി­ഡാ­ക്‍ മുന്‍­ക­യ്യെ­ടു­ത്തു് എസ്എം­സി അട­ക്ക­മു­ള്ള
-വി­വിധ സം­ഘ­ങ്ങ­ളു­മാ­യി ഇതു­സം­ബ­ന്ധി­ച്ച് തി­രു­വ­ന­ന്ത­പു­ര­ത്തു് കഴി­ഞ്ഞ മാ­സം കണ്‍­സല്‍­ട്ടേ­ഷന്‍ സം­ഘ­ടി­പ്പി­ച്ചി­രു­ന്നു­.
-
-ഇന്‍­സ്ക്രി­പ്റ്റ് കീ­ബോര്‍­ഡ് ലേ­ഔ­ട്ട് കൂ­ടു­തല്‍ മെ­ച്ച­പ്പെ­ടു­ത്താ­നു­ള്ള സി­ഡാ­ക്കി­ന്റെ നിര്‍­ദ്ദേ­ശ­ത്തില്‍ കട­ന്നു­കൂ­ടിയ ചില പാ­ക­പ്പി­ഴ­കള്‍
-ചൂ­ണ്ടി­ക്കാ­ട്ടാ­നും ജി­നേ­ഷ് ആയി­രു­ന്നു മുന്‍­ക­യ്യെ­ടു­ത്ത­തു്. ഈ ഡ്രാ­ഫ്റ്റില്‍ പി­ന്നീ­ടു സി­ഡാ­ക്‍ തി­രു­ത്തല്‍ വരു­ത്തു­ക­യു­ണ്ടാ­യി.
-സെ­പ്തം­ബ­റില്‍ അവ­സാ­ന­മാ­യി സം­സാ­രി­ക്കു­മ്പോള്‍ ജി­നേ­ഷ് എന്നോ­ടു് ആവ­ശ്യ­പ്പെ­ട്ട­തു്, ഈ പു­തു­ക്കിയ ഡ്രാ­ഫ്റ്റി­ന്റെ
-പശ്ചാ­ത്ത­ല­ത്തില്‍ ഉട­നെ തന്നെ ക്രി­ട്ടി­ക്‍ പു­തു­ക്ക­ണ­മെ­ന്നും തനി­ക്കു് അതി­നി സാ­ധി­ക്കു­മെ­ന്നു കരു­തു­ന്നി­ല്ല, എന്നു­മാ­ണു്. ­മ­ര­ണം­
-തൊ­ട്ടു­മു­മ്പില്‍ കണ്ടു­കൊ­ണ്ടാ­ണു് ഇതു­പ­റ­ഞ്ഞ­തെ­ന്നു് ഇതെ­ഴു­തു­മ്പോ­ഴും വി­ശ്വ­സി­ക്കാ­നാ­വു­ന്നി­ല്ല.
+എത്രതവണ ഈ കുറിപ്പെഴുതാനിരുന്നിട്ടു് കരഞ്ഞുവീര്‍ത്ത കണ്ണുകളുമായി എഴുന്നേറ്റുപോയെന്നറിയില്ല. ഏതു സ്വകാര്യദുഃഖത്തേയും
+സ്റ്റോറിയായി മാത്രം കണ്ടുപരിചയമുള്ള ഒരു പ്രൊഫഷനില്‍ ഇങ്ങനെ സംഭവിക്കാന്‍ പാടുള്ളതല്ല. പക്ഷെ ജിനേഷിന്റെ
+കാര്യത്തില്‍ നിയമങ്ങള്‍ തെറ്റുന്നു.
+
+എത്രതവണ ഈ കുറിപ്പെഴുതാനിരുന്നിട്ടു് കരഞ്ഞു വീർത്ത കഞ്ഞുകളുമായി എഴുന്നേറ്റുപോയെന്നറിയില്ല. ഏതു സ്വകാരദുഃഖത്തേയും
+സ്റ്റോറിയായി മാത്രം കണ്ടുപരിചയമുള്ള ഒരു പ്രൊഫഷനിൽ ഇങ്ങനെ സംഭവിക്കാൻ പാടുള്ളതല്ല. പക്ഷെ ജിനേഷിന്റെ കാര്യത്തിൽ നിയമങ്ങൾ തെറ്റുന്നു.
+
+ഇന്നലെ ഉച്ചയ്ക്കാണു് ജിനേഷിന്റെ വിയോഗമറിയുന്നത്. വെല്ലൂര്‍ സിഎംസിയില്‍ ക്യാന്‍സറിനോടുപൊരുതിത്തോറ്റ ഞങ്ങളുടെ
+പ്രിയപ്പെട്ട സഹോദരനു് ഇന്നു മണ്ണാര്‍ക്കാടു് അന്ത്യവിശ്രമമായി. ജിനേഷ് കാഞ്ഞിരങ്ങാട്ടില്‍ ജയരാമന്‍ എന്ന ജിന്‍സ്ബോണ്ടിനു്
+മലയാളത്തിന്റെ കണ്ണീരില്‍ക്കുതിര്‍ന്ന യാത്രാമൊഴി.
+
+അറിയില്ല, എന്തൊക്കെയാണെഴുതേണ്ടതെന്നു്. പലതരത്തിലുള്ള ബന്ധമായിരുന്നു, എനിക്കു് ജിനേഷുമായി ഉണ്ടായിരുന്നതു്.
+സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ സജീവാംഗം എന്ന നിലയിലുള്ള ബന്ധമാണു് ആദ്യത്തേതു്. അതുവഴി ജിനേഷിന്റെ
+ബ്ലോഗിലേക്കും എത്തിപ്പെട്ടു. The log book of an observer എന്നായിരുന്നു അവന്റെ ബ്ലോഗിനു പേരിട്ടിരുന്നതു്. നിരീക്ഷകന്റെ
+ആ നാള്‍വഴിപ്പുസ്തകം ഇന്നു് ഇന്‍വൈറ്റഡ് റീഡേഴ്സിനു വേണ്ടി മാത്രം തുറന്നിട്ടിരിക്കയാണു്. അതിലെ കുറിപ്പുകള്‍
+എവിടെപ്പോയോ എന്തോ... ബ്ലോഗ് വായനയിലൂടെ ശക്തമായ ബന്ധം പിന്നീടു് ഗാഢമായ സുഹൃദ്ബന്ധമായി മാറി.
+
+മലയാളം എന്ന ഈ വെബ്സൈറ്റ് തുറന്നതോടെ തുടക്കംമുതല്‍ തന്നെ ഞങ്ങളുടെ ടീമില്‍ ഒരംഗമായി ജിനേഷ് മാറി.
+മലയാളരാജ്യത്തിനുവേണ്ടി ഫോര്‍മുല വണ്‍ റേസുകള്‍ റിവ്യൂ ചെയ്തു. ഐപിഎല്‍ എന്ന കായികമാമാങ്കത്തിന്റെ വാതില്‍പ്പുറം
+കളികളെക്കുറിച്ചെഴുതി. ആസ്റ്റെറിക്സ് എന്ന കാര്‍ട്ടൂണ്‍ പരമ്പരയെക്കുറിച്ചും ദി ബിഗ് ബാങ് തിയറി എന്ന സിറ്റ്കോമിനെക്കുറിച്ചും
+സ്വത്വരാഷ്ട്രീയത്തെക്കുറിച്ചും മാദ്ധ്യമങ്ങളുടെ പരിണാമത്തെക്കുറിച്ചും ഒക്കെ ഒരേ തീവ്രതയോടെ ജിനേഷ് എഴുതി. തലമുടിയെക്കുറിച്ച്
+ഒരുപന്യാസം എന്ന ഏറെക്കുറെ പേഴ്സണലായ കുറിപ്പും മലയാളത്തിലെഴുതി. ഇവിടെ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സ്റ്റോറികളില്‍
+ഫാക്ച്വല്‍ എറേഴ്സ് വരുമ്പോളെല്ലാം അതുതിരുത്താന്‍ ഓടിയെത്തി. എഴുതിയതിനേക്കാള്‍ കൂടുതല്‍ ജിമെയ്ല്‍ ചാറ്റുകളില്‍
+പറഞ്ഞുതീര്‍ത്തു.
+
+ഫിലോസഫി, പൊളിറ്റിക്സ്, സൊസൈറ്റി, സയന്‍സ്, കമ്പ്യൂട്ടേഷനല്‍ ലിങ്വസ്റ്റിക്സ്, മെട്രോ സെക്ഷ്വാലിറ്റി എന്നിങ്ങനെ വിവിധ
+വിഷയങ്ങളില്‍ പടര്‍ന്നുകിടന്നു, ഞങ്ങളുടെ സംഭാഷണങ്ങള്‍. രോഗക്കിടക്കയില്‍ അനാരോഗ്യത്തിന്റെ ഇടവേളകളില്‍
+അല്‍പ്പാല്‍പ്പം സംസാരിക്കാറാവുമ്പോഴെല്ലാം ജിചാറ്റില്‍ വന്നുനിറഞ്ഞൂ, ജിനേഷ്. തന്നെ കാര്‍ന്നുതിന്നുന്ന ക്യാന്‍സറിനെക്കുറിച്ച്,
+ക്യാന്‍സറിന്റെ വെളിച്ചത്തില്‍ ജീവിതത്തെക്കുറിച്ച്, തന്റെയടുത്ത ബഡ്ഡില്‍ കിടക്കുന്ന രോഗിണിയായ പെണ്‍കുട്ടിയെക്കുറിച്ച്
+ഒക്കെ ഇംഗ്ലീഷില്‍ ഏതാനും കുറിപ്പുകളെഴുതി, അവ എനിക്കയച്ചുതന്നു. മലയാളത്തിലേക്കു് തീവ്രതകുറയാതെ പരിഭാഷ ചെയ്യാന്‍
+അവ ബ്ലോഗിലൂടെ പരിചിതനായ ഡോ. സൂരജിനെ ഏല്‍പ്പിച്ചു. സൂരജുമായി തന്റെ മെഡിക്കല്‍ ഹിസ്റ്ററി പങ്കുവച്ചു. മരണമല്ലാതെ
+മറ്റൊരു രക്ഷാമാര്‍ഗ്ഗമില്ലാത്ത അര്‍ബുദവകഭേദമായിരുന്നു, ജിനേഷിന്റേതു്. അക്കാര്യം ഡോക്ടര്‍മാരില്‍ നിന്നു കൃത്യമായി
+ജിനേഷ് മനസ്സിലാക്കിയിരുന്നു. സൂരജും അതുതന്നെ എന്നോടുപറഞ്ഞപ്പോള്‍ ഞാന്‍ നീറിയ നീറ്റല്‍ ...
+
+എന്നാല്‍ ഇതൊന്നും വലിയ കാര്യമല്ല എന്ന മട്ടിലായിരുന്നു, ജിനേഷ്. തന്റെ ആരോഗ്യത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും
+ചോദിക്കുന്ന സൈബര്‍ സുഹൃത്തുക്കള്‍ക്കു ജിനേഷ് കാട്ടിക്കൊടുത്തിരുന്നതു് xkcdയിലെ രണ്ടു കാര്‍ട്ടൂളുകളായിരുന്നു
+(\url{http://xkcd.com/931/} , \url{http://xkcd.com/938/}) എന്നു് അനിവര്‍ അരവിന്ദ് എസ്എംസി മെയിലിങ് ലിസ്റ്റില്‍ എഴുതിയ
+ചെറുകുറിപ്പില്‍\footnote{See article 'Anivar's email to Swathanthra Malayalam Computing'} അനുസ്മരിക്കുന്നു.
+
+നിര്‍ത്താത്ത പനിയും നടുവേദനയും കാലിനു കഴപ്പും ചുമയുമൊക്കെയായിട്ടാണു്, ജിനേഷിനെ ആദ്യം പരിശോധനയ്ക്കു
+കൊണ്ടുപോകുന്നതു്. അകാരണമായ ക്ഷീണമായിരുന്നു, മറ്റൊരു ലക്ഷണം. ആശുപത്രിയിലെത്തുമ്പോഴേക്കും ഈ
+കാരണങ്ങള്‍ വച്ചു് ജിനേഷ് അര്‍ബുദം ഊഹിച്ചിരുന്നു. കണ്‍ഫേം ചെയ്തശേഷം അതേക്കുറിച്ചു് ഒരു ഗവേഷകനുമാത്രം
+കഴിയുന്ന നിര്‍മ്മമതയോടെ വായിച്ചുപഠിച്ചു. പുതിയ പുതിയ മെഡിക്കല്‍ ജേണലുകളില്‍ അതേക്കുറിച്ചുള്ള വിവരങ്ങള്‍ പരതി.
+താന്‍ പെട്ടിരിക്കുന്ന അവസ്ഥ കൃത്യമായി മനസ്സിലാക്കി.
+
+ജിനേഷിനു് താന്‍ തിരിച്ചുവരില്ലെന്നു് അറിയാമായിരുന്നു. അന്ത്യശ്വാസം വരേയും അര്‍ബുദത്തെ അവഗണിച്ചും താന്‍
+ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളില്‍ വല്ലാത്തൊരാസക്തിയോടെ വ്യാപൃതനാവാന്‍ ആ തിരിച്ചറിവു് ജിനേഷിനു ബലം
+പകരുകയാണുണ്ടായതു്. മരണഭീതിയില്‍ തകര്‍ന്നില്ലാതെയാകുന്നതായിരുന്നില്ല, ഭാസുരമായ ഭാവിയെക്കുറിച്ചു മാത്രം
+ചിന്തിക്കുന്നതായിരുന്നു, ആ നിശ്ചയദാര്‍ഢ്യം. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ തനിക്കു് ഉപകാരപ്പെട്ടില്ലെങ്കിലും മറ്റുള്ളവര്‍ക്കു്
+ഉപകാരപ്പെടുമെന്നു് ജിനേഷിനു് ഉറപ്പുണ്ടായിരുന്നു. അതില്‍ കണ്ടെത്തിയ ആനന്ദമാണു് വേദനയെ അല്‍പ്പാല്‍പ്പമെങ്കിലും
+മറികടക്കാന്‍ സഹായിച്ചതു്.
+
+ഇടയ്ക്കു് ക്യാന്‍സര്‍ ശരീരത്തില്‍നിന്നു പൂര്‍ണ്ണമായി മാറിയെന്നു പറഞ്ഞ ഘട്ടത്തില്‍ മാത്രമാണു് ജിനേഷ്
+സ്വസ്ഥജീവിതത്തിലേക്കുള്ള മടക്കം പ്രതീക്ഷിച്ചതു്. അപ്പോഴാകട്ടെ, ജീവിതാസക്തി അതിന്റെ എല്ലാത്തിളക്കത്തോടും
+വന്നുദിക്കുന്നതുകണ്ടു. രോഗമടങ്ങി പാലക്കാടു വീട്ടിലെത്തിയാലുടന്‍ കൂട്ടുകാരെക്കൂട്ടി ഒരു ഒത്തുകൂടല്‍ നടത്തുന്നതിനെക്കുറിച്ചുവരെ
+സെപ്തംബറില്‍ സംസാരിച്ചു.
+
+കീമോയ്ക്കു ശേഷമുള്ള ബലഹീനതയുടെ നാളുകളില്‍ കുഴല്‍ഭക്ഷണം മാത്രം ഉള്ളിലേക്കെടുക്കവേ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനാവാതെ
+വന്നപ്പോഴും ഞങ്ങളോടൊക്കെ ഓരോ പുസ്തകത്തിന്റെ പേരുപറഞ്ഞു് അവ വാങ്ങി അയച്ചുതരാന്‍ ആവശ്യപ്പെട്ടു. ചരിത്രവും
+സമൂഹവുമായി ബന്ധപ്പെട്ട ഒട്ടേറെ പുസ്തകങ്ങളാണു് ഇക്കാലയളവില്‍ ജിനേഷ് കുടിച്ചുവറ്റിച്ചതു്. അവയില്‍ നിന്നെല്ലാം
+വ്യത്യസ്തമായി കസാന്‍ദ്സാക്കീസിന്റെ റിപ്പോര്‍ട്ട് ടു ഗ്രീക്കോ എന്ന ആത്മകഥാപുസ്തകത്തിലും മുങ്ങിത്താഴ്ന്നു. ഓരോ വായനയിലും
+പുതുമസമ്മാനിക്കുന്ന ഓരോ അടരുകളിലും ജീവിതകാമന കലര്‍ന്നിരിക്കുന്ന ഇപ്പുസ്തകം വായിക്കാനെന്തേ, ഇത്രയും താമസിച്ചൂ
+എന്നു് എന്നോടു് അത്ഭുതംകൂറി. അതേ തീത്തിളക്കത്തോടെ ചിന്തയില്‍ വിസ്ഫോടനം സൃഷ്ടിച്ച തത്വചിന്തകരേയും ഉള്‍ക്കൊണ്ടു.
+
+എഫ്ഇസി പോലെയുള്ള സൈബര്‍ ഇടങ്ങളില്‍ വല്ലപ്പോഴും മാത്രം വായ്‌തുറന്നു. പറയാന്‍ കാര്യമില്ലാത്തതായിരുന്നില്ല,
+നിറ്റ്പിക്കിങ് തീരെ താത്പര്യമില്ലാതിരുന്നതാണു് ഈ ഒതുങ്ങലിനു കാരണം. തനിക്കു് പറയാനുള്ളതു് സുഹൃത്തുക്കളോടു
+പറഞ്ഞുതീര്‍ക്കുകയായിരുന്നു, ജിനേഷ്. എന്നിട്ടും ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക്‍ എന്ന ഡിസ്കഷന്‍ ഗ്രൂപ്പില്‍ ജിനേഷ് എഴുതിയ
+എണ്ണിപ്പെറുക്കിയ മെയിലുകള്‍ സുചിന്തിതവും ആലോചനാമൃതവുമായ വാദമുഖങ്ങള്‍ക്കു കുന്തമുനകളായി. ലോ വെയ്സ്റ്റ്
+ജീന്‍സിനെക്കുറിച്ചും സിനിമാറ്റിക്‍ ഡാന്‍സിനെക്കുറിച്ചും ആഫ്റ്റര്‍ മാച്ച് പാര്‍ട്ടികളെക്കുറിച്ചും യുഐഡിയെക്കുറിച്ചും ഒക്കെ
+ജിനേഷ് പങ്കുവച്ച അഭിപ്രായങ്ങള്‍ കണ്‍സര്‍വേറ്റീവ് മനോഘടനകളുടെ സ്വാസ്ഥ്യംകെടുത്തി. ഷാമ്പൂ ചെയ്തു മനോഹരമാക്കി
+സൂക്ഷിച്ചിരുന്ന തന്റെ നീളന്‍ മുടിയെക്കുറിച്ചും കീമോയുടെ ഫലമായി അതുകൊഴിഞ്ഞതിനെക്കുറിച്ചുമൊക്കെയെഴുതിയ
+ഹൃദയഭേദമായ കുറിപ്പാണു് എഫ്ഇസിയില്‍ ജിനേഷ് അവസാനമായി എഴുതിയ മെയിലുകളില്‍ ഒന്നു്. യൂണിക്കോഡ്
+മെയിലിങ് ലിസ്റ്റിലും എസ്എംസി ലിസ്റ്റിലുമായി ചില്ലക്ഷരവിവാദം കൊടുമ്പിരിക്കൊണ്ട കാലത്തു് ജിനേഷ് എഴുതിയ വരികളും
+ഓര്‍ക്കാതെവയ്യ.
+
+അതേ നിമിഷം, ജീവിച്ച 24 വര്‍ഷങ്ങളിലും അവനോടു് അടുത്തുപരിചയപ്പെടാന്‍ സാധിച്ച ഓരോരുത്തര്‍ക്കും അഭിമാനത്തോടെ
+ഓര്‍ക്കാനുള്ളതുമാത്രം മിച്ചംവച്ചു. ചൂടേറിയ സൈബര്‍ തര്‍ക്കങ്ങളില്‍ വല്ലപ്പോഴും തലയിട്ടു് അഭിപ്രായം പറഞ്ഞിരുന്ന ഈ
+ചെറുപ്പക്കാരനോടു കാലുഷ്യം സൂക്ഷിക്കാന്‍ എതിരഭിപ്രായക്കാര്‍ക്കുപോലും കഴിഞ്ഞിരുന്നില്ല. അത്രയ്ക്കു സൌമ്യദീപ്തമായി
+സംഭാഷണങ്ങളെ ഒരുക്കിയെടുക്കാന്‍ ജിനേഷിനു കഴിഞ്ഞിരുന്നു.
+
+മലയാളം കമ്പ്യൂട്ടിങ്ങിനു് ജിനേഷ് നല്‍കിയ സംഭാവനകളെ എണ്ണിപ്പറയാതെ ഈ കുറിപ്പു് അവസാനിപ്പിക്കാനാവില്ല.
+ഇന്ത്യന്‍ ഭാഷകള്‍ക്കായി സിഡാക്‍ വികസിപ്പിച്ച ഇന്‍സ്ക്രിപ്റ്റ് ഇന്‍പുട്ട് മെഥേഡിന്റെയും ആംഗലേയത്തില്‍ മലയാളമെഴുതുന്ന
+മൊഴിയും സ്വനലേഖയും അടക്കമുള്ള phoenomic രീതികളുടെയും സങ്കലനമായി ഗ്നൂ ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ ലഭ്യമായ
+ലളിത എന്ന ഇന്‍പുട്ട് മെഥേഡ് ജിനേഷിന്റെ സൃഷ്ടിയാണു്. 2007ലെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പ്രോജക്ടിലേക്കു് എസ്എംസി
+തിരഞ്ഞെടുത്ത അഞ്ചുവിദ്യാര്‍ത്ഥികളില്‍ ഒരാളായാണു് ജിനേഷ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങില്‍ സജീവമാകുന്നതു്. ഗ്നൂ
+പ്രോജക്ടിന്റെ താളുകള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്ന ടീമിന്റെ ചുമതല വഹിച്ചിരുന്ന ശ്യാം ആത്മഹത്യ
+ചെയ്തതിനെത്തുടര്‍ന്നു് ആ പ്രോജക്ടിന്റെ കണ്‍വീനര്‍ ആയും ജിനേഷ് പ്രവര്‍ത്തിച്ചു. ശ്യാം കോഡിനേറ്റ് ചെയ്ത പരിഭാഷകളെ
+പുസ്തകമാക്കുക എന്ന ലക്ഷ്യത്തോടെ അവ എഡിറ്റ് ചെയ്യുന്ന കര്‍ത്തവ്യവും ജിനേഷ് നിര്‍വ്വഹിച്ചു. കോ എഡിറ്ററാവാന്‍
+എന്നോടാവശ്യപ്പെട്ടിരുന്നെങ്കിലും സ്വതസിദ്ധമായ മടിയും മറ്റുതിരക്കുകളും മൂലം എനിക്കു കഴിഞ്ഞതുമില്ല.
+
+മലയാളത്തിലാരംഭിച്ച് സന്തോഷ് തോട്ടിങ്ങലിന്റെയും വാസുദേവിന്റെയും മറ്റും നേതൃത്വത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ഒട്ടേറെ
+ഭാഷകളിലേക്കു് വളര്‍ന്ന ശില്‍പ്പ പ്രോജക്ടില്‍ തുടക്കം മുതല്‍ തന്നെ ജിനേഷിന്റെ പങ്കാളിത്തമുണ്ടായിരുന്നു. ശില്‍പ്പയെക്കുറിച്ച്
+ഒട്ടേറെ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നയാളെന്ന നിലയില്‍ ഈ പ്രോജക്ടില്‍ ജിനേഷ് അവതരിപ്പിച്ച മാറ്റങ്ങളും
+നിര്‍ദ്ദേശങ്ങളുമൊക്കെ എത്രമാത്രം വിലപ്പെട്ടതാണെന്നു തിരിച്ചറിയുന്നു.
+
+ഹൈദരാബാദ് ഐഐഐടിയില്‍ ജിനേഷ് ഉള്‍പ്പെടുന്ന ഗവേഷകസംഘം മലയാളം ഒസിആര്‍ വികസിപ്പിക്കാനുള്ള
+പരിശ്രമത്തിലായിരുന്നു. കേന്ദ്രസര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഈ പ്രോജക്ട് പ്രൊപ്രൈറ്ററി മോഡില്‍ നീങ്ങുന്നതിനെക്കുറിച്ചു്
+ഉള്ളുരുകുന്ന സങ്കടം ജിനേഷ് സൂക്ഷിച്ചു. അതിനെ മറികടക്കാന്‍ ടെസറാക്ട് ഒസിആറിനെ മലയാളം പഠിപ്പിക്കാനുള്ള സ്വതന്ത്ര
+സോഫ്റ്റ്‌വെയര്‍ പ്രോജക്ടിനുവേണ്ടിയും ജിനേഷ് കോഡെഴുതി. നിര്‍ഭാഗ്യവശാല്‍ ഇവയൊന്നും പൂര്‍ണ്ണമായും
+ഉപയോഗയുക്തമാകുന്ന അവസ്ഥയിലേക്കു് ഇനിയും എത്തിയിട്ടില്ല.
+
+സാങ്കേതികവിദ്യയും ഭാഷയും തമ്മിലുള്ള സങ്കലനത്തില്‍ ഉടലെടുക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ജിനേഷ്
+അര്‍പ്പിച്ചിരുന്നു. മലയാളത്തില്‍ ഇന്റര്‍നാഷണല്‍ ഡൊമെയ്ന്‍ നെയിം (IDN) സ്റ്റാന്‍ഡേര്‍ഡ് സെറ്റ് ചെയ്യുന്നതിനു് സിഡാക്‍
+സമര്‍പ്പിച്ച ഡ്രാഫ്റ്റിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി എസ്എംസിക്കുവേണ്ടി തയ്യാറാക്കിയ ക്രിട്ടിക്‍ ഡോക്യുമെന്റ്
+എഴുതിയവരിലൊരാള്‍ ജിനേഷ് ആണു്. ഈ ക്രിട്ടിക്കിന്റെ വെളിച്ചത്തില്‍ സിഡാക്‍ മുന്‍കയ്യെടുത്തു് എസ്എംസി അടക്കമുള്ള
+വിവിധ സംഘങ്ങളുമായി ഇതുസംബന്ധിച്ച് തിരുവനന്തപുരത്തു് കഴിഞ്ഞ മാസം കണ്‍സല്‍ട്ടേഷന്‍ സംഘടിപ്പിച്ചിരുന്നു.
+
+ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ലേഔട്ട് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള സിഡാക്കിന്റെ നിര്‍ദ്ദേശത്തില്‍ കടന്നുകൂടിയ ചില പാകപ്പിഴകള്‍
+ചൂണ്ടിക്കാട്ടാനും ജിനേഷ് ആയിരുന്നു മുന്‍കയ്യെടുത്തതു്. ഈ ഡ്രാഫ്റ്റില്‍ പിന്നീടു സിഡാക്‍ തിരുത്തല്‍ വരുത്തുകയുണ്ടായി.
+സെപ്തംബറില്‍ അവസാനമായി സംസാരിക്കുമ്പോള്‍ ജിനേഷ് എന്നോടു് ആവശ്യപ്പെട്ടതു്, ഈ പുതുക്കിയ ഡ്രാഫ്റ്റിന്റെ
+പശ്ചാത്തലത്തില്‍ ഉടനെ തന്നെ ക്രിട്ടിക്‍ പുതുക്കണമെന്നും തനിക്കു് അതിനി സാധിക്കുമെന്നു കരുതുന്നില്ല, എന്നുമാണു്. മരണം
+തൊട്ടുമുമ്പില്‍ കണ്ടുകൊണ്ടാണു് ഇതുപറഞ്ഞതെന്നു് ഇതെഴുതുമ്പോഴും വിശ്വസിക്കാനാവുന്നില്ല.
% താഴെ സൂചിപ്പിയ്ക്കുന്ന കുറിപ്പുകള്‍ കിട്ടാന്‍ വഴിയുണ്ടോ?
-­യു­ഐ­ഡി­യു­ടെ ഭാ­ഗ­മാ­യി നട­പ്പാ­ക്കു­ന്ന ബയോ­മെ­ട്രി­ക്‍ ഐഡ­ന്റി­ഫി­ക്കേ­ഷ­നി­ലെ ചതി­ക്കു­ഴി­കള്‍ ചൂ­ണ്ടി­ക്കാ­ട്ടു­ന്ന ഒരു ലേ­ഖ­നം
-തയ്യാ­റാ­ക്കു­വാന്‍ ഇതി­നി­ടെ ജി­നേ­ഷ് തു­ട­ങ്ങി­യി­രു­ന്നു. സന്തോ­ഷ് തോ­ട്ടി­ങ്ങ­ലി­നെ­യും എന്നെ­യും കോ-ഓഥര്‍­മാ­രാ­ക്കി ആരം­ഭി­ച്ച
-ആ പരി­ശ്ര­മം സൈ­ബര്‍ പെ­രു­മ്പാ­ത­യില്‍ പാ­തി­വ­ഴി­യില്‍ കി­ട­ക്കു­ക­യാ­ണു്. ഈ ലേ­ഖ­നം മല­യാ­ള­ത്തി­ലാ­ണെ­ങ്കില്‍
-economic and political weekly­യ്ക്കു വേ­ണ്ടി അനി­വ­റു­മാ­യി ചേര്‍­ന്നു് ഇതേ വി­ഷ­യ­ത്തില്‍ മറ്റൊ­രു ലേ­ഖ­ന­വും
-തയ്യാ­റാ­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. അതും അപൂര്‍­ണ്ണ­ത­യില്‍ വി­ട്ടാ­ണു് ജി­നേ­ഷ് വി­ട­വാ­ങ്ങി­യ­തു്.
+യുഐഡിയുടെ ഭാഗമായി നടപ്പാക്കുന്ന ബയോമെട്രിക്‍ ഐഡന്റിഫിക്കേഷനിലെ ചതിക്കുഴികള്‍ ചൂണ്ടിക്കാട്ടുന്ന ഒരു ലേഖനം
+തയ്യാറാക്കുവാന്‍ ഇതിനിടെ ജിനേഷ് തുടങ്ങിയിരുന്നു. സന്തോഷ് തോട്ടിങ്ങലിനെയും എന്നെയും കോ-ഓഥര്‍മാരാക്കി ആരംഭിച്ച
+ആ പരിശ്രമം സൈബര്‍ പെരുമ്പാതയില്‍ പാതിവഴിയില്‍ കിടക്കുകയാണു്. ഈ ലേഖനം മലയാളത്തിലാണെങ്കില്‍
+economic and political weeklyയ്ക്കു വേണ്ടി അനിവറുമായി ചേര്‍ന്നു് ഇതേ വിഷയത്തില്‍ മറ്റൊരു ലേഖനവും
+തയ്യാറാക്കുന്നുണ്ടായിരുന്നു. അതും അപൂര്‍ണ്ണതയില്‍ വിട്ടാണു് ജിനേഷ് വിടവാങ്ങിയതു്.
% ചിത്രം ചേര്‍ക്കണം
% commits to pypdflib
-silpa­യി­ലേ­ക്കും pypdflib ലേ­ക്കും രോ­ഗ­ത്തി­ന്റെ മൂര്‍­ദ്ധ­ന്യ­ത്തി­ലും ജി­നേ­ഷ് നട­ത്തിയ കമ്മിറ്റുകള്‍ ശ്ര­ദ്ധേ­യ­ങ്ങ­ളാ­ണു്. യൂ­ണി­ക്കോ­ഡ്
-മല­യാ­ള­ത്തി­ലു­ള്ള ലേ­ഖ­ന­ങ്ങള്‍ വെ­ബ്ബില്‍ നി­ന്നു നേ­രി­ട്ടു ­പി­ഡി­എ­ഫ് ആക്കി മാ­റ്റാന്‍ ഉത­കു­ന്ന library ആണി­തു്.
+silpaയിലേക്കും pypdflib ലേക്കും രോഗത്തിന്റെ മൂര്‍ദ്ധന്യത്തിലും ജിനേഷ് നടത്തിയ കമ്മിറ്റുകള്‍ ശ്രദ്ധേയങ്ങളാണു്. യൂണിക്കോഡ്
+മലയാളത്തിലുള്ള ലേഖനങ്ങള്‍ വെബ്ബില്‍ നിന്നു നേരിട്ടു പിഡിഎഫ് ആക്കി മാറ്റാന്‍ ഉതകുന്ന library ആണിതു്.
-­ജി­നേ­ഷ് ചെ­യ്ത­തൊ­ന്നും വെ­റു­തെ­യാ­കി­ല്ല, എന്നു­റ­പ്പി­ക്കാന്‍ കഴി­യു­ന്ന സു­ഹൃ­ദ്‌­വ­ല­യം സ്വ­യം ഇന്‍­ട്രോ­വെര്‍­ട്ട് എന്നു­കു­രു­തു­ന്ന
-ഈ ചെ­റു­പ്പ­ക്കാ­ര­നു­ണ്ടാ­യി­രു­ന്നു. ഒരു യഥാര്‍­ത്ഥ ഹാ­ക്കര്‍­ക്കു് നല്‍­കാ­വു­ന്ന ഏറ്റ­വും വലിയ ബഹു­മാ­നം അവര്‍ നേ­തൃ­ത്വം
-നല്‍­കിയ പ്രോ­ജ­ക്ടു­ക­ളെ വി­ജ­യ­ത്തി­ലേ­ക്കു നയി­ക്കു­ക­യാ­ണു്. ആ തര­ത്തി­ലു­ള്ള ആലോ­ച­ന­കള്‍ ആഷി­ക്‍ സലാ­ഹു­ദ്ദീ­ന്റെ­യും
-വാ­സു­ദേ­വി­ന്റെ­യും അനി­വ­റി­ന്റെ­യും മറ്റും മുന്‍­ക­യ്യില്‍ തു­ട­ങ്ങി­ക്ക­ഴി­ഞ്ഞു­.
+ജിനേഷ് ചെയ്തതൊന്നും വെറുതെയാകില്ല, എന്നുറപ്പിക്കാന്‍ കഴിയുന്ന സുഹൃദ്‌വലയം സ്വയം ഇന്‍ട്രോവെര്‍ട്ട് എന്നുകുരുതുന്ന
+ഈ ചെറുപ്പക്കാരനുണ്ടായിരുന്നു. ഒരു യഥാര്‍ത്ഥ ഹാക്കര്‍ക്കു് നല്‍കാവുന്ന ഏറ്റവും വലിയ ബഹുമാനം അവര്‍ നേതൃത്വം
+നല്‍കിയ പ്രോജക്ടുകളെ വിജയത്തിലേക്കു നയിക്കുകയാണു്. ആ തരത്തിലുള്ള ആലോചനകള്‍ ആഷിക്‍ സലാഹുദ്ദീന്റെയും
+വാസുദേവിന്റെയും അനിവറിന്റെയും മറ്റും മുന്‍കയ്യില്‍ തുടങ്ങിക്കഴിഞ്ഞു.
-­പൊ­ടു­ന്ന­നെ ഞാന്‍ അവ­സാ­നി­പ്പി­ക്കു­ക­യാ­ണു്. ഇതി­ന­പ്പു­റ­മെ­ഴു­താന്‍ എനി­ക്കു­ക­ഴി­യി­ല്ല. ഇതെ­ഴു­തു­മ്പോള്‍ വീ­ണ്ടും വാ­വി­ട്ടു­ള്ള
-കര­ച്ചി­ലി­ലേ­ക്കു് ഞാന്‍ വഴു­തി­വീ­ഴു­ക­യാ­ണു്. നീ മരി­ച്ചു­വെ­ന്നു വി­ശ്വ­സി­ക്കാന്‍ എനി­ക്കി­പ്പോ­ഴും കഴി­യു­ന്നി­ല്ല. ജി­നേ­ഷ്, നീ ജീ­വി­ക്കു­ന്നു,
-ഞങ്ങ­ളി­ലൂ­ടെ­.
+പൊടുന്നനെ ഞാന്‍ അവസാനിപ്പിക്കുകയാണു്. ഇതിനപ്പുറമെഴുതാന്‍ എനിക്കുകഴിയില്ല. ഇതെഴുതുമ്പോള്‍ വീണ്ടും വാവിട്ടുള്ള
+കരച്ചിലിലേക്കു് ഞാന്‍ വഴുതിവീഴുകയാണു്. നീ മരിച്ചുവെന്നു വിശ്വസിക്കാന്‍ എനിക്കിപ്പോഴും കഴിയുന്നില്ല. ജിനേഷ്, നീ ജീവിക്കുന്നു,
+ഞങ്ങളിലൂടെ.
(30 September 2011)\footnote{http://malayal.am/പലവക/മുഖം/12927/ജീവിക്കുവാനുള്ള-കാരണങ്ങള്‍}\\
-സെ­ബിന്‍ ഏബ്ര­ഹാം ജേ­ക്ക­ബ് (മലയാളം ഇന്റര്‍നെറ്റ് വാര്‍ത്താ പോര്‍ട്ടലിന്റെ എഡിറ്റര്‍)
+സെബിന്‍ ഏബ്രഹാം ജേക്കബ് (മലയാളം ഇന്റര്‍നെറ്റ് വാര്‍ത്താ പോര്‍ട്ടലിന്റെ എഡിറ്റര്‍)
\newpage
\secstar{Anivar's email to Swathanthra Malayalam Computing}
{\vskip 2pt}
-{\engtext
+\begin{english}
Yes, I am writing this with tears. He was a close friend,
co-traveler, and colleague in SMC.
@@ -182,9 +185,9 @@ Whenever we asks about his treatment details he used to show this XKCD comic
When he was in MES , he was the organiser of mny FOSS activities in
their campus and he was an initiator for Swatantra software user group
Malappuram.
-}
+\end{english}
-\subsection*{­ജി­നേ­ഷി­ന്റെ മറ്റ് സൈ­ബര്‍ സാ­ന്നി­ദ്ധ്യ­ങ്ങള്‍}
+\subsection*{ജിനേഷിന്റെ മറ്റ് സൈബര്‍ സാന്നിദ്ധ്യങ്ങള്‍}
Blog \url{http://www.jinsbond.in/} \\
Facebook \url{https://www.facebook.com/jinesh.jayaraman} \\
Twitter \url{http://twitter.com/#!/jinsbond007} \\
diff --git a/formula1.tex b/formula1.tex
index 4edb229..e377588 100644
--- a/formula1.tex
+++ b/formula1.tex
@@ -1,37 +1,37 @@
\secstar{കാറോട്ടത്തിന്റെ മാസ്മരികത: ഫോര്‍മുല വണ്‍}
\vskip 2pt
-ഈ ഞാ­യ­റാ­ഴ്ച കഴി­ഞ്ഞ ചൈ­നീ­സ് ഗ്രാന്‍­പ്രീ­യോ­ടെ ­ഫോര്‍­മുല വണ്‍ ആദ്യ എഷ്യന്‍ പാ­ദം പൂര്‍­ത്തി­യാ­ക്കി­യി­രി­ക്കു­ക­യാ­ണ്.
-സെ­പ്റ്റ­മ്പര്‍ 24-26­ന് സിം­ഗ­പ്പൂ­രില്‍ നട­ക്കു­ന്ന ഗ്രാന്‍­പ്രീ­യി­ലാ­ണ് ഇനി എഫ് വണ്‍ എഷ്യ­യി­ലേ­ക്ക് തി­രി­ച്ചെ­ത്തു­ന്ന­ത്.
-കാ­ന­ഡ­യില്‍ ജൂണ്‍ ആദ്യം നട­ക്കു­ന്ന ­ഗ്രാന്‍­പ്രീ­ ഒഴി­വാ­ക്കി­യാല്‍ ഫോര്‍­മുല വണ്ണി­ന്റെ യൂ­റോ­പ്യന്‍ പാ­ദ­മാ­ണ് അടു­ത്ത
-നാ­ലര മാ­സ­ക്കാ­ല­മെ­ന്ന് നി­സ്സം­ശ­യം പറ­യാം­.
+ഈ ഞായറാഴ്ച കഴിഞ്ഞ ചൈനീസ് ഗ്രാന്‍പ്രീയോടെ ഫോര്‍മുല വണ്‍ ആദ്യ എഷ്യന്‍ പാദം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
+സെപ്റ്റമ്പര്‍ 24-26ന് സിംഗപ്പൂരില്‍ നടക്കുന്ന ഗ്രാന്‍പ്രീയിലാണ് ഇനി എഫ് വണ്‍ എഷ്യയിലേക്ക് തിരിച്ചെത്തുന്നത്.
+കാനഡയില്‍ ജൂണ്‍ ആദ്യം നടക്കുന്ന ഗ്രാന്‍പ്രീ ഒഴിവാക്കിയാല്‍ ഫോര്‍മുല വണ്ണിന്റെ യൂറോപ്യന്‍ പാദമാണ് അടുത്ത
+നാലര മാസക്കാലമെന്ന് നിസ്സംശയം പറയാം.
-­നി­ല­വി­ലെ ചാ­മ്പ്യ­നായ മക്‌­ലാ­ര­ന്റെ ജെന്‍­സണ്‍ ബട്ടണ്‍ അറു­പ­തു പോ­യി­ന്റു­ക­ളു­മാ­യി ഇക്കൊ­ല്ല­വും മു­ന്നി­ലാ­ണ്.
-അന്‍­പ­തു പോ­യി­ന്റു­മാ­യി മെ­ഴ്സി­ഡ­സി­ന്റെ നി­കോ റൊ­സ്‌­ബര്‍­ഗ് ആണ് രണ്ടാ­മ­ത്. നാല്‍­പ്പ­ത്തി­യൊന്‍­പ­തു പോ­യി­ന്റു­ക­ളു­മാ­യി
-ഫെ­റാ­രി­യു­ടെ ഫെര്‍­ണാ­ണ്ടോ അലോണ്‍­സോ­യും മക്‌­ലാ­ര­ന്റെ ലൂ­യി­സ് ഹാ­മില്‍­ട്ട­ണും റൊ­സ്ബര്‍­ഗി­നൊ­പ്പ­ത്തി­നൊ­പ്പം
-നില്‍­ക്കു­ന്നു. ഇക്കൊ­ല്ലം മത്സ­ര­രം­ഗ­ത്തേ­ക്ക് തി­രി­ച്ചെ­ത്തിയ എഫ് വണ്‍ ഇതി­ഹാ­സം ­മൈ­ക്കല്‍ ഷു­മാ­ക്കര്‍ പത്തു
-പോ­യി­ന്റു­മാ­യി പത്താ­മ­താ­ണ്. ഫോ­ഴ്സ് ഇന്ത്യ­യു­ടെ അഡ്രി­യാന്‍ സു­ടില്‍ ഒന്‍­പ­താ­മ­തും, ­വി­റ്റാന്‍­ടോ­ണി­യോ ലി­യു­സ്സി­
-പതി­നൊ­ന്നാ­മ­തു­മാ­ണ്. ഇന്ത്യ­ക്കാ­രന്‍ കരണ്‍ ചന്ദോ­ക്ക് പോ­യി­ന്റൊ­ന്നു­മി­ല്ലാ­തെ പത്തൊന്‍­പ­താ­മ­താ­ണ്. ടീ­മു­ക­ളു­ടെ
-കാ­ര്യ­ത്തില്‍ മക്‌­ലാ­രന്‍ 109 പോ­യി­ന്റു­ക­ളു­മാ­യി മു­ന്നി­ട്ടു നില്‍­ക്കു­ന്നു. തൊ­ണ്ണൂ­റു പോ­യി­ന്റു­മാ­യി ­ഫെ­റാ­രി­ രണ്ടാ­മ­തും,
-എഴു­പ­ത്തി­മൂ­ന്നു പോ­യി­ന്റു­മാ­യി ­റെ­ഡ്ബുള്‍ മൂ­ന്നാ­മ­തു­മാ­ണ്. അറു­പ­തു പോ­യി­ന്റു­മാ­യി മെ­ഴ്സി­ഡ­സ് നാ­ലാ­മ­തും,
-നാല്‍­പ്പ­തു­പോ­യി­ന്റ് നേ­ടിയ റോ­ബര്‍­ട്ട് കു­ബി­ത്സ­യു­ടെ ബല­ത്തില്‍ നാല്‍­പ്പ­ത്തി­യാ­റു പോ­യി­ന്റു­മാ­യി റെ­നോ
-അഞ്ചാ­മ­തു­മാ­ണ്. പതി­നെ­ട്ടു­പോ­യി­ന്റു­മാ­യി ഫോ­ഴ്സ് ഇന്ത്യ ആറാ­മ­താ­ണ്.
+നിലവിലെ ചാമ്പ്യനായ മക്‌ലാരന്റെ ജെന്‍സണ്‍ ബട്ടണ്‍ അറുപതു പോയിന്റുകളുമായി ഇക്കൊല്ലവും മുന്നിലാണ്.
+അന്‍പതു പോയിന്റുമായി മെഴ്സിഡസിന്റെ നികോ റൊസ്‌ബര്‍ഗ് ആണ് രണ്ടാമത്. നാല്‍പ്പത്തിയൊന്‍പതു പോയിന്റുകളുമായി
+ഫെറാരിയുടെ ഫെര്‍ണാണ്ടോ അലോണ്‍സോയും മക്‌ലാരന്റെ ലൂയിസ് ഹാമില്‍ട്ടണും റൊസ്ബര്‍ഗിനൊപ്പത്തിനൊപ്പം
+നില്‍ക്കുന്നു. ഇക്കൊല്ലം മത്സരരംഗത്തേക്ക് തിരിച്ചെത്തിയ എഫ് വണ്‍ ഇതിഹാസം മൈക്കല്‍ ഷുമാക്കര്‍ പത്തു
+പോയിന്റുമായി പത്താമതാണ്. ഫോഴ്സ് ഇന്ത്യയുടെ അഡ്രിയാന്‍ സുടില്‍ ഒന്‍പതാമതും, വിറ്റാന്‍ടോണിയോ ലിയുസ്സി
+പതിനൊന്നാമതുമാണ്. ഇന്ത്യക്കാരന്‍ കരണ്‍ ചന്ദോക്ക് പോയിന്റൊന്നുമില്ലാതെ പത്തൊന്‍പതാമതാണ്. ടീമുകളുടെ
+കാര്യത്തില്‍ മക്‌ലാരന്‍ 109 പോയിന്റുകളുമായി മുന്നിട്ടു നില്‍ക്കുന്നു. തൊണ്ണൂറു പോയിന്റുമായി ഫെറാരി രണ്ടാമതും,
+എഴുപത്തിമൂന്നു പോയിന്റുമായി റെഡ്ബുള്‍ മൂന്നാമതുമാണ്. അറുപതു പോയിന്റുമായി മെഴ്സിഡസ് നാലാമതും,
+നാല്‍പ്പതുപോയിന്റ് നേടിയ റോബര്‍ട്ട് കുബിത്സയുടെ ബലത്തില്‍ നാല്‍പ്പത്തിയാറു പോയിന്റുമായി റെനോ
+അഞ്ചാമതുമാണ്. പതിനെട്ടുപോയിന്റുമായി ഫോഴ്സ് ഇന്ത്യ ആറാമതാണ്.
-ഒ­ന്നാം സ്ഥാ­ന­ക്കാര്‍­ക്ക് (­പ­ത്തി­ന്റെ സ്ഥാ­ന­ത്ത് ഇരു­പ­ത്ത­ഞ്ച്) ഏഴു പോ­യി­ന്റ് രണ്ടാം സ്ഥാ­ന­ക്കാ­രേ­ക്കാള്‍ (എ­ട്ടി­ന്റെ
-സ്ഥാ­ന­ത്ത് പതി­നെ­ട്ട്) ­കൂ­ടു­തല്‍ നല്‍­കു­ന്ന പു­തിയ പോ­യി­ന്റ് സം­വി­ധാ­ന­വും പോ­യി­ന്റ് നി­ല­യില്‍ ആദ്യ­പാ­ദ­ത്തില്‍­ത്ത­ന്നെ
-കാ­ണു­ന്ന വന്‍ വ്യ­ത്യാ­സ­ത്തി­നു കാ­ര­ണ­മാ­ണ്. കഴി­ഞ്ഞ വര്‍­ഷം യൂ­റോ­പ്യന്‍ പാ­ദ­ത്തില്‍ നല്ല പ്ര­ക­ട­നം കാ­ഴ്ച വെ­ച്ച
-ഫോ­ഴ്സ് ഇന്ത്യ­ക്ക് വരും ആഴ്ച­ക­ളില്‍ ഇതു മുന്‍­തൂ­ക്കം കൊ­ടു­ക്കു­ന്നു. മത്സ­ര­ത്തി­നി­ട­യില്‍ ഇന്ധ­നം നി­റ­ക്കാ­ന­നു­വ­ദി­ക്കാ­ത്ത
-പു­തിയ നി­യ­മ­വും യൂ­റോ­പ്പില്‍ രണ്ടു പോ­ളു­കള്‍ നേ­ടിയ ഫോ­ഴ്സ് ഇന്ത്യ­ക്ക് അനു­കൂ­ല­മാ­കും.
+ഒന്നാം സ്ഥാനക്കാര്‍ക്ക് (പത്തിന്റെ സ്ഥാനത്ത് ഇരുപത്തഞ്ച്) ഏഴു പോയിന്റ് രണ്ടാം സ്ഥാനക്കാരേക്കാള്‍ (എട്ടിന്റെ
+സ്ഥാനത്ത് പതിനെട്ട്) കൂടുതല്‍ നല്‍കുന്ന പുതിയ പോയിന്റ് സംവിധാനവും പോയിന്റ് നിലയില്‍ ആദ്യപാദത്തില്‍ത്തന്നെ
+കാണുന്ന വന്‍ വ്യത്യാസത്തിനു കാരണമാണ്. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ പാദത്തില്‍ നല്ല പ്രകടനം കാഴ്ച വെച്ച
+ഫോഴ്സ് ഇന്ത്യക്ക് വരും ആഴ്ചകളില്‍ ഇതു മുന്‍തൂക്കം കൊടുക്കുന്നു. മത്സരത്തിനിടയില്‍ ഇന്ധനം നിറക്കാനനുവദിക്കാത്ത
+പുതിയ നിയമവും യൂറോപ്പില്‍ രണ്ടു പോളുകള്‍ നേടിയ ഫോഴ്സ് ഇന്ത്യക്ക് അനുകൂലമാകും.
-­മാ­റിയ നി­യ­മ­ങ്ങള്‍ മത്സ­ര­തു­ട­ക്ക­ങ്ങള്‍ ഒട്ടൊ­ന്നു വി­ര­സ­മാ­ക്കി­യെ­ങ്കി­ലും അവ­സാ­ന­ലാ­പ്പു­ക­ളില്‍ മധ്യ­നി­ര­യില്‍ നല്ല
-പോ­രാ­ട്ട­ങ്ങള്‍­ക്കും അത് അവ­സ­ര­മൊ­രു­ക്കി. ഇന്ധന പരി­പാ­ല­ന­ത്തില്‍­നി­ന്നും ടീ­മു­ക­ളു­ടെ ശ്ര­ദ്ധ ടയര്‍
-പരി­പാ­ല­ന­ത്തി­ലേ­ക്കു­മാ­റി­യ­തോ­ടെ, വണ്‍ സ്റ്റോ­പ്പ് സ്ട്രാ­റ്റ­ജി സര്‍‌­വ്വ സാ­ധാ­ര­ണ­മാ­യി. അതു­കൊ­ണ്ടു­ത­ന്നെ, കൃ­ത്യ­മാ­യി
-കാ­ലാ­വ­സ്ഥ പ്ര­വ­ചി­ക്കാന്‍ കഴി­യു­ന്ന­വര്‍­ക്ക് മഴ­യില്‍ കു­തിര്‍­ന്ന റേ­സു­ക­ളില്‍ വലി­യ­മുന്‍­തൂ­ക്കം ലഭി­ക്കും. തന്റെ നല്ല­കാ­ല­ത്ത്
-ഇതില്‍ മി­ടു­ക്ക­നാ­യി­രു­ന്നു ഷു­മി.
+മാറിയ നിയമങ്ങള്‍ മത്സരതുടക്കങ്ങള്‍ ഒട്ടൊന്നു വിരസമാക്കിയെങ്കിലും അവസാനലാപ്പുകളില്‍ മധ്യനിരയില്‍ നല്ല
+പോരാട്ടങ്ങള്‍ക്കും അത് അവസരമൊരുക്കി. ഇന്ധന പരിപാലനത്തില്‍നിന്നും ടീമുകളുടെ ശ്രദ്ധ ടയര്‍
+പരിപാലനത്തിലേക്കുമാറിയതോടെ, വണ്‍ സ്റ്റോപ്പ് സ്ട്രാറ്റജി സര്‍‌വ്വ സാധാരണമായി. അതുകൊണ്ടുതന്നെ, കൃത്യമായി
+കാലാവസ്ഥ പ്രവചിക്കാന്‍ കഴിയുന്നവര്‍ക്ക് മഴയില്‍ കുതിര്‍ന്ന റേസുകളില്‍ വലിയമുന്‍തൂക്കം ലഭിക്കും. തന്റെ നല്ലകാലത്ത്
+ഇതില്‍ മിടുക്കനായിരുന്നു ഷുമി.
-ഇ­നി­യും പതി­ന­ഞ്ച് റേ­സു­കള്‍ ശേ­ഷി­ക്കു­ക­യും, 1515 പോ­യി­ന്റു­കള്‍ പങ്കു­വ­യ്ക്ക­പ്പെ­ടാന്‍ കാ­ത്തി­രി­ക്കു­ക­യും ചെ­യ്യു­ന്ന­തു­കൊ­ണ്ട്
-ഇതി­പ്പോ­ഴും ആരു­ടെ­യും കയ്യി­ലൊ­തു­ങ്ങി­യി­ട്ടി­ല്ല. മാ­ത്ര­വു­മ­ല്ല, മുന്‍­നിര ടീ­മു­ക­ളെ­ല്ലാം നല്ല പ്ര­ക­ട­നം കാ­ഴ്ച വച്ചി­ട്ടു­ള്ള­തി­നാല്‍
-യൂ­റോ­പ്പി­ലെ റേ­സു­ക­ളില്‍ വരും ആഴ്ച­ക­ളില്‍ തീ പാ­റു­മെ­ന്നു­റു­പ്പ്.
+ഇനിയും പതിനഞ്ച് റേസുകള്‍ ശേഷിക്കുകയും, 1515 പോയിന്റുകള്‍ പങ്കുവയ്ക്കപ്പെടാന്‍ കാത്തിരിക്കുകയും ചെയ്യുന്നതുകൊണ്ട്
+ഇതിപ്പോഴും ആരുടെയും കയ്യിലൊതുങ്ങിയിട്ടില്ല. മാത്രവുമല്ല, മുന്‍നിര ടീമുകളെല്ലാം നല്ല പ്രകടനം കാഴ്ച വച്ചിട്ടുള്ളതിനാല്‍
+യൂറോപ്പിലെ റേസുകളില്‍ വരും ആഴ്ചകളില്‍ തീ പാറുമെന്നുറുപ്പ്.
(20 April 2010)\footnote{http://malayal.am/വിനോദം/കായികം/4845/കാറോട്ടത്തിന്റെ-മാസ്മരികത-ഫോര്‍മുല-വണ്‍}
diff --git a/gangwar.tex b/gangwar.tex
index 3159922..f27a9a1 100644
--- a/gangwar.tex
+++ b/gangwar.tex
@@ -1,6 +1,6 @@
\secstar{Account of a campus gang war!!!}
\vskip 2pt
-{\engtext
+\begin{english}
This is an account of a mob in a well known self financing Engineering college, from the words of students of the college. It is from MES College of engineering, and most newspaper reports are not taking into account what the root cause of the problem is. I just tried to interact with some of my juniors there and got these details. This account is written on the basis of a chat conversation, which is published here. Some details I confirmed and crosschecked, basically those regarding the program at the auditorium and all. I just want to point out how a ordinary gang or group fight at college turned out to be a political (?) issue. I never call this as student politics, but student gang war.
There are more than enough issues at college, and without fighting for those, these student politicians (?) are fighting for head counts. I don’t know what leads these students. Anyway, I believe it is not the professionalism that all are expecting from young engineers.
@@ -18,5 +18,5 @@ The final outcome was, the college was closed for a week. The first internal exa
(Also heard some students were harassed while going home after all these. Didn't get the details though. Will put up those details too as soon as possible.)
(November 27, 2007)
-}
+\end{english}
\newpage
diff --git a/german.tex b/german.tex
index 398951e..40b4384 100644
--- a/german.tex
+++ b/german.tex
@@ -1,68 +1,68 @@
\secstar{ജര്‍മന്‍ ഗ്രാന്‍പ്രീയില്‍ ഫെറാരിയുടെ തിരിച്ചുവരവ്}
\vskip 2pt
-25 ജൂ­ലൈ ഞാ­യ­റാ­ഴ്ച ജര്‍­മ­നി­യി­ലെ ഹോ­ക്കന്‍­ഹൈ­മി­ലെ സര്‍­ക്യൂ­ട്ടില്‍ നട­ന്ന പതി­നൊ­ന്നാം പാ­ദം ഫെ­റാ­രി­യു­ടെ
-തി­രി­ച്ചു വര­വു­കൊ­ണ്ടാ­ണ് ശ്ര­ദ്ധേ­യ­മാ­യ­ത്. സീ­സ­ണി­ലെ ആദ്യ­റേ­സാ­യി­രു­ന്ന ബഹ്റൈന്‍ ഗ്രാന്‍­പ്രീ­ക്കു ശേ­ഷം
-ജര്‍­മ­നി­യി­ലാ­ണ് വമ്പന്‍­മാ­രായ ­ഫെ­റാ­രി­ ഒരു 1-2 പോ­ഡി­യം ഫി­നി­ഷ് കര­സ്ഥ­മാ­ക്കി­യ­ത്. ഫെ­റാ­രി­യു­ടെ
-വി­ജ­യ­ത്തി­ള­ക്ക­ത്തില്‍ ചെ­റിയ കരി­നി­ഴല്‍ വീ­ഴ്‌­ത്തി­യ­ത്, അലോണ്‍­സൊ­ക്ക് ഒന്നാം സ്ഥാ­നം കി­ട്ടാന്‍ വേ­ണ്ടി ­ഫെ­ലി­പെ
-മസ്സ വഴി­യൊ­ഴി­ഞ്ഞു­കൊ­ടു­ത്തു എന്നു­ക­ണ്ട് എഫ്. ഐ. ഏ. ഫെ­റാ­രി­യ്ക്ക് ഒരു ലക്ഷം ഡോ­ളര്‍ പി­ഴ­യി­ടു­ക­യും, കൂ­ടു­തല്‍
-ശി­ക്ഷ­യു­ടെ കാ­ര്യം തീ­രു­മാ­നി­ക്കാ­നാ­യി വേള്‍­ഡ് മോ­ട്ടോര്‍­സ്പോര്‍­ട്സ് കൌണ്‍­സി­ലി­നു വി­ടു­ക­യും ചെ­യ്ത­താ­ണ്.
+25 ജൂലൈ ഞായറാഴ്ച ജര്‍മനിയിലെ ഹോക്കന്‍ഹൈമിലെ സര്‍ക്യൂട്ടില്‍ നടന്ന പതിനൊന്നാം പാദം ഫെറാരിയുടെ
+തിരിച്ചു വരവുകൊണ്ടാണ് ശ്രദ്ധേയമായത്. സീസണിലെ ആദ്യറേസായിരുന്ന ബഹ്റൈന്‍ ഗ്രാന്‍പ്രീക്കു ശേഷം
+ജര്‍മനിയിലാണ് വമ്പന്‍മാരായ ഫെറാരി ഒരു 1-2 പോഡിയം ഫിനിഷ് കരസ്ഥമാക്കിയത്. ഫെറാരിയുടെ
+വിജയത്തിളക്കത്തില്‍ ചെറിയ കരിനിഴല്‍ വീഴ്‌ത്തിയത്, അലോണ്‍സൊക്ക് ഒന്നാം സ്ഥാനം കിട്ടാന്‍ വേണ്ടി ഫെലിപെ
+മസ്സ വഴിയൊഴിഞ്ഞുകൊടുത്തു എന്നുകണ്ട് എഫ്. ഐ. ഏ. ഫെറാരിയ്ക്ക് ഒരു ലക്ഷം ഡോളര്‍ പിഴയിടുകയും, കൂടുതല്‍
+ശിക്ഷയുടെ കാര്യം തീരുമാനിക്കാനായി വേള്‍ഡ് മോട്ടോര്‍സ്പോര്‍ട്സ് കൌണ്‍സിലിനു വിടുകയും ചെയ്തതാണ്.
-­ഫെ­റാ­രി­യു­ടെ ആരാ­ധ­കര്‍­ക്ക് ആഹ്ലാ­ദി­ക്കാന്‍ ധാ­രാ­ളം ഇട­നല്‍­കി­യെ­ങ്കി­ലും, നാ­ലു ശക്ത­രായ ജര്‍­മന്‍ ഡ്രൈ­വര്‍­മാര്‍
-അണി­നി­ര­ന്ന റേ­സ് ജര്‍­മ­നി­ക്ക് വലിയ ആഹ്ലാ­ദ­മൊ­ന്നും നല്‍­കി­യി­ല്ല. പോള്‍ നേ­ടു­ക­യും ഫെ­റാ­രി­ക­ളു­ടെ പി­റ­കില്‍
-മൂ­ന്നാം സ്ഥാ­നം നേ­ടു­ക­യും ചെ­യ്ത ­സെ­ബാ­സ്റ്റ്യന്‍ വെ­റ്റല്‍ മാ­ത്ര­മാ­ണ് ജര്‍­മ­നി­ക്ക് ആശ്വാ­സ­മാ­യ­ത്. മെ­ഴ്സി­ഡ­സി­ന്റെ
-ജര്‍­മന്‍ ഡ്രൈ­വര്‍­മാര്‍ സീ­സ­ണി­ലെ തങ്ങ­ളു­ടെ പതി­വു­തു­ടര്‍­ന്ന­പ്പോള്‍, ഫോ­ഴ്സ് ഇന്ത്യ­യു­ടെ ഏറ്റ­വും മോ­ശം
-റേ­സു­ക­ളി­ലൊ­ന്നാ­യി­രു­ന്നു ഇത്. ലി­യു­സ്സി യോ­ഗ്യ­താ­റൌ­ണ്ടില്‍ കാ­റി­ന്റെ നി­യ­ന്ത്ര­ണം നഷ്ട­പ്പെ­ട്ട് പു­റ­ത്തി­രു­ന്നു­വെ­ങ്കില്‍
-ഗി­യര്‍­ബോ­ക്സ് മാ­റ്റി വച്ച­തി­ന് അഞ്ചു സ്ഥാ­നം ഗ്രി­ഡില്‍ പെ­നാല്‍­ട്ടി­യു­മാ­യാ­ണ് സു­ട്ടില്‍ തു­ട­ങ്ങി­യ­ത്. മാ­ത്ര­മ­ല്ല,
-റേ­സി­നി­ട­യില്‍ പി­റ്റില്‍ വച്ച് രണ്ടു ഡ്രൈ­വര്‍­മാ­രു­ടെ­യും ടയ­റു­കള്‍­മാ­റി­പ്പോ­യ­തി­ന് ഫോ­ഴ്സ്ഇ­ന്ത്യ­ക്ക് പി­ഴ­യും ലഭി­ച്ചു.
-ഇന്ത്യന്‍ ആരാ­ധ­ക­രു­ടെ മറ്റൊ­രു പ്ര­തീ­ക്ഷ­യായ കരണ്‍ ചന്ദോ­ക്കി­നാ­വ­ട്ടെ ജര്‍­മ­നി­യില്‍ ഹി­സ്പാ­നി­ക് റേ­സി­ങ് ടീം
-അവ­സ­രം നല്‍­കി­യ­തു­മി­ല്ല.
+ഫെറാരിയുടെ ആരാധകര്‍ക്ക് ആഹ്ലാദിക്കാന്‍ ധാരാളം ഇടനല്‍കിയെങ്കിലും, നാലു ശക്തരായ ജര്‍മന്‍ ഡ്രൈവര്‍മാര്‍
+അണിനിരന്ന റേസ് ജര്‍മനിക്ക് വലിയ ആഹ്ലാദമൊന്നും നല്‍കിയില്ല. പോള്‍ നേടുകയും ഫെറാരികളുടെ പിറകില്‍
+മൂന്നാം സ്ഥാനം നേടുകയും ചെയ്ത സെബാസ്റ്റ്യന്‍ വെറ്റല്‍ മാത്രമാണ് ജര്‍മനിക്ക് ആശ്വാസമായത്. മെഴ്സിഡസിന്റെ
+ജര്‍മന്‍ ഡ്രൈവര്‍മാര്‍ സീസണിലെ തങ്ങളുടെ പതിവുതുടര്‍ന്നപ്പോള്‍, ഫോഴ്സ് ഇന്ത്യയുടെ ഏറ്റവും മോശം
+റേസുകളിലൊന്നായിരുന്നു ഇത്. ലിയുസ്സി യോഗ്യതാറൌണ്ടില്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പുറത്തിരുന്നുവെങ്കില്‍
+ഗിയര്‍ബോക്സ് മാറ്റി വച്ചതിന് അഞ്ചു സ്ഥാനം ഗ്രിഡില്‍ പെനാല്‍ട്ടിയുമായാണ് സുട്ടില്‍ തുടങ്ങിയത്. മാത്രമല്ല,
+റേസിനിടയില്‍ പിറ്റില്‍ വച്ച് രണ്ടു ഡ്രൈവര്‍മാരുടെയും ടയറുകള്‍മാറിപ്പോയതിന് ഫോഴ്സ്ഇന്ത്യക്ക് പിഴയും ലഭിച്ചു.
+ഇന്ത്യന്‍ ആരാധകരുടെ മറ്റൊരു പ്രതീക്ഷയായ കരണ്‍ ചന്ദോക്കിനാവട്ടെ ജര്‍മനിയില്‍ ഹിസ്പാനിക് റേസിങ് ടീം
+അവസരം നല്‍കിയതുമില്ല.
-­ക­ഴി­ഞ്ഞ കു­റെ റേ­സി­ലെ പതി­വില്‍ നി­ന്നും വി­പ­രീ­ത­മാ­യി, ഇത്ത­വണ ആദ്യ പത്തു സ്ഥാ­ന­ങ്ങ­ളെ­ല്ലാം­ത­ന്നെ
-സ്വ­ന്ത­മാ­ക്കി­യ­ത് മുന്‍­നിര ടീ­മു­ക­ളാ­ണ്. ഒന്നും രണ്ടും ഫെ­റാ­രി, മൂ­ന്നും ആറും റെ­ഡ്ബുള്‍, നാ­ലും അഞ്ചും മക്‌­ലാ­രന്‍, ഏഴും
-പത്തും ­റെ­നോ­, എട്ടും ഒന്‍­പ­തും മെ­ഴ്സി­ഡ­സ്. കഴി­ഞ്ഞ റേ­സു­ക­ളില്‍ മി­ക­ച്ച പ്ര­ക­ട­നം കാ­ഴ്ച­വെ­ച്ച വി­ല്യം­സും സൌ­ബ­റും
-ടോ­റോ റോ­സോ­യും മറ്റും കു­റ­ച്ചു­മ­ങ്ങി­പ്പോ­യെ­ന്നു­വേ­ണ­മെ­ങ്കില്‍ പറ­യാം. സീ­സ­ണി­ന്റെ തു­ട­ക്കം മു­ത­ലേ മധ്യ­നി­ര­യി­ലെ
-ശക്ത­മായ സാ­ന്നി­ധ്യ­മാ­യി­രി­ക്കു­ക­യും, യൂ­റോ­പ്പില്‍ പോ­ഡി­യം വരെ നേ­ടാന്‍ സാ­ധ്യ­ത­കല്‍­പ്പി­ക്ക­പ്പെ­ടു­ക­യും ചെ­യ്തി­രു­ന്ന
-ഫോ­ഴ്സ് ഇന്ത്യ­യാ­ക­ട്ടെ ജര്‍­മ­നി­യില്‍ തീ­രെ മങ്ങി­പ്പോ­യി­.
+കഴിഞ്ഞ കുറെ റേസിലെ പതിവില്‍ നിന്നും വിപരീതമായി, ഇത്തവണ ആദ്യ പത്തു സ്ഥാനങ്ങളെല്ലാംതന്നെ
+സ്വന്തമാക്കിയത് മുന്‍നിര ടീമുകളാണ്. ഒന്നും രണ്ടും ഫെറാരി, മൂന്നും ആറും റെഡ്ബുള്‍, നാലും അഞ്ചും മക്‌ലാരന്‍, ഏഴും
+പത്തും റെനോ, എട്ടും ഒന്‍പതും മെഴ്സിഡസ്. കഴിഞ്ഞ റേസുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വില്യംസും സൌബറും
+ടോറോ റോസോയും മറ്റും കുറച്ചുമങ്ങിപ്പോയെന്നുവേണമെങ്കില്‍ പറയാം. സീസണിന്റെ തുടക്കം മുതലേ മധ്യനിരയിലെ
+ശക്തമായ സാന്നിധ്യമായിരിക്കുകയും, യൂറോപ്പില്‍ പോഡിയം വരെ നേടാന്‍ സാധ്യതകല്‍പ്പിക്കപ്പെടുകയും ചെയ്തിരുന്ന
+ഫോഴ്സ് ഇന്ത്യയാകട്ടെ ജര്‍മനിയില്‍ തീരെ മങ്ങിപ്പോയി.
-­ശ­ക്ത­മായ ഒരു സ്റ്റാര്‍­ട്ടി­ലൂ­ടെ ഫെ­റാ­രി­യു­ടെ ഫെ­ലി­പെ മസ്സ വെ­റ്റ­ലി­നെ മറി­ക­ട­ന്നു­വെ­ങ്കി­ലും രണ്ടാ­മ­തു­ണ്ടാ­യി­രു­ന്ന
-അലോണ്‍­സൊ­യെ ചെ­റു­താ­യി ഒന്നു തടു­ക്കാന്‍ ജര്‍­മ­നു കഴി­ഞ്ഞു. പക്ഷെ അധി­കം വൈ­കാ­തെ തന്നെ നില മസ്സ,
-അലോണ്‍­സൊ, വെ­റ്റല്‍ എന്നാ­യി. കഴി­ഞ്ഞ­മ­ത്സ­ര­ങ്ങ­ളില്‍ നി­ന്നും വ്യ­ത്യ­സ്ത­മാ­യി, മക്‌­ലാ­രന്‍ കാ­റു­കള്‍­ക്ക് വെ­റ്റ­ലി­ന്റെ
-മു­ക­ളില്‍ സമ്മര്‍­ദ്ദം ചെ­ലു­ത്താന്‍ സാ­ധി­ച്ചി­ല്ല. ആദ്യ ലാ­പ്പില്‍ ഗ്രി­ഡ്ഡി­ന്റെ മധ്യ­ത്തി­ലു­ണ്ടായ അപ­ക­ടം ടോ­റോ റോ­സോ­യു­ടെ
-സെ­ബാ­സ്റ്റ്യന്‍ ബ്യ­യെ­മി­യു­ടെ റേ­സി­ന് വി­രാ­മ­മി­ടു­ക­യും ഒട്ടേ­റേ കാ­റു­കള്‍­ക്ക് പി­റ്റ്ലേ­നി­ലേ­ക്ക് ഒരു ട്രി­പ്പ് സമ്മാ­നി­ക്കു­ക­യും
-ചെ­യ്തു. ലോ­ട്ട­സി­നെ വി­ടാ­തെ പി­ന്തു­ട­രു­ന്ന സ്ഥി­ര­ത­യി­ല്ലാ­യ്മ ഇത്ത­വണ ട്രൂ­ലി­യു­ടെ ഗി­യര്‍­ബോ­ക്സി­നെ­യാ­ണ് ഇര­യാ­ക്കി­യ­ത്.
-മൂ­ന്നാം ലാ­പ്പില്‍ ട്രൂ­ലി­യു­ടെ റേ­സ് അവ­സാ­നി­ച്ചു­.
+ശക്തമായ ഒരു സ്റ്റാര്‍ട്ടിലൂടെ ഫെറാരിയുടെ ഫെലിപെ മസ്സ വെറ്റലിനെ മറികടന്നുവെങ്കിലും രണ്ടാമതുണ്ടായിരുന്ന
+അലോണ്‍സൊയെ ചെറുതായി ഒന്നു തടുക്കാന്‍ ജര്‍മനു കഴിഞ്ഞു. പക്ഷെ അധികം വൈകാതെ തന്നെ നില മസ്സ,
+അലോണ്‍സൊ, വെറ്റല്‍ എന്നായി. കഴിഞ്ഞമത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി, മക്‌ലാരന്‍ കാറുകള്‍ക്ക് വെറ്റലിന്റെ
+മുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധിച്ചില്ല. ആദ്യ ലാപ്പില്‍ ഗ്രിഡ്ഡിന്റെ മധ്യത്തിലുണ്ടായ അപകടം ടോറോ റോസോയുടെ
+സെബാസ്റ്റ്യന്‍ ബ്യയെമിയുടെ റേസിന് വിരാമമിടുകയും ഒട്ടേറേ കാറുകള്‍ക്ക് പിറ്റ്ലേനിലേക്ക് ഒരു ട്രിപ്പ് സമ്മാനിക്കുകയും
+ചെയ്തു. ലോട്ടസിനെ വിടാതെ പിന്തുടരുന്ന സ്ഥിരതയില്ലായ്മ ഇത്തവണ ട്രൂലിയുടെ ഗിയര്‍ബോക്സിനെയാണ് ഇരയാക്കിയത്.
+മൂന്നാം ലാപ്പില്‍ ട്രൂലിയുടെ റേസ് അവസാനിച്ചു.
-­പ­തി­മൂ­ന്നാം ലാ­പ്പു­മു­തല്‍ മുന്‍­നി­ര­കാ­റു­കള്‍ പി­റ്റ് ചെ­യ്ത് തു­ട­ങ്ങി. പതി­ന­ഞ്ചാം ലാ­പ്പില്‍ പി­റ്റ് ചെ­യ്ത റേ­സ് ലീ­ഡര്‍ മസ്സ
-രണ്ടാ­മ­നാ­യാ­ണ് തി­രി­ച്ചു കയ­റി­യ­ത്. ഇരു­പ­ത്തി­യാ­റാം ലാ­പ്പില്‍ ബട്ടന്‍ പി­റ്റു ചെ­യ്യു­ന്ന­തു­വ­രെ രണ്ടാം
-സ്ഥാ­ന­ത്തു­ണ്ടാ­യി­രു­ന്ന മസ്സ അത്ഭു­ത­ങ്ങള്‍­ക്കൊ­ന്നും ഇട­നല്‍­കാ­തെ വീ­ണ്ടും റേ­സ് ലീ­ഡ­റാ­യി. പി­ന്നീ­ട് മു­പ്പ­ത്തി­യ­ഞ്ചാം
-ലാ­പ്പു­വ­രെ പ്ര­ത്യേ­കി­ച്ചൊ­ന്നും സം­ഭ­വി­ച്ചി­ല്ല. സൌ­ബ­റി­ന്റെ ­പെ­ഡ്രോ ഡി ലാ റോ­സ ടീം മേ­റ്റ് കമു­യി
-കൊ­ബി­യാ­ഷി­യേ­ക്കാ­ളും കേ­മ­നാ­ണു താ­നെ­ന്നു കാ­ണി­ക്കാ­നെ­ന്നോ­ണം ട്രാ­ക്കില്‍ അഗ്ര­സ്സീ­വാ­യി പെ­രു­മാ­റി­യ­ത്
-ആരാ­ധ­കര്‍­ക്ക് ആഹ്ലാ­ദം പകര്‍­ന്ന കാ­ഴ്ച­യാ­യി­രു­ന്നു­.
+പതിമൂന്നാം ലാപ്പുമുതല്‍ മുന്‍നിരകാറുകള്‍ പിറ്റ് ചെയ്ത് തുടങ്ങി. പതിനഞ്ചാം ലാപ്പില്‍ പിറ്റ് ചെയ്ത റേസ് ലീഡര്‍ മസ്സ
+രണ്ടാമനായാണ് തിരിച്ചു കയറിയത്. ഇരുപത്തിയാറാം ലാപ്പില്‍ ബട്ടന്‍ പിറ്റു ചെയ്യുന്നതുവരെ രണ്ടാം
+സ്ഥാനത്തുണ്ടായിരുന്ന മസ്സ അത്ഭുതങ്ങള്‍ക്കൊന്നും ഇടനല്‍കാതെ വീണ്ടും റേസ് ലീഡറായി. പിന്നീട് മുപ്പത്തിയഞ്ചാം
+ലാപ്പുവരെ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. സൌബറിന്റെ പെഡ്രോ ഡി ലാ റോസ ടീം മേറ്റ് കമുയി
+കൊബിയാഷിയേക്കാളും കേമനാണു താനെന്നു കാണിക്കാനെന്നോണം ട്രാക്കില്‍ അഗ്രസ്സീവായി പെരുമാറിയത്
+ആരാധകര്‍ക്ക് ആഹ്ലാദം പകര്‍ന്ന കാഴ്ചയായിരുന്നു.
-­ഹള്‍­ക്കെന്‍­ബെര്‍­ഗി­നെ മറി­ക­ട­ന്ന് ഏഴാം സ്ഥാ­ന­ത്തെ­ത്തി­യെ­ങ്കി­ലും പോ­രാ­ട്ടം
-മുന്‍­നി­ര­കാ­റു­ക­ളി­ലേ­ക്കെ­ത്തി­ക്കാ­നാ­വാ­ത്ത­തി­നാല്‍ അവി­ടം കൊ­ണ്ട് തൃ­പ്തി­പ്പെ­ടേ­ണ്ടി­വ­ന്നു. ഇതേ­സ­മ­യം മുന്‍­നി­ര­യില്‍
-മസ്സ അലോണ്‍­സൊ­യില്‍­നി­ന്നും ശക്ത­മായ സമ്മര്‍­ദ്ദം നേ­രി­ടു­ന്നു­ണ്ടാ­യി­രു­ന്നു. എങ്കി­ലും പി­ന്നി­ട് നാല്‍­പ്പ­ത്തി­യൊന്‍­പ­താം
-ലാ­പ്പി­ലാ­ണ് പി­ഴ­യ്ക്കി­ട­യാ­ക്കിയ റേ­ഡി­യോ നിര്‍­ദ്ദേ­ശ­വും മറി­ക­ട­ക്ക­ലു­മു­ണ്ടാ­യ­ത്.
+ഹള്‍ക്കെന്‍ബെര്‍ഗിനെ മറികടന്ന് ഏഴാം സ്ഥാനത്തെത്തിയെങ്കിലും പോരാട്ടം
+മുന്‍നിരകാറുകളിലേക്കെത്തിക്കാനാവാത്തതിനാല്‍ അവിടം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇതേസമയം മുന്‍നിരയില്‍
+മസ്സ അലോണ്‍സൊയില്‍നിന്നും ശക്തമായ സമ്മര്‍ദ്ദം നേരിടുന്നുണ്ടായിരുന്നു. എങ്കിലും പിന്നിട് നാല്‍പ്പത്തിയൊന്‍പതാം
+ലാപ്പിലാണ് പിഴയ്ക്കിടയാക്കിയ റേഡിയോ നിര്‍ദ്ദേശവും മറികടക്കലുമുണ്ടായത്.
-അന്‍­പ­ത്തി­ര­ണ്ടാം ലാ­പ്പില്‍ പെ­ഡ്രോ ഡി ലാ റോസ പി­റ്റ് ചെ­യ്ത് സോ­ഫ്റ്റ് ഓപ്ഷന്‍ ടയ­റു­ക­ളില്‍ പു­റ­ത്തു­വ­ന്നു. ഉടന്‍­ത­ന്നെ,
-വി­ല്യം­സു­ക­ളോ­ട് ശക്ത­മായ പോ­രാ­ട്ട­വും തു­ട­ങ്ങി. അന്‍­പ­ത്തി­യെ­ട്ടാം ലാ­പ്പാ­യ­പ്പോ­ഴേ­ക്കും റോ­സ­യു­ടെ പോ­രാ­ട്ടം
-ബാ­രി­ക്കെ­ല്ലോ­യു­ടെ വി­ല്യം­സി­നോ­ടാ­യി­രു­ന്നു. എന്നാല്‍ അറു­പ­താം ലാ­പ്പില്‍ തനി­ക്കും വി­ല്യം­സി­നും ഇട­യില്‍ ചാ­ടിയ
-കൊ­വാ­ലെ­യ്ന­ന്റെ രണ്ടാം ലോ­ട്ട­സി­നോ­ടു­ര­സി റോ­സ­യ്ക്ക് വീ­ണ്ടും പി­റ്റു ചെ­യ്യേ­ണ്ടി­വ­ന്നു. അതോ­ടെ ലോ­ട്ട­സി­ന്റെ ജര്‍­മ്മന്‍
-ഗ്രാന്‍­പ്രീ­യ്ക്ക് തി­ര­ശ്ശീ­ല­വീ­ഴു­ക­യും ചെ­യ്തു. അവ­സാന ലാ­പ്പു­ക­ളില്‍ ശക്ത­മായ പോ­രാ­ട്ട­മാ­യി­രു­ന്നു മുന്‍­നി­ര­യില്‍ മസ്സ­യും
-വെ­റ്റ­ലും തമ്മില്‍ നട­ന്ന­ത്.
+അന്‍പത്തിരണ്ടാം ലാപ്പില്‍ പെഡ്രോ ഡി ലാ റോസ പിറ്റ് ചെയ്ത് സോഫ്റ്റ് ഓപ്ഷന്‍ ടയറുകളില്‍ പുറത്തുവന്നു. ഉടന്‍തന്നെ,
+വില്യംസുകളോട് ശക്തമായ പോരാട്ടവും തുടങ്ങി. അന്‍പത്തിയെട്ടാം ലാപ്പായപ്പോഴേക്കും റോസയുടെ പോരാട്ടം
+ബാരിക്കെല്ലോയുടെ വില്യംസിനോടായിരുന്നു. എന്നാല്‍ അറുപതാം ലാപ്പില്‍ തനിക്കും വില്യംസിനും ഇടയില്‍ ചാടിയ
+കൊവാലെയ്നന്റെ രണ്ടാം ലോട്ടസിനോടുരസി റോസയ്ക്ക് വീണ്ടും പിറ്റു ചെയ്യേണ്ടിവന്നു. അതോടെ ലോട്ടസിന്റെ ജര്‍മ്മന്‍
+ഗ്രാന്‍പ്രീയ്ക്ക് തിരശ്ശീലവീഴുകയും ചെയ്തു. അവസാന ലാപ്പുകളില്‍ ശക്തമായ പോരാട്ടമായിരുന്നു മുന്‍നിരയില്‍ മസ്സയും
+വെറ്റലും തമ്മില്‍ നടന്നത്.
-എ­ന്താ­യാ­ലും ജര്‍­മന്‍ ഗ്രാന്‍­പ്രീ­യും ഹോം റേ­സില്‍ ഒരു ജര്‍­മ­നെ ഒന്നാ­മ­തെ­ത്തി­ക്കാ­തെ സീ­സ­ണി­ന്റെ റെ­ക്കോര്‍­ഡ് കാ­ത്തു
-സൂ­ക്ഷി­ച്ചു. ജര്‍­മ­നി­യില്‍ ശക്ത­മാ­യി സാ­ന്നി­ധ്യ­മ­റി­യി­ച്ചെ­ങ്കി­ലും കി­രീ­ട­പോ­രാ­ട്ട­ത്തില്‍ മക്‌­ലാ­ര­നില്‍ (300) നി­ന്നും 92
-പോ­യി­ന്റ് പി­റ­കി­ലാ­ണ് ഫെ­റാ­രി. റെ­ഡ്ബു­ളാ­ക­ട്ടെ 28 പോ­യി­ന്റ് പി­റ­കി­ലും. ഡ്രൈ­വര്‍­മാ­രു­ടെ പോ­രാ­ട്ട­ത്തില്‍
-ഹാ­മില്‍­ട്ടണ്‍ 157 പോ­യി­ന്റു­മാ­യി ഇപ്പോ­ഴും മു­ന്നി­ലാ­ണ്. ബ്രി­ട്ട­നി­ലേ­ക്കാ­ളും തന്റെ നില അദ്ദേ­ഹം മെ­ച്ച­പ്പെ­ടു­ത്തു­ക­യും
-ചെ­യ്തു. എന്നാല്‍ വെ­റ്റല്‍ (136) സ്വ­ന്തം ടീം മേ­റ്റ് വെ­ബ്ബ­റി­നൊ­പ്പ­ത്തി­നൊ­പ്പ­മാ­ണ്.
+എന്തായാലും ജര്‍മന്‍ ഗ്രാന്‍പ്രീയും ഹോം റേസില്‍ ഒരു ജര്‍മനെ ഒന്നാമതെത്തിക്കാതെ സീസണിന്റെ റെക്കോര്‍ഡ് കാത്തു
+സൂക്ഷിച്ചു. ജര്‍മനിയില്‍ ശക്തമായി സാന്നിധ്യമറിയിച്ചെങ്കിലും കിരീടപോരാട്ടത്തില്‍ മക്‌ലാരനില്‍ (300) നിന്നും 92
+പോയിന്റ് പിറകിലാണ് ഫെറാരി. റെഡ്ബുളാകട്ടെ 28 പോയിന്റ് പിറകിലും. ഡ്രൈവര്‍മാരുടെ പോരാട്ടത്തില്‍
+ഹാമില്‍ട്ടണ്‍ 157 പോയിന്റുമായി ഇപ്പോഴും മുന്നിലാണ്. ബ്രിട്ടനിലേക്കാളും തന്റെ നില അദ്ദേഹം മെച്ചപ്പെടുത്തുകയും
+ചെയ്തു. എന്നാല്‍ വെറ്റല്‍ (136) സ്വന്തം ടീം മേറ്റ് വെബ്ബറിനൊപ്പത്തിനൊപ്പമാണ്.
-ആ­ഗ­സ്റ്റ് ഒന്നി­നാ­ണ് ഹം­ഗേ­റി­യന്‍ ഗ്രാന്‍­പ്രീ. ബാ­ക്ക് ടു ബാ­ക്ക് റേ­സാ­യ­തി­നാല്‍ കൂ­ടു­തല്‍ വലിയ മാ­റ്റ­ങ്ങ­ളൊ­ന്നും
-ടീ­മു­ക­ളില്‍ നി­ന്നും പ്ര­തീ­ക്ഷി­ക്കേ­ണ്ട­തി­ല്ല. എന്നാല്‍ ഡ്രൈ­വേ­ഴ്സ് ചാ­മ്പ്യന്‍­ഷി­പ്പില്‍ ശക്ത­മായ പോ­രാ­ട്ടം നട­ക്കു­ന്ന­തും ഫെ­റാ­രി
-താ­ളം കണ്ടെ­ത്തി­യ­തും മക്‌­ലാ­രന്‍ ­റെ­ഡ്ബുള്‍ ടീ­മു­ക­ളെ വി­ഷ­മി­പ്പി­ക്കും. ­മെ­ഴ്സി­ഡ­സ് ഈ വര്‍­ഷ­ത്തെ പോ­രാ­ട്ടം
-അവ­സാ­നി­പ്പി­ച്ച് അടു­ത്ത വര്‍­ഷ­ത്തെ കാ­റില്‍ ശ്ര­ദ്ധ­കേ­ന്ദ്രീ­ക­രി­ക്കാന്‍ തീ­രു­മാ­നി­ച്ചാല്‍ വീ­ണ്ടും ടീ­മു­കള്‍ സമ്മര്‍­ദ്ദ­ത്തി­ലാ­കും.
-എന്താ­യാ­ലും വരും നാ­ളു­ക­ളി­ലെ യൂ­റോ­പ്യന്‍ റേ­സു­ക­ളും തീ­പാ­റു­ന്ന­വ­യാ­യി­രി­ക്കു­മെ­ന്ന് നമു­ക്കു­റ­പ്പി­ക്കാം­.
+ആഗസ്റ്റ് ഒന്നിനാണ് ഹംഗേറിയന്‍ ഗ്രാന്‍പ്രീ. ബാക്ക് ടു ബാക്ക് റേസായതിനാല്‍ കൂടുതല്‍ വലിയ മാറ്റങ്ങളൊന്നും
+ടീമുകളില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ ശക്തമായ പോരാട്ടം നടക്കുന്നതും ഫെറാരി
+താളം കണ്ടെത്തിയതും മക്‌ലാരന്‍ റെഡ്ബുള്‍ ടീമുകളെ വിഷമിപ്പിക്കും. മെഴ്സിഡസ് ഈ വര്‍ഷത്തെ പോരാട്ടം
+അവസാനിപ്പിച്ച് അടുത്ത വര്‍ഷത്തെ കാറില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിച്ചാല്‍ വീണ്ടും ടീമുകള്‍ സമ്മര്‍ദ്ദത്തിലാകും.
+എന്തായാലും വരും നാളുകളിലെ യൂറോപ്യന്‍ റേസുകളും തീപാറുന്നവയായിരിക്കുമെന്ന് നമുക്കുറപ്പിക്കാം.
(28 July 2010)\footnote{http://malayal.am/വിനോദം/കായികം/7023/ജര്‍മന്‍-ഗ്രാന്‍പ്രീയില്‍-ഫെറാരിയുടെ-തിരിച്ചുവരവ്}
diff --git a/hair.tex b/hair.tex
index 3a7044c..8ebdadf 100644
--- a/hair.tex
+++ b/hair.tex
@@ -1,94 +1,94 @@
\secstar{തലമുടിയെക്കുറിച്ച് ഒരുപന്യാസം}
\vskip 2pt
-ത­ല­മു­ടി ഒരു പ്ര­തി­ഭാ­സ­മാ­ണു്. സക്ക­റി­യ­യു­ടെ ആഫ്രി­ക്കന്‍ യാ­ത്ര­കള്‍ വാ­യി­ക്കു­ന്ന­തി­നും മു­മ്പ് മു­ടി നീ­ട്ടി­വ­ളര്‍­ത്താന്‍
-തു­ട­ങ്ങി­യ­താ­ണു് ഞാന്‍. എന്നാല്‍ അതു പി­ന്നീ­ടു് ഇക്ക­ഴി­ഞ്ഞ ഒക്റ്റോ­ബ­റില്‍ ആരോ­ഗ്യ­പ­ര­മായ കാ­ര­ണ­ങ്ങ­ളാല്‍
-ഒഴി­വാ­ക്ക­പ്പെ­ടും വരെ ഒരു പി­ടി അനു­ഭ­വ­ങ്ങ­ളാ­ണു് സമ്മാ­നി­ച്ച­തു്. ആഫ്രി­ക്കന്‍ യാ­ത്ര­ക­ളെ പരാ­മര്‍­ശി­ക്കാന്‍ കാ­ര­ണം,
-അതി­ലൊ­രി­ട­ത്തു് ബസ്സില്‍ യാ­ത്ര­ചെ­യ്യു­ന്ന ­സ­ക്ക­റി­യ മു­ടി പറ്റെ വെ­ട്ടി­ക്ക­ള­ഞ്ഞ ആഫ്രി­ക്കന്‍ സ്ത്രീ­യു­ടെ
-സൌ­ന്ദ­ര്യ­ത്തെ­പ്പ­റ്റി­പ്പ­റ­യു­ന്നു­ണ്ടു്. അതോ­ടൊ­പ്പം മു­ണ്ഡ­നം ചെ­യ്ത­ത­ല­യു­മാ­യി നട­ക്കു­ന്ന ചില നാ­ടന്‍
-പരി­ഷ്കാ­രി­ക­ളെ­പ്പോ­ലെ അതു മനം­പി­ര­ട്ട­ലു­ണ്ടാ­ക്കാ­ത്ത­തി­നെ­പ്പ­റ്റി­യും (കൃ­ത്യ­മായ പ്ര­യോ­ഗം ഓര്‍­മ്മ­യി­ല്ല, എന്താ­യാ­ലും
-സാ­രം ആഫ്രി­ക്കന്‍ സ്ത്രീ­യു­ടെ സൌ­ന്ദ­ര്യ­സ­ങ്കല്‍­പ്പ­ത്തില്‍ മാ­ത്ര­മേ മു­ണ്ഡ­നം ചെ­യ്ത തല ചേ­രൂ എന്നാ­യി­രു­ന്നു­).
-
-­മ­നം­പി­ര­ട്ടല്‍ അവി­ടെ നില്‍­ക്ക­ട്ടെ, എന്നെ­ക്കൂ­ടു­തല്‍ പി­ടി­ച്ചു­ല­ച്ച­തു്, നീ­ണ്ടു­വ­ളര്‍­ന്ന തല­മു­ടി­യെ­ന്ന­തു് സ്ത്രീ­യു­ടെ മാ­ത്രം ചി­ഹ്ന­വും
-ഭാ­ണ്ഡ­വും ആണെ­ന്ന തി­രി­ച്ച­റി­വാ­യി­രു­ന്നു. അല്ലെ­ന്നു വാ­ദി­ക്കു­ന്ന­വര്‍­ക്കു് എടു­ത്തു­ത­രാന്‍ ഉദാ­ഹ­ര­ണ­ങ്ങ­ളൊ­ന്നു­മി­ല്ലെ­ങ്കി­ലും,
-എന്നോ­ളം മു­ടി­യി­ല്ലെ­ന്നു സങ്ക­ട­പ്പെ­ട്ടി­രു­ന്ന സഹോ­ദ­രി­മാ­രും, പല പ്രാ­വ­ശ്യം എന്റെ മു­ടി­യും സ്കൂ­ളില്‍ നിര്‍­ബ­ന്ധ­മാ­യി ബോ­ബ്
-ചെ­യ്തു തോ­ളൊ­പ്പം നിര്‍­ത്തി­യി­രി­ക്കു­ന്ന അവ­രു­ടെ മു­ടി­യും താ­ര­ത­മ്യം ചെ­യ്തു നെ­ടു­വീര്‍­പ്പി­ട്ടി­ട്ടു­ള്ള സ്കൂള്‍ കി­ടാ­ങ്ങ­ളും മു­തല്‍,
-ഇപ്പോ­ഴെ­ന്റെ തൊ­ട്ട­പ്പു­റ­ത്തു താ­മ­സി­ക്കു­ന്ന തല­മൊ­ട്ട­യ­ടി­ക്കാന്‍ നിര്‍­ബ­ന്ധി­ത­യായ പെണ്‍­കു­ട്ടി­യും വരെ സാ­ക്ഷ്യം പറ­യും­.
-
-എ­ന്തൊ­ക്കെ­യാ­യാ­ലും നീ­ട്ടി­വ­ളര്‍­ത്തിയ മു­ടി ഒരു പു­തിയ സാ­മൂ­ഹ്യാ­നു­ഭ­വ­മാ­ണെ­നി­ക്കു സമ്മാ­നി­ച്ച­തു്. എക്സെന്‍­ട്രി­ക്കു­കള്‍
-അപൂര്‍­വ്വ­മ­ല്ലാ­ത്ത ശാ­സ്ത്ര­ത്തി­ന്റെ ലോ­ക­ത്താ­യ­തു­കൊ­ണ്ടു്, ആരും നി­ങ്ങ­ളു­ടെ വേ­ഷ­വി­ധാ­ന­ങ്ങ­ളെ മുന്‍­വി­ധി­യോ­ടെ
-കാ­ണി­ല്ലെ­ന്ന­തു് സമ്മാ­നി­ച്ച സ്വാ­ത­ന്ത്ര്യം ശരി­ക്കും ഉപ­യോ­ഗി­ച്ചെ­ന്നു പറ­യാം. അതി­നു സ്തു­തി­പ­റ­യേ­ണ്ട­തു ഐന്‍­സ്റ്റീ­ന്റെ
-ഒരു കാ­രി­ക്കേ­ച്ച­റി­നാ­ണെ­ന്നു തോ­ന്നു­ന്നു. അത്ര­യ്ക്കും വരി­ല്ലെ­ങ്കി­ലും മാ­സ­ങ്ങ­ളോ­ളം ഷേ­വ് ചെ­യ്യാ­ത്ത മു­ഖ­വും നീ­ട്ടി വളര്‍­ത്തിയ
-മു­ടി­യും ഹാ­ഫ് ട്രൌ­സ­റും ടീ ഷര്‍­ട്ടു­മ­ട­ങ്ങു­ന്ന എന്റെ പതി­വു­രൂ­പം എനി­ക്കും ചെ­റു­ത­ല്ല­താ­ത്ത വി­സി­ബി­ലി­റ്റി തന്നി­രു­ന്നു.
-മാ­ത്ര­മോ, ബഹു­സ്വ­ര­ത­യു­ടെ ഒരു സമൂ­ഹ­ത്തില്‍ ഒന്നി­ന്റേ­യും പ്ര­തി­നി­ധി­യാ­വാ­തെ എന്റെ മാ­ത്രം പ്ര­തി­നി­ധി­യാ­വാ­നും
-അതെ­ന്നെ സഹാ­യി­ച്ചി­ട്ടു­ണ്ടു്.
-
-­മു­ണ്ഡ­നം ചെ­യ്ത തല വൈ­ധ­വ്യ­ത്തി­ന്റെ പ്ര­തീ­ക­മാ­യി­രു­ന്നു മുന്‍­പ്. വി­ധ­വ­യാ­യി­ട്ടും മു­ടി നീ­ട്ടി­വ­ളര്‍­ത്തു­ന്ന­തു്, അഭി­സാ­രി­ക­യു­ടെ
-ലക്ഷ­ണ­മാ­യാ­ണു് കണ്ടി­രു­ന്ന­തു്. ദീപ മേ­ത്ത­യു­ടെ "വാ­ട്ട­റില്‍" ലിസ റേ­യു­ടെ കഥാ­പാ­ത്ര­ത്തെ ഓര്‍­ക്കു­ക, പി­ന്നീ­ടു്
-സ്വ­ജീ­വി­ത­ത്തില്‍ കാന്‍­സര്‍ ഗ്ര­സ്ത­യാ­യി തല മു­ണ്ഡ­നം ചെ­യ്യേ­ണ്ടി­വ­ന്ന­പ്പോള്‍ എന്താ­യി­രു­ന്നി­രി­ക്കു­മാ­വോ ആ മന­സ്സില്‍
-കട­ന്നു­പോ­യ­തു്, ഈയ­ടു­ത്ത കാ­ല­ത്തു് കീ­മോ­ത്തെ­റാ­പ്പി കഴി­ഞ്ഞു് രോ­ഗ­മു­ക്ത­യാ­യി­വ­ന്ന മം­താ മോ­ഹന്‍­ദാ­സു് മു­ടി
-നഷ്ട­പ്പെ­ട്ട­തി­നേ­യും മറ്റും വള­രെ വി­കാ­ര­ര­ഹി­ത­മാ­യി ഒരി­ന്റര്‍­വ്യൂ­വില്‍ സമീ­പി­ക്കു­ന്ന­തു കണ്ടു. നല്ല­തു്. നീ­ണ്ടു വളര്‍­ന്ന ഇട­തൂര്‍­ന്ന
-മു­ടി­യോ­ടു­ള്ള അഭി­നി­വേ­ശ­മി­ല്ലാ­ത്ത ചില പെണ്‍­കു­ട്ടി­ക­ളെ­ങ്കി­ലു­മു­ണ്ടീ­ലോ­ക­ത്തു്.
-
-അ­ഴി­ച്ചി­ട്ടാല്‍ മു­ട്ടൊ­പ്പ­മെ­ത്തു­ന്ന കു­ടു­മ­യു­മാ­യി നട­ന്നി­രു­ന്ന മാ­ധ­വന്‍­മാ­രില്‍ നി­ന്നും (ഇ­ന്ദു­ലേ­ഖ)
-പു­രു­ഷ­സൌ­ന്ദ­ര്യ­സ­ങ്കല്‍­പ്പ­ത്തില്‍ പറ്റെ­യൊ­തു­ക്കിയ മു­ടി സ്ഥാ­നം നേ­ടി­യ­തു്, കഴി­ഞ്ഞ നൂ­റ്റാ­ണ്ടി­ന്റെ തു­ട­ക്ക­ത്തി­ലെ
-നവോ­ത്ഥാന പ്ര­സ്ഥാ­ന­ങ്ങ­ളെ­പ്പിന്‍­പ­റ്റി­യാ­ക­ണം. ഞാ­നാ­ദ്യം മു­ടി­വ­ളര്‍­ത്തി വീ­ട്ടി­ലെ­ത്തി­യ­പ്പോള്‍ ഒരു പരാ­മര്‍­ശം തി­രി­ച്ചു
-വരു­ന്ന കു­ടു­മ­യെ­പ്പ­റ്റി­ത്ത­ന്നെ­യാ­യി­രു­ന്നു. അന്നെ­ന്തു­കൊ­ണ്ടാ­ണാ­വോ പു­രു­ഷന്‍­മാര്‍ മാ­ത്രം കു­ടു­മ­മു­റി­ച്ച­തു്. എന്താ­യാ­ലും
-നവോ­ത്ഥാ­ന­കാ­ല­മാ­യി­രി­ക്ക­ണം നീ­ണ്ട­മു­ടി­യു­ടെ എല്ലാ­ഭാ­ര­വും സ്ത്രീ­യി­ലേ­ക്കു­മാ­ത്ര­മാ­യി ചു­രു­ക്കി­യ­തു്. ദേ­വി­ക­യു­ടെ
-പു­രു­ഷ­കേ­ന്ദ്രീ­കൃത നവോ­ത്ഥാ­ന­ശ്ര­മ­ങ്ങ­ളില്‍ സൃ­ഷ്ടി­ക്ക­പ്പെ­ട്ട സ്ത്രീ പു­രു­ഷ­നാ­ഗ്ര­ഹി­ച്ച സ്ത്രീ­യാ­ണെ­ന്ന നി­രീ­ക്ഷ­ണ­ത്തില്‍
-കു­റ­ച്ചെ­ങ്കി­ലും ശരി­യി­ല്ലേ എന്നൊ­രു തോ­ന്നല്‍ (കു­ല­സ്ത്രീ­യും ചന്ത­പ്പെ­ണ്ണും ഉണ്ടാ­യ­തെ­ങ്ങ­നെ­).
-
-­സ്വാ­ഭാ­വി­ക­മാ­യി­ത്ത­ന്നെ തഴ­ച്ചു വള­രു­ന്ന തല­മു­ടി­യു­ള്ള ആണ്‍­കു­ട്ടി­ക­ളെ നീ­ട്ടി­വ­ളര്‍­ത്തു­ന്ന­തില്‍ നി­ന്നും വി­ല­ക്കു­ക­യും, മു­ടി
-കൊ­ഴി­ച്ചി­ലും മറ്റു കേ­ശ­സം­ബ­ന്ധി­യായ അസു­ഖ­വും മൂ­ലം വി­ഷ­മി­ക്കു­ക­യും ചെ­യ്യു­ന്ന പെണ്‍­കു­ട്ടി­ക­ളെ നീ­ട്ടി വളര്‍­ത്താ­ത്ത­തി­നു
-ഭര്‍­സി­ക്കു­ക­യും ചെ­യ്യു­ന്ന സമൂ­ഹ­മാ­ണു നമ്മു­ടേ­തു്.
-
-­മൂ­ന്നു വര്‍­ഷം നീ­ണ്ടു­വ­ളര്‍­ന്ന തല­മു­ടി­യു­മാ­യി നട­ന്ന അനു­ഭ­വ­ത്തില്‍ നി­ന്നു പറ­യ­ട്ടെ, ­ത­ല­മു­ടി­ വളര്‍­ത്തു­ക­യെ­ന്ന­തും
-പരി­പാ­ലി­ക്കു­ക­യെ­ന്ന­തും വള­രെ ചെ­ല­വേ­റിയ ഒരു പണി­യാ­ണു്. തേ­ക്കു­ന്ന എണ്ണ­യും കഴു­കു­ന്ന വെ­ള്ള­വും ചെ­ളി­ക­ള­യാ­നും
-മര്യാ­ദ­യ്ക്കു നില്‍­ക്കാ­നും വേ­ണ്ടി ഉപ­യോ­ഗി­ക്കേ­ണ്ടി വരു­ന്ന ഷാം­പൂ­വും കണ്ടീ­ഷ­ന­റും എല്ലാം പോ­ക്ക­റ്റില്‍ വലിയ
-ദ്വാ­ര­ങ്ങ­ളാ­ണു­ണ്ടാ­ക്കു­ക. അതി­നു പു­റ­മേ­യാ­ണു്, വെ­ട്ടി­യൊ­തു­ക്കി കൊ­ണ്ടു­ന­ട­ക്കേ­ണ്ടു­ന്ന­തി­ന്റെ ചെ­ല­വു്.
-
-­ഹൈ­ദ­രാ­ബാ­ദ് നഗ­ര­ത്തി­ലെ പ്ര­ശ­സ്ത­വും അല്ലാ­ത്ത­തു­മായ മി­ക്ക യു­ണി­സെ­ക്സ് സലൂ­ണു­ക­ളി­ലും ഇക്ക­ഴി­ഞ്ഞ മൂ­ന്നു
-വര്‍­ഷ­ത്തി­നു­ള്ളില്‍ ഞാന്‍ പോ­യി­ട്ടു­ണ്ടു്. എല്ലാ­യി­ട­ത്തു­നി­ന്നും വി­വിധ തര­ത്തി­ലെ മു­ടി­വെ­ട്ടു­ക­ളും നട­ത്തി­യി­ട്ടു­ണ്ടു് (200
-‌മു­തല്‍ 1500 രൂപ വരെ ചെ­ല­വു­ള്ള­വ). എന്നാല്‍ ബില്‍ തരു­മ്പോള്‍ എന്നും എന്റെ മേല്‍ അവര്‍ ഹെ­യര്‍ കട്ട് ഫോര്‍
-വി­മന്‍ നട­ത്തി­യ­തി­ന്റെ വി­ല­യാ­ണു മേ­ടി­ക്കാ­റ്. എപ്പോള്‍ ചോ­ദി­ച്ചാ­ലും പെ­ണ്ണു­ങ്ങ­ളേ­ക്കാ­ളും മു­ടി­യു­ണ്ടാ­യി­രു­ന്നു സാര്‍
-എന്നാ­യി­രി­ക്കും റി­സ­പ്ഷ­നി­ലെ കു­ട്ടി പറ­യു­ന്ന­തു്.
-
-ഈ പാര്‍­ല­റു­കള്‍ പല­തും സമൂ­ഹ­ത്തി­ലെ ഉന്നത ശ്രേ­ണി­യി­ലെ സോ­ഷ്യ­ലൈ­റ്റു­ക­ളു­ടെ നി­ത്യ­സ­ന്ദര്‍­ശ­ന­കേ­ന്ദ്ര­ങ്ങ­ളാ­ണു്.
-ലിം­ഗ, മത, വംശ വ്യ­ത്യാ­സ­മി­ല്ലാ­തെ പണ­ത്തി­ന്റേ­യും കു­ടും­ബ­മ­ഹി­മ­യു­ടെ­യും മാ­ത്രം കാ­ര്യം നോ­ക്കി ആളു­ക­ളോ­ടു
-ഇട­പ­ഴ­കു­ന്ന­വ­രാ­ണു ഞങ്ങള്‍ എന്നു­റ­ക്കെ പ്ര­ഖ്യാ­പി­ക്കു­ന്ന­വ­രു­ടെ സമൂ­ഹ­ത്തില്‍­പ്പോ­ലും നീ­ണ്ടു­വ­ളര്‍­ന്ന തല­മു­ടി പെണ്‍­കു­ട്ടി­ക്കു
-മാ­ത്രം അവ­കാ­ശ­പ്പെ­ട്ട­താ­ണെ­ന്നു സാ­രം­.
-
-­സ­മൂ­ഹ­ത്തോ­ടു പു­റം­തി­രി­ഞ്ഞു നില്‍­ക്കു­ന്ന­തി­നാ­ലാ­വ­ണം, എന്നെ പറ­ഞ്ഞു നന്നാ­ക്കാന്‍ ആദ്യ­കാ­ല­ത്തു് എന്റെ
-അമ്മ­യ­ല്ലാ­തെ വേ­റെ­യാ­രും ശ്ര­മി­ച്ചി­ട്ടി­ല്ല. അമ്മ­ത­ന്നെ, രണ്ടു പ്രാ­വ­ശ്യം പറ­ഞ്ഞി­ട്ടും കേള്‍­ക്കാ­താ­യ­പ്പോള്‍ എന്നാല്‍
-നി­ന­ക്കു മര്യാ­ദ­യ്ക്കു വാ­ലും തല­യു­മൊ­ക്കെ ഒതു­ക്കി നട­ന്നു­കൂ­ടെ എന്ന ലൈ­നി­ലെ­ത്തു­ക­യും ചെ­യ്തു. ചില ചി­ല്ലറ
-സം­ശ­യാ­ലു­ക്ക­ളെ അര്‍­ഹി­ക്കു­ന്ന ഉത്ത­ര­ങ്ങ­ളി­ലൂ­ടെ നി­ശ­ബ്ദ­രാ­ക്കു­ക­യും കൂ­ടി­ചെ­യ്ത­തോ­ടെ ഞാന്‍ മു­ടി വളര്‍­ത്തു­ന്ന­തില്‍
-പര­സ്യ­മാ­യി എതിര്‍­പ്പു­ള്ള­വ­രു­ടെ എണ്ണം കു­റ­ഞ്ഞു­.
-
-­മു­ടി വെ­ട്ടാന്‍ തീ­രു­മാ­നി­ക്കു­ന്ന ഒരു പെണ്‍­കു­ട്ടി­യേ­യും സമൂ­ഹം ഈ രീ­തി­യി­ലാ­ണോ സ്വീ­ക­രി­ക്കുക എന്ന­റി­യി­ല്ല. മു­ടി പറ്റെ
-ബോ­ബ് ചെ­യ്തു നട­ക്കു­ന്ന ഒരു ഡോ­ക്റ്റ­റു­ണ്ടെ­നി­ക്കി­വി­ടെ. അവ­രു മല­യാ­ളി­യാ­ണെ­ന്നും പറ­യു­ന്നു (കേ­ട്ട­റി­വു മാ­ത്ര­മേ­യു­ള്ളൂ,
-ഇന്നു­വ­രെ ഒര­ക്ഷ­രം മല­യാ­ളം പറ­ഞ്ഞു കേ­ട്ടി­ട്ടി­ല്ല). അവ­രോ­ടു ചോ­ദി­ച്ചു നോ­ക്ക­ണം ഇനി­കാ­ണു­മ്പോള്‍. സ്വാ­ഭാ­വി­ക­മാ­യി
-തല­യി­ലു­ണ്ടാ­വു­ക­യും ആണ്‍ പെണ്‍ ഭേ­ദ­മി­ല്ലാ­തെ വള­രു­ക­യും ചെ­യ്യു­ന്ന മു­ടി­യെ­ന്ന സാ­ധ­ന­ത്തെ­പ്പി­ടി­ച്ചു
-സ്ത്രീ­ലിം­ഗ­സ്വ­ത്വ­ത്തി­ന്റെ പ്ര­ത്യ­ക്ഷ അട­യാ­ള­മാ­ക്കി­യ­താ­രാ­ണാ­വോ. തല­മു­ടി പരി­ച­ര­ണ­ത്തി­ന്റെ ബു­ദ്ധി­മു­ട്ടു മന­സ്സി­ലാ­ക്കിയ സ്ത്രീ
-വി­ദ്വേ­ഷി­യായ ആരെ­ങ്കി­ലു­മാ­യി­രി­ക്ക­ണം­.
-
-ഇ­ത്ത­ര­ത്തില്‍ ലിം­ഗ­പ­ര­മാ­യി സ്ത്രീ­സ്വ­ത്വ­മു­ള്ള നീ­ണ്ടു­വ­ളര്‍­ന്ന മു­ടി പല അനു­ഭ­വ­ങ്ങ­ളും സമ്മാ­നി­ച്ചി­ട്ടു­ണ്ടെ­നി­ക്കു്.
-ഒരു­ല്ലാ­സ­യാ­ത്ര­യ്ക്കി­ട­യ്ക്കു് പാ­റി­പ്പ­റ­ന്നു­പോയ മു­ടി­യൊ­തു­ക്കാന്‍­പോ­യ­പ്പോള്‍ അവി­ടെ കൂ­ടെ­യു­ണ്ടാ­യി­രു­ന്ന
-പെണ്‍­കു­ട്ടി­ക­ളു­മു­ണ്ടാ­യി­രു­ന്നു. അവ­രോ­ടു ഞാന്‍ കാ­ര്യ­മാ­യി­ത്ത­ന്നെ, ഏതു ഷാം­പൂ­വാ­ണു­പ­യോ­ഗി­ക്കാ­റു്, എങ്ങ­നെ­യെ­ണ്ണ­തേ­ക്കും
-തു­ട­ങ്ങിയ കാ­ര്യ­ങ്ങ­ളൊ­ക്കെ അന്വേ­ഷി­ച്ചു. അവ­രു കൃ­ത്യ­മായ മറു­പ­ടി­യും ഉപ­ദേ­ശ­ങ്ങ­ളും തരി­ക­യും ചെ­യ്തു. അതി­നു ശേ­ഷം അവര്‍ പി­ന്നീ­ടൊ­രി­ക്കല്‍ പറ­ഞ്ഞ­തു്, ജീ­വി­ത­ത്തി­ലൊ­രി­ക്ക­ലും ഒരാണ്‍­കു­ട്ടി­യോ­ടു നട­ത്തേ­ണ്ടി­വ­രും എന്നു­ക­രു­തിയ സം­ഭാ­ഷ­ണ­മ­ല്ല
-അതെ­ന്നാ­ണു്.
-
-എ­ന്താ­യാ­ലും ഒരേ ലാ­ബില്‍ അപ്പു­റ­ത്തു­മി­പ്പു­റ­ത്തു­മി­രു­ന്നു ജോ­ലി­യെ­ടു­ക്കു­ന്ന­വ­രാ­യ­തി­നാല്‍ ഈ വി­ഷ­യ­ത്തില്‍ പി­ന്നെ­യും
-പല പ്രാ­വ­ശ്യം സം­ഭാ­ഷ­ണ­ങ്ങ­ളു­ണ്ടാ­യി­ട്ടു­ണ്ടു്. സലോ­ണു­ക­ളെ­പ്പ­റ്റി­യും, പു­തിയ ഹെ­യര്‍­സ്റ്റൈ­ലു­ക­ളെ­പ്പ­റ്റി­യു­മ­ട­ക്കം.
-സ്ഥി­ര­മാ­യി ഞാന്‍ കേ­ട്ടി­രു­ന്ന ഒരു ചോ­ദ്യം എന്താ മു­ടി­വ­ളര്‍­ത്താന്‍ കാ­ര­ണ­മെ­ന്നാ­യി­രു­ന്നു. ആണ്‍ പെണ്‍ ഭേ­ദ­മി­ല്ലാ­തെ
-പല­രും ചോ­ദി­ച്ചി­ട്ടു­ണ്ടു്. മറു­പ­ടി നി­ഷേ­ധാ­ത്മ­ക­മാ­യി­ട്ടാ­ണെ­ങ്കി­ലും സത്യം തന്നെ­യാ­ണു് ഞാന്‍ പറ­യാ­റു­ള്ള­തും. ഞാന്‍ മു­ടി
-വളര്‍­ത്താ­ന­ല്ല, വെ­ട്ടാ­തി­രി­ക്കാ­നാ­ണു തീ­രു­മാ­നി­ച്ച­തെ­ന്നു്.
-
-­സ്വ­ന്തം തല­യില്‍ വള­രു­ന്ന മു­ടി വെ­ട്ടാ­നും വളര്‍­ത്താ­നും സ്വാ­ത­ന്ത്ര്യ­മ­നു­വ­ദി­ക്കു­ന്ന, മു­ണ്ഡ­നം ചെ­യ്ത­ത­ല­യി­ലും
-സൌ­ന്ദ­ര്യ­ബോ­ധം കാ­ണാ­നും കഴി­വു­ള്ള ഒരു ലോ­ക­സ­മൂ­ഹം വളര്‍­ന്നു വരു­മെ­ന്നു പ്ര­ത്യാ­ശി­ച്ചു­കൊ­ണ്ടു്.
-
-­പിന്‍­കു­റി­പ്പ്:
-
-­ത­ല­മു­ടി­യെ­ക്കു­റി­ച്ചു­ള്ള ഈ വി­ചാ­ര­ങ്ങള്‍­ക്കു കട­പ്പാ­ടു് തൊ­ട്ട­ടു­ത്ത മു­റി­യില്‍ മു­ടി­യി­ല്ലാ­തെ കി­ട­ന്നി­രു­ന്ന പെണ്‍­കു­ട്ടി അവ­ളു­ടെ ഇട­തൂര്‍­ന്ന മു­ടി­യോ­ടു­കൂ­ടിയ പൂര്‍­വ്വാ­ശ്ര­മ­ചി­ത്ര­ങ്ങള്‍ കാ­ണി­ച്ചു­ത­ന്ന­പ്പോള്‍ ആ കണ്ണു­ക­ളില്‍ മി­ന്നി­മ­റ­ഞ്ഞ വി­കാ­ര­ങ്ങള്‍­ക്കു്.
+തലമുടി ഒരു പ്രതിഭാസമാണു്. സക്കറിയയുടെ ആഫ്രിക്കന്‍ യാത്രകള്‍ വായിക്കുന്നതിനും മുമ്പ് മുടി നീട്ടിവളര്‍ത്താന്‍
+തുടങ്ങിയതാണു് ഞാന്‍. എന്നാല്‍ അതു പിന്നീടു് ഇക്കഴിഞ്ഞ ഒക്റ്റോബറില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍
+ഒഴിവാക്കപ്പെടും വരെ ഒരു പിടി അനുഭവങ്ങളാണു് സമ്മാനിച്ചതു്. ആഫ്രിക്കന്‍ യാത്രകളെ പരാമര്‍ശിക്കാന്‍ കാരണം,
+അതിലൊരിടത്തു് ബസ്സില്‍ യാത്രചെയ്യുന്ന സക്കറിയ മുടി പറ്റെ വെട്ടിക്കളഞ്ഞ ആഫ്രിക്കന്‍ സ്ത്രീയുടെ
+സൌന്ദര്യത്തെപ്പറ്റിപ്പറയുന്നുണ്ടു്. അതോടൊപ്പം മുണ്ഡനം ചെയ്തതലയുമായി നടക്കുന്ന ചില നാടന്‍
+പരിഷ്കാരികളെപ്പോലെ അതു മനംപിരട്ടലുണ്ടാക്കാത്തതിനെപ്പറ്റിയും (കൃത്യമായ പ്രയോഗം ഓര്‍മ്മയില്ല, എന്തായാലും
+സാരം ആഫ്രിക്കന്‍ സ്ത്രീയുടെ സൌന്ദര്യസങ്കല്‍പ്പത്തില്‍ മാത്രമേ മുണ്ഡനം ചെയ്ത തല ചേരൂ എന്നായിരുന്നു).
+
+മനംപിരട്ടല്‍ അവിടെ നില്‍ക്കട്ടെ, എന്നെക്കൂടുതല്‍ പിടിച്ചുലച്ചതു്, നീണ്ടുവളര്‍ന്ന തലമുടിയെന്നതു് സ്ത്രീയുടെ മാത്രം ചിഹ്നവും
+ഭാണ്ഡവും ആണെന്ന തിരിച്ചറിവായിരുന്നു. അല്ലെന്നു വാദിക്കുന്നവര്‍ക്കു് എടുത്തുതരാന്‍ ഉദാഹരണങ്ങളൊന്നുമില്ലെങ്കിലും,
+എന്നോളം മുടിയില്ലെന്നു സങ്കടപ്പെട്ടിരുന്ന സഹോദരിമാരും, പല പ്രാവശ്യം എന്റെ മുടിയും സ്കൂളില്‍ നിര്‍ബന്ധമായി ബോബ്
+ചെയ്തു തോളൊപ്പം നിര്‍ത്തിയിരിക്കുന്ന അവരുടെ മുടിയും താരതമ്യം ചെയ്തു നെടുവീര്‍പ്പിട്ടിട്ടുള്ള സ്കൂള്‍ കിടാങ്ങളും മുതല്‍,
+ഇപ്പോഴെന്റെ തൊട്ടപ്പുറത്തു താമസിക്കുന്ന തലമൊട്ടയടിക്കാന്‍ നിര്‍ബന്ധിതയായ പെണ്‍കുട്ടിയും വരെ സാക്ഷ്യം പറയും.
+
+എന്തൊക്കെയായാലും നീട്ടിവളര്‍ത്തിയ മുടി ഒരു പുതിയ സാമൂഹ്യാനുഭവമാണെനിക്കു സമ്മാനിച്ചതു്. എക്സെന്‍ട്രിക്കുകള്‍
+അപൂര്‍വ്വമല്ലാത്ത ശാസ്ത്രത്തിന്റെ ലോകത്തായതുകൊണ്ടു്, ആരും നിങ്ങളുടെ വേഷവിധാനങ്ങളെ മുന്‍വിധിയോടെ
+കാണില്ലെന്നതു് സമ്മാനിച്ച സ്വാതന്ത്ര്യം ശരിക്കും ഉപയോഗിച്ചെന്നു പറയാം. അതിനു സ്തുതിപറയേണ്ടതു ഐന്‍സ്റ്റീന്റെ
+ഒരു കാരിക്കേച്ചറിനാണെന്നു തോന്നുന്നു. അത്രയ്ക്കും വരില്ലെങ്കിലും മാസങ്ങളോളം ഷേവ് ചെയ്യാത്ത മുഖവും നീട്ടി വളര്‍ത്തിയ
+മുടിയും ഹാഫ് ട്രൌസറും ടീ ഷര്‍ട്ടുമടങ്ങുന്ന എന്റെ പതിവുരൂപം എനിക്കും ചെറുതല്ലതാത്ത വിസിബിലിറ്റി തന്നിരുന്നു.
+മാത്രമോ, ബഹുസ്വരതയുടെ ഒരു സമൂഹത്തില്‍ ഒന്നിന്റേയും പ്രതിനിധിയാവാതെ എന്റെ മാത്രം പ്രതിനിധിയാവാനും
+അതെന്നെ സഹായിച്ചിട്ടുണ്ടു്.
+
+മുണ്ഡനം ചെയ്ത തല വൈധവ്യത്തിന്റെ പ്രതീകമായിരുന്നു മുന്‍പ്. വിധവയായിട്ടും മുടി നീട്ടിവളര്‍ത്തുന്നതു്, അഭിസാരികയുടെ
+ലക്ഷണമായാണു് കണ്ടിരുന്നതു്. ദീപ മേത്തയുടെ "വാട്ടറില്‍" ലിസ റേയുടെ കഥാപാത്രത്തെ ഓര്‍ക്കുക, പിന്നീടു്
+സ്വജീവിതത്തില്‍ കാന്‍സര്‍ ഗ്രസ്തയായി തല മുണ്ഡനം ചെയ്യേണ്ടിവന്നപ്പോള്‍ എന്തായിരുന്നിരിക്കുമാവോ ആ മനസ്സില്‍
+കടന്നുപോയതു്, ഈയടുത്ത കാലത്തു് കീമോത്തെറാപ്പി കഴിഞ്ഞു് രോഗമുക്തയായിവന്ന മംതാ മോഹന്‍ദാസു് മുടി
+നഷ്ടപ്പെട്ടതിനേയും മറ്റും വളരെ വികാരരഹിതമായി ഒരിന്റര്‍വ്യൂവില്‍ സമീപിക്കുന്നതു കണ്ടു. നല്ലതു്. നീണ്ടു വളര്‍ന്ന ഇടതൂര്‍ന്ന
+മുടിയോടുള്ള അഭിനിവേശമില്ലാത്ത ചില പെണ്‍കുട്ടികളെങ്കിലുമുണ്ടീലോകത്തു്.
+
+അഴിച്ചിട്ടാല്‍ മുട്ടൊപ്പമെത്തുന്ന കുടുമയുമായി നടന്നിരുന്ന മാധവന്‍മാരില്‍ നിന്നും (ഇന്ദുലേഖ)
+പുരുഷസൌന്ദര്യസങ്കല്‍പ്പത്തില്‍ പറ്റെയൊതുക്കിയ മുടി സ്ഥാനം നേടിയതു്, കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലെ
+നവോത്ഥാന പ്രസ്ഥാനങ്ങളെപ്പിന്‍പറ്റിയാകണം. ഞാനാദ്യം മുടിവളര്‍ത്തി വീട്ടിലെത്തിയപ്പോള്‍ ഒരു പരാമര്‍ശം തിരിച്ചു
+വരുന്ന കുടുമയെപ്പറ്റിത്തന്നെയായിരുന്നു. അന്നെന്തുകൊണ്ടാണാവോ പുരുഷന്‍മാര്‍ മാത്രം കുടുമമുറിച്ചതു്. എന്തായാലും
+നവോത്ഥാനകാലമായിരിക്കണം നീണ്ടമുടിയുടെ എല്ലാഭാരവും സ്ത്രീയിലേക്കുമാത്രമായി ചുരുക്കിയതു്. ദേവികയുടെ
+പുരുഷകേന്ദ്രീകൃത നവോത്ഥാനശ്രമങ്ങളില്‍ സൃഷ്ടിക്കപ്പെട്ട സ്ത്രീ പുരുഷനാഗ്രഹിച്ച സ്ത്രീയാണെന്ന നിരീക്ഷണത്തില്‍
+കുറച്ചെങ്കിലും ശരിയില്ലേ എന്നൊരു തോന്നല്‍ (കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ).
+
+സ്വാഭാവികമായിത്തന്നെ തഴച്ചു വളരുന്ന തലമുടിയുള്ള ആണ്‍കുട്ടികളെ നീട്ടിവളര്‍ത്തുന്നതില്‍ നിന്നും വിലക്കുകയും, മുടി
+കൊഴിച്ചിലും മറ്റു കേശസംബന്ധിയായ അസുഖവും മൂലം വിഷമിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളെ നീട്ടി വളര്‍ത്താത്തതിനു
+ഭര്‍സിക്കുകയും ചെയ്യുന്ന സമൂഹമാണു നമ്മുടേതു്.
+
+മൂന്നു വര്‍ഷം നീണ്ടുവളര്‍ന്ന തലമുടിയുമായി നടന്ന അനുഭവത്തില്‍ നിന്നു പറയട്ടെ, തലമുടി വളര്‍ത്തുകയെന്നതും
+പരിപാലിക്കുകയെന്നതും വളരെ ചെലവേറിയ ഒരു പണിയാണു്. തേക്കുന്ന എണ്ണയും കഴുകുന്ന വെള്ളവും ചെളികളയാനും
+മര്യാദയ്ക്കു നില്‍ക്കാനും വേണ്ടി ഉപയോഗിക്കേണ്ടി വരുന്ന ഷാംപൂവും കണ്ടീഷനറും എല്ലാം പോക്കറ്റില്‍ വലിയ
+ദ്വാരങ്ങളാണുണ്ടാക്കുക. അതിനു പുറമേയാണു്, വെട്ടിയൊതുക്കി കൊണ്ടുനടക്കേണ്ടുന്നതിന്റെ ചെലവു്.
+
+ഹൈദരാബാദ് നഗരത്തിലെ പ്രശസ്തവും അല്ലാത്തതുമായ മിക്ക യുണിസെക്സ് സലൂണുകളിലും ഇക്കഴിഞ്ഞ മൂന്നു
+വര്‍ഷത്തിനുള്ളില്‍ ഞാന്‍ പോയിട്ടുണ്ടു്. എല്ലായിടത്തുനിന്നും വിവിധ തരത്തിലെ മുടിവെട്ടുകളും നടത്തിയിട്ടുണ്ടു് (200
+‌മുതല്‍ 1500 രൂപ വരെ ചെലവുള്ളവ). എന്നാല്‍ ബില്‍ തരുമ്പോള്‍ എന്നും എന്റെ മേല്‍ അവര്‍ ഹെയര്‍ കട്ട് ഫോര്‍
+വിമന്‍ നടത്തിയതിന്റെ വിലയാണു മേടിക്കാറ്. എപ്പോള്‍ ചോദിച്ചാലും പെണ്ണുങ്ങളേക്കാളും മുടിയുണ്ടായിരുന്നു സാര്‍
+എന്നായിരിക്കും റിസപ്ഷനിലെ കുട്ടി പറയുന്നതു്.
+
+ഈ പാര്‍ലറുകള്‍ പലതും സമൂഹത്തിലെ ഉന്നത ശ്രേണിയിലെ സോഷ്യലൈറ്റുകളുടെ നിത്യസന്ദര്‍ശനകേന്ദ്രങ്ങളാണു്.
+ലിംഗ, മത, വംശ വ്യത്യാസമില്ലാതെ പണത്തിന്റേയും കുടുംബമഹിമയുടെയും മാത്രം കാര്യം നോക്കി ആളുകളോടു
+ഇടപഴകുന്നവരാണു ഞങ്ങള്‍ എന്നുറക്കെ പ്രഖ്യാപിക്കുന്നവരുടെ സമൂഹത്തില്‍പ്പോലും നീണ്ടുവളര്‍ന്ന തലമുടി പെണ്‍കുട്ടിക്കു
+മാത്രം അവകാശപ്പെട്ടതാണെന്നു സാരം.
+
+സമൂഹത്തോടു പുറംതിരിഞ്ഞു നില്‍ക്കുന്നതിനാലാവണം, എന്നെ പറഞ്ഞു നന്നാക്കാന്‍ ആദ്യകാലത്തു് എന്റെ
+അമ്മയല്ലാതെ വേറെയാരും ശ്രമിച്ചിട്ടില്ല. അമ്മതന്നെ, രണ്ടു പ്രാവശ്യം പറഞ്ഞിട്ടും കേള്‍ക്കാതായപ്പോള്‍ എന്നാല്‍
+നിനക്കു മര്യാദയ്ക്കു വാലും തലയുമൊക്കെ ഒതുക്കി നടന്നുകൂടെ എന്ന ലൈനിലെത്തുകയും ചെയ്തു. ചില ചില്ലറ
+സംശയാലുക്കളെ അര്‍ഹിക്കുന്ന ഉത്തരങ്ങളിലൂടെ നിശബ്ദരാക്കുകയും കൂടിചെയ്തതോടെ ഞാന്‍ മുടി വളര്‍ത്തുന്നതില്‍
+പരസ്യമായി എതിര്‍പ്പുള്ളവരുടെ എണ്ണം കുറഞ്ഞു.
+
+മുടി വെട്ടാന്‍ തീരുമാനിക്കുന്ന ഒരു പെണ്‍കുട്ടിയേയും സമൂഹം ഈ രീതിയിലാണോ സ്വീകരിക്കുക എന്നറിയില്ല. മുടി പറ്റെ
+ബോബ് ചെയ്തു നടക്കുന്ന ഒരു ഡോക്റ്ററുണ്ടെനിക്കിവിടെ. അവരു മലയാളിയാണെന്നും പറയുന്നു (കേട്ടറിവു മാത്രമേയുള്ളൂ,
+ഇന്നുവരെ ഒരക്ഷരം മലയാളം പറഞ്ഞു കേട്ടിട്ടില്ല). അവരോടു ചോദിച്ചു നോക്കണം ഇനികാണുമ്പോള്‍. സ്വാഭാവികമായി
+തലയിലുണ്ടാവുകയും ആണ്‍ പെണ്‍ ഭേദമില്ലാതെ വളരുകയും ചെയ്യുന്ന മുടിയെന്ന സാധനത്തെപ്പിടിച്ചു
+സ്ത്രീലിംഗസ്വത്വത്തിന്റെ പ്രത്യക്ഷ അടയാളമാക്കിയതാരാണാവോ. തലമുടി പരിചരണത്തിന്റെ ബുദ്ധിമുട്ടു മനസ്സിലാക്കിയ സ്ത്രീ
+വിദ്വേഷിയായ ആരെങ്കിലുമായിരിക്കണം.
+
+ഇത്തരത്തില്‍ ലിംഗപരമായി സ്ത്രീസ്വത്വമുള്ള നീണ്ടുവളര്‍ന്ന മുടി പല അനുഭവങ്ങളും സമ്മാനിച്ചിട്ടുണ്ടെനിക്കു്.
+ഒരുല്ലാസയാത്രയ്ക്കിടയ്ക്കു് പാറിപ്പറന്നുപോയ മുടിയൊതുക്കാന്‍പോയപ്പോള്‍ അവിടെ കൂടെയുണ്ടായിരുന്ന
+പെണ്‍കുട്ടികളുമുണ്ടായിരുന്നു. അവരോടു ഞാന്‍ കാര്യമായിത്തന്നെ, ഏതു ഷാംപൂവാണുപയോഗിക്കാറു്, എങ്ങനെയെണ്ണതേക്കും
+തുടങ്ങിയ കാര്യങ്ങളൊക്കെ അന്വേഷിച്ചു. അവരു കൃത്യമായ മറുപടിയും ഉപദേശങ്ങളും തരികയും ചെയ്തു. അതിനു ശേഷം അവര്‍ പിന്നീടൊരിക്കല്‍ പറഞ്ഞതു്, ജീവിതത്തിലൊരിക്കലും ഒരാണ്‍കുട്ടിയോടു നടത്തേണ്ടിവരും എന്നുകരുതിയ സംഭാഷണമല്ല
+അതെന്നാണു്.
+
+എന്തായാലും ഒരേ ലാബില്‍ അപ്പുറത്തുമിപ്പുറത്തുമിരുന്നു ജോലിയെടുക്കുന്നവരായതിനാല്‍ ഈ വിഷയത്തില്‍ പിന്നെയും
+പല പ്രാവശ്യം സംഭാഷണങ്ങളുണ്ടായിട്ടുണ്ടു്. സലോണുകളെപ്പറ്റിയും, പുതിയ ഹെയര്‍സ്റ്റൈലുകളെപ്പറ്റിയുമടക്കം.
+സ്ഥിരമായി ഞാന്‍ കേട്ടിരുന്ന ഒരു ചോദ്യം എന്താ മുടിവളര്‍ത്താന്‍ കാരണമെന്നായിരുന്നു. ആണ്‍ പെണ്‍ ഭേദമില്ലാതെ
+പലരും ചോദിച്ചിട്ടുണ്ടു്. മറുപടി നിഷേധാത്മകമായിട്ടാണെങ്കിലും സത്യം തന്നെയാണു് ഞാന്‍ പറയാറുള്ളതും. ഞാന്‍ മുടി
+വളര്‍ത്താനല്ല, വെട്ടാതിരിക്കാനാണു തീരുമാനിച്ചതെന്നു്.
+
+സ്വന്തം തലയില്‍ വളരുന്ന മുടി വെട്ടാനും വളര്‍ത്താനും സ്വാതന്ത്ര്യമനുവദിക്കുന്ന, മുണ്ഡനം ചെയ്തതലയിലും
+സൌന്ദര്യബോധം കാണാനും കഴിവുള്ള ഒരു ലോകസമൂഹം വളര്‍ന്നു വരുമെന്നു പ്രത്യാശിച്ചുകൊണ്ടു്.
+
+പിന്‍കുറിപ്പ്:
+
+തലമുടിയെക്കുറിച്ചുള്ള ഈ വിചാരങ്ങള്‍ക്കു കടപ്പാടു് തൊട്ടടുത്ത മുറിയില്‍ മുടിയില്ലാതെ കിടന്നിരുന്ന പെണ്‍കുട്ടി അവളുടെ ഇടതൂര്‍ന്ന മുടിയോടുകൂടിയ പൂര്‍വ്വാശ്രമചിത്രങ്ങള്‍ കാണിച്ചുതന്നപ്പോള്‍ ആ കണ്ണുകളില്‍ മിന്നിമറഞ്ഞ വികാരങ്ങള്‍ക്കു്.
(6 January 2011)\footnote{http://malayal.am/പലവക/9817/തലമുടിയെക്കുറിച്ച്-ഒരുപന്യാസം}
diff --git a/ipl-party.tex b/ipl-party.tex
index b5e3e96..ead00d2 100644
--- a/ipl-party.tex
+++ b/ipl-party.tex
@@ -2,64 +2,64 @@
\vskip 2pt
‌\begin{framed}
-``ഐ­പി­എല്‍ ടീ­മു­ക­ളു­ടെ രണ്ടു വര്‍­ഷ­ത്തെ ചരി­ത്രം പരി­ശോ­ധി­ച്ച് തു­ട­ങ്ങി­യ­താ­ണ് പര­മ്പ­ര. ആദ്യഭാഗത്തില്‍ ഐ­പി­എല്‍
-ഉണ്ടാ­ക്കാ­നി­ട­യായ സാ­ഹ­ച­ര്യം വി­ല­യി­രു­ത്തി­യെ­ങ്കില്‍ രണ്ടും മൂന്നും ഭാ­ഗ­ങ്ങള്‍ വി­വിധ ടീ­മു­ക­ളു­ടെ സ്ട്രാ­റ്റ­ജി­യും നയ­ങ്ങ­ളും
-ലക്ഷ്യ­ങ്ങ­ളു­മാ­ണ് വി­ല­യി­രു­ത്തി­യ­ത്. ഐപി­എല്‍ ഇന്ത്യന്‍ സ്പോര്‍­ട്സ് വ്യ­വ­സാ­യ­ത്തി­ന് നല്‍­കിയ ഏറ്റ­വും
-പ്ര­ധാ­ന­സം­ഭാ­വ­ന­യെ­ക്കൂ­ടി വി­ല­യി­രു­ത്തി ഈ ­പ­ര­മ്പ­ര അവ­സാ­നി­ക്കു­ക­യാ­ണ്.''
+``ഐപിഎല്‍ ടീമുകളുടെ രണ്ടു വര്‍ഷത്തെ ചരിത്രം പരിശോധിച്ച് തുടങ്ങിയതാണ് പരമ്പര. ആദ്യഭാഗത്തില്‍ ഐപിഎല്‍
+ഉണ്ടാക്കാനിടയായ സാഹചര്യം വിലയിരുത്തിയെങ്കില്‍ രണ്ടും മൂന്നും ഭാഗങ്ങള്‍ വിവിധ ടീമുകളുടെ സ്ട്രാറ്റജിയും നയങ്ങളും
+ലക്ഷ്യങ്ങളുമാണ് വിലയിരുത്തിയത്. ഐപിഎല്‍ ഇന്ത്യന്‍ സ്പോര്‍ട്സ് വ്യവസായത്തിന് നല്‍കിയ ഏറ്റവും
+പ്രധാനസംഭാവനയെക്കൂടി വിലയിരുത്തി ഈ പരമ്പര അവസാനിക്കുകയാണ്.''
\end{framed}
{\vskip 12pt}
-ഏ­റ്റ­വും വലിയ സം­ഭാ­വ­ന­യെ­ന്തെ­ന്നു­ള്ള ചോ­ദ്യ­ത്തി­ന് പല­രും പല ഉത്ത­ര­ങ്ങ­ളും നല്‍­കു­മാ­യി­രി­ക്കും. എന്റെ കണ­ക്കില്‍,
-കാ­യിക വി­നോ­ദ­വ്യ­വ­സാ­യ­ത്തില്‍ കാ­യിക വി­നോ­ദ­മാ­ണ് വ്യ­വ­സാ­യ­വ­ത്ക­രി­ക്ക­പ്പെ­ടു­ന്ന­ത്. ജന­കീയ കാ­യിക രൂ­പ­ങ്ങ­ളി­ലെ
-­വി­നോ­ദം­ മൈ­താ­ന­ത്തി­ലെ കളി­യില്‍­നി­ന്ന് ഏറെ­യൊ­ന്നും മുന്‍­പോ­ട്ടു പോ­യി­ട്ടി­ല്ല. വ്യ­വ­സാ­യ­വ­ത്ക­രി­ക്കു­മ്പോള്‍ ഇതൊ­രു
-പ്ര­ശ്ന­മാ­ണ്, കാ­ര­ണം കളി­കാ­ണാന്‍ മാ­ത്ര­മാ­യി വരു­ന്ന സ്റ്റേ­ഡി­യ­ത്തി­ലെ കാ­ണി­ക­ളും, ­ടെ­ലി­വി­ഷന്‍ പ്രേ­ക്ഷ­ക­രും അതില്‍
-നി­ന്നു­ള്ള വരു­മാ­ന­വും പരി­ധി­യു­ള്ള­താ­ണ്. അതി­നാല്‍­ത്ത­ന്നെ കമ്പോ­ള­ത്തില്‍ എല്ലാ­വര്‍­ക്കും വേ­ണ്ട വര്‍­ഷാ­വര്‍­ഷം പു­തു­ക്കിയ
-രണ്ട­ക്ക വളര്‍­ച്ചാ­നി­ര­ക്ക് (ഇ­ക്കൊ­ല്ല­ത്തെ വളര്‍­ച്ചാ­നി­ര­ക്ക് കഴി­ഞ്ഞ­കൊ­ല്ല­ത്തേ­ക്കാള്‍ കു­റ­ഞ്ഞാല്‍ പോ­ലും കമ്പോ­ളം
-വേ­വ­ലാ­തി­പ്പെ­ടും :)) എന്ന­ത് ഒരു ഉട്ടോ­പ്യ­യാ­യി മാ­റും. ഐപി­എല്‍ ഫ്രാ­ഞ്ചൈ­സി­കള്‍ ലി­സ്റ്റ് ചെ­യ്യാന്‍ (അ­തു­വ­ഴി കൂ­ടു­തല്‍
-പണം സ്വ­രൂ­പി­ക്കാ­നും) കഷ്ട­പ്പെ­ടും. അതി­ന് ഐപി­എല്‍ കണ്ട പ്ര­തി­വി­ധി, കാ­യിക വി­നോ­ദ­ത്തി­ലെ വി­നോ­ദ­ത്തി­നെ ഒന്നു
-കൂ­ടി വി­പു­ല­മാ­ക്കി, ഗ്രൌ­ണ്ടില്‍ നട­ക്കു­ന്ന കാ­യി­ക­മ­ത്സ­ര­വു­മാ­യി യാ­തൊ­രു ബന്ധ­വു­മി­ല്ലാ­താ­ക്കു­ക­യാ­യി­രു­ന്നു­.
+ഏറ്റവും വലിയ സംഭാവനയെന്തെന്നുള്ള ചോദ്യത്തിന് പലരും പല ഉത്തരങ്ങളും നല്‍കുമായിരിക്കും. എന്റെ കണക്കില്‍,
+കായിക വിനോദവ്യവസായത്തില്‍ കായിക വിനോദമാണ് വ്യവസായവത്കരിക്കപ്പെടുന്നത്. ജനകീയ കായിക രൂപങ്ങളിലെ
+വിനോദം മൈതാനത്തിലെ കളിയില്‍നിന്ന് ഏറെയൊന്നും മുന്‍പോട്ടു പോയിട്ടില്ല. വ്യവസായവത്കരിക്കുമ്പോള്‍ ഇതൊരു
+പ്രശ്നമാണ്, കാരണം കളികാണാന്‍ മാത്രമായി വരുന്ന സ്റ്റേഡിയത്തിലെ കാണികളും, ടെലിവിഷന്‍ പ്രേക്ഷകരും അതില്‍
+നിന്നുള്ള വരുമാനവും പരിധിയുള്ളതാണ്. അതിനാല്‍ത്തന്നെ കമ്പോളത്തില്‍ എല്ലാവര്‍ക്കും വേണ്ട വര്‍ഷാവര്‍ഷം പുതുക്കിയ
+രണ്ടക്ക വളര്‍ച്ചാനിരക്ക് (ഇക്കൊല്ലത്തെ വളര്‍ച്ചാനിരക്ക് കഴിഞ്ഞകൊല്ലത്തേക്കാള്‍ കുറഞ്ഞാല്‍ പോലും കമ്പോളം
+വേവലാതിപ്പെടും :)) എന്നത് ഒരു ഉട്ടോപ്യയായി മാറും. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ലിസ്റ്റ് ചെയ്യാന്‍ (അതുവഴി കൂടുതല്‍
+പണം സ്വരൂപിക്കാനും) കഷ്ടപ്പെടും. അതിന് ഐപിഎല്‍ കണ്ട പ്രതിവിധി, കായിക വിനോദത്തിലെ വിനോദത്തിനെ ഒന്നു
+കൂടി വിപുലമാക്കി, ഗ്രൌണ്ടില്‍ നടക്കുന്ന കായികമത്സരവുമായി യാതൊരു ബന്ധവുമില്ലാതാക്കുകയായിരുന്നു.
-­പ­ണം ചെ­ല­വാ­ക്കു­ന്ന ആളു­ക­ളു­ടെ സെ­ഗ്മെ­ന്റ് എടു­ത്തു നോ­ക്കി­യാല്‍, ഏറ്റ­വും വലിയ ധൂര്‍­ത്തന്‍­മാര്‍ 'യ­ങ് അര്‍­ബന്‍
-മി­ഡില്‍­ക്ലാ­സ്' ആണെ­ന്നു­കാ­ണാം. അവ­രെ മു­ഴു­വന്‍ ഉള്‍­ക്കൊ­ള്ളാന്‍ ഇന്ത്യന്‍ ­ക്രി­ക്ക­റ്റ് സ്റ്റേ­ഡി­യ­ങ്ങള്‍­ക്കു കഴി­യി­ല്ല. മാ­ത്ര­മ­ല്ല,
-ക്രി­ക്ക­റ്റി­നോ­ട് ഭ്രാ­ന്ത­മായ ആവേ­ശ­മി­ല്ലാ­ത്ത, പ്രീ­മി­യര്‍ ലീ­ഗും, എന്‍­ബി­എ­യും, ഫോര്‍­മുല വണ്ണും പി­ന്തു­ട­രു­ന്ന ഒരു വലിയ വി­ഭാ­ഗം
-അവര്‍­ക്കി­ട­യി­ലു­ണ്ട്. പല­പ്പോ­ഴും, ഈ സെ­ഗ്മെ­ന്റി­ലെ ഏറ്റ­വും സമ്പ­ന്ന വി­ഭാ­ഗം ഇവ­രാ­ണു­താ­നും. ഇവര്‍
-പണ­മൊ­ഴു­ക്കി­ത്തു­ട­ങ്ങി­യാ­ലെ, നി­ശ്ചി­ത­വ­രു­മാ­ന­ത്തില്‍ നി­ന്നും എക്സ്‌­പൊ­ണെന്‍­ഷ്യല്‍ രീ­തി­യില്‍ വള­രാന്‍ ഐപി­എ­ല്ലി­നു
-കഴി­യൂ. അതി­നാല്‍ അവ­രു­ടെ ­പാര്‍­ട്ടി­ സമ­യ­ങ്ങള്‍­ക്കും കൂ­ടി സമാ­ന­മാ­യാ­ണ് ഇക്കൊ­ല്ല­ത്തെ ഐപി­എല്‍ മാ­ച്ചു­കള്‍
-നി­ശ്ച­യി­ച്ചി­രു­ന്ന­ത്.
+പണം ചെലവാക്കുന്ന ആളുകളുടെ സെഗ്മെന്റ് എടുത്തു നോക്കിയാല്‍, ഏറ്റവും വലിയ ധൂര്‍ത്തന്‍മാര്‍ 'യങ് അര്‍ബന്‍
+മിഡില്‍ക്ലാസ്' ആണെന്നുകാണാം. അവരെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ക്കു കഴിയില്ല. മാത്രമല്ല,
+ക്രിക്കറ്റിനോട് ഭ്രാന്തമായ ആവേശമില്ലാത്ത, പ്രീമിയര്‍ ലീഗും, എന്‍ബിഎയും, ഫോര്‍മുല വണ്ണും പിന്തുടരുന്ന ഒരു വലിയ വിഭാഗം
+അവര്‍ക്കിടയിലുണ്ട്. പലപ്പോഴും, ഈ സെഗ്മെന്റിലെ ഏറ്റവും സമ്പന്ന വിഭാഗം ഇവരാണുതാനും. ഇവര്‍
+പണമൊഴുക്കിത്തുടങ്ങിയാലെ, നിശ്ചിതവരുമാനത്തില്‍ നിന്നും എക്സ്‌പൊണെന്‍ഷ്യല്‍ രീതിയില്‍ വളരാന്‍ ഐപിഎല്ലിനു
+കഴിയൂ. അതിനാല്‍ അവരുടെ പാര്‍ട്ടി സമയങ്ങള്‍ക്കും കൂടി സമാനമായാണ് ഇക്കൊല്ലത്തെ ഐപിഎല്‍ മാച്ചുകള്‍
+നിശ്ചയിച്ചിരുന്നത്.
%image courtesy: http://blogs.rediff.com/aashirvaad09/
-­പ്ര­വര്‍­ത്തി­ദി­ന­ങ്ങ­ളില്‍ ഒരു കളി, വൈ­കി 8 മണി­ക്കു തു­ട­ങ്ങു­ന്നു. വാ­രാ­ന്ത്യ­ങ്ങ­ളില്‍ രണ്ടു കളി ഒന്നു നാ­ലു­മ­ണി­ക്കും മറ്റേ­ത്
-എട്ടു­മ­ണി­ക്കും. നട്ടു­ച്ച­യ്ക്കു കളി­ന­ട­ത്തി­യാ­ലും ഗ്രൌ­ണ്ട് നി­റ­യു­ന്ന ഇന്ത്യ­യില്‍, ഇത് പ്ര­ധാ­ന­മാ­യും പാര്‍­ട്ടി പ്രേ­ക്ഷ­ക­രെ ലക്ഷ്യം
-വച്ചാ­ണെ­ന്നു­ള്ള­തു വ്യ­ക്തം (ടെ­ലി­വി­ഷ­നില്‍ പ്രൈം ടൈം ആണ­ത്, കു­ടും­ബ­ക­ല­ഹം ഉണ്ടാ­ക്കാന്‍ പോ­ന്ന കാ­ര്യം­!).
+പ്രവര്‍ത്തിദിനങ്ങളില്‍ ഒരു കളി, വൈകി 8 മണിക്കു തുടങ്ങുന്നു. വാരാന്ത്യങ്ങളില്‍ രണ്ടു കളി ഒന്നു നാലുമണിക്കും മറ്റേത്
+എട്ടുമണിക്കും. നട്ടുച്ചയ്ക്കു കളിനടത്തിയാലും ഗ്രൌണ്ട് നിറയുന്ന ഇന്ത്യയില്‍, ഇത് പ്രധാനമായും പാര്‍ട്ടി പ്രേക്ഷകരെ ലക്ഷ്യം
+വച്ചാണെന്നുള്ളതു വ്യക്തം (ടെലിവിഷനില്‍ പ്രൈം ടൈം ആണത്, കുടുംബകലഹം ഉണ്ടാക്കാന്‍ പോന്ന കാര്യം!).
-ഇ­തി­നോ­ടൊ­പ്പം തന്നെ, എന്റര്‍­ടൈന്‍­മെ­ന്റ് സ്പോര്‍­ട്സ് ഡയ­റ­ക്റ്റു­മാ­യി സഹ­ക­രി­ച്ച് റോ­യല്‍ ചാ­ല­ഞ്ചര്‍ സ്പോര്‍­ട്സ്
-മി­ത­മായ പര­സ്യ­ങ്ങ­ളു­മാ­യി പബ്ബു­കള്‍­ക്കും സ്പോര്‍­ട്സ് ബാ­റു­കള്‍­ക്കും നല്‍­കിയ ഉഗ്രന്‍ ഫീ­ഡും കണ­ക്കി­ലെ­ടു­ക്ക­ണം.
-ടെ­ലി­വി­ഷന്‍ പ്രേ­ക്ഷ­ക­ന്റെ ഒരു ഭാ­ഗ­മാ­യി പബ്ബ്/­സ്പോര്‍­ട്സ് ബാര്‍ പ്രേ­ക്ഷ­ക­രെ കാ­ണാ­തെ, പ്ര­ത്യേ­ക­മാ­യി­ത്ത­ന്നെ
-പരി­ഗ­ണി­ച്ചി­രു­ന്നു എന്നാ­ണി­തു കാ­ണി­ക്കു­ന്ന­ത്. ക്രി­ക്ക­റ്റി­നൊ­പ്പം, പൂ­ളും, ബൌ­ളി­ങ്ങും, ഹി­പ് ഹോ­പ്പും, പി­ന്നെ മല്യ­യു­ടെ മദ്യ­വും.
-ഇത്ര­യും ക്രി­ക്ക­റ്റി­നെ ടൌ­ണി­ലെ അടി­ച്ചു­പൊ­ളി പി­ള്ളാ­രു­ടെ ഡെ­യ്‌­ലി റൊ­ട്ടീ­നില്‍ ഉള്‍­പ്പെ­ടു­ത്താ­നു­ള്ള കളി­കള്‍. ഇവി­ടെ
-പ്ര­ധാ­ന­മാ­യും മെ­ട്രോ­ക­ളി­ലെ­യും രണ്ടാം നിര നഗ­ര­ങ്ങ­ളി­ലെ­യും അപ്പര്‍ മി­ഡില്‍ ക്ലാ­സ്സി­ലെ, ക്രി­ക്ക­റ്റ് അലര്‍­ജി­ക്കാ­രെ­യാ­ണ്
-ലക്ഷ്യം വച്ച­ത്. നി­റ­ഞ്ഞ പബ്ബു­കള്‍ ഇതൊ­രു വന്‍ വി­ജ­യ­മാ­യി­രു­ന്നു­വെ­ന്ന­തി­നു തെ­ളി­വാ­ണ്.
+ഇതിനോടൊപ്പം തന്നെ, എന്റര്‍ടൈന്‍മെന്റ് സ്പോര്‍ട്സ് ഡയറക്റ്റുമായി സഹകരിച്ച് റോയല്‍ ചാലഞ്ചര്‍ സ്പോര്‍ട്സ്
+മിതമായ പരസ്യങ്ങളുമായി പബ്ബുകള്‍ക്കും സ്പോര്‍ട്സ് ബാറുകള്‍ക്കും നല്‍കിയ ഉഗ്രന്‍ ഫീഡും കണക്കിലെടുക്കണം.
+ടെലിവിഷന്‍ പ്രേക്ഷകന്റെ ഒരു ഭാഗമായി പബ്ബ്/സ്പോര്‍ട്സ് ബാര്‍ പ്രേക്ഷകരെ കാണാതെ, പ്രത്യേകമായിത്തന്നെ
+പരിഗണിച്ചിരുന്നു എന്നാണിതു കാണിക്കുന്നത്. ക്രിക്കറ്റിനൊപ്പം, പൂളും, ബൌളിങ്ങും, ഹിപ് ഹോപ്പും, പിന്നെ മല്യയുടെ മദ്യവും.
+ഇത്രയും ക്രിക്കറ്റിനെ ടൌണിലെ അടിച്ചുപൊളി പിള്ളാരുടെ ഡെയ്‌ലി റൊട്ടീനില്‍ ഉള്‍പ്പെടുത്താനുള്ള കളികള്‍. ഇവിടെ
+പ്രധാനമായും മെട്രോകളിലെയും രണ്ടാം നിര നഗരങ്ങളിലെയും അപ്പര്‍ മിഡില്‍ ക്ലാസ്സിലെ, ക്രിക്കറ്റ് അലര്‍ജിക്കാരെയാണ്
+ലക്ഷ്യം വച്ചത്. നിറഞ്ഞ പബ്ബുകള്‍ ഇതൊരു വന്‍ വിജയമായിരുന്നുവെന്നതിനു തെളിവാണ്.
%image courtesy: http://bollywoodnewsstories.blogspot.com/2010/03/ipl-signature-after-match-party-at-ub.html
-­ക­ളി നട­ക്കു­ന്ന നഗ­ര­ങ്ങ­ളില്‍ മത്സ­ര­ത്തി­നു ശേ­ഷം നട­ക്കു­ന്ന പാര്‍­ട്ടി­ക­ളും ഫാ­ഷന്‍ ഷോ­ക­ളും ലക്ഷ്യം വയ്ക്കു­ന്ന­ത് അതി
-സമ്പ­ന്ന­രു­ടെ സോ­ഷ്യല്‍ ലൈ­ഫില്‍ ക്രി­ക്ക­റ്റി­നു ഇടം നല്‍­കു­ക­യെ­ന്നാ­ണ്. ക്രി­ക്ക­റ്റ് മൈ­താ­ന­ത്തി­ന്റെ ഒരു­മു­ക്കില്‍
-തു­ള്ളി­ച്ചാ­ടാ­നെ­ന്ന പേ­രില്‍ കൊ­ണ്ടു­വ­രു­ന്ന ചി­യര്‍­ഗേള്‍­സും, ഈ പാര്‍­ട്ടി­ക­ളില്‍ കു­റ­ച്ചു ചി­യര്‍ എക്സ്ട്രാ കൊ­ണ്ടു­വ­രാ­നു­ള്ള­താ­ണ്.
-ഇന്ത്യന്‍ പാര്‍­ട്ടി സര്‍­ക്കി­ളി­ലെ, ഹൂ­സ് ഹൂ ആയ ഷാ­രൂ­ഖ്-ഗൌ­രി ഖാന്‍, വി­ജ­യ് മല്ല്യ, ഷെ­ട്ടി സി­സ്റ്റേ­ഴ്സ്, പ്രീ­തി സി­ന്റ,
-നിത-മു­കേ­ഷ് അം­ബാ­നി, ഇവ­രു­ടെ­യൊ­ക്കെ പാര്‍­ട്ടി­ക­ളില്‍ ക്ഷ­ണി­ക്ക­പ്പെ­ട്ടാല്‍ അതു നല്‍­കു­ന്ന സോ­ഷ്യല്‍ മൈ­ലേ­ജ് ഈ
-പാര്‍­ട്ടി­ക­ളെ ഗം­ഭീ­ര­മാ­ക്കു­ന്നു. ഇപ്രാ­വ­ശ്യം പാര്‍­ട്ടി­ക­ളു­ടെ അതി­പ്ര­സ­രം കാ­ര­ണം പല ക്രി­ക്ക­റ്റര്‍­മാ­രും, 'പ്ലീ­സ് ഇന്നെ­ന്നെ
-ഒഴി­വാ­ക്കൂ' എന്നു പറ­ഞ്ഞ­താ­യും കേള്‍­ക്കു­ന്നു­ണ്ട്. പണ്ട് "പൂ­ച്ച­ക്കൊ­രു മൂ­ക്കു­ത്തി­യി­ലെ" സു­കു­മാ­രി­യെ­പ്പോ­ലെ ക്രി­ക്ക­റ്റ്
-കാ­ണു­ന്ന­വ­രു­മാ­യി ഒരു രാ­ത്രി­മു­ഴു­വന്‍ ചി­ല­വ­ഴി­ക്കു­ന്ന­തോര്‍­ക്കു­മ്പോള്‍ കളി­ക്കാര്‍­ക്കു മു­ട്ടി­ടി­ക്കു­ന്ന­താ­കും! തമാശ ഒഴി­വാ­ക്കി­യാല്‍,
-കാ­ല­ങ്ങ­ളാ­യി, ജന­ല­ക്ഷ­ത്തി­ന്റെ കളി എന്നു പറ­ഞ്ഞ് ക്രി­ക്ക­റ്റി­നെ ഒഴി­വാ­ക്കി­യി­രു­ന്ന­വ­രെ­ക്കൂ­ടി പ്ര­ധാന
-പ്രേ­ക്ഷ­ക­രാ­ക്കി­യെ­ടു­ക്കു­ന്ന­തി­നാ­ണ് ഈ ക്രി­ക്ക­റ്റ് വി­നോ­ദ­ത്തില്‍ നി­ന്നും ക്രി­ക്ക­റ്റ് ഒഴി­വാ­ക്കിയ പരി­പാ­ടി സഹാ­യി­ച്ച­ത്,
-അതി­ലൂ­ടെ കോ­ടി­ക­ളു­ടെ വരു­മാ­ന­വും­.
+കളി നടക്കുന്ന നഗരങ്ങളില്‍ മത്സരത്തിനു ശേഷം നടക്കുന്ന പാര്‍ട്ടികളും ഫാഷന്‍ ഷോകളും ലക്ഷ്യം വയ്ക്കുന്നത് അതി
+സമ്പന്നരുടെ സോഷ്യല്‍ ലൈഫില്‍ ക്രിക്കറ്റിനു ഇടം നല്‍കുകയെന്നാണ്. ക്രിക്കറ്റ് മൈതാനത്തിന്റെ ഒരുമുക്കില്‍
+തുള്ളിച്ചാടാനെന്ന പേരില്‍ കൊണ്ടുവരുന്ന ചിയര്‍ഗേള്‍സും, ഈ പാര്‍ട്ടികളില്‍ കുറച്ചു ചിയര്‍ എക്സ്ട്രാ കൊണ്ടുവരാനുള്ളതാണ്.
+ഇന്ത്യന്‍ പാര്‍ട്ടി സര്‍ക്കിളിലെ, ഹൂസ് ഹൂ ആയ ഷാരൂഖ്-ഗൌരി ഖാന്‍, വിജയ് മല്ല്യ, ഷെട്ടി സിസ്റ്റേഴ്സ്, പ്രീതി സിന്റ,
+നിത-മുകേഷ് അംബാനി, ഇവരുടെയൊക്കെ പാര്‍ട്ടികളില്‍ ക്ഷണിക്കപ്പെട്ടാല്‍ അതു നല്‍കുന്ന സോഷ്യല്‍ മൈലേജ് ഈ
+പാര്‍ട്ടികളെ ഗംഭീരമാക്കുന്നു. ഇപ്രാവശ്യം പാര്‍ട്ടികളുടെ അതിപ്രസരം കാരണം പല ക്രിക്കറ്റര്‍മാരും, 'പ്ലീസ് ഇന്നെന്നെ
+ഒഴിവാക്കൂ' എന്നു പറഞ്ഞതായും കേള്‍ക്കുന്നുണ്ട്. പണ്ട് "പൂച്ചക്കൊരു മൂക്കുത്തിയിലെ" സുകുമാരിയെപ്പോലെ ക്രിക്കറ്റ്
+കാണുന്നവരുമായി ഒരു രാത്രിമുഴുവന്‍ ചിലവഴിക്കുന്നതോര്‍ക്കുമ്പോള്‍ കളിക്കാര്‍ക്കു മുട്ടിടിക്കുന്നതാകും! തമാശ ഒഴിവാക്കിയാല്‍,
+കാലങ്ങളായി, ജനലക്ഷത്തിന്റെ കളി എന്നു പറഞ്ഞ് ക്രിക്കറ്റിനെ ഒഴിവാക്കിയിരുന്നവരെക്കൂടി പ്രധാന
+പ്രേക്ഷകരാക്കിയെടുക്കുന്നതിനാണ് ഈ ക്രിക്കറ്റ് വിനോദത്തില്‍ നിന്നും ക്രിക്കറ്റ് ഒഴിവാക്കിയ പരിപാടി സഹായിച്ചത്,
+അതിലൂടെ കോടികളുടെ വരുമാനവും.
-ഐ­പി­എല്‍ ഇന്ത്യന്‍ സ്പോര്‍­ട്സ് വ്യ­വ­സാ­യ­ത്തി­നു നല്‍­കിയ ഏറ്റ­വും വലിയ സം­ഭാ­വന ഇതാ­ണ്. ഒരു ജന­കീയ കാ­യിക
-രൂ­പ­മാ­യ­തി­നാല്‍ ക്രി­ക്ക­റ്റ് മെ­ട്രോ­ക­ളി­ലെ ഉപ­രി­വര്‍­ഗ്ഗ പാര്‍­ട്ടി സര്‍­ക്കി­ളു­ക­ളില്‍ നേ­രി­ട്ടി­രു­ന്ന അയി­ത്തം ഒഴി­വാ­ക്കാന്‍
-ഐ പി എല്ലി­നു കഴി­ഞ്ഞു. അതു­വ­ഴി, പതി­ന്മ­ട­ങ്ങു വരു­മാ­ന­വും. ജന­കീയ കാ­യിക വി­നോ­ദ­ത്തെ എക്സ്‌­ക്ലൂ­സി­വി­റ്റി­യു­ടെ ലോ­ക­ത്ത്
-പ്ര­തി­ഷ്ഠി­ക്കു­ന്ന­തെ­ങ്ങ­നെ­യെ­ന്നാ­ണ് ഐപി­എല്‍ കാ­ണി­ച്ചു തന്ന­ത്.
+ഐപിഎല്‍ ഇന്ത്യന്‍ സ്പോര്‍ട്സ് വ്യവസായത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവന ഇതാണ്. ഒരു ജനകീയ കായിക
+രൂപമായതിനാല്‍ ക്രിക്കറ്റ് മെട്രോകളിലെ ഉപരിവര്‍ഗ്ഗ പാര്‍ട്ടി സര്‍ക്കിളുകളില്‍ നേരിട്ടിരുന്ന അയിത്തം ഒഴിവാക്കാന്‍
+ഐ പി എല്ലിനു കഴിഞ്ഞു. അതുവഴി, പതിന്മടങ്ങു വരുമാനവും. ജനകീയ കായിക വിനോദത്തെ എക്സ്‌ക്ലൂസിവിറ്റിയുടെ ലോകത്ത്
+പ്രതിഷ്ഠിക്കുന്നതെങ്ങനെയെന്നാണ് ഐപിഎല്‍ കാണിച്ചു തന്നത്.
(13 May 2010)\footnote{http://malayal.am/പലവക/പരമ്പര/ബിസിനസ്-ലീഗ്/5426/ഐപിഎല്‍-ആഫ്റ്റര്‍-മാച്ച്-പാര്‍ട്ടി}
diff --git a/istanbul.tex b/istanbul.tex
index e0fdbd7..564bda5 100644
--- a/istanbul.tex
+++ b/istanbul.tex
@@ -1,75 +1,75 @@
\secstar{തന്ത്രങ്ങളുടെ ഇസ്താംബൂള്‍}
\vskip 2pt
-­ഫോര്‍­മുല വണ്‍ പോ­രാ­ട്ട­ത്തി­ന്റെ ഏഴാം റൌ­ണ്ടാ­ണ് തുര്‍­ക്കി­യി­ലെ ഇസ്താം­ബുള്‍ പാര്‍­ക്കില്‍ മേ­യ് മു­പ്പ­തി­ന്
-അര­ങ്ങേ­റി­യ­ത്. ഈ റേ­സോ­ടെ ഫോര്‍­മുല വണ്ണി­ന്റെ ആദ്യ യൂ­റോ­പ്യന്‍ പാ­ദം അവ­സാ­നി­ച്ചു. ഇനി കാ­ന­ഡ­യി­ലെ
-ഒരു റേ­സി­നു ശേ­ഷം വലന്‍­സി­യ­യില്‍ ജൂണ്‍ അവ­സാ­ന­വാ­രം നട­ക്കു­ന്ന യൂ­റോ­പ്യന്‍ ഗ്രാന്‍­പ്രീ­യി­ലൂ­ടെ­യാ­ണ്
-യൂ­റോ­പ്പി­ലേ­ക്ക് ചാ­മ്പ്യന്‍­ഷി­പ്പ് പോ­രാ­ട്ട­ങ്ങള്‍ തി­രി­ച്ചു വരു­ന്ന­ത്.
+ഫോര്‍മുല വണ്‍ പോരാട്ടത്തിന്റെ ഏഴാം റൌണ്ടാണ് തുര്‍ക്കിയിലെ ഇസ്താംബുള്‍ പാര്‍ക്കില്‍ മേയ് മുപ്പതിന്
+അരങ്ങേറിയത്. ഈ റേസോടെ ഫോര്‍മുല വണ്ണിന്റെ ആദ്യ യൂറോപ്യന്‍ പാദം അവസാനിച്ചു. ഇനി കാനഡയിലെ
+ഒരു റേസിനു ശേഷം വലന്‍സിയയില്‍ ജൂണ്‍ അവസാനവാരം നടക്കുന്ന യൂറോപ്യന്‍ ഗ്രാന്‍പ്രീയിലൂടെയാണ്
+യൂറോപ്പിലേക്ക് ചാമ്പ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍ തിരിച്ചു വരുന്നത്.
-­തുര്‍­ക്കി­യി­ലെ റേ­സ് പല­കാ­ര്യ­ങ്ങള്‍ കൊ­ണ്ടും പ്ര­ത്യേ­കത നി­റ­ഞ്ഞ­താ­ണ്. ആന്റി­ക്ലോ­ക്ക്‌­വൈ­സ് റേ­സും, സീ­സ­ണി­ലെ
-ഏറ്റ­വും വലിയ വള­വാ­യി കണ­ക്കൂ­കൂ­ട്ടു­ന്ന എട്ടാം വള­വും റേ­സി­ന്റെ പ്ര­ത്യേ­ക­ത­യാ­ണ്. മാ­ത്ര­മ­ല്ല, ടയ­റു­കള്‍­ക്ക് കൂ­ടു­തല്‍
-ആയാ­സം നല്‍­കു­ന്ന റേ­സാ­യ­തി­നാല്‍ പി­റ്റ്സ്റ്റോ­പ് സമ­യ­ങ്ങ­ളും, ടയര്‍ പരി­പാ­ല­ന­വും വള­രെ പ്രാ­ധാ­ന്യ­മര്‍­ഹി­ക്കു­ന്ന
-റേ­സ് കൂ­ടി­യാ­ണി­ത്. തുര്‍­ക്കി­യി­ലെ റേ­സോ­ടു­കൂ­ടി ­ഫോര്‍­മുല വണ്‍ ചാ­മ്പ്യന്‍­ഷി­പ്പി­ലെ മൂ­ന്നി­ലൊ­ന്നു റേ­സു­ക­ളും പൂര്‍­ത്തി­യാ­യി­.
+തുര്‍ക്കിയിലെ റേസ് പലകാര്യങ്ങള്‍ കൊണ്ടും പ്രത്യേകത നിറഞ്ഞതാണ്. ആന്റിക്ലോക്ക്‌വൈസ് റേസും, സീസണിലെ
+ഏറ്റവും വലിയ വളവായി കണക്കൂകൂട്ടുന്ന എട്ടാം വളവും റേസിന്റെ പ്രത്യേകതയാണ്. മാത്രമല്ല, ടയറുകള്‍ക്ക് കൂടുതല്‍
+ആയാസം നല്‍കുന്ന റേസായതിനാല്‍ പിറ്റ്സ്റ്റോപ് സമയങ്ങളും, ടയര്‍ പരിപാലനവും വളരെ പ്രാധാന്യമര്‍ഹിക്കുന്ന
+റേസ് കൂടിയാണിത്. തുര്‍ക്കിയിലെ റേസോടുകൂടി ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിലെ മൂന്നിലൊന്നു റേസുകളും പൂര്‍ത്തിയായി.
-അ­പ­ക­ട­ങ്ങ­ളു­ടെ പര­മ്പ­ര­കൊ­ണ്ടാ­ണ് മോണ്ടേകാര്‍ലോ\footnote{അപകടങ്ങളുടെ മോണ്ടേകാര്‍ലോ} ശ്ര­ദ്ധ­പി­ടി­ച്ചു­പ­റ്റി­യ­തെ­ങ്കില്‍, തുര്‍­ക്കി­യി­ലെ കാ­ര്യം മറി­ച്ചാ­യി­രു­ന്നു.
-ആവേ­ശ­ക­ര­മായ മറി­ക­ട­ക്ക­ലു­ക­ളും, തന്ത്ര­ങ്ങ­ളും മറ്റു­മാ­ണ് ഇസ്താം­ബുള്‍ പാര്‍­ക്കി­ലെ പോ­രാ­ട്ട­ത്തെ അവി­സ്മ­ര­ണീ­യ­മാ­ക്കി­യ­ത്.
-സീ­സ­ണി­ലെ മി­ക­ച്ച പ്ര­ക­ട­ന­ക്കാ­രായ ­റെ­ഡ്ബുള്‍ ഒന്നും മൂ­ന്നും ഗ്രി­ഡ്ഡു­ക­ളി­ലും, മക്‌­ലാ­രന്‍ രണ്ടും നാ­ലും ഗ്രി­ഡ്ഡു­ക­ളി­ലും റേ­സ്
-ആരം­ഭി­ച്ച­പ്പോള്‍, മെ­ഴ്സി­ഡ­സും ഫെ­റാ­രി­യും നി­രാ­ശ­പ്പെ­ടു­ത്തി. അഞ്ചും ആറും സ്ഥാ­ന­ങ്ങ­ളില്‍ നി­ന്ന് ­മെ­ഴ്സി­ഡ­സ് പോ­രാ­ട്ടം
-തു­ട­ങ്ങി­യെ­ങ്കി­ലും, വേ­ഗത ഒരു പ്ര­ശ്ന­മാ­യി മാ­റു­ക­യാ­യി­രു­ന്നു. മു­ന്നില്‍ ഓടിയ റെ­ഡ്ബുള്‍-മക്‌­ലാ­രന്‍ കാ­റു­കള്‍ മാ­ത്ര­മ­ല്ല,
-യോ­ഗ്യ­താ റൌ­ണ്ടില്‍ പി­ന്നി­ലാ­യി­പ്പോയ ഫെ­റാ­രി-റെ­നോ കാ­റു­ക­ളും മെ­ഴ്സി­ഡ­സി­നേ­ക്കാള്‍ വേ­ഗ­മേ­റി­യ­താ­ണെ­ന്ന്
-വ്യ­ക്ത­മാ­യി­കാ­ണാ­മാ­യി­രു­ന്നു­.
+അപകടങ്ങളുടെ പരമ്പരകൊണ്ടാണ് മോണ്ടേകാര്‍ലോ\footnote{അപകടങ്ങളുടെ മോണ്ടേകാര്‍ലോ} ശ്രദ്ധപിടിച്ചുപറ്റിയതെങ്കില്‍, തുര്‍ക്കിയിലെ കാര്യം മറിച്ചായിരുന്നു.
+ആവേശകരമായ മറികടക്കലുകളും, തന്ത്രങ്ങളും മറ്റുമാണ് ഇസ്താംബുള്‍ പാര്‍ക്കിലെ പോരാട്ടത്തെ അവിസ്മരണീയമാക്കിയത്.
+സീസണിലെ മികച്ച പ്രകടനക്കാരായ റെഡ്ബുള്‍ ഒന്നും മൂന്നും ഗ്രിഡ്ഡുകളിലും, മക്‌ലാരന്‍ രണ്ടും നാലും ഗ്രിഡ്ഡുകളിലും റേസ്
+ആരംഭിച്ചപ്പോള്‍, മെഴ്സിഡസും ഫെറാരിയും നിരാശപ്പെടുത്തി. അഞ്ചും ആറും സ്ഥാനങ്ങളില്‍ നിന്ന് മെഴ്സിഡസ് പോരാട്ടം
+തുടങ്ങിയെങ്കിലും, വേഗത ഒരു പ്രശ്നമായി മാറുകയായിരുന്നു. മുന്നില്‍ ഓടിയ റെഡ്ബുള്‍-മക്‌ലാരന്‍ കാറുകള്‍ മാത്രമല്ല,
+യോഗ്യതാ റൌണ്ടില്‍ പിന്നിലായിപ്പോയ ഫെറാരി-റെനോ കാറുകളും മെഴ്സിഡസിനേക്കാള്‍ വേഗമേറിയതാണെന്ന്
+വ്യക്തമായികാണാമായിരുന്നു.
-ആ­ദ്യ­ലാ­പ്പില്‍ മക്‌­ലാ­ര­ന്റെ നി­ല­വി­ലെ ചാ­മ്പ്യന്‍ ജെന്‍­സണ്‍ ബട്ട­ണെ മറി­ക­ട­ന്ന് ഷു­മാ­ക്കര്‍ നില മെ­ച്ച­പ്പെ­ടു­ത്തി­യെ­ങ്കി­ലും
-വള­രെ വേ­ഗം തന്നെ, വേ­ഗ­മേ­റിയ ബട്ട­ന്റെ കാ­റി­നു മു­മ്പില്‍ അടി­യ­റ­വു പറ­ഞ്ഞു. എങ്കി­ലും റേ­സി­ന്റെ തു­ട­ക്കം മു­തല്‍ റോ­ബര്‍­ട്ട്
-കു­ബി­ത്സ­യെ പി­ന്നില്‍ തള­ച്ചി­ട്ട് ­നി­കൊ റോ­സ്ബര്‍­ഗ് മി­ടു­ക്കു കാ­ട്ടി. നീ­ള­മേ­റിയ സ്ട്രൈ­റ്റു­കള്‍ ഏറെ­യു­ള്ള മോ­ണ്ട്രി­യ­ലില്‍
-മുന്‍­നിര കാ­റു­കള്‍­ക്ക് വെ­ല്ലു­വി­ളി­യു­യര്‍­ത്ത­ണ­മെ­ങ്കില്‍ മെ­ഴ്സി­ഡ­സ് ഇനി­യും മെ­ച്ച­പ്പെ­ട്ടേ­മ­തി­യാ­കൂ എന്ന് തുര്‍­ക്കി­യില്‍
-വ്യ­ക്ത­മാ­യി­.
+ആദ്യലാപ്പില്‍ മക്‌ലാരന്റെ നിലവിലെ ചാമ്പ്യന്‍ ജെന്‍സണ്‍ ബട്ടണെ മറികടന്ന് ഷുമാക്കര്‍ നില മെച്ചപ്പെടുത്തിയെങ്കിലും
+വളരെ വേഗം തന്നെ, വേഗമേറിയ ബട്ടന്റെ കാറിനു മുമ്പില്‍ അടിയറവു പറഞ്ഞു. എങ്കിലും റേസിന്റെ തുടക്കം മുതല്‍ റോബര്‍ട്ട്
+കുബിത്സയെ പിന്നില്‍ തളച്ചിട്ട് നികൊ റോസ്ബര്‍ഗ് മിടുക്കു കാട്ടി. നീളമേറിയ സ്ട്രൈറ്റുകള്‍ ഏറെയുള്ള മോണ്ട്രിയലില്‍
+മുന്‍നിര കാറുകള്‍ക്ക് വെല്ലുവിളിയുയര്‍ത്തണമെങ്കില്‍ മെഴ്സിഡസ് ഇനിയും മെച്ചപ്പെട്ടേമതിയാകൂ എന്ന് തുര്‍ക്കിയില്‍
+വ്യക്തമായി.
-­ചാ­മ്പ്യന്‍­ഷി­പ്പ് പോ­യി­ന്റ് നി­ല­യില്‍ മു­ന്നി­ട്ടു നില്‍­ക്കു­ന്ന മാര്‍­ക്ക് വെ­ബ്ബ­റി­ന് ­ലൂ­യി­സ് ഹാ­മില്‍­ട്ടണ്‍ കടു­ത്ത
-വെ­ല്ലു­വി­ളി­യാ­ണു­യര്‍­ത്തി­യ­ത്. പതി­നാ­റാം ലാ­പ്പില്‍ പി­റ്റ് സ്റ്റോ­പ്പില്‍ വച്ച് വെ­ബ്ബ­റെ മറി­ക­ട­ക്കാ­മെ­ന്നു കണ­ക്കു­കൂ­ട്ടിയ
-ഹാ­മില്‍­ട്ട­ണെ ഞെ­ട്ടി­ച്ചു കൊ­ണ്ട് വെ­ബ്ബര്‍ മു­ന്നില്‍ കട­ക്കു­ക­യും, ട്രാ­ക്കില്‍ വച്ച് ­സെ­ബാ­സ്റ്റ്യന്‍ വെ­റ്റല്‍ മു­ന്നി­ലെ­ത്തു­ക­യും
-ചെ­യ്ത­ത് തി­രി­ച്ച­ടി­യാ­യി. ആദ്യ റൌ­ണ്ട് പി­റ്റ് സ്റ്റോ­പ്പു­കള്‍ കഴി­ഞ്ഞ­പ്പോള്‍ റെ­ഡ്ബു­ളി­ന്റെ, വെ­ബ്ബര്‍ ഒന്നാ­മ­തും,
-വെ­റ്റല്‍ രണ്ടാ­മ­തു­മാ­യി­രു­ന്നു. തൊ­ട്ടു പി­റ­കില്‍ രണ്ടു മക്‌­ലാ­രന്‍ കാ­റു­ക­ളില്‍ ഹാ­മില്‍­ട്ട­ണും ബട്ട­ണും­.
+ചാമ്പ്യന്‍ഷിപ്പ് പോയിന്റ് നിലയില്‍ മുന്നിട്ടു നില്‍ക്കുന്ന മാര്‍ക്ക് വെബ്ബറിന് ലൂയിസ് ഹാമില്‍ട്ടണ്‍ കടുത്ത
+വെല്ലുവിളിയാണുയര്‍ത്തിയത്. പതിനാറാം ലാപ്പില്‍ പിറ്റ് സ്റ്റോപ്പില്‍ വച്ച് വെബ്ബറെ മറികടക്കാമെന്നു കണക്കുകൂട്ടിയ
+ഹാമില്‍ട്ടണെ ഞെട്ടിച്ചു കൊണ്ട് വെബ്ബര്‍ മുന്നില്‍ കടക്കുകയും, ട്രാക്കില്‍ വച്ച് സെബാസ്റ്റ്യന്‍ വെറ്റല്‍ മുന്നിലെത്തുകയും
+ചെയ്തത് തിരിച്ചടിയായി. ആദ്യ റൌണ്ട് പിറ്റ് സ്റ്റോപ്പുകള്‍ കഴിഞ്ഞപ്പോള്‍ റെഡ്ബുളിന്റെ, വെബ്ബര്‍ ഒന്നാമതും,
+വെറ്റല്‍ രണ്ടാമതുമായിരുന്നു. തൊട്ടു പിറകില്‍ രണ്ടു മക്‌ലാരന്‍ കാറുകളില്‍ ഹാമില്‍ട്ടണും ബട്ടണും.
-അ­ഞ്ചാ­മ­തോ­ടി­യി­രു­ന്ന ഷു­മാ­ക്കര്‍ ഏതാ­ണ്ട് മു­പ്പ­തു സെ­ക്ക­ന്റോ­ളം പി­റ­കി­ലാ­യി­രു­ന്ന­ത്, ഷു­മാ­ക്ക­റില്‍ നി­ന്ന് ബട്ടന്‍
-പൊ­സി­ഷന്‍ തി­രി­ച്ചു പി­ടി­ച്ച­ത് എത്ര­മാ­ത്രം ക്രി­ട്ടി­ക്ക­ലാ­യി­രു­ന്ന മൂ­വാ­യി­രു­ന്നു­വെ­ന്ന് വ്യ­ക്ത­മാ­ക്കി. യാ­നോ ട്രൂ­ലി­യു­ടെ
-ലോ­ട്ട­സ് വഴി­യില്‍ കി­ട­ന്ന­പ്പോള്‍ മു­പ്പ­ത്ത­ഞ്ചാം ലാ­പ്പില്‍ ­യെ­ല്ലോ ഫ്ലാ­ഗ് വന്നെ­ങ്കി­ലും ഒരു­ലാ­പ്പു മാ­ത്ര­മേ നീ­ണ്ടു നി­ന്നു­ള്ളൂ.
-പി­ന്നെ യെ­ല്ലോ ഫ്ലാ­ഗ് വന്ന­ത്, ഒന്നാം സ്ഥാ­ന­ത്തി­നു വേ­ണ്ടി രണ്ടു റെ­ഡ്ബുള്‍ കാ­റു­കള്‍ തമ്മില്‍ ഏറ്റു­മു­ട്ടി­യ­പ്പോ­ഴാ­ണ്.
-സെ­ബാ­സ്റ്റ്യന്‍ വെ­റ്റല്‍ മാര്‍­ക് വെ­ബ്ബ­റെ ഏതാ­ണ്ട് മറി­ക­ട­ന്നെ­ങ്കി­ലും ചെ­റിയ ഒരു പി­ഴ­വില്‍ റണ്ടു കാ­റു­ക­ളും ട്രാ­ക്കില്‍
-നി­ന്നും പു­റ­ത്തു കട­ക്കു­ക­യും, വെ­റ്റ­ലി­ന്റെ കാര്‍ തരി­പ്പ­ണ­മാ­വു­ക­യും ചെ­യ്തു. വെ­ബ്ബ­റി­ന്റെ കാ­റി­നും ചെ­റിയ തോ­തില്‍ പരി­ക്കു
-പറ്റി, മുന്‍­വി­ങ് മാ­റ്റി വെ­ക്കേ­ണ്ടി വന്നു. അവ­സ­രം മു­ത­ലാ­ക്കി മക്‌­ലാ­രന്‍ കാ­റു­കള്‍ ഒന്നും രണ്ടും സ്ഥാ­ന­ങ്ങള്‍ കൈ­ക്ക­ലാ­ക്കി.
-ബാഴ്സിലോണയിലെപ്പോലെ\footnote{സ്പാനിഷ് ലെഗ്ഗോടെ യൂറോപ്യന്‍ പാദത്തിന് തുടക്കം} അഞ്ചാ­മ­തോ­ടി­യി­രു­ന്ന ­മൈ­ക്കല്‍ ഷു­മാ­ക്കര്‍ ബഹു­ദൂ­രം പി­റ­കി­ലാ­യി­രു­ന്ന­തി­നാല്‍ വെ­ബ്ബ­റി­നു
-പോ­ഡി­യ­വും ചാ­മ്പ്യന്‍­ഷി­പ്പ് ലീ­ഡും നി­ല­നിര്‍­ത്താ­നാ­യി. അവ­സാ­ന­ഘ­ട്ടം വരെ ആദ്യ­പ­ത്തു സ്ഥാ­ന­ങ്ങള്‍­ക്കു പു­റ­ത്താ­യി­രു­ന്ന
-സു­ട്ടില്‍ സൌ­ബ­റി­ന്റെ കൊ­ബി­യാ­ഷി­യെ മറി­ക­ട­ന്ന­തും, റെ­നോ­യു­ടെ വി­റ്റാ­ലി പെ­ട്രോ­വി­നു പറ്റിയ അബ­ദ്ധ­വും ഫോ­ഴ്സ്
-ഇന്ത്യ­ക്ക് രണ്ടു­പോ­യി­ന്റ് നേ­ടി­ക്കൊ­ടു­ത്തു­.
+അഞ്ചാമതോടിയിരുന്ന ഷുമാക്കര്‍ ഏതാണ്ട് മുപ്പതു സെക്കന്റോളം പിറകിലായിരുന്നത്, ഷുമാക്കറില്‍ നിന്ന് ബട്ടന്‍
+പൊസിഷന്‍ തിരിച്ചു പിടിച്ചത് എത്രമാത്രം ക്രിട്ടിക്കലായിരുന്ന മൂവായിരുന്നുവെന്ന് വ്യക്തമാക്കി. യാനോ ട്രൂലിയുടെ
+ലോട്ടസ് വഴിയില്‍ കിടന്നപ്പോള്‍ മുപ്പത്തഞ്ചാം ലാപ്പില്‍ യെല്ലോ ഫ്ലാഗ് വന്നെങ്കിലും ഒരുലാപ്പു മാത്രമേ നീണ്ടു നിന്നുള്ളൂ.
+പിന്നെ യെല്ലോ ഫ്ലാഗ് വന്നത്, ഒന്നാം സ്ഥാനത്തിനു വേണ്ടി രണ്ടു റെഡ്ബുള്‍ കാറുകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോഴാണ്.
+സെബാസ്റ്റ്യന്‍ വെറ്റല്‍ മാര്‍ക് വെബ്ബറെ ഏതാണ്ട് മറികടന്നെങ്കിലും ചെറിയ ഒരു പിഴവില്‍ റണ്ടു കാറുകളും ട്രാക്കില്‍
+നിന്നും പുറത്തു കടക്കുകയും, വെറ്റലിന്റെ കാര്‍ തരിപ്പണമാവുകയും ചെയ്തു. വെബ്ബറിന്റെ കാറിനും ചെറിയ തോതില്‍ പരിക്കു
+പറ്റി, മുന്‍വിങ് മാറ്റി വെക്കേണ്ടി വന്നു. അവസരം മുതലാക്കി മക്‌ലാരന്‍ കാറുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കൈക്കലാക്കി.
+ബാഴ്സിലോണയിലെപ്പോലെ\footnote{സ്പാനിഷ് ലെഗ്ഗോടെ യൂറോപ്യന്‍ പാദത്തിന് തുടക്കം} അഞ്ചാമതോടിയിരുന്ന മൈക്കല്‍ ഷുമാക്കര്‍ ബഹുദൂരം പിറകിലായിരുന്നതിനാല്‍ വെബ്ബറിനു
+പോഡിയവും ചാമ്പ്യന്‍ഷിപ്പ് ലീഡും നിലനിര്‍ത്താനായി. അവസാനഘട്ടം വരെ ആദ്യപത്തു സ്ഥാനങ്ങള്‍ക്കു പുറത്തായിരുന്ന
+സുട്ടില്‍ സൌബറിന്റെ കൊബിയാഷിയെ മറികടന്നതും, റെനോയുടെ വിറ്റാലി പെട്രോവിനു പറ്റിയ അബദ്ധവും ഫോഴ്സ്
+ഇന്ത്യക്ക് രണ്ടുപോയിന്റ് നേടിക്കൊടുത്തു.
-­മൊ­ണാ­കൊ ഗ്രാന്‍­പ്രീ കഴി­ഞ്ഞ­പ്പോള്‍ നാ­ലാ­മ­താ­യി­രു­ന്ന ­ജെന്‍­സണ്‍ ബട്ടണ്‍ 88 പോ­യി­ന്റു­മാ­യി രണ്ട­മ­താ­യാ­ണ്
-തുര്‍­ക്കി­യില്‍ നി­ന്നും പോ­കു­ന്ന­ത്. തുര്‍­ക്കി­യില്‍ മൂ­ന്നാ­മ­തെ­ത്തിയ വെ­ബ്ബര്‍ 93 പോ­യി­ന്റോ­ടെ ചാ­മ്പ്യന്‍­ഷി­പ്പ് ലീ­ഡ്
-നി­ല­നിര്‍­ത്തി­യ­പ്പോള്‍, സീ­സ­ണി­ലെ ആദ്യ ഒന്നാം സ്ഥാ­നം തുര്‍­ക്കില്‍ കര­സ്ഥ­മാ­ക്കിയ ഹാ­മില്‍­ട്ടണ്‍ 84 പോ­യി­ന്റോ­ടെ
-മൂ­ന്നാ­മ­താ­ണ്.
+മൊണാകൊ ഗ്രാന്‍പ്രീ കഴിഞ്ഞപ്പോള്‍ നാലാമതായിരുന്ന ജെന്‍സണ്‍ ബട്ടണ്‍ 88 പോയിന്റുമായി രണ്ടമതായാണ്
+തുര്‍ക്കിയില്‍ നിന്നും പോകുന്നത്. തുര്‍ക്കിയില്‍ മൂന്നാമതെത്തിയ വെബ്ബര്‍ 93 പോയിന്റോടെ ചാമ്പ്യന്‍ഷിപ്പ് ലീഡ്
+നിലനിര്‍ത്തിയപ്പോള്‍, സീസണിലെ ആദ്യ ഒന്നാം സ്ഥാനം തുര്‍ക്കില്‍ കരസ്ഥമാക്കിയ ഹാമില്‍ട്ടണ്‍ 84 പോയിന്റോടെ
+മൂന്നാമതാണ്.
-ഒ­രു­പ­ക്ഷേ ചാ­മ്പ്യന്‍­ഷി­പ്പ് ലീ­ഡ് ചെ­യ്യാ­നു­ള്ള ആഗ്ര­ഹ­മൂ­ല­മാ­യി­രി­ക്കാം, ജെന്‍­സണ്‍ ബട്ടണ്‍ നാല്‍­പ്പ­ത്തി­യെ­ട്ടാം ലാ­പ്പില്‍
-ഹാ­മില്‍­ട്ട­ണെ മറി­ക­ട­ന്നു. എന്നാല്‍ ഉടന്‍­ത­ന്നെ ഒന്നാം­സ്ഥാ­നം തി­രി­ച്ചു­പി­ടി­ച്ച് ഹാ­മില്‍­ട്ടണ്‍ സ്വ­ന്തം നി­ല­പാ­ടു വ്യ­ക്ത­മാ­ക്കി.
-ഫെര്‍­ണാ­ണ്ടൊ അലോണ്‍­സൊ­യും സെ­ബാ­സ്റ്റ്യന്‍ വെ­റ്റ­ലും 78ഉം 79ഉം പോ­യി­ന്റു­മാ­യി ഇപ്പോ­ഴും ചാ­മ്പ്യന്‍­മാര്‍­ക്ക്
-ശക്ത­മായ വെ­ല്ലു­വി­ളി­യു­യര്‍­ത്തു­ന്നു­ണ്ടെ­ങ്കി­ലും, റോ­ബര്‍­ട്ട് കു­ബി­ത്സ (67),­ഫെ­ലി­പെ മസ്സ (67), നി­കൊ റൊ­സ്ബര്‍­ഗ് (66)
-എന്നി­വര്‍­ക്ക് ചാ­മ്പ്യന്‍­ഷി­പ്പ് പോ­രാ­ട്ട­ത്തില്‍ നി­ല­നില്‍­ക്ക­ണ­മെ­ങ്കില്‍ പോ­ഡി­യ­ങ്ങ­ളും ഒന്നാം­സ്ഥാ­ന­ങ്ങ­ളും കൂ­ടി­യേ­തീ­രു.
-നിര്‍­മ്മാ­താ­ക്ക­ളു­ടെ കാ­ര്യ­ത്തില്‍ മക്‌­ലാ­ര­നും ­(172) റെ­ഡ്ബു­ളും ­(171) തമ്മില്‍ വെ­റും ഒരു പോ­യി­ന്റ് വ്യ­ത്യാ­സ­മേ­യു­ള്ളൂ.
-എന്നാല്‍ മൂ­ന്നാം സ്ഥാ­ന­ത്തു­ള്ള ­ഫെ­റാ­രി­ 25 പോ­യി­ന്റി­നു പി­റ­കി­ലാ­ണ്.
+ഒരുപക്ഷേ ചാമ്പ്യന്‍ഷിപ്പ് ലീഡ് ചെയ്യാനുള്ള ആഗ്രഹമൂലമായിരിക്കാം, ജെന്‍സണ്‍ ബട്ടണ്‍ നാല്‍പ്പത്തിയെട്ടാം ലാപ്പില്‍
+ഹാമില്‍ട്ടണെ മറികടന്നു. എന്നാല്‍ ഉടന്‍തന്നെ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് ഹാമില്‍ട്ടണ്‍ സ്വന്തം നിലപാടു വ്യക്തമാക്കി.
+ഫെര്‍ണാണ്ടൊ അലോണ്‍സൊയും സെബാസ്റ്റ്യന്‍ വെറ്റലും 78ഉം 79ഉം പോയിന്റുമായി ഇപ്പോഴും ചാമ്പ്യന്‍മാര്‍ക്ക്
+ശക്തമായ വെല്ലുവിളിയുയര്‍ത്തുന്നുണ്ടെങ്കിലും, റോബര്‍ട്ട് കുബിത്സ (67),ഫെലിപെ മസ്സ (67), നികൊ റൊസ്ബര്‍ഗ് (66)
+എന്നിവര്‍ക്ക് ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ നിലനില്‍ക്കണമെങ്കില്‍ പോഡിയങ്ങളും ഒന്നാംസ്ഥാനങ്ങളും കൂടിയേതീരു.
+നിര്‍മ്മാതാക്കളുടെ കാര്യത്തില്‍ മക്‌ലാരനും (172) റെഡ്ബുളും (171) തമ്മില്‍ വെറും ഒരു പോയിന്റ് വ്യത്യാസമേയുള്ളൂ.
+എന്നാല്‍ മൂന്നാം സ്ഥാനത്തുള്ള ഫെറാരി 25 പോയിന്റിനു പിറകിലാണ്.
-­മെ­ഴ്സി­ഡ­സ് ടീം പ്രിന്‍­സി­പ്പാള്‍ റോ­സ് ബ്രാ­വ്‌ണ്‍ പറ­ഞ്ഞ­ത്, അടു­ത്ത മൂ­ന്നു­നാ­ലു റേ­സു­കള്‍­ക്ക­കം ഈ സീ­സ­ണി­ലെ പു­തിയ
-ഡെ­വ­ല­പ്മെ­ന്റു­കള്‍ നിര്‍­ത്തി­വെ­ച്ച് അടു­ത്ത സീ­സ­ണില്‍ ശ്ര­ദ്ധ­കേ­ന്ദ്രീ­ക­രി­ക്കു­മെ­ന്നാ­ണ്. ഈ സീ­സ­ണില്‍ ഇനി­യും മി­ക­ച്ച
-റി­സല്‍­ട്ടു­കള്‍ ലഭി­ക്ക­ണ­മെ­ങ്കില്‍ ആദ്യം കാ­റി­ന്റെ വേ­ഗം വര്‍­ദ്ധി­പ്പി­ക്കാ­നാ­വ­ണ­മെ­ന്നും അദ്ദേ­ഹം ഊന്നി­പ്പ­റ­ഞ്ഞി­രു­ന്നു­.
+മെഴ്സിഡസ് ടീം പ്രിന്‍സിപ്പാള്‍ റോസ് ബ്രാവ്‌ണ്‍ പറഞ്ഞത്, അടുത്ത മൂന്നുനാലു റേസുകള്‍ക്കകം ഈ സീസണിലെ പുതിയ
+ഡെവലപ്മെന്റുകള്‍ നിര്‍ത്തിവെച്ച് അടുത്ത സീസണില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ്. ഈ സീസണില്‍ ഇനിയും മികച്ച
+റിസല്‍ട്ടുകള്‍ ലഭിക്കണമെങ്കില്‍ ആദ്യം കാറിന്റെ വേഗം വര്‍ദ്ധിപ്പിക്കാനാവണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു.
-­മോ­ണ്ട്രി­യാ­ലി­ലും അത്ത­ര­ത്തില്‍ ചാ­മ്പ്യന്‍­ഷി­പ്പ് വേ­ഗം കണ്ടെ­ത്താ­നാ­യി­ല്ലെ­ങ്കില്‍ മെ­ഴ്സി­ഡ­സ് ഈ വര്‍­ഷ­ത്തെ മത്സ­രം
-ഒഴി­വാ­ക്കി അടു­ത്ത വര്‍­ഷ­ത്തെ കാ­റില്‍ ശ്ര­ദ്ധ­കേ­ന്ദ്രീ­ക­രി­ക്കാ­നാ­ണ് സാ­ധ്യ­ത. ഇത് റെ­നോ­ക്കും റോ­ബര്‍­ട്ട് കു­ബി­ത്സ­യ്ക്കും,
-ഫോ­ഴ്സ് ഇന്ത്യ­ക്കും നല്ല വാര്‍­ത്ത­യാ­ണ്. എന്നാല്‍ യോ­ഗ്യ­താ റൌ­ണ്ടില്‍ ഷു­മാ­ക്ക­റി­നു പി­ന്നില്‍ പെ­ട്ടു­പോ­കു­ന്ന
-ചാ­മ്പ്യന്‍­ഷി­പ്പ് മോ­ഹി­കള്‍­ക്കു മോ­ശം വാര്‍­ത്ത­യും. എത്ര വേ­ഗം കു­റ­ഞ്ഞ കാ­റി­ലാ­യാ­ലും, ട്രാ­ക്കില്‍ ഷു­മാ­ക്ക­റെ മറി­ക­ട­ക്കാന്‍
-സാ­ധാ­രണ അട­വു­ക­ളൊ­ന്നും പോ­രെ­ന്ന­തു കൊ­ണ്ടാ­ണ­ത്. മൊ­ണാ­കൊ­യില്‍ കണ്ട­തു പോ­ലെ, ഒരു പോ­യി­ന്റി­നു വേ­ണ്ടി
-മു­ഴു­വന്‍ റേ­സും കള­യാന്‍ മടി­യി­ല്ലാ­ത്ത­വ­നാ­ണ് ഷു­മാ­ക്കര്‍. അട­വു­ക­ളു­ടെ രാ­ജാ­വും­.
+മോണ്ട്രിയാലിലും അത്തരത്തില്‍ ചാമ്പ്യന്‍ഷിപ്പ് വേഗം കണ്ടെത്താനായില്ലെങ്കില്‍ മെഴ്സിഡസ് ഈ വര്‍ഷത്തെ മത്സരം
+ഒഴിവാക്കി അടുത്ത വര്‍ഷത്തെ കാറില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സാധ്യത. ഇത് റെനോക്കും റോബര്‍ട്ട് കുബിത്സയ്ക്കും,
+ഫോഴ്സ് ഇന്ത്യക്കും നല്ല വാര്‍ത്തയാണ്. എന്നാല്‍ യോഗ്യതാ റൌണ്ടില്‍ ഷുമാക്കറിനു പിന്നില്‍ പെട്ടുപോകുന്ന
+ചാമ്പ്യന്‍ഷിപ്പ് മോഹികള്‍ക്കു മോശം വാര്‍ത്തയും. എത്ര വേഗം കുറഞ്ഞ കാറിലായാലും, ട്രാക്കില്‍ ഷുമാക്കറെ മറികടക്കാന്‍
+സാധാരണ അടവുകളൊന്നും പോരെന്നതു കൊണ്ടാണത്. മൊണാകൊയില്‍ കണ്ടതു പോലെ, ഒരു പോയിന്റിനു വേണ്ടി
+മുഴുവന്‍ റേസും കളയാന്‍ മടിയില്ലാത്തവനാണ് ഷുമാക്കര്‍. അടവുകളുടെ രാജാവും.
-­വാല്‍­ക്ക­ഷ­ണം­: പു­സി­ക്യാ­റ്റ്ഡോള്‍­സ് ഗ്രൂ­പ്പി­ലെ പാ­ട്ടു­കാ­രി­യും മുന്‍ ലോ­ക­ചാ­മ്പ്യന്‍ ലൂ­യി­സ് ഹാ­മില്‍­ട്ട­ണി­ന്റെ
-കാ­മു­കി­യു­മായ ­നി­കോള്‍ ഷെര്‍­സി­ങ്ങര്‍ 'ഡാന്‍­സി­ങ് വി­ത് സ്റ്റാര്‍­സ്' ഷോ­യില്‍ ജേ­ത്രി­യാ­യ­ത് മേ­യ് 25­നാ­ണ്,
-ഞാ­യ­റാ­ഴ്ച ലൂ­യി­സ് ഹാ­മില്‍­ട്ടണ്‍ തുര്‍­ക്കി­യി­ലും വി­ജ­യി­ച്ചു. ദമ്പ­തി­കള്‍­ക്ക് ഇപ്പോള്‍ ശു­ക്ര­നാ­ണെ­ന്നു തോ­ന്നു­ന്നു :)
+വാല്‍ക്കഷണം: പുസിക്യാറ്റ്ഡോള്‍സ് ഗ്രൂപ്പിലെ പാട്ടുകാരിയും മുന്‍ ലോകചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണിന്റെ
+കാമുകിയുമായ നികോള്‍ ഷെര്‍സിങ്ങര്‍ 'ഡാന്‍സിങ് വിത് സ്റ്റാര്‍സ്' ഷോയില്‍ ജേത്രിയായത് മേയ് 25നാണ്,
+ഞായറാഴ്ച ലൂയിസ് ഹാമില്‍ട്ടണ്‍ തുര്‍ക്കിയിലും വിജയിച്ചു. ദമ്പതികള്‍ക്ക് ഇപ്പോള്‍ ശുക്രനാണെന്നു തോന്നുന്നു :)
(2 June 2010)\footnote{http://malayal.am/വിനോദം/കായികം/5784/തന്ത്രങ്ങളുടെ-ഇസ്താംബൂള്‍}
diff --git a/log.sty b/log.sty
index b4b9735..2db036a 100644
--- a/log.sty
+++ b/log.sty
@@ -14,8 +14,10 @@
% Use Malayalam Hyphenation with Polyglossia
\usepackage{polyglossia}
\setdefaultlanguage{malayalam}
-\setmainfont[Script=Malayalam]{Meera}
+\setotherlanguage{english}
+\setmainfont[Script=Malayalam,HyphenChar="200C]{Rachana}
\newfontfamily\malayalamfonttt{LMMono10} %Suppress error with \url fixed width fonts
+\newfontfamily\englishfont{FreeSerif}
\usepackage{framed}
\usepackage{url}
diff --git a/monte-carlo.tex b/monte-carlo.tex
index 70a4150..af71577 100644
--- a/monte-carlo.tex
+++ b/monte-carlo.tex
@@ -1,72 +1,72 @@
\secstar{അപകടങ്ങളുടെ മോണ്ടേകാര്‍ലോ}
\vskip 2pt
-­പ്ര­തീ­ക്ഷി­ച്ച­തു പോ­ലെ ആവേ­ശ­ക­ര­മായ ഗ്രാന്‍­പ്രീ­യാ­യി­രു­ന്നു മോണ്ടേ കാര്‍­ലോ­യി­ലേ­ത് (മേ­യ് പതി­നാ­റ്). മാര്‍­ക്ക്
-വെ­ബ്ബര്‍ തു­ടര്‍­ച്ച­യാ­യി രണ്ടാ­മ­ത്തെ വി­ജ­യം നേ­ടി. റെ­ഡ്ബു­ള്ളി­നു വേ­ണ്ടി സെ­ബാ­സ്റ്റ്യന്‍ വെ­റ്റല്‍ രണ്ടാ­മ­തെ­ത്തി­യ­പ്പോള്‍
-റെ­നോ­യു­ടെ റോ­ബര്‍­ട്ട് കു­ബി­ത്സ മൂ­ന്നാ­മ­തെ­ത്തി. ഇരു­പ­ത്തി­നാ­ലു­പേ­രു­മാ­യി­ത്തു­ട­ങ്ങിയ മൊ­ണാ­കൊ ­ഗ്രാന്‍­പ്രീ­
-അവ­സാ­നി­ച്ച­പ്പോള്‍ ­റേ­സ് പൂര്‍­ത്തി­യാ­ക്കി­യ­ത് പന്ത്ര­ണ്ടു പേ­രാ­ണ്.
+പ്രതീക്ഷിച്ചതു പോലെ ആവേശകരമായ ഗ്രാന്‍പ്രീയായിരുന്നു മോണ്ടേ കാര്‍ലോയിലേത് (മേയ് പതിനാറ്). മാര്‍ക്ക്
+വെബ്ബര്‍ തുടര്‍ച്ചയായി രണ്ടാമത്തെ വിജയം നേടി. റെഡ്ബുള്ളിനു വേണ്ടി സെബാസ്റ്റ്യന്‍ വെറ്റല്‍ രണ്ടാമതെത്തിയപ്പോള്‍
+റെനോയുടെ റോബര്‍ട്ട് കുബിത്സ മൂന്നാമതെത്തി. ഇരുപത്തിനാലുപേരുമായിത്തുടങ്ങിയ മൊണാകൊ ഗ്രാന്‍പ്രീ
+അവസാനിച്ചപ്പോള്‍ റേസ് പൂര്‍ത്തിയാക്കിയത് പന്ത്രണ്ടു പേരാണ്.
-ആ­ദ്യ­ലാ­പ്പില്‍ വി­ല്യം­സി­ന്റെ നി­കോ ഹല്‍­ക്കന്‍­ബര്‍­ഗ് തു­ട­ങ്ങി­വ­ച്ച ആക്സി­ഡ­ന്റു­ക­ളു­ടെ പര­മ്പ­ര, അവ­സാ­ന­ലാ­പ്പു­ക­ളില്‍
-ലോ­ട്ട­സി­ന്റെ യാ­നോ ട്രൂ­ലി­യാ­ണ് പൂര്‍­ത്തി­യാ­ക്കി­യ­ത്. സേ­ഫ്റ്റി­കാ­റി­ന്റെ പി­ന്നില്‍ റേ­സ് പൂര്‍­ത്തി­യാ­ക്കി­യെ­ങ്കി­ലും,
-സേ­ഫ്റ്റി­കാര്‍ പിന്‍­വ­ലി­ഞ്ഞ് റേ­സ് പൂര്‍­ത്തി­യാ­കു­ന്നി­ടം വരെ­യു­ള്ള ചെ­റി­യ­ദൂ­ര­ത്തില്‍ ഫെ­റാ­രി­യു­ടെ ഫെര്‍­ണാ­ണ്ടോ
-അലോണ്‍­സോ വരു­ത്തിയ പി­ഴ­വു മു­ത­ലെ­ടു­ത്ത് ആറാം സ്ഥാ­നം പി­ടി­ച്ചെ­ടു­ത്ത മെ­ഴ്സി­ഡ­സി­ന്റെ മൈ­ക്കല്‍ ഷൂ­മാ­ക്കര്‍
-സൂ­ചി­പ്പ­ഴു­തു ധാ­രാ­ള­മാ­ണു തനി­ക്കെ­ന്ന് ഒരി­ക്കല്‍­കൂ­ടി തന്റെ യുവ എതി­രാ­ളി­ക­ളെ ഓര്‍­മ്മി­പ്പി­ച്ചു (പി­ന്നീ­ട് ഷൂ­മാ­ക്ക­റു­ടെ
-മറി­ക­ട­ക്കല്‍ നി­യ­മ­വി­രു­ദ്ധ­മാ­ണെ­ന്നു വി­ധി­യെ­ഴു­തിയ സ്റ്റ്യു­വര്‍­ട്ടു­മാര്‍ 20 സെ­ക്ക­ന്റ് ഡ്രൈ­വ് ത്രൂ പെ­നാല്‍­ട്ടി നല്‍­കി­).
+ആദ്യലാപ്പില്‍ വില്യംസിന്റെ നികോ ഹല്‍ക്കന്‍ബര്‍ഗ് തുടങ്ങിവച്ച ആക്സിഡന്റുകളുടെ പരമ്പര, അവസാനലാപ്പുകളില്‍
+ലോട്ടസിന്റെ യാനോ ട്രൂലിയാണ് പൂര്‍ത്തിയാക്കിയത്. സേഫ്റ്റികാറിന്റെ പിന്നില്‍ റേസ് പൂര്‍ത്തിയാക്കിയെങ്കിലും,
+സേഫ്റ്റികാര്‍ പിന്‍വലിഞ്ഞ് റേസ് പൂര്‍ത്തിയാകുന്നിടം വരെയുള്ള ചെറിയദൂരത്തില്‍ ഫെറാരിയുടെ ഫെര്‍ണാണ്ടോ
+അലോണ്‍സോ വരുത്തിയ പിഴവു മുതലെടുത്ത് ആറാം സ്ഥാനം പിടിച്ചെടുത്ത മെഴ്സിഡസിന്റെ മൈക്കല്‍ ഷൂമാക്കര്‍
+സൂചിപ്പഴുതു ധാരാളമാണു തനിക്കെന്ന് ഒരിക്കല്‍കൂടി തന്റെ യുവ എതിരാളികളെ ഓര്‍മ്മിപ്പിച്ചു (പിന്നീട് ഷൂമാക്കറുടെ
+മറികടക്കല്‍ നിയമവിരുദ്ധമാണെന്നു വിധിയെഴുതിയ സ്റ്റ്യുവര്‍ട്ടുമാര്‍ 20 സെക്കന്റ് ഡ്രൈവ് ത്രൂ പെനാല്‍ട്ടി നല്‍കി).
-­മൊ­ത്തം സീ­സ­ണി­ലെ ഏറ്റ­വും വി­ഷ­മം പി­ടി­ച്ച റേ­സെ­ന്ന വി­ശേ­ഷ­ണ­മു­ള്ള ­മോ­ണ്ടേ കാര്‍­ലോ­ ഗ്രാന്‍­പ്രീ സ്വ­ന്തം പേ­രു
-നി­ല­നിര്‍­ത്തി­യെ­ന്നു വേ­ണ­മെ­ങ്കില്‍ പറ­യാം. ആകെ 78 ലാ­പ്പു­ക­ളു­ള്ള റേ­സില്‍ നാ­ലു­ത­വ­ണ­യാ­ണ് സേ­ഫ്റ്റി­കാര്‍
-വി­ന്യ­സി­ക്ക­പ്പെ­ട്ട­ത്. രണ്ടു­ത­വ­ണ­യും വി­ല്യം­സി­ന്റെ റൂ­ബന്‍ ബാ­രി­ക്കെ­ല്ലോ­യും, ഹള്‍­ക്കന്‍­ബര്‍­ഗു­മാ­യി­രു­ന്നു കാ­ര­ണ­ക്കാര്‍.
-മുന്‍­ചി­റ­കു­കള്‍ (front wing) പ്ര­വര്‍­ത്ത­ന­ര­ഹി­ത­മാ­യ­താ­ണ് ഹള്‍­ക്കന്‍­ബര്‍­ഗി­നെ കു­ഴ­ക്കി­യ­തെ­ങ്കില്‍, മു­പ്പ­ത്തി­ര­ണ്ടാം
-­ലാ­പ്പില്‍ കാ­റി­ന്റെ പിന്‍­ഭാ­ഗ­മാ­ണ് ബാ­രി­ക്കെ­ല്ലോ­യെ ചതി­ച്ച­ത്. മൂ­ന്നാ­മ­ത് സേ­ഫ്റ്റി­കാര്‍ വി­ന്യ­സി­ച്ച­ത് മഴ­വെ­ള്ളം
-ഒഴു­കി­പ്പോ­കാ­നു­ള്ള ചാ­ലു­ക­ളു­ടെ മൂ­ടി­യൊ­രെ­ണ്ണം തു­റ­ന്നു കി­ട­ന്ന­തു­കൊ­ണ്ടാ­യി­രു­ന്നു. നാ­ലാം തവണ മെ­ഴ്സി­ഡ­സ്
-SLS AMG ട്രാ­ക്ക് നി­യ­ന്ത്രി­ക്കാ­നാ­യി എത്തി­യ­ത്, ലോ­ട്ട­സി­ന്റെ യാ­നോ ട്രൂ­ലി ഹി­സ്പാ­നി­ക് റേ­സി­ങ് ടീ­മി­ന്റെ ഇന്ത്യന്‍
-ഡ്രൈ­വര്‍ കരണ്‍ ചന്ദോ­ക്കി­ന്റെ മു­ക­ളില്‍ കൂ­ടി കയ­റി മറി­ഞ്ഞ­തി­നാ­ണ്.
+മൊത്തം സീസണിലെ ഏറ്റവും വിഷമം പിടിച്ച റേസെന്ന വിശേഷണമുള്ള മോണ്ടേ കാര്‍ലോ ഗ്രാന്‍പ്രീ സ്വന്തം പേരു
+നിലനിര്‍ത്തിയെന്നു വേണമെങ്കില്‍ പറയാം. ആകെ 78 ലാപ്പുകളുള്ള റേസില്‍ നാലുതവണയാണ് സേഫ്റ്റികാര്‍
+വിന്യസിക്കപ്പെട്ടത്. രണ്ടുതവണയും വില്യംസിന്റെ റൂബന്‍ ബാരിക്കെല്ലോയും, ഹള്‍ക്കന്‍ബര്‍ഗുമായിരുന്നു കാരണക്കാര്‍.
+മുന്‍ചിറകുകള്‍ (front wing) പ്രവര്‍ത്തനരഹിതമായതാണ് ഹള്‍ക്കന്‍ബര്‍ഗിനെ കുഴക്കിയതെങ്കില്‍, മുപ്പത്തിരണ്ടാം
+ലാപ്പില്‍ കാറിന്റെ പിന്‍ഭാഗമാണ് ബാരിക്കെല്ലോയെ ചതിച്ചത്. മൂന്നാമത് സേഫ്റ്റികാര്‍ വിന്യസിച്ചത് മഴവെള്ളം
+ഒഴുകിപ്പോകാനുള്ള ചാലുകളുടെ മൂടിയൊരെണ്ണം തുറന്നു കിടന്നതുകൊണ്ടായിരുന്നു. നാലാം തവണ മെഴ്സിഡസ്
+SLS AMG ട്രാക്ക് നിയന്ത്രിക്കാനായി എത്തിയത്, ലോട്ടസിന്റെ യാനോ ട്രൂലി ഹിസ്പാനിക് റേസിങ് ടീമിന്റെ ഇന്ത്യന്‍
+ഡ്രൈവര്‍ കരണ്‍ ചന്ദോക്കിന്റെ മുകളില്‍ കൂടി കയറി മറിഞ്ഞതിനാണ്.
-­ട്രാ­ക്കി­നു­ള്ളില്‍­ക്കൂ­ടി ഓവര്‍­ടേ­ക്ക് ചെ­യ്യാ­നു­ള്ള ശ്ര­മ­ത്തി­നി­ട­യില്‍ ബാ­ലന്‍­സ് നഷ്ട­പ്പെ­ട്ട ട്രൂ­ലി­യു­ടെ കാര്‍ ചന്ദോ­ക്കി­ന്റെ
-കാ­റി­ന്റെ മു­ക­ളില്‍­കൂ­ടി മറി­യു­ക­യാ­യി­രു­ന്നു. തക്ക­സ­മ­യ­ത്ത് തല താ­ഴ്ത്താന്‍ ചന്ദോ­ക്കി­നു തോ­ന്നി­യി­രു­ന്നി­ല്ലെ­ങ്കില്‍
-അപ­ക­ട­വാര്‍­ത്ത­യ്ക്കു­പ­ക­രം അദ്ദേ­ഹ­ത്തി­ന്റെ മര­ണ­വാര്‍­ത്ത നമു­ക്കു വാ­യി­ക്കേ­ണ്ടി­വ­ന്നേ­നെ. റേ­സി­ന്റെ എഴു­പ­ത്തി­നാ­ലാം
-ലാ­പ്പില്‍ നട­ന്ന ഈ അപ­ക­ടം ഇനി അത്ഭു­ത­ങ്ങ­ളൊ­ന്നും ട്രാ­ക്കില്‍ കാ­ണി­ല്ലെ­ന്നേ­ക­ദേ­ശം ഉറ­പ്പാ­ക്കി. പക്ഷേ, അപ്പോ­ഴും
-വി­ട്ടു­കൊ­ടു­ക്കാന്‍ തയ്യാ­റാ­കാ­തി­രു­ന്ന മൈ­ക്കേല്‍ ഷൂ­മാ­ക്കര്‍ അവ­സാ­ന­നി­മി­ഷം എല്ലാ­വ­രെ­യും അമ്പ­ര­പ്പി­ച്ച്
-അലോണ്‍­സൊ­യെ മറി­ക­ട­ന്നു­.
+ട്രാക്കിനുള്ളില്‍ക്കൂടി ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടയില്‍ ബാലന്‍സ് നഷ്ടപ്പെട്ട ട്രൂലിയുടെ കാര്‍ ചന്ദോക്കിന്റെ
+കാറിന്റെ മുകളില്‍കൂടി മറിയുകയായിരുന്നു. തക്കസമയത്ത് തല താഴ്ത്താന്‍ ചന്ദോക്കിനു തോന്നിയിരുന്നില്ലെങ്കില്‍
+അപകടവാര്‍ത്തയ്ക്കുപകരം അദ്ദേഹത്തിന്റെ മരണവാര്‍ത്ത നമുക്കു വായിക്കേണ്ടിവന്നേനെ. റേസിന്റെ എഴുപത്തിനാലാം
+ലാപ്പില്‍ നടന്ന ഈ അപകടം ഇനി അത്ഭുതങ്ങളൊന്നും ട്രാക്കില്‍ കാണില്ലെന്നേകദേശം ഉറപ്പാക്കി. പക്ഷേ, അപ്പോഴും
+വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന മൈക്കേല്‍ ഷൂമാക്കര്‍ അവസാനനിമിഷം എല്ലാവരെയും അമ്പരപ്പിച്ച്
+അലോണ്‍സൊയെ മറികടന്നു.
-ഈ വി­ജ­യ­ത്തോ­ടെ ടീം മേ­റ്റ് വെ­റ്റ­ലി­നൊ­പ്പം ചാ­മ്പ്യന്‍­ഷി­പ്പ് പോ­രാ­ട്ട­ത്തില്‍ മു­ന്നി­ട്ടു­നില്‍­ക്കി­ന്ന വെ­ബ്ബ­റി­ന്
-വെ­ല്ലു­വി­ളി­യു­യര്‍­ത്താന്‍ വെ­റ്റ­ലി­ന് ഒരി­ക്ക­ലും സാ­ധി­ച്ചി­ല്ല. മാ­ത്ര­വു­മ­ല്ല, കു­ബി­ത്സ­യ­യില്‍ നി­ന്ന് ആവ­ശ്യ­ത്തി­നു
-സമ്മര്‍­ദ്ദ­ത്തി­ലു­മാ­യി­രു­ന്നു വെ­റ്റല്‍. ഒരു ചെ­റിയ പി­ഴ­വു­പോ­ലും വരു­ത്താ­തെ മൂ­ന്നു സേ­ഫ്റ്റി­കാ­റു­ക­ളില്‍ നി­ന്നും രക്ഷ­പ്പെ­ട്ട
-വെ­ബ്ബര്‍ സ്പെ­യി­നി­ലെ തന്റെ ഫോം തു­ട­രു­ക­യാ­യി­രു­ന്നു­വെ­ന്നു പറ­യ­ണം. എന്നാല്‍ റേ­സി­ലെ താ­രം പി­റ്റ് ലേ­നില്‍ നി­ന്ന്
-റേ­സ് ആരം­ഭി­ച്ച്, തു­ട­ക്ക­ത്തില്‍­ത്ത­ന്നെ ആവേ­ശ­ക­ര­മായ മറി­ക­ട­ക്ക­ലു­ക­ളി­ലൂ­ടെ­യും പി­റ്റ് സ്റ്റോ­പ്പെ­ടു­ക്കാ­തെ, മു­ഴു­വന്‍ റേ­സും
-ഒരു ടയ­റില്‍ തീര്‍­ത്ത തന്ത്ര­ത്തി­ലൂ­ടെ­യും ആറാ­മ­ത് ഫി­നി­ഷ് ചെ­യ്ത ഫെ­റാ­രി­യു­ടെ ഫെര്‍­ണാ­ണ്ടോ അലോണ്‍­സോ­യാ­ണ്.
-(ഏ­താ­ണ്ട് മു­ഴു­വന്‍ റേ­സും, ആദ്യ യെ­ല്ലോ­ഫ്ലാ­ഗ് വന്ന­പ്പോള്‍ പി­റ്റ് ചെ­യ്ത് സോ­ഫ്റ്റ് ടയ­റു­കള്‍ മാ­റ്റി ഓപ്ഷന്‍ ടയ­റു­കള്‍
-എടു­ക്കു­ക­യാ­ണ് അലോണ്‍­സോ ചെ­യ്ത­ത്). രണ്ടാ­യി­ര­ത്തി­യാ­റി­ലെ ഷൂ­മാ­ക്ക­റു­ടെ മൊ­ണാ­കൊ പ്ര­ക­ട­ന­ത്തെ ഓര്‍­മ്മി­പ്പി­ച്ചു
-ഇത്. അന്ന്, അലോണ്‍­സോ­യു­ടെ യോ­ഗ്യ­താ­ലാ­പ്പ് അല­ങ്കോ­ല­മാ­ക്കാന്‍ കാര്‍ ട്രാ­ക്കി­നു വി­ല­ങ്ങ­നെ­യി­ട്ട ഷൂ­മാ­ക്ക­റി­നെ,
-പി­ഴ­ചു­മ­ത്തി പി­റ്റ് ലേ­നി­ലെ­ത്തി­ക്കു­ക­യാ­യി­രു­ന്നു. ആവേ­ശ­ക­ര­മായ ഒരു റേ­സി­ലൂ­ടെ ഷു­മാ­ക്കര്‍ അന്ന് അഞ്ചാ­മ­ത് ഫി­നി­ഷ്
-ചെ­യ്തു.
+ഈ വിജയത്തോടെ ടീം മേറ്റ് വെറ്റലിനൊപ്പം ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ മുന്നിട്ടുനില്‍ക്കിന്ന വെബ്ബറിന്
+വെല്ലുവിളിയുയര്‍ത്താന്‍ വെറ്റലിന് ഒരിക്കലും സാധിച്ചില്ല. മാത്രവുമല്ല, കുബിത്സയയില്‍ നിന്ന് ആവശ്യത്തിനു
+സമ്മര്‍ദ്ദത്തിലുമായിരുന്നു വെറ്റല്‍. ഒരു ചെറിയ പിഴവുപോലും വരുത്താതെ മൂന്നു സേഫ്റ്റികാറുകളില്‍ നിന്നും രക്ഷപ്പെട്ട
+വെബ്ബര്‍ സ്പെയിനിലെ തന്റെ ഫോം തുടരുകയായിരുന്നുവെന്നു പറയണം. എന്നാല്‍ റേസിലെ താരം പിറ്റ് ലേനില്‍ നിന്ന്
+റേസ് ആരംഭിച്ച്, തുടക്കത്തില്‍ത്തന്നെ ആവേശകരമായ മറികടക്കലുകളിലൂടെയും പിറ്റ് സ്റ്റോപ്പെടുക്കാതെ, മുഴുവന്‍ റേസും
+ഒരു ടയറില്‍ തീര്‍ത്ത തന്ത്രത്തിലൂടെയും ആറാമത് ഫിനിഷ് ചെയ്ത ഫെറാരിയുടെ ഫെര്‍ണാണ്ടോ അലോണ്‍സോയാണ്.
+(ഏതാണ്ട് മുഴുവന്‍ റേസും, ആദ്യ യെല്ലോഫ്ലാഗ് വന്നപ്പോള്‍ പിറ്റ് ചെയ്ത് സോഫ്റ്റ് ടയറുകള്‍ മാറ്റി ഓപ്ഷന്‍ ടയറുകള്‍
+എടുക്കുകയാണ് അലോണ്‍സോ ചെയ്തത്). രണ്ടായിരത്തിയാറിലെ ഷൂമാക്കറുടെ മൊണാകൊ പ്രകടനത്തെ ഓര്‍മ്മിപ്പിച്ചു
+ഇത്. അന്ന്, അലോണ്‍സോയുടെ യോഗ്യതാലാപ്പ് അലങ്കോലമാക്കാന്‍ കാര്‍ ട്രാക്കിനു വിലങ്ങനെയിട്ട ഷൂമാക്കറിനെ,
+പിഴചുമത്തി പിറ്റ് ലേനിലെത്തിക്കുകയായിരുന്നു. ആവേശകരമായ ഒരു റേസിലൂടെ ഷുമാക്കര്‍ അന്ന് അഞ്ചാമത് ഫിനിഷ്
+ചെയ്തു.
-­നി­ല­വി­ലെ ചാ­മ്പ്യന്‍ മക്‌­ലാ­ര­ന്റെ ജെന്‍­സണ്‍ ബട്ട­ണ് മൊ­ണാ­കൊ­യില്‍ കാ­ര്യ­ങ്ങള്‍ അത്ര ശു­ഭ­ക­ര­മ­ല്ലാ­യി­രു­ന്നു.
-ചാ­മ്പ്യന്‍­ഷി­പ്പ് പട്ടി­ക­യില്‍ എഴു­പ­തു പോ­യി­ന്റോ­ടെ ഒന്നാ­മ­നാ­യെ­ത്തിയ ബട്ടണ്‍ മട­ങ്ങു­മ്പോള്‍ നാ­ലാ­മ­താ­ണ്. മൂ­ന്നാം
-ലാ­പ്പില്‍ എന്‍­ജിന്‍ തക­രാ­റു­മൂ­ലം പു­റ­ത്തു­പോ­കേ­ണ്ടി­വ­ന്ന ബട്ട­നെ, റെ­ഡ്ബു­ള്ളി­ന്റെ ഡ്രൈ­വര്‍­മാ­രും (78 പോ­യി­ന്റു വീ­തം­),
-ഫെര്‍­ണാ­ണ്ടോ അലോണ്‍­സോ­യു­മാ­ണ് (75 പോ­യി­ന്റ്) മറി­ക­ട­ന്ന­ത്. ഫെ­റാ­രി­യു­ടെ ഫെ­ലി­പെ മസ്സ 61 പോ­യി­ന്റു­മാ­യും,
-മൊ­ണാ­കൊ­യി­ലെ മൂ­ന്നാം സ്ഥാ­ന­ക്കാ­രന്‍ റെ­നോ­യു­ടെ റോ­ബര്‍­ട്ട് കു­ബി­ത്സ­യും, മക്‌­ലാ­ര­ന്റെ 2008­ലെ ലോ­ക­ചാ­മ്പ്യന്‍
-ലൂ­യി­സ് ഹാ­മില്‍­ട്ട­ണും 59 പോ­യി­ന്റു­മാ­യും ബട്ട­ണു തൊ­ട്ടു­പി­റ­കി­ലു­മു­ണ്ട്. ആദ്യ ഏട്ടു­സ്ഥാ­ന­ക്കാ­രെ വെ­റും 25 പോ­യി­ന്റ്
-വേര്‍­തി­രി­ക്കു­ന്ന പട്ടിക ഇപ്പോ­ഴും ഇതൊ­രു തു­റ­ന്ന പോ­രാ­ട്ട­മാ­ണെ­ന്നു വ്യ­ക്ത­മാ­ക്കു­ന്നു. മെ­ഴ്സി­ഡ­സി­ന്റെ നി­കൊ
-റോ­സ്ബര്‍­ഗാ­ണ് എട്ടാ­മ­ത്. ഒന്‍­പ­താ­മ­ത്, മൈ­ക്കല്‍ ഷൂ­മാ­ക്ക­റും, പത്താ­മ­ത് ഫോ­ഴ്സ് ഇന്ത്യ­യു­ടെ അഡ്രി­യാന്‍ സു­ടി­ലാ­ണ്.
+നിലവിലെ ചാമ്പ്യന്‍ മക്‌ലാരന്റെ ജെന്‍സണ്‍ ബട്ടണ് മൊണാകൊയില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ലായിരുന്നു.
+ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ എഴുപതു പോയിന്റോടെ ഒന്നാമനായെത്തിയ ബട്ടണ്‍ മടങ്ങുമ്പോള്‍ നാലാമതാണ്. മൂന്നാം
+ലാപ്പില്‍ എന്‍ജിന്‍ തകരാറുമൂലം പുറത്തുപോകേണ്ടിവന്ന ബട്ടനെ, റെഡ്ബുള്ളിന്റെ ഡ്രൈവര്‍മാരും (78 പോയിന്റു വീതം),
+ഫെര്‍ണാണ്ടോ അലോണ്‍സോയുമാണ് (75 പോയിന്റ്) മറികടന്നത്. ഫെറാരിയുടെ ഫെലിപെ മസ്സ 61 പോയിന്റുമായും,
+മൊണാകൊയിലെ മൂന്നാം സ്ഥാനക്കാരന്‍ റെനോയുടെ റോബര്‍ട്ട് കുബിത്സയും, മക്‌ലാരന്റെ 2008ലെ ലോകചാമ്പ്യന്‍
+ലൂയിസ് ഹാമില്‍ട്ടണും 59 പോയിന്റുമായും ബട്ടണു തൊട്ടുപിറകിലുമുണ്ട്. ആദ്യ ഏട്ടുസ്ഥാനക്കാരെ വെറും 25 പോയിന്റ്
+വേര്‍തിരിക്കുന്ന പട്ടിക ഇപ്പോഴും ഇതൊരു തുറന്ന പോരാട്ടമാണെന്നു വ്യക്തമാക്കുന്നു. മെഴ്സിഡസിന്റെ നികൊ
+റോസ്ബര്‍ഗാണ് എട്ടാമത്. ഒന്‍പതാമത്, മൈക്കല്‍ ഷൂമാക്കറും, പത്താമത് ഫോഴ്സ് ഇന്ത്യയുടെ അഡ്രിയാന്‍ സുടിലാണ്.
-­ടീ­മു­ക­ളു­ടെ കാ­ര്യ­ത്തില്‍ റെ­ഡ്ബുള്‍ 156 പോ­യി­ന്റോ­ടെ രണ്ടാം­സ്ഥാ­ന­ത്തു­ള്ള ഫെ­റാ­രി­യേ­ക്കാള്‍ 22 പോ­യി­ന്റി­നു
-മു­ന്നി­ലാ­ണ്. മൂ­ന്നാം­സ്ഥാ­ന­ത്ത് നില്‍­ക്കു­ന്ന മക്‌­ലാ­ര­നും ഫെ­റാ­രി­യും തമ്മില്‍ വെ­റും 5 പോ­യി­ന്റ് വ്യ­ത്യാ­സ­മേ­യു­ള്ളൂ.
-എന്നാല്‍ മെ­ഴ്സി­ഡ­സ് 78 പോ­യി­ന്റു­മാ­യി ബഹു­ദൂ­രം പി­ന്നി­ലാ­ണ്. അഞ്ചാം സ്ഥാ­ന­ത്തു­ള്ള റെ­നോ കു­ബി­ത്സ­യു­ടെ
-ബല­ത്തില്‍ 65 പോ­യി­ന്റു­മാ­യി, മെ­ഴ്സി­ഡ­സി­ന് വെ­ല്ലു­വി­ളി­യു­യര്‍­ത്തു­ന്നു. വ്യ­ക്ത­മായ മധ്യ­നിര പ്ര­ക­ട­ന­വു­മാ­യി ഫോ­ഴ്സ്
-ഇന്ത്യ 30 പോ­യി­ന്റോ­ടെ ആറാ­മ­താ­ണ്.
+ടീമുകളുടെ കാര്യത്തില്‍ റെഡ്ബുള്‍ 156 പോയിന്റോടെ രണ്ടാംസ്ഥാനത്തുള്ള ഫെറാരിയേക്കാള്‍ 22 പോയിന്റിനു
+മുന്നിലാണ്. മൂന്നാംസ്ഥാനത്ത് നില്‍ക്കുന്ന മക്‌ലാരനും ഫെറാരിയും തമ്മില്‍ വെറും 5 പോയിന്റ് വ്യത്യാസമേയുള്ളൂ.
+എന്നാല്‍ മെഴ്സിഡസ് 78 പോയിന്റുമായി ബഹുദൂരം പിന്നിലാണ്. അഞ്ചാം സ്ഥാനത്തുള്ള റെനോ കുബിത്സയുടെ
+ബലത്തില്‍ 65 പോയിന്റുമായി, മെഴ്സിഡസിന് വെല്ലുവിളിയുയര്‍ത്തുന്നു. വ്യക്തമായ മധ്യനിര പ്രകടനവുമായി ഫോഴ്സ്
+ഇന്ത്യ 30 പോയിന്റോടെ ആറാമതാണ്.
-അ­ടു­ത്ത­റേ­സി­നു വലിയ കാ­ല­താ­മ­സ­മി­ല്ലാ­ത്ത­തി­നാല്‍ (­മേ­യ് അവ­സാ­ന­വാ­രം തുര്‍­ക്കി­യില്‍) വലിയ മാ­റ്റ­ങ്ങ­ളൊ­ന്നും
-പ്ര­തീ­ക്ഷി­ക്കേ­ണ്ട­തി­ല്ല. എങ്കി­ലും തന്റെ വെ­ല്ലു­വി­ളി മധ്യ­നി­ര­യില്‍ നി­ന്ന് മുന്‍ നി­ര­യി­ലേ­ക്കെ­ത്തി­ക്കാന്‍ മൈ­ക്കേല്‍ ഷൂ­മാ­ക്കര്‍
-ആവേ­ശ­പൂര്‍­വ്വം ശ്ര­മി­ക്കു­ന്ന­തും, ആദ്യ ഏട്ടു­സ്ഥാ­ന­ത്തില്‍ ഓരോ­റേ­സി­ലും മാ­റ്റ­ങ്ങള്‍ പ്ര­തീ­ക്ഷി­ക്കാ­മെ­ന്ന­തും തുര്‍­ക്കി­യില്‍
-ആവേ­ശ­മു­ണര്‍­ത്തും.
+അടുത്തറേസിനു വലിയ കാലതാമസമില്ലാത്തതിനാല്‍ (മേയ് അവസാനവാരം തുര്‍ക്കിയില്‍) വലിയ മാറ്റങ്ങളൊന്നും
+പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും തന്റെ വെല്ലുവിളി മധ്യനിരയില്‍ നിന്ന് മുന്‍ നിരയിലേക്കെത്തിക്കാന്‍ മൈക്കേല്‍ ഷൂമാക്കര്‍
+ആവേശപൂര്‍വ്വം ശ്രമിക്കുന്നതും, ആദ്യ ഏട്ടുസ്ഥാനത്തില്‍ ഓരോറേസിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നതും തുര്‍ക്കിയില്‍
+ആവേശമുണര്‍ത്തും.
-­പിന്‍­കു­റി­പ്പ്: ഏഴു റേ­സു­ക­ളു­മാ­യി 1950­ലാ­ണ് ആദ്യ­ഫോര്‍­മു­ല­വണ്‍ ചാ­മ്പ്യന്‍­ഷി­പ്പ് തു­ട­ങ്ങു­ന്ന­ത്. കൃ­ത്യം പറ­ഞ്ഞാല്‍
-1950 മേ­യ് 13­ന് ഇം­ഗ്ല­ണ്ടി­ലെ സില്‍­വര്‍­സ്റ്റോ­ണില്‍. 2010 റേ­സ് കല­ണ്ട­റില്‍ അന്നു­ണ്ടാ­യി­രു­ന്ന­തില്‍ നാ­ലു
-ട്രാ­ക്കു­ക­ളില്‍ ഇന്നും ചാ­മ്പ്യന്‍­ഷി­പ്പ് മത്സ­ര­ങ്ങള്‍ നട­ക്കു­ന്നു­ണ്ട്. മൊ­ണ്ടേ കാര്‍­ലോ, സില്‍­വര്‍­സ്റ്റോണ്‍, മോണ്‍­സ
-(ഇ­റ്റാ­ലി­യന്‍), സ്പാ ­(­ബെല്‍­ജി­യന്‍) എന്നി­വ­യാ­ണ­ത്. അറു­പ­തു വര്‍­ഷ­ങ്ങള്‍­ക്കു ശേ­ഷം ഏറെ­മാ­റ്റ­ങ്ങ­ളു­മാ­യി എഫ്
-വണ്‍ പ്ര­യാ­ണം തു­ട­രു­മ്പോള്‍, ഇന്നും യൂ­റോ­പ്യന്‍ ടീ­മു­ക­ളാ­ണ് ചാ­മ്പ്യന്‍­ഷി­പ്പി­നെ നി­യ­ന്ത്രി­ക്കു­ന്ന­തെ­ന്ന­ത് മറ്റൊ­രു
-സത്യം­.
+പിന്‍കുറിപ്പ്: ഏഴു റേസുകളുമായി 1950ലാണ് ആദ്യഫോര്‍മുലവണ്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നത്. കൃത്യം പറഞ്ഞാല്‍
+1950 മേയ് 13ന് ഇംഗ്ലണ്ടിലെ സില്‍വര്‍സ്റ്റോണില്‍. 2010 റേസ് കലണ്ടറില്‍ അന്നുണ്ടായിരുന്നതില്‍ നാലു
+ട്രാക്കുകളില്‍ ഇന്നും ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ നടക്കുന്നുണ്ട്. മൊണ്ടേ കാര്‍ലോ, സില്‍വര്‍സ്റ്റോണ്‍, മോണ്‍സ
+(ഇറ്റാലിയന്‍), സ്പാ (ബെല്‍ജിയന്‍) എന്നിവയാണത്. അറുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഏറെമാറ്റങ്ങളുമായി എഫ്
+വണ്‍ പ്രയാണം തുടരുമ്പോള്‍, ഇന്നും യൂറോപ്യന്‍ ടീമുകളാണ് ചാമ്പ്യന്‍ഷിപ്പിനെ നിയന്ത്രിക്കുന്നതെന്നത് മറ്റൊരു
+സത്യം.
(18 May 2010)\footnote{http://malayal.am/വിനോദം/കായികം/5513/അപകടങ്ങളുടെ-മോണ്ടേകാര്‍ലോ}
diff --git a/pleaseread.tex b/pleaseread.tex
index acabcd3..29e7701 100644
--- a/pleaseread.tex
+++ b/pleaseread.tex
@@ -1,7 +1,7 @@
\secstar{Please Read the Offer Document Carefully Before...}
\vskip 2pt
-{\engtext
+\begin{english}
I hope all are familiar with the above words. After all those Shining India mutual fund advertisements, a warning like this is mandatory. I felt the same regarding the offer documents supplied at campus placements after reading a news in economic times about the act of Keane India on last Monday. A small account of it can be read over here\footnote{\url{http://www.itexaminer.com/Outsourcing/tabid/77/articleType/ArticleView/articleId/794/Keane-chops-400-staff.aspx}}.
I can imagine a little about what was there within the minds of those people who got sacked. I believe all of them were people who got placements through campuses (since Keane takes 80\% of their workforce from campus and it is not easy to send one with prior experience). All the offer documents I got (not many anyway. Only two) had one section called "Job Termination". There was a notice period specified before terminating the job. It usually varies according to your value and employers value. For me those values were in months.
@@ -15,5 +15,5 @@ Friends, money matters. But it is not the only thing that matters. The first job
"So please read the offer document carefully before investing your life"
(June 19, 2008)
-}
+\end{english}
\newpage
diff --git a/politics.tex b/politics.tex
index 63f82cf..e79a924 100644
--- a/politics.tex
+++ b/politics.tex
@@ -1,6 +1,6 @@
\secstar{Politics in campus: the need of time}
\vskip 2pt
-{\engtext
+\begin{english}
I have read a lot, seen a lot and heard a lot about campus politics.
When thinking with the open mind of a student who is bothered about
the situation of the country today, I have a small comment to put forward regarding campus politics.
@@ -17,8 +17,8 @@ made by legislature. So by banning the politics in campuses, what is today's soc
uneducated legislature, so that it acts as a spoon in the arms of the enemies of the state?
The main problem authorities raise about campus politics is the violence in the process. The campus
-is mostly youngsters between 17 and 25, the hot and energetic period, in malayalam} ചോര തിളയ്ക്കുന്ന പ്രായം.
-{\engtext It is the duty of society and authorities to control the law and order. If students are able to think about
+is mostly youngsters between 17 and 25, the hot and energetic period, in malayalam \textmalayalam{ചോര തിളയ്ക്കുന്ന പ്രായം. }
+It is the duty of society and authorities to control the law and order. If students are able to think about
parents when any problem comes, then they will never go to make any violence in campus. Also if somebody wants
to make problems in campus, he will make that irrespective of politics. It is the duty of society to provide good
political basis, election mechanism and facilities. It is never the right solution to ban politics in campus just
@@ -31,5 +31,5 @@ Please post your comments. Then I guess I will be able to open up better.
(July 15, 2007)
-}
+\end{english}
\newpage
diff --git a/reliance.tex b/reliance.tex
index 5f3bbeb..0a22bd3 100644
--- a/reliance.tex
+++ b/reliance.tex
@@ -2,81 +2,81 @@
\vskip 2pt
‌\begin{framed}
-``പെ­ട്രോ­ളി­യം ഉത്പ­ന്ന­വി­പ­ണി ഡീ­റെ­ഗു­ലേ­റ്റ് ചെ­യ്യാന്‍ സര്‍­ക്കാര്‍ ഭാ­ഗ­ത്തു­നി­ന്ന് ശ്ര­മം തു­ട­ങ്ങു­ന്ന­ത് 2002­ലാ­ണ്.
-ബി­ജെ­പി നേ­തൃ­ത്വം നല്‍­കിയ എന്‍­ഡി­എ­ ഗവണ്‍­മെ­ന്റ് പക്ഷെ പൂര്‍­ണ്ണ­മാ­യും ­വി­ല­നി­യ­ന്ത്ര­ണം­ വി­പ­ണി­ക്കു
-വി­ട്ടു­കൊ­ടു­ത്തി­രു­ന്നി­ല്ല. പി­ന്നീ­ട് അധി­കാ­ര­ത്തി­ലെ­ത്തിയ ­യു­പി­എ­ ഗവണ്‍­മെ­ന്റാ­ക­ട്ടെ, ഇട­തു­സ­മ്മര്‍­ദ്ദ­ത്തി­നു വഴ­ങ്ങി­യും
-മന്ത്രി മണി­ശ­ങ്കര്‍ അയ്യ­റു­ടെ നി­ല­പാ­ടു­ക­ളെ തു­ടര്‍­ന്നും വി­ല­നി­യ­ന്ത്ര­ണം വീ­ണ്ടും ഏര്‍­പ്പെ­ടു­ത്തു­ക­യാ­ണു ചെ­യ്ത­ത്. രണ്ടാം
-യു­പിഎ ഗവണ്‍­മെ­ന്റ് പൊ­ളി­ച്ചെ­ഴു­തി­യ­ത് ഈ ഇട­പെ­ട­ലി­നെ­യാ­ണ്. ഇത്ത­വ­ണ­ത്തെ ഡീ­റെ­ഗു­ലേ­ഷന്‍ സ്ഥാ­യി­യാ­യി
-നില്‍­ക്കു­മെ­ന്ന് വി­ദ­ഗ്ദ്ധര്‍ പറ­യു­ന്നു. രണ്ടാ­ഴ്ച­യി­ലൊ­രി­ക്കല്‍ മാ­റി­മ­റി­യു­ന്ന വി­ല­യു­മാ­യി നി­ശ്ചി­ത­ശ­മ്പ­ള­ക്കാര്‍­ക്ക്
-മത്സ­രി­ക്കേ­ണ്ടി­വ­രു­ന്ന അവ­സ്ഥ!''
+``പെട്രോളിയം ഉത്പന്നവിപണി ഡീറെഗുലേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ശ്രമം തുടങ്ങുന്നത് 2002ലാണ്.
+ബിജെപി നേതൃത്വം നല്‍കിയ എന്‍ഡിഎ ഗവണ്‍മെന്റ് പക്ഷെ പൂര്‍ണ്ണമായും വിലനിയന്ത്രണം വിപണിക്കു
+വിട്ടുകൊടുത്തിരുന്നില്ല. പിന്നീട് അധികാരത്തിലെത്തിയ യുപിഎ ഗവണ്‍മെന്റാകട്ടെ, ഇടതുസമ്മര്‍ദ്ദത്തിനു വഴങ്ങിയും
+മന്ത്രി മണിശങ്കര്‍ അയ്യറുടെ നിലപാടുകളെ തുടര്‍ന്നും വിലനിയന്ത്രണം വീണ്ടും ഏര്‍പ്പെടുത്തുകയാണു ചെയ്തത്. രണ്ടാം
+യുപിഎ ഗവണ്‍മെന്റ് പൊളിച്ചെഴുതിയത് ഈ ഇടപെടലിനെയാണ്. ഇത്തവണത്തെ ഡീറെഗുലേഷന്‍ സ്ഥായിയായി
+നില്‍ക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. രണ്ടാഴ്ചയിലൊരിക്കല്‍ മാറിമറിയുന്ന വിലയുമായി നിശ്ചിതശമ്പളക്കാര്‍ക്ക്
+മത്സരിക്കേണ്ടിവരുന്ന അവസ്ഥ!''
\end{framed}
{\vskip 12pt}
-­ക­ഴി­ഞ്ഞ ആറു­മാ­സ­ത്തി­നു­ള്ളില്‍ ഇന്ധ­ന­വി­ല­വര്‍­ദ്ധന നട­ന്ന­ത് പല രീ­തി­യി­ലാ­ണ്. ബജ­റ്റില്‍ ഡ്യൂ­ട്ടി കൂ­ട്ടി­യ­പ്പോള്‍
-ഏതാ­ണ്ട് മൂ­ന്നു രൂ­പ­യോ­ട­ടു­ത്താ­ണ് പെ­ട്രോ­ളി­നും ഡീ­സ­ലി­നും വി­ല­കൂ­ടി­യ­ത്. പി­ന്നീ­ട് ഏപ്രില്‍ മാ­സ­ത്തില്‍ യൂ­റോ IV
-മാ­ന­ദ­ണ്ഡ­ങ്ങള്‍ പ്ര­ധാ­ന­ന­ഗ­ര­ങ്ങ­ളില്‍ നട­പ്പാ­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി എണ്ണ റി­ഫൈ­ന­റി­കള്‍ ചെ­ല­വാ­ക്കിയ പണം
-തി­രി­ച്ചു­പി­ടി­ക്കാ­നാ­യി വീ­ണ്ടും ചെ­റു­താ­യി വി­ല­കൂ­ട്ടി. ഇനി­യും വി­ല­കൂ­ട്ടാ­നു­ള്ള സാ­ധ്യ­ത­ക­ളെ­ക്കു­റി­ച്ച് കഴി­ഞ്ഞ ഒരു മാ­സ­മാ­യി
-കേ­ട്ടു­കൊ­ണ്ടി­രി­ക്കു­ക­യാ­ണ്. ഇപ്പോള്‍ അതും പ്രാ­വര്‍­ത്തി­ക­മാ­ക്കി­യി­രി­ക്കു­ന്നു. ഇതി­നു പു­റ­മെ­യാ­ണ് ചില സം­സ്ഥാ­ന­ങ്ങ­ളി­ലെ
-നി­കു­തി­കൂ­ട്ടി­യ­തി­ന­നു­സ­രി­ച്ചും മറ്റും വി­ല­യില്‍ വന്ന വര്‍­ദ്ധ­ന­വ്.
+കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഇന്ധനവിലവര്‍ദ്ധന നടന്നത് പല രീതിയിലാണ്. ബജറ്റില്‍ ഡ്യൂട്ടി കൂട്ടിയപ്പോള്‍
+ഏതാണ്ട് മൂന്നു രൂപയോടടുത്താണ് പെട്രോളിനും ഡീസലിനും വിലകൂടിയത്. പിന്നീട് ഏപ്രില്‍ മാസത്തില്‍ യൂറോ IV
+മാനദണ്ഡങ്ങള്‍ പ്രധാനനഗരങ്ങളില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി എണ്ണ റിഫൈനറികള്‍ ചെലവാക്കിയ പണം
+തിരിച്ചുപിടിക്കാനായി വീണ്ടും ചെറുതായി വിലകൂട്ടി. ഇനിയും വിലകൂട്ടാനുള്ള സാധ്യതകളെക്കുറിച്ച് കഴിഞ്ഞ ഒരു മാസമായി
+കേട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അതും പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. ഇതിനു പുറമെയാണ് ചില സംസ്ഥാനങ്ങളിലെ
+നികുതികൂട്ടിയതിനനുസരിച്ചും മറ്റും വിലയില്‍ വന്ന വര്‍ദ്ധനവ്.
-­സാ­ധാ­രണ ഗതി­യില്‍ ഒരു പ്രാ­വ­ശ്യം വി­ല­കൂ­ട്ടി, സാ­ധ­ന­വി­ല­യൊ­ക്കെ­കൂ­ടി, ബസ്സു­കാ­രു­ടെ സമ­ര­മൊ­ക്കെ തീര്‍­ന്ന
-ശേ­ഷ­മേ അടു­ത്ത വി­ല­കൂ­ട്ട­ലി­ന്റെ മണം അടി­ക്കാ­റു­ള്ളൂ. എന്നാല്‍ അടി­ക്ക­ടി ഇങ്ങ­നെ വില കൂ­ട്ടാന്‍ സര്‍­ക്കാ­രി­നെ
-പ്രേ­രി­പ്പി­ക്കു­ന്ന കാ­ര്യ­മെ­ന്താ­ണ്?
+സാധാരണ ഗതിയില്‍ ഒരു പ്രാവശ്യം വിലകൂട്ടി, സാധനവിലയൊക്കെകൂടി, ബസ്സുകാരുടെ സമരമൊക്കെ തീര്‍ന്ന
+ശേഷമേ അടുത്ത വിലകൂട്ടലിന്റെ മണം അടിക്കാറുള്ളൂ. എന്നാല്‍ അടിക്കടി ഇങ്ങനെ വില കൂട്ടാന്‍ സര്‍ക്കാരിനെ
+പ്രേരിപ്പിക്കുന്ന കാര്യമെന്താണ്?
-അ­ടു­ത്തു നട­ന്ന വി­ല­വര്‍­ദ്ധ­ന­വ്, അന്താ­രാ­ഷ്ട്ര വി­പ­ണി­യില്‍ ക്രൂ­ഡി­ന്റെ വില വര്‍­ദ്ധി­ച്ച­തു­മൂ­ല­മു­ള്ള­ത­ല്ല. കഴി­ഞ്ഞ ഒരു
-വര്‍­ഷ­മാ­യി, അതു കു­ഴ­പ്പ­മി­ല്ലാ­ത്ത (70-80 ഡോ­ളര്‍/­ബാ­രല്‍) നി­ല­വാ­ര­ത്തി­ലാ­ണ്. കു­റെ­യൊ­ക്കെ സ്ഥാ­യി­യാ­ണെ­ന്നു
-പറ­യാം. എന്നാല്‍ ഇന്ത്യ­യി­ലെ എണ്ണ വില്‍­പ്പന കമ്പ­നി­കള്‍ സര്‍­ക്കാര്‍ സബ്സി­ഡി­യോ­ടെ­യാ­ണ് ഇപ്പോ­ഴും
-എണ്ണ­യു­ത്പ­ന്ന­ങ്ങള്‍ വില്‍­ക്കു­ന്ന­ത്. അതില്‍ പെ­ട്രോ­ളി­ന്റെ സബ്സി­ഡി പൂര്‍­ണ്ണ­മാ­യും എടു­ത്തു­ക­ള­യു­ക­യാ­ണ്
-ഇന്ന­ല­ത്തെ വി­ല­കൂ­ട്ട­ലി­ലൂ­ടെ ചെ­യ്ത­ത്. ഡീ­സ­ലി­ന്റെ വി­ല­യില്‍ ഇപ്പോ­ഴും ലി­റ്റ­റി­ന് 80 പൈസ സര്‍­ക്കാര്‍
-സബ്സി­ഡി നല്‍­കു­ന്നു­ണ്ട്.
+അടുത്തു നടന്ന വിലവര്‍ദ്ധനവ്, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡിന്റെ വില വര്‍ദ്ധിച്ചതുമൂലമുള്ളതല്ല. കഴിഞ്ഞ ഒരു
+വര്‍ഷമായി, അതു കുഴപ്പമില്ലാത്ത (70-80 ഡോളര്‍/ബാരല്‍) നിലവാരത്തിലാണ്. കുറെയൊക്കെ സ്ഥായിയാണെന്നു
+പറയാം. എന്നാല്‍ ഇന്ത്യയിലെ എണ്ണ വില്‍പ്പന കമ്പനികള്‍ സര്‍ക്കാര്‍ സബ്സിഡിയോടെയാണ് ഇപ്പോഴും
+എണ്ണയുത്പന്നങ്ങള്‍ വില്‍ക്കുന്നത്. അതില്‍ പെട്രോളിന്റെ സബ്സിഡി പൂര്‍ണ്ണമായും എടുത്തുകളയുകയാണ്
+ഇന്നലത്തെ വിലകൂട്ടലിലൂടെ ചെയ്തത്. ഡീസലിന്റെ വിലയില്‍ ഇപ്പോഴും ലിറ്ററിന് 80 പൈസ സര്‍ക്കാര്‍
+സബ്സിഡി നല്‍കുന്നുണ്ട്.
-­ക്രൂ­ഡ് വി­ല­യില്‍ വലി­യൊ­രു ചാ­ഞ്ചാ­ട്ടം വി­പ­ണി പ്ര­വ­ചി­ക്കു­ന്നു­മി­ല്ല. അതി­നാല്‍ വി­പ­ണി തു­റ­ന്നു കൊ­ടു­ക്കു­ന്ന­ത്
-കഴി­ഞ്ഞ­കു­റേ വര്‍­ഷ­ങ്ങ­ളാ­യി നഷ്ട­ത്തില്‍ പ്ര­വര്‍­ത്തി­ക്കു­ന്ന സര്‍­ക്കാര്‍ കമ്പ­നി­ക­ളെ രക്ഷി­ക്കാ­നാ­ണെ­ന്നാ­ണ് സര്‍­ക്കാര്‍
-പറ­യു­ന്ന­ത്. മാ­ത്ര­മ­ല്ല സ്വ­കാ­ര്യ­ക­മ്പ­നി­ക­ളു­ടെ ഉല്‍­പ്പ­ന്ന­ങ്ങ­ളും ലഭ്യ­മാ­വു­ന്ന­ത് വി­പ­ണി­യില്‍ മത്സ­രം ഉണ്ടാ­കാന്‍
-സഹാ­യ­ക­മാ­വു­മെ­ന്നും പറ­യു­ന്നു. ഒരു പക്ഷേ, സബ്സി­ഡി­കള്‍ ഘട്ടം ഘട്ട­മാ­യി എടു­ത്തു­ക­ള­യാ­നു­ള്ള പ്ലാ­നി­ങ്
-കമ്മീ­ഷന്‍ ശു­പാര്‍­ശ­ന­ട­പ്പി­ലാ­ക്കു­ന്ന­തി­ന്റെ ഭാ­ഗ­വു­മാ­കാം ഇത് (ദാ­രി­ദ്ര്യ രേ­ഖ­യ്ക്കു­മു­ക­ളി­ലു­ള്ള­വ­രു­ടെ പൊ­തു­വി­ത­ര­ണം
-സമ്പ്ര­ദാ­യം വഴി­യു­ള്ള ധാ­ന്യ­വില ഉയര്‍­ത്താ­നാ­ണ് പ്ലാ­നി­ങ് പാ­ന­ലി­ന്റെ മറ്റൊ­രു ശു­പാര്‍­ശ).
+ക്രൂഡ് വിലയില്‍ വലിയൊരു ചാഞ്ചാട്ടം വിപണി പ്രവചിക്കുന്നുമില്ല. അതിനാല്‍ വിപണി തുറന്നു കൊടുക്കുന്നത്
+കഴിഞ്ഞകുറേ വര്‍ഷങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കമ്പനികളെ രക്ഷിക്കാനാണെന്നാണ് സര്‍ക്കാര്‍
+പറയുന്നത്. മാത്രമല്ല സ്വകാര്യകമ്പനികളുടെ ഉല്‍പ്പന്നങ്ങളും ലഭ്യമാവുന്നത് വിപണിയില്‍ മത്സരം ഉണ്ടാകാന്‍
+സഹായകമാവുമെന്നും പറയുന്നു. ഒരു പക്ഷേ, സബ്സിഡികള്‍ ഘട്ടം ഘട്ടമായി എടുത്തുകളയാനുള്ള പ്ലാനിങ്
+കമ്മീഷന്‍ ശുപാര്‍ശനടപ്പിലാക്കുന്നതിന്റെ ഭാഗവുമാകാം ഇത് (ദാരിദ്ര്യ രേഖയ്ക്കുമുകളിലുള്ളവരുടെ പൊതുവിതരണം
+സമ്പ്രദായം വഴിയുള്ള ധാന്യവില ഉയര്‍ത്താനാണ് പ്ലാനിങ് പാനലിന്റെ മറ്റൊരു ശുപാര്‍ശ).
-ഇ­തി­നു­മു­മ്പ് മോ­ട്ടോര്‍ ഇന്ധ­ന­ങ്ങ­ളു­ടെ ഡി­റെ­ഗു­ലേ­ഷ­ന് ഒരു ശ്ര­മം നട­ത്തി­യ­ത് 2002­ലാ­ണ്. അന്ന­ത്തെ
-എന്‍.­ഡി­.എ. സര്‍­ക്കാര്‍ വി­ല­നി­യ­ന്ത്ര­ണം എടു­ത്തു­ക­ള­ഞ്ഞെ­ങ്കി­ലും വില നി­ശ്ച­യി­ക്കാ­നു­ള്ള അവ­കാ­ശം സര്‍­ക്കാര്‍
-കമ്പ­നി­കള്‍­ക്കാ­ണ് നല്‍­കി­യ­ത്. സര്‍­ക്കാര്‍ കമ്പ­നി­കള്‍ നി­യ­ന്ത്രി­ക്കു­ന്ന ­പെ­ട്രോ­ളി­യം­ മാര്‍­ക്ക­റ്റില്‍ ഫല­ത്തില്‍ വില
-നി­യ­ന്ത്രി­ച്ചി­രു­ന്ന­ത് സര്‍­ക്കാര്‍ തന്നെ­യാ­യി­രു­ന്നു. തി­ര­ഞ്ഞെ­ടു­പ്പ് പ്ര­മാ­ണി­ച്ച് ഒരു വര്‍­ഷ­ത്തോ­ളം (2003-04
-കാ­ല­ഘ­ട്ട­ത്തില്‍) എണ്ണ­ക്ക­മ്പ­നി­കള്‍ അന്താ­രാ­ഷ്ട്ര വി­ല­ക­ളെ മാ­നി­ക്കാ­തെ വി­ല­യു­യര്‍­ത്താ­തി­രു­ന്ന­പ്പോള്‍
-അതു­വ്യ­ക്ത­മാ­വു­ക­യും ചെ­യ്തു. അതാ­യ­ത്,­വി­പ­ണി സു­താ­ര്യ­മാ­ക്കി­യെ­ന്നു മേ­നി­ന­ടി­ച്ചെ­ങ്കി­ലും പ്ര­ത്യ­ക്ഷ­നി­യ­ന്ത്ര­ണ­ത്തില്‍
-നി­ന്നും പരോ­ക്ഷ­നി­യ­ന്ത്ര­ണ­ത്തി­ലേ­ക്ക് കാ­ര്യ­ങ്ങള്‍ മാ­റു­ക­മാ­ത്ര­മാ­ണു­ണ്ടാ­യ­ത്. അതു­കൊ­ണ്ടു­ത­ന്നെ, വി­പ­ണി­യില്‍
-പ്ര­വേ­ശി­ച്ച പല സ്വ­കാ­ര്യ കമ്പ­നി­ക­ളും സര്‍­ക്കാര്‍ കമ്പ­നി­ക­ളു­ടെ വി­ല­യോ­ടു­മ­ത്സ­രി­ക്കാ­നാ­വാ­തെ പമ്പു­ക­ളും
-സം­വി­ധാ­ന­ങ്ങ­ളും അട­ച്ച് സ്ഥ­ലം വി­ടു­ക­യും ചെ­യ്തു­.
+ഇതിനുമുമ്പ് മോട്ടോര്‍ ഇന്ധനങ്ങളുടെ ഡിറെഗുലേഷന് ഒരു ശ്രമം നടത്തിയത് 2002ലാണ്. അന്നത്തെ
+എന്‍.ഡി.എ. സര്‍ക്കാര്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞെങ്കിലും വില നിശ്ചയിക്കാനുള്ള അവകാശം സര്‍ക്കാര്‍
+കമ്പനികള്‍ക്കാണ് നല്‍കിയത്. സര്‍ക്കാര്‍ കമ്പനികള്‍ നിയന്ത്രിക്കുന്ന പെട്രോളിയം മാര്‍ക്കറ്റില്‍ ഫലത്തില്‍ വില
+നിയന്ത്രിച്ചിരുന്നത് സര്‍ക്കാര്‍ തന്നെയായിരുന്നു. തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഒരു വര്‍ഷത്തോളം (2003-04
+കാലഘട്ടത്തില്‍) എണ്ണക്കമ്പനികള്‍ അന്താരാഷ്ട്ര വിലകളെ മാനിക്കാതെ വിലയുയര്‍ത്താതിരുന്നപ്പോള്‍
+അതുവ്യക്തമാവുകയും ചെയ്തു. അതായത്,വിപണി സുതാര്യമാക്കിയെന്നു മേനിനടിച്ചെങ്കിലും പ്രത്യക്ഷനിയന്ത്രണത്തില്‍
+നിന്നും പരോക്ഷനിയന്ത്രണത്തിലേക്ക് കാര്യങ്ങള്‍ മാറുകമാത്രമാണുണ്ടായത്. അതുകൊണ്ടുതന്നെ, വിപണിയില്‍
+പ്രവേശിച്ച പല സ്വകാര്യ കമ്പനികളും സര്‍ക്കാര്‍ കമ്പനികളുടെ വിലയോടുമത്സരിക്കാനാവാതെ പമ്പുകളും
+സംവിധാനങ്ങളും അടച്ച് സ്ഥലം വിടുകയും ചെയ്തു.
-­തി­ര­ഞ്ഞെ­ടു­പ്പി­നു ശേ­ഷം അധി­കാ­ര­ത്തില്‍ വന്ന യു­.­പി­.എ. വി­ല­നി­യ­ന്ത്ര­ണം പു­നഃ­സ്ഥാ­പി­ക്കു­ക­യും,
-പൊ­തു­മേ­ഖ­ലാ­ക­മ്പ­നി­കള്‍­ക്ക് സര്‍­ക്കാര്‍ ഇന്ധന സബ്സി­ഡി നല്‍­കു­ന്ന സം­വി­ധാ­നം വീ­ണ്ടും കൊ­ണ്ടു­വ­രി­ക­യും
-ചെ­യ്തു. അതു­കൊ­ണ്ട് ക്രൂ­ഡ് വില ക്ര­മാ­തീ­ത­മാ­യി ഉയര്‍­ന്ന 2007-08 കാ­ല­ഘ­ട്ട­ത്തി­ലും തി­ര­ഞ്ഞെ­ടു­പ്പു­ക­ളെ
-അതി­ജീ­വി­ക്കാന്‍ യു­.­പി­.എ­.­ക്കു കഴി­ഞ്ഞു. അന്ന­ത്തെ മന്ത്രി മണി­ശ­ങ്കര്‍ അയ്യ­രു­ടെ നി­ല­പാ­ടു­ക­ളും, ഇട­തു­പ­ക്ഷ­ത്തി­ന്റെ
-ഇട­പെ­ട­ലു­ക­ളും, ഒരു­പ­ക്ഷെ ഈ തീ­രു­മാ­ന­ത്തി­നു കാ­ര­ണ­മാ­യി­ട്ടു­ണ്ടാ­വ­ണം­.
+തിരഞ്ഞെടുപ്പിനു ശേഷം അധികാരത്തില്‍ വന്ന യു.പി.എ. വിലനിയന്ത്രണം പുനഃസ്ഥാപിക്കുകയും,
+പൊതുമേഖലാകമ്പനികള്‍ക്ക് സര്‍ക്കാര്‍ ഇന്ധന സബ്സിഡി നല്‍കുന്ന സംവിധാനം വീണ്ടും കൊണ്ടുവരികയും
+ചെയ്തു. അതുകൊണ്ട് ക്രൂഡ് വില ക്രമാതീതമായി ഉയര്‍ന്ന 2007-08 കാലഘട്ടത്തിലും തിരഞ്ഞെടുപ്പുകളെ
+അതിജീവിക്കാന്‍ യു.പി.എ.ക്കു കഴിഞ്ഞു. അന്നത്തെ മന്ത്രി മണിശങ്കര്‍ അയ്യരുടെ നിലപാടുകളും, ഇടതുപക്ഷത്തിന്റെ
+ഇടപെടലുകളും, ഒരുപക്ഷെ ഈ തീരുമാനത്തിനു കാരണമായിട്ടുണ്ടാവണം.
-എ­ന്താ­യാ­ലും, ഇപ്പോ­ഴ­ത്തെ വി­ല­യു­യര്‍­ത്തല്‍ കൊ­ണ്ട് സബ്സി­ഡി പുര്‍­ണ്ണ­മാ­യും ഒഴി­വാ­കു­ന്നി­ല്ല. പൊ­തു­മേ­ഖ­ലാ
-സ്ഥാ­പ­ന­ങ്ങ­ളു­ടെ നഷ്ടം കു­റ­ച്ചു കു­റ­യു­മെ­ന്നു മാ­ത്രം. എങ്കില്‍­പ്പി­ന്നെ, ഈ വി­ല­യൊ­ക്കെ പതു­ക്കെ പതു­ക്കെ (ഒ­രു രൂപ
-വച്ച് അഞ്ചു പ്രാ­വ­ശ്യം കൂ­ട്ടി­യാ­ലും അഞ്ചു­രൂ­പ­യാ­വി­ല്ലെ­?) കൂ­ട്ടി­യാല്‍ മതി­യാ­യി­രു­ന്നി­ല്ലെ എന്ന ചോ­ദ്യ­ത്തി­നു­ള്ള മറു­പ­ടി,
-ഇനി വരാ­നി­രി­ക്കു­ന്ന സം­സ്ഥാന തി­ര­ഞ്ഞെ­ടു­പ്പു­ക­ളും, വെ­ള്ള­പ്പൊ­ക്ക­ദു­രി­ത­ങ്ങ­ളു­മൊ­ക്കെ­യാ­ണ്. പറ­ഞ്ഞ­പോ­ലെ
-വി­പ­ണി­ക്ക­നു­സ­രി­ച്ച് പൊ­തു­മേ­ഖ­ലാ എണ്ണ­ക­മ്പ­നി­കള്‍ വില വര്‍­ദ്ധി­പ്പി­ക്കു­മോ (താ­ഴ്ത്തു­മോ) എന്നു നമു­ക്ക് കാ­ത്തി­രു­ന്നു
-കാ­ണേ­ണ്ടി­വ­രും (സ്വ­ന്തം ലാ­ഭം കൂ­ട്ടാ­ന­ല്ലാ­തെ, കു­റ­യ്ക്കാന്‍ ആര്‍­ക്കും താല്‍­പ്പ­ര്യ­മു­ണ്ടാ­കാന്‍ ഒരു വഴി­യു­മി­ല്ല).
+എന്തായാലും, ഇപ്പോഴത്തെ വിലയുയര്‍ത്തല്‍ കൊണ്ട് സബ്സിഡി പുര്‍ണ്ണമായും ഒഴിവാകുന്നില്ല. പൊതുമേഖലാ
+സ്ഥാപനങ്ങളുടെ നഷ്ടം കുറച്ചു കുറയുമെന്നു മാത്രം. എങ്കില്‍പ്പിന്നെ, ഈ വിലയൊക്കെ പതുക്കെ പതുക്കെ (ഒരു രൂപ
+വച്ച് അഞ്ചു പ്രാവശ്യം കൂട്ടിയാലും അഞ്ചുരൂപയാവില്ലെ?) കൂട്ടിയാല്‍ മതിയായിരുന്നില്ലെ എന്ന ചോദ്യത്തിനുള്ള മറുപടി,
+ഇനി വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളും, വെള്ളപ്പൊക്കദുരിതങ്ങളുമൊക്കെയാണ്. പറഞ്ഞപോലെ
+വിപണിക്കനുസരിച്ച് പൊതുമേഖലാ എണ്ണകമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുമോ (താഴ്ത്തുമോ) എന്നു നമുക്ക് കാത്തിരുന്നു
+കാണേണ്ടിവരും (സ്വന്തം ലാഭം കൂട്ടാനല്ലാതെ, കുറയ്ക്കാന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാകാന്‍ ഒരു വഴിയുമില്ല).
-ആ­പല്‍­ക്ക­ര­മായ രീ­തി­യില്‍ അന്താ­രാ­ഷ്ട്ര­വില ഉയര്‍­ന്നാ­ല­ല്ലാ­തെ, ഇനി സര്‍­ക്കാര്‍ ഇട­പെ­ട്ടു ­പെ­ട്രോള്‍ വില കു­റ­ക്കാന്‍
-സാ­ധ്യ­ത­യി­ല്ല. കാ­ര­ണം, എന്‍.­ഡി­.എ. സര്‍­ക്കാ­രി­ന്റെ പരാ­ജ­യ­ത്തില്‍ നി­ന്നും പാ­ഠ­മുള്‍­ക്കൊ­ണ്ട് കു­റ­ച്ചു­കൂ­ടി
-സമര്‍­ത്ഥ­മാ­യാ­ണ് പെ­ട്രോള്‍ വി­പ­ണി­തു­റ­ക്കാ­നു­ള്ള യു­.­പി­.എ. ശ്ര­മ­ങ്ങള്‍ നീ­ങ്ങു­ന്ന­ത്. ഇത്ത­വണ ശരി­ക്കും ഒരു
-ഡി­റെ­ഗു­ലേ­ഷന്‍ നട­ക്കാ­നു­ള്ള സാ­ധ്യ­ത­ക­ളാ­ണ് മു­ന്നില്‍ കാ­ണു­ന്ന­ത്. ഒരു പക്ഷേ ധാ­രാ­ളം പെ­ട്രോ­ളും, ഡീ­സ­ലും
-കൈ­യ്യി­ലു­ണ്ടാ­വു­ക­യും, ചി­ല്ല­റ­വില്‍­പ്പ­ന­ശാ­ല­കള്‍ വഴി അവ വി­റ്റ­ഴി­ക്കാന്‍ കഴി­യാ­തി­രി­ക്കു­ക­യും ചെ­യ്യു­ന്ന സ്വ­കാ­ര്യ
-എണ്ണ കമ്പ­നി­ക­ളു­ടെ സമ്മര്‍­ദ്ദ­വും കാ­ര­ണ­മാ­യി­രി­ക്കാം­.
+ആപല്‍ക്കരമായ രീതിയില്‍ അന്താരാഷ്ട്രവില ഉയര്‍ന്നാലല്ലാതെ, ഇനി സര്‍ക്കാര്‍ ഇടപെട്ടു പെട്രോള്‍ വില കുറക്കാന്‍
+സാധ്യതയില്ല. കാരണം, എന്‍.ഡി.എ. സര്‍ക്കാരിന്റെ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് കുറച്ചുകൂടി
+സമര്‍ത്ഥമായാണ് പെട്രോള്‍ വിപണിതുറക്കാനുള്ള യു.പി.എ. ശ്രമങ്ങള്‍ നീങ്ങുന്നത്. ഇത്തവണ ശരിക്കും ഒരു
+ഡിറെഗുലേഷന്‍ നടക്കാനുള്ള സാധ്യതകളാണ് മുന്നില്‍ കാണുന്നത്. ഒരു പക്ഷേ ധാരാളം പെട്രോളും, ഡീസലും
+കൈയ്യിലുണ്ടാവുകയും, ചില്ലറവില്‍പ്പനശാലകള്‍ വഴി അവ വിറ്റഴിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന സ്വകാര്യ
+എണ്ണ കമ്പനികളുടെ സമ്മര്‍ദ്ദവും കാരണമായിരിക്കാം.
-­വി­പ­ണി സാ­ധ്യ­ത­ക­ളും, വി­ല­കൂ­ട്ട­ലി­നു തി­ര­ഞ്ഞെ­ടു­ത്ത സമ­യ­വും, കാ­ണി­ക്കു­ന്ന­ത്, ഇപ്പോ­ഴ­ത്തെ വി­ല­യില്‍ നി­ന്ന്
-(അ­ന്താ­രാ­ഷ്ട്ര­വി­ല­യ്ക്കും, എണ്ണ­ക്ക­മ്പ­നി­ക­ളു­ടെ മനോ­ഗ­ത­ത്തി­നും അനു­സൃ­ത­മാ­യി) ചി­ല്ലറ തി­രി­ച്ചു പോ­ക്ക­ല്ലാ­തെ 2010­നു
-മുന്‍­പ­ത്തെ അവ­സ്ഥ­യി­ലേ­ക്ക് പോ­കാന്‍ യാ­തൊ­രു സാ­ധ്യ­ത­യു­മി­ല്ലെ­ന്നാ­ണ്. അല്ലെ­ങ്കില്‍ സര്‍­ക്കാ­രി­നെ
-പി­ടി­ച്ചു­കു­ലു­ക്കാന്‍ മാ­ത്രം സമ്മര്‍­ദ്ധം പാര്‍­ല­മെ­ന്റില്‍ ഉണ്ടാ­വ­ണം. മമ­താ ബാ­നര്‍­ജി എതിര്‍­പ്പു പ്ര­ക­ടി­പ്പി­ച്ചു­ക­ഴി­ഞ്ഞെ­ങ്കി­ലും,
-ഒരി­ക്ക­ലും പ്ര­വ­ചി­ക്കാന്‍ കഴി­യാ­ത്തൊ­രു സ്ത്രീ­യാ­ണെ­ങ്കി­ലും, ബം­ഗാ­ളി­ലെ അവ­രു­ടെ സാ­ധ്യ­ത­ക­ളെ തു­ര­ങ്കം വയ്ക്കാന്‍ മാ­ത്രം
-ഇന്ധ­ന­വില വര്‍­ദ്ധ­ന­യ്ക്കു കഴി­യി­ല്ലെ­ന്ന­തി­നാല്‍ പാര്‍­ല­മെ­ന്റില്‍ അവര്‍ ഇട­യു­മെ­ന്നു കരു­താ­നാ­വി­ല്ല. സ്പെ­ക്ട്രം ലേ­ലം
-തത്കാ­ല­ത്തി­നു മൌ­നി­ക­ളാ­ക്കി­യി­രി­ക്കു­ന്ന ഡി­.എം­.­കെ. കടും­കൈ വല്ല­തും ചെ­യ്യു­മോ എന്ന­ത് കാ­ത്തി­രു­ന്നു
-കാ­ണേ­ണ്ട­താ­ണ്.
+വിപണി സാധ്യതകളും, വിലകൂട്ടലിനു തിരഞ്ഞെടുത്ത സമയവും, കാണിക്കുന്നത്, ഇപ്പോഴത്തെ വിലയില്‍ നിന്ന്
+(അന്താരാഷ്ട്രവിലയ്ക്കും, എണ്ണക്കമ്പനികളുടെ മനോഗതത്തിനും അനുസൃതമായി) ചില്ലറ തിരിച്ചു പോക്കല്ലാതെ 2010നു
+മുന്‍പത്തെ അവസ്ഥയിലേക്ക് പോകാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ്. അല്ലെങ്കില്‍ സര്‍ക്കാരിനെ
+പിടിച്ചുകുലുക്കാന്‍ മാത്രം സമ്മര്‍ദ്ധം പാര്‍ലമെന്റില്‍ ഉണ്ടാവണം. മമതാ ബാനര്‍ജി എതിര്‍പ്പു പ്രകടിപ്പിച്ചുകഴിഞ്ഞെങ്കിലും,
+ഒരിക്കലും പ്രവചിക്കാന്‍ കഴിയാത്തൊരു സ്ത്രീയാണെങ്കിലും, ബംഗാളിലെ അവരുടെ സാധ്യതകളെ തുരങ്കം വയ്ക്കാന്‍ മാത്രം
+ഇന്ധനവില വര്‍ദ്ധനയ്ക്കു കഴിയില്ലെന്നതിനാല്‍ പാര്‍ലമെന്റില്‍ അവര്‍ ഇടയുമെന്നു കരുതാനാവില്ല. സ്പെക്ട്രം ലേലം
+തത്കാലത്തിനു മൌനികളാക്കിയിരിക്കുന്ന ഡി.എം.കെ. കടുംകൈ വല്ലതും ചെയ്യുമോ എന്നത് കാത്തിരുന്നു
+കാണേണ്ടതാണ്.
(27 June 2010)\footnote{http://malayal.am/വാര്‍ത്ത/വിശകലനം/6410/റിലയന്‍സിന്-ഇനി-പമ്പുകള്‍-തുറക്കാം}
diff --git a/sahishnutha.tex b/sahishnutha.tex
index d05c80d..67a14ed 100644
--- a/sahishnutha.tex
+++ b/sahishnutha.tex
@@ -2,74 +2,74 @@
\vskip 2pt
-അ­സ­ഹി­ഷ്ണു­ത­യു­ടെ വി­വിധ അദ്ധ്യാ­യ­ങ്ങള്‍ കണ്‍­മു­ന്നില്‍ വി­രി­യു­മ്പോള്‍ പല­പ്പോ­ഴും ജന­മ­ന­സ്സു­ക­ളി­ലും ചാ­യ­ക്കട സം­വാ­ദ­ങ്ങ­ളി­ലും
-സാ­മാ­ന്യ­വ­ത്ക­ര­ണ­ങ്ങ­ളാ­യി പരി­ണ­മി­ക്കു­ന്ന സം­ഭാ­ഷ­ണ­ങ്ങ­ളില്‍ ഒരു­പാ­ടു വി­ല­യി­രു­ത്ത­ലു­കള്‍ നട­ക്കാ­റു­ണ്ട്. അമിത സാ­മാ­ന്യ­വ­ത്ക­ര­ണ­ത്തി­നു­ള്ള
- വ്യ­ഗ്ര­ത­യില്‍ 'മ­ത­വി­ശ്വാ­സ­ങ്ങള്‍'­ക്ക­നു­സ­രി­ച്ചു മനു­ഷ്യ­ന്റെ സഹി­ഷ്ണു­ത­യില്‍ വ്യ­ക്ത­മായ മാ­റ്റ­ങ്ങള്‍ വരാ­റു­ണ്ടെ­ന്നൊ­രു വി­ധി­യും കല്‍­പ്പി­ക്കാ­റു­ണ്ട്.
- ചാ­യ­ക്ക­ട­സം­വാ­ദ­ങ്ങ­ളി­ലും സു­ഹൃ­ദ്‌­വേ­ദി­ക­ളി­ലും വ്യ­ക്തി­പ­ര­മായ അഭി­പ്രാ­യം എന്നു പേ­രി­ട്ടു­കേള്‍­പ്പി­ക്കു­ന്ന കെ­ട്ടു­ക­ഥ­കള്‍­ക്കും കേ­ട്ടു­കേള്‍­വി­കള്‍­ക്കും
- തു­ല്യ­മായ ഇത്ത­രം സാ­മാ­ന്യ­വ­ത്ക­ര­ണ­ങ്ങള്‍ പി­ന്നീ­ട് ഈ വി­ധി­ക­ളെ­ത്ത­ന്നെ തെ­ളി­വു­ക­ളാ­യെ­ടു­ത്ത് സാ­മൂ­ഹ്യ­സ­ത്യ­ങ്ങ­ളു­ടെ
- മേ­ല­ങ്കി­യ­ണി­യു­മ്പോള്‍ സാ­മൂ­ഹ്യ­വി­പ­ത്താ­യി­മാ­റു­ക­യാ­ണു ചെ­യ്യു­ന്ന­ത്.
+അസഹിഷ്ണുതയുടെ വിവിധ അദ്ധ്യായങ്ങള്‍ കണ്‍മുന്നില്‍ വിരിയുമ്പോള്‍ പലപ്പോഴും ജനമനസ്സുകളിലും ചായക്കട സംവാദങ്ങളിലും
+സാമാന്യവത്കരണങ്ങളായി പരിണമിക്കുന്ന സംഭാഷണങ്ങളില്‍ ഒരുപാടു വിലയിരുത്തലുകള്‍ നടക്കാറുണ്ട്. അമിത സാമാന്യവത്കരണത്തിനുള്ള
+ വ്യഗ്രതയില്‍ 'മതവിശ്വാസങ്ങള്‍'ക്കനുസരിച്ചു മനുഷ്യന്റെ സഹിഷ്ണുതയില്‍ വ്യക്തമായ മാറ്റങ്ങള്‍ വരാറുണ്ടെന്നൊരു വിധിയും കല്‍പ്പിക്കാറുണ്ട്.
+ ചായക്കടസംവാദങ്ങളിലും സുഹൃദ്‌വേദികളിലും വ്യക്തിപരമായ അഭിപ്രായം എന്നു പേരിട്ടുകേള്‍പ്പിക്കുന്ന കെട്ടുകഥകള്‍ക്കും കേട്ടുകേള്‍വികള്‍ക്കും
+ തുല്യമായ ഇത്തരം സാമാന്യവത്കരണങ്ങള്‍ പിന്നീട് ഈ വിധികളെത്തന്നെ തെളിവുകളായെടുത്ത് സാമൂഹ്യസത്യങ്ങളുടെ
+ മേലങ്കിയണിയുമ്പോള്‍ സാമൂഹ്യവിപത്തായിമാറുകയാണു ചെയ്യുന്നത്.
-­വി­വധ മത­വി­ശ്വാ­സ­ങ്ങള്‍ പു­ലര്‍­ത്തു­ന്ന­വര്‍ എത്ര­മാ­ത്രം സഹി­ഷ്ണു­ക്ക­ളും, മറ്റു­ള്ള­വ­രു­ടെ വി­ശ്വാ­സ­ത്തെ ബഹു­മാ­നി­ക്കു­ന്ന­വ­രു­മാ­ണെ­ന്ന­റി­യ­ണ­മെ­ങ്കില്‍,
-ആസൂ­ത്രി­ത­മാ­യും അല്ലാ­തെ­യും ഈ രാ­ജ്യ­ത്തും ലോ­ക­ത്തും നട­ക്കു­ന്ന കൂ­ട്ട­ക്കൊ­ല­ക­ളു­ടെ കണ­ക്കു­ക­ളെ­ടു­ത്തു­നോ­ക്കി­യാല്‍ മതി­യാ­കും.
-രാ­ഷ്ട്രീ­യാ­ധി­കാ­രം കയ്യേ­റി­യ­വര്‍­ക്കു നേ­രെ ഭീ­ഷ­ണി­യു­യര്‍­ത്തു­ന്നു­വെ­ന്നു­മു­തല്‍, ഭൂ­രി­പ­ക്ഷ­ത്തി­ന്റെ വി­നോ­ദ­ത്തി­നു വേ­ണ്ടി­വ­രെ അന്യ­വി­ശ്വാ­സ­ക്കാര്‍
-പല­കാ­ല­ത്താ­യി കൊ­ല­ചെ­യ്യ­പ്പെ­ട്ടി­ട്ടു­ണ്ട്. പല­പ്പോ­ഴും ഒരു വി­ശ്വാ­സ­ക്കാര്‍ അമി­ത­മാ­യി സഹി­ഷ്ണു­ക്ക­ളാ­യി മു­ദ്ര­കു­ത്ത­പ്പെ­ടു­ന്ന­ത് സാ­ധാ­ര­ണ­മാ­ണു­താ­നും.
-പക്ഷേ ഇതും മത­വി­ശ്വാ­സ­ങ്ങ­ളു­മാ­യി വലിയ ബന്ധ­മൊ­ന്നു­മു­ണ്ടാ­ക­ണ­മെ­ന്നി­ല്ല. അവി­ശ്വാ­സി­യെ അന്യ­വ­ത്ക­രി­ക്കു­ന്ന­തി­ന്, അതു­പോ­ലെ
-വി­വിധ സം­ഭ­വ­ങ്ങ­ളെ സ്വ­ന്തം വി­ശ്വാ­സ­ത്തോ­ടു­ള്ള കട­ന്നു കയ­റ്റ­മാ­യി­ക്കാ­ണു­ന്ന­തി­ന്, സാ­മൂ­ഹ്യ­വും രാ­ഷ്ട്രീ­യ­പ­ര­വു­മായ കാ­ര­ണ­ങ്ങ­ളാ­ണ് കൂ­ടു­ത­ലും­.
+വിവധ മതവിശ്വാസങ്ങള്‍ പുലര്‍ത്തുന്നവര്‍ എത്രമാത്രം സഹിഷ്ണുക്കളും, മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുന്നവരുമാണെന്നറിയണമെങ്കില്‍,
+ആസൂത്രിതമായും അല്ലാതെയും ഈ രാജ്യത്തും ലോകത്തും നടക്കുന്ന കൂട്ടക്കൊലകളുടെ കണക്കുകളെടുത്തുനോക്കിയാല്‍ മതിയാകും.
+രാഷ്ട്രീയാധികാരം കയ്യേറിയവര്‍ക്കു നേരെ ഭീഷണിയുയര്‍ത്തുന്നുവെന്നുമുതല്‍, ഭൂരിപക്ഷത്തിന്റെ വിനോദത്തിനു വേണ്ടിവരെ അന്യവിശ്വാസക്കാര്‍
+പലകാലത്തായി കൊലചെയ്യപ്പെട്ടിട്ടുണ്ട്. പലപ്പോഴും ഒരു വിശ്വാസക്കാര്‍ അമിതമായി സഹിഷ്ണുക്കളായി മുദ്രകുത്തപ്പെടുന്നത് സാധാരണമാണുതാനും.
+പക്ഷേ ഇതും മതവിശ്വാസങ്ങളുമായി വലിയ ബന്ധമൊന്നുമുണ്ടാകണമെന്നില്ല. അവിശ്വാസിയെ അന്യവത്കരിക്കുന്നതിന്, അതുപോലെ
+വിവിധ സംഭവങ്ങളെ സ്വന്തം വിശ്വാസത്തോടുള്ള കടന്നു കയറ്റമായിക്കാണുന്നതിന്, സാമൂഹ്യവും രാഷ്ട്രീയപരവുമായ കാരണങ്ങളാണ് കൂടുതലും.
-­സ­മാ­ധാ­നം ലോ­ക­സ­ന്ദേ­ശ­മാ­ക്കു­ന്ന, ഹിംസ എന്ന­ത് കൊ­ടു­പാ­പ­മാ­യ, ജൈ­ന­മ­ത­ക്കാര്‍­ക്കും പല ബു­ദ്ധ­വി­ശ്വാ­സി­കള്‍­ക്കും
-ഇത­ര­വി­ശ്വാ­സ­ങ്ങ­ളെ ബഹു­മാ­നി­ക്കാ­നു­ള്ള കെല്‍­പ്പും കു­റ­വാ­ണ്. അതു­പോ­ലെ ഹി­ന്ദു­ക്ക­ളു­ടെ സഹി­ഷ്ണു­ത­യു­ടെ ആധാ­രം പല­പ്പോ­ഴും
-വി­ചി­ത്ര­മാ­ണ്. ഒരു ഹി­ന്ദു യു­വാ­വ് അന്യ­മ­ത­ക്കാ­രി­യെ വി­വാ­ഹം കഴി­ച്ചാ­ലോ അല്ലെ­ങ്കില്‍ ഹി­ന്ദു­യു­വ­തി അന്യ­മ­ത­സ്ഥ­നെ വി­വാ­ഹം
-കഴി­ച്ചാ­ലോ ഉയ­രാന്‍ സാ­ധ്യ­ത­യു­ള്ള മു­റു­മു­റു­പ്പു­ക­ളെ­ക്കാള്‍ ശക്ത­മായ എതിര്‍­പ്പു­കള്‍ താ­ഴ്‌­ന്ന ജാ­തി­ക്കാ­ര­നെ­/­കാ­രി­യെ വി­വാ­ഹം
-കഴി­ക്കു­മ്പോള്‍ ഉയര്‍­ന്നേ­ക്കാം. കാ­ര­ണം, ഹി­ന്ദു എന്ന സ്വ­ത്വ­ത്തേ­ക്കാള്‍ കൂ­ടു­തല്‍ ജാ­തീ­യ­മായ സ്വ­ത്വം അവി­ടെ ശക്ത­മാ­യ­തി­നാ­ലാ­ണ­ത്.
-ഇനി­യി­പ്പോള്‍ സ്വ­ന്തം ജാ­തി­യി­ലെ­ത്ത­ന്നെ ഒരാ­ളെ ഇഷ്ട­പ്പെ­ട്ടു വി­വാ­ഹം കഴി­ക്കാന്‍ തീ­രു­മാ­നി­ച്ചാ­ലും അതു സ്വ­ന്തം
-കു­ടും­ബ­ത്തി­ന­പ­മാ­ന­മാ­യി­ത്തോ­ന്നി­യാല്‍ മര­ണ­ശി­ക്ഷ­വി­ധി­ക്കു­ന്ന­വ­രും ഹി­ന്ദു­ക്ക­ളു­ടെ­യി­ട­യി­ലു­ണ്ട്.
+സമാധാനം ലോകസന്ദേശമാക്കുന്ന, ഹിംസ എന്നത് കൊടുപാപമായ, ജൈനമതക്കാര്‍ക്കും പല ബുദ്ധവിശ്വാസികള്‍ക്കും
+ഇതരവിശ്വാസങ്ങളെ ബഹുമാനിക്കാനുള്ള കെല്‍പ്പും കുറവാണ്. അതുപോലെ ഹിന്ദുക്കളുടെ സഹിഷ്ണുതയുടെ ആധാരം പലപ്പോഴും
+വിചിത്രമാണ്. ഒരു ഹിന്ദു യുവാവ് അന്യമതക്കാരിയെ വിവാഹം കഴിച്ചാലോ അല്ലെങ്കില്‍ ഹിന്ദുയുവതി അന്യമതസ്ഥനെ വിവാഹം
+കഴിച്ചാലോ ഉയരാന്‍ സാധ്യതയുള്ള മുറുമുറുപ്പുകളെക്കാള്‍ ശക്തമായ എതിര്‍പ്പുകള്‍ താഴ്‌ന്ന ജാതിക്കാരനെ/കാരിയെ വിവാഹം
+കഴിക്കുമ്പോള്‍ ഉയര്‍ന്നേക്കാം. കാരണം, ഹിന്ദു എന്ന സ്വത്വത്തേക്കാള്‍ കൂടുതല്‍ ജാതീയമായ സ്വത്വം അവിടെ ശക്തമായതിനാലാണത്.
+ഇനിയിപ്പോള്‍ സ്വന്തം ജാതിയിലെത്തന്നെ ഒരാളെ ഇഷ്ടപ്പെട്ടു വിവാഹം കഴിക്കാന്‍ തീരുമാനിച്ചാലും അതു സ്വന്തം
+കുടുംബത്തിനപമാനമായിത്തോന്നിയാല്‍ മരണശിക്ഷവിധിക്കുന്നവരും ഹിന്ദുക്കളുടെയിടയിലുണ്ട്.
-­കു­ടും­ബ­ത്തി­ന­പ­മാ­ന­മാ­കാ­നു­ള്ള കാ­ര­ണ­ങ്ങ­ള­ന്വേ­ഷി­ച്ചാല്‍, സര്‍­വ്വം­സ­ഹി­ഷ്ണു­ക്ക­ളായ സനാ­തന ഹി­ന്ദു­ക്ക­ളെ ലോ­ക­ത്തി­ലെ­ത്ത­ന്നെ
- ഏറ്റ­വും വലിയ അസ­ഹി­ഷ്ണു­ക്ക­ളാ­യി­ക്കാ­ണേ­ണ്ടി­വ­രും. താന്‍ മു­റു­കെ പി­ടി­ക്കു­ന്ന വി­ശ്വാ­സ­ങ്ങ­ളെ എതിര്‍­ക്കാന്‍ ആര്‍­ക്കും അവ­കാ­ശ­മി­ല്ലെ­ന്നു­ള്ള­തി­ലും
- കവി­ഞ്ഞ്, താന്‍ അം­ഗീ­ക­രി­ക്കാ­ത്ത വി­ശ്വാ­സ­ങ്ങള്‍ സ്വീ­ക­രി­ക്കു­ന്ന വേ­ണ്ട­പ്പെ­ട്ട­വര്‍ മര­ണ­ശി­ക്ഷ അര്‍­ഹി­ക്കു­ന്ന­വ­രാ­ണെ­ന്നു­ള്ള
- ചി­ന്ത­ക­ളി­ലെ­ത്തി­നില്‍­ക്കു­ന്ന സഹി­ഷ്ണു­ത.
+കുടുംബത്തിനപമാനമാകാനുള്ള കാരണങ്ങളന്വേഷിച്ചാല്‍, സര്‍വ്വംസഹിഷ്ണുക്കളായ സനാതന ഹിന്ദുക്കളെ ലോകത്തിലെത്തന്നെ
+ ഏറ്റവും വലിയ അസഹിഷ്ണുക്കളായിക്കാണേണ്ടിവരും. താന്‍ മുറുകെ പിടിക്കുന്ന വിശ്വാസങ്ങളെ എതിര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുള്ളതിലും
+ കവിഞ്ഞ്, താന്‍ അംഗീകരിക്കാത്ത വിശ്വാസങ്ങള്‍ സ്വീകരിക്കുന്ന വേണ്ടപ്പെട്ടവര്‍ മരണശിക്ഷ അര്‍ഹിക്കുന്നവരാണെന്നുള്ള
+ ചിന്തകളിലെത്തിനില്‍ക്കുന്ന സഹിഷ്ണുത.
-അ­പ്പോള്‍ ഒരു വി­ഭാ­ഗം സഹി­ഷ്ണു­ക്ക­ളാ­ണെ­ന്നു­ള്ള പ്ര­ചാ­ര­ത്തി­ന്റെ അടി­സ്ഥാ­ന­മെ­ന്താ­ണ്? വെ­റു­മൊ­രു കണ്‍­കെ­ട്ടു­വി­ദ്യ­മാ­ത്ര­മാ­ണി­ത്.
-പര­സ്പ­രം വി­ശ്വാ­സ­ങ്ങ­ളെ ബഹു­മാ­നി­ക്കാ­നാ­വു­ന്ന ഒരു സമൂ­ഹം നവോ­ത്ഥാ­ന­ശ്ര­മ­ങ്ങ­ളു­ടെ ഭാ­ഗ­മാ­യി വളര്‍­ന്നു വന്നി­രു­ന്നു. ഈ സാ­മൂ­ഹ്യ
-നവോ­ത്ഥാ­ന­ശ്ര­മ­ങ്ങള്‍ സ്വാ­ത­ന്ത്ര്യ സമ­ര­ത്തി­നും മു­മ്പ് വേ­രു­ള്ള­വ­യാ­ണ്. മാ­ത്ര­മ­ല്ല, പു­രോ­ഗ­മന ചി­ന്താ­ഗ­തി­ക്കാ­രായ ഭര­ണാ­ധി­കാ­രി­ക­ളു­ടെ
- ശ്ര­മ­ഫ­ല­മാ­യി ആരോ­ഗ്യ­പ­ര­മായ സാ­മൂ­ഹ്യ­വ­ളര്‍­ച്ച­നേ­ടാ­നു­ള്ള ശ്ര­മ­ങ്ങ­ളു­ടെ ഭാ­ഗ­മാ­യി പര­സ്പ­ര­ബ­ഹു­മാ­ന­ത്തി­ന്റെ പാ­ഠ­ങ്ങള്‍ സമൂ­ഹ­ത്തില്‍
- വേ­രൂ­ന്നു­ക­യും ചെ­യ്തു. ഇങ്ങ­നെ, അയല്‍­ക്കാ­ര­ന്റെ വി­ശ്വാ­സ­ങ്ങ­ളെ ബഹു­മാ­നി­ക്കാന്‍ ശീ­ലി­ച്ചി­രു­ന്ന ഒരു സമൂ­ഹ­ത്തെ, നി­ങ്ങള്‍
- അപ­ര­ന്റെ വി­ശ്വാ­സ­ങ്ങ­ളെ സഹി­ക്കു­ക­യാ­ണെ­ന്നു പഠി­പ്പി­ച്ചു തു­ട­ങ്ങു­ന്ന­ത്, ഭൂ­രി­പ­ക്ഷ വര്‍­ഗ്ഗീ­യ­ത­യു­ടെ വക്താ­ക്ക­ളാ­ണ്.
+അപ്പോള്‍ ഒരു വിഭാഗം സഹിഷ്ണുക്കളാണെന്നുള്ള പ്രചാരത്തിന്റെ അടിസ്ഥാനമെന്താണ്? വെറുമൊരു കണ്‍കെട്ടുവിദ്യമാത്രമാണിത്.
+പരസ്പരം വിശ്വാസങ്ങളെ ബഹുമാനിക്കാനാവുന്ന ഒരു സമൂഹം നവോത്ഥാനശ്രമങ്ങളുടെ ഭാഗമായി വളര്‍ന്നു വന്നിരുന്നു. ഈ സാമൂഹ്യ
+നവോത്ഥാനശ്രമങ്ങള്‍ സ്വാതന്ത്ര്യ സമരത്തിനും മുമ്പ് വേരുള്ളവയാണ്. മാത്രമല്ല, പുരോഗമന ചിന്താഗതിക്കാരായ ഭരണാധികാരികളുടെ
+ ശ്രമഫലമായി ആരോഗ്യപരമായ സാമൂഹ്യവളര്‍ച്ചനേടാനുള്ള ശ്രമങ്ങളുടെ ഭാഗമായി പരസ്പരബഹുമാനത്തിന്റെ പാഠങ്ങള്‍ സമൂഹത്തില്‍
+ വേരൂന്നുകയും ചെയ്തു. ഇങ്ങനെ, അയല്‍ക്കാരന്റെ വിശ്വാസങ്ങളെ ബഹുമാനിക്കാന്‍ ശീലിച്ചിരുന്ന ഒരു സമൂഹത്തെ, നിങ്ങള്‍
+ അപരന്റെ വിശ്വാസങ്ങളെ സഹിക്കുകയാണെന്നു പഠിപ്പിച്ചു തുടങ്ങുന്നത്, ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ വക്താക്കളാണ്.
-­പ­ര­സ്പ­രം ബഹു­മാ­നി­ക്കു­ക­യും, സഹാ­യ­ങ്ങള്‍ ചെ­യ്യു­ക­യും ചെ­യ്യു­ന്ന­ത് ശീ­ല­മാ­ക്കിയ ഒരു സമൂ­ഹ­ത്തില്‍ അപ­രന്‍ നി­ന്റെ സഹി­ഷ്ണു­ത­യെ
-മു­ത­ലെ­ടു­ക്കു­ക­യാ­ണെ­ന്നു­ള്ള പ്ര­ച­ര­ണം അസ­ഹി­ഷ്ണു­ത­യു­ടെ വി­ത്തു­കള്‍ പാ­കി. ന്യൂ­ന­പ­ക്ഷ വര്‍­ഗ്ഗീ­യ­ത­യു­ടെ വക്താ­ക്ക­ളു­ടെ ഇട­പെ­ട­ലാ­ക­ട്ടെ,
-ഇതി­ന് ആക്കം കൂ­ട്ടി­യ­തേ­യു­ള്ളൂ. ഇല്ലാ­ത്ത നി­ന്റെ 'ക്ഷ­മ­യു­ടെ നെ­ല്ലി­പ്പ­ല­ക' നീ കണ്ടു­ക­ഴി­ഞ്ഞു­വെ­ന്നു രണ്ടു­കൂ­ട്ട­രേ­യും വി­ശ്വ­സി­പ്പി­ക്കാ­നായ
- വര്‍­ഗ്ഗീ­യ­വാ­ദി­കള്‍­ക്കാ­വ­ട്ടെ, അവര്‍­ക്കു വേ­ണ്ട­തു കി­ട്ടു­ക­യും ചെ­യ്തു: രാ­ഷ്ട്രീയ നേ­തൃ­ത്വ­വും വി­ല­പേ­ശല്‍ ശേ­ഷി­യും. പു­രോ­ഗ­മ­ന­പ­ര­മായ
- ഒരു സമൂ­ഹ­ത്തില്‍ തി­ക­ച്ചും സ്വാ­ഭാ­വി­ക­മായ പര­സ്പര ബഹു­മാ­ന­ത്തെ, കൃ­ത്രി­മ­മായ സഹി­ഷ്ണു­ത­യാ­യി തെ­റ്റി­ദ്ധ­രി­പ്പി­ച്ച് രാ­ഷ്ട്രീ­യ­മാ­യി
- നേ­ട്ടം ലക്ഷ്യ­മി­ട്ട­വ­രു­ടെ ഇര­കള്‍ മാ­ത്ര­മാ­ണ്, സഹി­ഷ്ണു­താ­വാ­ദ­വു­മാ­യി രം­ഗ­ത്തെ­ത്തു­ന്ന­വര്‍.
+പരസ്പരം ബഹുമാനിക്കുകയും, സഹായങ്ങള്‍ ചെയ്യുകയും ചെയ്യുന്നത് ശീലമാക്കിയ ഒരു സമൂഹത്തില്‍ അപരന്‍ നിന്റെ സഹിഷ്ണുതയെ
+മുതലെടുക്കുകയാണെന്നുള്ള പ്രചരണം അസഹിഷ്ണുതയുടെ വിത്തുകള്‍ പാകി. ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ വക്താക്കളുടെ ഇടപെടലാകട്ടെ,
+ഇതിന് ആക്കം കൂട്ടിയതേയുള്ളൂ. ഇല്ലാത്ത നിന്റെ 'ക്ഷമയുടെ നെല്ലിപ്പലക' നീ കണ്ടുകഴിഞ്ഞുവെന്നു രണ്ടുകൂട്ടരേയും വിശ്വസിപ്പിക്കാനായ
+ വര്‍ഗ്ഗീയവാദികള്‍ക്കാവട്ടെ, അവര്‍ക്കു വേണ്ടതു കിട്ടുകയും ചെയ്തു: രാഷ്ട്രീയ നേതൃത്വവും വിലപേശല്‍ ശേഷിയും. പുരോഗമനപരമായ
+ ഒരു സമൂഹത്തില്‍ തികച്ചും സ്വാഭാവികമായ പരസ്പര ബഹുമാനത്തെ, കൃത്രിമമായ സഹിഷ്ണുതയായി തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയമായി
+ നേട്ടം ലക്ഷ്യമിട്ടവരുടെ ഇരകള്‍ മാത്രമാണ്, സഹിഷ്ണുതാവാദവുമായി രംഗത്തെത്തുന്നവര്‍.
-­ന­മ്മള്‍ പകര്‍­ന്നു കൊ­ടു­ക്കേ­ണ്ട­തും അള­ക്കേ­ണ്ട­തും സഹി­ഷ്ണു­ത­യു­ടെ പാ­ഠ­ങ്ങ­ള­ല്ല, പര­സ്പ­ര­ബ­ഹു­മാ­ന­ത്തി­ന്റെ പാ­ഠ­ങ്ങ­ളാ­ണ്. സഹി­ഷ്ണു­ത­യു­ടെ
-പാ­ഠ­ങ്ങള്‍­ക്കു­ള്ള പ്ര­ശ്ന­മെ­ന്തെ­ന്നാല്‍, ഒരു പരി­ധി­ക്ക­പ്പു­റം ഒരാ­ളു­ടെ­യും സം­യ­മ­നം കാ­ത്തു­സൂ­ക്ഷി­ക്കാന്‍ അന്യ­നോ­ടു­ള്ള ­സ­ഹി­ഷ്ണു­ത
-അവ­നെ സഹാ­യി­ക്കി­ല്ല. എന്നാല്‍ പര­സ്പ­ര­ബ­ഹു­മാ­ന­ത്തി­ന്റേ­യും തി­ര­ച്ച­റി­യ­ലി­ന്റേ­യും പാ­ഠ­ങ്ങള്‍ ബന്ധ­ങ്ങള്‍­ക്ക് കൂ­ടു­തല്‍ ആഴം നല്‍­കു­ന്നു­.
+നമ്മള്‍ പകര്‍ന്നു കൊടുക്കേണ്ടതും അളക്കേണ്ടതും സഹിഷ്ണുതയുടെ പാഠങ്ങളല്ല, പരസ്പരബഹുമാനത്തിന്റെ പാഠങ്ങളാണ്. സഹിഷ്ണുതയുടെ
+പാഠങ്ങള്‍ക്കുള്ള പ്രശ്നമെന്തെന്നാല്‍, ഒരു പരിധിക്കപ്പുറം ഒരാളുടെയും സംയമനം കാത്തുസൂക്ഷിക്കാന്‍ അന്യനോടുള്ള സഹിഷ്ണുത
+അവനെ സഹായിക്കില്ല. എന്നാല്‍ പരസ്പരബഹുമാനത്തിന്റേയും തിരച്ചറിയലിന്റേയും പാഠങ്ങള്‍ ബന്ധങ്ങള്‍ക്ക് കൂടുതല്‍ ആഴം നല്‍കുന്നു.
-­മ­റ്റൊ­രു തര­ത്തില്‍ പറ­ഞ്ഞാല്‍, മറ്റു വി­ശ്വാ­സ­ങ്ങള്‍­ക്കും ഒരു പരി­ധി­വ­രെ ബഹു­മാ­നം കൊ­ടു­ത്തു കൊ­ണ്ട് അവ­രെ­യും സമൂ­ഹ­ത്തി­ന്റെ
-ഭാ­ഗ­മാ­യി­ക്ക­ണ്ട് ജീ­വി­ക്കാ­നു­ള്ള കഴി­വാ­ണ് അള­ക്കേ­ണ്ട­ത്. ഇതും മത­വി­ശ്വാ­സ­വു­മാ­യി യാ­തൊ­രു ബന്ധ­വു­മു­ണ്ടാ­ക­ണ­മെ­ന്നി­ല്ല. ഇതു
-പല­പ്പോ­ഴും ഒരു പ്ര­ദേ­ശ­ത്തെ വി­ശ്വാ­സി­സ­മൂ­ഹ­ത്തി­ന്റെ രാ­ഷ്ട്രീ­യ­വും­,­സാ­മൂ­ഹ്യ­വു­മായ കാ­ഴ്ച­പ്പാ­ടു­ക­ളു­മാ­യാ­ണ് കൂ­ടു­തല്‍ ബന്ധ­പ്പെ­ട്ടി­രി­ക്കു­ന്ന­ത്.
+മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, മറ്റു വിശ്വാസങ്ങള്‍ക്കും ഒരു പരിധിവരെ ബഹുമാനം കൊടുത്തു കൊണ്ട് അവരെയും സമൂഹത്തിന്റെ
+ഭാഗമായിക്കണ്ട് ജീവിക്കാനുള്ള കഴിവാണ് അളക്കേണ്ടത്. ഇതും മതവിശ്വാസവുമായി യാതൊരു ബന്ധവുമുണ്ടാകണമെന്നില്ല. ഇതു
+പലപ്പോഴും ഒരു പ്രദേശത്തെ വിശ്വാസിസമൂഹത്തിന്റെ രാഷ്ട്രീയവും,സാമൂഹ്യവുമായ കാഴ്ചപ്പാടുകളുമായാണ് കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്.
-­ഹി­ന്ദു­ക്ക­ളോ­ളം തന്നെ മു­സ്ലി­ങ്ങ­ളും­/­ക്രി­സ്ത്യാ­നി­ക­ളും ഉള്ള പ്ര­ദേ­ശ­ങ്ങ­ളില്‍ ജനി­ച്ചു വളര്‍­ന്ന­വര്‍­ക്ക്, പല­പ്പോ­ഴും പര­സ്പ­രം മന­സ്സി­ലാ­ക്കാന്‍
-കൂ­ടു­തല്‍ അവ­സ­രം ലഭി­ക്കും. അതു­വ­ഴി സാ­മൂ­ഹ്യ­പ­ര­മാ­യി അടു­ത്ത­റി­യാ­നും സാ­ധി­ക്കും. എന്നാല്‍ ഒരു പ്ര­ത്യേക വി­ഭാ­ഗം ഭൂ­രി­പ­ക്ഷ­മായ
- പ്ര­ദേ­ശ­ത്ത്, രണ്ടു വി­ഭാ­ഗ­ങ്ങ­ളും പര­സ്പ­രം അടു­ത്ത് മന­സ്സി­ലാ­ക്കു­ന്ന­ത് അപൂര്‍­വ്വ­മാ­യി­രി­ക്കും. അതി­നാല്‍­ത്ത­ന്നെ, പര­സ്പ­രം വി­ശ്വാ­സ­ങ്ങ­ളെ
- ബഹു­മാ­നി­ക്കാ­നു­ള്ള ശേ­ഷി അവര്‍ ആര്‍­ജ്ജി­ക്കു­ന്നു­മി­ല്ല.
+ഹിന്ദുക്കളോളം തന്നെ മുസ്ലിങ്ങളും/ക്രിസ്ത്യാനികളും ഉള്ള പ്രദേശങ്ങളില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക്, പലപ്പോഴും പരസ്പരം മനസ്സിലാക്കാന്‍
+കൂടുതല്‍ അവസരം ലഭിക്കും. അതുവഴി സാമൂഹ്യപരമായി അടുത്തറിയാനും സാധിക്കും. എന്നാല്‍ ഒരു പ്രത്യേക വിഭാഗം ഭൂരിപക്ഷമായ
+ പ്രദേശത്ത്, രണ്ടു വിഭാഗങ്ങളും പരസ്പരം അടുത്ത് മനസ്സിലാക്കുന്നത് അപൂര്‍വ്വമായിരിക്കും. അതിനാല്‍ത്തന്നെ, പരസ്പരം വിശ്വാസങ്ങളെ
+ ബഹുമാനിക്കാനുള്ള ശേഷി അവര്‍ ആര്‍ജ്ജിക്കുന്നുമില്ല.
-ഇ­തു വി­ശ്വാ­സ­ത്തി­ന്റെ പ്ര­ശ്ന­ത്തേ­ക്കാ­ളും സാ­മൂ­ഹ്യ­പ­ര­മായ അന്യ­വ­ത്ക­ര­ണ­ത്തി­ന്റേ­യും അന്യ­ന്റെ സം­സ്കാ­ര­ത്തെ മന­സ്സി­ലാ­ക്കാന്‍
-കഴി­യാ­ത്ത­തി­ന്റേ­യും പ്ര­ശ്ന­ങ്ങ­ളാ­ണ്. കേ­ര­ള­ത്തില്‍ ഒരു പരി­ധി­വ­രെ അ­ന്യ­വ­ത്ക­ര­ണം­ ഇല്ലാ­തി­രു­ന്ന­തി­ന്റെ കാ­ര­ണം,
-യൂ­ണി­ഫോ­റ­ങ്ങ­ളി­ല്ലാ­ത്ത സര്‍­ക്കാര്‍ പ്രൈ­മ­റി വി­ദ്യാ­ല­യ­ങ്ങ­ളില്‍ ഒരു­മി­ച്ചു പഠി­ച്ചു വളര്‍­ന്ന തല­മു­റ­ക­ളാ­ണ്. ജാ­തി­/­മത സം­ഘ­ട­ന­ക­ളു­ടെ
-പ്രൈ­മ­റി­വി­ദ്യാ­ല­യ­ങ്ങള്‍ സാര്‍­വ­ത്രി­ക­മാ­കു­ന്ന­ത്, ഈ അന്യ­വ­ത്ക­ര­ണ­ത്തി­ന് ആക്കം കൂ­ട്ടു­ന്നു­ണ്ടാ­ക­ണം­.
+ഇതു വിശ്വാസത്തിന്റെ പ്രശ്നത്തേക്കാളും സാമൂഹ്യപരമായ അന്യവത്കരണത്തിന്റേയും അന്യന്റെ സംസ്കാരത്തെ മനസ്സിലാക്കാന്‍
+കഴിയാത്തതിന്റേയും പ്രശ്നങ്ങളാണ്. കേരളത്തില്‍ ഒരു പരിധിവരെ അന്യവത്കരണം ഇല്ലാതിരുന്നതിന്റെ കാരണം,
+യൂണിഫോറങ്ങളില്ലാത്ത സര്‍ക്കാര്‍ പ്രൈമറി വിദ്യാലയങ്ങളില്‍ ഒരുമിച്ചു പഠിച്ചു വളര്‍ന്ന തലമുറകളാണ്. ജാതി/മത സംഘടനകളുടെ
+പ്രൈമറിവിദ്യാലയങ്ങള്‍ സാര്‍വത്രികമാകുന്നത്, ഈ അന്യവത്കരണത്തിന് ആക്കം കൂട്ടുന്നുണ്ടാകണം.
-ഇ­ത്ത­ര­ത്തില്‍ വളര്‍­ന്നു വരു­ന്ന അല്ലെ­ങ്കില്‍ നി­ല­നില്‍­ക്കു­ന്ന പര­സ്പ­ര­ബ­ഹു­മാ­ന­ത്തി­ന്റെ പാ­ഠ­ങ്ങ­ളെ, അങ്ങ­നെ­ത്ത­ന്നെ കണ്ട് അവ­യെ
- പരി­പോ­ഷി­പ്പി­ക്കാ­നാ­ണ് ശ്ര­മി­ക്കേ­ണ്ട­ത്, ഒപ്പം അന്യ­വ­ത്ക­ര­ണ­ശ്ര­മ­ങ്ങ­ളെ ചെ­റു­ക്കാ­നും. അല്ലാ­തെ, സഹി­ഷ്ണു­ത­യാ­യി തെ­റ്റി­ദ്ധ­രി­ക്കു­ക­യും,
- പി­ന്നീ­ട് വ്യ­ക്ത­മായ രാ­ഷ്ട്രീയ അജ­ണ്ട­ക­ളോ­ടു­കൂ­ടിയ ഭൂ­രി­പ­ക്ഷ വര്‍­ഗ്ഗീ­യ­ത­യു­ടെ വക്താ­ക്കള്‍ അക്ര­മ­മ­ഴി­ച്ചു­വി­ടു­മ്പോള്‍ അവ­യെ സഹി­ഷ്ണു­ത­യു­ടെ
- പരി­ധി­ക­ഴി­ഞ്ഞ­താ­യി വ്യാ­ഖ്യാ­നി­ച്ച് തൃ­പ്തി­യ­ട­യു­ക­യു­മ­ല്ല വേ­ണ്ട­ത്. അതു­പോ­ലെ, ന്യൂ­ന­പ­ക്ഷ വര്‍­ഗ്ഗീ­യ­ത­യു­ടെ അന്യ­വ­ത്ക­രണ ശ്ര­മ­ങ്ങ­ളു­ടെ
- ഇര­ക­ളാ­വു­ന്ന­വ­രെ അസി­ഷ്ണു­ക്ക­ളായ വി­ശ്വാ­സ­ത്തി­ന്റെ വക്താ­ക്ക­ളാ­ക്കാന്‍ ധൃ­തി­പി­ടി­ക്കു­ന്ന­തി­നു മു­മ്പേ, അന്യ­വ­ത്ക­ര­ണ­ശ്ര­മ­ങ്ങ­ളെ
- ചെ­റു­ത്ത് മു­ഖ്യ­ധാ­ര­യി­ലേ­ക്ക് ഇവ­രേ­യും കൂ­ടി­കൊ­ണ്ടു­വ­രാ­നാ­ണ് ശ്ര­മി­ക്കേ­ണ്ട­ത്.
+ഇത്തരത്തില്‍ വളര്‍ന്നു വരുന്ന അല്ലെങ്കില്‍ നിലനില്‍ക്കുന്ന പരസ്പരബഹുമാനത്തിന്റെ പാഠങ്ങളെ, അങ്ങനെത്തന്നെ കണ്ട് അവയെ
+ പരിപോഷിപ്പിക്കാനാണ് ശ്രമിക്കേണ്ടത്, ഒപ്പം അന്യവത്കരണശ്രമങ്ങളെ ചെറുക്കാനും. അല്ലാതെ, സഹിഷ്ണുതയായി തെറ്റിദ്ധരിക്കുകയും,
+ പിന്നീട് വ്യക്തമായ രാഷ്ട്രീയ അജണ്ടകളോടുകൂടിയ ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ വക്താക്കള്‍ അക്രമമഴിച്ചുവിടുമ്പോള്‍ അവയെ സഹിഷ്ണുതയുടെ
+ പരിധികഴിഞ്ഞതായി വ്യാഖ്യാനിച്ച് തൃപ്തിയടയുകയുമല്ല വേണ്ടത്. അതുപോലെ, ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ അന്യവത്കരണ ശ്രമങ്ങളുടെ
+ ഇരകളാവുന്നവരെ അസിഷ്ണുക്കളായ വിശ്വാസത്തിന്റെ വക്താക്കളാക്കാന്‍ ധൃതിപിടിക്കുന്നതിനു മുമ്പേ, അന്യവത്കരണശ്രമങ്ങളെ
+ ചെറുത്ത് മുഖ്യധാരയിലേക്ക് ഇവരേയും കൂടികൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്.
-­സ­ഹി­ഷ്ണു­ത­യു­ടെ പാ­ഠ­ങ്ങ­ളും കണ­ക്കു­ക­ളും നി­ര­ത്തു­ന്ന­തി­നു പക­രം നമു­ക്ക് പര­സ്പര ബഹു­മാ­ന­ത്തി­ന്റെ പാ­ഠ­ങ്ങള്‍ പഠി­പ്പി­ക്കാം.
-'നി­ന­ക്കു അവ­നെ സഹി­ച്ചു വേ­ണം ജീ­വി­ക്കാന്‍' എന്ന­തി­നു പക­രം 'നീ അവ­നേ­യും ബഹു­മാ­നി­ക്കു­ക' എന്നു പഠി­പ്പി­ക്കാം­.
+സഹിഷ്ണുതയുടെ പാഠങ്ങളും കണക്കുകളും നിരത്തുന്നതിനു പകരം നമുക്ക് പരസ്പര ബഹുമാനത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കാം.
+'നിനക്കു അവനെ സഹിച്ചു വേണം ജീവിക്കാന്‍' എന്നതിനു പകരം 'നീ അവനേയും ബഹുമാനിക്കുക' എന്നു പഠിപ്പിക്കാം.
(Jul 10, 2010)\footnote{http://malayal.am/വാര്‍ത്ത/വിശകലനം/6671/സഹിഷ്ണുത-എന്ന-മിത്ത്}
\newpage
diff --git a/small-teams.tex b/small-teams.tex
index 531b916..c9d4bf3 100644
--- a/small-teams.tex
+++ b/small-teams.tex
@@ -1,83 +1,83 @@
\secstar{കുഞ്ഞന്‍ ടീമുകളുടെ ബിസിനസ് മോഡല്‍}
\vskip 2pt
-ഇ­ന്ത്യന്‍ പ്രീ­മി­യര്‍ ലീ­ഗി­ലെ കു­ഞ്ഞന്‍ ടീ­മു­ക­ളാ­ണ് ജയ്‌­പൂര്‍ ആസ്ഥാ­ന­മായ രാ­ജ­സ്ഥാന്‍ റോ­യല്‍­സും, മൊ­ഹാ­ലി
-ആസ്ഥാ­ന­മായ കി­ങ്സ് ഇല­വന്‍ പഞ്ചാ­ബും, കൊല്‍­ക്ക­ത്ത ആസ്ഥാ­ന­മായ കൊല്‍­ക്ക­ത്ത നൈ­റ്റ് റൈ­ഡേ­ഴ്സും.
-മൂ­ന്നും മു­ന്നൂ­റു കോ­ടി­യില്‍ താ­ഴെ മു­തല്‍ മു­ട­ക്കു­ള്ള­വ. മറ്റു രണ്ടു ടീ­മു­ക­ളായ ചെ­ന്നൈ സൂ­പ്പര്‍ കി­ങ്സും ഡല്‍­ഹി ഡെ­യര്‍
-ഡെ­വിള്‍­സും അക്ഷ­രാര്‍­ത്ഥ­ത്തില്‍ മദ്ധ്യ­നി­ര­ക്കാ­രാ­ണ്: പണ­ത്തി­ന്റെ കാ­ര്യ­ത്തി­ലും പ്ര­ക­ട­ന­ത്തി­ന്റെ കാ­ര്യ­ത്തി­ലും­.
-
-എ­ല്ലാ സീ­സ­ണി­ലും സെ­മി­ക­ളി­ക്കു­ക­യും, രണ്ടു സീ­സ­ണില്‍ ഫൈ­ന­ലി­ലെ­ത്തു­ക­യും ഇപ്രാ­വ­ശ്യം ചാ­മ്പ്യന്‍­മാ­രാ­യി തങ്ങ­ളു­ടെ
-കഴി­വു­തെ­ളി­യി­ക്കു­ക­യും ചെ­യ്തു, ചെ­ന്നൈ. പക്ഷെ ലീ­ഗ് പട്ടി­ക­യി­ലെ പ്ര­ക­ട­ന­ത്തി­ന്റെ അടി­സ്ഥാ­ന­ത്തില്‍ അവര്‍
-മദ്ധ്യ­നി­ര­ക്കാ­രാ­ണ്. രണ്ടു­സീ­സ­ണില്‍ സെ­മി­ക­ളി­ച്ച ഡല്‍­ഹി, ചെ­ന്നൈ­യെ അപേ­ക്ഷി­ച്ച് മോ­ശ­മാ­ണെ­ങ്കി­ലും വ്യ­ക്ത­മായ
-മദ്ധ്യ­നിര പ്ര­ക­ട­ന­മാ­ണ് പു­റ­ത്തെ­ടു­ത്ത­ത്. ഇപ്രാ­വ­ശ്യം അഞ്ചാ­മ­താ­യാ­ണ് അവര്‍ ലീ­ഗില്‍ ഫി­നി­ഷ് ചെ­യ്ത­ത്.
-
-ഇ­ന്ത്യ സി­മ­ന്റ്സ് ഉട­മ­യും, ­ബി­സി­സി­ഐ­ സെ­ക്ര­ട്ട­റി­യും ഐപി­എല്‍ ഭര­ണ­സ­മി­തി അം­ഗ­വു­മായ എന്‍ ശ്രീ­നി­വാ­സ­നാ­ണ്
-ചെ­ന്നൈ ടീ­മു­ട­മ. കോണ്‍­ഫ്ലി­ക്റ്റ് ഓഫ് ഇന്റ­റ­സ്റ്റി­ന് ഇതി­ലും വ്യ­ക്ത­മായ ഉദാ­ഹ­ര­ണ­മൊ­ന്നും തരാന്‍ കഴി­യു­മെ­ന്നു തോ­ന്നു­ന്നി­ല്ല.
-എന്‍ ശ്രീ­നി­വാ­സ­ന് ചെ­ന്നൈ ടീ­മിന്റെ ഉട­മ­സ്ഥാ­വ­കാ­ശം നി­ല­നിര്‍­ത്താന്‍ വേ­ണ്ടി ബി­സി­സിഐ അതി­ന്റെ ഭര­ണ­ഘ­ട­ന­യില്‍
-പോ­ലും ഭേ­ദ­ഗ­തി വരു­ത്തു­ക­യു­ണ്ടാ­യി. മുന്‍ ബി­സി­സിഐ സെ­ക്ര­ട്ട­റി എസി മു­ത്ത­യ്യ ഇതി­നെ­തി­രെ ഇപ്പോ­ഴും ശ്രീ­നി­വാ­സ­നു­മാ­യി
-നി­യ­മ­പ്പോ­രാ­ട്ട­ത്തി­ലാ­ണ്.
-
-­ഡല്‍­ഹി ടീം മറ്റൊ­രു പ്യു­വര്‍ കോര്‍­പ്പ­റേ­റ്റ് ടീ­മാ­ണ്. ഇന്‍­ഫ്രാ­സ്ട്ര­ക്ചര്‍ രം­ഗ­ത്തെ ഭീ­മന്‍­മാ­രായ ജി­എം­ആര്‍ ഗ്രൂ­പ്പാ­ണ് ഉട­മ­സ്ഥര്‍.
-ഡല്‍­ഹി ഇന്ദി­രാ­ഗാ­ന്ധി അന്താ­രാ­ഷ്ട്ര വി­മാ­ന­ത്താ­വള വി­ക­സ­ന­ത്തി­ന­പ്പു­റം തല­സ്ഥാ­ന­ത്ത് അവര്‍­ക്കു­ള്ള താല്‍­പ്പ­ര്യ­ങ്ങള്‍
-സം­ര­ക്ഷി­ക്കാന്‍ വേ­ണ്ട ബ്രാന്‍­ഡ് ഇമേ­ജ് സൃ­ഷ്ടി­ക്കുക എന്ന ലക്ഷ്യ­വും ഡല്‍­ഹി ടീം സ്വ­ന്ത­മാ­ക്കി­യ­തി­നു പി­ന്നി­ലു­ണ്ടാ­വ­ണം.
-പ്ര­ധാ­ന­മാ­യും ദക്ഷി­ണേ­ന്ത്യ കേ­ന്ദ്ര­മാ­ക്കി, ബാം­ഗ്ലൂര്‍ ആസ്ഥാ­ന­മാ­ക്കി പ്ര­വര്‍­ത്തി­ക്കു­ന്ന ആന്ധ്രാ­പ്ര­ദേ­ശു­കാര്‍ ഡല്‍­ഹി ടീം വില
-കൊ­ടു­ത്തു വാ­ങ്ങി­യെ­ങ്കില്‍, പ്രാ­ദേ­ശിക ­ക്രി­ക്ക­റ്റ് ടീം സ്വ­ന്ത­മാ­ക്കു­ന്ന­തി­ലൂ­ടെ ലഭി­ക്കു­ന്ന ലോ­യല്‍­റ്റി­യും ബ്രാന്‍­ഡ് ഇമേ­ജും ഒരു
-ലക്ഷ്യ­മാ­യി­രി­ക്ക­ണം­.
-
-­വീ­രേ­ന്ദര്‍ സേ­വാ­ഗും ഗൌ­തം ഗം­ബീ­റും നയി­ക്കു­ന്ന ടീം കളി­ക്ക­ള­ത്തി­ലെ പ്ര­ക­ട­ന­ത്തി­ലൂ­ടെ ഒരി­ക്ക­ലും ഉട­മ­സ്ഥ­രെ
-നി­രാ­ശ­രാ­ക്കി­യ­തു­മി­ല്ല. ഫേ­വ­റൈ­റ്റു­ക­ളാ­യി­ത്ത­ന്നെ കളി തു­ട­ങ്ങു­ക­യും, വി­ശാ­ല­മായ ഒരു ഫാന്‍­ബേ­സ് വളര്‍­ത്തി­യെ­ടു­ക്ക­യും
-ചെ­യ്ത് ടീം വളര്‍­ച്ച­യു­ടെ പാ­ത­യി­ലാ­ണ്. ടീ­മി­ന്റെ സാ­മ്പ­ത്തിക വി­വ­ര­ങ്ങള്‍ ഇതു­വ­രെ പു­റ­ത്തു­വ­ന്നി­ല്ലെ­ങ്കി­ലും,
-ലാ­ഭ­മു­ണ്ടാ­ക്കി­ത്തു­ട­ങ്ങി­യി­രി­ക്ക­ണ­മെ­ന്നാ­ണ് വി­ദ­ഗ്ദ്ധ­മ­തം. മാ­ത്ര­മ­ല്ല, സാ­മ്പ­ത്തിക ക്ര­മ­ക്കേ­ടു­ക­ളെ­ച്ചു­റ്റി­പ്പ­റ്റി­യു­ള്ള
-അന്വേ­ഷ­ണ­ങ്ങ­ളില്‍ പെ­ടാ­ത്ത മൂ­ന്നു കോര്‍­പ്പ­റേ­റ്റ് ടീ­മു­ക­ളില്‍ ഒന്നാ­ണ് ഡല്‍­ഹി­.
-
-ഇ­തു­വ­രെ നമ്മള്‍ കണ്ട അഞ്ചു ടീ­മു­ക­ളില്‍ നി­ന്നും വ്യ­ത്യ­സ്ത­മാ­ണ് മറ്റു­മൂ­ന്നു ടീ­മു­ക­ളു­ടെ അവ­സ്ഥ. മൂ­ന്നും സാ­മ്പ­ത്തിക
-ക്ര­മ­ക്കേ­ടു­കള്‍­ക്ക് അന്വേ­ഷ­ണം നേ­രി­ടു­ന്ന ടീ­മു­ക­ളാ­ണെ­ന്നു തന്നെ പ്ര­ധാ­നം. ഷാ­രൂ­ഖ് ഗൌ­രി ഖാന്‍ ദമ്പ­തി­ക­ളു­ടെ റെ­ഡ്
-ചി­ല്ലി എന്റര്‍­ടൈന്‍­മെ­ന്റും, ജൂ­ഹി ചൌ­ള­യു­ടെ ഭര്‍­ത്താ­വ് ജയ് മേ­ത്ത­യും (ഇ­പ്പോള്‍ കേള്‍­ക്കു­ന്ന­ത്, ആദ്യം പ്ര­ച­രി­പ്പി­ക്ക­പ്പെ­ട്ട­തില്‍
-നി­ന്ന് വി­രു­ദ്ധ­മാ­യി, ജയ് മേ­ത്ത ഓഹ­രി സ്വ­ന്ത­മാ­ക്കി­യ­ത് ആദ്യ സീ­സ­ണി­നു ശേ­ഷ­മാ­ണെ­ന്നാ­ണ്) പ്ര­മോ­ട്ടു ചെ­യ്യു­ന്ന ടീ­മാ­ണ്
-കൊല്‍­ക്ക­ത്ത നൈ­റ്റ് റൈ­ഡേ­ഴ്സ്. ടീ­മി­ന്റെ ഏറ്റ­വും വലിയ ആകര്‍­ഷ­ണം ഷാ­രൂ­ഖ് തന്നെ­യാ­ണ്.
-
-­ലീ­ഗില്‍ ഗം­ഭീര പ്ര­ക­ട­ന­മൊ­ന്നും ഇതു വരെ കാ­ഴ്ച­വ­ച്ചി­ല്ലെ­ങ്കി­ലും, ഏറ്റ­വും കൂ­ടു­തല്‍ സ്പോണ്‍­സര്‍­ഷി­പ്പ് സ്വ­ന്ത­മാ­യു­ള്ള ടീ­മാ­ണ്
-നൈ­റ്റ് റൈ­ഡേ­ഴ്സ്. കളി­ക്കാന്‍ ഈഡന്‍ ഗാര്‍­ഡന്‍­സ് പോ­ലൊ­രു ഹോം­ഗ്രൌ­ണ്ടും, ദാ­ദ­യെ­ക്കാ­ണാന്‍ വേ­ണ്ടി ജീ­വന്‍
-നല്‍­കാ­നും തയ്യാ­റാ­കു­ന്ന കാ­ണി­ക­ളും ഉള്ള ടീം. കു­റ­ച്ച് സാ­മ്പ­ത്തിക അച്ച­ട­ക്കം കൂ­ടി കാ­ട്ടി­യി­രു­ന്നെ­ങ്കില്‍ മി­ക­ച്ച­താ­കാ­മാ­യി­രു­ന്നു­.
-
-­ടീ­മി­ന്റെ പ്ര­ധാന സാ­മ്പ­ത്തിക സ്രോ­ത­സ്സ് മു­ക­ളില്‍ പറ­ഞ്ഞ­പോ­ലെ ബ്രാന്‍­ഡ് ഷാ­രൂ­ഖാ­ണ്. ക്രി­ക്ക­റ്റ് കള­ത്തി­ലെ
-പ്ര­ക­ട­ന­ത്തേ­ക്കാ­ളും, കള­ത്തി­നു പു­റ­ത്തെ ഗ്ലാ­മര്‍ ഉപ­യോ­ഗി­ച്ച് ഒരു ടീം നട­ത്തി­ക്കൊ­ണ്ടു­പോ­കാം എന്ന­തി­ന്റെ ഉത്തമ
-ഉദാ­ഹ­ര­ണ­മാ­ണ് കൊല്‍­ക്ക­ത്ത. ഗ്ലാ­മര്‍ ടീം വരു­മാ­ന­ത്തി­ലെ വലി­യൊ­രു പങ്കു വഹി­ക്കു­ന്ന­തി­നാല്‍, പര­മ്പ­രാ­ഗത ക്രി­ക്ക­റ്റ്
-പ്രേ­മി­കള്‍­ക്ക് ദഹി­ക്കാ­ത്ത ആഫ്റ്റര്‍ മാ­ച്ച് പാര്‍­ട്ടി­ക­ളും, ഫാ­ഷന്‍ ഷോ­ക­ളും മറ്റും നട­ത്തി ടീ­മി­ന്റെ ഗ്ലാ­മര്‍ ഉയര്‍­ത്തു­ന്ന­തി­ലും
-ബദ്ധ­ശ്ര­ദ്ധ­നാ­ണ് ഷാ­രൂ­ഖ്. എന്തി­നേ­റെ, ഷാ­രൂ­ഖാ­യി­രു­ന്നു ഇക്കൊ­ല്ല­ത്തെ ഐപി­എല്‍ അവാര്‍­ഡി­ന്റെ (അ­വാര്‍­ഡ്
-നൈ­റ്റ് പാര്‍­ട്ടി­യു­ടെ) കോ ഹോ­സ്റ്റ്.
-
-­മുന്‍ ഐപി­എല്‍ കമ്മീ­ഷ­ണര്‍ ലളി­ത് മോ­ഡി­യു­ടെ ബന്ധു­ക്കള്‍­ക്കു­ള്ള ഓഹ­രി­യു­ടെ പേ­രില്‍ വി­മര്‍­ശ­ന­വി­ധേ­യ­രാ­യ­താ­ണ്
-മൊ­ഹാ­ലി ടീ­മും രാ­ജ­സ്ഥാന്‍ ടീ­മും. രണ്ടു ടീ­മു­ക­ളു­ടെ­യും വി­വ­ര­ങ്ങള്‍ ധാ­രാ­ളം പത്ര­ത്തി­ലും മറ്റും ഇടം പി­ടി­ച്ചി­ട്ടൂ­ള്ള­തി­നാല്‍ വീ­ണ്ടും
-വി­സ്ത­രി­ക്കാന്‍ ശ്ര­മി­ക്കു­ന്നി­ല്ല. വള­രെ വേ­ഗ­ത്തില്‍­ത്ത­ന്നെ നി­ക്ഷേ­പ­കര്‍ ലാ­ഭ­മു­ണ്ടാ­ക്കി­യേ­ക്കാ­വു­ന്ന ടീം എന്നാ­യി­രു­ന്നു
-രാ­ജ­സ്ഥാ­നെ­പ്പ­റ്റി­യു­ള്ള അഭി­പ്രാ­യം­.
-
-ആ­ദ്യ സീ­സണ്‍ ജേ­താ­ക്ക­ളാ­യ­തോ­ടെ ചോ­ദ്യം എന്നു ടീം ലാ­ഭം ഇര­ട്ടി­പ്പി­ക്കു­മെ­ന്നാ­യി. 2009 സീ­സണ്‍ തീര്‍­ന്ന­പ്പോള്‍­ത്ത­ന്നെ,
-ടീം 7.5 മി­ല്യണ്‍ ഡോ­ളര്‍ ലാ­ഭ­മു­ണ്ടാ­ക്കി­യ­താ­യാ­ണ് പ്ര­മോ­ട്ടര്‍­മാര്‍ പറ­ഞ്ഞ­ത്. മാ­ത്ര­മ­ല്ല, ടീ­മി­ന്റെ വാ­ല്യു­വേ­ഷ­നും ഇര­ട്ടി­യോ­ള­മാ­യി
-വര്‍­ദ്ധി­ച്ചു. മോ­ഡി­യു­ടെ ബന്ധു­വായ സു­രേ­ഷ് ചെ­ല്ലാ­റാ­മും ന്യൂ­സ് കോര്‍­പ്പ് ഉടമ റൂ­പര്‍­ട്ട് മര്‍­ഡോ­ക്കി­ന്റെ മകന്‍ ലക്കാന്‍
-മര്‍­ഡോ­ക്കും പ്ര­ധാന നി­ക്ഷേ­പ­ക­രായ എമര്‍­ജി­ങ് മീ­ഡിയ ഗ്രൂ­പ്പും, ശില്‍­പ്പാ ഷെ­ട്ടി­യും രാ­ജ് കു­ന്ദേ­ര­യു­മാ­ണ് ഇപ്പോള്‍ ടീം
-ഉട­മ­സ്ഥര്‍. ശില്‍­പ്പാ ഷെ­ട്ടി­യു­ടെ വര­വോ­ടെ കളി­യി­ലെ പ്ര­ക­ട­ന­ത്തോ­ടൊ­പ്പം ഗ്ലാ­മ­റും പ്ര­ധാന വരു­മാ­ന­മാര്‍­ഗ്ഗ­മാ­ക്കി­യാ­ണ്
-ടീം മു­ന്നേ­റി­യ­ത്.
-
-­മും­ബൈ­യി­ലെ ലേ­റ്റ് നൈ­റ്റ് പാര്‍­ട്ടി­ക­ളി­ലെ നി­ത്യ സാ­ന്നി­ധ്യ­മായ ഷെ­ട്ടി സി­സ്റ്റേ­ഴ്സി­ന്റെ സാ­ന്നി­ധ്യം ഒര­നു­ഗ്ര­ഹ­വു­മാ­യെ­ന്നു
-പറ­യ­ണം. ഐപി­എ­ല്ലി­ലെ ഗ്ലാ­മര്‍ ഘട­ക­ത്തെ ടൈം­സ് ഓഫ് ഇന്ത്യ­യ്ക്കു വേ­ണ്ടി വി­ല­യി­രു­ത്തി­യി­രു­ന്ന മന്ദി­രാ ബേ­ഡി,
-വി­ജ­യ് മല്യ­യ്ക്കും, ഷാ­രൂ­ഖി­നും ശേ­ഷം, മൂ­ന്നാം സ്ഥാ­ന­മാ­ണ് ഐപി­എല്‍ പാര്‍­ട്ടി­ക­ളു­ടെ കാ­ര്യ­ത്തില്‍ ഷെ­ട്ടി സി­സ്റ്റേ­ഴ്സി­നു
-നല്‍­കി­യ­ത്.
-
-­ഗ്ലാ­മ­റി­ന്റെ കാ­ര്യ­ത്തി­ലും, കളി­യു­ടെ കാ­ര്യ­ത്തി­ലും, അച്ച­ട­ക്ക­ത്തി­ന്റെ കാ­ര്യ­ത്തി­ലും എല്ലാം ശരാ­ശ­രി നി­ലാ­വാ­രം പു­ലര്‍­ത്തിയ
-ടീ­മാ­ണ് മൊ­ഹാ­ലി. കളി­യു­ടെ കാ­ര്യ­ത്തില്‍, ഒന്നാം സീ­സ­ണില്‍ സെ­മി ഫൈ­ന­ലി­സ്റ്റു­ക­ളും, രണ്ടാം സീ­സ­ണില്‍ അഞ്ചാം
-സ്ഥാ­ന­ക്കാ­രു­മാ­യി­രു­ന്ന ടീം അവ­സാന സ്ഥാ­ന­ക്കാ­രാ­യാ­ണ് ഇക്ക­ഴി­ഞ്ഞ സീ­സണ്‍ പൂര്‍­ത്തി­യാ­ക്കി­യ­ത്.
-
-ഈ സീ­സ­ണില്‍ കളി­ക്ക­ള­ത്തി­ലെ കളി­യേ­ക്കാള്‍, പു­റ­ത്തെ കളി­കള്‍­കൊ­ണ്ടാ­ണ് ടീം വാര്‍­ത്ത­ക­ളില്‍ നി­റ­ഞ്ഞ­ത്.
-മോ­ഡി­യു­ടെ ബന്ധു­വായ ഡാ­ബര്‍ ഉടമ മോ­ഹി­ത് ബര്‍­മ്മ­നാ­യി­രു­ന്നു പ്ര­ധാന കാ­ര­ണം. ഇന്നേ­വ­രെ ടീം ടാ­ക്സ് റി­ട്ടേ­ണു­കള്‍
-സമര്‍­പ്പി­യ്ക്കു­ക­യോ, ഓഡി­റ്റ് റി­പ്പോര്‍­ട്ട് നല്‍­കു­ക­യോ ചെ­യ്തി­ട്ടി­ല്ലെ­ന്ന­തും പത്ര­ത്താ­ളു­ക­ളില്‍ നി­റ­ഞ്ഞു­.
-
-2009ല്‍ ആസ്ത്രേ­ല്യന്‍ കളി­ക്കാ­രു­ടെ അഭാ­വ­മാ­യി­രു­ന്നു പ്ര­ധാന പ്ര­ശ്ന­മാ­യ­തെ­ങ്കില്‍, 2010ല്‍ പ്ര­ധാന താ­രം യു­വ­രാ­ജ് സി­ങ്
-ഫോ­മി­ലേ­ക്കു­യ­രാ­ഞ്ഞ­തും സ്ഥി­ര­ത­യും മൂര്‍­ച്ച­യു­മി­ല്ലാ­ത്ത ബൌ­ളി­ങ്ങു­മാ­ണ് ടീ­മി­നെ കു­ഴ­ക്കി­യ­ത്. സ്പോണ്‍­സര്‍­ഷി­പ്പു­കള്‍ വഴി­യും
-ഷാ­രൂ­ഖി­നെ പിന്‍­പ­റ്റി ടീ­മി­ന്റെ ഗ്ലാ­മര്‍ വര്‍­ദ്ധി­പ്പി­ക്കു­ന്ന പാര്‍­ട്ടി­കള്‍ വഴി­യും സാ­മ്പ­ത്തി­ക­ലാ­ഭ­മാ­ണ് പ്ര­മോ­ട്ടര്‍­മാര്‍ ലക്ഷ്യ­മി­ട്ടി­രു­ന്ന­ത്.
-ധാ­രാ­ളം സ്പോണ്‍­സര്‍­മാര്‍ ടീ­മി­നു­ണ്ടു­താ­നും. പക്ഷെ സ്പോണ്‍­സര്‍­ഷി­പ്പു­കള്‍ നി­ല­നിര്‍­ത്താ­നാ­വ­ശ്യ­മായ ശ്ര­മം
-കളി­ക്ക­ള­ത്തി­ലു­ണ്ടാ­വാ­ത്ത­തും, അനാ­വ­ശ്യ­വി­വാ­ദ­ങ്ങ­ളും, ഗു­രു­ത­ര­മായ സാ­മ്പ­ത്തിക അല­സ­ത­യും ടീ­മി­നെ കു­ഴ­ക്കു­ക­യാ­ണി­പ്പോള്‍.
-എല്ലാ­ത­ര­ത്തി­ലും താ­ഴോ­ട്ടാ­യി­രു­ന്നു കഴി­ഞ്ഞ മൂ­ന്നു സീ­സ­ണില്‍ ടീ­മി­ന്റെ പോ­ക്കെ­ന്ന് നി­സ്സം­ശ­യം പറ­യാം­.
+ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കുഞ്ഞന്‍ ടീമുകളാണ് ജയ്‌പൂര്‍ ആസ്ഥാനമായ രാജസ്ഥാന്‍ റോയല്‍സും, മൊഹാലി
+ആസ്ഥാനമായ കിങ്സ് ഇലവന്‍ പഞ്ചാബും, കൊല്‍ക്കത്ത ആസ്ഥാനമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും.
+മൂന്നും മുന്നൂറു കോടിയില്‍ താഴെ മുതല്‍ മുടക്കുള്ളവ. മറ്റു രണ്ടു ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്സും ഡല്‍ഹി ഡെയര്‍
+ഡെവിള്‍സും അക്ഷരാര്‍ത്ഥത്തില്‍ മദ്ധ്യനിരക്കാരാണ്: പണത്തിന്റെ കാര്യത്തിലും പ്രകടനത്തിന്റെ കാര്യത്തിലും.
+
+എല്ലാ സീസണിലും സെമികളിക്കുകയും, രണ്ടു സീസണില്‍ ഫൈനലിലെത്തുകയും ഇപ്രാവശ്യം ചാമ്പ്യന്‍മാരായി തങ്ങളുടെ
+കഴിവുതെളിയിക്കുകയും ചെയ്തു, ചെന്നൈ. പക്ഷെ ലീഗ് പട്ടികയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍
+മദ്ധ്യനിരക്കാരാണ്. രണ്ടുസീസണില്‍ സെമികളിച്ച ഡല്‍ഹി, ചെന്നൈയെ അപേക്ഷിച്ച് മോശമാണെങ്കിലും വ്യക്തമായ
+മദ്ധ്യനിര പ്രകടനമാണ് പുറത്തെടുത്തത്. ഇപ്രാവശ്യം അഞ്ചാമതായാണ് അവര്‍ ലീഗില്‍ ഫിനിഷ് ചെയ്തത്.
+
+ഇന്ത്യ സിമന്റ്സ് ഉടമയും, ബിസിസിഐ സെക്രട്ടറിയും ഐപിഎല്‍ ഭരണസമിതി അംഗവുമായ എന്‍ ശ്രീനിവാസനാണ്
+ചെന്നൈ ടീമുടമ. കോണ്‍ഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റിന് ഇതിലും വ്യക്തമായ ഉദാഹരണമൊന്നും തരാന്‍ കഴിയുമെന്നു തോന്നുന്നില്ല.
+എന്‍ ശ്രീനിവാസന് ചെന്നൈ ടീമിന്റെ ഉടമസ്ഥാവകാശം നിലനിര്‍ത്താന്‍ വേണ്ടി ബിസിസിഐ അതിന്റെ ഭരണഘടനയില്‍
+പോലും ഭേദഗതി വരുത്തുകയുണ്ടായി. മുന്‍ ബിസിസിഐ സെക്രട്ടറി എസി മുത്തയ്യ ഇതിനെതിരെ ഇപ്പോഴും ശ്രീനിവാസനുമായി
+നിയമപ്പോരാട്ടത്തിലാണ്.
+
+ഡല്‍ഹി ടീം മറ്റൊരു പ്യുവര്‍ കോര്‍പ്പറേറ്റ് ടീമാണ്. ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്തെ ഭീമന്‍മാരായ ജിഎംആര്‍ ഗ്രൂപ്പാണ് ഉടമസ്ഥര്‍.
+ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള വികസനത്തിനപ്പുറം തലസ്ഥാനത്ത് അവര്‍ക്കുള്ള താല്‍പ്പര്യങ്ങള്‍
+സംരക്ഷിക്കാന്‍ വേണ്ട ബ്രാന്‍ഡ് ഇമേജ് സൃഷ്ടിക്കുക എന്ന ലക്ഷ്യവും ഡല്‍ഹി ടീം സ്വന്തമാക്കിയതിനു പിന്നിലുണ്ടാവണം.
+പ്രധാനമായും ദക്ഷിണേന്ത്യ കേന്ദ്രമാക്കി, ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആന്ധ്രാപ്രദേശുകാര്‍ ഡല്‍ഹി ടീം വില
+കൊടുത്തു വാങ്ങിയെങ്കില്‍, പ്രാദേശിക ക്രിക്കറ്റ് ടീം സ്വന്തമാക്കുന്നതിലൂടെ ലഭിക്കുന്ന ലോയല്‍റ്റിയും ബ്രാന്‍ഡ് ഇമേജും ഒരു
+ലക്ഷ്യമായിരിക്കണം.
+
+വീരേന്ദര്‍ സേവാഗും ഗൌതം ഗംബീറും നയിക്കുന്ന ടീം കളിക്കളത്തിലെ പ്രകടനത്തിലൂടെ ഒരിക്കലും ഉടമസ്ഥരെ
+നിരാശരാക്കിയതുമില്ല. ഫേവറൈറ്റുകളായിത്തന്നെ കളി തുടങ്ങുകയും, വിശാലമായ ഒരു ഫാന്‍ബേസ് വളര്‍ത്തിയെടുക്കയും
+ചെയ്ത് ടീം വളര്‍ച്ചയുടെ പാതയിലാണ്. ടീമിന്റെ സാമ്പത്തിക വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നില്ലെങ്കിലും,
+ലാഭമുണ്ടാക്കിത്തുടങ്ങിയിരിക്കണമെന്നാണ് വിദഗ്ദ്ധമതം. മാത്രമല്ല, സാമ്പത്തിക ക്രമക്കേടുകളെച്ചുറ്റിപ്പറ്റിയുള്ള
+അന്വേഷണങ്ങളില്‍ പെടാത്ത മൂന്നു കോര്‍പ്പറേറ്റ് ടീമുകളില്‍ ഒന്നാണ് ഡല്‍ഹി.
+
+ഇതുവരെ നമ്മള്‍ കണ്ട അഞ്ചു ടീമുകളില്‍ നിന്നും വ്യത്യസ്തമാണ് മറ്റുമൂന്നു ടീമുകളുടെ അവസ്ഥ. മൂന്നും സാമ്പത്തിക
+ക്രമക്കേടുകള്‍ക്ക് അന്വേഷണം നേരിടുന്ന ടീമുകളാണെന്നു തന്നെ പ്രധാനം. ഷാരൂഖ് ഗൌരി ഖാന്‍ ദമ്പതികളുടെ റെഡ്
+ചില്ലി എന്റര്‍ടൈന്‍മെന്റും, ജൂഹി ചൌളയുടെ ഭര്‍ത്താവ് ജയ് മേത്തയും (ഇപ്പോള്‍ കേള്‍ക്കുന്നത്, ആദ്യം പ്രചരിപ്പിക്കപ്പെട്ടതില്‍
+നിന്ന് വിരുദ്ധമായി, ജയ് മേത്ത ഓഹരി സ്വന്തമാക്കിയത് ആദ്യ സീസണിനു ശേഷമാണെന്നാണ്) പ്രമോട്ടു ചെയ്യുന്ന ടീമാണ്
+കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ടീമിന്റെ ഏറ്റവും വലിയ ആകര്‍ഷണം ഷാരൂഖ് തന്നെയാണ്.
+
+ലീഗില്‍ ഗംഭീര പ്രകടനമൊന്നും ഇതു വരെ കാഴ്ചവച്ചില്ലെങ്കിലും, ഏറ്റവും കൂടുതല്‍ സ്പോണ്‍സര്‍ഷിപ്പ് സ്വന്തമായുള്ള ടീമാണ്
+നൈറ്റ് റൈഡേഴ്സ്. കളിക്കാന്‍ ഈഡന്‍ ഗാര്‍ഡന്‍സ് പോലൊരു ഹോംഗ്രൌണ്ടും, ദാദയെക്കാണാന്‍ വേണ്ടി ജീവന്‍
+നല്‍കാനും തയ്യാറാകുന്ന കാണികളും ഉള്ള ടീം. കുറച്ച് സാമ്പത്തിക അച്ചടക്കം കൂടി കാട്ടിയിരുന്നെങ്കില്‍ മികച്ചതാകാമായിരുന്നു.
+
+ടീമിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് മുകളില്‍ പറഞ്ഞപോലെ ബ്രാന്‍ഡ് ഷാരൂഖാണ്. ക്രിക്കറ്റ് കളത്തിലെ
+പ്രകടനത്തേക്കാളും, കളത്തിനു പുറത്തെ ഗ്ലാമര്‍ ഉപയോഗിച്ച് ഒരു ടീം നടത്തിക്കൊണ്ടുപോകാം എന്നതിന്റെ ഉത്തമ
+ഉദാഹരണമാണ് കൊല്‍ക്കത്ത. ഗ്ലാമര്‍ ടീം വരുമാനത്തിലെ വലിയൊരു പങ്കു വഹിക്കുന്നതിനാല്‍, പരമ്പരാഗത ക്രിക്കറ്റ്
+പ്രേമികള്‍ക്ക് ദഹിക്കാത്ത ആഫ്റ്റര്‍ മാച്ച് പാര്‍ട്ടികളും, ഫാഷന്‍ ഷോകളും മറ്റും നടത്തി ടീമിന്റെ ഗ്ലാമര്‍ ഉയര്‍ത്തുന്നതിലും
+ബദ്ധശ്രദ്ധനാണ് ഷാരൂഖ്. എന്തിനേറെ, ഷാരൂഖായിരുന്നു ഇക്കൊല്ലത്തെ ഐപിഎല്‍ അവാര്‍ഡിന്റെ (അവാര്‍ഡ്
+നൈറ്റ് പാര്‍ട്ടിയുടെ) കോ ഹോസ്റ്റ്.
+
+മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡിയുടെ ബന്ധുക്കള്‍ക്കുള്ള ഓഹരിയുടെ പേരില്‍ വിമര്‍ശനവിധേയരായതാണ്
+മൊഹാലി ടീമും രാജസ്ഥാന്‍ ടീമും. രണ്ടു ടീമുകളുടെയും വിവരങ്ങള്‍ ധാരാളം പത്രത്തിലും മറ്റും ഇടം പിടിച്ചിട്ടൂള്ളതിനാല്‍ വീണ്ടും
+വിസ്തരിക്കാന്‍ ശ്രമിക്കുന്നില്ല. വളരെ വേഗത്തില്‍ത്തന്നെ നിക്ഷേപകര്‍ ലാഭമുണ്ടാക്കിയേക്കാവുന്ന ടീം എന്നായിരുന്നു
+രാജസ്ഥാനെപ്പറ്റിയുള്ള അഭിപ്രായം.
+
+ആദ്യ സീസണ്‍ ജേതാക്കളായതോടെ ചോദ്യം എന്നു ടീം ലാഭം ഇരട്ടിപ്പിക്കുമെന്നായി. 2009 സീസണ്‍ തീര്‍ന്നപ്പോള്‍ത്തന്നെ,
+ടീം 7.5 മില്യണ്‍ ഡോളര്‍ ലാഭമുണ്ടാക്കിയതായാണ് പ്രമോട്ടര്‍മാര്‍ പറഞ്ഞത്. മാത്രമല്ല, ടീമിന്റെ വാല്യുവേഷനും ഇരട്ടിയോളമായി
+വര്‍ദ്ധിച്ചു. മോഡിയുടെ ബന്ധുവായ സുരേഷ് ചെല്ലാറാമും ന്യൂസ് കോര്‍പ്പ് ഉടമ റൂപര്‍ട്ട് മര്‍ഡോക്കിന്റെ മകന്‍ ലക്കാന്‍
+മര്‍ഡോക്കും പ്രധാന നിക്ഷേപകരായ എമര്‍ജിങ് മീഡിയ ഗ്രൂപ്പും, ശില്‍പ്പാ ഷെട്ടിയും രാജ് കുന്ദേരയുമാണ് ഇപ്പോള്‍ ടീം
+ഉടമസ്ഥര്‍. ശില്‍പ്പാ ഷെട്ടിയുടെ വരവോടെ കളിയിലെ പ്രകടനത്തോടൊപ്പം ഗ്ലാമറും പ്രധാന വരുമാനമാര്‍ഗ്ഗമാക്കിയാണ്
+ടീം മുന്നേറിയത്.
+
+മുംബൈയിലെ ലേറ്റ് നൈറ്റ് പാര്‍ട്ടികളിലെ നിത്യ സാന്നിധ്യമായ ഷെട്ടി സിസ്റ്റേഴ്സിന്റെ സാന്നിധ്യം ഒരനുഗ്രഹവുമായെന്നു
+പറയണം. ഐപിഎല്ലിലെ ഗ്ലാമര്‍ ഘടകത്തെ ടൈംസ് ഓഫ് ഇന്ത്യയ്ക്കു വേണ്ടി വിലയിരുത്തിയിരുന്ന മന്ദിരാ ബേഡി,
+വിജയ് മല്യയ്ക്കും, ഷാരൂഖിനും ശേഷം, മൂന്നാം സ്ഥാനമാണ് ഐപിഎല്‍ പാര്‍ട്ടികളുടെ കാര്യത്തില്‍ ഷെട്ടി സിസ്റ്റേഴ്സിനു
+നല്‍കിയത്.
+
+ഗ്ലാമറിന്റെ കാര്യത്തിലും, കളിയുടെ കാര്യത്തിലും, അച്ചടക്കത്തിന്റെ കാര്യത്തിലും എല്ലാം ശരാശരി നിലാവാരം പുലര്‍ത്തിയ
+ടീമാണ് മൊഹാലി. കളിയുടെ കാര്യത്തില്‍, ഒന്നാം സീസണില്‍ സെമി ഫൈനലിസ്റ്റുകളും, രണ്ടാം സീസണില്‍ അഞ്ചാം
+സ്ഥാനക്കാരുമായിരുന്ന ടീം അവസാന സ്ഥാനക്കാരായാണ് ഇക്കഴിഞ്ഞ സീസണ്‍ പൂര്‍ത്തിയാക്കിയത്.
+
+ഈ സീസണില്‍ കളിക്കളത്തിലെ കളിയേക്കാള്‍, പുറത്തെ കളികള്‍കൊണ്ടാണ് ടീം വാര്‍ത്തകളില്‍ നിറഞ്ഞത്.
+മോഡിയുടെ ബന്ധുവായ ഡാബര്‍ ഉടമ മോഹിത് ബര്‍മ്മനായിരുന്നു പ്രധാന കാരണം. ഇന്നേവരെ ടീം ടാക്സ് റിട്ടേണുകള്‍
+സമര്‍പ്പിയ്ക്കുകയോ, ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ലെന്നതും പത്രത്താളുകളില്‍ നിറഞ്ഞു.
+
+2009ല്‍ ആസ്ത്രേല്യന്‍ കളിക്കാരുടെ അഭാവമായിരുന്നു പ്രധാന പ്രശ്നമായതെങ്കില്‍, 2010ല്‍ പ്രധാന താരം യുവരാജ് സിങ്
+ഫോമിലേക്കുയരാഞ്ഞതും സ്ഥിരതയും മൂര്‍ച്ചയുമില്ലാത്ത ബൌളിങ്ങുമാണ് ടീമിനെ കുഴക്കിയത്. സ്പോണ്‍സര്‍ഷിപ്പുകള്‍ വഴിയും
+ഷാരൂഖിനെ പിന്‍പറ്റി ടീമിന്റെ ഗ്ലാമര്‍ വര്‍ദ്ധിപ്പിക്കുന്ന പാര്‍ട്ടികള്‍ വഴിയും സാമ്പത്തികലാഭമാണ് പ്രമോട്ടര്‍മാര്‍ ലക്ഷ്യമിട്ടിരുന്നത്.
+ധാരാളം സ്പോണ്‍സര്‍മാര്‍ ടീമിനുണ്ടുതാനും. പക്ഷെ സ്പോണ്‍സര്‍ഷിപ്പുകള്‍ നിലനിര്‍ത്താനാവശ്യമായ ശ്രമം
+കളിക്കളത്തിലുണ്ടാവാത്തതും, അനാവശ്യവിവാദങ്ങളും, ഗുരുതരമായ സാമ്പത്തിക അലസതയും ടീമിനെ കുഴക്കുകയാണിപ്പോള്‍.
+എല്ലാതരത്തിലും താഴോട്ടായിരുന്നു കഴിഞ്ഞ മൂന്നു സീസണില്‍ ടീമിന്റെ പോക്കെന്ന് നിസ്സംശയം പറയാം.
(12 May 2010)\footnote{http://malayal.am/പലവക/പരമ്പര/ബിസിനസ്-ലീഗ്/5401/കുഞ്ഞന്‍-ടീമുകളുടെ-ബിസിനസ്-മോഡല്‍}
diff --git a/socialcriticism.tex b/socialcriticism.tex
index 0cd245b..6b3a23b 100644
--- a/socialcriticism.tex
+++ b/socialcriticism.tex
@@ -2,100 +2,100 @@
\vskip 2pt
-ആ­രെ­ങ്കി­ലും എന്തെ­ങ്കി­ലും നട­പ­ടി­യെ­യോ നയ­ത്തേ­യോ വി­മര്‍­ശി­ക്കു­മ്പോള്‍ സ്ഥി­ര­മാ­യി കേള്‍­ക്കു­ന്ന­താ­ണു്, ബദ­ലി­ന്റെ ചോ­ദ്യം.
-നമ്മു­ടെ മന­സ്സില്‍ പതി­ഞ്ഞു­പോയ ചെ­റു­പ്പം മു­ത­ലേ പഠി­പ്പി­ച്ചു വച്ചി­രി­യ്ക്കു­ന്ന ഒരു കാ­ര്യ­മാ­ണ­തു്. എന്തെ­ങ്കി­ലും കാ­ര്യ­ത്തി­ന്റെ നട­ത്തി­പ്പില്‍
-കാ­ര്യ­മായ ദോ­ഷം നി­ങ്ങള്‍ കാ­ണു­ന്നു­ണ്ടെ­ങ്കി­ലും അതി­ന്റെ നല്ല വശം മാ­ത്രം കണ്ടു് അതി­നെ അഭി­ന­ന്ദി­ക്കു­ക, നി­ങ്ങള്‍­ക്കു പ്ര­വര്‍­ത്തി­ച്ചു
- കാ­ണി­ക്കാ­നാ­വു­ന്ന ഒരു ബദല്‍ നിര്‍­ദ്ദേ­ശി­ക്കാ­നി­ല്ലെ­ങ്കില്‍ ദോ­ഷ­ക­ര­മായ വശ­ങ്ങ­ളെ കണ്ടി­ല്ലെ­ന്നു നടി­ച്ച്, ഇത്ര­യും ചെ­യ്ത നല്ല മന­സ്സി­നെ
- അഭി­ന­ന്ദി­ക്കു­ക. ഇത്ര­യൊ­ക്കെ നന്മ ചെ­യ്യു­ന്ന നല്ല മന­സ്സി­നെ കണ്ടു­കൂ­ടെ എന്ന ചോ­ദ്യ­വും, ഇനി ­വി­മര്‍­ശ­നം­ പേ­ടി­ച്ചു ആരും ഒന്നും ചെ­യ്യി­ല്ല
- എന്ന വാ­യ്‌­ത്താ­രി­യും, വെ­റു­തെ­യി­രു­ന്നു കു­റ്റം പറ­യു­ന്ന നേ­രം രണ്ടു കാ­ര്യം ചെ­യ്തു കാ­ണി­ക്കു് എന്ന വെ­ല്ലു­വി­ളി­യും എല്ലാം വി­മര്‍­ശ­ങ്ങ­ളെ
- കാ­ത്തി­രി­ക്കു­ന്ന സ്ഥി­രം മറു­പ­ടി­ക­ളാ­ണു്.
-
-ഒ­രു കാ­ര്യം ചീ­ത്ത­യാ­ണെ­ങ്കില്‍ അതു ചൂ­ണ്ടി­ക്കാ­ണി­ക്കും മു­മ്പ് അതി­നൊ­രു ബദ­ലും ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന ആള്‍ തന്നെ നിര്‍­ദ്ദേ­ശി­ക്ക­ണം
-എന്നു പറ­യു­ന്ന­തു് തന്നെ സത്യ­ത്തില്‍ മണ്ട­ത്ത­ര­മാ­ണു്. പല­പ്പോ­ഴും തെ­റ്റു­കള്‍ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന­വര്‍ ബദല്‍ നിര്‍­ദ്ദേ­ശി­ക്കാ­റു­ണ്ട്.
-അതി­നു കി­ട്ടാ­റു­ള്ള മറു­പ­ടി, എങ്കില്‍ നി­ങ്ങ­ള­തൊ­ന്നു ചെ­യ്തു കാ­ണി­ക്കു ഞങ്ങള്‍­ക്കു് സമ­യ­മി­ല്ല എന്നാ­ണ്. ബദ­ലു­കള്‍ ചര്‍­ച്ച ചെ­യ്യാ­നു­ള്ള
- സന്ന­ദ്ധത വള­രെ­ക്കു­റ­ച്ചു പേര്‍ മാ­ത്ര­മേ കാ­ണി­ക്കൂ­.
-
-­കാ­ര­ണം മറ്റൊ­ന്നു­മ­ല്ല, തങ്ങള്‍ തു­ട­ങ്ങി വച്ച വി­ജ­യ­ക­ര­മായ ഒരു ഉദ്യ­മ­ത്തില്‍ തങ്ങ­ളെ നി­ശി­ത­മാ­യി വി­മര്‍­ശി­ച്ച­വര്‍­ക്കു പങ്കാ­ളി­ത്തം
- നല്‍­കു­ന്ന­തി­ലു­ള്ള വൈ­ക്ല­ബ്യം. ചു­രു­ക്കം ചി­ലര്‍ വി­മര്‍­ശ­ന­ങ്ങ­ളെ കാ­ര്യ­മാ­യി കാ­ണു­ക­യും, നിര്‍­ദ്ദേ­ശി­ക്ക­പ്പെ­ട്ട ബദ­ലു­കള്‍ അവര്‍
- പരി­ഗ­ണി­ക്കു­ക­യും പി­ന്നീ­ട് തള്ളി­ക്ക­ള­യു­ക­യും ചെ­യ്ത­താ­ണെ­ങ്കില്‍ അക്കാ­ര്യം അറി­യി­ക്കു­ക­യും, ചൂ­ണ്ടി­ക്കാ­ട്ടിയ പ്ര­ശ്ന­ങ്ങ­ളെ അവ അര്‍­ഹി­ക്കു­ന്ന
- ഗൌ­ര­വ­ത്തോ­ടെ സമീ­പി­ക്കു­ക­യും ചെ­യ്യാ­റു­ണ്ടു് (വി­മര്‍­ശ­കന്‍ പ്ര­ശ്ന­ത്തി­നു കൊ­ടു­ക്കു­ന്ന മുന്‍­ഗ­ണ­ന­യാ­വ­ണ­മെ­ന്നി­ല്ല ഇവ­രു­ടേ­ത്).
-
-ഏ­താ­ണ്ടു 90 ശത­മാ­നം കേ­സു­ക­ളി­ലും വി­മര്‍­ശ­കന്‍ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന പ്ര­ശ്ന­ങ്ങള്‍ ഗൌ­ര­വ­മേ­റി­യ­താ­ണെ­ങ്കി­ലും ബദ­ലു­കള്‍
-പ്രാ­യോ­ഗി­ക­മാ­ക­ണ­മെ­ന്നി­ല്ല. അവ ഒരാ­ളു­ടെ നി­രീ­ക്ഷ­ണ­ത്തില്‍ നി­ന്നും ഉരു­ത്തി­രി­ഞ്ഞു വന്ന­വ­മാ­ത്ര­മാ­ണ്.
-സം­രം­ഭം നട­ത്തു­ന്ന­വര്‍ ഒരു­പാ­ടു പഠ­ന­ങ്ങ­ളും മറ്റും നട­ത്തി­യാ­ക­ണം അവ­രു­ടെ വഴി­തി­ര­ഞ്ഞെ­ടു­ത്തി­രി­ക്കു­ക, അതു­കൊ­ണ്ടു­ത­ന്നെ
- പ്രാ­യോ­ഗി­ക­ത­ല­ത്തില്‍ വി­മര്‍­ശ­ങ്ങ­ളില്‍ ഉന്ന­യി­ക്ക­പ്പെ­ടു­ന്ന പ്ര­ശ്ന­ങ്ങള്‍ ശ്ര­ദ്ധ­യര്‍­ഹി­ക്കു­മ്പോള്‍ തന്നെ ബദ­ലു­കള്‍ മി­ക്ക­പ്പോ­ഴും
- സമൂ­ഹ­ത്തി­ന്റെ വാ­യ­ട­പ്പി­ക്കാന്‍ വേ­ണ്ടി മാ­ത്രം നിര്‍­ദ്ദേ­ശി­ക്ക­പ്പെ­ടു­ന്ന­വ­യു­മാ­കും­.
-
-­മാ­ത്ര­മ­ല്ല, ഒരു പ്ര­ശ്നം പരി­ഹ­രി­ക്കാ­നു­ള്ള ശരി­യായ വഴി എല്ലാ­യ്പ്പോ­ഴും, അതു കൃ­ത്യ­മാ­യി ബന്ധ­പ്പെ­ട്ട­വ­രു­ടെ ശ്ര­ദ്ധ­യില്‍
-കൊ­ണ്ടു­വ­രി­ക­യെ­ന്ന­താ­ണ്. യോ­ജി­ച്ച പരി­ഹാ­രം അവര്‍ കണ്ടെ­ത്തി­ക്കോ­ളും (ക­ണ്ടെ­ത്ത­ണം­). വേ­ണ­മെ­ങ്കില്‍ കൃ­ത്യ­മായ ഇട­വേ­ള­ക­ളില്‍
-കാ­ര്യ­ങ്ങള്‍ വി­ണ്ടും ഉന്ന­യി­ച്ച് അവ അധി­കാ­രി­ക­ളു­ടെ മുന്‍­ഗ­ണ­നാ പട്ടി­ക­യില്‍ മു­ന്നില്‍­ത്ത­ന്നെ ഇടം നേ­ടി­ക്കൊ­ടു­ക്ക­യും ചെ­യ്യാം­.
-
-എ­ങ്കി­ലും സമൂ­ഹ­ത്തി­നു ഒരു വി­മര്‍­ശം കാ­മ്പു­ള്ള­താ­യി­ത്തോ­ന്ന­ണ­മെ­ങ്കില്‍ അതില്‍ ബദല്‍ നിര്‍­ദ്ദേ­ശ­ങ്ങള്‍ വേ­ണം.
- നിര്‍­ദ്ദേ­ശി­ക്ക­പ്പെ­ട്ട ബദല്‍ നട­പ്പാ­ക്ക­ത്ത­തി­നു കാ­ര­ണം ബോ­ധി­പ്പി­ക്ക­ണം. പല­പ്പോ­ഴും ഇതു് മു­മ്പേ ചെ­യ്തി­ട്ടു­ണ്ടാ­കും, എങ്കി­ലും പു­തിയ
- വി­മര്‍­ശ­ത്തി­ന്റെ­യും പഠ­ന­ത്തി­ന്റെ­യും അടി­സ്ഥാ­ന­ത്തില്‍ ഒന്നു കൂ­ടി ചെ­യ്യ­ണ­മെ­ന്നു് ­സ­മൂ­ഹം­ വാ­ശി­പി­ടി­ക്കു­ന്ന­തു് അപൂര്‍­വ്വ­മൊ­ന്നു­മ­ല്ല.
-
-­കൃ­ത്യ­മായ പഠ­ന­ങ്ങ­ളു­ടെ പിന്‍­ബ­ല­മി­ല്ലാ­തെ നിര്‍­ദ്ദേ­ശി­ക്ക­പ്പെ­ടു­ന്ന ബദ­ലു­കള്‍ സമൂ­ഹ­ത്തി­നു ഗു­ണ­ക­ര­മായ ഒരു പദ്ധ­തി­യു­ടെ
- നട­ത്തി­പ്പി­നെ ബാ­ധി­ക്കു­ന്നു. പി­ന്നെ സമൂ­ഹ­ത്തി­ന്റെ വാ­ശി­യും ദേ­ഷ്യ­വും സാ­ധാ­രണ തി­രി­യു­ന്ന­തു് വി­മര്‍­ശ­ക­നി­ലേ­ക്കാ­ണ്,
- ഏതു സമൂ­ഹ­ത്തി­ന്റെ അപ്രീ­തി ഭയ­ന്നു് വേ­ണ്ട­ത്ര തെ­ളി­വു­ക­ളോ പഠ­ന­ങ്ങ­ളോ നട­ത്താ­തെ അടി­യ­ന്തര പ്രാ­ധാ­ന്യ­മു­ള്ള പ്ര­ശ്ന­ങ്ങള്‍
- പരി­ഹ­രി­ക്ക­പ്പെ­ട­ട്ടെ എന്നു കരു­തി­മാ­ത്രം ഒരു ബദ­ലും കൂ­ട്ടി­ക്കെ­ട്ടി വി­മര്‍­ശം പ്ര­സി­ദ്ധീ­ക­രി­ച്ചു­വോ ആ സമൂ­ഹ­ത്തി­ന്റെ­.
-
-­പ്ര­ശ്ന­ങ്ങ­ളോ­ടു­കൂ­ടി­യാ­ണെ­ങ്കി­ലും സു­ഗ­മ­മാ­യി നട­ന്നു പൊ­യ്ക്കൊ­ണ്ടി­രി­ക്കു­ന്ന ഒരു വ്യ­വ­സ്ഥ­യെ പരി­ഷ്ക­രി­ക്കാ­നാ­ണു് വി­മര്‍­ശ­കന്‍ പ്ര­ശ്ന­ങ്ങള്‍
-ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന­ത്. അതി­നോ­ട് സമൂ­ഹം അസ­ഹി­ഷ്ണു­ത­യോ­ടെ പ്ര­തി­ക­രി­ക്കു­ന്ന­തു് സാ­മൂ­ഹി­ക­മായ ജഡ­ത്വം (social inertia) മൂ­ല­മാ­ണു്.
-അതു­ശ­രി­യാ­ക്കാ­നു­ള്ള മാര്‍­ഗ്ഗം വെ­റും വി­മര്‍­ശ­ന­മ­ല്ല, ശക്ത­മായ പ്ര­ച­ര­ണ­പ്ര­വര്‍­ത്ത­ന­ങ്ങ­ളി­ലൂ­ടെ­യു­ള്ള ബോ­ധ­വ­ത്ക­ര­ണ­മാ­ണ്.
-
-ഒ­രു­രീ­തി­യി­ലു­ള്ള സമ­രം, മേ­ധാ പട്ക­റും, മയി­ല­മ്മ­യും ഒക്കെ നട­ത്തി­വ­ന്നി­രു­ന്ന (വ­രു­ന്ന) ­സ­മ­രം­ വി­മര്‍­ശ­ന­ങ്ങ­ളെ പ്ര­ശ്ന­ങ്ങ­ളി­ലേ­ക്കു
-ശ്ര­ദ്ധ ക്ഷ­ണി­ക്കാ­നു­പ­യോ­ഗി­ക്കാം. വള­രെ വ്യ­ക്ത­വും സു­ശ­ക്ത­വു­മായ തെ­ളി­വു­ക­ളു­ടെ പിന്‍­ബ­ല­മു­ണ്ടെ­ങ്കില്‍ ബദ­ലു­ക­ളും നിര്‍­ദ്ദേ­ശി­ക്കാം.
- സമൂ­ഹ­ത്തി­ന്റെ അപ്രീ­തി ഭയ­ന്നു് ആവ­ശ്യ­മി­ല്ലാ­ത്ത­തൊ­ന്നും കൂ­ട്ടി­ച്ചേര്‍­ക്കു­ക­യോ, അവ­ശ്യ­കാ­ര്യ­ങ്ങള്‍ വി­ട്ടു­ക­ള­യു­ക­യോ ചെ­യ്ത് വി­മര്‍­ശി­ക്കു­ന്ന­ത്,
- വി­മര്‍­ശി­ക്കാ­തി­രി­ക്കു­ന്ന­തി­നു തു­ല്യ­മാ­ണു്. അതു സമൂ­ഹ­ത്തി­ലെ ജഡ­ത്വ­ത്തെ ശക്തി­പ്പെ­ടു­ത്തുക മാ­ത്ര­മേ­യു­ള്ളൂ­.
-
-ഇ­തു­വ­രെ സം­രം­ഭ­ങ്ങ­ളെ വി­മര്‍­ശി­ക്കു­ന്ന­വ­രോ­ടോ വി­മര്‍­ശ­നാ­ത്മ­ക­മാ­യി വി­ല­യി­രു­ത്ത­ന്ന­വ­രോ­ടോ സം­രം­ഭ­ക­രും, മി­ക്ക­പ്പോ­ഴും
-ഗു­ണ­ഭോ­ക്താ­ക്ക­ളായ സി­വില്‍ സമൂ­ഹ­വും എടു­ക്കു­ന്ന നി­ല­പാ­ടു­ക­ളെ­ക്കു­റി­ച്ചാ­ണു് പറ­ഞ്ഞ­തു്. വി­മര്‍­ശ­നം സം­രം­ഭ­ങ്ങ­ളെ­പ­റ്റി മാ­ത്ര­മ­ല്ല ഉണ്ടാ­വാ­റ്.
- സാ­മൂ­ഹി­ക/­രാ­ഷ്ട്രീ­യ/­ഭ­രണ സ്ഥാ­പ­ന­ങ്ങ­ളു­ടെ നയ­ങ്ങ­ളെ­യോ, സമൂ­ഹ­ത്തി­ലെ വി­വിധ കീ­ഴ്‌­വ­ഴ­ക്ക­ങ്ങ­ളെ­യോ, ഒക്കെ വി­മര്‍­ശ­ന­വി­ധേ­യ­മാ­ക്കാ­റു­ണ്ട്.
- പല­പ്പോ­ഴും ഇത്ത­രം വി­മര്‍­ശ­ങ്ങ­ളു­ന്ന­യി­ക്കു­ന്ന­വ­രോ­ടു് മാ­ദ്ധ്യ­മ­സ്ഥാ­പ­ന­ങ്ങ­ള­ട­ക്ക­മു­ള്ള­വ­രു­ടെ (സാ­ധാ­ര­ണ­ഗ­തി­യില്‍ വലിയ വി­മര്‍­ശ­കര്‍ മാ­ദ്ധ്യ­മ­ങ്ങ­ളാ­ണു്)
- സ്ഥി­രം ചോ­ദ്യ­ങ്ങള്‍ രണ്ടാ­ണ്.
-
-ഒ­ന്നു് ബദ­ലി­നെ സം­ബ­ന്ധി­ച്ച­താ­ണു്. വലിയ സാ­മൂ­ഹിക ചല­ന­ങ്ങ­ളു­ണ്ടാ­ക്കാന്‍ കഴി­വു­ള്ള ഒരു സ്ഥാ­പ­ന­ത്തി­ന്റെ നയം ചില ദോ­ഷ­ക­ര­മായ
-പ്ര­ത്യാ­ഘാ­ത­ങ്ങ­ളു­ണ്ടാ­ക്കാന്‍ പോ­ന്ന­താ­ണു് എന്നു ചൂ­ണ്ടി­ക്കാ­ണി­ച്ച­തി­നാ­ണു് ഈ ചോ­ദ്യം എന്നോര്‍­ക്ക­ണം. ഇത്ര­യും വലിയ സ്ഥാ­പ­ന­ത്തി­ന്റെ
- നയ­പ­ര­മായ കാ­ര്യ­ങ്ങ­ളു­ടെ പ്ര­ത്യാ­ഘാ­ത­ങ്ങ­ളെ­ക്കു­റി­ച്ച് എന്തെ­ങ്കി­ലും ധാ­ര­ണ­ക­ളു­ണ്ടെ­ങ്കില്‍ അത്ത­ര­മൊ­രു ചോ­ദ്യം മന­സ്സില്‍ വരാ­നേ പാ­ടി­ല്ലാ­ത്ത­താ­ണ്.
- ഒരു വ്യ­ക്തി­യു­ടെ അഭി­പ്രാ­യ­ങ്ങ­ളി­ലൂ­ടെ പരി­ഹ­രി­ക്കേ­ണ്ട­ത­ല്ല ഈ പ്ര­ശ്ന­ങ്ങള്‍. പക്ഷെ, അതി­നര്‍­ത്ഥം തെ­റ്റു­കള്‍ ചൂ­ണ്ടി­ക്കാ­ണി­ച്ചു കൊ­ടു­ക്കാന്‍ വ്യ­ക്തി­ക­ളെ അനു­വ­ദി­ക്ക­രു­തെ­ന്ന­ല്ല.
-
-­ര­ണ്ടാ­മ­തു ചോ­ദി­ക്കു­ന്ന ചോ­ദ്യ­മാ­ണു് ഏറ്റ­വും രസ­ക­രം. അതു പ്ര­സ്തുത സാ­മൂ­ഹിക സ്ഥാ­പ­ന­ത്തി­ന്റെ സേ­വ­നം ഉപ­യോ­ഗി­ക്കു­ന്ന­തി­നെ­പ്പ­റ്റി­യാ­ണു്.
- അത്ര­മാ­ത്രം വി­മര്‍­ശ­നാ­ത്മ­ക­മാ­ണു് പ്ര­സ്തുത സ്ഥാ­പ­ന­ത്തി­ന്റെ പ്ര­വൃ­ത്തി­ക­ളെ­ങ്കില്‍ അതി­നെ ഒഴി­വാ­ക്കി ബദ­ലു­കള്‍ തേ­ടി­ക്കൂ­ടെ എന്നാ­ണു ചോ­ദ്യം.
- കാ­ര്യം പറ­ഞ്ഞാല്‍, തീര്‍­ത്തും ബാ­ലി­ശ­വും രസ­ക­ര­വു­മായ ചോ­ദ്യം. അതു ചോ­ദി­ക്കു­ന്ന­തു് ഉത്ത­ര­വാ­ദ­പ്പെ­ട്ട സാ­മൂ­ഹിക വി­മര്‍­ശ­ക­രാ­യി
- സ്വ­യം മാ­റേ­ണ്ട മാ­ദ്ധ്യ­മ­പ്ര­വര്‍­ത്ത­ക­രാ­വു­മ്പോ­ഴാ­ണു് ഇതി­ലെ അപ­ക­ടം­.
-
-ഈ­യ­ടു­ത്ത­കാ­ല­ത്തു് ഈ രണ്ടു ചോ­ദ്യ­ങ്ങ­ളേ­യും നേ­രി­ടേ­ണ്ടി­വ­ന്ന­തു് അ­രു­ന്ധ­തി റോ­യ് ആണു്. ദേ­ശ­രാ­ഷ്ട്ര­ങ്ങ­ളില്‍ പല­പ്പോ­ഴും
-പാര്‍­ശ്വ­വ­ത്കൃ­തര്‍­ക്കു് നീ­തി കി­ട്ടു­ന്നി­ല്ലെ­ന്നു തു­റ­ന്നു പറ­ഞ്ഞ അവര്‍ കാ­ശ്മീ­രി­ലെ ജന­ങ്ങ­ളു­ടെ സ്വ­യം നിര്‍­ണ്ണ­യാ­വ­കാ­ശ­ത്തെ­പ്പ­റ്റി­യും
- മനു­ഷ്യാ­വ­കാ­ശ­ങ്ങ­ളെ­പ്പ­റ്റി­യും സം­സാ­രി­ച്ച­പ്പോ­ഴാ­യി­രു­ന്നു ഇതു്. ഒരു ദേ­ശ­രാ­ഷ്ട്ര­ത്തി­ന്റെ സു­ര­ക്ഷ­യി­ലും പി­ന്തു­ണ­യി­ലു­മി­രു­ന്നാ­ണു്
- താന്‍ ഇതൊ­ക്കെ­പ്പ­റ­യു­ന്ന­തെ­ന്നു് അരു­ന്ധ­തി മറ­ക്ക­രു­തെ­ന്നാ­യി­രു­ന്നു ഒരു വാ­രി­ക­യില്‍ വന്ന­തു്. അരു­ന്ധ­തി­യു­മാ­യി മറ്റൊ­രു
- വാ­രിക നട­ത്തിയ അഭി­മു­ഖ­ത്തി­ലാ­വ­ട്ടെ, ബദ­ലു­ക­ളു­ടെ ചോ­ദ്യ­വും ഉന്ന­യി­ക്ക­പ്പെ­ട്ടു­.
-
-ഈ ചോ­ദ്യ­ങ്ങള്‍ വരു­ന്ന­തു് ചില മുന്‍­വി­ധി­ക­ളില്‍ നി­ന്നാ­ണു്. വി­മര്‍­ശ­ങ്ങള്‍ വരു­ന്ന­തു് പ്ര­സ്തുത സ്ഥാ­പ­ന­മാ­യോ വ്യ­വ­സ്ഥ­യു­മാ­യോ
- സം­രം­ഭ­മാ­യോ കടു­ത്ത എതിര്‍­പ്പി­ലാ­ണെ­ങ്കില്‍ മാ­ത്ര­മാ­ണെ­ന്ന­താ­ണൊ­ന്നു്. മറ്റൊ­ന്നു വി­മര്‍­ശ­നം മറ്റൊ­രു സമ­ര­മാര്‍­ഗ്ഗം
- മാ­ത്ര­മാ­ണെ­ന്ന തെ­റ്റി­ദ്ധാ­ര­ണ­യാ­ണു്. താന്‍ കൂ­ടി ഭാ­ഗ­മായ സമൂ­ഹ­ത്തി­ന്റെ ഉന്ന­മ­ന­ത്തി­നും സാ­മൂ­ഹിക സ്ഥാ­പ­ന­ങ്ങ­ളു­ടെ നല്ല
- നട­ത്തി­പ്പി­നും അവ­യു­ടെ നട­ത്തി­പ്പി­ലോ നയ­ങ്ങ­ളി­ലോ ഉള്ള തെ­റ്റു­കള്‍ പരി­ഹ­രി­ച്ച് മു­ന്നോ­ട്ടു പോ­ക­ണ­മെ­ന്ന ആഗ്ര­ഹം, അല്ല­ങ്കില്‍
- നട­ത്തി­പ്പി­ലെ അപാ­ക­ത­കള്‍ പരി­ഹ­രി­ക്ക­പ്പെ­ട­ണ­മെ­ന്ന ആഗ്ര­ഹം, വി­മര്‍­ശ­കര്‍­ക്കു­ണ്ടാ­വു­മെ­ന്നു് പലര്‍­ക്കും സ്വ­പ്നം പോ­ലും കാ­ണാന്‍
- കഴി­യു­ന്നി­ല്ല.
-
-അ­തു­കൊ­ണ്ടു തന്നെ­യാ­ണു് നമ്മ­ളില്‍ പലര്‍­ക്കും താന്‍ ­കാ­ശ്മീര്‍ സ്വ­ത­ന്ത്ര­മാ­ക്ക­ണ­മെ­ന്നും ഇന്ത്യ വെ­ട്ടി­മു­റി­ക്ക­ണ­മെ­ന്നു­മ­ല്ല
-വാ­ദി­ക്കു­ന്ന­തെ­ന്നും, ഇന്ത്യ എന്ന ദേ­ശ­രാ­ഷ്ട്രം അതി­ന്റെ ഭാ­ഗ­മാ­യി­കാ­ണു­ന്ന കാ­ശ്മീ­രി­ലെ ജന­ത­യോ­ടു ചെ­യ്ത­തു് / ചെ­യ്യു­ന്ന­തു് മാ­നു­ഷി­ക­പ­ര­മാ­യി
-നീ­തി­യ­ല്ലെ­ന്നും, അവ­രു­ടെ സ്വ­യം നിര്‍­ണ്ണ­യാ­വ­കാ­ശ­ത്തെ­യും, മനു­ഷ്യാ­വ­കാ­ശ­ങ്ങ­ളെ­യും മാ­നി­ക്ക­ണ­മെ­ന്നു് ആവ­ശ്യ­പ്പെ­ടു­ക­യാ­ണു് ചെ­യ്ത­തെ­ന്നും
- അരു­ന്ധ­തി റോ­യ് പറ­യു­ന്ന­തു് ദഹി­ക്കാ­ത്ത­തു്. അരു­ന്ധ­തി റോ­യ്, 'കാ­ശ്മീ­രില്‍ ഇന്ത്യ പെ­രു­മാ­റു­ന്ന­തു് ഒരു അധി­നി­വേശ ശക്തി­യെ­പ്പോ­ലെ­യാ­ണെ­ന്നു'
- പറ­യു­മ്പോള്‍ അവര്‍ ദേ­ശ­ദ്രോ­ഹി­യാ­യാ­ണു് മു­ദ്ര­കു­ത്ത­പ്പെ­ടു­ന്ന­തു്. പക്ഷേ, അവര്‍ താന്‍ നേ­രി­ട്ടു കണ്ട തെ­ളി­വു­കള്‍ കൊ­ണ്ടു പറ­യു­ന്ന­തി­നെ
- സാ­ക്ഷ്യ­പ്പെ­ടു­ത്തു­മ്പോള്‍ അതു് ഒരു നീ­തി­പൂര്‍­വ്വ സമൂ­ഹം പു­ല­രു­ന്ന ജനാ­ധി­പ­ത്യ­രാ­ജ്യ­മെ­ന്ന നി­ല­യില്‍ ഇന്ത്യ­യെ മെ­ച്ച­പ്പെ­ട്ട ഭാ­വി­യി­ലേ­ക്കു്
- നയി­ക്കാ­നാ­ണെ­ന്നു മന­സ്സി­ലാ­ക്കാന്‍ പലര്‍­ക്കും കഴി­യാ­തെ­പോ­കു­ന്ന­തു്, വി­മര്‍­ശ­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള മുന്‍­വി­ധി­കള്‍ കാ­ര­ണ­മാ­ണു്.
- തന്നെ വി­മര്‍­ശി­ക്കു­ന്ന ആരേ­ക്കാ­ളും ഇന്ത്യ­യെ താന്‍ സ്നേ­ഹി­ക്കു­ന്നെ­ന്നും തന്റെ രാ­ജ്യ­ത്തില്‍ നീ­തി­പൂര്‍­വ്വക സമൂ­ഹം പു­ലര്‍­ന്നു കാ­ണാ­നു­ള്ള
- ആഗ്ര­ഹ­മാ­ണു തന്റെ വി­മര്‍­ശ­ത്തി­നു പി­ന്നി­ലെ­ന്നും അവര്‍ പറ­യു­മ്പോള്‍ അതു മന­സ്സി­ലാ­ക്കാന്‍ നമു­ക്കു കഴി­യാ­ത്ത­തും അതു­കൊ­ണ്ടു തന്നെ­.
-
-­സാ­മൂ­ഹ്യ­വി­മര്‍­ശ­ന­മെ­ന്ന­തു് നീ­തി­പൂര്‍­വ്വ­ക­മാ­യൊ­രു സമൂ­ഹം വാര്‍­ത്തെ­ടു­ക്കാ­നു­ള്ള ശക്ത­മായ ആയു­ധ­മാ­ണു്. ദേ­ശ­രാ­ഷ്ട്ര­ങ്ങ­ളി­ലെ
-അധി­കാ­ര­കേ­ന്ദ്ര­ങ്ങള്‍ തങ്ങ­ളു­ടെ ജന­ത­യി­ലെ പല വി­ഭാ­ഗ­ങ്ങ­ളെ­യും പാര്‍­ശ്വ­വ­ത്ക­രി­ക്കു­ക­യും അവ­ഗ­ണി­ക്കു­ക­യും പല­പ്പോ­ഴും അവ­രു­ടെ
-മൌ­ലി­കാ­വ­കാ­ശ­ങ്ങള്‍ പോ­ലും കവര്‍­ന്നെ­ടു­ക്കു­ക­യും ചെ­യ്യു­മ്പോള്‍ സാ­മൂ­ഹ്യ വി­മര്‍­ശ­നം നാം ഓരോ­രു­ത്ത­രു­ടെ­യും കട­മ­യാ­യി മാ­റു­ക­യാ­ണു്.
-എന്നാല്‍ വി­മര്‍­ശ­നം അവ­സാ­ന­മ­ല്ല, അതൊ­രു ദീര്‍­ഘ­മേ­റി­യ­തും ദുര്‍­ഘ­ടം പി­ടി­ച്ച­തു­മായ പാ­ത­യു­ടെ തു­ട­ക്കം മാ­ത്ര­മാ­ണു്.
-
-അ­ധി­കാ­ര­ത്തി­നെ­തി­രെ­യു­ള്ള സമ­ര­ങ്ങ­ളും, വി­വിധ ബോ­ധ­വ­ത്ക­രണ പ്ര­ച­രണ പരി­പാ­ടി­ക­ളും, എല്ലാം വി­മര്‍­ശ­ങ്ങള്‍­ക്കു പി­റ­കേ വര­ണം.
- അവ­യി­ലും സജീ­വ­മായ ഇട­പെ­ടല്‍ വി­മര്‍­ശ­ക­രു­ടെ ഭാ­ഗ­ത്തു­നി­ന്നു­ണ്ടാ­വ­ണം. അനീ­തി­യില്‍ നി­ന്നും നീ­തി­പൂര്‍­വ്വ­ക­മായ ബദ­ലു­ക­ളി­ലേ­ക്കു്
- നയി­ക്കാന്‍ അവ­ശ്യം വേ­ണ്ട പൊ­തു­ശ്ര­ദ്ധ­യും ചര്‍­ച്ച­ക­ളും സ്വ­യം വി­മര്‍­ശ­നാ­ത്മ­ക­മാ­യി വി­ല­യി­രു­ത്തു­ന്ന സമൂ­ഹ­ത്തില്‍ വള­രെ എളു­പ്പം നട­ക്കും.
- അതു സ്വാ­ഭാ­വി­ക­മായ ജഡ­ത്വം വെ­ടി­ഞ്ഞു് ചല­നാ­ത്മ­ക­വും നീ­തി­പൂര്‍­വ്വ­ക­വു­മായ ഒന്നാ­യി മാ­റു­ന്ന­തി­ലേ­ക്കു് സമൂ­ഹ­ത്തെ സഹാ­യി­ക്കു­ക­യും ചെ­യ്യും­.
+ആരെങ്കിലും എന്തെങ്കിലും നടപടിയെയോ നയത്തേയോ വിമര്‍ശിക്കുമ്പോള്‍ സ്ഥിരമായി കേള്‍ക്കുന്നതാണു്, ബദലിന്റെ ചോദ്യം.
+നമ്മുടെ മനസ്സില്‍ പതിഞ്ഞുപോയ ചെറുപ്പം മുതലേ പഠിപ്പിച്ചു വച്ചിരിയ്ക്കുന്ന ഒരു കാര്യമാണതു്. എന്തെങ്കിലും കാര്യത്തിന്റെ നടത്തിപ്പില്‍
+കാര്യമായ ദോഷം നിങ്ങള്‍ കാണുന്നുണ്ടെങ്കിലും അതിന്റെ നല്ല വശം മാത്രം കണ്ടു് അതിനെ അഭിനന്ദിക്കുക, നിങ്ങള്‍ക്കു പ്രവര്‍ത്തിച്ചു
+ കാണിക്കാനാവുന്ന ഒരു ബദല്‍ നിര്‍ദ്ദേശിക്കാനില്ലെങ്കില്‍ ദോഷകരമായ വശങ്ങളെ കണ്ടില്ലെന്നു നടിച്ച്, ഇത്രയും ചെയ്ത നല്ല മനസ്സിനെ
+ അഭിനന്ദിക്കുക. ഇത്രയൊക്കെ നന്മ ചെയ്യുന്ന നല്ല മനസ്സിനെ കണ്ടുകൂടെ എന്ന ചോദ്യവും, ഇനി വിമര്‍ശനം പേടിച്ചു ആരും ഒന്നും ചെയ്യില്ല
+ എന്ന വായ്‌ത്താരിയും, വെറുതെയിരുന്നു കുറ്റം പറയുന്ന നേരം രണ്ടു കാര്യം ചെയ്തു കാണിക്കു് എന്ന വെല്ലുവിളിയും എല്ലാം വിമര്‍ശങ്ങളെ
+ കാത്തിരിക്കുന്ന സ്ഥിരം മറുപടികളാണു്.
+
+ഒരു കാര്യം ചീത്തയാണെങ്കില്‍ അതു ചൂണ്ടിക്കാണിക്കും മുമ്പ് അതിനൊരു ബദലും ചൂണ്ടിക്കാണിക്കുന്ന ആള്‍ തന്നെ നിര്‍ദ്ദേശിക്കണം
+എന്നു പറയുന്നതു് തന്നെ സത്യത്തില്‍ മണ്ടത്തരമാണു്. പലപ്പോഴും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവര്‍ ബദല്‍ നിര്‍ദ്ദേശിക്കാറുണ്ട്.
+അതിനു കിട്ടാറുള്ള മറുപടി, എങ്കില്‍ നിങ്ങളതൊന്നു ചെയ്തു കാണിക്കു ഞങ്ങള്‍ക്കു് സമയമില്ല എന്നാണ്. ബദലുകള്‍ ചര്‍ച്ച ചെയ്യാനുള്ള
+ സന്നദ്ധത വളരെക്കുറച്ചു പേര്‍ മാത്രമേ കാണിക്കൂ.
+
+കാരണം മറ്റൊന്നുമല്ല, തങ്ങള്‍ തുടങ്ങി വച്ച വിജയകരമായ ഒരു ഉദ്യമത്തില്‍ തങ്ങളെ നിശിതമായി വിമര്‍ശിച്ചവര്‍ക്കു പങ്കാളിത്തം
+ നല്‍കുന്നതിലുള്ള വൈക്ലബ്യം. ചുരുക്കം ചിലര്‍ വിമര്‍ശനങ്ങളെ കാര്യമായി കാണുകയും, നിര്‍ദ്ദേശിക്കപ്പെട്ട ബദലുകള്‍ അവര്‍
+ പരിഗണിക്കുകയും പിന്നീട് തള്ളിക്കളയുകയും ചെയ്തതാണെങ്കില്‍ അക്കാര്യം അറിയിക്കുകയും, ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളെ അവ അര്‍ഹിക്കുന്ന
+ ഗൌരവത്തോടെ സമീപിക്കുകയും ചെയ്യാറുണ്ടു് (വിമര്‍ശകന്‍ പ്രശ്നത്തിനു കൊടുക്കുന്ന മുന്‍ഗണനയാവണമെന്നില്ല ഇവരുടേത്).
+
+ഏതാണ്ടു 90 ശതമാനം കേസുകളിലും വിമര്‍ശകന്‍ ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങള്‍ ഗൌരവമേറിയതാണെങ്കിലും ബദലുകള്‍
+പ്രായോഗികമാകണമെന്നില്ല. അവ ഒരാളുടെ നിരീക്ഷണത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നവമാത്രമാണ്.
+സംരംഭം നടത്തുന്നവര്‍ ഒരുപാടു പഠനങ്ങളും മറ്റും നടത്തിയാകണം അവരുടെ വഴിതിരഞ്ഞെടുത്തിരിക്കുക, അതുകൊണ്ടുതന്നെ
+ പ്രായോഗികതലത്തില്‍ വിമര്‍ശങ്ങളില്‍ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയര്‍ഹിക്കുമ്പോള്‍ തന്നെ ബദലുകള്‍ മിക്കപ്പോഴും
+ സമൂഹത്തിന്റെ വായടപ്പിക്കാന്‍ വേണ്ടി മാത്രം നിര്‍ദ്ദേശിക്കപ്പെടുന്നവയുമാകും.
+
+മാത്രമല്ല, ഒരു പ്രശ്നം പരിഹരിക്കാനുള്ള ശരിയായ വഴി എല്ലായ്പ്പോഴും, അതു കൃത്യമായി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍
+കൊണ്ടുവരികയെന്നതാണ്. യോജിച്ച പരിഹാരം അവര്‍ കണ്ടെത്തിക്കോളും (കണ്ടെത്തണം). വേണമെങ്കില്‍ കൃത്യമായ ഇടവേളകളില്‍
+കാര്യങ്ങള്‍ വിണ്ടും ഉന്നയിച്ച് അവ അധികാരികളുടെ മുന്‍ഗണനാ പട്ടികയില്‍ മുന്നില്‍ത്തന്നെ ഇടം നേടിക്കൊടുക്കയും ചെയ്യാം.
+
+എങ്കിലും സമൂഹത്തിനു ഒരു വിമര്‍ശം കാമ്പുള്ളതായിത്തോന്നണമെങ്കില്‍ അതില്‍ ബദല്‍ നിര്‍ദ്ദേശങ്ങള്‍ വേണം.
+ നിര്‍ദ്ദേശിക്കപ്പെട്ട ബദല്‍ നടപ്പാക്കത്തതിനു കാരണം ബോധിപ്പിക്കണം. പലപ്പോഴും ഇതു് മുമ്പേ ചെയ്തിട്ടുണ്ടാകും, എങ്കിലും പുതിയ
+ വിമര്‍ശത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തില്‍ ഒന്നു കൂടി ചെയ്യണമെന്നു് സമൂഹം വാശിപിടിക്കുന്നതു് അപൂര്‍വ്വമൊന്നുമല്ല.
+
+കൃത്യമായ പഠനങ്ങളുടെ പിന്‍ബലമില്ലാതെ നിര്‍ദ്ദേശിക്കപ്പെടുന്ന ബദലുകള്‍ സമൂഹത്തിനു ഗുണകരമായ ഒരു പദ്ധതിയുടെ
+ നടത്തിപ്പിനെ ബാധിക്കുന്നു. പിന്നെ സമൂഹത്തിന്റെ വാശിയും ദേഷ്യവും സാധാരണ തിരിയുന്നതു് വിമര്‍ശകനിലേക്കാണ്,
+ ഏതു സമൂഹത്തിന്റെ അപ്രീതി ഭയന്നു് വേണ്ടത്ര തെളിവുകളോ പഠനങ്ങളോ നടത്താതെ അടിയന്തര പ്രാധാന്യമുള്ള പ്രശ്നങ്ങള്‍
+ പരിഹരിക്കപ്പെടട്ടെ എന്നു കരുതിമാത്രം ഒരു ബദലും കൂട്ടിക്കെട്ടി വിമര്‍ശം പ്രസിദ്ധീകരിച്ചുവോ ആ സമൂഹത്തിന്റെ.
+
+പ്രശ്നങ്ങളോടുകൂടിയാണെങ്കിലും സുഗമമായി നടന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥയെ പരിഷ്കരിക്കാനാണു് വിമര്‍ശകന്‍ പ്രശ്നങ്ങള്‍
+ചൂണ്ടിക്കാണിക്കുന്നത്. അതിനോട് സമൂഹം അസഹിഷ്ണുതയോടെ പ്രതികരിക്കുന്നതു് സാമൂഹികമായ ജഡത്വം (social inertia) മൂലമാണു്.
+അതുശരിയാക്കാനുള്ള മാര്‍ഗ്ഗം വെറും വിമര്‍ശനമല്ല, ശക്തമായ പ്രചരണപ്രവര്‍ത്തനങ്ങളിലൂടെയുള്ള ബോധവത്കരണമാണ്.
+
+ഒരുരീതിയിലുള്ള സമരം, മേധാ പട്കറും, മയിലമ്മയും ഒക്കെ നടത്തിവന്നിരുന്ന (വരുന്ന) സമരം വിമര്‍ശനങ്ങളെ പ്രശ്നങ്ങളിലേക്കു
+ശ്രദ്ധ ക്ഷണിക്കാനുപയോഗിക്കാം. വളരെ വ്യക്തവും സുശക്തവുമായ തെളിവുകളുടെ പിന്‍ബലമുണ്ടെങ്കില്‍ ബദലുകളും നിര്‍ദ്ദേശിക്കാം.
+ സമൂഹത്തിന്റെ അപ്രീതി ഭയന്നു് ആവശ്യമില്ലാത്തതൊന്നും കൂട്ടിച്ചേര്‍ക്കുകയോ, അവശ്യകാര്യങ്ങള്‍ വിട്ടുകളയുകയോ ചെയ്ത് വിമര്‍ശിക്കുന്നത്,
+ വിമര്‍ശിക്കാതിരിക്കുന്നതിനു തുല്യമാണു്. അതു സമൂഹത്തിലെ ജഡത്വത്തെ ശക്തിപ്പെടുത്തുക മാത്രമേയുള്ളൂ.
+
+ഇതുവരെ സംരംഭങ്ങളെ വിമര്‍ശിക്കുന്നവരോടോ വിമര്‍ശനാത്മകമായി വിലയിരുത്തന്നവരോടോ സംരംഭകരും, മിക്കപ്പോഴും
+ഗുണഭോക്താക്കളായ സിവില്‍ സമൂഹവും എടുക്കുന്ന നിലപാടുകളെക്കുറിച്ചാണു് പറഞ്ഞതു്. വിമര്‍ശനം സംരംഭങ്ങളെപറ്റി മാത്രമല്ല ഉണ്ടാവാറ്.
+ സാമൂഹിക/രാഷ്ട്രീയ/ഭരണ സ്ഥാപനങ്ങളുടെ നയങ്ങളെയോ, സമൂഹത്തിലെ വിവിധ കീഴ്‌വഴക്കങ്ങളെയോ, ഒക്കെ വിമര്‍ശനവിധേയമാക്കാറുണ്ട്.
+ പലപ്പോഴും ഇത്തരം വിമര്‍ശങ്ങളുന്നയിക്കുന്നവരോടു് മാദ്ധ്യമസ്ഥാപനങ്ങളടക്കമുള്ളവരുടെ (സാധാരണഗതിയില്‍ വലിയ വിമര്‍ശകര്‍ മാദ്ധ്യമങ്ങളാണു്)
+ സ്ഥിരം ചോദ്യങ്ങള്‍ രണ്ടാണ്.
+
+ഒന്നു് ബദലിനെ സംബന്ധിച്ചതാണു്. വലിയ സാമൂഹിക ചലനങ്ങളുണ്ടാക്കാന്‍ കഴിവുള്ള ഒരു സ്ഥാപനത്തിന്റെ നയം ചില ദോഷകരമായ
+പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ പോന്നതാണു് എന്നു ചൂണ്ടിക്കാണിച്ചതിനാണു് ഈ ചോദ്യം എന്നോര്‍ക്കണം. ഇത്രയും വലിയ സ്ഥാപനത്തിന്റെ
+ നയപരമായ കാര്യങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് എന്തെങ്കിലും ധാരണകളുണ്ടെങ്കില്‍ അത്തരമൊരു ചോദ്യം മനസ്സില്‍ വരാനേ പാടില്ലാത്തതാണ്.
+ ഒരു വ്യക്തിയുടെ അഭിപ്രായങ്ങളിലൂടെ പരിഹരിക്കേണ്ടതല്ല ഈ പ്രശ്നങ്ങള്‍. പക്ഷെ, അതിനര്‍ത്ഥം തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു കൊടുക്കാന്‍ വ്യക്തികളെ അനുവദിക്കരുതെന്നല്ല.
+
+രണ്ടാമതു ചോദിക്കുന്ന ചോദ്യമാണു് ഏറ്റവും രസകരം. അതു പ്രസ്തുത സാമൂഹിക സ്ഥാപനത്തിന്റെ സേവനം ഉപയോഗിക്കുന്നതിനെപ്പറ്റിയാണു്.
+ അത്രമാത്രം വിമര്‍ശനാത്മകമാണു് പ്രസ്തുത സ്ഥാപനത്തിന്റെ പ്രവൃത്തികളെങ്കില്‍ അതിനെ ഒഴിവാക്കി ബദലുകള്‍ തേടിക്കൂടെ എന്നാണു ചോദ്യം.
+ കാര്യം പറഞ്ഞാല്‍, തീര്‍ത്തും ബാലിശവും രസകരവുമായ ചോദ്യം. അതു ചോദിക്കുന്നതു് ഉത്തരവാദപ്പെട്ട സാമൂഹിക വിമര്‍ശകരായി
+ സ്വയം മാറേണ്ട മാദ്ധ്യമപ്രവര്‍ത്തകരാവുമ്പോഴാണു് ഇതിലെ അപകടം.
+
+ഈയടുത്തകാലത്തു് ഈ രണ്ടു ചോദ്യങ്ങളേയും നേരിടേണ്ടിവന്നതു് അരുന്ധതി റോയ് ആണു്. ദേശരാഷ്ട്രങ്ങളില്‍ പലപ്പോഴും
+പാര്‍ശ്വവത്കൃതര്‍ക്കു് നീതി കിട്ടുന്നില്ലെന്നു തുറന്നു പറഞ്ഞ അവര്‍ കാശ്മീരിലെ ജനങ്ങളുടെ സ്വയം നിര്‍ണ്ണയാവകാശത്തെപ്പറ്റിയും
+ മനുഷ്യാവകാശങ്ങളെപ്പറ്റിയും സംസാരിച്ചപ്പോഴായിരുന്നു ഇതു്. ഒരു ദേശരാഷ്ട്രത്തിന്റെ സുരക്ഷയിലും പിന്തുണയിലുമിരുന്നാണു്
+ താന്‍ ഇതൊക്കെപ്പറയുന്നതെന്നു് അരുന്ധതി മറക്കരുതെന്നായിരുന്നു ഒരു വാരികയില്‍ വന്നതു്. അരുന്ധതിയുമായി മറ്റൊരു
+ വാരിക നടത്തിയ അഭിമുഖത്തിലാവട്ടെ, ബദലുകളുടെ ചോദ്യവും ഉന്നയിക്കപ്പെട്ടു.
+
+ഈ ചോദ്യങ്ങള്‍ വരുന്നതു് ചില മുന്‍വിധികളില്‍ നിന്നാണു്. വിമര്‍ശങ്ങള്‍ വരുന്നതു് പ്രസ്തുത സ്ഥാപനമായോ വ്യവസ്ഥയുമായോ
+ സംരംഭമായോ കടുത്ത എതിര്‍പ്പിലാണെങ്കില്‍ മാത്രമാണെന്നതാണൊന്നു്. മറ്റൊന്നു വിമര്‍ശനം മറ്റൊരു സമരമാര്‍ഗ്ഗം
+ മാത്രമാണെന്ന തെറ്റിദ്ധാരണയാണു്. താന്‍ കൂടി ഭാഗമായ സമൂഹത്തിന്റെ ഉന്നമനത്തിനും സാമൂഹിക സ്ഥാപനങ്ങളുടെ നല്ല
+ നടത്തിപ്പിനും അവയുടെ നടത്തിപ്പിലോ നയങ്ങളിലോ ഉള്ള തെറ്റുകള്‍ പരിഹരിച്ച് മുന്നോട്ടു പോകണമെന്ന ആഗ്രഹം, അല്ലങ്കില്‍
+ നടത്തിപ്പിലെ അപാകതകള്‍ പരിഹരിക്കപ്പെടണമെന്ന ആഗ്രഹം, വിമര്‍ശകര്‍ക്കുണ്ടാവുമെന്നു് പലര്‍ക്കും സ്വപ്നം പോലും കാണാന്‍
+ കഴിയുന്നില്ല.
+
+അതുകൊണ്ടു തന്നെയാണു് നമ്മളില്‍ പലര്‍ക്കും താന്‍ കാശ്മീര്‍ സ്വതന്ത്രമാക്കണമെന്നും ഇന്ത്യ വെട്ടിമുറിക്കണമെന്നുമല്ല
+വാദിക്കുന്നതെന്നും, ഇന്ത്യ എന്ന ദേശരാഷ്ട്രം അതിന്റെ ഭാഗമായികാണുന്ന കാശ്മീരിലെ ജനതയോടു ചെയ്തതു് / ചെയ്യുന്നതു് മാനുഷികപരമായി
+നീതിയല്ലെന്നും, അവരുടെ സ്വയം നിര്‍ണ്ണയാവകാശത്തെയും, മനുഷ്യാവകാശങ്ങളെയും മാനിക്കണമെന്നു് ആവശ്യപ്പെടുകയാണു് ചെയ്തതെന്നും
+ അരുന്ധതി റോയ് പറയുന്നതു് ദഹിക്കാത്തതു്. അരുന്ധതി റോയ്, 'കാശ്മീരില്‍ ഇന്ത്യ പെരുമാറുന്നതു് ഒരു അധിനിവേശ ശക്തിയെപ്പോലെയാണെന്നു'
+ പറയുമ്പോള്‍ അവര്‍ ദേശദ്രോഹിയായാണു് മുദ്രകുത്തപ്പെടുന്നതു്. പക്ഷേ, അവര്‍ താന്‍ നേരിട്ടു കണ്ട തെളിവുകള്‍ കൊണ്ടു പറയുന്നതിനെ
+ സാക്ഷ്യപ്പെടുത്തുമ്പോള്‍ അതു് ഒരു നീതിപൂര്‍വ്വ സമൂഹം പുലരുന്ന ജനാധിപത്യരാജ്യമെന്ന നിലയില്‍ ഇന്ത്യയെ മെച്ചപ്പെട്ട ഭാവിയിലേക്കു്
+ നയിക്കാനാണെന്നു മനസ്സിലാക്കാന്‍ പലര്‍ക്കും കഴിയാതെപോകുന്നതു്, വിമര്‍ശങ്ങളെക്കുറിച്ചുള്ള മുന്‍വിധികള്‍ കാരണമാണു്.
+ തന്നെ വിമര്‍ശിക്കുന്ന ആരേക്കാളും ഇന്ത്യയെ താന്‍ സ്നേഹിക്കുന്നെന്നും തന്റെ രാജ്യത്തില്‍ നീതിപൂര്‍വ്വക സമൂഹം പുലര്‍ന്നു കാണാനുള്ള
+ ആഗ്രഹമാണു തന്റെ വിമര്‍ശത്തിനു പിന്നിലെന്നും അവര്‍ പറയുമ്പോള്‍ അതു മനസ്സിലാക്കാന്‍ നമുക്കു കഴിയാത്തതും അതുകൊണ്ടു തന്നെ.
+
+സാമൂഹ്യവിമര്‍ശനമെന്നതു് നീതിപൂര്‍വ്വകമായൊരു സമൂഹം വാര്‍ത്തെടുക്കാനുള്ള ശക്തമായ ആയുധമാണു്. ദേശരാഷ്ട്രങ്ങളിലെ
+അധികാരകേന്ദ്രങ്ങള്‍ തങ്ങളുടെ ജനതയിലെ പല വിഭാഗങ്ങളെയും പാര്‍ശ്വവത്കരിക്കുകയും അവഗണിക്കുകയും പലപ്പോഴും അവരുടെ
+മൌലികാവകാശങ്ങള്‍ പോലും കവര്‍ന്നെടുക്കുകയും ചെയ്യുമ്പോള്‍ സാമൂഹ്യ വിമര്‍ശനം നാം ഓരോരുത്തരുടെയും കടമയായി മാറുകയാണു്.
+എന്നാല്‍ വിമര്‍ശനം അവസാനമല്ല, അതൊരു ദീര്‍ഘമേറിയതും ദുര്‍ഘടം പിടിച്ചതുമായ പാതയുടെ തുടക്കം മാത്രമാണു്.
+
+അധികാരത്തിനെതിരെയുള്ള സമരങ്ങളും, വിവിധ ബോധവത്കരണ പ്രചരണ പരിപാടികളും, എല്ലാം വിമര്‍ശങ്ങള്‍ക്കു പിറകേ വരണം.
+ അവയിലും സജീവമായ ഇടപെടല്‍ വിമര്‍ശകരുടെ ഭാഗത്തുനിന്നുണ്ടാവണം. അനീതിയില്‍ നിന്നും നീതിപൂര്‍വ്വകമായ ബദലുകളിലേക്കു്
+ നയിക്കാന്‍ അവശ്യം വേണ്ട പൊതുശ്രദ്ധയും ചര്‍ച്ചകളും സ്വയം വിമര്‍ശനാത്മകമായി വിലയിരുത്തുന്ന സമൂഹത്തില്‍ വളരെ എളുപ്പം നടക്കും.
+ അതു സ്വാഭാവികമായ ജഡത്വം വെടിഞ്ഞു് ചലനാത്മകവും നീതിപൂര്‍വ്വകവുമായ ഒന്നായി മാറുന്നതിലേക്കു് സമൂഹത്തെ സഹായിക്കുകയും ചെയ്യും.
(Feb 15, 2011)\footnote{http://malayal.am/വാര്‍ത്ത/വിശകലനം/10054/സാമൂഹ്യ-വിമര്‍ശനത്തെക്കുറിച്ച്}
\newpage
diff --git a/spanish-leg.tex b/spanish-leg.tex
index 0851625..282b53b 100644
--- a/spanish-leg.tex
+++ b/spanish-leg.tex
@@ -1,58 +1,58 @@
\secstar{സ്പാനിഷ് ലെഗ്ഗോടെ യൂറോപ്യന്‍ പാദത്തിന് തുടക്കം}
\vskip 2pt
-അ­ങ്ങ­നെ അത്ഭു­ത­ങ്ങ­ളൊ­ന്നു­മി­ല്ലാ­തെ ­ഫോര്‍­മുല വണ്‍ യൂ­റോ­പ്യന്‍ പാ­ദ­ത്തി­ന് തു­ട­ക്ക­മാ­യി. ആദ്യ­ന്തം
-വി­ര­സ­മായ റേ­സി­നൊ­ടു­വില്‍ റെ­ഡ്ബു­ള്ളി­ന്റെ മാര്‍­ക്ക് വെ­ബ്ബര്‍ കരി­യ­റി­ലെ മൂ­ന്നാ­മ­ത് കി­രീ­ടം നേ­ടി.
-ടയര്‍ പരി­പാ­ലി­ക്കു­ന്ന­തില്‍ പി­ഴ­വു വരു­ത്തിയ ഹാ­മില്‍­ട്ട­ന്റേ­യും കേ­ടായ ബ്രേ­ക്കു­മാ­യി മത്സ­രം
-പൂര്‍­ത്തി­യാ­ക്കിയ റെ­ഡ്ബു­ള്ളി­ന്റെ തന്നെ സെ­ബാ­സ്റ്റ്യന്‍ വെ­റ്റ­ലി­ന്റേ­യും ചി­ല­വില്‍ ഹോം റേ­സില്‍
-അലോണ്‍­സോ ഫെ­റാ­രി­ക്കു വേ­ണ്ടി പതി­നെ­ട്ടു പോ­യി­ന്റു നേ­ടി­.
-
-­മുന്‍ റേ­സു­ക­ളില്‍ തന്റെ പഴ­യ­കാ­ല­ത്തി­ന്റെ നി­ഴല്‍ മാ­ത്ര­മാ­യി­രു­ന്ന മെ­ഴ്സി­ഡ­സി­ന്റെ മൈ­ക്കല്‍ ­ഷൂ­മാ­ക്കര്‍
-കാ­റില്‍ ചെ­റിയ മാ­റ്റ­ങ്ങ­ളു­മാ­യി വന്ന്, താ­നി­പ്പോ­ഴും ഒര­ങ്ക­ത്തി­ന് തയ്യാ­റാ­ണെ­ന്നു തെ­ളി­യി­ച്ച­താ­ണ്
-വാര്‍­ത്ത­ക­ളില്‍ പ്ര­ധാ­നം. പ്രാ­ക്റ്റീ­സു­ക­ളി­ലും യോ­ഗ്യ­താ റൌ­ണ്ടു­ക­ളി­ലും നല്ല പ്ര­ക­ട­നം കാ­ഴ്ച വെ­ച്ച ഷു­മാ­ക്കര്‍
-നാ­ലാ­മ­താ­യാ­ണ് റേ­സ് അവ­സാ­നി­പ്പി­ച്ച­ത്. നാ­ലു മുന്‍ നിര ടീ­മു­ക­ളില്‍ മെ­ഴ്സി­ഡ­സ് വേ­ഗ­ത്തി­ന്റെ കാ­ര്യ­ത്തില്‍
-ബഹു­ദൂ­രം പി­ന്നി­ലാ­ണെ­ന്ന കാ­ര്യം സ്പെ­യി­നില്‍ വ്യ­ക്ത­മാ­യി കാ­ണാ­മാ­യി­രു­ന്നു. ഷു­മാ­ക്ക­റി­ന്റെ
-പരി­ച­യ­സ­മ്പ­ത്തൊ­ന്നു­മാ­ത്ര­മാ­ണ് ജെന്‍­സണ്‍ ബട്ട­ന്റെ­യും ഫെ­ലി­പെ മസ്സ­യു­ടെ­യും അക്ര­മ­ണ­ങ്ങ­ളില്‍ നി­ന്ന്
-രക്ഷി­ച്ച­ത്. തൊ­ട്ടു­മു­മ്പി­ലെ വേ­ഗ­മേ­റിയ ഫെ­റാ­രി­യെ നേ­രി­ടു­ന്ന­തി­നു പക­രം, പി­ന്നി­ലെ വേ­ഗ­മേ­റിയ കാ­റു­ക­ളെ
-തട­ഞ്ഞ് സ്ഥാ­നം നി­ല­നിര്‍­ത്താന്‍ നട­ത്തിയ ശ്ര­മം വി­ജ­യം കണ്ടെ­ന്നു പറ­യാം. ടീം മേ­റ്റ് നി­കോ റൊ­സ്ബര്‍­ഗ്
-പക്ഷെ മുന്‍ റേ­സു­ക­ളില്‍ നി­ന്നും വ്യ­ത്യ­സ്ത­മാ­യി വള­രെ മങ്ങിയ പ്ര­ക­ട­ന­മാ­ണ് കാ­ഴ്ച­വ­ച്ച­ത്. എട്ട­മ­താ­യി തു­ട­ങ്ങി
-ഒരു ഘട്ട­ത്തില്‍ പതി­നേ­ഴാം സ്ഥാ­നം വരെ പോയ റൊ­സ്ബര്‍­ഗ് പതി­മൂ­ന്നാ­മ­താ­യാ­ണ് ഫി­നി­ഷ് ചെ­യ്ത­ത്.
-റൊ­സ്ബര്‍­ഗി­ന് തൊ­ട്ട­തെ­ല്ലാം പി­ഴ­ച്ച വാ­ര­മാ­ണെ­ന്നു വേ­ണ­മെ­ങ്കില്‍ പറ­യാം.
-
-­റെ­ഡ്ബു­ള്ളി­ന്റെ രണ്ടാം ടീ­മായ ടോ­റോ റോ­സോ­യു­ടെ സെ­ബാ­സ്റ്റ്യന്‍ ബു­യെ­മി­ക്കും നിര്‍­ഭാ­ഗ്യ­ങ്ങ­ളു­ടെ റേ­സാ­യി­രു­ന്നു.
-ട്രാ­ക്കില്‍ രണ്ടു പെ­നാല്‍­ട്ടി­യും പി­ഴ­ച്ച സ്ട്രാ­റ്റ­ജി­യും അവ­സാ­നം ഹൈ­ഡ്രോ­ളി­ക് സം­വി­ധാ­ന­ത്തി­ന്റെ പി­ഴ­വും, ഈ യുവ
-സ്വി­സ്സ് ഡ്രൈ­വ­റു­ടെ മറ്റൊ­രു റേ­സ് വാ­രം­കൂ­ടി അല­ങ്കോ­ല­മാ­ക്കി. പിന്‍ നി­ര­യില്‍, ലോ­ട്ട­സി­ന്റെ ഹൈ­ക്കി
-കൊ­വാ­ലെ­യി­നന്‍ ഗി­യര്‍ ബോ­ക്സ് പി­ഴ­വു­കാ­ര­ണം ട്രാ­ക്കു­കാ­ണാ­തെ പിന്‍­മാ­റി­യെ­ങ്കില്‍, ഹി­സ്പാ­നി­ക് റേ­സി­ങ് ടീ­മി­ന്റെ
-ബ്രൂ­ണോ സെ­ന്നയു­ടെ (അ­ന്ത­രി­ച്ച മുന്‍ ചാ­മ്പ്യന്‍ അയര്‍­ട്ടന്‍ സെ­ന്ന­യു­ടെ അന­ന്തി­ര­വന്‍)­ കരി­യ­റി­ലെ ഏറ്റ­വും മോ­ശം
-റേ­സ് വാ­രാ­ന്ത്യ­ങ്ങ­ളി­ലൊ­ന്നാ­യി­രു­ന്നു സ്പെ­യി­നി­ലേ­ത്. ഒരു­ലാ­പ്പു പോ­ലും നീ­ണ്ടി­ല്ല സെ­ന്ന­യു­ടെ പോ­രാ­ട്ടം. ഇന്ത്യ­ക്കാ­ര­നും
-ടീം മേ­റ്റു­മായ കരണ്‍ ചന്ദോ­ക് ഇരു­പ­ത്തി­യേ­ഴാം ലാ­പ്പു­വ­രെ ശ്ര­മി­ച്ചു നോ­ക്കി­യെ­ങ്കി­ലും ഇരു­പ­താ­മ­താ­യി റി­ട്ട­യര്‍ ചെ­യ്ത.
-വിര്‍­ജി­ന്റെ ലു­കാ­സ് ഡി ഗ്രാ­സ്സി 62 ലാ­പ്പു­കള്‍ പൂര്‍­ത്തി­യാ­ക്കി­യെ­ങ്കില്‍, വിര്‍­ജിന്‍ ടീം മേ­റ്റ് ടി­മോ ഗ്ലോ­ക്കും ലോ­ട്ട­സി­ന്റെ
-യാ­നോ ട്രൂ­ലി­യും 63 ലാ­പ്പു­കള്‍ പൂര്‍­ത്തി­യാ­ക്കി. ആക്സി­ഡ­ന്റു­മൂ­ലം റേ­സ് അവ­സാ­ന­പ്പി­ച്ച മക്‌­ലാ­ര­ന്റെ ലൂ­യി­സ്
-ഹാ­മില്‍­ട്ട­ണും സാ­ങ്കേ­തിക തക­രാ­റു­മൂ­ലം അവ­സാ­ന­ഘ­ട്ട­ത്തില്‍ റേ­സ് നിര്‍­ത്തിയ ഫോ­ഴ്സ് ഇന്ത്യ­യു­ടെ വി­റ്റാന്‍­ടോ­ണി­യോ
-ലി­യൂ­സ്സി­യും 64 ലാ­പ്പു­കള്‍ പൂര്‍­ത്തി­യാ­ക്കി­യാ­ണ് വി­ര­മി­ച്ച­തെ­ന്ന­റി­യു­മ്പോ­ഴാ­ണ് ഇവ­രു­ടെ പ്ര­ക­ട­ന­ത്തി­ന്റെ നി­ല­വാ­രം
-വ്യ­ക്ത­മാ­വു­ക.
-
-­മുന്‍ നി­ര­യില്‍ പോ­രാ­ട്ട­ങ്ങ­ളൊ­ക്കെ കു­റ­വാ­യി­രു­ന്നു­വെ­ങ്കി­ലും, മധ്യ­നി­ര­യില്‍ ചില ചെ­റിയ അങ്ക­ങ്ങ­ളൊ­ക്കെ­യു­ണ്ടാ­യി­രു­ന്നു.
-ഏതാ­ണ്ട് ഒരേ വേ­ഗ­ത­യു­ള്ള കാ­റു­ക­ളില്‍, ഫോ­ഴ്സ് ഇന്ത്യ­യു­ടെ അഡ്രി­യാന്‍ സു­ടി­ലും, റെ­നോ­യു­ടെ റോ­ബര്‍­ട്ട് കു­ബി­ത്സ­യും
-തമ്മി­ലാ­യി­രു­ന്നു പ്ര­ധാന പോ­രാ­ട്ടം. തു­ട­ക്ക­ത്തില്‍ സോ­ബ­റി­ന്റെ കാ­മു­യി കൊ­ബി­യാ­ഷി­യു­മാ­യി നട­ന്ന ഒരു ഉര­സല്‍ മൂ­ലം
-താ­ളം നഷ്ട­പ്പെ­ട്ട കു­ബി­ത്സ ബാ­ക്കി റേ­സ് മു­ഴു­വന്‍ സു­ടി­ലി­നെ മറി­ക­ട­ക്കാ­നു­ള്ള ശ്ര­മ­ത്തി­ലാ­യി­രു­ന്നു. ഇവര്‍­ക്കു പി­ന്നി­ലാ­യി,
-വി­ല്യം­സി­ന്റെ റൂ­ബന്‍ ബാ­രി­ക്കെ­ല്ലോ, ടോ­റോ റോ­സോ­യു­ടെ ജൈ­മി അല്‍­ഗ്യു­സാ­രി, റെ­നോ­യു­ടെ വി­റ്റാ­ലി പെ­ട്രോ­വ്
-എന്നി­വ­രും കൊ­ബി­യാ­ഷി­യും അവ­സാന രണ്ടു പോ­യി­ന്റു­കള്‍­ക്കാ­യു­ള്ള പോ­രാ­ട്ട­ങ്ങ­ളി­ലാ­യി­രു­ന്നു­.
-
-ഈ ഞാ­യ­റാ­ഴ്വ­യാ­ണ് (മേ­യ് 16) മൊ­ണാ­കൊ ഗ്രാന്‍­പ്രീ. പു­തിയ അപ്ഗ്രേ­ഡു­കള്‍­ക്കൊ­ന്നും സമ­യ­മി­ല്ലാ­ത്ത­തി­നാല്‍,
-ടീ­മു­കള്‍ സ്ട്രാ­റ്റ­ജി പ്ലാ­നി­ങ്ങില്‍ കൂ­ടു­തല്‍ ശ്ര­ദ്ധ­കേ­ന്ദ്രീ­ക­രി­ക്കാ­നാ­ണ് സാ­ധ്യ­ത. ടയ­റു­ക­ളു­ടെ പരി­പാ­ല­നം ഏറെ ആവ­ശ്യ­മു­ള്ള
-ട്രാ­ക്കാ­ണ് മൊ­ണാ­കൊ­യി­ലേ­തും. എങ്കി­ലും യോ­ഗ്യ­താ റൌ­ണ്ടി­ലെ പ്ര­ക­ട­ന­വും ട്രാ­ക്കി­ലെ സ്ഥി­ര­ത­യു­മാ­ണ് ഇതു­വ­രെ
-എല്ലാ ­റേ­സു­ക­ളി­ലും ജേ­താ­ക്ക­ളെ നി­ശ്ച­യി­ച്ച­ത്. റോ­സ് ബ്രാ­വ്ണും ഷു­മാ­ക്ക­റും പു­തിയ വല്ല­ ത­ന്ത്ര­ങ്ങ­ളു­മാ­യി ഇറ­ങ്ങു­മോ
-എന്ന­ത് കാ­ത്തി­രു­ന്നു കാ­ണേ­ണ്ട­താ­ണ്. ആദ്യ ഏഴു ഡ്രൈ­വര്‍­മാര്‍­ക്കി­ട­യില്‍ വെ­റും 21 പോ­യി­ന്റ് വ്യ­ത്യാ­സ­വും­
-(70 പോ­യി­ന്റോ­ടെ ബട്ടണ്‍ ഒന്നാ­മ­തും, 49 പോ­യി­ന്റോ­ടെ മസ്സ ഏഴാ­മ­തും) ആദ്യ മൂ­ന്നു ടീ­മു­കള്‍ തമ്മില്‍ വെ­റും ആറു
-പോ­യി­ന്റി­ന്റെ­യും ­(­മ­ക്‌­ലാ­രന്‍ 119, ­ഫെ­റാ­രി­ 116, ­റെ­ഡ്ബുള്‍ 113) മാ­ത്രം വ്യ­ത്യ­സ­മു­ള്ള­ത് ഇനി­യും അത്ഭു­ത­ങ്ങള്‍­ക്ക്
-സാ­ധ്യ­ത­യൊ­രു­ക്കു­ന്നു. 24 പോ­യി­ന്റു­മാ­യി ഫോ­ഴ്സ് ഇന്ത്യ ആറാ­മ­താ­ണ്.
-
-­വാല്‍­ക്ക­ഷ­ണം: മക്‌­ലാ­ര­ന്റെ പ്ലാ­ന്റില്‍ മെ­ഴ്സി­ഡ­സ് ഉണ്ടാ­ക്കു­ന്ന SLS AMG യു­ടെ പര­സ്യ­ത്തില്‍ ഇപ്പോള്‍ മൈ­ക്കല്‍
-ഷൂ­മാ­ക്ക­റാ­ണ്. മക്‌­ലാ­രന്‍ പ്ലാ­ന്റില്‍ മെ­ഴ്സി­ഡ­സ് ഉണ്ടാ­ക്കു­ന്ന അവ­സാ­ന­കാ­റാ­ണി­ത്. ദശ­ക­ങ്ങള്‍­ക്കു ശേ­ഷം ­(എ­ന്റെ
-ഓര്‍­മ്മ ശരി­യാ­ണെ­ങ്കില്‍ മക്‌­ലാ­രന്‍ എഫ് 1നു ശേ­ഷം) മക്‌­ലാ­രന്‍ വീ­ണ്ടും റോ­ഡ് കാ­റു­കള്‍ നിര്‍­മ്മി­ക്കാന്‍
-പദ്ധ­തി­യി­ട്ടി­രി­ക്കു­ക­യാ­ണ്. MP4-12C എന്ന് പേ­രി­ട്ടി­രി­ക്കു­ന്ന കാര്‍ 2011ല്‍ നി­ര­ത്തി­ലെ­ത്തു­മെ­ന്നാ­ണ് മക്‌­ലാ­രന്‍
-വൃ­ത്ത­ങ്ങള്‍ പറ­യു­ന്ന­ത്.
+അങ്ങനെ അത്ഭുതങ്ങളൊന്നുമില്ലാതെ ഫോര്‍മുല വണ്‍ യൂറോപ്യന്‍ പാദത്തിന് തുടക്കമായി. ആദ്യന്തം
+വിരസമായ റേസിനൊടുവില്‍ റെഡ്ബുള്ളിന്റെ മാര്‍ക്ക് വെബ്ബര്‍ കരിയറിലെ മൂന്നാമത് കിരീടം നേടി.
+ടയര്‍ പരിപാലിക്കുന്നതില്‍ പിഴവു വരുത്തിയ ഹാമില്‍ട്ടന്റേയും കേടായ ബ്രേക്കുമായി മത്സരം
+പൂര്‍ത്തിയാക്കിയ റെഡ്ബുള്ളിന്റെ തന്നെ സെബാസ്റ്റ്യന്‍ വെറ്റലിന്റേയും ചിലവില്‍ ഹോം റേസില്‍
+അലോണ്‍സോ ഫെറാരിക്കു വേണ്ടി പതിനെട്ടു പോയിന്റു നേടി.
+
+മുന്‍ റേസുകളില്‍ തന്റെ പഴയകാലത്തിന്റെ നിഴല്‍ മാത്രമായിരുന്ന മെഴ്സിഡസിന്റെ മൈക്കല്‍ ഷൂമാക്കര്‍
+കാറില്‍ ചെറിയ മാറ്റങ്ങളുമായി വന്ന്, താനിപ്പോഴും ഒരങ്കത്തിന് തയ്യാറാണെന്നു തെളിയിച്ചതാണ്
+വാര്‍ത്തകളില്‍ പ്രധാനം. പ്രാക്റ്റീസുകളിലും യോഗ്യതാ റൌണ്ടുകളിലും നല്ല പ്രകടനം കാഴ്ച വെച്ച ഷുമാക്കര്‍
+നാലാമതായാണ് റേസ് അവസാനിപ്പിച്ചത്. നാലു മുന്‍ നിര ടീമുകളില്‍ മെഴ്സിഡസ് വേഗത്തിന്റെ കാര്യത്തില്‍
+ബഹുദൂരം പിന്നിലാണെന്ന കാര്യം സ്പെയിനില്‍ വ്യക്തമായി കാണാമായിരുന്നു. ഷുമാക്കറിന്റെ
+പരിചയസമ്പത്തൊന്നുമാത്രമാണ് ജെന്‍സണ്‍ ബട്ടന്റെയും ഫെലിപെ മസ്സയുടെയും അക്രമണങ്ങളില്‍ നിന്ന്
+രക്ഷിച്ചത്. തൊട്ടുമുമ്പിലെ വേഗമേറിയ ഫെറാരിയെ നേരിടുന്നതിനു പകരം, പിന്നിലെ വേഗമേറിയ കാറുകളെ
+തടഞ്ഞ് സ്ഥാനം നിലനിര്‍ത്താന്‍ നടത്തിയ ശ്രമം വിജയം കണ്ടെന്നു പറയാം. ടീം മേറ്റ് നികോ റൊസ്ബര്‍ഗ്
+പക്ഷെ മുന്‍ റേസുകളില്‍ നിന്നും വ്യത്യസ്തമായി വളരെ മങ്ങിയ പ്രകടനമാണ് കാഴ്ചവച്ചത്. എട്ടമതായി തുടങ്ങി
+ഒരു ഘട്ടത്തില്‍ പതിനേഴാം സ്ഥാനം വരെ പോയ റൊസ്ബര്‍ഗ് പതിമൂന്നാമതായാണ് ഫിനിഷ് ചെയ്തത്.
+റൊസ്ബര്‍ഗിന് തൊട്ടതെല്ലാം പിഴച്ച വാരമാണെന്നു വേണമെങ്കില്‍ പറയാം.
+
+റെഡ്ബുള്ളിന്റെ രണ്ടാം ടീമായ ടോറോ റോസോയുടെ സെബാസ്റ്റ്യന്‍ ബുയെമിക്കും നിര്‍ഭാഗ്യങ്ങളുടെ റേസായിരുന്നു.
+ട്രാക്കില്‍ രണ്ടു പെനാല്‍ട്ടിയും പിഴച്ച സ്ട്രാറ്റജിയും അവസാനം ഹൈഡ്രോളിക് സംവിധാനത്തിന്റെ പിഴവും, ഈ യുവ
+സ്വിസ്സ് ഡ്രൈവറുടെ മറ്റൊരു റേസ് വാരംകൂടി അലങ്കോലമാക്കി. പിന്‍ നിരയില്‍, ലോട്ടസിന്റെ ഹൈക്കി
+കൊവാലെയിനന്‍ ഗിയര്‍ ബോക്സ് പിഴവുകാരണം ട്രാക്കുകാണാതെ പിന്‍മാറിയെങ്കില്‍, ഹിസ്പാനിക് റേസിങ് ടീമിന്റെ
+ബ്രൂണോ സെന്നയുടെ (അന്തരിച്ച മുന്‍ ചാമ്പ്യന്‍ അയര്‍ട്ടന്‍ സെന്നയുടെ അനന്തിരവന്‍) കരിയറിലെ ഏറ്റവും മോശം
+റേസ് വാരാന്ത്യങ്ങളിലൊന്നായിരുന്നു സ്പെയിനിലേത്. ഒരുലാപ്പു പോലും നീണ്ടില്ല സെന്നയുടെ പോരാട്ടം. ഇന്ത്യക്കാരനും
+ടീം മേറ്റുമായ കരണ്‍ ചന്ദോക് ഇരുപത്തിയേഴാം ലാപ്പുവരെ ശ്രമിച്ചു നോക്കിയെങ്കിലും ഇരുപതാമതായി റിട്ടയര്‍ ചെയ്ത.
+വിര്‍ജിന്റെ ലുകാസ് ഡി ഗ്രാസ്സി 62 ലാപ്പുകള്‍ പൂര്‍ത്തിയാക്കിയെങ്കില്‍, വിര്‍ജിന്‍ ടീം മേറ്റ് ടിമോ ഗ്ലോക്കും ലോട്ടസിന്റെ
+യാനോ ട്രൂലിയും 63 ലാപ്പുകള്‍ പൂര്‍ത്തിയാക്കി. ആക്സിഡന്റുമൂലം റേസ് അവസാനപ്പിച്ച മക്‌ലാരന്റെ ലൂയിസ്
+ഹാമില്‍ട്ടണും സാങ്കേതിക തകരാറുമൂലം അവസാനഘട്ടത്തില്‍ റേസ് നിര്‍ത്തിയ ഫോഴ്സ് ഇന്ത്യയുടെ വിറ്റാന്‍ടോണിയോ
+ലിയൂസ്സിയും 64 ലാപ്പുകള്‍ പൂര്‍ത്തിയാക്കിയാണ് വിരമിച്ചതെന്നറിയുമ്പോഴാണ് ഇവരുടെ പ്രകടനത്തിന്റെ നിലവാരം
+വ്യക്തമാവുക.
+
+മുന്‍ നിരയില്‍ പോരാട്ടങ്ങളൊക്കെ കുറവായിരുന്നുവെങ്കിലും, മധ്യനിരയില്‍ ചില ചെറിയ അങ്കങ്ങളൊക്കെയുണ്ടായിരുന്നു.
+ഏതാണ്ട് ഒരേ വേഗതയുള്ള കാറുകളില്‍, ഫോഴ്സ് ഇന്ത്യയുടെ അഡ്രിയാന്‍ സുടിലും, റെനോയുടെ റോബര്‍ട്ട് കുബിത്സയും
+തമ്മിലായിരുന്നു പ്രധാന പോരാട്ടം. തുടക്കത്തില്‍ സോബറിന്റെ കാമുയി കൊബിയാഷിയുമായി നടന്ന ഒരു ഉരസല്‍ മൂലം
+താളം നഷ്ടപ്പെട്ട കുബിത്സ ബാക്കി റേസ് മുഴുവന്‍ സുടിലിനെ മറികടക്കാനുള്ള ശ്രമത്തിലായിരുന്നു. ഇവര്‍ക്കു പിന്നിലായി,
+വില്യംസിന്റെ റൂബന്‍ ബാരിക്കെല്ലോ, ടോറോ റോസോയുടെ ജൈമി അല്‍ഗ്യുസാരി, റെനോയുടെ വിറ്റാലി പെട്രോവ്
+എന്നിവരും കൊബിയാഷിയും അവസാന രണ്ടു പോയിന്റുകള്‍ക്കായുള്ള പോരാട്ടങ്ങളിലായിരുന്നു.
+
+ഈ ഞായറാഴ്വയാണ് (മേയ് 16) മൊണാകൊ ഗ്രാന്‍പ്രീ. പുതിയ അപ്ഗ്രേഡുകള്‍ക്കൊന്നും സമയമില്ലാത്തതിനാല്‍,
+ടീമുകള്‍ സ്ട്രാറ്റജി പ്ലാനിങ്ങില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സാധ്യത. ടയറുകളുടെ പരിപാലനം ഏറെ ആവശ്യമുള്ള
+ട്രാക്കാണ് മൊണാകൊയിലേതും. എങ്കിലും യോഗ്യതാ റൌണ്ടിലെ പ്രകടനവും ട്രാക്കിലെ സ്ഥിരതയുമാണ് ഇതുവരെ
+എല്ലാ റേസുകളിലും ജേതാക്കളെ നിശ്ചയിച്ചത്. റോസ് ബ്രാവ്ണും ഷുമാക്കറും പുതിയ വല്ല തന്ത്രങ്ങളുമായി ഇറങ്ങുമോ
+എന്നത് കാത്തിരുന്നു കാണേണ്ടതാണ്. ആദ്യ ഏഴു ഡ്രൈവര്‍മാര്‍ക്കിടയില്‍ വെറും 21 പോയിന്റ് വ്യത്യാസവും
+(70 പോയിന്റോടെ ബട്ടണ്‍ ഒന്നാമതും, 49 പോയിന്റോടെ മസ്സ ഏഴാമതും) ആദ്യ മൂന്നു ടീമുകള്‍ തമ്മില്‍ വെറും ആറു
+പോയിന്റിന്റെയും (മക്‌ലാരന്‍ 119, ഫെറാരി 116, റെഡ്ബുള്‍ 113) മാത്രം വ്യത്യസമുള്ളത് ഇനിയും അത്ഭുതങ്ങള്‍ക്ക്
+സാധ്യതയൊരുക്കുന്നു. 24 പോയിന്റുമായി ഫോഴ്സ് ഇന്ത്യ ആറാമതാണ്.
+
+വാല്‍ക്കഷണം: മക്‌ലാരന്റെ പ്ലാന്റില്‍ മെഴ്സിഡസ് ഉണ്ടാക്കുന്ന SLS AMG യുടെ പരസ്യത്തില്‍ ഇപ്പോള്‍ മൈക്കല്‍
+ഷൂമാക്കറാണ്. മക്‌ലാരന്‍ പ്ലാന്റില്‍ മെഴ്സിഡസ് ഉണ്ടാക്കുന്ന അവസാനകാറാണിത്. ദശകങ്ങള്‍ക്കു ശേഷം (എന്റെ
+ഓര്‍മ്മ ശരിയാണെങ്കില്‍ മക്‌ലാരന്‍ എഫ് 1നു ശേഷം) മക്‌ലാരന്‍ വീണ്ടും റോഡ് കാറുകള്‍ നിര്‍മ്മിക്കാന്‍
+പദ്ധതിയിട്ടിരിക്കുകയാണ്. MP4-12C എന്ന് പേരിട്ടിരിക്കുന്ന കാര്‍ 2011ല്‍ നിരത്തിലെത്തുമെന്നാണ് മക്‌ലാരന്‍
+വൃത്തങ്ങള്‍ പറയുന്നത്.
(11 May 2010)\footnote{http://malayal.am/വിനോദം/കായികം/5473/സ്പാനിഷ്-ലെഗ്ഗോടെ-യൂറോപ്യന്‍-പാദത്തിന്-തുടക്കം}
diff --git a/studentpolitics.tex b/studentpolitics.tex
index 4beb935..c876087 100644
--- a/studentpolitics.tex
+++ b/studentpolitics.tex
@@ -1,6 +1,6 @@
\secstar{Again on student politics, freedom of expression and interestingly my views about women}
\vskip 2pt
-{\engtext
+\begin{english}
In Facebook group of MESCE, there was an interesting discussion on an age old topic.
Fatima Ali (B Arch, student at MES I guess) started it. She wanted our opinion on whether
you like to be in a college like MES, laden with strikes, gang wars and not much cultural
@@ -71,5 +71,5 @@ my thought and the prejudices it has against anybody and everybody. I learned to
more people to fight that and overcome social inertia to make our system a dynamic one.
Here I rest my case!
-}
+\end{english}
\newpage
diff --git a/thanks-eng.tex b/thanks-eng.tex
index e85aa23..f5b3361 100644
--- a/thanks-eng.tex
+++ b/thanks-eng.tex
@@ -1,5 +1,5 @@
\section*{Thank You!}
-{\engtext
+\begin{english}
This book would not have been possible without the support of the following
people, who helped make it happen:
\begin{enumerate}
@@ -17,5 +17,5 @@ people, who helped make it happen:
\item Vishnu M ({\TeX} formatting, Copy editing)
\end{enumerate}
-}
+\end{english}
\newpage
diff --git a/valencia.tex b/valencia.tex
index 02ee0a5..d7b9edd 100644
--- a/valencia.tex
+++ b/valencia.tex
@@ -1,68 +1,68 @@
\secstar{വലന്‍സിയയിലെ അപകടവും വെബ്ബറിന്റെ രക്ഷപ്പെടലും}
\vskip 2pt
-ആ­ദ്യ­പ­ത്തില്‍ സീ­സ­ണി­ലെ പതി­വില്‍ നി­ന്നും വ്യ­ത്യ­സ്ത­മാ­യി ചില പു­തു­മു­ഖ­ങ്ങ­ളെ കണ്ട റേ­സാ­യി­രു­ന്നു വലന്‍­സി­യ­യി­ലേ­ത്.
-­യൂ­റോ­പ്യന്‍ ഗ്രാന്‍­പ്രീ­ എന്ന പേ­രു­മാ­യി, ­ഫോര്‍­മുല വണ്‍ ചാ­മ്പ്യന്‍­ഷി­പ്പി­ന്റെ ഒന്‍­പ­താം റൌ­ണ്ട് ഇക്ക­ഴി­ഞ്ഞ ഞാ­യ­റാ­ഴ്ച (27
-ജൂണ്‍) സ്പെ­യി­നി­ലെ വലന്‍­സി­യ­യി­ലെ തെ­രു­വു­ക­ളില്‍ പൂര്‍­ത്തി­യാ­യ­പ്പോള്‍ ലോ­ക­ചാ­മ്പ്യന്‍­ഷി­പ്പ് പോ­രാ­ട്ട­ങ്ങള്‍ മക്‌­ലാ­രന്‍,
-­റെ­ഡ്ബുള്‍ ടീ­മു­ക­ളി­ലേ­ക്കൊ­തു­ങ്ങു­ന്ന കാ­ഴ്ച­യാ­ണ് കാ­ണാ­നാ­വു­ന്ന­ത്. കാ­ന­ഡ­യില്‍ കാ­ഴ്ച­വെ­ച്ച പ്ര­ക­ട­ന­ത്തില്‍ നി­ന്നും
-ഒരു­പാ­ടു­മു­ന്നോ­ട്ടു­പോ­കാന്‍ വി­ല്യം­സ്,­ സൌ­ബര്‍,­ടോ­റോ റോ­സൊ ടീ­മു­കള്‍­ക്കാ­യ­ത്, മധ്യ­നിര പോ­രാ­ട്ടം വരും നാ­ളു­ക­ളില്‍
-ശക്ത­മാ­കു­മെ­ന്നും വ്യ­ക്ത­മാ­ക്കി.
+ആദ്യപത്തില്‍ സീസണിലെ പതിവില്‍ നിന്നും വ്യത്യസ്തമായി ചില പുതുമുഖങ്ങളെ കണ്ട റേസായിരുന്നു വലന്‍സിയയിലേത്.
+യൂറോപ്യന്‍ ഗ്രാന്‍പ്രീ എന്ന പേരുമായി, ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഒന്‍പതാം റൌണ്ട് ഇക്കഴിഞ്ഞ ഞായറാഴ്ച (27
+ജൂണ്‍) സ്പെയിനിലെ വലന്‍സിയയിലെ തെരുവുകളില്‍ പൂര്‍ത്തിയായപ്പോള്‍ ലോകചാമ്പ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍ മക്‌ലാരന്‍,
+റെഡ്ബുള്‍ ടീമുകളിലേക്കൊതുങ്ങുന്ന കാഴ്ചയാണ് കാണാനാവുന്നത്. കാനഡയില്‍ കാഴ്ചവെച്ച പ്രകടനത്തില്‍ നിന്നും
+ഒരുപാടുമുന്നോട്ടുപോകാന്‍ വില്യംസ്, സൌബര്‍,ടോറോ റോസൊ ടീമുകള്‍ക്കായത്, മധ്യനിര പോരാട്ടം വരും നാളുകളില്‍
+ശക്തമാകുമെന്നും വ്യക്തമാക്കി.
-­ട­യ­റു­കള്‍ കു­ഴ­പ്പ­ങ്ങ­ളു­ണ്ടാ­ക്കിയ യോ­ഗ്യ­താ റൌ­ണ്ടാ­യി­രു­ന്നു വലന്‍­സി­യ­യി­ലേ­ത്. ശരി­യായ ടയര്‍ സ്ട്രാ­റ്റ­ജി­യി­ലൂ­ടെ മക്‌­ലാ­രന്‍
-­റെ­ഡ്ബുള്‍ ടീ­മു­കള്‍ മുന്‍­നി­ര­യി­ലെ­ത്തി­യ­പ്പോള്‍, റെ­ഡ്ബുള്‍ സെ­ബാ­സ്റ്റ്യന്‍ വെ­റ്റ­ലി­ലൂ­ടെ സീ­സ­ണി­ലെ എട്ടാ­മ­ത്തെ പോള്‍
-ഉറ­പ്പാ­ക്കി. ഹാ­മില്‍­ട്ടണ്‍ മൂ­ന്നാ­മ­തെ­ത്തി­യെ­ങ്കി­ലും, ഒന്നാം നമ്പര്‍ കാ­റില്‍ ഏഴാ­മ­തെ­ത്താ­നെ നി­ല­വി­ലെ ചാ­മ്പ്യന്‍ ജെന്‍­സണ്‍
-ബട്ട­ണു­ക­ഴി­ഞ്ഞു­ള്ളൂ. ഫെ­റാ­രി­കള്‍ നാ­ലും അഞ്ചും സ്ഥാ­ന­ത്തും കു­ബി­ത്സ ആറാ­മ­തു­മെ­ത്തി. എന്നാല്‍ യോ­ഗ്യ­താ റൌ­ണ്ടി­ന്റെ
-അത്ഭു­ത­മാ­യ­ത്, സീ­സ­ണില്‍ തീ­രെ നി­റം മങ്ങി­പ്പോയ ­വി­ല്യം­സ് കാ­റു­കള്‍ ഒരേ­സ­മ­യ­ത്തോ­ടെ എട്ടും ഒന്‍­പ­തും
-സ്ഥാ­ന­ങ്ങ­ളി­ലെ­ത്തി­യ­താ­ണ്. ടയ­റു­കള്‍ ചതി­ച്ച മെ­ഴ്സി­ഡ­സും ഫോ­ഴ്സ് ഇന്ത്യ­യും പതി­വി­നു വി­പ­രീ­ത­മാ­യി, യോ­ഗ്യ­താ റൌ­ണ്ടി­ന്റെ
-മൂ­ന്നാം പാ­ദം കാ­ണാ­തെ പു­റ­ത്താ­യി­.
+ടയറുകള്‍ കുഴപ്പങ്ങളുണ്ടാക്കിയ യോഗ്യതാ റൌണ്ടായിരുന്നു വലന്‍സിയയിലേത്. ശരിയായ ടയര്‍ സ്ട്രാറ്റജിയിലൂടെ മക്‌ലാരന്‍
+റെഡ്ബുള്‍ ടീമുകള്‍ മുന്‍നിരയിലെത്തിയപ്പോള്‍, റെഡ്ബുള്‍ സെബാസ്റ്റ്യന്‍ വെറ്റലിലൂടെ സീസണിലെ എട്ടാമത്തെ പോള്‍
+ഉറപ്പാക്കി. ഹാമില്‍ട്ടണ്‍ മൂന്നാമതെത്തിയെങ്കിലും, ഒന്നാം നമ്പര്‍ കാറില്‍ ഏഴാമതെത്താനെ നിലവിലെ ചാമ്പ്യന്‍ ജെന്‍സണ്‍
+ബട്ടണുകഴിഞ്ഞുള്ളൂ. ഫെറാരികള്‍ നാലും അഞ്ചും സ്ഥാനത്തും കുബിത്സ ആറാമതുമെത്തി. എന്നാല്‍ യോഗ്യതാ റൌണ്ടിന്റെ
+അത്ഭുതമായത്, സീസണില്‍ തീരെ നിറം മങ്ങിപ്പോയ വില്യംസ് കാറുകള്‍ ഒരേസമയത്തോടെ എട്ടും ഒന്‍പതും
+സ്ഥാനങ്ങളിലെത്തിയതാണ്. ടയറുകള്‍ ചതിച്ച മെഴ്സിഡസും ഫോഴ്സ് ഇന്ത്യയും പതിവിനു വിപരീതമായി, യോഗ്യതാ റൌണ്ടിന്റെ
+മൂന്നാം പാദം കാണാതെ പുറത്തായി.
-­റേ­സില്‍ അത്യു­ഗ്രന്‍ ഒരു സ്റ്റാര്‍­ട്ടി­ലൂ­ടെ ഹാ­മില്‍­ട്ടണ്‍ വെ­ബ്ബ­റെ മറി­ക­ട­ന്നു ­(­ട­യ­റു­കള്‍ തമ്മി­ലു­ര­സി­യി­ല്ലാ­യി­രു­ന്നു­വെ­ങ്കില്‍
-വെ­റ്റ­ലി­നേ­യും രണ്ടാം വള­വി­ന­ടു­ത്തു വച്ച് മറി­ക­ട­ക്കു­മാ­യി­രു­ന്നു­). ട്രാ­ക്കി­ലെ പൊ­സി­ഷന്‍ നഷ്ട­പ്പെ­ട്ട വെ­ബ്ബര്‍
-ആദ്യ­ലാ­പ്പു­ക­ഴി­ഞ്ഞ­പ്പോള്‍ ഏഴാ­മ­താ­യി. കാ­ന­ഡ­യി­ലെ അത്ര­യും മി­ക­ച്ച­ത­ല്ലെ­ങ്കി­ലും കു­ഴ­പ്പ­മി­ല്ലാ­ത്ത ഒരു സ്റ്റാര്‍­ട്ടി­ലൂ­ടെ
-ഷു­മാ­ക്കര്‍ പതി­നൊ­ന്നാ­മ­തെ­ത്തി­യ­പ്പോള്‍, കൂ­ട്ടു­കാ­രന്‍ റൊ­സ്ബര്‍­ഗ് മോ­ശ­മാ­യി­പ്പോ­യി. ­യാ­നോ ട്രൂ­ലി­ അഞ്ചു ലാ­പ്പു
-കഴി­ഞ്ഞ­പ്പോള്‍­ത്ത­ന്നെ രണ്ടു­പി­റ്റ് സ്റ്റോ­പ്പു­ക­ളെ­ടു­ത്ത് ലോ­ട്ട­സി­ന്റെ റി­ല­യ­ബി­ലി­റ്റി­യെ­ക്കു­റി­ച്ചൊ­രു സൂ­ചന നല്‍­കി.
-വെ­ബ്ബ­റാ­ക­ട്ടെ എട്ടാം ലാ­പ്പില്‍ പി­റ്റ് ചെ­യ്ത് ടയ­റു­കള്‍ മാ­റ്റി മറ്റു­കാ­റു­കള്‍ (നി­യ­മ­പ്ര­കാ­രം റേ­സില്‍ ഓപ്ഷന്‍ ടയ­റു­ക­ളും
-ഹാര്‍­ഡ് ടയ­റു­ക­ളും നിര്‍­ബ­ന്ധ­മാ­യും ഉപ­യോ­ഗി­ച്ചി­രി­ക്ക­ണം) പി­റ്റു ചെ­യ്യു­മ്പോള്‍ പൊ­സി­ഷന്‍ തി­രി­ച്ചു പി­ടി­ക്കാ­നു­ള്ള ശ്ര­മം
-നട­ത്തി. എന്നാല്‍ വള­രെ മോ­ശം ഒരു പി­റ്റ് സ്റ്റോ­പ്പി­ലൂ­ടെ ട്രാ­ക്കില്‍ ഉള്ള മുന്‍­തൂ­ക്ക­വും നഷ്ട­മാ­വു­ക­യാ­ണ് ചെ­യ്ത­ത്.
-തൊ­ട്ട­തെ­ല്ലാം പി­ഴ­ച്ച വെ­ബ്ബര്‍ പത്താം ലാ­പ്പില്‍ ലോ­ട്ട­സി­ന്റെ ഹൈ­ക്കി കൊ­വ­ലാ­യ്‌­നെ­നു­മാ­യി കൂ­ട്ടി­യി­ടി­ച്ച് പു­റ­ത്തു
-പോ­വു­ക­യും ചെ­യ്തു. ഒരു സാ­ധാ­രണ മറി­ക­ട­ക്ക­ലി­നി­ട­യില്‍ വെ­ബ്ബ­റെ പ്ര­തി­രോ­ധി­ക്കാന്‍ ശ്ര­മി­ച്ച ലോ­ട്ട­സി­ന്റെ പി­ന്നില്‍­ത്ത­ട്ടി
-റെ­ഡ്ബുള്‍ ട്രാ­ക്കില്‍ ശരി­ക്കും തല­കു­ത്തി­മ­റി­യു­ക­ത­ന്നെ­യാ­യി­രു­ന്നു (വീഡിയോ കാ­ണു­ക). അത്ഭു­ത­ക­ര­മാ­യാ­ണ്,
-തകര്‍­ന്നു­പോയ റെ­ഡ്ബുള്‍ കാ­റില്‍ നി­ന്ന് ­മാര്‍­ക് വെ­ബ്ബര്‍ യാ­തൊ­രു പരി­ക്കു­മി­ല്ലാ­തെ രക്ഷ­പ്പെ­ട്ട­ത്.
+റേസില്‍ അത്യുഗ്രന്‍ ഒരു സ്റ്റാര്‍ട്ടിലൂടെ ഹാമില്‍ട്ടണ്‍ വെബ്ബറെ മറികടന്നു (ടയറുകള്‍ തമ്മിലുരസിയില്ലായിരുന്നുവെങ്കില്‍
+വെറ്റലിനേയും രണ്ടാം വളവിനടുത്തു വച്ച് മറികടക്കുമായിരുന്നു). ട്രാക്കിലെ പൊസിഷന്‍ നഷ്ടപ്പെട്ട വെബ്ബര്‍
+ആദ്യലാപ്പുകഴിഞ്ഞപ്പോള്‍ ഏഴാമതായി. കാനഡയിലെ അത്രയും മികച്ചതല്ലെങ്കിലും കുഴപ്പമില്ലാത്ത ഒരു സ്റ്റാര്‍ട്ടിലൂടെ
+ഷുമാക്കര്‍ പതിനൊന്നാമതെത്തിയപ്പോള്‍, കൂട്ടുകാരന്‍ റൊസ്ബര്‍ഗ് മോശമായിപ്പോയി. യാനോ ട്രൂലി അഞ്ചു ലാപ്പു
+കഴിഞ്ഞപ്പോള്‍ത്തന്നെ രണ്ടുപിറ്റ് സ്റ്റോപ്പുകളെടുത്ത് ലോട്ടസിന്റെ റിലയബിലിറ്റിയെക്കുറിച്ചൊരു സൂചന നല്‍കി.
+വെബ്ബറാകട്ടെ എട്ടാം ലാപ്പില്‍ പിറ്റ് ചെയ്ത് ടയറുകള്‍ മാറ്റി മറ്റുകാറുകള്‍ (നിയമപ്രകാരം റേസില്‍ ഓപ്ഷന്‍ ടയറുകളും
+ഹാര്‍ഡ് ടയറുകളും നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കണം) പിറ്റു ചെയ്യുമ്പോള്‍ പൊസിഷന്‍ തിരിച്ചു പിടിക്കാനുള്ള ശ്രമം
+നടത്തി. എന്നാല്‍ വളരെ മോശം ഒരു പിറ്റ് സ്റ്റോപ്പിലൂടെ ട്രാക്കില്‍ ഉള്ള മുന്‍തൂക്കവും നഷ്ടമാവുകയാണ് ചെയ്തത്.
+തൊട്ടതെല്ലാം പിഴച്ച വെബ്ബര്‍ പത്താം ലാപ്പില്‍ ലോട്ടസിന്റെ ഹൈക്കി കൊവലായ്‌നെനുമായി കൂട്ടിയിടിച്ച് പുറത്തു
+പോവുകയും ചെയ്തു. ഒരു സാധാരണ മറികടക്കലിനിടയില്‍ വെബ്ബറെ പ്രതിരോധിക്കാന്‍ ശ്രമിച്ച ലോട്ടസിന്റെ പിന്നില്‍ത്തട്ടി
+റെഡ്ബുള്‍ ട്രാക്കില്‍ ശരിക്കും തലകുത്തിമറിയുകതന്നെയായിരുന്നു (വീഡിയോ കാണുക). അത്ഭുതകരമായാണ്,
+തകര്‍ന്നുപോയ റെഡ്ബുള്‍ കാറില്‍ നിന്ന് മാര്‍ക് വെബ്ബര്‍ യാതൊരു പരിക്കുമില്ലാതെ രക്ഷപ്പെട്ടത്.
-ഇ­താ­യി­രു­ന്നു അല്ലെ­ങ്കില്‍ വി­ര­സ­മെ­ന്നു പറ­യാ­വു­ന്ന റേ­സി­ലെ ടേ­ണി­ങ് പോ­യി­ന്റ്. അപ­ക­ട­ത്തി­നു ശേ­ഷം സേ­ഫ്റ്റി­കാര്‍
-വരു­മെ­ന്നു­റ­പ്പാ­യ­തോ­ടെ എല്ലാ മുന്‍­നി­ര­കാ­റു­ക­ളും ഒന്നി­നു പി­റ­കേ ഒന്നാ­യി പി­റ്റ് ചെ­യ്ത് ഹാര്‍­ഡ് ടയ­റു­ക­ളി­ലേ­ക്കു­മാ­റി.
-സേ­ഫ്റ്റി­കാ­റി­നു പി­ന്നില്‍ ഫോര്‍­മേ­ഷന്‍ നട­ക്കു­ന്ന­തി­നു മുന്‍­പു­ത­ന്നെ, പി­റ്റെ­ടു­ത്ത് പൊ­സി­ഷന്‍ നി­ല­നിര്‍­ത്താ­നു­ള്ള
-ശ്ര­മ­ത്തി­ന്റെ ഭാ­ഗ­മാ­യി­രു­ന്നു ഇത്. ഇതി­ന്റെ ഫല­മാ­യി, ഷു­മാ­ക്ക­റും കൊ­ബി­യാ­ഷി­യും മുന്‍­നി­ര­യി­ലെ­ത്തു­ക­യും ചെ­യ്തു.
-എന്നാല്‍ ശരി­ക്കും മു­ന്നി­ലോ­ടു­ക­യും ഹാ­മില്‍­ട്ട­ണു കന­ത്ത വെ­ല്ലു­വി­ളി­യു­യര്‍­ത്തു­ക­യും ചെ­യ്തി­രു­ന്ന ഫെ­റാ­രി­കള്‍ ഇവി­ടെ
-സേ­ഫ്റ്റി­കാ­റി­നു പി­ന്നില്‍­പ്പെ­ട്ടു­പോ­യി. സേ­ഫ്റ്റി­കാ­റി­നെ അവ­ഗ­ണി­ച്ച ഹാ­മില്‍­ട്ട­ണാ­ക­ട്ടെ ഒരു അഞ്ചു സെ­ക്ക­ന്റ് ഡ്രൈ­വ് ത്രൂ
-പെ­നാല്‍­ട്ടി­യു­മാ­യി രക്ഷ­പ്പെ­ടു­ക­യും ചെ­യ്തു. സേ­ഫ്റ്റി­കാര്‍ നി­യ­മ­ങ്ങള്‍­ക്ക് ശരി­ക്കും കന­ത്ത വി­ല­കൊ­ടു­ക്കേ­ണ്ടി­വ­ന്ന­ത്
-മെ­ഴ്സി­ഡ­സാ­ണ്. പി­റ്റ്ലേ­നില്‍ റെ­ഡ് ലൈ­റ്റ് കി­ട്ടിയ ഷു­മാ­ക്കര്‍ മൂ­ന്നാ­മ­തു­നി­ന്ന് പത്തൊന്‍­പ­താ­മ­നാ­യാ­ണ് പു­റ­ത്തെ­ത്തി­യ­ത്.
-പി­ന്നീ­ട് സോ­ഫ്റ്റ് ടയ­റു­ക­ളെ­മാ­റ്റാ­നാ­യി ഒന്നു­കൂ­ടി പി­റ്റ് ചെ­യ്ത് ഷു­മാ­ക്കര്‍ ഇരു­പ­ത്തി­യൊ­ന്നാ­മ­താ­യി. എന്നാല്‍ പി­റ്റ്
-സ്റ്റോ­പ്പ് അവ­സാ­നം വരെ എടു­ക്കാ­തി­രു­ന്ന ­കൊ­ബി­യാ­ഷി­ ഏതാ­ണ്ട് റേ­സി­ന്റെ അവ­സാ­നം വരെ മൂ­ന്നാ­മ­താ­യി­രു­ന്നു.
-പി­ന്നീ­ട് പി­റ്റ് ചെ­യ്ത് ഓപ്ഷന്‍ ടയ­റു­ക­ളി­ലേ­ക്കു­മാ­റി ഏഴാ­മ­താ­യി ഫി­നി­ഷ് ചെ­യ്തു­.
+ഇതായിരുന്നു അല്ലെങ്കില്‍ വിരസമെന്നു പറയാവുന്ന റേസിലെ ടേണിങ് പോയിന്റ്. അപകടത്തിനു ശേഷം സേഫ്റ്റികാര്‍
+വരുമെന്നുറപ്പായതോടെ എല്ലാ മുന്‍നിരകാറുകളും ഒന്നിനു പിറകേ ഒന്നായി പിറ്റ് ചെയ്ത് ഹാര്‍ഡ് ടയറുകളിലേക്കുമാറി.
+സേഫ്റ്റികാറിനു പിന്നില്‍ ഫോര്‍മേഷന്‍ നടക്കുന്നതിനു മുന്‍പുതന്നെ, പിറ്റെടുത്ത് പൊസിഷന്‍ നിലനിര്‍ത്താനുള്ള
+ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. ഇതിന്റെ ഫലമായി, ഷുമാക്കറും കൊബിയാഷിയും മുന്‍നിരയിലെത്തുകയും ചെയ്തു.
+എന്നാല്‍ ശരിക്കും മുന്നിലോടുകയും ഹാമില്‍ട്ടണു കനത്ത വെല്ലുവിളിയുയര്‍ത്തുകയും ചെയ്തിരുന്ന ഫെറാരികള്‍ ഇവിടെ
+സേഫ്റ്റികാറിനു പിന്നില്‍പ്പെട്ടുപോയി. സേഫ്റ്റികാറിനെ അവഗണിച്ച ഹാമില്‍ട്ടണാകട്ടെ ഒരു അഞ്ചു സെക്കന്റ് ഡ്രൈവ് ത്രൂ
+പെനാല്‍ട്ടിയുമായി രക്ഷപ്പെടുകയും ചെയ്തു. സേഫ്റ്റികാര്‍ നിയമങ്ങള്‍ക്ക് ശരിക്കും കനത്ത വിലകൊടുക്കേണ്ടിവന്നത്
+മെഴ്സിഡസാണ്. പിറ്റ്ലേനില്‍ റെഡ് ലൈറ്റ് കിട്ടിയ ഷുമാക്കര്‍ മൂന്നാമതുനിന്ന് പത്തൊന്‍പതാമനായാണ് പുറത്തെത്തിയത്.
+പിന്നീട് സോഫ്റ്റ് ടയറുകളെമാറ്റാനായി ഒന്നുകൂടി പിറ്റ് ചെയ്ത് ഷുമാക്കര്‍ ഇരുപത്തിയൊന്നാമതായി. എന്നാല്‍ പിറ്റ്
+സ്റ്റോപ്പ് അവസാനം വരെ എടുക്കാതിരുന്ന കൊബിയാഷി ഏതാണ്ട് റേസിന്റെ അവസാനം വരെ മൂന്നാമതായിരുന്നു.
+പിന്നീട് പിറ്റ് ചെയ്ത് ഓപ്ഷന്‍ ടയറുകളിലേക്കുമാറി ഏഴാമതായി ഫിനിഷ് ചെയ്തു.
-­വെ­ബ്ബ­റി­ന്റെ അപ­ക­ട­വും, തു­ടര്‍­ന്നു­ണ്ടായ ബഹ­ള­വും ശരി­ക്കും മു­ത­ലാ­ക്കി­യ­ത് മധ്യ­നിര ടീ­മു­ക­ളാ­ണ്. വി­ല്യം­സി­ന്റെ
-ബാ­രി­ക്കെ­ല്ലോ­യും­,­റെ­നോ­യു­ടെ കു­ബി­ത്സ­യും, ടോ­റോ റോ­സൊ­യു­ടെ ബ്യ­യെ­മി­യും ഫോ­ഴ്സ് ഇന്ത്യ­യു­ടെ സു­ട്ടി­ലും
-അഞ്ചു­മു­തല്‍ എട്ടു­വ­രെ സ്ഥാ­ന­ങ്ങ­ളി­ലെ­ത്തു­ക­യും ഏതാ­ണ്ട്, അവ­സാ­നം വരെ നി­ല­നിര്‍­ത്തു­ക­യും ചെ­യ്തു (പി­ന്നീ­ട്
-യെ­ല്ലോ ഫ്ലാ­ഗ് നി­യ­മ­ങ്ങ­ളെ അവ­ഗ­ണി­ച്ചെ­ന്നു പറ­ഞ്ഞ് ഇവര്‍­ക്കെ­ല്ലാം പെ­നാല്‍­ട്ടി­യും ലഭി­ച്ചു­). വി­ല്യം­സി­ന്റെ ­നി­കൊ
-ഹള്‍­ക്കന്‍­ബര്‍­ഗ് റി­ട്ട­യര്‍­ചെ­യ്ത­തും, സൌ­ബ­റി­ന്റെ പെ­ഡ്രോ ഡി ലാ റൊ­സ­യ്ക്ക് പെ­നാല്‍­ട്ടി കി­ട്ടി­യ­തും നി­കൊ
-റൊ­സ്ബര്‍­ഗി­ന് ഒരു ആശ്വാസ പത്താം സ്ഥാ­നം നല്‍­കി. ഇവി­ടെ ഒന്നാ­മ­താ­യി ഫി­നി­ഷ് ചെ­യ്തെ­ങ്കി­ലും ­സെ­ബാ­സ്റ്റ്യന്‍
-വെ­റ്റല്‍ ചാ­മ്പ്യ­ഷി­പ്പ് പോ­രാ­ട്ട­ത്തില്‍ 115 പോ­യി­ന്റു­മാ­യി മൂ­ന്നാ­മ­താ­ണ്. മക്‌­ലാ­ര­ന്റെ ഹാ­മില്‍­ട്ടണ്‍ 127 പോ­യി­ന്റു­മാ­യി
-ഒന്നാ­മ­തും, വെ­റും ആറു­പോ­യി­ന്റു വ്യ­ത്യാ­സ­ത്തില്‍ ബട്ടണ്‍ രണ്ടാ­മ­തു­മാ­ണ്. വലന്‍­സി­യ­യില്‍ പോ­യി­ന്റൊ­ന്നും
-നേ­ടി­യി­ല്ലെ­ങ്കി­ലും വെ­ബ്ബര്‍ 103 പോ­യി­ന്റു­മാ­യി നാ­ലാ­മ­തു­ണ്ട്. അലൊണ്‍­സോ 98 പോ­യി­ന്റു­മാ­യി അഞ്ചാ­മ­താ­ണ്.
-കണ്‍­സ്ട്ര­ക്റ്റ­റു­മാ­രു­ടെ പോ­രാ­ട്ട­ത്തില്‍ മക്‌­ലാ­രന്‍ (248) തന്നെ­യാ­ണു മു­ന്നില്‍. കന­ത്ത വെ­ല്ലു­വി­ളി­യു­മാ­യി റെ­ഡ്ബുള്‍
-തൊ­ട്ടു­പി­റ­കി­ലു­ണ്ട് (218). എന്നാല്‍ മൂ­ന്നാ­മ­തു­ള്ള ഫെ­റാ­രി­യ്ക്ക് ഇപ്പോ­ഴ­ത്തെ പ്ര­ക­ട­ന­ത്തില്‍ നി­ന്നും
-ഒരു­പാ­ടു­മു­ന്നോ­ട്ടു­പോ­യെ മതി­യാ­കു­.
+വെബ്ബറിന്റെ അപകടവും, തുടര്‍ന്നുണ്ടായ ബഹളവും ശരിക്കും മുതലാക്കിയത് മധ്യനിര ടീമുകളാണ്. വില്യംസിന്റെ
+ബാരിക്കെല്ലോയും,റെനോയുടെ കുബിത്സയും, ടോറോ റോസൊയുടെ ബ്യയെമിയും ഫോഴ്സ് ഇന്ത്യയുടെ സുട്ടിലും
+അഞ്ചുമുതല്‍ എട്ടുവരെ സ്ഥാനങ്ങളിലെത്തുകയും ഏതാണ്ട്, അവസാനം വരെ നിലനിര്‍ത്തുകയും ചെയ്തു (പിന്നീട്
+യെല്ലോ ഫ്ലാഗ് നിയമങ്ങളെ അവഗണിച്ചെന്നു പറഞ്ഞ് ഇവര്‍ക്കെല്ലാം പെനാല്‍ട്ടിയും ലഭിച്ചു). വില്യംസിന്റെ നികൊ
+ഹള്‍ക്കന്‍ബര്‍ഗ് റിട്ടയര്‍ചെയ്തതും, സൌബറിന്റെ പെഡ്രോ ഡി ലാ റൊസയ്ക്ക് പെനാല്‍ട്ടി കിട്ടിയതും നികൊ
+റൊസ്ബര്‍ഗിന് ഒരു ആശ്വാസ പത്താം സ്ഥാനം നല്‍കി. ഇവിടെ ഒന്നാമതായി ഫിനിഷ് ചെയ്തെങ്കിലും സെബാസ്റ്റ്യന്‍
+വെറ്റല്‍ ചാമ്പ്യഷിപ്പ് പോരാട്ടത്തില്‍ 115 പോയിന്റുമായി മൂന്നാമതാണ്. മക്‌ലാരന്റെ ഹാമില്‍ട്ടണ്‍ 127 പോയിന്റുമായി
+ഒന്നാമതും, വെറും ആറുപോയിന്റു വ്യത്യാസത്തില്‍ ബട്ടണ്‍ രണ്ടാമതുമാണ്. വലന്‍സിയയില്‍ പോയിന്റൊന്നും
+നേടിയില്ലെങ്കിലും വെബ്ബര്‍ 103 പോയിന്റുമായി നാലാമതുണ്ട്. അലൊണ്‍സോ 98 പോയിന്റുമായി അഞ്ചാമതാണ്.
+കണ്‍സ്ട്രക്റ്ററുമാരുടെ പോരാട്ടത്തില്‍ മക്‌ലാരന്‍ (248) തന്നെയാണു മുന്നില്‍. കനത്ത വെല്ലുവിളിയുമായി റെഡ്ബുള്‍
+തൊട്ടുപിറകിലുണ്ട് (218). എന്നാല്‍ മൂന്നാമതുള്ള ഫെറാരിയ്ക്ക് ഇപ്പോഴത്തെ പ്രകടനത്തില്‍ നിന്നും
+ഒരുപാടുമുന്നോട്ടുപോയെ മതിയാകു.
-­പോ­യി­ന്റ് നി­ല­യില്‍ നി­ന്നും ഇതു­വ­രെ­യു­ള്ള റേ­സ് അനു­ഭ­വ­ങ്ങ­ളില്‍ നി­ന്നും മന­സ്സി­ലാ­കു­ന്ന­ത്, മുന്‍ നി­ര­യേ­ക്കാള്‍ കന­ത്ത
-പോ­രാ­ട്ടം മധ്യ­നി­ര­യി­ലാ­കു­മെ­ന്നാ­ണ്. വി­ല്യം­സ്, ­സൌ­ബര്‍ ­ടോ­റോ റോ­സോ­ ടീ­മു­കള്‍ കൂ­ടി കരു­ത്ത­റി­യി­ച്ചു കഴി­ഞ്ഞ­തോ­ടെ
-വരും ആഴ്ച­ക­ളില്‍ യൂ­റോ­പ്പി­ലെ ട്രാ­ക്കു­ക­ളില്‍ തീ­പാ­റു­മെ­ന്നു­റ­പ്പി­ക്കാം­.­വ­ലന്‍­സി­യ­യി­ലെ റേ­സി­നി­ട­യില്‍ ­മെ­ഴ്സി­ഡ­സ്
-കാ­റു­ക­ളു­ടെ ബ്രേ­ക്കു­കള്‍ അമി­ത­മാ­യി ചൂ­ടാ­യി­രു­ന്ന­ത്, ഈ സീ­സ­ണി­ലെ റി­ല­യ­ബി­ലി­റ്റി പ്ര­ശ്ന­ങ്ങ­ളില്‍ നി­ന്നും അവര്‍ ഇനി­യും
-മു­ക്ത­രാ­യി­ട്ടി­ല്ലെ­ന്ന­തി­നു തെ­ളി­വാ­യി­.
+പോയിന്റ് നിലയില്‍ നിന്നും ഇതുവരെയുള്ള റേസ് അനുഭവങ്ങളില്‍ നിന്നും മനസ്സിലാകുന്നത്, മുന്‍ നിരയേക്കാള്‍ കനത്ത
+പോരാട്ടം മധ്യനിരയിലാകുമെന്നാണ്. വില്യംസ്, സൌബര്‍ ടോറോ റോസോ ടീമുകള്‍ കൂടി കരുത്തറിയിച്ചു കഴിഞ്ഞതോടെ
+വരും ആഴ്ചകളില്‍ യൂറോപ്പിലെ ട്രാക്കുകളില്‍ തീപാറുമെന്നുറപ്പിക്കാം.വലന്‍സിയയിലെ റേസിനിടയില്‍ മെഴ്സിഡസ്
+കാറുകളുടെ ബ്രേക്കുകള്‍ അമിതമായി ചൂടായിരുന്നത്, ഈ സീസണിലെ റിലയബിലിറ്റി പ്രശ്നങ്ങളില്‍ നിന്നും അവര്‍ ഇനിയും
+മുക്തരായിട്ടില്ലെന്നതിനു തെളിവായി.
-­ഫോര്‍­മുല വണ്‍ ലീ­ഡര്‍ ബോര്‍­ഡില്‍ മു­ന്നി­ലു­ള്ള മക്‌­ലാ­ര­ന്റെ­യും, ഹാ­മില്‍­ട്ട­ണി­ന്റേ­യും, നി­ല­വി­ലെ ചാ­മ്പ്യന്‍ ബട്ട­ണി­ന്റേ­യും
-ഹോം റേ­സാ­ണ് ജൂ­ലൈ രണ്ടാം വാ­ര­ത്തില്‍. ഒരു­പാ­ടു കന­ത്ത പോ­രാ­ട്ട­ങ്ങള്‍­ക്കു വേ­ദി­യാ­യി­ട്ടു­ള്ള ­സില്‍­വര്‍­സ്റ്റോണ്‍
-ഇത്ത­വ­ണ­യും നി­രാ­ശ­രാ­ക്കി­ല്ലെ­ന്നു പ്ര­തീ­ക്ഷി­ക്കാം­.
+ഫോര്‍മുല വണ്‍ ലീഡര്‍ ബോര്‍ഡില്‍ മുന്നിലുള്ള മക്‌ലാരന്റെയും, ഹാമില്‍ട്ടണിന്റേയും, നിലവിലെ ചാമ്പ്യന്‍ ബട്ടണിന്റേയും
+ഹോം റേസാണ് ജൂലൈ രണ്ടാം വാരത്തില്‍. ഒരുപാടു കനത്ത പോരാട്ടങ്ങള്‍ക്കു വേദിയായിട്ടുള്ള സില്‍വര്‍സ്റ്റോണ്‍
+ഇത്തവണയും നിരാശരാക്കില്ലെന്നു പ്രതീക്ഷിക്കാം.
(30 June 2010)\footnote{http://malayal.am/വിനോദം/കായികം/6467/വലന്‍സിയയിലെ-അപകടവും-വെബ്ബറിന്റെ-രക്ഷപ്പെടലും}