summaryrefslogtreecommitdiffstats
path: root/britishgrant.tex
diff options
context:
space:
mode:
Diffstat (limited to 'britishgrant.tex')
-rw-r--r--britishgrant.tex128
1 files changed, 64 insertions, 64 deletions
diff --git a/britishgrant.tex b/britishgrant.tex
index 012f656..3f557c8 100644
--- a/britishgrant.tex
+++ b/britishgrant.tex
@@ -1,79 +1,79 @@
\secstar{ആവേശം അലകളുയര്‍ത്തിയ ബ്രിട്ടീഷ് ഗ്രാന്‍പ്രീ}
\vskip 2pt
-2010­ലെ ­ഫോര്‍­മുല വണ്‍ ചാ­മ്പ്യന്‍­ഷി­പ്പി­ലെ പത്താ­മ­ത് റേ­സാ­ണ് കഴി­ഞ്ഞ ഞാ­യ­റാ­ഴ്ച(11 ജൂ­ലൈ) ബ്രി­ട്ട­ണി­ലെ സില്‍­വര്‍­സ്റ്റോണ്‍­പാര്‍­ക്കില്‍
-നട­ന്ന­ത്. മത്സ­ര­രം­ഗ­ത്തു­ള്ള പന്ത്ര­ണ്ടു ടീ­മു­ക­ളില്‍ ഭൂ­രി­ഭാ­ഗ­ത്തി­ന്റേ­യും ഹോം റേ­സാ­യി­രു­ന്നു സില്‍­വര്‍­സ്റ്റോ­ണി­ലേ­ത്. ഇറ്റ­ലി­യില്‍
-നി­ന്നു­ള്ള ഫെ­റാ­രി­യും ടോ­റോ റോ­സോ­യും, സ്പെ­യി­നില്‍ നി­ന്നും പ്ര­വര്‍­ത്തി­ക്കു­ന്ന ഹി­സ്പാ­നി­ക് റേ­സി­ങ് ടീ­മും, സ്വി­സ്സര്‍­ലാന്‍­ഡില്‍
-നി­ന്നും പ്ര­വര്‍­ത്തി­ക്കു­ന്ന ­ബി­എം­ഡ­ബ്ല്യൂ­ സൌ­ബ­റു­മാ­ണ് ഇതി­ന­പ­വാ­ദം.
+2010ലെ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിലെ പത്താമത് റേസാണ് കഴിഞ്ഞ ഞായറാഴ്ച(11 ജൂലൈ) ബ്രിട്ടണിലെ സില്‍വര്‍സ്റ്റോണ്‍പാര്‍ക്കില്‍
+നടന്നത്. മത്സരരംഗത്തുള്ള പന്ത്രണ്ടു ടീമുകളില്‍ ഭൂരിഭാഗത്തിന്റേയും ഹോം റേസായിരുന്നു സില്‍വര്‍സ്റ്റോണിലേത്. ഇറ്റലിയില്‍
+നിന്നുള്ള ഫെറാരിയും ടോറോ റോസോയും, സ്പെയിനില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഹിസ്പാനിക് റേസിങ് ടീമും, സ്വിസ്സര്‍ലാന്‍ഡില്‍
+നിന്നും പ്രവര്‍ത്തിക്കുന്ന ബിഎംഡബ്ല്യൂ സൌബറുമാണ് ഇതിനപവാദം.
-­ഹോം റേ­സാ­യ­തി­ന്റെ വീ­റും വാ­ശി­യു­മാ­ണോ എന്തോ, ഈ സീ­സ­ണി­ലെ ഏറ്റ­വും നല്ല റേ­സാ­യി­രു­ന്നു ബ്രി­ട്ട­ണില്‍ കണ്ട­ത്.
-ഇന്ധ­നം നി­റ­യ്ക്കു­ന്ന­തി­ന് വി­ല­ക്കേര്‍­പ്പെ­ടു­ത്തി­യ­തി­നു ശേ­ഷം ട്രാ­ക്കില്‍ നി­ന്നും അപ്ര­ത്യ­ക്ഷ­മാ­യി­രു­ന്ന ശക്ത­മായ മത്സ­ര­ങ്ങ­ളും കന­ത്ത
- പോ­രാ­ട്ട­ങ്ങ­ളും ധാ­രാ­ള­മാ­യി­രു­ന്നു ബ്രി­ട്ട­ണി­ലെ ട്രാ­ക്കില്‍. ഈ സീ­സ­ണില്‍ ഇത്ത­രം മത്സ­രം കണ്ട­ത് അപ­ക­ട­ങ്ങ­ളു­ടെ പര­മ്പര
- തന്നെ­യു­ണ്ടായ മോ­ണ്ടേ കാര്‍­ലോ­യി­ലും ടയ­റു­കള്‍ ചതി­ച്ച കാ­ന­ഡ­യി­ലും മാ­ത്ര­മാ­ണ്. എന്നാല്‍ അപ­ക­ട­ങ്ങള്‍ വള­രെ കു­റ­വും,
- നല്ല പ്ര­ത­ല­ത്തില്‍ നട­ന്ന മത്സ­ര­വും ആയി­ട്ടും സില്‍­വര്‍­സ്റ്റോ­ണി­ലേ­ത് നല്ല ഒരു പോ­രാ­ട്ടം തന്നെ­യാ­യി­രു­ന്നു­.
+ഹോം റേസായതിന്റെ വീറും വാശിയുമാണോ എന്തോ, ഈ സീസണിലെ ഏറ്റവും നല്ല റേസായിരുന്നു ബ്രിട്ടണില്‍ കണ്ടത്.
+ഇന്ധനം നിറയ്ക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനു ശേഷം ട്രാക്കില്‍ നിന്നും അപ്രത്യക്ഷമായിരുന്ന ശക്തമായ മത്സരങ്ങളും കനത്ത
+ പോരാട്ടങ്ങളും ധാരാളമായിരുന്നു ബ്രിട്ടണിലെ ട്രാക്കില്‍. ഈ സീസണില്‍ ഇത്തരം മത്സരം കണ്ടത് അപകടങ്ങളുടെ പരമ്പര
+ തന്നെയുണ്ടായ മോണ്ടേ കാര്‍ലോയിലും ടയറുകള്‍ ചതിച്ച കാനഡയിലും മാത്രമാണ്. എന്നാല്‍ അപകടങ്ങള്‍ വളരെ കുറവും,
+ നല്ല പ്രതലത്തില്‍ നടന്ന മത്സരവും ആയിട്ടും സില്‍വര്‍സ്റ്റോണിലേത് നല്ല ഒരു പോരാട്ടം തന്നെയായിരുന്നു.
-­വെ­ള്ളി­യാ­ഴ്ച പു­തിയ ഡി­ഫ്യൂ­സര്‍ ഒക്കെ പരീ­ക്ഷി­ച്ച് ആത്മ­വി­ശ്വാ­സം കാ­ണി­ച്ചെ­ങ്കി­ലും വേ­ഗ­ത്തില്‍ വന്ന കു­റ­വ്, വേ­ഗം തന്നെ പഴയ
-ഡി­സൈ­നി­ലേ­ക്കു മട­ങ്ങാന്‍ ചാ­മ്പ്യന്‍­ഷി­പ്പില്‍ മു­ന്നി­ട്ടു­നില്‍­ക്കു­ന്ന മക്‌­ലാ­രന്‍ തീ­രു­മാ­നി­ച്ചി­ട­ത്തു­നി­ന്നാ­ണ് ബ്രി­ട്ട­ണി­ലെ ബഹ­ള­ങ്ങള്‍
-തു­ട­ങ്ങു­ന്ന­ത്. അതി­ശ­ക്ത­മായ ഒരു പോ­രാ­ട്ട­ത്തില്‍ ­റെ­ഡ്ബുള്‍ പതി­വു­പോ­ലെ പോള്‍ നേ­ടി. കഴി­ഞ്ഞ കു­റേ റേ­സു­ക­ളാ­യി ദൌര്‍­ഭാ­ഗ്യം
-വേ­ട്ട­യാ­ടി­ക്കൊ­ണ്ടി­രു­ന്ന റൊ­സ്ബര്‍­ഗ്, റെ­ഡ്ബു­ളു­കള്‍­ക്കും അലോണ്‍­സൊ­യു­ടെ ഫെ­റാ­രി­യ്ക്കും ഹാ­മില്‍­ട്ട­ണും പി­റ­കില്‍ അഞ്ചാ­മ­തെ­ത്തി.
-എന്നാല്‍ ടയ­റു­കള്‍ ഉപ­യോ­ഗി­ക്കു­ന്ന­തില്‍ പി­ഴ­വു പറ്റിയ കൂ­ട്ടു­കാ­രന്‍ ഷു­മാ­ക്കര്‍ പത്താ­മ­തെ എത്തി­യു­ള്ളൂ. ബാ­രി­ക്കെ­ല്ലോ­യു­ടെ വി­ല്യം­സും
-പെ­ഡ്രോ ഡി ലാ റോ­സ­യു­ടെ സൌ­ബ­റും വലന്‍­സി­യ­യി­ലെ തങ്ങ­ളു­ടെ ഫോം നി­ല­നിര്‍­ത്തി­ക്കൊ­ണ്ട് ഗ്രി­ഡ്ഡില്‍ എട്ടും ഒന്‍­പ­തും
-സ്ഥാ­ന­ങ്ങ­ളി­ലെ­ത്തി­യ­പ്പോള്‍ നഷ്ട­മു­ണ്ടാ­യ­ത് നമ്മു­ടെ സ്വ­ന്തം ഫോ­ഴ്സ് ഇന്ത്യ­ക്കാ­ണ്. യോ­ഗ്യ­താ റൌ­ണ്ടി­ന്റെ മൂ­ന്നാം പാ­ദ­ത്തി­ലെ­ത്താന്‍
-ഇപ്രാ­വ­ശ്യ­വും രണ്ടു ഫോ­ഴ്സ് ഇന്ത്യ­കള്‍­ക്കു­മാ­യി­ല്ല. യോ­ഗ്യ­താ റൌ­ണ്ട് കഴി­ഞ്ഞ­പ്പോള്‍ മക്‌­ലാ­ര­ന് ആശ­ങ്ക­കള്‍ നല്‍­കി­ക്കൊ­ണ്ട് നി­ല­വി­ലെ
-ചാ­മ്പ്യന്‍ ­ജന്‍­സണ്‍ ബട്ടണ്‍ രണ്ടാ­മ­ത്തെ വി­ല്യം­സി­നും സൌ­ബ­റി­നും പി­റ­കില്‍ പതി­നാ­ലാ­മ­താ­യാ­ണ് ഗ്രി­ഡ്ഡി­ലെ­ത്തി­യ­ത്. രണ്ടാ­മ­ത്തെ
-ഫോ­ഴ്സ് ഇന്ത്യ­യില്‍ ­വി­റ്റാന്‍­ടോ­ണി­യോ ലി­യു­സ്സി­ പതി­ന­ഞ്ചാ­മ­താ­യി യോ­ഗ്യത നേ­ടി­യെ­ങ്കി­ലും നി­കൊ ഹള്‍­ക്കന്‍­ബര്‍­ഗി­ന്റെ ഫ്ലൈ­യി­ങ്
-ലാ­പ്പില്‍ ഇട­ങ്കോ­ലി­ട്ടെ­ന്നു പറ­ഞ്ഞ് 5 സ്ഥാ­നം പി­ഴ­മേ­ടി­ച്ചു. ഇത്ര­യു­മാ­യി­രു­ന്നു ശനി­യാ­ഴ്ച­ത്തെ വി­ശേ­ഷ­ങ്ങ­ളെ­ങ്കില്‍, ഞാ­യ­റാ­ഴ്ച ഭാ­ഗ്യ­ത്തി­ന്റെ
-കാ­റ്റ് ഗതി­മാ­റി വീ­ശി­യെ­ന്നു പറ­യ­ണം­.
+വെള്ളിയാഴ്ച പുതിയ ഡിഫ്യൂസര്‍ ഒക്കെ പരീക്ഷിച്ച് ആത്മവിശ്വാസം കാണിച്ചെങ്കിലും വേഗത്തില്‍ വന്ന കുറവ്, വേഗം തന്നെ പഴയ
+ഡിസൈനിലേക്കു മടങ്ങാന്‍ ചാമ്പ്യന്‍ഷിപ്പില്‍ മുന്നിട്ടുനില്‍ക്കുന്ന മക്‌ലാരന്‍ തീരുമാനിച്ചിടത്തുനിന്നാണ് ബ്രിട്ടണിലെ ബഹളങ്ങള്‍
+തുടങ്ങുന്നത്. അതിശക്തമായ ഒരു പോരാട്ടത്തില്‍ റെഡ്ബുള്‍ പതിവുപോലെ പോള്‍ നേടി. കഴിഞ്ഞ കുറേ റേസുകളായി ദൌര്‍ഭാഗ്യം
+വേട്ടയാടിക്കൊണ്ടിരുന്ന റൊസ്ബര്‍ഗ്, റെഡ്ബുളുകള്‍ക്കും അലോണ്‍സൊയുടെ ഫെറാരിയ്ക്കും ഹാമില്‍ട്ടണും പിറകില്‍ അഞ്ചാമതെത്തി.
+എന്നാല്‍ ടയറുകള്‍ ഉപയോഗിക്കുന്നതില്‍ പിഴവു പറ്റിയ കൂട്ടുകാരന്‍ ഷുമാക്കര്‍ പത്താമതെ എത്തിയുള്ളൂ. ബാരിക്കെല്ലോയുടെ വില്യംസും
+പെഡ്രോ ഡി ലാ റോസയുടെ സൌബറും വലന്‍സിയയിലെ തങ്ങളുടെ ഫോം നിലനിര്‍ത്തിക്കൊണ്ട് ഗ്രിഡ്ഡില്‍ എട്ടും ഒന്‍പതും
+സ്ഥാനങ്ങളിലെത്തിയപ്പോള്‍ നഷ്ടമുണ്ടായത് നമ്മുടെ സ്വന്തം ഫോഴ്സ് ഇന്ത്യക്കാണ്. യോഗ്യതാ റൌണ്ടിന്റെ മൂന്നാം പാദത്തിലെത്താന്‍
+ഇപ്രാവശ്യവും രണ്ടു ഫോഴ്സ് ഇന്ത്യകള്‍ക്കുമായില്ല. യോഗ്യതാ റൌണ്ട് കഴിഞ്ഞപ്പോള്‍ മക്‌ലാരന് ആശങ്കകള്‍ നല്‍കിക്കൊണ്ട് നിലവിലെ
+ചാമ്പ്യന്‍ ജന്‍സണ്‍ ബട്ടണ്‍ രണ്ടാമത്തെ വില്യംസിനും സൌബറിനും പിറകില്‍ പതിനാലാമതായാണ് ഗ്രിഡ്ഡിലെത്തിയത്. രണ്ടാമത്തെ
+ഫോഴ്സ് ഇന്ത്യയില്‍ വിറ്റാന്‍ടോണിയോ ലിയുസ്സി പതിനഞ്ചാമതായി യോഗ്യത നേടിയെങ്കിലും നികൊ ഹള്‍ക്കന്‍ബര്‍ഗിന്റെ ഫ്ലൈയിങ്
+ലാപ്പില്‍ ഇടങ്കോലിട്ടെന്നു പറഞ്ഞ് 5 സ്ഥാനം പിഴമേടിച്ചു. ഇത്രയുമായിരുന്നു ശനിയാഴ്ചത്തെ വിശേഷങ്ങളെങ്കില്‍, ഞായറാഴ്ച ഭാഗ്യത്തിന്റെ
+കാറ്റ് ഗതിമാറി വീശിയെന്നു പറയണം.
-­പോ­ളില്‍ റേ­സാ­രം­ഭി­ച്ച വെ­റ്റല്‍ മോ­ശം സ്റ്റാര്‍­ട്ടൂം മസ്സ­യു­ടെ ഫെ­റാ­രി­യു­മാ­യു­ള്ള ഉര­സ­ലും അതു­വ­ഴി­ഒ­രു പി­റ്റ്സ്റ്റോ­പ്പും എല്ലാ­മാ­യി
-ആദ്യ­ലാ­പ്പു­ക­ഴി­ഞ്ഞ­പ്പോള്‍ ഇരു­പ­ത്തി­മൂ­ന്നാ­മ­താ­യി­രു­ന്നു­(­മ­സ്സ­യാ­യി­രു­ന്നു ഇരു­പ­ത്തി­നാ­ലാ­മ­ത്). ഈ ബഹ­ള­ത്തി­നി­ട­യില്‍ സ്ഥാ­നം
-മെ­ച്ച­പ്പെ­ടു­ത്തി­യെ­ങ്കി­ലും മുന്‍­നി­ര­യില്‍ ഹാ­മില്‍­ട്ട­ണും വെ­ബ്ബ­റും കന­ത്ത പോ­രാ­ട്ട­ത്തി­ലാ­യി­രു­ന്നു. റെ­ഡ്ബുള്‍ ഡ്രൈ­വര്‍­മാ­രില്‍ നി­ന്നും
- ചാ­മ്പ്യന്‍­ഷി­പ്പില്‍ കടു­ത്ത മത്സ­രം നേ­രി­ടു­ന്ന­തി­നാല്‍ ഹാ­മില്‍­ട്ടണ്‍ വി­ട്ടു­കൊ­ടു­ക്കാന്‍ യാ­തൊ­രു പരി­പാ­ടി­യു­മി­ല്ലാ­യി­രു­ന്നു. അവര്‍­ക്കു­പി­ന്നില്‍
- എതാ­ണ്ട് മൂ­ന്നു­മി­നി­ട്ടു പി­റ­കി­ലാ­യി കു­ബി­ത്സ­യും, റൊ­സ്ബര്‍­ഗും അലോണ്‍­സൊ­യും തമ്മി­ലാ­യി­രു­ന്നു അടു­ത്ത പോ­രാ­ട്ടം.
- ആദ്യ­പ­ത്തു­ലാ­പ്പു­ക­ളില്‍ വിര്‍­ജി­നി­ന്റെ ­ലൂ­കാ­സ് ഡി ഗ്രാ­സ്സി­ റി­ട്ട­യര്‍ ചെ­യ്ത­ത­ല്ലാ­തെ വേ­റെ പ്ര­ത്യേ­കി­ച്ച് വി­ശേ­ഷ­മൊ­ന്നു­മു­ണ്ടാ­യി­ല്ല.
- എന്നാല്‍ ടയ­റു­ക­ളു­ടെ കാ­ര്യ­ത്തില്‍ പി­ഴ­ച്ച ഷു­മാ­ക്കര്‍­ക്ക് റേ­സ് തന്ത്ര­ത്തി­ലും പതി­വി­ല്ലാ­തെ പി­ഴ­യ്ക്കു­ന്ന­ത് ബ്രി­ട്ട­നി­ലെ കാ­ഴ്ച­യാ­യി.
- പത്താം ലാ­പ്പില്‍ ആദ്യ റഗു­ലര്‍ പി­റ്റെ­ടു­ത്ത ഷു­മാ­ക്കര്‍ പ്ര­തീ­ക്ഷി­ച്ച­തി­നു വി­രു­ദ്ധ­മാ­യി മദ്ധ്യ­നി­ര­യി­ലെ ട്രാ­ഫി­ക്കി­ന്റെ ഒത്ത നടു­വില്‍
- തി­രി­ച്ചെ­ത്തി. എന്നാല്‍ തൊ­ട്ടു പി­ന്നാ­ലെ പി­റ്റു ചെ­യ്ത സൌ­ബ­റി­ന്റെ കൊ­ബി­യാ­ഷി­യാ­ക­ട്ടെ ഒന്നാ­ന്ത­ര­മൊ­രു പി­റ്റ് സ്റ്റോ­പ്പി­ലൂ­ടെ
- ഷു­മാ­ക്ക­റി­നു മു­ന്നില്‍ കട­ക്കു­ക­യും ചെ­യ്തു. ഷു­മാ­ക്ക­റി­ന്റെ 'ദൌര്‍­ഭാ­ഗ്യം' ഇവി­ടം കൊ­ണ്ട­വ­സാ­നി­ച്ചി­ല്ല.
+പോളില്‍ റേസാരംഭിച്ച വെറ്റല്‍ മോശം സ്റ്റാര്‍ട്ടൂം മസ്സയുടെ ഫെറാരിയുമായുള്ള ഉരസലും അതുവഴിഒരു പിറ്റ്സ്റ്റോപ്പും എല്ലാമായി
+ആദ്യലാപ്പുകഴിഞ്ഞപ്പോള്‍ ഇരുപത്തിമൂന്നാമതായിരുന്നു(മസ്സയായിരുന്നു ഇരുപത്തിനാലാമത്). ഈ ബഹളത്തിനിടയില്‍ സ്ഥാനം
+മെച്ചപ്പെടുത്തിയെങ്കിലും മുന്‍നിരയില്‍ ഹാമില്‍ട്ടണും വെബ്ബറും കനത്ത പോരാട്ടത്തിലായിരുന്നു. റെഡ്ബുള്‍ ഡ്രൈവര്‍മാരില്‍ നിന്നും
+ ചാമ്പ്യന്‍ഷിപ്പില്‍ കടുത്ത മത്സരം നേരിടുന്നതിനാല്‍ ഹാമില്‍ട്ടണ്‍ വിട്ടുകൊടുക്കാന്‍ യാതൊരു പരിപാടിയുമില്ലായിരുന്നു. അവര്‍ക്കുപിന്നില്‍
+ എതാണ്ട് മൂന്നുമിനിട്ടു പിറകിലായി കുബിത്സയും, റൊസ്ബര്‍ഗും അലോണ്‍സൊയും തമ്മിലായിരുന്നു അടുത്ത പോരാട്ടം.
+ ആദ്യപത്തുലാപ്പുകളില്‍ വിര്‍ജിനിന്റെ ലൂകാസ് ഡി ഗ്രാസ്സി റിട്ടയര്‍ ചെയ്തതല്ലാതെ വേറെ പ്രത്യേകിച്ച് വിശേഷമൊന്നുമുണ്ടായില്ല.
+ എന്നാല്‍ ടയറുകളുടെ കാര്യത്തില്‍ പിഴച്ച ഷുമാക്കര്‍ക്ക് റേസ് തന്ത്രത്തിലും പതിവില്ലാതെ പിഴയ്ക്കുന്നത് ബ്രിട്ടനിലെ കാഴ്ചയായി.
+ പത്താം ലാപ്പില്‍ ആദ്യ റഗുലര്‍ പിറ്റെടുത്ത ഷുമാക്കര്‍ പ്രതീക്ഷിച്ചതിനു വിരുദ്ധമായി മദ്ധ്യനിരയിലെ ട്രാഫിക്കിന്റെ ഒത്ത നടുവില്‍
+ തിരിച്ചെത്തി. എന്നാല്‍ തൊട്ടു പിന്നാലെ പിറ്റു ചെയ്ത സൌബറിന്റെ കൊബിയാഷിയാകട്ടെ ഒന്നാന്തരമൊരു പിറ്റ് സ്റ്റോപ്പിലൂടെ
+ ഷുമാക്കറിനു മുന്നില്‍ കടക്കുകയും ചെയ്തു. ഷുമാക്കറിന്റെ 'ദൌര്‍ഭാഗ്യം' ഇവിടം കൊണ്ടവസാനിച്ചില്ല.
-ആ­ദ്യ പി­റ്റില്‍ പി­ഴ­ച്ച കു­ബി­ത്സ­യു­ടെ­യും അലോണ്‍­സൊ­യു­ടെ­യും ചെ­ല­വില്‍ മൂ­ന്നാ­മ­തോ­ടി­യി­രു­ന്ന ബട്ടണ്‍ ഇരു­പ­ത്തി­ര­ണ്ടാം ലാ­പ്പില്‍
-പി­റ്റെ­ടു­ത്ത­പ്പോള്‍ ­റൊ­സ്ബര്‍­ഗ് ശരി­ക്കും പോ­ഡി­യം മണ­ത്തു തു­ട­ങ്ങി­യി­രു­ന്നു. അതി­നു മു­മ്പ് അല്‍­ഗ്യു­സാ­രി­യു­ടെ ടോ­റോ റോ­സോ­യില്‍
-നി­ന്നും കടു­ത്ത സമ്മര്‍­ദ്ദ­ത്തി­ലാ­യി­രു­ന്ന അലോണ്‍­സൊ ഒരു കോര്‍­ണര്‍ ഒഴി­വാ­ക്കി കു­ബി­ത്സ­യെ മറി­ക­ട­ന്നി­രു­ന്നു. അതി­ന് അതി­ഭ­യ­ങ്കര
-വി­ല­യാ­ണ് മുന്‍ ലോ­ക­ചാ­മ്പ്യന്‍ കൊ­ടു­ക്കേ­ണ്ടി­വ­ന്ന­ത്. ഒരു ഡ്രൈ­വ് ത്രൂ പെ­നാല്‍­ട്ടി കി­ട്ടി­യെ­ങ്കി­ലും അതെ­ടു­ക്കാ­നാ­വു­ന്ന­തി­നു മു­മ്പ്
-പെ­ഡ്രോ ഡി ലാ റോ­സ­യു­ടെ സൌ­ബ­റി­ന്റെ കാ­റില്‍ നി­ന്നും ഇള­കി വീണ ഭാ­ഗ­ങ്ങള്‍ ട്രാ­ക്കില്‍ വീ­ണു കി­ട­ക്കു­ന്ന­തു കൊ­ണ്ട് സേ­ഫ്റ്റി­കാര്‍
-ട്രാ­ക്കി­ലെ­ത്തി. അതോ­ടെ യെ­ല്ലോ ഫ്ലാ­ഗി­നു ശേ­ഷം ഉട­നെ­ത്ത­ന്നെ (ശ­രി­ക്കും പൊ­സി­ഷന്‍ മെ­ച്ച­പ്പെ­ടു­ത്താ­വു­ന്ന അവ­സ്ഥ­യില്‍)
-ഡ്രൈ­വ് ത്രൂ എടു­ക്ക­ണ­മെ­ന്നാ­യി അലോണ്‍­സൊ­യു­ടെ അവ­സ്ഥ. അത് അലോണ്‍­സോ­യു­ടെ റേ­സി­ന്റെ വി­ധീ­യെ­ഴു­തി­യെ­ന്നു വേ­ണ­മെ­ങ്കില്‍ പറ­യാം­.
+ആദ്യ പിറ്റില്‍ പിഴച്ച കുബിത്സയുടെയും അലോണ്‍സൊയുടെയും ചെലവില്‍ മൂന്നാമതോടിയിരുന്ന ബട്ടണ്‍ ഇരുപത്തിരണ്ടാം ലാപ്പില്‍
+പിറ്റെടുത്തപ്പോള്‍ റൊസ്ബര്‍ഗ് ശരിക്കും പോഡിയം മണത്തു തുടങ്ങിയിരുന്നു. അതിനു മുമ്പ് അല്‍ഗ്യുസാരിയുടെ ടോറോ റോസോയില്‍
+നിന്നും കടുത്ത സമ്മര്‍ദ്ദത്തിലായിരുന്ന അലോണ്‍സൊ ഒരു കോര്‍ണര്‍ ഒഴിവാക്കി കുബിത്സയെ മറികടന്നിരുന്നു. അതിന് അതിഭയങ്കര
+വിലയാണ് മുന്‍ ലോകചാമ്പ്യന്‍ കൊടുക്കേണ്ടിവന്നത്. ഒരു ഡ്രൈവ് ത്രൂ പെനാല്‍ട്ടി കിട്ടിയെങ്കിലും അതെടുക്കാനാവുന്നതിനു മുമ്പ്
+പെഡ്രോ ഡി ലാ റോസയുടെ സൌബറിന്റെ കാറില്‍ നിന്നും ഇളകി വീണ ഭാഗങ്ങള്‍ ട്രാക്കില്‍ വീണു കിടക്കുന്നതു കൊണ്ട് സേഫ്റ്റികാര്‍
+ട്രാക്കിലെത്തി. അതോടെ യെല്ലോ ഫ്ലാഗിനു ശേഷം ഉടനെത്തന്നെ (ശരിക്കും പൊസിഷന്‍ മെച്ചപ്പെടുത്താവുന്ന അവസ്ഥയില്‍)
+ഡ്രൈവ് ത്രൂ എടുക്കണമെന്നായി അലോണ്‍സൊയുടെ അവസ്ഥ. അത് അലോണ്‍സോയുടെ റേസിന്റെ വിധീയെഴുതിയെന്നു വേണമെങ്കില്‍ പറയാം.
-­സേ­ഫ്റ്റി­കാര്‍ മാ­റിയ ഉട­നെ­യു­ണ്ടായ ഒരു കൂ­ട്ട­പ്പൊ­രി­ച്ചി­ലും, രണ്ട് ലോ­ട്ട­സു­ക­ളും കൂ­ടി ബാ­രി­ക്കെ­ല്ലോ­യെ­യും കൊ­ബി­യാ­ഷി­യേ­യും മറ­ച്ച­തും
- മു­ത­ലാ­ക്കി ബട്ടണ്‍ നാ­ലാം സ്ഥാ­നം പി­ടി­ച്ചെ­ടു­ത്തു. വേ­ഗ­ത്തി­ന്റെ കാ­ര്യ­ത്തില്‍ ബട്ട­ന്റെ മക്‌­ലാ­ര­ന്റെ­യൊ­പ്പ­മെ­ത്തി­ലെ­ങ്കി­ലും ട്രാ­ക്കി­ലു­ള്ള
- മുന്‍­തൂ­ക്കം അവ­സാ­നം വരെ കാ­ത്തു സൂ­ക്ഷി­ക്കാന്‍ റൊ­സ്ബര്‍­ഗി­നാ­യി­.
+സേഫ്റ്റികാര്‍ മാറിയ ഉടനെയുണ്ടായ ഒരു കൂട്ടപ്പൊരിച്ചിലും, രണ്ട് ലോട്ടസുകളും കൂടി ബാരിക്കെല്ലോയെയും കൊബിയാഷിയേയും മറച്ചതും
+ മുതലാക്കി ബട്ടണ്‍ നാലാം സ്ഥാനം പിടിച്ചെടുത്തു. വേഗത്തിന്റെ കാര്യത്തില്‍ ബട്ടന്റെ മക്‌ലാരന്റെയൊപ്പമെത്തിലെങ്കിലും ട്രാക്കിലുള്ള
+ മുന്‍തൂക്കം അവസാനം വരെ കാത്തു സൂക്ഷിക്കാന്‍ റൊസ്ബര്‍ഗിനായി.
-എ­ന്നാല്‍ ഈ സമ­യം കൊ­ണ്ട് തന്റെ വേ­ഗ­ത്തി­നു­മു­മ്പില്‍ ഒന്നു­മ­ല്ലാ­തി­രു­ന്ന പിന്‍­നിര കാ­റു­ക­ളെ­യെ­ല്ലാം തട്ടി­മാ­റ്റി വെ­റ്റല്‍
-മദ്ധ്യ­നി­ര­യി­ലെ­ത്തി­യി­രു­ന്നു. ഈ സമ­യം ഏഴാം സ്ഥാ­ന­ത്ത് ബാ­രി­ക്കെ­ല്ലോ­യു­ടെ വി­ല്യം­സി­ന്റെ­യും കൊ­ബി­യാ­ഷി­യു­ടെ സൌ­ബ­റി­ന്റേ­യും
-പു­റ­കില്‍ ഓടി­ക്കൊ­ണ്ടി­രു­ന്ന ഷൂ­മാ­ക്ക­റി­ന് വീ­ണ്ടും കഷ്ട­കാ­ലം തു­ട­ങ്ങി. ആദ്യം അഡ്രി­യാന്‍ സു­ട്ടി­ലി­ന്റെ ഫോ­ഴ്സി­ന്ത്യ­യു­ടെ ആക്ര­മ­ണ­ത്തില്‍
-വേ­ഗം തന്നെ നി­ലം പരി­ശായ ഷു­മാ­ക്കര്‍ തന്റെ പഴ­യ­പ്ര­താ­പ­മെ­ല്ലാം പോയ ഒരു കാ­ര­ണ­വ­രു­ടെ അവ­സ്ഥ­യി­ലാ­യ­പ്പോ­ഴാ­ണ് മറ്റൊ­രു
- യുവ ജര്‍­മ­നില്‍ നി­ന്ന് ശക്ത­മായ ആക്ര­മ­ണ­ത്തി­ലാ­വു­ന്ന­ത്. എന്നാല്‍ വെ­റ്റ­ലി­നോ­ടും വേ­ഗം തന്നെ ഷു­മാ­ക്കര്‍ കീ­ഴ­ട­ങ്ങി. അഡ്ര­യാന്‍
- സു­ട്ടില്‍ ഏതാ­ണ്ട് അവ­സാ­നം വരെ വെ­റ്റ­ലി­നെ തന്റെ പി­ന്നില്‍ തള­ച്ചി­ട്ട വി­രു­തു കൂ­ടി കാ­ണു­മ്പോ­ഴാ­ണ് ഷു­മാ­ക്കര്‍ എത്ര വെ­ല്ലു­വി­ളി
- ട്രാ­ക്കില്‍ ഉയര്‍­ത്തു­ന്നു­വെ­ന്നു നമ്മള്‍ സം­ശ­യി­ക്കു­ന്ന­ത്. അവ­സാ­ന­ലാ­പ്പു­ക­ളില്‍ ഏഴ്,എ­ട്ട് സ്ഥാ­ന­ങ്ങള്‍­ക്കു വേ­ണ്ടി ശക്ത­മായ
- മത്സ­ര­മാ­യി­രു­ന്നു ട്രാ­ക്കില്‍ നട­ന്ന­ത്. നാ­ലു ജര്‍­മ്മന്‍ ഡ്രൈ­വര്‍­മാര്‍ (വെ­റ്റല്‍,­സു­ട്ടില്‍,­ഷു­മാ­ക്കര്‍,­ഹള്‍­ക്കൈന്‍­ബര്‍­ഗ്) തങ്ങ­ളു­ടെ ഇം­ഗ്ലീ­ഷ്
- ടീ­മു­കള്‍­ക്കു വേ­ണ്ടി ട്രാ­ക്കില്‍ ഏറ്റു­മു­ട്ടു­ന്ന കാ­ഴ്ച ശരി­ക്കും ഒരു വി­രു­ന്നു തന്നെ­യാ­യി­രു­ന്നു­.
+എന്നാല്‍ ഈ സമയം കൊണ്ട് തന്റെ വേഗത്തിനുമുമ്പില്‍ ഒന്നുമല്ലാതിരുന്ന പിന്‍നിര കാറുകളെയെല്ലാം തട്ടിമാറ്റി വെറ്റല്‍
+മദ്ധ്യനിരയിലെത്തിയിരുന്നു. ഈ സമയം ഏഴാം സ്ഥാനത്ത് ബാരിക്കെല്ലോയുടെ വില്യംസിന്റെയും കൊബിയാഷിയുടെ സൌബറിന്റേയും
+പുറകില്‍ ഓടിക്കൊണ്ടിരുന്ന ഷൂമാക്കറിന് വീണ്ടും കഷ്ടകാലം തുടങ്ങി. ആദ്യം അഡ്രിയാന്‍ സുട്ടിലിന്റെ ഫോഴ്സിന്ത്യയുടെ ആക്രമണത്തില്‍
+വേഗം തന്നെ നിലം പരിശായ ഷുമാക്കര്‍ തന്റെ പഴയപ്രതാപമെല്ലാം പോയ ഒരു കാരണവരുടെ അവസ്ഥയിലായപ്പോഴാണ് മറ്റൊരു
+ യുവ ജര്‍മനില്‍ നിന്ന് ശക്തമായ ആക്രമണത്തിലാവുന്നത്. എന്നാല്‍ വെറ്റലിനോടും വേഗം തന്നെ ഷുമാക്കര്‍ കീഴടങ്ങി. അഡ്രയാന്‍
+ സുട്ടില്‍ ഏതാണ്ട് അവസാനം വരെ വെറ്റലിനെ തന്റെ പിന്നില്‍ തളച്ചിട്ട വിരുതു കൂടി കാണുമ്പോഴാണ് ഷുമാക്കര്‍ എത്ര വെല്ലുവിളി
+ ട്രാക്കില്‍ ഉയര്‍ത്തുന്നുവെന്നു നമ്മള്‍ സംശയിക്കുന്നത്. അവസാനലാപ്പുകളില്‍ ഏഴ്,എട്ട് സ്ഥാനങ്ങള്‍ക്കു വേണ്ടി ശക്തമായ
+ മത്സരമായിരുന്നു ട്രാക്കില്‍ നടന്നത്. നാലു ജര്‍മ്മന്‍ ഡ്രൈവര്‍മാര്‍ (വെറ്റല്‍,സുട്ടില്‍,ഷുമാക്കര്‍,ഹള്‍ക്കൈന്‍ബര്‍ഗ്) തങ്ങളുടെ ഇംഗ്ലീഷ്
+ ടീമുകള്‍ക്കു വേണ്ടി ട്രാക്കില്‍ ഏറ്റുമുട്ടുന്ന കാഴ്ച ശരിക്കും ഒരു വിരുന്നു തന്നെയായിരുന്നു.
-­കാ­ര്യ­ങ്ങ­ളി­ങ്ങ­നെ­യൊ­ക്കെ­യാ­ണെ­ങ്കി­ലും ചാ­മ്പ്യ­ഷി­പ്പ് പോ­രാ­ട്ട­ങ്ങള്‍ മക്‌­ലാ­ര­നി­ലേ­ക്കും­(279), റെ­ഡ്ബു­ള­ളി­ലേ­ക്കും­(249) ഒതു­ങ്ങു­ന്ന
-കാ­ഴ്ച­യാ­ണു കാ­ണു­ന്ന­ത്. 145 പോ­യി­ന്റു­മാ­യി ലൂ­യി­സ് ഹാ­മില്‍­ട്ട­ണാ­ണു­മു­ന്നില്‍, 133 പോ­യി­ന്റു­മാ­യി നി­ല­വി­ലെ ചാ­മ്പ്യ­നും സഹ­മ­ക്‌­ലാ­രന്‍
-ഡ്രൈ­വ­റു­മായ ബട്ടണ്‍ രണ്ടാ­മ­താ­ണ്. മൂ­ന്നാ­മ­ത് റെ­ഡ്ബു­ള്ളി­ന്റെ മാര്‍­ക് വെ­ബ്ബ­റും­(128) നാ­ലാ­മ­ത്(121) രണ്ടാ­മ­ത്തെ റെ­ഡ്ബുള്‍
-ഡ്രൈ­വര്‍ വെ­റ്റ­ലു­മാ­ണ്. പക്ഷെ, കഴി­ഞ്ഞ കു­റെ റേ­സു­ക­ളാ­യി തു­ടര്‍­ന്നു വരു­ന്ന മദ്ധ്യ­നി­ര­യി­ലെ പോ­രാ­ട്ടം ശക്ത­മാ­യി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ്.
- വരും യൂ­റോ­പ്യന്‍ റേ­സു­ക­ളില്‍ അത് ശക്ത­മാ­കു­മെ­ന്ന് നമു­ക്ക് കൃ­ത്യ­മാ­യൂ­ഹി­ക്കാം. എന്താ­യാ­ലൂം ­മെ­ഴ്സി­ഡ­സ് അവ­രു­ടെ
- അടു­ത്ത­കൊ­ല്ല­ത്തെ കാ­റി­നെ­ക്കു­റി­ച്ച് ഇപ്പോള്‍­ത്ത­ന്നെ ആലോ­ചി­ച്ചു തു­ട­ങ്ങി­യി­രി­ക്കു­മെ­ന്നു മാ­ത്രം ഊഹി­ക്കാം. :)
+കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും ചാമ്പ്യഷിപ്പ് പോരാട്ടങ്ങള്‍ മക്‌ലാരനിലേക്കും(279), റെഡ്ബുളളിലേക്കും(249) ഒതുങ്ങുന്ന
+കാഴ്ചയാണു കാണുന്നത്. 145 പോയിന്റുമായി ലൂയിസ് ഹാമില്‍ട്ടണാണുമുന്നില്‍, 133 പോയിന്റുമായി നിലവിലെ ചാമ്പ്യനും സഹമക്‌ലാരന്‍
+ഡ്രൈവറുമായ ബട്ടണ്‍ രണ്ടാമതാണ്. മൂന്നാമത് റെഡ്ബുള്ളിന്റെ മാര്‍ക് വെബ്ബറും(128) നാലാമത്(121) രണ്ടാമത്തെ റെഡ്ബുള്‍
+ഡ്രൈവര്‍ വെറ്റലുമാണ്. പക്ഷെ, കഴിഞ്ഞ കുറെ റേസുകളായി തുടര്‍ന്നു വരുന്ന മദ്ധ്യനിരയിലെ പോരാട്ടം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
+ വരും യൂറോപ്യന്‍ റേസുകളില്‍ അത് ശക്തമാകുമെന്ന് നമുക്ക് കൃത്യമായൂഹിക്കാം. എന്തായാലൂം മെഴ്സിഡസ് അവരുടെ
+ അടുത്തകൊല്ലത്തെ കാറിനെക്കുറിച്ച് ഇപ്പോള്‍ത്തന്നെ ആലോചിച്ചു തുടങ്ങിയിരിക്കുമെന്നു മാത്രം ഊഹിക്കാം. :)
-­വി­ല്യം­സി­ന്റെ­യും സൌ­ബ­റി­ന്റേ­യും കാ­റു­കള്‍ മദ്ധ്യ­നി­ര­യി­ലെ തി­ര­ക്കേ­റ്റി­യ­പ്പോള്‍ വല­ഞ്ഞ­ത് മെ­ഴ്സി­ഡ­സും റെ­നോ­യും മാ­ത്ര­മ­ല്ല.
-സീ­സ­ണി­ലെ തു­ട­ക്കം­മു­ത­ലേ അം­ഗീ­കൃത മദ്ധ്യ­നിര ടീ­മു­ക­ളെ­ന്ന പദ­വി­ക്കു വേ­ണ്ടി പോ­രാ­ടു­ന്ന ഫോ­ഴ്സ് ഇന്ത്യ­യും ടോ­റോ റോ­സോ­യു­മാ­ണ്.
-എന്താ­യാ­ലൂം, കോ­സ്‌­വര്‍­ത്ത് എന്‍­ജി­നു­ക­ള­ല്ല മറ്റു­ടീ­മു­ക­ളെ­യെ­ാ­ന്നും പി­ന്നോ­ട്ട­ടി­പ്പി­ക്കു­ന്ന­തെ­ന്ന് വി­ല്യം­സി­ന്റെ കഴി­ഞ്ഞ രണ്ടു റേ­സി­ലെ
-പ്ര­ക­ട­ന­ത്തില്‍ നി­ന്നും ശരി­ക്കും വ്യ­ക്ത­മാ­യി. അതു­പോ­ലെ ഫെ­റാ­രി­യു­ടെ എന്‍­ജിന്‍ സൌ­ബ­റി­നു ഇപ്പോ­ഴും പ്ര­ശ്ന­ങ്ങ­ളു­ണ്ടാ­ക്കു­ന്ന­ത്
-എന്‍­ജിന്‍ സപ്ല­യ­റെ­ന്ന നി­ല­യില്‍ ഫെ­റാ­രി­യ്ക്കൊ­രു നല്ല വാര്‍­ത്ത­യ­ല്ല. പ്ര­ത്യേ­കി­ച്ചും മെ­ഴ്സി­ഡ­സ് ശക്ത­മായ വെ­ല്ലു­വി­ളി­യു­യര്‍­ത്തു­മ്പോള്‍.
+വില്യംസിന്റെയും സൌബറിന്റേയും കാറുകള്‍ മദ്ധ്യനിരയിലെ തിരക്കേറ്റിയപ്പോള്‍ വലഞ്ഞത് മെഴ്സിഡസും റെനോയും മാത്രമല്ല.
+സീസണിലെ തുടക്കംമുതലേ അംഗീകൃത മദ്ധ്യനിര ടീമുകളെന്ന പദവിക്കു വേണ്ടി പോരാടുന്ന ഫോഴ്സ് ഇന്ത്യയും ടോറോ റോസോയുമാണ്.
+എന്തായാലൂം, കോസ്‌വര്‍ത്ത് എന്‍ജിനുകളല്ല മറ്റുടീമുകളെയൊന്നും പിന്നോട്ടടിപ്പിക്കുന്നതെന്ന് വില്യംസിന്റെ കഴിഞ്ഞ രണ്ടു റേസിലെ
+പ്രകടനത്തില്‍ നിന്നും ശരിക്കും വ്യക്തമായി. അതുപോലെ ഫെറാരിയുടെ എന്‍ജിന്‍ സൌബറിനു ഇപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നത്
+എന്‍ജിന്‍ സപ്ലയറെന്ന നിലയില്‍ ഫെറാരിയ്ക്കൊരു നല്ല വാര്‍ത്തയല്ല. പ്രത്യേകിച്ചും മെഴ്സിഡസ് ശക്തമായ വെല്ലുവിളിയുയര്‍ത്തുമ്പോള്‍.
-എ­ന്താ­യാ­ലും അടു­ത്താ­ഴ്ച­ന­ട­ക്കു­ന്ന ജര്‍­മന്‍ ഗ്രാന്‍­പ്രീ ഒരു­പാ­ടു മുന്‍­നിര ഡ്രൈ­വര്‍­മാര്‍­ക്ക് ഹോം റേ­സാ­ണ്. ഈ സീ­സ­ണി­ലി­ന്നു­വ­രെ
-ഒരു ഡ്രൈ­വ­റും ഹോം റേ­സില്‍ ഒന്നാ­മ­നാ­യി­ട്ടി­ല്ല. കളം നി­റ­ഞ്ഞു നില്‍­ക്കു­ന്ന ജര്‍­മന്‍ ഡ്രൈ­വര്‍­മാര്‍ പതി­വി­നു വ്യ­ത്യാ­സം വരു­ത്തു­മോ
-എന്നു കണ്ട­റി­യാം­.
+എന്തായാലും അടുത്താഴ്ചനടക്കുന്ന ജര്‍മന്‍ ഗ്രാന്‍പ്രീ ഒരുപാടു മുന്‍നിര ഡ്രൈവര്‍മാര്‍ക്ക് ഹോം റേസാണ്. ഈ സീസണിലിന്നുവരെ
+ഒരു ഡ്രൈവറും ഹോം റേസില്‍ ഒന്നാമനായിട്ടില്ല. കളം നിറഞ്ഞു നില്‍ക്കുന്ന ജര്‍മന്‍ ഡ്രൈവര്‍മാര്‍ പതിവിനു വ്യത്യാസം വരുത്തുമോ
+എന്നു കണ്ടറിയാം.
(Jul 15, 2010)\footnote{http://malayal.am/വിനോദം/കായികം/6772/ആവേശം-അലകളുയര്‍ത്തിയ-ബ്രിട്ടീഷ്-ഗ്രാന്‍പ്രീ}
\newpage