summaryrefslogtreecommitdiffstats
path: root/budapest.tex
diff options
context:
space:
mode:
Diffstat (limited to 'budapest.tex')
-rw-r--r--budapest.tex114
1 files changed, 57 insertions, 57 deletions
diff --git a/budapest.tex b/budapest.tex
index 6d72f3c..716101f 100644
--- a/budapest.tex
+++ b/budapest.tex
@@ -1,70 +1,70 @@
\secstar{ബുഡാപെസ്റ്റിലെ തണുപ്പന്‍ കാറോട്ടം}
\vskip 2pt
-ആ­ഗ­സ്റ്റ് ഒന്നി­ന് ബു­ഡാ­പെ­സ്റ്റില്‍ നട­ന്ന ഹം­ഗേ­റി­യന്‍ ഗ്രാന്‍­പ്രീ­യോ­ടെ ഫോര്‍­മു­ലാ വണ്‍ 2010 സീ­സ­ണി­ലെ 12 റേ­സു­കള്‍­ക്ക് തീ­രു­മാ­ന­മാ­യി. ശക്ത­മായ ചില പോ­രാ­ട്ട­ങ്ങള്‍ ട്രാ­ക്കി­ലു­ണ്ടാ­യെ­ങ്കി­ലും, ഹം­ഗ­റി­യി­ലെ ചൂ­ടു­ള്ള ട്രാ­ക്കില്‍ വള­രെ തണു­ത്ത പോ­രാ­ട്ട­മാ­യി­രു­ന്നു അര­ങ്ങേ­റി­യ­ത്. മാര്‍­ക് വെ­ബ്ബ­റും റെ­ഡ്ബു­ള്ളും മക്‌­ലാ­ര­നില്‍­നി­ന്ന് പോ­യി­ന്റ് നി­ല­യില്‍ ലീ­ഡ് തി­രി­ച്ചു­പി­ടി­ച്ച് ശക്തി തെ­ളി­യി­ച്ചു. ജര്‍­മ­നി­യി­ലെ അത്ര ശക്ത­മാ­യി­രു­ന്നി­ല്ലെ­ങ്കി­ലും രണ്ടും നാ­ലും സ്ഥാ­ന­ങ്ങ­ളി­ലെ­ത്തി ഫെ­റാ­രി­യും കരു­ത്തു കാ­ണി­ച്ചു­.
+ആഗസ്റ്റ് ഒന്നിന് ബുഡാപെസ്റ്റില്‍ നടന്ന ഹംഗേറിയന്‍ ഗ്രാന്‍പ്രീയോടെ ഫോര്‍മുലാ വണ്‍ 2010 സീസണിലെ 12 റേസുകള്‍ക്ക് തീരുമാനമായി. ശക്തമായ ചില പോരാട്ടങ്ങള്‍ ട്രാക്കിലുണ്ടായെങ്കിലും, ഹംഗറിയിലെ ചൂടുള്ള ട്രാക്കില്‍ വളരെ തണുത്ത പോരാട്ടമായിരുന്നു അരങ്ങേറിയത്. മാര്‍ക് വെബ്ബറും റെഡ്ബുള്ളും മക്‌ലാരനില്‍നിന്ന് പോയിന്റ് നിലയില്‍ ലീഡ് തിരിച്ചുപിടിച്ച് ശക്തി തെളിയിച്ചു. ജര്‍മനിയിലെ അത്ര ശക്തമായിരുന്നില്ലെങ്കിലും രണ്ടും നാലും സ്ഥാനങ്ങളിലെത്തി ഫെറാരിയും കരുത്തു കാണിച്ചു.
-­യോ­ഗ്യ­താ റൌ­ണ്ടില്‍ ഏഴാം തവ­ണ­യും ­സെ­ബാ­സ്റ്റ്യന്‍ വെ­റ്റല്‍ പോള്‍ നേ­ടി­യ­പ്പോള്‍, നാ­ലു­ത­വണ പോള്‍ നേ­ടിയ
-വെ­ബ്ബര്‍ രണ്ടാ­മ­തെ­ത്തി. സീ­സ­ണില്‍ ആറാം തവ­ണ­യാ­ണ്, ഗ്രി­ഡ്ഡി­ലെ മുന്‍ നിര ­റെ­ഡ്ബുള്‍ സ്വ­ന്ത­മാ­ക്കി­യ­ത്.
-തൊ­ട്ടു­പി­ന്നില്‍ ഫെ­റാ­രി­കള്‍ അലോണ്‍­സൊ­യു­ടെ നേ­തൃ­ത്വ­ത്തില്‍ അണി­നി­ര­ന്ന­പ്പോള്‍ നി­ല­വി­ലെ ചാ­മ്പ്യന്‍ ബട്ടണ്‍
-മൂ­ന്നാം പാ­ദം കണ്ടി­ല്ല. ഫോ­ഴ്സ് ഇന്ത്യ­യു­ടെ കാ­റു­കള്‍ തു­ടര്‍­ച്ച­യാ­യി രണ്ടാം തവ­ണ­യും മൂ­ന്നാം പാ­ദ­ത്തി­ലെ­ത്തു­ന്ന­തില്‍
-പരാ­ജ­യ­പ്പെ­ട്ടു. ­വി­റ്റാ­ലി പെ­ട്രോ­വ് സീ­സ­ണില്‍ ആദ്യ­മാ­യി സഹ ­റെ­നോ­ ഡ്രൈ­വര്‍ കു­ബി­ത്സ­യ്ക്കു മു­ന്നില്‍
-യോ­ഗ്യ­ത­നേ­ടി­യ­പ്പോള്‍ പെ­ഡ്രോ ഡി ലാ റൊ­സ­യും നി­കൊ ഹള്‍­ക്കെന്‍­ബെര്‍­ഗും മൂ­ന്നാം പാ­ദ­ത്തി­ലെ­ത്തി ­സൌ­ബര്‍, ­
-വി­ല്യം­സ് ടീ­മു­കള്‍ ശക്ത­മായ മദ്ധ്യ­നിര സാ­ന്നി­ദ്ധ്യ­മാ­ണെ­ന്നു തെ­ളി­യി­ച്ചു. ഇന്ത്യന്‍ ഡ്രൈ­വര്‍ കരണ്‍ ചന്ദോ­ക്കി­ന്
-ഇത്ത­വ­ണ­യും അവ­സ­രം കി­ട്ടി­യി­ല്ല.
+യോഗ്യതാ റൌണ്ടില്‍ ഏഴാം തവണയും സെബാസ്റ്റ്യന്‍ വെറ്റല്‍ പോള്‍ നേടിയപ്പോള്‍, നാലുതവണ പോള്‍ നേടിയ
+വെബ്ബര്‍ രണ്ടാമതെത്തി. സീസണില്‍ ആറാം തവണയാണ്, ഗ്രിഡ്ഡിലെ മുന്‍ നിര റെഡ്ബുള്‍ സ്വന്തമാക്കിയത്.
+തൊട്ടുപിന്നില്‍ ഫെറാരികള്‍ അലോണ്‍സൊയുടെ നേതൃത്വത്തില്‍ അണിനിരന്നപ്പോള്‍ നിലവിലെ ചാമ്പ്യന്‍ ബട്ടണ്‍
+മൂന്നാം പാദം കണ്ടില്ല. ഫോഴ്സ് ഇന്ത്യയുടെ കാറുകള്‍ തുടര്‍ച്ചയായി രണ്ടാം തവണയും മൂന്നാം പാദത്തിലെത്തുന്നതില്‍
+പരാജയപ്പെട്ടു. വിറ്റാലി പെട്രോവ് സീസണില്‍ ആദ്യമായി സഹ റെനോ ഡ്രൈവര്‍ കുബിത്സയ്ക്കു മുന്നില്‍
+യോഗ്യതനേടിയപ്പോള്‍ പെഡ്രോ ഡി ലാ റൊസയും നികൊ ഹള്‍ക്കെന്‍ബെര്‍ഗും മൂന്നാം പാദത്തിലെത്തി സൌബര്‍,
+വില്യംസ് ടീമുകള്‍ ശക്തമായ മദ്ധ്യനിര സാന്നിദ്ധ്യമാണെന്നു തെളിയിച്ചു. ഇന്ത്യന്‍ ഡ്രൈവര്‍ കരണ്‍ ചന്ദോക്കിന്
+ഇത്തവണയും അവസരം കിട്ടിയില്ല.
-ആ­ദ്യ­ലാ­പ്പില്‍ ശക്ത­മായ സ്റ്റാര്‍­ട്ടി­ലൂ­ടെ ഫെ­റാ­രി­കള്‍ റെ­ഡ്ബു­ളു­ക­ളു­ടെ മേല്‍ ചെ­റിയ ആധി­പ­ത്യം നേ­ടി. അലോണ്‍­സൊ
-വെ­ബ്ബ­റി­നെ മറി­ക­ട­ക്കു­ക­യും വെ­റ്റ­ലി­ന് വള­രെ അടു­ത്തെ­ത്തു­ക­യും ചെ­യ്ത­പ്പോള്‍ ആദ്യ­വ­ള­വി­ന് മു­മ്പ് ഉള്‍­വ­ശ­ത്തു­കൂ­ടെ
-വെ­ബ്ബ­റെ മറി­ക­ട­ക്കാ­നു­ള്ള മസ്സ­യു­ടെ ശ്ര­മം പാ­ളി­പ്പോ­യി. എന്നാല്‍ ഏഴാ­മ­തു­നി­ന്ന് റൊ­സ്ബര്‍­ഗി­നേ­യും ഹാ­മില്‍­ട്ട­ണേ­യും
-മറി­ക­ട­ന്ന് അഞ്ചാം സ്ഥാ­ന­ത്തെ­ത്തിയ പെ­ട്രോ­വ് തന്റെ കഴി­വ് പു­റ­ത്തെ­ടു­ത്തു. മൈ­ക്കല്‍ ഷു­മാ­ക്ക­റാ­വ­ട്ടെ, മറ്റൊ­രു
-ശക്ത­മായ സ്റ്റാര്‍­ട്ടി­ലൂ­ടെ പു­തിയ തന്റെ അവ­താ­രം ഇപ്പോള്‍ നല്ല സ്റ്റാര്‍­ട്ട­റാ­ണെ­ന്നു കാ­ണി­ച്ചു­ത­ന്നു. മി­ക­ച്ച ഫ്ലൈ­യി­ങ്
-ലാ­പ്പു­ക­ളും പി­റ്റ് സ്റ്റോ­പ്/­ട­യര്‍ ഓപ്ഷന്‍ തീ­രു­മാ­ന­ങ്ങ­ളും എടു­ത്തി­രു­ന്ന പഴയ സ്വ­രൂ­പം കൂ­ടി തി­രി­ച്ചെ­ടു­ക്കാ­നാ­യാ­ലെ പക്ഷേ
-ഷു­മാ­ക്കര്‍­ക്ക് രക്ഷ­യു­ള്ളൂ. ആദ്യ­ലാ­പ്പില്‍ തന്റെ മു­ന്നില്‍ കട­ന്നെ­ങ്കി­ലും രണ്ടാം ലാ­പ്പില്‍ പെ­ട്രോ­വി­ന്റെ പരി­ച­യ­ക്കു­റ­വ്
-മു­ത­ലെ­ടു­ത്ത് ഹാ­മില്‍­ട്ടണ്‍ അഞ്ചാം സ്ഥാ­ന­ത്ത് തി­രി­ച്ചെ­ത്തി. റേ­സി­ലെ ആദ്യ റി­ട്ട­യര്‍­മെ­ന്റ് ടോ­റോ റോ­സോ­യു­ടെ
-ജെ­യ്മി അല്‍­ഗ്യു­സാ­രി­യു­ടേ­താ­യി­രു­ന്നു. എന്‍­ജിന്‍ പ്ര­ശ്നം കാ­ര­ണ­മാ­യി­രു­ന്നു വി­ര­മി­ക്കല്‍.
+ആദ്യലാപ്പില്‍ ശക്തമായ സ്റ്റാര്‍ട്ടിലൂടെ ഫെറാരികള്‍ റെഡ്ബുളുകളുടെ മേല്‍ ചെറിയ ആധിപത്യം നേടി. അലോണ്‍സൊ
+വെബ്ബറിനെ മറികടക്കുകയും വെറ്റലിന് വളരെ അടുത്തെത്തുകയും ചെയ്തപ്പോള്‍ ആദ്യവളവിന് മുമ്പ് ഉള്‍വശത്തുകൂടെ
+വെബ്ബറെ മറികടക്കാനുള്ള മസ്സയുടെ ശ്രമം പാളിപ്പോയി. എന്നാല്‍ ഏഴാമതുനിന്ന് റൊസ്ബര്‍ഗിനേയും ഹാമില്‍ട്ടണേയും
+മറികടന്ന് അഞ്ചാം സ്ഥാനത്തെത്തിയ പെട്രോവ് തന്റെ കഴിവ് പുറത്തെടുത്തു. മൈക്കല്‍ ഷുമാക്കറാവട്ടെ, മറ്റൊരു
+ശക്തമായ സ്റ്റാര്‍ട്ടിലൂടെ പുതിയ തന്റെ അവതാരം ഇപ്പോള്‍ നല്ല സ്റ്റാര്‍ട്ടറാണെന്നു കാണിച്ചുതന്നു. മികച്ച ഫ്ലൈയിങ്
+ലാപ്പുകളും പിറ്റ് സ്റ്റോപ്/ടയര്‍ ഓപ്ഷന്‍ തീരുമാനങ്ങളും എടുത്തിരുന്ന പഴയ സ്വരൂപം കൂടി തിരിച്ചെടുക്കാനായാലെ പക്ഷേ
+ഷുമാക്കര്‍ക്ക് രക്ഷയുള്ളൂ. ആദ്യലാപ്പില്‍ തന്റെ മുന്നില്‍ കടന്നെങ്കിലും രണ്ടാം ലാപ്പില്‍ പെട്രോവിന്റെ പരിചയക്കുറവ്
+മുതലെടുത്ത് ഹാമില്‍ട്ടണ്‍ അഞ്ചാം സ്ഥാനത്ത് തിരിച്ചെത്തി. റേസിലെ ആദ്യ റിട്ടയര്‍മെന്റ് ടോറോ റോസോയുടെ
+ജെയ്മി അല്‍ഗ്യുസാരിയുടേതായിരുന്നു. എന്‍ജിന്‍ പ്രശ്നം കാരണമായിരുന്നു വിരമിക്കല്‍.
-­ന­ല്ല ചൂ­ടു­ള്ള ട്രാ­ക്ക് സൂ­പ്പര്‍ സോ­ഫ്റ്റ് ടയ­റു­കള്‍­ക്ക് കൂ­ടു­തല്‍ ആയു­സ്സു­നല്‍­കി­യ­ത് വി­ര­സ­മായ ഒരു റേ­സി­ന്
-പ്ര­ധാ­ന­കാ­ര­ണ­മാ­യെ­ന്നു വേ­ണ­മെ­ങ്കില്‍ പറ­യാം. ടയ­റു­ക­ളോ അപ­ക­ട­ങ്ങ­ളി­ലൂ­ടെ­യു­ണ്ടായ അപ്ര­വ­ച­നീ­യ­ത­യോ ആണ്
-സീ­സ­ണി­ലെ മി­ക­ച്ച­തെ­ന്നു പറ­യാ­വു­ന്ന റേ­സു­കള്‍­ക്ക് വഴി­യൊ­രു­ക്കി­യ­ത്. ഇവി­ടെ­യും പതി­ന­ഞ്ചാം ലാ­പ്പില്‍ ബട്ട­ന്റെ­യും
-ലി­യു­സ്സി­യു­ടെ­യും കാ­റു­കള്‍ തമ്മി­ലു­ര­സു­ക­യും അതി­നു ശേ­ഷം തു­ട­രെ­ത്തു­ട­രെ കാ­റു­കള്‍ പി­റ്റ് ചെ­യ്യു­ക­യും ചെ­യ്ത­പ്പോള്‍
-ഹാ­മില്‍­ട്ടണ്‍ മസ്സ­യെ മറി­ക­ട­ക്കു­ക­യും, പി­റ്റില്‍ നട­ന്ന ബഹ­ള­ത്തില്‍ അപ­ക­ട­ത്തി­ലൂ­ടെ സു­ട്ടി­ലും റൊ­സ്ബര്‍­ഗും
-വി­ര­മി­ക്കു­ക­യും കു­ബി­ത്സ­യു­ടെ പോ­യി­ന്റ് പ്ര­തീ­ക്ഷ­കള്‍ അസ്ത­മി­ക്കു­ക­യും ചെ­യ്തെ­ങ്കി­ലും, നല്ല മൈ­ലേ­ജ് നല്‍­കിയ സോ­ഫ്റ്റ്
-ടയ­റു­കള്‍ മാര്‍­ക് വെ­ബ്ബര്‍­ക്ക് ലീ­ഡ് നേ­ടി­ക്കൊ­ടു­ക്കു­ക­യാ­യി­രു­ന്നു. എല്ലാ­വ­രും സേ­ഫ്റ്റി­കാര്‍ ഇറ­ങ്ങു­ന്ന­തി­നു മു­മ്പ് പി­റ്റ്
-ചെ­യ്ത­പ്പോള്‍ വെ­ബ്ബ­റി­നും ബാ­രി­ക്കെ­ല്ലോ­ക്കും അതി­നു കഴി­ഞ്ഞി­ല്ല. തു­ടര്‍­ന്ന് പ്ര­തി­രോ­ധ­ത്തി­ലായ വെ­ബ്ബ­റെ സഹാ­യി­ക്കാന്‍
-വെ­റ്റല്‍ മറ്റു­കാ­റു­ക­ളെ സേ­ഫ്റ്റി­കാ­റി­നു­പി­ന്നില്‍ പത്ത് കാര്‍ ദൂ­ര­ത്തി­നു­മ­പ്പു­റം തള­ച്ചി­ട്ടു. ഇതി­നു പി­ന്നീ­ട് വെ­റ്റ­ലി­ന് ഡ്രൈ­വ്
-ത്രൂ പെ­നാല്‍­ട്ടി ലഭി­ച്ചു­.
+നല്ല ചൂടുള്ള ട്രാക്ക് സൂപ്പര്‍ സോഫ്റ്റ് ടയറുകള്‍ക്ക് കൂടുതല്‍ ആയുസ്സുനല്‍കിയത് വിരസമായ ഒരു റേസിന്
+പ്രധാനകാരണമായെന്നു വേണമെങ്കില്‍ പറയാം. ടയറുകളോ അപകടങ്ങളിലൂടെയുണ്ടായ അപ്രവചനീയതയോ ആണ്
+സീസണിലെ മികച്ചതെന്നു പറയാവുന്ന റേസുകള്‍ക്ക് വഴിയൊരുക്കിയത്. ഇവിടെയും പതിനഞ്ചാം ലാപ്പില്‍ ബട്ടന്റെയും
+ലിയുസ്സിയുടെയും കാറുകള്‍ തമ്മിലുരസുകയും അതിനു ശേഷം തുടരെത്തുടരെ കാറുകള്‍ പിറ്റ് ചെയ്യുകയും ചെയ്തപ്പോള്‍
+ഹാമില്‍ട്ടണ്‍ മസ്സയെ മറികടക്കുകയും, പിറ്റില്‍ നടന്ന ബഹളത്തില്‍ അപകടത്തിലൂടെ സുട്ടിലും റൊസ്ബര്‍ഗും
+വിരമിക്കുകയും കുബിത്സയുടെ പോയിന്റ് പ്രതീക്ഷകള്‍ അസ്തമിക്കുകയും ചെയ്തെങ്കിലും, നല്ല മൈലേജ് നല്‍കിയ സോഫ്റ്റ്
+ടയറുകള്‍ മാര്‍ക് വെബ്ബര്‍ക്ക് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. എല്ലാവരും സേഫ്റ്റികാര്‍ ഇറങ്ങുന്നതിനു മുമ്പ് പിറ്റ്
+ചെയ്തപ്പോള്‍ വെബ്ബറിനും ബാരിക്കെല്ലോക്കും അതിനു കഴിഞ്ഞില്ല. തുടര്‍ന്ന് പ്രതിരോധത്തിലായ വെബ്ബറെ സഹായിക്കാന്‍
+വെറ്റല്‍ മറ്റുകാറുകളെ സേഫ്റ്റികാറിനുപിന്നില്‍ പത്ത് കാര്‍ ദൂരത്തിനുമപ്പുറം തളച്ചിട്ടു. ഇതിനു പിന്നീട് വെറ്റലിന് ഡ്രൈവ്
+ത്രൂ പെനാല്‍ട്ടി ലഭിച്ചു.
-­സേ­ഫ്റ്റി­കാര്‍ പി­ന്മാ­റിയ ശേ­ഷം വെ­ബ്ബര്‍ സോ­ഫ്റ്റ് ടയ­റു­ക­ളു­ടെ ആനു­കൂ­ല്യ­വും ഹം­ഗ­റി­യില്‍ ഫെ­റാ­രി­ക്കു­മേല്‍ കണ്ടെ­ത്തിയ
-വേ­ഗ­വും മു­ത­ലെ­ടു­ത്ത് ലീ­ഡ് വര്‍­ദ്ധി­പ്പി­ക്കു­ന്ന­തില്‍ ശ്ര­ദ്ധ­ചെ­ലു­ത്തി. ഇതി­നി­ട­യില്‍ മക്‌­ലാ­ര­ന്റെ നി­രാ­ശ­യു­ടെ ആഴം
-വര്‍­ദ്ധി­പ്പി­ച്ചു­കൊ­ണ്ട് ഹാ­മില്‍­ട്ടണ്‍ ട്രാന്‍­സ്‌­മി­ഷന്‍ പ്ര­ശ്ന­വു­മാ­യി ഇരു­പ­ത്തി­നാ­ലാം ലാ­പ്പില്‍ വി­ര­മി­ച്ചു. പി­റ്റ് സ്റ്റോ­പ്പി­ലെ
-അപ­ക­ട­ത്തി­ന് 10 സെ­ക്ക­ന്റ് സ്റ്റോ­പ് ഗോ ശി­ക്ഷ­യും കൂ­ടി ലഭി­ച്ച കു­ബി­ത്സ അവ­സാ­നം ഇരു­പ­ത്തി­യാ­റാം ലാ­പ്പില്‍
-റേ­സ് അവ­സാ­നി­പ്പി­ച്ചു. വെ­ബ്ബര്‍ ലീ­ഡ് വര്‍­ദ്ധി­പ്പി­ച്ചു കൊ­ണ്ടി­രു­ന്നെ­ങ്കി­ലും, ഡ്രൈ­വ് ത്രൂ വെ­റ്റ­ലി­ന് ഒരു
-നി­ശ്ച­യ­മാ­യി­രു­ന്ന രണ്ടാം സ്ഥാ­നം നഷ്ട­മാ­ക്കി. അവ­സാ­നം നാല്‍­പ്പ­ത്തി­നാ­ലാം ലാ­പ്പില്‍ പി­റ്റ് ചെ­യ്യു­മ്പോള്‍ രണ്ടാം
-സ്ഥാ­ന­ത്തു­ണ്ടാ­യി­രു­ന്ന ഫെ­റാ­രി­യു­ടെ അലോണ്‍­സൊ­യു­ടെ മേല്‍ വെ­ബ്ബ­റി­ന് 23.7 സെ­ക്ക­ന്റ് ലീ­ഡ് ഉണ്ടാ­യി­രു­ന്നു­.
+സേഫ്റ്റികാര്‍ പിന്മാറിയ ശേഷം വെബ്ബര്‍ സോഫ്റ്റ് ടയറുകളുടെ ആനുകൂല്യവും ഹംഗറിയില്‍ ഫെറാരിക്കുമേല്‍ കണ്ടെത്തിയ
+വേഗവും മുതലെടുത്ത് ലീഡ് വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധചെലുത്തി. ഇതിനിടയില്‍ മക്‌ലാരന്റെ നിരാശയുടെ ആഴം
+വര്‍ദ്ധിപ്പിച്ചുകൊണ്ട് ഹാമില്‍ട്ടണ്‍ ട്രാന്‍സ്‌മിഷന്‍ പ്രശ്നവുമായി ഇരുപത്തിനാലാം ലാപ്പില്‍ വിരമിച്ചു. പിറ്റ് സ്റ്റോപ്പിലെ
+അപകടത്തിന് 10 സെക്കന്റ് സ്റ്റോപ് ഗോ ശിക്ഷയും കൂടി ലഭിച്ച കുബിത്സ അവസാനം ഇരുപത്തിയാറാം ലാപ്പില്‍
+റേസ് അവസാനിപ്പിച്ചു. വെബ്ബര്‍ ലീഡ് വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നെങ്കിലും, ഡ്രൈവ് ത്രൂ വെറ്റലിന് ഒരു
+നിശ്ചയമായിരുന്ന രണ്ടാം സ്ഥാനം നഷ്ടമാക്കി. അവസാനം നാല്‍പ്പത്തിനാലാം ലാപ്പില്‍ പിറ്റ് ചെയ്യുമ്പോള്‍ രണ്ടാം
+സ്ഥാനത്തുണ്ടായിരുന്ന ഫെറാരിയുടെ അലോണ്‍സൊയുടെ മേല്‍ വെബ്ബറിന് 23.7 സെക്കന്റ് ലീഡ് ഉണ്ടായിരുന്നു.
-എ­ന്നാല്‍ പ്രൈം ടയ­റു­ക­ളില്‍ റേ­സ് തു­ട­ങ്ങു­ക­യും പെ­ട്രോ­വില്‍ നി­ന്നും ഹള്‍­ക്കെന്‍­ബെര്‍­ഗില്‍ നി­ന്നും ശക്ത­മായ സമ്മര്‍­ദ്ദം
-നേ­രി­ടു­ക­യും ചെ­യ്ത ബാ­രി­ക്കെ­ല്ലോ­യ്ക്ക് കാ­ര്യ­ങ്ങള്‍ അത്ര എളു­പ്പ­മാ­യി­രു­ന്നി­ല്ല. അവ­സാ­നം ഒരു പോ­യി­ന്റി­നു വേ­ണ്ടി ജീ­വന്‍
-പണ­യം വെ­ച്ചു­ള്ള പോ­രാ­ട്ട­മാ­ണ് മൈ­ക്കല്‍ ഷു­മാ­ക്ക­റില്‍ നി­ന്നും നേ­രി­ടേ­ണ്ടി വന്ന­ത്. അന്‍­പ­ത്തി­യാ­റാം ലാ­പ്പില്‍ പി­റ്റ്
-ചെ­യ്ത ­ബാ­രി­ക്കെ­ല്ലോ­ എതാ­ണ്ട് പത്തു­ലാ­പ്പോ­ളം നീ­ണ്ട പോ­രാ­ട്ട­ത്തി­നൊ­ടു­വില്‍ തല­നാ­രി­ഴ­യ്ക്കാ­ണ് ഷു­മാ­ക്ക­റില്‍ നി­ന്നും
-പത്താം സ്ഥാ­നം നേ­ടി­യ­ത്.
+എന്നാല്‍ പ്രൈം ടയറുകളില്‍ റേസ് തുടങ്ങുകയും പെട്രോവില്‍ നിന്നും ഹള്‍ക്കെന്‍ബെര്‍ഗില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം
+നേരിടുകയും ചെയ്ത ബാരിക്കെല്ലോയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. അവസാനം ഒരു പോയിന്റിനു വേണ്ടി ജീവന്‍
+പണയം വെച്ചുള്ള പോരാട്ടമാണ് മൈക്കല്‍ ഷുമാക്കറില്‍ നിന്നും നേരിടേണ്ടി വന്നത്. അന്‍പത്തിയാറാം ലാപ്പില്‍ പിറ്റ്
+ചെയ്ത ബാരിക്കെല്ലോ എതാണ്ട് പത്തുലാപ്പോളം നീണ്ട പോരാട്ടത്തിനൊടുവില്‍ തലനാരിഴയ്ക്കാണ് ഷുമാക്കറില്‍ നിന്നും
+പത്താം സ്ഥാനം നേടിയത്.
-­വി­ര­സ­മായ റേ­സാ­യി­രു­ന്നു­വെ­ങ്കി­ലും വെ­ബ്ബര്‍ ഒന്നാ­മ­തെ­ത്തു­ക­യും, വെ­റ്റല്‍ മൂ­ന്നാ­മ­തെ­ത്തു­ക­യും ചെ­യ്ത­ത്, റെ­ഡ്ബു­ളി­ന്
-(312) മക്‌­ലാ­ര­നു­മേല്‍ (304) എട്ടു പോ­യി­ന്റ് ലീ­ഡ് നേ­ടി­ക്കൊ­ടു­ത്തു. ഡ്രൈ­വര്‍­മാ­രു­ടെ പോ­രാ­ട്ടം ശരി­ക്കും ഒരു 'ഫൈ­വ്
-വേ' പോ­രാ­ട്ട­മാ­വു­ക­യും ചെ­യ്തു. വെ­ബ്ബര്‍ (161) ചെ­റി­യൊ­രു ലീ­ഡു­മാ­യി ഹാ­മില്‍­ട്ട­ണു ­(157) മു­ക­ളില്‍ ഒന്നാ­മ­താ­ണി­പ്പോള്‍.
-മൂ­ന്നാ­മ­ത് വെ­റ്റ­ലും ­(151). നാ­ലും അഞ്ചും സ്ഥാ­ന­ങ്ങ­ളില്‍ നി­ല­വി­ലെ ചാ­മ്പ്യന്‍ ബട്ട­ണും ­(147),
-അലോണ്‍­സൊ­യു­മാ­ണ് (141). ആദ്യ അഞ്ചു സ്ഥാ­ന­ങ്ങ­ളെ പി­രി­ക്കു­ന്ന­ത് വെ­റും 20 പോ­യി­ന്റു­മാ­ത്രം. ഒരാ­ഴ്ച­യു­ടെ
-ഇട­വേ­ള­യില്‍ നട­ന്ന ജര്‍­മന്‍-ഹം­ഗേ­റി­യന്‍ റേ­സു­ക­ളില്‍ റെ­ഡ്ബുള്‍ കാ­റു­ക­ളു­ടെ വേ­ഗ­വ്യ­ത്യാ­സം ശ്ര­ദ്ധി­ച്ചാല്‍­ത്ത­ന്നെ
-ഇതെ­ത്ര ചെ­റിയ വി­ട­വാ­ണെ­ന്നു മന­സ്സി­ലാ­വും. ജര്‍­മ­നി­യില്‍ ഫെ­റാ­രി­കള്‍ റെ­ഡ്ബു­ളി­നൊ­പ്പ­ത്തി­നൊ­പ്പ­മാ­യി­രു­ന്നു,
-എന്നാല്‍ ഹം­ഗ­റി­യി­ലെ­ത്തി­യ­പ്പോള്‍ അത് 24 സെ­ക്ക­ന്റ് ലീ­ഡ് വരെ കൊ­ടു­ക്കു­ന്ന രീ­തി­യി­ലെ­ത്തി. ട്രാ­ക്കി­ന­നു­സ­രി­ച്ച്
-കാര്‍ സെ­റ്റ് ചെ­യ്യു­ന്ന­തില്‍ റെ­ഡ്ബുള്‍ ഫെ­റാ­രി­യേ­ക്കാള്‍ മി­ക­വു കാ­ണി­ച്ച­തു മാ­ത്ര­മാ­ണ് ഈ മു­ന്നേ­റ്റ­ത്തി­ന­ടി­സ്ഥാ­നം­.
+വിരസമായ റേസായിരുന്നുവെങ്കിലും വെബ്ബര്‍ ഒന്നാമതെത്തുകയും, വെറ്റല്‍ മൂന്നാമതെത്തുകയും ചെയ്തത്, റെഡ്ബുളിന്
+(312) മക്‌ലാരനുമേല്‍ (304) എട്ടു പോയിന്റ് ലീഡ് നേടിക്കൊടുത്തു. ഡ്രൈവര്‍മാരുടെ പോരാട്ടം ശരിക്കും ഒരു 'ഫൈവ്
+വേ' പോരാട്ടമാവുകയും ചെയ്തു. വെബ്ബര്‍ (161) ചെറിയൊരു ലീഡുമായി ഹാമില്‍ട്ടണു (157) മുകളില്‍ ഒന്നാമതാണിപ്പോള്‍.
+മൂന്നാമത് വെറ്റലും (151). നാലും അഞ്ചും സ്ഥാനങ്ങളില്‍ നിലവിലെ ചാമ്പ്യന്‍ ബട്ടണും (147),
+അലോണ്‍സൊയുമാണ് (141). ആദ്യ അഞ്ചു സ്ഥാനങ്ങളെ പിരിക്കുന്നത് വെറും 20 പോയിന്റുമാത്രം. ഒരാഴ്ചയുടെ
+ഇടവേളയില്‍ നടന്ന ജര്‍മന്‍-ഹംഗേറിയന്‍ റേസുകളില്‍ റെഡ്ബുള്‍ കാറുകളുടെ വേഗവ്യത്യാസം ശ്രദ്ധിച്ചാല്‍ത്തന്നെ
+ഇതെത്ര ചെറിയ വിടവാണെന്നു മനസ്സിലാവും. ജര്‍മനിയില്‍ ഫെറാരികള്‍ റെഡ്ബുളിനൊപ്പത്തിനൊപ്പമായിരുന്നു,
+എന്നാല്‍ ഹംഗറിയിലെത്തിയപ്പോള്‍ അത് 24 സെക്കന്റ് ലീഡ് വരെ കൊടുക്കുന്ന രീതിയിലെത്തി. ട്രാക്കിനനുസരിച്ച്
+കാര്‍ സെറ്റ് ചെയ്യുന്നതില്‍ റെഡ്ബുള്‍ ഫെറാരിയേക്കാള്‍ മികവു കാണിച്ചതു മാത്രമാണ് ഈ മുന്നേറ്റത്തിനടിസ്ഥാനം.
-­ഫോര്‍­മുല വണ്ണി­ലെ വേ­ന­ല­വ­ധി­യാ­ണ് ഇനി വരു­ന്ന രണ്ടാ­ഴ്ച­കള്‍. അതി­നു ശേ­ഷം ആഗ­സ്റ്റ് അവ­സാ­നം
-ബെല്‍­ജി­യ­ത്തി­ലും പി­ന്നീ­ട് സെ­പ്തം­ബര്‍ രണ്ടാം വാ­രം ഇറ്റ­ലി­യി­ലും നട­ക്കു­ന്ന പോ­രാ­ട്ട­ങ്ങ­ളോ­ടെ ­ഫോര്‍­മുല വണ്‍ 2010
-സീ­സ­ണി­ന്റെ ­യൂ­റോ­പ്യന്‍ പാ­ദം­ അവ­സാ­നി­ക്കും. പി­ന്നെ ഫാര്‍ ഈസ്റ്റി­ലെ മൂ­ന്നു റേ­സു­ക­ളും (സിം­ഗ­പ്പൂര്‍, ­ജ­പ്പാന്‍, കൊ­റി­യ),
-ഏക ലാ­റ്റി­ന­മേ­രി­ക്കന്‍ റേ­സും (­ബ്ര­സീല്‍), മി­ഡി­ലീ­സ്റ്റി­ലെ രണ്ടാം റേ­സു­മാ­ണ് (അ­ബു­ദാ­ബി­) ബാ­ക്കി­യു­ള്ള­ത്. ഈ
-റേ­സു­കള്‍ പല­തും പു­തി­യ­വ­യും കൃ­ത്യ­മാ­യി മന­സ്സി­ലാ­ക്കാ­നാ­വാ­ത്ത ട്രാ­ക്കു­ക­ളില്‍ നട­ക്കു­ന്ന­വ­യു­മാ­യി­തി­നാല്‍ വരു­ന്ന രണ്ട്
-യൂ­റോ­പ്യന്‍ റേ­സു­കള്‍ ശക്ത­മായ തയ്യാ­റെ­ടു­പ്പു­ക­ളോ­ടെ­യാ­യി­രി­ക്കും ടീ­മു­ക­ളെ­ല്ലാം നേ­രി­ടു­ന്ന­ത്. ­ഫോ­ഴ്സ് ഇന്ത്യ അവ­രു­ടെ
-കരി­യ­റി­ലെ ഏറ്റ­വും മി­ക­ച്ച പ്ര­ക­ട­ന­ങ്ങള്‍ പു­റ­ത്തെ­ടു­ത്ത­തും കഴി­ഞ്ഞ വര്‍­ഷം ബെല്‍­ജി­യ­ത്തി­ലും ഇറ്റ­ലി­യി­ലു­മാ­ണ്.
-അത് ഇന്ത്യന്‍ ആരാ­ധ­കര്‍­ക്കും വലിയ പ്ര­തീ­ക്ഷ­ക­ളാ­ണ് നല്‍­കു­ന്ന­ത്.
+ഫോര്‍മുല വണ്ണിലെ വേനലവധിയാണ് ഇനി വരുന്ന രണ്ടാഴ്ചകള്‍. അതിനു ശേഷം ആഗസ്റ്റ് അവസാനം
+ബെല്‍ജിയത്തിലും പിന്നീട് സെപ്തംബര്‍ രണ്ടാം വാരം ഇറ്റലിയിലും നടക്കുന്ന പോരാട്ടങ്ങളോടെ ഫോര്‍മുല വണ്‍ 2010
+സീസണിന്റെ യൂറോപ്യന്‍ പാദം അവസാനിക്കും. പിന്നെ ഫാര്‍ ഈസ്റ്റിലെ മൂന്നു റേസുകളും (സിംഗപ്പൂര്‍, ജപ്പാന്‍, കൊറിയ),
+ഏക ലാറ്റിനമേരിക്കന്‍ റേസും (ബ്രസീല്‍), മിഡിലീസ്റ്റിലെ രണ്ടാം റേസുമാണ് (അബുദാബി) ബാക്കിയുള്ളത്. ഈ
+റേസുകള്‍ പലതും പുതിയവയും കൃത്യമായി മനസ്സിലാക്കാനാവാത്ത ട്രാക്കുകളില്‍ നടക്കുന്നവയുമായിതിനാല്‍ വരുന്ന രണ്ട്
+യൂറോപ്യന്‍ റേസുകള്‍ ശക്തമായ തയ്യാറെടുപ്പുകളോടെയായിരിക്കും ടീമുകളെല്ലാം നേരിടുന്നത്. ഫോഴ്സ് ഇന്ത്യ അവരുടെ
+കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തതും കഴിഞ്ഞ വര്‍ഷം ബെല്‍ജിയത്തിലും ഇറ്റലിയിലുമാണ്.
+അത് ഇന്ത്യന്‍ ആരാധകര്‍ക്കും വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.
(5 August 2010)\footnote{http://malayal.am/വിനോദം/കായികം/7191/ബുഡാപെസ്റ്റിലെ-തണുപ്പന്‍-കാറോട്ടം}