summaryrefslogtreecommitdiffstats
path: root/german.tex
diff options
context:
space:
mode:
Diffstat (limited to 'german.tex')
-rw-r--r--german.tex108
1 files changed, 54 insertions, 54 deletions
diff --git a/german.tex b/german.tex
index 398951e..40b4384 100644
--- a/german.tex
+++ b/german.tex
@@ -1,68 +1,68 @@
\secstar{ജര്‍മന്‍ ഗ്രാന്‍പ്രീയില്‍ ഫെറാരിയുടെ തിരിച്ചുവരവ്}
\vskip 2pt
-25 ജൂ­ലൈ ഞാ­യ­റാ­ഴ്ച ജര്‍­മ­നി­യി­ലെ ഹോ­ക്കന്‍­ഹൈ­മി­ലെ സര്‍­ക്യൂ­ട്ടില്‍ നട­ന്ന പതി­നൊ­ന്നാം പാ­ദം ഫെ­റാ­രി­യു­ടെ
-തി­രി­ച്ചു വര­വു­കൊ­ണ്ടാ­ണ് ശ്ര­ദ്ധേ­യ­മാ­യ­ത്. സീ­സ­ണി­ലെ ആദ്യ­റേ­സാ­യി­രു­ന്ന ബഹ്റൈന്‍ ഗ്രാന്‍­പ്രീ­ക്കു ശേ­ഷം
-ജര്‍­മ­നി­യി­ലാ­ണ് വമ്പന്‍­മാ­രായ ­ഫെ­റാ­രി­ ഒരു 1-2 പോ­ഡി­യം ഫി­നി­ഷ് കര­സ്ഥ­മാ­ക്കി­യ­ത്. ഫെ­റാ­രി­യു­ടെ
-വി­ജ­യ­ത്തി­ള­ക്ക­ത്തില്‍ ചെ­റിയ കരി­നി­ഴല്‍ വീ­ഴ്‌­ത്തി­യ­ത്, അലോണ്‍­സൊ­ക്ക് ഒന്നാം സ്ഥാ­നം കി­ട്ടാന്‍ വേ­ണ്ടി ­ഫെ­ലി­പെ
-മസ്സ വഴി­യൊ­ഴി­ഞ്ഞു­കൊ­ടു­ത്തു എന്നു­ക­ണ്ട് എഫ്. ഐ. ഏ. ഫെ­റാ­രി­യ്ക്ക് ഒരു ലക്ഷം ഡോ­ളര്‍ പി­ഴ­യി­ടു­ക­യും, കൂ­ടു­തല്‍
-ശി­ക്ഷ­യു­ടെ കാ­ര്യം തീ­രു­മാ­നി­ക്കാ­നാ­യി വേള്‍­ഡ് മോ­ട്ടോര്‍­സ്പോര്‍­ട്സ് കൌണ്‍­സി­ലി­നു വി­ടു­ക­യും ചെ­യ്ത­താ­ണ്.
+25 ജൂലൈ ഞായറാഴ്ച ജര്‍മനിയിലെ ഹോക്കന്‍ഹൈമിലെ സര്‍ക്യൂട്ടില്‍ നടന്ന പതിനൊന്നാം പാദം ഫെറാരിയുടെ
+തിരിച്ചു വരവുകൊണ്ടാണ് ശ്രദ്ധേയമായത്. സീസണിലെ ആദ്യറേസായിരുന്ന ബഹ്റൈന്‍ ഗ്രാന്‍പ്രീക്കു ശേഷം
+ജര്‍മനിയിലാണ് വമ്പന്‍മാരായ ഫെറാരി ഒരു 1-2 പോഡിയം ഫിനിഷ് കരസ്ഥമാക്കിയത്. ഫെറാരിയുടെ
+വിജയത്തിളക്കത്തില്‍ ചെറിയ കരിനിഴല്‍ വീഴ്‌ത്തിയത്, അലോണ്‍സൊക്ക് ഒന്നാം സ്ഥാനം കിട്ടാന്‍ വേണ്ടി ഫെലിപെ
+മസ്സ വഴിയൊഴിഞ്ഞുകൊടുത്തു എന്നുകണ്ട് എഫ്. ഐ. ഏ. ഫെറാരിയ്ക്ക് ഒരു ലക്ഷം ഡോളര്‍ പിഴയിടുകയും, കൂടുതല്‍
+ശിക്ഷയുടെ കാര്യം തീരുമാനിക്കാനായി വേള്‍ഡ് മോട്ടോര്‍സ്പോര്‍ട്സ് കൌണ്‍സിലിനു വിടുകയും ചെയ്തതാണ്.
-­ഫെ­റാ­രി­യു­ടെ ആരാ­ധ­കര്‍­ക്ക് ആഹ്ലാ­ദി­ക്കാന്‍ ധാ­രാ­ളം ഇട­നല്‍­കി­യെ­ങ്കി­ലും, നാ­ലു ശക്ത­രായ ജര്‍­മന്‍ ഡ്രൈ­വര്‍­മാര്‍
-അണി­നി­ര­ന്ന റേ­സ് ജര്‍­മ­നി­ക്ക് വലിയ ആഹ്ലാ­ദ­മൊ­ന്നും നല്‍­കി­യി­ല്ല. പോള്‍ നേ­ടു­ക­യും ഫെ­റാ­രി­ക­ളു­ടെ പി­റ­കില്‍
-മൂ­ന്നാം സ്ഥാ­നം നേ­ടു­ക­യും ചെ­യ്ത ­സെ­ബാ­സ്റ്റ്യന്‍ വെ­റ്റല്‍ മാ­ത്ര­മാ­ണ് ജര്‍­മ­നി­ക്ക് ആശ്വാ­സ­മാ­യ­ത്. മെ­ഴ്സി­ഡ­സി­ന്റെ
-ജര്‍­മന്‍ ഡ്രൈ­വര്‍­മാര്‍ സീ­സ­ണി­ലെ തങ്ങ­ളു­ടെ പതി­വു­തു­ടര്‍­ന്ന­പ്പോള്‍, ഫോ­ഴ്സ് ഇന്ത്യ­യു­ടെ ഏറ്റ­വും മോ­ശം
-റേ­സു­ക­ളി­ലൊ­ന്നാ­യി­രു­ന്നു ഇത്. ലി­യു­സ്സി യോ­ഗ്യ­താ­റൌ­ണ്ടില്‍ കാ­റി­ന്റെ നി­യ­ന്ത്ര­ണം നഷ്ട­പ്പെ­ട്ട് പു­റ­ത്തി­രു­ന്നു­വെ­ങ്കില്‍
-ഗി­യര്‍­ബോ­ക്സ് മാ­റ്റി വച്ച­തി­ന് അഞ്ചു സ്ഥാ­നം ഗ്രി­ഡില്‍ പെ­നാല്‍­ട്ടി­യു­മാ­യാ­ണ് സു­ട്ടില്‍ തു­ട­ങ്ങി­യ­ത്. മാ­ത്ര­മ­ല്ല,
-റേ­സി­നി­ട­യില്‍ പി­റ്റില്‍ വച്ച് രണ്ടു ഡ്രൈ­വര്‍­മാ­രു­ടെ­യും ടയ­റു­കള്‍­മാ­റി­പ്പോ­യ­തി­ന് ഫോ­ഴ്സ്ഇ­ന്ത്യ­ക്ക് പി­ഴ­യും ലഭി­ച്ചു.
-ഇന്ത്യന്‍ ആരാ­ധ­ക­രു­ടെ മറ്റൊ­രു പ്ര­തീ­ക്ഷ­യായ കരണ്‍ ചന്ദോ­ക്കി­നാ­വ­ട്ടെ ജര്‍­മ­നി­യില്‍ ഹി­സ്പാ­നി­ക് റേ­സി­ങ് ടീം
-അവ­സ­രം നല്‍­കി­യ­തു­മി­ല്ല.
+ഫെറാരിയുടെ ആരാധകര്‍ക്ക് ആഹ്ലാദിക്കാന്‍ ധാരാളം ഇടനല്‍കിയെങ്കിലും, നാലു ശക്തരായ ജര്‍മന്‍ ഡ്രൈവര്‍മാര്‍
+അണിനിരന്ന റേസ് ജര്‍മനിക്ക് വലിയ ആഹ്ലാദമൊന്നും നല്‍കിയില്ല. പോള്‍ നേടുകയും ഫെറാരികളുടെ പിറകില്‍
+മൂന്നാം സ്ഥാനം നേടുകയും ചെയ്ത സെബാസ്റ്റ്യന്‍ വെറ്റല്‍ മാത്രമാണ് ജര്‍മനിക്ക് ആശ്വാസമായത്. മെഴ്സിഡസിന്റെ
+ജര്‍മന്‍ ഡ്രൈവര്‍മാര്‍ സീസണിലെ തങ്ങളുടെ പതിവുതുടര്‍ന്നപ്പോള്‍, ഫോഴ്സ് ഇന്ത്യയുടെ ഏറ്റവും മോശം
+റേസുകളിലൊന്നായിരുന്നു ഇത്. ലിയുസ്സി യോഗ്യതാറൌണ്ടില്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പുറത്തിരുന്നുവെങ്കില്‍
+ഗിയര്‍ബോക്സ് മാറ്റി വച്ചതിന് അഞ്ചു സ്ഥാനം ഗ്രിഡില്‍ പെനാല്‍ട്ടിയുമായാണ് സുട്ടില്‍ തുടങ്ങിയത്. മാത്രമല്ല,
+റേസിനിടയില്‍ പിറ്റില്‍ വച്ച് രണ്ടു ഡ്രൈവര്‍മാരുടെയും ടയറുകള്‍മാറിപ്പോയതിന് ഫോഴ്സ്ഇന്ത്യക്ക് പിഴയും ലഭിച്ചു.
+ഇന്ത്യന്‍ ആരാധകരുടെ മറ്റൊരു പ്രതീക്ഷയായ കരണ്‍ ചന്ദോക്കിനാവട്ടെ ജര്‍മനിയില്‍ ഹിസ്പാനിക് റേസിങ് ടീം
+അവസരം നല്‍കിയതുമില്ല.
-­ക­ഴി­ഞ്ഞ കു­റെ റേ­സി­ലെ പതി­വില്‍ നി­ന്നും വി­പ­രീ­ത­മാ­യി, ഇത്ത­വണ ആദ്യ പത്തു സ്ഥാ­ന­ങ്ങ­ളെ­ല്ലാം­ത­ന്നെ
-സ്വ­ന്ത­മാ­ക്കി­യ­ത് മുന്‍­നിര ടീ­മു­ക­ളാ­ണ്. ഒന്നും രണ്ടും ഫെ­റാ­രി, മൂ­ന്നും ആറും റെ­ഡ്ബുള്‍, നാ­ലും അഞ്ചും മക്‌­ലാ­രന്‍, ഏഴും
-പത്തും ­റെ­നോ­, എട്ടും ഒന്‍­പ­തും മെ­ഴ്സി­ഡ­സ്. കഴി­ഞ്ഞ റേ­സു­ക­ളില്‍ മി­ക­ച്ച പ്ര­ക­ട­നം കാ­ഴ്ച­വെ­ച്ച വി­ല്യം­സും സൌ­ബ­റും
-ടോ­റോ റോ­സോ­യും മറ്റും കു­റ­ച്ചു­മ­ങ്ങി­പ്പോ­യെ­ന്നു­വേ­ണ­മെ­ങ്കില്‍ പറ­യാം. സീ­സ­ണി­ന്റെ തു­ട­ക്കം മു­ത­ലേ മധ്യ­നി­ര­യി­ലെ
-ശക്ത­മായ സാ­ന്നി­ധ്യ­മാ­യി­രി­ക്കു­ക­യും, യൂ­റോ­പ്പില്‍ പോ­ഡി­യം വരെ നേ­ടാന്‍ സാ­ധ്യ­ത­കല്‍­പ്പി­ക്ക­പ്പെ­ടു­ക­യും ചെ­യ്തി­രു­ന്ന
-ഫോ­ഴ്സ് ഇന്ത്യ­യാ­ക­ട്ടെ ജര്‍­മ­നി­യില്‍ തീ­രെ മങ്ങി­പ്പോ­യി­.
+കഴിഞ്ഞ കുറെ റേസിലെ പതിവില്‍ നിന്നും വിപരീതമായി, ഇത്തവണ ആദ്യ പത്തു സ്ഥാനങ്ങളെല്ലാംതന്നെ
+സ്വന്തമാക്കിയത് മുന്‍നിര ടീമുകളാണ്. ഒന്നും രണ്ടും ഫെറാരി, മൂന്നും ആറും റെഡ്ബുള്‍, നാലും അഞ്ചും മക്‌ലാരന്‍, ഏഴും
+പത്തും റെനോ, എട്ടും ഒന്‍പതും മെഴ്സിഡസ്. കഴിഞ്ഞ റേസുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വില്യംസും സൌബറും
+ടോറോ റോസോയും മറ്റും കുറച്ചുമങ്ങിപ്പോയെന്നുവേണമെങ്കില്‍ പറയാം. സീസണിന്റെ തുടക്കം മുതലേ മധ്യനിരയിലെ
+ശക്തമായ സാന്നിധ്യമായിരിക്കുകയും, യൂറോപ്പില്‍ പോഡിയം വരെ നേടാന്‍ സാധ്യതകല്‍പ്പിക്കപ്പെടുകയും ചെയ്തിരുന്ന
+ഫോഴ്സ് ഇന്ത്യയാകട്ടെ ജര്‍മനിയില്‍ തീരെ മങ്ങിപ്പോയി.
-­ശ­ക്ത­മായ ഒരു സ്റ്റാര്‍­ട്ടി­ലൂ­ടെ ഫെ­റാ­രി­യു­ടെ ഫെ­ലി­പെ മസ്സ വെ­റ്റ­ലി­നെ മറി­ക­ട­ന്നു­വെ­ങ്കി­ലും രണ്ടാ­മ­തു­ണ്ടാ­യി­രു­ന്ന
-അലോണ്‍­സൊ­യെ ചെ­റു­താ­യി ഒന്നു തടു­ക്കാന്‍ ജര്‍­മ­നു കഴി­ഞ്ഞു. പക്ഷെ അധി­കം വൈ­കാ­തെ തന്നെ നില മസ്സ,
-അലോണ്‍­സൊ, വെ­റ്റല്‍ എന്നാ­യി. കഴി­ഞ്ഞ­മ­ത്സ­ര­ങ്ങ­ളില്‍ നി­ന്നും വ്യ­ത്യ­സ്ത­മാ­യി, മക്‌­ലാ­രന്‍ കാ­റു­കള്‍­ക്ക് വെ­റ്റ­ലി­ന്റെ
-മു­ക­ളില്‍ സമ്മര്‍­ദ്ദം ചെ­ലു­ത്താന്‍ സാ­ധി­ച്ചി­ല്ല. ആദ്യ ലാ­പ്പില്‍ ഗ്രി­ഡ്ഡി­ന്റെ മധ്യ­ത്തി­ലു­ണ്ടായ അപ­ക­ടം ടോ­റോ റോ­സോ­യു­ടെ
-സെ­ബാ­സ്റ്റ്യന്‍ ബ്യ­യെ­മി­യു­ടെ റേ­സി­ന് വി­രാ­മ­മി­ടു­ക­യും ഒട്ടേ­റേ കാ­റു­കള്‍­ക്ക് പി­റ്റ്ലേ­നി­ലേ­ക്ക് ഒരു ട്രി­പ്പ് സമ്മാ­നി­ക്കു­ക­യും
-ചെ­യ്തു. ലോ­ട്ട­സി­നെ വി­ടാ­തെ പി­ന്തു­ട­രു­ന്ന സ്ഥി­ര­ത­യി­ല്ലാ­യ്മ ഇത്ത­വണ ട്രൂ­ലി­യു­ടെ ഗി­യര്‍­ബോ­ക്സി­നെ­യാ­ണ് ഇര­യാ­ക്കി­യ­ത്.
-മൂ­ന്നാം ലാ­പ്പില്‍ ട്രൂ­ലി­യു­ടെ റേ­സ് അവ­സാ­നി­ച്ചു­.
+ശക്തമായ ഒരു സ്റ്റാര്‍ട്ടിലൂടെ ഫെറാരിയുടെ ഫെലിപെ മസ്സ വെറ്റലിനെ മറികടന്നുവെങ്കിലും രണ്ടാമതുണ്ടായിരുന്ന
+അലോണ്‍സൊയെ ചെറുതായി ഒന്നു തടുക്കാന്‍ ജര്‍മനു കഴിഞ്ഞു. പക്ഷെ അധികം വൈകാതെ തന്നെ നില മസ്സ,
+അലോണ്‍സൊ, വെറ്റല്‍ എന്നായി. കഴിഞ്ഞമത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി, മക്‌ലാരന്‍ കാറുകള്‍ക്ക് വെറ്റലിന്റെ
+മുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധിച്ചില്ല. ആദ്യ ലാപ്പില്‍ ഗ്രിഡ്ഡിന്റെ മധ്യത്തിലുണ്ടായ അപകടം ടോറോ റോസോയുടെ
+സെബാസ്റ്റ്യന്‍ ബ്യയെമിയുടെ റേസിന് വിരാമമിടുകയും ഒട്ടേറേ കാറുകള്‍ക്ക് പിറ്റ്ലേനിലേക്ക് ഒരു ട്രിപ്പ് സമ്മാനിക്കുകയും
+ചെയ്തു. ലോട്ടസിനെ വിടാതെ പിന്തുടരുന്ന സ്ഥിരതയില്ലായ്മ ഇത്തവണ ട്രൂലിയുടെ ഗിയര്‍ബോക്സിനെയാണ് ഇരയാക്കിയത്.
+മൂന്നാം ലാപ്പില്‍ ട്രൂലിയുടെ റേസ് അവസാനിച്ചു.
-­പ­തി­മൂ­ന്നാം ലാ­പ്പു­മു­തല്‍ മുന്‍­നി­ര­കാ­റു­കള്‍ പി­റ്റ് ചെ­യ്ത് തു­ട­ങ്ങി. പതി­ന­ഞ്ചാം ലാ­പ്പില്‍ പി­റ്റ് ചെ­യ്ത റേ­സ് ലീ­ഡര്‍ മസ്സ
-രണ്ടാ­മ­നാ­യാ­ണ് തി­രി­ച്ചു കയ­റി­യ­ത്. ഇരു­പ­ത്തി­യാ­റാം ലാ­പ്പില്‍ ബട്ടന്‍ പി­റ്റു ചെ­യ്യു­ന്ന­തു­വ­രെ രണ്ടാം
-സ്ഥാ­ന­ത്തു­ണ്ടാ­യി­രു­ന്ന മസ്സ അത്ഭു­ത­ങ്ങള്‍­ക്കൊ­ന്നും ഇട­നല്‍­കാ­തെ വീ­ണ്ടും റേ­സ് ലീ­ഡ­റാ­യി. പി­ന്നീ­ട് മു­പ്പ­ത്തി­യ­ഞ്ചാം
-ലാ­പ്പു­വ­രെ പ്ര­ത്യേ­കി­ച്ചൊ­ന്നും സം­ഭ­വി­ച്ചി­ല്ല. സൌ­ബ­റി­ന്റെ ­പെ­ഡ്രോ ഡി ലാ റോ­സ ടീം മേ­റ്റ് കമു­യി
-കൊ­ബി­യാ­ഷി­യേ­ക്കാ­ളും കേ­മ­നാ­ണു താ­നെ­ന്നു കാ­ണി­ക്കാ­നെ­ന്നോ­ണം ട്രാ­ക്കില്‍ അഗ്ര­സ്സീ­വാ­യി പെ­രു­മാ­റി­യ­ത്
-ആരാ­ധ­കര്‍­ക്ക് ആഹ്ലാ­ദം പകര്‍­ന്ന കാ­ഴ്ച­യാ­യി­രു­ന്നു­.
+പതിമൂന്നാം ലാപ്പുമുതല്‍ മുന്‍നിരകാറുകള്‍ പിറ്റ് ചെയ്ത് തുടങ്ങി. പതിനഞ്ചാം ലാപ്പില്‍ പിറ്റ് ചെയ്ത റേസ് ലീഡര്‍ മസ്സ
+രണ്ടാമനായാണ് തിരിച്ചു കയറിയത്. ഇരുപത്തിയാറാം ലാപ്പില്‍ ബട്ടന്‍ പിറ്റു ചെയ്യുന്നതുവരെ രണ്ടാം
+സ്ഥാനത്തുണ്ടായിരുന്ന മസ്സ അത്ഭുതങ്ങള്‍ക്കൊന്നും ഇടനല്‍കാതെ വീണ്ടും റേസ് ലീഡറായി. പിന്നീട് മുപ്പത്തിയഞ്ചാം
+ലാപ്പുവരെ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. സൌബറിന്റെ പെഡ്രോ ഡി ലാ റോസ ടീം മേറ്റ് കമുയി
+കൊബിയാഷിയേക്കാളും കേമനാണു താനെന്നു കാണിക്കാനെന്നോണം ട്രാക്കില്‍ അഗ്രസ്സീവായി പെരുമാറിയത്
+ആരാധകര്‍ക്ക് ആഹ്ലാദം പകര്‍ന്ന കാഴ്ചയായിരുന്നു.
-­ഹള്‍­ക്കെന്‍­ബെര്‍­ഗി­നെ മറി­ക­ട­ന്ന് ഏഴാം സ്ഥാ­ന­ത്തെ­ത്തി­യെ­ങ്കി­ലും പോ­രാ­ട്ടം
-മുന്‍­നി­ര­കാ­റു­ക­ളി­ലേ­ക്കെ­ത്തി­ക്കാ­നാ­വാ­ത്ത­തി­നാല്‍ അവി­ടം കൊ­ണ്ട് തൃ­പ്തി­പ്പെ­ടേ­ണ്ടി­വ­ന്നു. ഇതേ­സ­മ­യം മുന്‍­നി­ര­യില്‍
-മസ്സ അലോണ്‍­സൊ­യില്‍­നി­ന്നും ശക്ത­മായ സമ്മര്‍­ദ്ദം നേ­രി­ടു­ന്നു­ണ്ടാ­യി­രു­ന്നു. എങ്കി­ലും പി­ന്നി­ട് നാല്‍­പ്പ­ത്തി­യൊന്‍­പ­താം
-ലാ­പ്പി­ലാ­ണ് പി­ഴ­യ്ക്കി­ട­യാ­ക്കിയ റേ­ഡി­യോ നിര്‍­ദ്ദേ­ശ­വും മറി­ക­ട­ക്ക­ലു­മു­ണ്ടാ­യ­ത്.
+ഹള്‍ക്കെന്‍ബെര്‍ഗിനെ മറികടന്ന് ഏഴാം സ്ഥാനത്തെത്തിയെങ്കിലും പോരാട്ടം
+മുന്‍നിരകാറുകളിലേക്കെത്തിക്കാനാവാത്തതിനാല്‍ അവിടം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇതേസമയം മുന്‍നിരയില്‍
+മസ്സ അലോണ്‍സൊയില്‍നിന്നും ശക്തമായ സമ്മര്‍ദ്ദം നേരിടുന്നുണ്ടായിരുന്നു. എങ്കിലും പിന്നിട് നാല്‍പ്പത്തിയൊന്‍പതാം
+ലാപ്പിലാണ് പിഴയ്ക്കിടയാക്കിയ റേഡിയോ നിര്‍ദ്ദേശവും മറികടക്കലുമുണ്ടായത്.
-അന്‍­പ­ത്തി­ര­ണ്ടാം ലാ­പ്പില്‍ പെ­ഡ്രോ ഡി ലാ റോസ പി­റ്റ് ചെ­യ്ത് സോ­ഫ്റ്റ് ഓപ്ഷന്‍ ടയ­റു­ക­ളില്‍ പു­റ­ത്തു­വ­ന്നു. ഉടന്‍­ത­ന്നെ,
-വി­ല്യം­സു­ക­ളോ­ട് ശക്ത­മായ പോ­രാ­ട്ട­വും തു­ട­ങ്ങി. അന്‍­പ­ത്തി­യെ­ട്ടാം ലാ­പ്പാ­യ­പ്പോ­ഴേ­ക്കും റോ­സ­യു­ടെ പോ­രാ­ട്ടം
-ബാ­രി­ക്കെ­ല്ലോ­യു­ടെ വി­ല്യം­സി­നോ­ടാ­യി­രു­ന്നു. എന്നാല്‍ അറു­പ­താം ലാ­പ്പില്‍ തനി­ക്കും വി­ല്യം­സി­നും ഇട­യില്‍ ചാ­ടിയ
-കൊ­വാ­ലെ­യ്ന­ന്റെ രണ്ടാം ലോ­ട്ട­സി­നോ­ടു­ര­സി റോ­സ­യ്ക്ക് വീ­ണ്ടും പി­റ്റു ചെ­യ്യേ­ണ്ടി­വ­ന്നു. അതോ­ടെ ലോ­ട്ട­സി­ന്റെ ജര്‍­മ്മന്‍
-ഗ്രാന്‍­പ്രീ­യ്ക്ക് തി­ര­ശ്ശീ­ല­വീ­ഴു­ക­യും ചെ­യ്തു. അവ­സാന ലാ­പ്പു­ക­ളില്‍ ശക്ത­മായ പോ­രാ­ട്ട­മാ­യി­രു­ന്നു മുന്‍­നി­ര­യില്‍ മസ്സ­യും
-വെ­റ്റ­ലും തമ്മില്‍ നട­ന്ന­ത്.
+അന്‍പത്തിരണ്ടാം ലാപ്പില്‍ പെഡ്രോ ഡി ലാ റോസ പിറ്റ് ചെയ്ത് സോഫ്റ്റ് ഓപ്ഷന്‍ ടയറുകളില്‍ പുറത്തുവന്നു. ഉടന്‍തന്നെ,
+വില്യംസുകളോട് ശക്തമായ പോരാട്ടവും തുടങ്ങി. അന്‍പത്തിയെട്ടാം ലാപ്പായപ്പോഴേക്കും റോസയുടെ പോരാട്ടം
+ബാരിക്കെല്ലോയുടെ വില്യംസിനോടായിരുന്നു. എന്നാല്‍ അറുപതാം ലാപ്പില്‍ തനിക്കും വില്യംസിനും ഇടയില്‍ ചാടിയ
+കൊവാലെയ്നന്റെ രണ്ടാം ലോട്ടസിനോടുരസി റോസയ്ക്ക് വീണ്ടും പിറ്റു ചെയ്യേണ്ടിവന്നു. അതോടെ ലോട്ടസിന്റെ ജര്‍മ്മന്‍
+ഗ്രാന്‍പ്രീയ്ക്ക് തിരശ്ശീലവീഴുകയും ചെയ്തു. അവസാന ലാപ്പുകളില്‍ ശക്തമായ പോരാട്ടമായിരുന്നു മുന്‍നിരയില്‍ മസ്സയും
+വെറ്റലും തമ്മില്‍ നടന്നത്.
-എ­ന്താ­യാ­ലും ജര്‍­മന്‍ ഗ്രാന്‍­പ്രീ­യും ഹോം റേ­സില്‍ ഒരു ജര്‍­മ­നെ ഒന്നാ­മ­തെ­ത്തി­ക്കാ­തെ സീ­സ­ണി­ന്റെ റെ­ക്കോര്‍­ഡ് കാ­ത്തു
-സൂ­ക്ഷി­ച്ചു. ജര്‍­മ­നി­യില്‍ ശക്ത­മാ­യി സാ­ന്നി­ധ്യ­മ­റി­യി­ച്ചെ­ങ്കി­ലും കി­രീ­ട­പോ­രാ­ട്ട­ത്തില്‍ മക്‌­ലാ­ര­നില്‍ (300) നി­ന്നും 92
-പോ­യി­ന്റ് പി­റ­കി­ലാ­ണ് ഫെ­റാ­രി. റെ­ഡ്ബു­ളാ­ക­ട്ടെ 28 പോ­യി­ന്റ് പി­റ­കി­ലും. ഡ്രൈ­വര്‍­മാ­രു­ടെ പോ­രാ­ട്ട­ത്തില്‍
-ഹാ­മില്‍­ട്ടണ്‍ 157 പോ­യി­ന്റു­മാ­യി ഇപ്പോ­ഴും മു­ന്നി­ലാ­ണ്. ബ്രി­ട്ട­നി­ലേ­ക്കാ­ളും തന്റെ നില അദ്ദേ­ഹം മെ­ച്ച­പ്പെ­ടു­ത്തു­ക­യും
-ചെ­യ്തു. എന്നാല്‍ വെ­റ്റല്‍ (136) സ്വ­ന്തം ടീം മേ­റ്റ് വെ­ബ്ബ­റി­നൊ­പ്പ­ത്തി­നൊ­പ്പ­മാ­ണ്.
+എന്തായാലും ജര്‍മന്‍ ഗ്രാന്‍പ്രീയും ഹോം റേസില്‍ ഒരു ജര്‍മനെ ഒന്നാമതെത്തിക്കാതെ സീസണിന്റെ റെക്കോര്‍ഡ് കാത്തു
+സൂക്ഷിച്ചു. ജര്‍മനിയില്‍ ശക്തമായി സാന്നിധ്യമറിയിച്ചെങ്കിലും കിരീടപോരാട്ടത്തില്‍ മക്‌ലാരനില്‍ (300) നിന്നും 92
+പോയിന്റ് പിറകിലാണ് ഫെറാരി. റെഡ്ബുളാകട്ടെ 28 പോയിന്റ് പിറകിലും. ഡ്രൈവര്‍മാരുടെ പോരാട്ടത്തില്‍
+ഹാമില്‍ട്ടണ്‍ 157 പോയിന്റുമായി ഇപ്പോഴും മുന്നിലാണ്. ബ്രിട്ടനിലേക്കാളും തന്റെ നില അദ്ദേഹം മെച്ചപ്പെടുത്തുകയും
+ചെയ്തു. എന്നാല്‍ വെറ്റല്‍ (136) സ്വന്തം ടീം മേറ്റ് വെബ്ബറിനൊപ്പത്തിനൊപ്പമാണ്.
-ആ­ഗ­സ്റ്റ് ഒന്നി­നാ­ണ് ഹം­ഗേ­റി­യന്‍ ഗ്രാന്‍­പ്രീ. ബാ­ക്ക് ടു ബാ­ക്ക് റേ­സാ­യ­തി­നാല്‍ കൂ­ടു­തല്‍ വലിയ മാ­റ്റ­ങ്ങ­ളൊ­ന്നും
-ടീ­മു­ക­ളില്‍ നി­ന്നും പ്ര­തീ­ക്ഷി­ക്കേ­ണ്ട­തി­ല്ല. എന്നാല്‍ ഡ്രൈ­വേ­ഴ്സ് ചാ­മ്പ്യന്‍­ഷി­പ്പില്‍ ശക്ത­മായ പോ­രാ­ട്ടം നട­ക്കു­ന്ന­തും ഫെ­റാ­രി
-താ­ളം കണ്ടെ­ത്തി­യ­തും മക്‌­ലാ­രന്‍ ­റെ­ഡ്ബുള്‍ ടീ­മു­ക­ളെ വി­ഷ­മി­പ്പി­ക്കും. ­മെ­ഴ്സി­ഡ­സ് ഈ വര്‍­ഷ­ത്തെ പോ­രാ­ട്ടം
-അവ­സാ­നി­പ്പി­ച്ച് അടു­ത്ത വര്‍­ഷ­ത്തെ കാ­റില്‍ ശ്ര­ദ്ധ­കേ­ന്ദ്രീ­ക­രി­ക്കാന്‍ തീ­രു­മാ­നി­ച്ചാല്‍ വീ­ണ്ടും ടീ­മു­കള്‍ സമ്മര്‍­ദ്ദ­ത്തി­ലാ­കും.
-എന്താ­യാ­ലും വരും നാ­ളു­ക­ളി­ലെ യൂ­റോ­പ്യന്‍ റേ­സു­ക­ളും തീ­പാ­റു­ന്ന­വ­യാ­യി­രി­ക്കു­മെ­ന്ന് നമു­ക്കു­റ­പ്പി­ക്കാം­.
+ആഗസ്റ്റ് ഒന്നിനാണ് ഹംഗേറിയന്‍ ഗ്രാന്‍പ്രീ. ബാക്ക് ടു ബാക്ക് റേസായതിനാല്‍ കൂടുതല്‍ വലിയ മാറ്റങ്ങളൊന്നും
+ടീമുകളില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ ശക്തമായ പോരാട്ടം നടക്കുന്നതും ഫെറാരി
+താളം കണ്ടെത്തിയതും മക്‌ലാരന്‍ റെഡ്ബുള്‍ ടീമുകളെ വിഷമിപ്പിക്കും. മെഴ്സിഡസ് ഈ വര്‍ഷത്തെ പോരാട്ടം
+അവസാനിപ്പിച്ച് അടുത്ത വര്‍ഷത്തെ കാറില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിച്ചാല്‍ വീണ്ടും ടീമുകള്‍ സമ്മര്‍ദ്ദത്തിലാകും.
+എന്തായാലും വരും നാളുകളിലെ യൂറോപ്യന്‍ റേസുകളും തീപാറുന്നവയായിരിക്കുമെന്ന് നമുക്കുറപ്പിക്കാം.
(28 July 2010)\footnote{http://malayal.am/വിനോദം/കായികം/7023/ജര്‍മന്‍-ഗ്രാന്‍പ്രീയില്‍-ഫെറാരിയുടെ-തിരിച്ചുവരവ്}