summaryrefslogtreecommitdiffstats
diff options
context:
space:
mode:
authorRajeesh K Nambiar <rajeeshknambiar@gmail.com>2013-03-25 19:35:32 +0100
committerRajeesh K Nambiar <rajeeshknambiar@gmail.com>2013-03-25 19:35:32 +0100
commit9cbf72c960653cf2e3a8fc30d69c3c61ebc0e843 (patch)
tree17f9a301f380d99efb28aedf533cabdd20d17786
parent2ca08f1db261ee4aaf703c721ad47649a0dd3a09 (diff)
downloadlogbook-of-an-observer-9cbf72c960653cf2e3a8fc30d69c3c61ebc0e843.tar.gz
logbook-of-an-observer-9cbf72c960653cf2e3a8fc30d69c3c61ebc0e843.tar.xz
logbook-of-an-observer-9cbf72c960653cf2e3a8fc30d69c3c61ebc0e843.zip
Final proof reading by Hussain K.H, English proofread by Rajeesh
-rw-r--r--ambani-mallya.tex26
-rw-r--r--asterix.tex12
-rw-r--r--asuseeepchotkeys.tex4
-rw-r--r--asuseeepcmigo.tex12
-rw-r--r--beinglonely.tex14
-rw-r--r--belgian.tex9
-rw-r--r--bindra.tex6
-rw-r--r--britishgrant.tex18
-rw-r--r--budapest.tex14
-rw-r--r--buji.tex36
-rw-r--r--by-anivar.tex23
-rw-r--r--by-hrishi.tex23
-rw-r--r--by-hussain.tex10
-rw-r--r--by-jawahar.tex26
-rw-r--r--by-neeba.tex4
-rw-r--r--by-praveen.tex8
-rw-r--r--by-santhosh.tex12
-rw-r--r--by-sathyan-mash.tex19
-rw-r--r--by-sebin.tex20
-rw-r--r--by-suresh.tex4
-rw-r--r--by-vasudev.tex27
-rw-r--r--canada.tex24
-rw-r--r--cricket-money-ipl.tex2
-rw-r--r--cricket-nationality.tex29
-rw-r--r--cricket-spirit.tex10
-rw-r--r--editorial.tex46
-rw-r--r--enthukondu-pathrangal.tex66
-rw-r--r--evaluatingfosscontributions.tex36
-rw-r--r--f1-India.tex20
-rw-r--r--formula1.tex12
-rw-r--r--freesoftware.tex6
-rw-r--r--gangwar.tex10
-rw-r--r--german.tex6
-rw-r--r--hair.tex28
-rw-r--r--ipl-party.tex18
-rw-r--r--istanbul.tex8
-rw-r--r--microsoft-mammooty.tex2
-rw-r--r--monte-carlo.tex15
-rw-r--r--pinarayi.tex6
-rw-r--r--poem.tex12
-rw-r--r--politics.tex4
-rw-r--r--reliance.tex8
-rw-r--r--religion-science.tex14
-rw-r--r--sahishnutha.tex10
-rw-r--r--small-teams.tex27
-rw-r--r--social-science.tex8
-rw-r--r--social-science2.tex14
-rw-r--r--socialcriticism.tex4
-rw-r--r--softwarefreedom.tex2
-rw-r--r--spanish-leg.tex8
-rw-r--r--studentpolitics.tex10
-rw-r--r--thanks-eng.tex27
-rw-r--r--thanks-mal.tex35
-rw-r--r--us-sitcom.tex22
-rw-r--r--valencia.tex22
55 files changed, 443 insertions, 455 deletions
diff --git a/ambani-mallya.tex b/ambani-mallya.tex
index 0c44c01..8cd4cb6 100644
--- a/ambani-mallya.tex
+++ b/ambani-mallya.tex
@@ -8,7 +8,7 @@
മുടക്കുമുതല്‍ തിരിച്ചുപിടിയ്ക്കുന്നതിനും ശക്തമായ ന്യായീകരണം മുംബൈ, ബാംഗ്ലൂര്‍ ടീമുടമകള്‍ക്കുണ്ടായിരുന്നു താനും.
ഹൈദരാബാദ് ടീമിന്റെ സാമ്പത്തികനയങ്ങളെപ്പറ്റി വലിയ വിവരങ്ങളൊന്നും വെളിയില്‍ വന്നിട്ടില്ല. എങ്കിലും ഒരു വട്ടം
-ഐപിഎല്‍ ചാമ്പ്യന്‍മാരായതും, ആന്ധ്രാപ്രദേശിലെ ആരാധകവൃന്ദവും, ഉടമസ്ഥരായ ഡെക്കാണ്‍ ക്രോണിക്കിളിനു്
+ഐപിഎല്‍ ചാമ്പ്യന്‍മാരായതും ആന്ധ്രാപ്രദേശിലെ ആരാധകവൃന്ദവും ഉടമസ്ഥരായ ഡെക്കാണ്‍ ക്രോണിക്കിളിനു്
വിനോദവ്യവസായത്തിലുള്ള താല്‍പ്പര്യങ്ങളുമാകണം അവരെ നയിച്ചതു്. എന്തായാലും ഈ ലക്കത്തില്‍ മുംബൈ,
ബാംഗ്ലൂര്‍ ടീമുകളുടെ സമീപനത്തിലേക്കാണു് കൂടുതല്‍ ശ്രദ്ധകൊടുത്തിരിക്കുന്നതു്.
@@ -18,17 +18,17 @@
%image courtesy: http://www.samaylive.com/english/sports/676462175.html
-ക്രിക്കറ്റും റിലയന്‍സുമായുള്ള ബന്ധം 1987ല്‍ ഇന്ത്യന്‍ ബോര്‍ഡിനെ ഇംഗ്ലണ്ടിനുപുറത്തു് ഏകദിന ലോകകപ്പ്
-സംഘടിപ്പിക്കാന്‍ സഹായിച്ചതില്‍ തുടങ്ങുന്നു. കോണ്‍ഗ്രസ്സുകാരനായ മാധവറാവു സിന്ധ്യയുടെ ബലത്തിലാണു്
+ക്രിക്കറ്റും റിലയന്‍സുമായുള്ള ബന്ധം 1987ല്‍ ഇംഗ്ലണ്ടിനുപുറത്തു് ഏകദിന ലോകകപ്പ്
+സംഘടിപ്പിക്കാന്‍ ഇന്ത്യന്‍ ബോര്‍ഡിനെ സഹായിച്ചതില്‍നിന്നു് തുടങ്ങുന്നു. കോണ്‍ഗ്രസ്സുകാരനായ മാധവറാവു സിന്ധ്യയുടെ ബലത്തിലാണു്
അന്നു് റിലയന്‍സ് ലോകകപ്പ് സ്പോണ്‍സര്‍ ചെയ്തതെന്നു് ഒരു പറച്ചിലുണ്ടെങ്കിലും, നാലാം ലോകകപ്പിനു് റിലയന്‍സ്
-കപ്പ് എന്നു് പേരിടാന്‍ മാത്രം സഹായങ്ങള്‍ ചെയ്തവര്‍ പിന്നീടു് അത്രയ്ക്കു മഹാമനസ്കത കാട്ടിയില്ല എന്നതാണു് സത്യം.
+കപ്പ് എന്നു് പേരിടാന്‍ സഹായങ്ങള്‍ ചെയ്തവര്‍ പിന്നീടു് അത്രയ്ക്കു മഹാമനസ്കത കാട്ടിയില്ല എന്നതാണു് സത്യം.
1996ല്‍ ലോകകപ്പു് ഇന്ത്യയിലെത്തുമ്പോള്‍, പുകയിലയ്ക്കപ്പുറം പുതിയലോക സ്വപ്നം കണ്ടുതുടങ്ങിയ ഐടിസിയുടെ
-വില്‍സ് ബ്രാന്‍ഡാണു് ടൈറ്റില്‍ സ്പോണ്‍സേഴ്സായതു്. ആ റിലയന്‍സ് ക്രിക്കറ്റിന്റെ ലോകത്തേയ്ക്കു് ആഘോഷപൂര്‍‌വ്വം
+വില്‍സ് ബ്രാന്‍ഡാണു് ടൈറ്റില്‍ സ്പോണ്‍സേഴ്സായതു്. റിലയന്‍സ് ക്രിക്കറ്റിന്റെ ലോകത്തേയ്ക്കു് ആഘോഷപൂര്‍‌വ്വം
എത്തിയതിനു് സാമ്പത്തിക വിശാരദന്മാര്‍ വിവിധകാരണങ്ങളാണു് നിരത്തിയതു്.
ആ വിശകലനങ്ങളുടെ രത്നച്ചുരുക്കം ഇതായിരുന്നു, ഏറ്റവും പതുക്കെ ലാഭമുണ്ടാക്കാന്‍ തുടങ്ങുന്ന ഫ്രാഞ്ചൈസി
-മുംബൈയായിരിക്കും. പിന്നെ, ഒരു വര്‍ഷം മൂന്നു മില്യണ്‍വരെയൊക്കെ നഷ്ടം മുംബൈ സഹിക്കും. കാരണമോ,
+മുംബൈയായിരിക്കും. വര്‍ഷത്തില്‍ മൂന്നു മില്യണ്‍വരെയൊക്കെ നഷ്ടം മുംബൈ സഹിക്കും. കാരണമോ,
ഉടമസ്ഥരായ മുകേഷ്-നിതാ അംബാനി ദമ്പതികള്‍ക്കു ലഭിക്കുന്ന ടിവി പ്രൈം ടൈമും സൗജന്യ പരസ്യവും.
%image courtesy: http://thecurrentaffairs.com/ipl-will-be-responsible-for-players-security-modi.html
@@ -38,8 +38,8 @@
കാണിക്കാന്‍ കിട്ടുന്ന സൗജന്യാവസരങ്ങള്‍ അവരുടെ കമ്പനികള്‍ക്കു ചെയ്യുന്ന ഗുണങ്ങള്‍ പലമടങ്ങാണു്. മാത്രമല്ല,
ഐപിഎല്‍ ഹോം മത്സരങ്ങള്‍ നിതാ അംബാനി തന്റെ സാമൂഹ്യസേവന സന്നദ്ധത തുറന്നുകാണിച്ചു് ഉപയോഗിക്കുന്നു.
വേറെ ഒരു മാധ്യമവും അംബാനി ദമ്പതികളുടെ സാമൂഹ്യസേവനത്തെ ഇത്രയും പ്രകീര്‍ത്തിച്ചിട്ടുണ്ടാവില്ലെന്നുള്ളതുതന്നെ
-അവര്‍ക്കു് ടീമില്‍ വരുന്ന നഷ്ടം നികത്തുന്നു. അവര്‍ക്കു് സൗജന്യവിലയ്ക്കു ലഭിച്ച ക്രിക്കറ്റ് ദൈവത്തേയും നന്നായി ഉപയോഗിച്ചു്
-നഷ്ടം കുറയ്ക്കാന്‍ സാധിച്ചിരുന്നു. (സച്ചിനും സഹീറും ഹര്‍ബജനും അണിനിരന്ന 2009ല്‍ ഐഡിയ പരസ്യം ഉദാഹരണം.)
+അവര്‍ക്കു് ടീമില്‍ വരുന്ന നഷ്ടം നികത്തുന്നു. സൗജന്യവിലയ്ക്കു ലഭിച്ച ക്രിക്കറ്റ് ദൈവത്തെ നന്നായി ഉപയോഗിച്ചു്
+നഷ്ടം കുറയ്ക്കാന്‍ അവര്‍ക്കു് സാധിച്ചിരിക്കുന്നു. (സച്ചിനും സഹീറും ഹര്‍ബജനും അണിനിരന്ന 2009ല്‍ ഐഡിയ പരസ്യം ഉദാഹരണം.)
ഈ ഘടകങ്ങളിലൂന്നി സാമ്പത്തികലക്ഷ്യങ്ങള്‍ നിശ്ചയിച്ച മുംബൈ ടീം ആവറേജ് പ്രകടനം കാഴ്ചവച്ചാല്‍പ്പോലും ഉടമസ്ഥരെ
ഭയപ്പെടുത്താന്‍മാത്രം പ്രശ്നങ്ങളുള്ള ഒന്നായിരുന്നില്ല. ഇതിനൊപ്പം ടീം മര്‍ച്ചന്‍ഡൈസ് വിപണികൂടി ചേര്‍ത്താല്‍ കിട്ടുന്ന
@@ -47,12 +47,12 @@
പരിധിവരെ നല്ല സ്പോണ്‍സര്‍മാരെ ആകര്‍ഷിക്കാനും ടീമിനു കഴിഞ്ഞു.
മുംബൈ ഏറ്റവും യാഥാസ്ഥിതികമായ രീതിയില്‍ ഒരു സ്പോര്‍ട്സ് ഫ്രാഞ്ചൈസി എങ്ങനെ നടത്താം എന്നാണു് പരീക്ഷിച്ചതു്.
-ആവശ്യമില്ലാത്ത റിസ്കുകള്‍ ഒഴിവാക്കി, സാമ്പത്തിക നഷ്ടംപോലും എല്ലായ്പ്പോഴും ചില സാമൂഹികനേട്ടങ്ങള്‍ തരുമെന്നുറപ്പാക്കി
+ആവശ്യമില്ലാത്ത റിസ്കുകള്‍ ഒഴിവാക്കി, സാമ്പത്തിക നഷ്ടംപോലും എല്ലായ്പ്പോഴും ചില സാമൂഹികനേട്ടങ്ങള്‍ തരുമെന്നുറപ്പാക്കി,
വ്യക്തമായ പ്ലാനോടുകൂടി കളത്തിലിറങ്ങിയ അവസ്ഥ. അവരുടെ ടീം അടുത്ത പത്തുവര്‍ഷത്തേക്കു് ഒരിക്കല്‍പോലും ഐപിഎല്‍
ജേതാക്കളായില്ലെങ്കില്‍കൂടി, ഉണ്ടാകാവുന്ന സഞ്ചിതനഷ്ടം എങ്ങനെ മറ്റുവഴികളിലൂടെ പരിഹരിക്കാം എന്നതു് ആദ്യമേ മുംബൈയുടെ
കണക്കുപുസ്തകങ്ങളില്‍ ഇടംപിടിച്ചിരിക്കാം എന്നാണു് പല വിശകലന വിദഗ്ദരുടെയും വാദം.
-ബാംഗ്ലൂര്‍ ടീമിന്റെ കഥ കുറച്ചു വ്യത്യസ്ഥമാണു്. റിലയന്‍സിനെപ്പോലെ പബ്ലിക് ലിമിറ്റഡ് കമ്പനിയായ യുബി ഗ്രൂപ്പാണു്
+ബാംഗ്ലൂര്‍ ടീമിന്റെ കഥ കുറച്ചു് വ്യത്യസ്തമാണു്. റിലയന്‍സിനെപ്പോലെതന്നെ പബ്ലിക് ലിമിറ്റഡ് കമ്പനിയായ യുബി ഗ്രൂപ്പാണു്
ബാംഗ്ലൂര്‍ ടീമിന്റെ ഉടമസ്ഥര്‍. പക്ഷെ പ്രധാന പ്രമോട്ടറായ വിജയ് മല്യ മുകേഷ്-നിതാ അംബാനി ദമ്പതികളില്‍നിന്നു്
വ്യത്യസ്തമായി പ്രശസ്ത സ്പോര്‍ട്സ് ഇന്‍വെസ്റ്ററാണു്. ഫോഴ്സ് ഇന്ത്യ ഫോര്‍മുലാ വണ്‍ ടീമാണു് മല്യയുടെ ഒരു പ്രധാന
സ്പോര്‍ട്സ് നിക്ഷേപം. മറ്റൊരു നിക്ഷേപം ഇന്ത്യന്‍ കുതിരയോട്ട രംഗത്തു് പുനെ സമ്രാട്ടുകളെ വെല്ലുവിളിക്കുന്ന കുതിരകളൂടെ
@@ -67,12 +67,12 @@
നടത്തുന്ന വലിയ പണക്കാരുടെയിടയില്‍ സ്വന്തം ബ്രാന്‍ഡുകളുടെ സ്വാധീനം വര്‍ധിപ്പിക്കാനാണു് മല്യ കുതിരകളെ
ഉപയോഗിക്കുന്നതു്. ഫോര്‍മുല വണ്ണിന്റെ പ്രഭവസ്ഥാനമായ യൂറോപ്പില്‍ യുബി ഗ്രൂപ്പിന്റെ അടിത്തറ വിപുലീകരിക്കുന്നതിനാണു്
ഫോഴ്സു് ഇന്ത്യ ടീമിനെ മല്യ ഉപയോഗിക്കുന്നതു്. ബംഗാളിലെ സാധാരണ കുടിയന്മാരാണു് കൊല്‍ക്കത്ത ടീമുകളിലൂടെ
-ലക്ഷ്യമാക്കിയതെങ്കില്‍, ഐപിഎല്‍ ടീം അഖിലേന്ത്യാതലത്തില്‍ ക്രിക്കറ്റു് ആരാധകരുടെ പ്രധാന ബ്രാന്‍ഡാവുന്നതിനുള്ള
-അടവായിരുന്നു. എന്റര്‍ടൈന്‍മൈന്റ് ആന്റ് സ്പോര്‍ട്സ് ഡയറക്റ്റുമായി സഹകരിച്ചു് റോയല്‍ ചാലഞ്ചേഴ്സ് സ്പോര്‍ട്സ്
+ലക്ഷ്യമാക്കിയതെങ്കില്‍, അഖിലേന്ത്യാതലത്തില്‍ ക്രിക്കറ്റു് ആരാധകരുടെ പ്രധാന ബ്രാന്‍ഡാവുന്നതിനുള്ള
+അടവായിരുന്നു ഐപിഎല്‍ ടീം. എന്റര്‍ടൈന്‍മൈന്റ് ആന്റ് സ്പോര്‍ട്സ് ഡയറക്റ്റുമായി സഹകരിച്ചു് റോയല്‍ ചാലഞ്ചേഴ്സ് സ്പോര്‍ട്സ്
വിവിധനഗരങ്ങളിലെ ക്ലബ്ബുകളില്‍ നടത്തുന്ന ഐപിഎല്‍ രാവുകള്‍ ഈ സ്ട്രാറ്റജിയുടെ നേരുദാഹരണമാണു്.
അതുകൊണ്ടുതന്നെ പുറമേനിന്നുള്ള സ്പോണ്‍സര്‍മാരെ പ്രോത്സാഹിപ്പിക്കാത്ത മല്യയുടെ നയം കാര്യങ്ങള്‍ കൂടുതല്‍
-വ്യക്തമാക്കുന്നു. അതിനാല്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം ഉണ്ടാക്കുന്ന ലാഭത്തില്‍ ഐപിഎല്‍ മാമാങ്കത്തല്‍നിന്നു്
+വ്യക്തമാക്കുന്നു. അതിനാല്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം ഉണ്ടാക്കുന്ന ലാഭത്തില്‍ ഐപിഎല്‍ മാമാങ്കത്തില്‍നിന്നു്
മല്യയുടെ മദ്യ ബ്രാന്റുകള്‍ ഉണ്ടാക്കുന്ന ലാഭം കൂടി ചേര്‍ക്കേണ്ടതാണു്. ഇത്തരത്തില്‍ ഐപിഎല്ലിലെ വില കൂടിയ
രണ്ടു ടീമുകളും വ്യക്തമായ ബിസിനസ്സു് ലക്ഷ്യങ്ങളും കണക്കുകളുമായാണു് ആളുകളെ അമ്പരപ്പിക്കുന്നതെങ്കില്‍ നേരെ
എതിര്‍ധ്രുവത്തില്‍ നില്‍ക്കുന്ന വമ്പന്‍മാരുമുണ്ടു്. അവരെക്കുറിച്ചു് അടുത്ത ലേഖനത്തില്‍.
diff --git a/asterix.tex b/asterix.tex
index a29a2b9..0a11fab 100644
--- a/asterix.tex
+++ b/asterix.tex
@@ -22,7 +22,7 @@
നായകനായ ആസ്റ്റെറിക്സ് കര്‍മ്മംകൊണ്ടു് ഒരു യോദ്ധാവാണെങ്കിലും ഒരു യോദ്ധാവിന്റെ ശരീരമൊന്നുമല്ല അദ്ദേഹത്തിനു്.
കുറിയവനായ ആസ്റ്റെറിക്സ് പ്രശ്നങ്ങളെ നേരിടുന്നതും പരിഹരിക്കുന്നതും ബുദ്ധിയുപയോഗിച്ചാണു്. ആസ്റ്റെറിക്സിന്റെ
ശാരീരികമായ പോരായ്മകളെ പരിഹരിക്കുന്നതു് ഉറ്റ കൂട്ടുകാരനും ഭീമാകാരനും ചെറുപ്പത്തിലേ അത്ഭുതമരുന്നിന്റെ
-കലത്തില്‍ വീണതുകൊണ്ടു് സ്ഥിരമായി അതിന്റെ ശക്തിയുള്ളവനുമായ ഒബ്ലിക്സാണു്. ഗ്രാമത്തിലെ ഏക മെന്‍ഹിര്‍
+കലത്തില്‍ വീണതുകൊണ്ടു് സ്ഥിരമായി ശക്തിയുള്ളവനുമായ ഒബ്ലിക്സാണു്. ഗ്രാമത്തിലെ ഏക മെന്‍ഹിര്‍
ക്വാറിയുടമയാണു് ഒബ്ലിക്സ്.
%Oblix.jpg
@@ -36,7 +36,7 @@
ആകെ ഗോളില്‍ കീഴടങ്ങാതെ നില്‍ക്കുന്ന ഈ ഒരേയൊരു ഗ്രാമത്തിനു സീസര്‍ ഉപരോധം തീര്‍ത്താണു് മടങ്ങിയതു്.
നാലു സൈനികക്യാമ്പുകളാണു് ഈ ചെറു കടലോരഗ്രാമത്തിനു ഉപരോധം തീര്‍ത്തിരുന്നതു്. അക്വേറിയം, ടോടോറം,
-ലൗഡാനും, കോമ്പെന്‍ഡിയം ക്യാമ്പുകളാണു് അവ.
+ലൗഡാന്‍, കോമ്പെന്‍ഡിയം ക്യാമ്പുകളാണു് അവ.
ആദ്യ കോമിക്കുകളില്‍ വളരെ സീരിയസ്സ് ആയിത്തന്നെ പ്രതിരോധത്തിന്റെ അവസാനകണ്ണിയെ ഇല്ലാതാക്കാന്‍
ശ്രമിക്കുന്ന സൈനികമേധാവികളെയും സൈനികരെയുമാണു് നമ്മള്‍ കാണുന്നതു്. എന്നാല്‍ കാലംചെല്ലുംതോറും
@@ -46,16 +46,16 @@ Legionary, Asterix and Son തുടങ്ങിയവ ഉദാഹരണം)
പുതിയ ദേശങ്ങള്‍ കീഴടക്കുന്ന സാമ്രാജ്യത്തിനു് പഴയ അധിനിവേശങ്ങളിലെ പ്രശ്നങ്ങള്‍ താരമേന്യ നിസ്സാരവും
ആഭ്യന്തരവുമാകുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായാണു് ഇതു എടുത്തു കാണിച്ചിരിക്കുന്നതു്. ഒരിടത്തു് സീസര്‍തന്നെ
കുഴിമടിയനും മദ്യപനുമായ ഒരു പടയാളിയെ പാഠം പഠിപ്പിക്കാനായി പിരിഞ്ഞുപോകല്‍ ബോണസ്സായി ഈ ഗ്രാമം
-എഴുതിക്കൊടുക്കുന്നുണ്ടു്. ഇത്തരത്തില്‍ നിസ്സാരരും സാമ്രാജ്യത്വത്തിനു് അഭിമാനക്ഷതമല്ലാതെ വലിയ ദോഷമില്ലാത്തതുമായ
+എഴുതിക്കൊടുക്കുന്നുണ്ടു്. സാമ്രാജ്യത്വത്തിനു് അഭിമാനക്ഷതമല്ലാതെ മറ്റു ദോഷമൊന്നും ചെയ്യാത്ത
ചെറുത്തുനില്‍പ്പുകളോടുള്ള അധികാരികളുടെ മനോഭാവത്തെ വളരെ വ്യക്തമായും സരസമായും ചിത്രീകരിച്ചിട്ടുണ്ടു്
ഗോസിന്നിയും ഉദേര്‍സോയും.
50 വര്‍ഷത്തിനുള്ളില്‍ ആസ്റ്റെറിക്സും ഒബ്ലിക്സുമടക്കം കോമിക്കിലെ എല്ലാ കഥാപാത്രങ്ങളും വരയിലും ആശയത്തിലും സ്വന്തം
വ്യക്തിത്വവും വ്യക്തതയും നേടിയെടുത്തുവെന്നു പറയാം. ആസ്റ്റെറിക്സും ഒബ്ലിക്സും ഗെറ്റാഫിക്സുമല്ലാതെ ഒരുപിടി കഥാപാത്രങ്ങള്‍
-വേറെയുമുണ്ടു് കോമിക്കില്‍. ഗ്രാമമുഖ്യന്‍ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സും, ഭാര്യയും ലുറ്റേഷ്യ (പാരീസടങ്ങുന്ന പ്രവശ്യ) ക്കാരിയുമായ
+വേറെയുമുണ്ടു് കോമിക്കില്‍. ഗ്രാമമുഖ്യന്‍ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സും, ലുറ്റേഷ്യ (പാരീസടങ്ങുന്ന പ്രവശ്യ) ക്കാരിയായ ഭാര്യ
ഇമ്പെടിമെന്റയും, മീന്‍കച്ചവടക്കാരന്‍ അണ്‍ഹൈജെനിക്സും ഭാര്യ ബാക്റ്റീരയയും, കൊല്ലന്‍ ഫുള്ളിഓട്ടോമാറ്റിക്സും ഭാര്യയും,
ഗ്രാമത്തിലെ പ്രധാനവയസ്സനായ ജെറിയാട്രിക്സും അയാളുടെ ചെറുപ്പക്കാരിയായ ഭാര്യയും, ഗ്രാമത്തിന്റെ ഗായകന്‍
-കാകഫോണിക്സ് എന്നിവരെ കൂടാതെ ജൂലിയസ് സീസറും ഒരു പ്രധാന കഥാപാത്രമാണു്.
+കാകഫോണിക്സും എന്നിങ്ങനെയുള്ളവരെ കൂടാതെ ജൂലിയസ് സീസറും ഒരു പ്രധാന കഥാപാത്രമാണു്.
%ആസ്റ്റെറിക്സ് കഥാപാത്രങ്ങള്‍
@@ -91,7 +91,7 @@ Legionary, Asterix and Son തുടങ്ങിയവ ഉദാഹരണം)
വിവിധ പ്രവിശ്യകളിലും (കോര്‍സിക്ക, ലുറ്റേഷ്യ, ബാന്‍ക്വേ)ഒതുങ്ങിയിരുന്നു. കടമാര്‍ഗ്ഗവും കരമാര്‍ഗ്ഗവും നടന്ന യാത്രകള്‍ പലതും മറ്റുപ്രദേശങ്ങളിലെ
അധിനിവേശക്കാര്‍ക്കെതിരെ സമാനമായ ചെറുത്തുനില്‍പ്പുകളില്‍ പങ്കാളികളാവാനോ സഹായത്തിനോ ആയിരുന്നു.
-പിന്നീടു് വൈക്കിങ്ങുകളുടെ പിന്‍പറ്റി ഗ്രീന്‍ലാന്‍ഡിലും അമേരിക്കയിലും ഇന്ത്യയിലും അറേബ്യയിലും ഒക്കെയായി
+പിന്നീടു് വൈക്കിങ്ങുകളെ പിന്‍പറ്റി ഗ്രീന്‍ലാന്‍ഡിലും അമേരിക്കയിലും ഇന്ത്യയിലും അറേബ്യയിലും ഒക്കെയായി
യാത്രകള്‍ വികസിക്കുന്നുണ്ടു്. ഇവിടെയൊക്കെ അധിനിവേശത്തോടല്ല പുതിയ ജീവിതരീതികളോടും
വില്ലന്‍മാരോടുമാണു് ആസ്റ്റെറിക്സിനും ഒബ്ലിക്സിനും എതിരിടേണ്ടിവരുന്നതു്.
diff --git a/asuseeepchotkeys.tex b/asuseeepchotkeys.tex
index d441906..3c3f954 100644
--- a/asuseeepchotkeys.tex
+++ b/asuseeepchotkeys.tex
@@ -1,4 +1,4 @@
-\secstar{Asus eeepc 1005HA hotkeys and ubuntu lucid}
+\secstar{Asus eeepc 1005HA hotkeys and Ubuntu Lucid}
\vskip 2pt
\begin{english}
My Asus eeepc 1005HA was working like a charm from the day I bought it.
@@ -31,7 +31,7 @@ Since I knew from bug reports that to load eeepc-laptop, acpi\_osi needs to be p
I did that. Ta da, it started working.
Then like any curious and interested guy would do, I decided to explore more and find out
-what had gone wrong. To check why it worked in Karmic and not in Lucid.
+what had gone wrong, to check why it worked in Karmic and not in Lucid.
Different bug reports and details dating from November 2009 gave a good idea.
The issue is related to ASUS and Windows 7. Apparently for compatibility with Windows 7,
diff --git a/asuseeepcmigo.tex b/asuseeepcmigo.tex
index 3657215..221e3d8 100644
--- a/asuseeepcmigo.tex
+++ b/asuseeepcmigo.tex
@@ -22,24 +22,24 @@ installed by ASUS and ext4 of 10.04 UNE). Since the system or syslinux based boo
I had to recover the grub for ubuntu (which took some of my time).
Lack of office programs won't bother me much, but I did not quite understand the part of gadget (which allows you to add numerous
-plugin scripts the system). Poorly designed and quite out of focus. I use latex and beamer for my document and presentation
+plugin scripts the system). Poorly designed and quite out of focus. I use \LaTeX and beamer for my document and presentation
purposes, so I was ok when office was not there in Meego. But, when I get an ODF standard document,
I don’t really know what to do.
I noted another interesting aspect, the whole Meego claims to have Malayalam support and can input and render
-malayalam quite well (smc-fonts are missing, I am planning to put a repo in our savannah and later make sure
+Malayalam quite well (smc-fonts are missing, I am planning to put a repo in our savannah and later make sure
meego uses smc-fonts and it comes by default). Chromium has some issue when it comes to rendering Unicode
-5.0 (pre unicode 5.1 chilus, it is not able to convert cons+virama+ zwj-> chillu).
+5.0 (pre unicode 5.1 chillus, it is not able to convert cons+virama+ zwj-> chillu).
The interface renders it very well though. So, I think it has something to do with the chromium
rendering modules (webkit I suppose, to be fair, chrome in windows doesn’t show such tendencies).
Anyway, for serious netbook users and for future smartphones, systems based on meego and android are the
-future. I am all out to make sure malayalam is working perfect and out of the box for meego (its easier
+future. I am all out to make sure Malayalam is working perfect and out of the box for meego (its easier
for me and since its built especially for atom, I am one of the few who can test it).
I will setup a repository for smc fonts for meego in savannah. Next step is to make meego developers add smc-fonts
in the repo. Another task is about verifying the rendering issue with chromium (which might take time, since I need to
-find chromium users in GNU.Linux).
+find chromium users in GNU Linux).
For a first release, I should say, meego is very impressive. Yeah I know it doesn't have multimedia capabilities (can't even
play my MP3 files), still it gets a lot of marks for the interface. If they succeed in making the interface flawless,
@@ -50,7 +50,7 @@ with a good sync with policy-kit to authenticate, I think meego can make a big l
\begin{enumerate}
\item{Ashik S}
-I can help with testing things on Chromium – in fact Rajiv nair (mandoos) and me are having it as our default browsers on
+I can help with testing things on Chromium – in fact Rajiv Nair (mandoos) and me are having it as our default browsers on
our Ubuntu and Arch systems. Give us the test cases and we will run them and give you the results.
\item{jinsbond007}
diff --git a/beinglonely.tex b/beinglonely.tex
index d78db61..73c4994 100644
--- a/beinglonely.tex
+++ b/beinglonely.tex
@@ -1,17 +1,17 @@
-\secstar{Being Lonely (it is good if it makes you think!!!)}
+\secstar{Being Lonely (it is good if it makes you think!)}
\vskip 2pt
\begin{english}
For me being lonely is the time to think and let your mind gaze through the rich grasslands of life. Even when I am in a crowd, sometimes I will go thinking. I never need to be alone to feel alone. Being alone is simply something which happens to me anywhere unpredictable. When I feel like that, what I would do is to try and draw conclusions on what I have observed.
-Once, on such an occasion, I was trying to draw conclusions on the truth of GOD. I just tried to think how GOD can be. As He is the One capable of driving the whole universe, He will be either somewhere outside the universe at a centralized place or a distributed source. The existence of such a centralized source is something which is beyond imagination and almost impossible when we think that it is having a role in each and everything happening in the whole universe (just think of a big energy source which provides the force for our movements within the Earth and for Earth to move around the sun and so on). It led me to the conclusion that the force can be something distributed every where in the whole universe (just understand that it is a simple conclusion by a crooked mind!!! I am ready to believe otherwise if you can convince me).
+Once, on such an occasion, I was trying to draw conclusions on the truth of GOD. I just tried to think how GOD can be. As He is the One capable of driving the whole universe, He will be either somewhere outside the universe at a centralized place or a distributed source. The existence of such a centralized source is something which is beyond imagination and almost impossible when we think that it is having a role in each and everything happening in the whole universe (just think of a big energy source which provides the force for our movements within the Earth and for Earth to move around the sun and so on). It led me to the conclusion that the force can be something distributed every where in the whole universe (just understand that it is a simple conclusion by a crooked mind! I am ready to believe otherwise if you can convince me).
-However, the problem still hadn't been solved completely. I just kept thinking what can that distributed source of power be. It should be something associated with each and everything. When I looked at it from such a perspective, it just occurred to me that whenever some chemical reaction happens, an amount of energy is released. All activities in the universe, when thought of, can be reduced simply to things which are using energy or things which displace energy. Energy is the single driving force in all the actions of the universe. All actions are exchanges or conversions of forms of energy!!!
+However, the problem still hadn't been solved completely. I just kept thinking what can that distributed source of power be. It should be something associated with each and everything. When I looked at it from such a perspective, it just occurred to me that whenever some chemical reaction happens, an amount of energy is released. All activities in the universe, when thought of, can be reduced simply to things which are using energy or things which displace energy. Energy is the single driving force in all the actions of the universe. All actions are exchanges or conversions of forms of energy
Then I suddenly felt like, are things this simple? But when I started thinking deeply into the facts, it appeared clearer to me that, the concept of a single GOD or a group GODs or anything can be rounded off to the definition of it as the ultimate source of energy in the whole universe. Suddenly it appeared to me as something which explains everything (may be because it was so simple).
-My thoughts then went into the fact that no religion or beliefs are explaining things like these. Then when I thought a little more, I understood that picturing God as something like a watchdog or The Ultimate Jury was a better solution to many problems in the society as well as answers to a bunch of questions (another one of my assumptions!!! Cross me if you want. Always welcome!!!).
+My thoughts then went into the fact that no religion or beliefs are explaining things like these. Then when I thought a little more, I understood that picturing God as something like a watchdog or The Ultimate Jury was a better solution to many problems in the society as well as answers to a bunch of questions (another one of my assumptions. Cross me if you want. Always welcome!).
-This is just a sample of how my thoughts used to go when I am alone (not physically!!!). Please be patient to read more!!!
+This is just a sample of how my thoughts used to go when I am alone (not physically.). Please be patient to read more!
\subsection*{Comments}
\begin{enumerate}
@@ -19,12 +19,12 @@ This is just a sample of how my thoughts used to go when I am alone (not physica
Great thought dude. The one I could identify very well was that of energy. If God is energy, then it can be classified as omnipotent or omnipresent. However, as you said, the humanity likes and most of them can only accept a God who is a jury and prosecutor. The God and spirituality in its present form has only lead the world to chaos and destruction. I believe that the knowledge about God should be expanded. "All great new things were first called a blasphemy". All great knowledge too. I recommend you to read the book "\emph{Tomorrow's God}" by \emph{Neale Donald}. Cheers!
\item{Navitha: }
-Jinesh, well written. However, like all the things written in solitude, for these few lines that came from your thoughts, only you alone can interpret the depth of it completely. Yes, this question does come across everyone's mind regarding the existence and origin of God. Few just let it go by as a passing thought because once you start searching for an answer, it would go on from forever till eternity. Although the truth is that everyone do believe somewhere that there is some supernatural power that can change their lives no matter what!!! Otherwise people would not turn to God when nothing worldly can save them. Maybe it's the belief that has been fed into the human race since time immemorial.
+Jinesh, well written. However, like all the things written in solitude, for these few lines that came from your thoughts, only you alone can interpret the depth of it completely. Yes, this question does come across everyone's mind regarding the existence and origin of God. Few just let it go by as a passing thought because once you start searching for an answer, it would go on from forever till eternity. Although the truth is that everyone do believe somewhere that there is some supernatural power that can change their lives no matter what! Otherwise people would not turn to God when nothing worldly can save them. Maybe it's the belief that has been fed into the human race since time immemorial.
However, unlike others, you gave it a thought. Liked some interesting interpretations of yours.
Let me quote you, "I just kept thinking what can that distributed source of power be. It should be something associated with each and everything. When I looked at it from such a perspective, it just occurred to me that whenever some chemical reaction happens, an amount of energy is released.". But didn't it occur to you what drove all these chemical reactions? There must be something that is causing such an action.
-Well people have different concepts of what God is to them. Some feel that it is within them. Some feel its all over. Some worship them. Some bend down to him.
+Well, people have different concepts of what God is to them. Some feel that it is within them. Some feel its all over. Some worship them. Some bend down to him.
But to you it occurred that “Then when I thought a little more, I understood that picturing God as something like a watchdog”. If that was true, then how do you explain all the natural disasters? Where does the floods, volcanoes, Tsunamies and hurricanes stand? If he was such a watch dog would he ever do things to destroy his beautiful creations? Wouldn't he always maintain things in a "picture perfect" way so that nothing messes up with his possession?
diff --git a/belgian.tex b/belgian.tex
index 39c80c6..5d0ed28 100644
--- a/belgian.tex
+++ b/belgian.tex
@@ -23,8 +23,7 @@
ട്രാക്കിന്റെ പെരുമയ്ക്കൊത്ത പോരാട്ടമായിരുന്നു സ്പായില്‍ അരങ്ങേറിയതു്. ആദ്യലാപ്പില്‍ത്തന്നെ ഹാമില്‍ട്ടണ്‍ വെബ്ബറെ
മറികടന്നതും വളരെ അടുത്തുള്ള ആദ്യവളവിന്റെ സമ്മര്‍ദ്ദം കാരണം ഏഴാംസ്ഥാനത്തേയ്ക്ക് വെബ്ബര്‍
-പിന്തള്ളപ്പെട്ടുപോയതും തുടക്കം ആവേശകരമാക്കി. എന്നാല്‍ ആദ്യലാപ്പില്‍ ചെറുതായി ചാറിയ മഴ അവസാന
-ഷികേനില്‍ കാറുകളുടെ നിയന്ത്രണം തെറ്റിച്ചു. തന്റെ മുന്നൂറാമത്തെ റേസില്‍ ആദ്യലാപ്പില്‍ ബാരിക്കെല്ലോയ്ക്കു് അതു്
+പിന്തള്ളപ്പെട്ടുപോയതും തുടക്കം ആവേശകരമാക്കി. എന്നാല്‍ ആദ്യലാപ്പില്‍ ചെറുതായി ചാറിയ മഴ കാറുകളുടെ നിയന്ത്രണം തെറ്റിച്ചു. തന്റെ മുന്നൂറാമത്തെ റേസില്‍ ആദ്യലാപ്പില്‍ ബാരിക്കെല്ലോയ്ക്കു് അതു്
പുറത്തേക്കുള്ള വഴിയുമൊരുക്കി. നനഞ്ഞ ട്രാക്കില്‍ നിയന്ത്രണംകിട്ടാതെ വലഞ്ഞ ബാരിക്കെല്ലോ അലോണ്‍സൊയുമായി
കൂട്ടിയിടിക്കുകയായിരുന്നു. ഇതു് ആദ്യലാപ്പില്‍ത്തന്നെ സേഫ്റ്റികാര്‍ ഇറങ്ങുന്നതിനു കാരണമായി. പ്രൈം
ടയറുകളിലായിരുന്ന പെട്രോവും ഷുമാക്കറും ബഹളങ്ങള്‍ മുതലെടുത്തു് ഈ സമയംകൊണ്ടു് മുനിരയില്‍
@@ -33,8 +32,8 @@
അപകടത്തെത്തുടര്‍ന്നു് പിറ്റ് ചെയ്തു് ടയറുകള്‍ മാറാനുള്ള അലോണ്‍സൊയുടെ തീരുമാനം തിരിച്ചടിച്ചു. മഴ
പിന്നെ ഒഴിഞ്ഞുനിന്നതോടെ ഒരിക്കല്‍ കൂടി പിറ്റ് ചെയ്തു് സ്ലിക് ടയറുകളിലേക്ക് മാറേണ്ടിവന്നു അദ്ദേഹത്തിനു്. ഈസമയം
മുന്‍നിരയില്‍ മക്‌ലാരന്‍ കാറുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലും, പിന്നീടു് ക്രമമായി വെറ്റല്‍, കുബിത്സ,
-വെബ്ബര്‍ എന്നിവരുമായിരുന്നു. ആറാംസ്ഥാനത്തു് ഫെലിപെ മസ്സയുടെ ഫെറാരിയും. അലോണ്‍സൊ അപകടത്തിനും
-പിറ്റ് സ്റ്റോപ്പിനും ശേഷം പിന്‍നിരയിനിന്നും കടുത്തപോരാട്ടങ്ങളിലൂടെ മദ്ധ്യനിരയില്‍ തിരിച്ചെത്തി. പതിനൊന്നാം
+വെബ്ബര്‍ എന്നിവരുമായിരുന്നു. ആറാംസ്ഥാനത്തു് ഫെലിപെ മസ്സയുടെ ഫെറാരിയും. അപകടത്തിനും
+പിറ്റ്സ്റ്റോപ്പിനും ശേഷം പിന്‍നിരയിനിന്നും കടുത്തപോരാട്ടങ്ങളിലൂടെ അലോണ്‍സൊ മദ്ധ്യനിരയില്‍ തിരിച്ചെത്തി. പതിനൊന്നാം
ലാപ്പില്‍ ഉഗ്രനൊരു മറികടക്കലിലൂടെ പെട്രോവും ഷുമാക്കറും ആദ്യപത്തിനുള്ളിലെത്തി. ടീം മേറ്റ് റൊസ്ബര്‍ഗിനെ
മറികടക്കുമ്പോള്‍ ടയറുകള്‍ തമ്മില്‍ ചെറുതായി ഉരസിയെങ്കിലും വലിയ അപകടങ്ങളൊന്നുമില്ലാതെയാണു് ഷുമാക്കര്‍
ഇരുപതില്‍നിന്നും ആദ്യപത്തിലെത്തിയതു്.
@@ -49,7 +48,7 @@
വെറ്റല്‍ പിന്നീടു് പൊസിഷന്‍ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുപത്തിയേഴാം ലാപ്പില്‍ മറ്റൊരു അപകടവും, തുടര്‍ന്നു്
പിന്‍ടയറുകളിലൊന്നു പഞ്ചറായതും കാര്യങ്ങള്‍ക്കു് ഏകദേശം തീരുമാനമാക്കി. ഈ സമയമൊക്കെയും ഹാമില്‍ട്ടണ്‍ ലീഡ്
-നിലനിര്‍ത്തിയിരുന്നു. കുബിത്സയും വെബ്ബറും തമ്മില്‍ രണ്ടാംസ്ഥാനത്തിനുവേണ്ടി കടുത്തമത്സരവും ട്രാക്കില്‍ അരങ്ങേറി.
+നിലനിര്‍ത്തിയിരുന്നു. കുബിത്സയും വെബ്ബറും തമ്മില്‍ രണ്ടാംസ്ഥാനത്തിനുവേണ്ടി കടുത്ത മത്സരവും ട്രാക്കില്‍ അരങ്ങേറി.
മുപ്പതാം ലാപ്പെത്തിയപ്പോഴെയ്ക്കും മുന്‍നിര ഡ്രൈവര്‍മാരെല്ലാം ടയറുകള്‍ മാറ്റിയിരുന്നു. ആദ്യപത്തില്‍ ഷുമാക്കറും
റൊസ്ബര്‍ഗും മാത്രമേ പിറ്റ് സ്റ്റോപ്പെടുക്കാതിരുന്നുള്ളു.
diff --git a/bindra.tex b/bindra.tex
index 056b4be..fdbc6ca 100644
--- a/bindra.tex
+++ b/bindra.tex
@@ -6,14 +6,14 @@
മൂന്നൂറുകോടിയിലേറെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ കുടുംബത്തിലുള്ള അഭിനവ്, ഇന്ത്യന്‍ വ്യവസായലോകത്തിന്റെ കായികപ്രതിനിധിയാണെന്നു തോന്നുന്നു. സ്വന്തമായി ഷൂട്ടിങ് റേഞ്ച് നിര്‍മ്മിച്ചും, സ്വന്തം പണം മുടക്കി ദക്ഷിണാഫ്രിക്കയില്‍ പോയി പരിശീലിച്ചും സ്വര്‍ണ്ണം നേടിയ അഭിനവ് തിളങ്ങുന്ന ഇന്ത്യയുടെ പ്രതിനിധിയാണു്.
-ചിലപ്പോള്‍ ഒളിമ്പിക് വ്യക്തിഗത സ്വര്‍ണ്ണം നേടുന്ന ആദ്യത്തെ സി.ഇ.ഓ. യും ഇദ്ദേഹമായിരിക്കും. പ്രസിദ്ധ ജര്‍മ്മന്‍ ആയുധനിര്‍മ്മാതാക്കളായ വാള്‍ട്ടറിന്റെ (ജെയിംസ് ബോണ്ട് സിനിമകളിലൂടെയാണു് എനിക്കു് ഇവരെ പരിചയം!) ഇന്ത്യയിലെ ഒരേയൊരേജന്റായ അദ്ദേഹത്തിന്റെ കമ്പനി, 2010ഓടെ പ്രതീക്ഷിക്കുന്നത് 100 കോടിയുടെ വിറ്റുവരവാണത്രേ. കൂടാതെ കമ്പ്യൂട്ടര്‍ ഗെയിം ഉപകരണങ്ങളും മറ്റും വില്‍ക്കുന്ന കമ്പനിക്കു പറ്റിയ ഏറ്റവും വലിയ ബ്രാന്‍ഡ് അംബാസിഡറായിരിക്കും അഭിനവ്. എം.ബി.എ ബിരുദധാരിയായ ഈ ചെറുപ്പക്കാരനു് ബിസിനസ്സിന്റെ സാധ്യതകളെ പതിന്മടങ്ങാക്കാന്‍ സ്വന്തം ബ്രാന്‍ഡ് എങ്ങനെ ഉപയോഗിക്കാം എന്ന കാര്യത്തില്‍ ഒരു പ്രാക്റ്റിക്കല്‍ കാത്തിരിക്കുകയാണെന്നു തോന്നുന്നു. കായികരംഗത്തെ നേട്ടത്തിന്റെ പിന്‍ബലത്തില്‍ ബിസിനസ്സിലിറങ്ങിയവര്‍ പലരുമുണ്ടു്. ഒരു പക്ഷെ സ്വന്തം ബിസിനസ്സ് അഭിവൃദ്ധിപ്പെടുത്താന്‍ പാകത്തില്‍ ഒരു ഒളിമ്പിക് മെഡല്‍ ലഭിച്ച ആദ്യ കായികതാരവും ഇദ്ദേഹമായിരിക്കും.
+ചിലപ്പോള്‍ ഒളിമ്പിക് വ്യക്തിഗത സ്വര്‍ണ്ണം നേടുന്ന ആദ്യത്തെ സി.ഇ.ഒ. യും ഇദ്ദേഹമായിരിക്കും. പ്രസിദ്ധ ജര്‍മ്മന്‍ ആയുധനിര്‍മ്മാതാക്കളായ വാള്‍ട്ടറിന്റെ (ജെയിംസ് ബോണ്ട് സിനിമകളിലൂടെയാണു് എനിക്കു് ഇവരെ പരിചയം!) ഇന്ത്യയിലെ ഒരേയൊരേജന്റായ അദ്ദേഹത്തിന്റെ കമ്പനി, 2010ഓടെ പ്രതീക്ഷിക്കുന്നത് 100 കോടിയുടെ വിറ്റുവരവാണത്രേ. കൂടാതെ കമ്പ്യൂട്ടര്‍ ഗെയിം ഉപകരണങ്ങളും മറ്റും വില്‍ക്കുന്ന കമ്പനിക്കു പറ്റിയ ഏറ്റവും വലിയ ബ്രാന്‍ഡ് അംബാസിഡറായിരിക്കും അഭിനവ്. എം.ബി.എ ബിരുദധാരിയായ ഈ ചെറുപ്പക്കാരനു് ബിസിനസ്സിന്റെ സാധ്യതകളെ പതിന്മടങ്ങാക്കാന്‍ സ്വന്തം ബ്രാന്‍ഡ് എങ്ങനെ ഉപയോഗിക്കാം എന്ന കാര്യത്തില്‍ ഒരു പ്രാക്റ്റിക്കല്‍ കാത്തിരിക്കുകയാണെന്നു തോന്നുന്നു. കായികരംഗത്തെ നേട്ടത്തിന്റെ പിന്‍ബലത്തില്‍ ബിസിനസ്സിലിറങ്ങിയവര്‍ പലരുമുണ്ടു്. ഒരു പക്ഷെ സ്വന്തം ബിസിനസ്സ് അഭിവൃദ്ധിപ്പെടുത്താന്‍ പാകത്തില്‍ ഒരു ഒളിമ്പിക് മെഡല്‍ ലഭിച്ച ആദ്യ കായികതാരവും ഇദ്ദേഹമായിരിക്കും.
-ഇന്ത്യന്‍ കായികലോകത്തോടൊപ്പം ഇന്ത്യന്‍ ബിസിനസ്സ് ലോകത്തിനും ഒരുപാടു പാഠങ്ങള്‍ നല്‍കാന്‍ അഭിനവിനാകട്ടെ എന്നാശംസിച്ചുകൊണ്ടു് നിര്‍ത്തുന്നു.
+ഇന്ത്യന്‍ കായികലോകത്തിനോടൊപ്പം ഇന്ത്യന്‍ ബിസിനസ്സ് ലോകത്തിനും ഒരുപാടു പാഠങ്ങള്‍ നല്‍കാന്‍ അഭിനവിനാകട്ടെ എന്നാശംസിച്ചുകൊണ്ടു് നിര്‍ത്തുന്നു.
\subsection*{പ്രതികരണങ്ങള്‍}
\begin{enumerate}
\item{വേണു | venu : }
-എന്തായാലും വിജയത്തിന്റെ ഉത്തുംഗശൃംഗങ്ങളിലും കാത്തുസൂക്ഷിച്ച ഭാരതീയപാരമ്പര്യം. പക്വത എന്തെന്നും നിസ്സംഗത എന്തെന്നും അഭിനയിച്ചു കാണിച്ചതല്ല, ജീവിച്ചു കാണിക്കുകയായിരുന്നു. അഭിനവ് ബിന്ദ്രയെക്കുറിച്ചു് കൂടുതല്‍ അറിയിക്കാന്‍ കഴിഞ്ഞ ഈ പോസ്റ്റിനു നന്ദി.:)
+എന്തായാലും വിജയത്തിന്റെ ഉത്തുംഗശൃംഗങ്ങളിലും കാത്തുസൂക്ഷിച്ച ഭാരതീയപാരമ്പര്യം. പക്വത എന്തെന്നും നിസ്സംഗത എന്തെന്നും അഭിനയിച്ചു കാണിച്ചതല്ല, ജീവിച്ചു കാണിക്കുകയായിരുന്നു. അഭിനവ് ബിന്ദ്രയെക്കുറിച്ചു് കൂടുതല്‍ അറിയിക്കാന്‍ കഴിഞ്ഞു. നന്ദി.:)
\end{enumerate}
diff --git a/britishgrant.tex b/britishgrant.tex
index 21071d8..76c170b 100644
--- a/britishgrant.tex
+++ b/britishgrant.tex
@@ -3,13 +3,13 @@
\enlargethispage*{2\baselineskip}
2010ലെ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിലെ പത്താമതു് റേസാണു് കഴിഞ്ഞ ഞായറാഴ്ച (11 ജൂലൈ) ബ്രിട്ടണിലെ സില്‍വര്‍സ്റ്റോണ്‍ പാര്‍ക്കില്‍
-നടന്നതു്. മത്സരരംഗത്തുള്ള പന്ത്രണ്ടു ടീമുകളില്‍ ഭൂരിഭാഗത്തിന്റേയും ഹോം റേസായിരുന്നു സില്‍വര്‍സ്റ്റോണിലേതു്. ഇറ്റലിയിനിന്നുള്ള ഫെറാരിയും ടോറോ റോസോയും, സ്പെയിനിനിന്നും പ്രവര്‍ത്തിക്കുന്ന ഹിസ്പാനിക് റേസിങ് ടീമും, സ്വിസ്സര്‍ലാന്‍ഡില്‍നിന്നും പ്രവര്‍ത്തിക്കുന്ന ബിഎംഡബ്ല്യൂ സൗബറുമാണു് ഇതിനപവാദം.
+നടന്നതു്. മത്സരരംഗത്തുള്ള പന്ത്രണ്ടു ടീമുകളില്‍ ഭൂരിഭാഗത്തിന്റേയും ഹോം റേസായിരുന്നു സില്‍വര്‍സ്റ്റോണിലേതു്. ഇറ്റലിയിനിന്നുള്ള ഫെറാരിയും ടോറോ റോസോയും, സ്പെയിനിനിന്നും പ്രവര്‍ത്തിക്കുന്ന ഹിസ്പാനിക് റേസിങ് ടീമും, സ്വിസ്സര്‍ലാന്‍ഡില്‍നിന്നും പ്രവര്‍ത്തിക്കുന്ന ബിഎംഡബ്ല്യൂ സൗബറുമാണു് ഇതിന്നപവാദം.
ഹോം റേസായതിന്റെ വീറും വാശിയുമാണോ എന്തോ, ഈ സീസണിലെ ഏറ്റവും നല്ല റേസായിരുന്നു ബ്രിട്ടണില്‍ കണ്ടതു്.
ഇന്ധനം നിറയ്ക്കുന്നതിനു് വിലക്കേര്‍പ്പെടുത്തിയതിനുശേഷം ട്രാക്കില്‍നിന്നും അപ്രത്യക്ഷമായിരുന്ന ശക്തമായ മത്സരങ്ങളും കനത്ത
പോരാട്ടങ്ങളും ധാരാളമായിരുന്നു ബ്രിട്ടണിലെ ട്രാക്കില്‍. ഈ സീസണില്‍ ഇത്തരം മത്സരം കണ്ടതു് അപകടങ്ങളുടെ പരമ്പര
- തന്നെയുണ്ടായ മോണ്ടേ കാര്‍ലോയിലും ടയറുകള്‍ ചതിച്ച കാനഡയിലും മാത്രമാണു്. എന്നാല്‍ അപകടങ്ങള്‍ വളരെ കുറവും,
- നല്ല പ്രതലത്തില്‍ നടന്ന മത്സരവുമായിട്ടും സില്‍വര്‍സ്റ്റോണിലേതു് നല്ല ഒരു പോരാട്ടം തന്നെയായിരുന്നു.
+ തന്നെയുണ്ടായ മോണ്ടേ കാര്‍ലോയിലും ടയറുകള്‍ ചതിച്ച കാനഡയിലും മാത്രമാണു്. എന്നാല്‍ അപകടങ്ങള്‍ വളരെ കുറവും
+ നല്ല പ്രതലത്തില്‍ നടന്ന മത്സരവുമായിട്ടും സില്‍വര്‍സ്റ്റോണിലേതു് ഒരു പോരാട്ടം തന്നെയായിരുന്നു.
വെള്ളിയാഴ്ച പുതിയ ഡിഫ്യൂസറൊക്കെ പരീക്ഷിച്ചു് ആത്മവിശ്വാസം കാണിച്ചെങ്കിലും വേഗത്തില്‍ വന്ന കുറവു്, വേഗംതന്നെ പഴയ
ഡിസൈനിലേക്കു മടങ്ങാന്‍ ചാമ്പ്യന്‍ഷിപ്പില്‍ മുന്നിട്ടുനില്‍ക്കുന്ന മക്‌ലാരന്‍ തീരുമാനിച്ചിടത്തുനിന്നാണു് ബ്രിട്ടണിലെ ബഹളങ്ങള്‍
@@ -24,8 +24,8 @@
ലാപ്പില്‍ ഇടങ്കോലിട്ടെന്നു പറഞ്ഞു് 5 സ്ഥാനം പിഴമേടിച്ചു. ഇത്രയുമായിരുന്നു ശനിയാഴ്ചത്തെ വിശേഷങ്ങളെങ്കില്‍, ഞായറാഴ്ച ഭാഗ്യത്തിന്റെ
കാറ്റു് ഗതിമാറിവീശിയെന്നു പറയണം.
-പോളില്‍ റേസാരംഭിച്ച വെറ്റല്‍ മോശം സ്റ്റാര്‍ട്ടും, മസ്സയുടെ ഫെറാരിയുമായുള്ള ഉരസലും, അതുവഴി ഒരു പിറ്റ്സ്റ്റോപ്പും എല്ലാമായി
-ആദ്യലാപ്പുകഴിഞ്ഞപ്പോള്‍ ഇരുപത്തിമൂന്നാമതായിരുന്നു. (മസ്സയായിരുന്നു ഇരുപത്തിനാലാമതു്.) ഈ ബഹളത്തിനിടയില്‍ സ്ഥാനം
+പോളില്‍ റേസാരംഭിച്ച വെറ്റല്‍ മോശം സ്റ്റാര്‍ട്ടും മസ്സയുടെ ഫെറാരിയുമായുള്ള ഉരസലും അതുവഴി ഒരു പിറ്റ്സ്റ്റോപ്പും എല്ലാമായി
+ആദ്യലാപ്പുകഴിഞ്ഞപ്പോള്‍ ഇരുപത്തിമൂന്നാമതായിരുന്നു. മസ്സയായിരുന്നു ഇരുപത്തിനാലാമതു്. ഈ ബഹളത്തിനിടയില്‍ സ്ഥാനം
മെച്ചപ്പെടുത്തിയെങ്കിലും മുന്‍നിരയില്‍ ഹാമില്‍ട്ടണും വെബ്ബറും കനത്ത പോരാട്ടത്തിലായിരുന്നു. റെഡ്ബുള്‍ ഡ്രൈവര്‍മാരിനിന്നും
ചാമ്പ്യന്‍ഷിപ്പില്‍ കടുത്തമത്സരം നേരിടുന്നതിനാല്‍ ഹാമില്‍ട്ടണ്‍ വിട്ടുകൊടുക്കാന്‍ യാതൊരു പരിപാടിയുമില്ലായിരുന്നു. അവര്‍ക്കുപിന്നില്‍
എതാണ്ടു് മൂന്നുമിനിട്ടു പിറകിലായി കുബിത്സയും റൊസ്ബര്‍ഗും അലോണ്‍സൊയും തമ്മിലായിരുന്നു അടുത്ത പോരാട്ടം.
@@ -40,9 +40,9 @@
വിലയാണു് മുന്‍ലോകചാമ്പ്യന്‍ കൊടുക്കേണ്ടിവന്നതു്. ഒരു ഡ്രൈവ് ത്രൂ പെനാല്‍ട്ടി കിട്ടിയെങ്കിലും അതെടുക്കാനാവുന്നതിനുമുമ്പു്
പെഡ്രോ ഡി ലാ റോസയുടെ സൗബറിന്റെ കാറില്‍നിന്നും ഇളകിവീണ ഭാഗങ്ങള്‍ ട്രാക്കില്‍ വീണുകിടക്കുന്നതുകൊണ്ടു് സേഫ്റ്റികാര്‍
ട്രാക്കിലെത്തി. അതോടെ യെല്ലോ ഫ്ലാഗിനുശേഷം ഉടനെത്തന്നെ (ശരിക്കും പൊസിഷന്‍ മെച്ചപ്പെടുത്താവുന്ന അവസ്ഥയില്‍)
-ഡ്രൈവ് ത്രൂ എടുക്കണമെന്നായി അലോണ്‍സൊയുടെ അവസ്ഥ. അതു് അലോണ്‍സോയുടെ റേസിന്റെ വിധീയെഴുതിയെന്നു വേണമെങ്കില്‍ പറയാം.
+ഡ്രൈവ് ത്രൂ എടുക്കണമെന്നായി അലോണ്‍സൊയുടെ അവസ്ഥ. അതു് അലോണ്‍സോയുടെ റേസിന്റെ വിധിയെഴുതിയെന്നു വേണമെങ്കില്‍ പറയാം.
-സേഫ്റ്റികാര്‍ മാറിയ ഉടനെയുണ്ടായ ഒരു കൂട്ടപ്പൊരിച്ചിലും, രണ്ടു് ലോട്ടസുകളും കൂടി ബാരിക്കെല്ലോയെയും കൊബിയാഷിയെയും മറച്ചതും
+സേഫ്റ്റികാര്‍ മാറിയ ഉടനെയുണ്ടായ ഒരു കൂട്ടപ്പൊരിച്ചിലും രണ്ടു് ലോട്ടസുകളും കൂടി ബാരിക്കെല്ലോയെയും കൊബിയാഷിയെയും മറച്ചതു്
മുതലാക്കി ബട്ടണ്‍ നാലാംസ്ഥാനം പിടിച്ചെടുത്തു. വേഗത്തിന്റെ കാര്യത്തില്‍ ബട്ടന്റെ മക്‌ലാരന്റെയൊപ്പമെത്തില്ലെങ്കിലും ട്രാക്കിലുള്ള
മുന്‍തൂക്കം അവസാനംവരെ കാത്തുസൂക്ഷിക്കാന്‍ റൊസ്ബര്‍ഗിനായി.
@@ -63,9 +63,9 @@
വരുംയൂറോപ്യന്‍ റേസുകളില്‍ അതു് ശക്തമാകുമെന്നു് നമുക്കു് കൃത്യമായി പ്രതീക്ഷിക്കാം. എന്തായാലൂം മെഴ്സിഡസ് അവരുടെ
അടുത്തകൊല്ലത്തെ കാറിനെക്കുറിച്ചു് ഇപ്പോള്‍ത്തന്നെ ആലോചിച്ചു തുടങ്ങിയിരിക്കുമെന്നു മാത്രം ഊഹിക്കാം. :)
-വില്യംസിന്റെയും സൗബറിന്റേയും കാറുകള്‍ മദ്ധ്യനിരയിലെ തിരക്കേറ്റിയപ്പോള്‍ വലഞ്ഞതു് മെഴ്സിഡസും റെനോയും മാത്രമല്ല.
+വില്യംസിന്റെയും സൗബറിന്റേയും കാറുകള്‍ മദ്ധ്യനിരയില്‍ തിരക്കേറ്റിയപ്പോള്‍ വലഞ്ഞതു് മെഴ്സിഡസും റെനോയും മാത്രമല്ല,
സീസണിലെ തുടക്കംമുതലേ അംഗീകൃത മദ്ധ്യനിരടീമുകളെന്ന പദവിക്കുവേണ്ടി പോരാടുന്ന ഫോഴ്സ് ഇന്ത്യയും ടോറോ റോസോയുമാണു്.
-എന്തായാലും, കോസ്‌വര്‍ത്തു് എന്‍ജിനുകളല്ല മറ്റു ടീമുകളെയൊന്നും പിന്നോട്ടടിപ്പിക്കുന്നതെന്നു് വില്യംസിന്റെ കഴിഞ്ഞ രണ്ടു റേസിലെ
+എന്തായാലും കോസ്‌വര്‍ത്തു് എന്‍ജിനുകളല്ല മറ്റു ടീമുകളെയൊന്നും പിന്നോട്ടടിപ്പിക്കുന്നതെന്നു് വില്യംസിന്റെ കഴിഞ്ഞ രണ്ടു റേസിലെ
പ്രകടനത്തില്‍നിന്നും ശരിക്കും വ്യക്തമായി. അതുപോലെ ഫെറാരിയുടെ എന്‍ജിന്‍ സൗബറിനു ഇപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നതു്
എന്‍ജിന്‍ സപ്ലയറെന്ന നിലയില്‍ ഫെറാരിയ്ക്കൊരു നല്ല വാര്‍ത്തയല്ല. പ്രത്യേകിച്ചും മെഴ്സിഡസ് ശക്തമായ വെല്ലുവിളിയുയര്‍ത്തുമ്പോള്‍.
diff --git a/budapest.tex b/budapest.tex
index 1305d88..e5f3496 100644
--- a/budapest.tex
+++ b/budapest.tex
@@ -4,7 +4,7 @@
ആഗസ്റ്റ് ഒന്നിനു് ബുഡാപെസ്റ്റില്‍ നടന്ന ഹംഗേറിയന്‍ ഗ്രാന്‍പ്രീയോടെ ഫോര്‍മുലാ വണ്‍ 2010 സീസണിലെ 12 റേസുകള്‍ക്കു് തീരുമാനമായി. ശക്തമായ ചില പോരാട്ടങ്ങള്‍ ട്രാക്കിലുണ്ടായെങ്കിലും, ഹംഗറിയിലെ ചൂടുള്ള ട്രാക്കില്‍ വളരെ തണുത്ത പോരാട്ടമായിരുന്നു അരങ്ങേറിയതു്. മാര്‍ക് വെബ്ബറും റെഡ്ബുള്ളും മക്‌ലാരനില്‍നിന്നു് പോയിന്റ് നിലയില്‍ ലീഡ് തിരിച്ചുപിടിച്ചു് ശക്തി തെളിയിച്ചു. ജര്‍മനിയിലെ അത്ര ശക്തമായിരുന്നില്ലെങ്കിലും രണ്ടും നാലും സ്ഥാനങ്ങളിലെത്തി ഫെറാരിയും കരുത്തു കാണിച്ചു.
യോഗ്യതാറൗണ്ടില്‍ ഏഴാംതവണയും സെബാസ്റ്റ്യന്‍ വെറ്റല്‍ പോള്‍ നേടിയപ്പോള്‍, നാലുതവണ പോള്‍ നേടിയ
-വെബ്ബര്‍ രണ്ടാമതെത്തി. സീസണില്‍ ആറാം തവണയാണു്, ഗ്രിഡ്ഡിലെ മുന്‍നിര റെഡ്ബുള്‍ സ്വന്തമാക്കിയതു്.
+വെബ്ബര്‍ രണ്ടാമതെത്തി. സീസണില്‍ ആറാം തവണയാണു് ഗ്രിഡ്ഡിലെ മുന്‍നിര റെഡ്ബുള്‍ സ്വന്തമാക്കിയതു്.
തൊട്ടുപിന്നില്‍ ഫെറാരികള്‍ അലോണ്‍സൊയുടെ നേതൃത്വത്തില്‍ അണിനിരന്നപ്പോള്‍ നിലവിലെ ചാമ്പ്യന്‍ ബട്ടണ്‍
മൂന്നാംപാദം കണ്ടില്ല. ഫോഴ്സ് ഇന്ത്യയുടെ കാറുകള്‍ തുടര്‍ച്ചയായി രണ്ടാംതവണയും മൂന്നാംപാദത്തിലെത്തുന്നതില്‍
പരാജയപ്പെട്ടു. വിറ്റാലി പെട്രോവ് സീസണില്‍ ആദ്യമായി സഹ റെനോഡ്രൈവര്‍ കുബിത്സയ്ക്കു മുന്നില്‍
@@ -12,17 +12,17 @@
വില്യംസ് ടീമുകള്‍ ശക്തമായ മദ്ധ്യനിര സാന്നിദ്ധ്യമാണെന്നു തെളിയിച്ചു. ഇന്ത്യന്‍ ഡ്രൈവര്‍ കരണ്‍ ചന്ദോക്കിനു്
ഇത്തവണയും അവസരം കിട്ടിയില്ല.
-ആദ്യലാപ്പില്‍ ശക്തമായ സ്റ്റാര്‍ട്ടിലൂടെ ഫെറാരികള്‍ റെഡ്ബുള്ളുകളുടെമേല്‍ ചെറിയ ആധിപത്യം നേടി. അലോണ്‍സൊ
-വെബ്ബറിനെ മറികടക്കുകയും വെറ്റലിനു് വളരെ അടുത്തെത്തുകയും ചെയ്തപ്പോള്‍ ആദ്യവളവിനുമുമ്പു് ഉള്‍വശത്തുകൂടെ
+ആദ്യലാപ്പില്‍ ശക്തമായ സ്റ്റാര്‍ട്ടിലൂടെ ഫെറാരികള്‍ റെഡ്ബുള്ളുകളുടെമേല്‍ ചെറിയ ആധിപത്യം നേടി.
+വെബ്ബറിനെ അലോണ്‍സൊ മറികടക്കുകയും വെറ്റലിനു് വളരെ അടുത്തെത്തുകയും ചെയ്തപ്പോള്‍ ആദ്യവളവിനുമുമ്പു് ഉള്‍വശത്തുകൂടെ
വെബ്ബറെ മറികടക്കാനുള്ള മസ്സയുടെ ശ്രമം പാളിപ്പോയി. എന്നാല്‍ ഏഴാമതുനിന്നു് റൊസ്ബര്‍ഗിനേയും ഹാമില്‍ട്ടണേയും
മറികടന്നു് അഞ്ചാംസ്ഥാനത്തെത്തിയ പെട്രോവ് തന്റെ കഴിവു് പുറത്തെടുത്തു. മൈക്കല്‍ ഷുമാക്കറാവട്ടെ, മറ്റൊരു
ശക്തമായ സ്റ്റാര്‍ട്ടിലൂടെ പുതിയ തന്റെ അവതാരം ഇപ്പോള്‍ നല്ല സ്റ്റാര്‍ട്ടറാണെന്നു കാണിച്ചുതന്നു. മികച്ച ഫ്ലൈയിങ്
-ലാപ്പുകളും പിറ്റ് സ്റ്റോപു്/ടയര്‍ ഓപ്ഷന്‍ തീരുമാനങ്ങളും എടുത്തിരുന്ന പഴയ സ്വരൂപം കൂടി തിരിച്ചെടുക്കാനായാലെ പക്ഷേ
+ലാപ്പുകളും പിറ്റ് സ്റ്റോപ്/ടയര്‍ ഓപ്ഷന്‍ തീരുമാനങ്ങളും എടുത്തിരുന്ന പഴയ സ്വരൂപം കൂടി തിരിച്ചെടുക്കാനായാലേ പക്ഷേ
ഷുമാക്കര്‍ക്കു് രക്ഷയുള്ളൂ. ആദ്യലാപ്പില്‍ തന്റെ മുന്നില്‍ കടന്നെങ്കിലും രണ്ടാംലാപ്പില്‍ പെട്രോവിന്റെ പരിചയക്കുറവു്
മുതലെടുത്തു് ഹാമില്‍ട്ടണ്‍ അഞ്ചാംസ്ഥാനത്തു് തിരിച്ചെത്തി. റേസിലെ ആദ്യ റിട്ടയര്‍മെന്റ് ടോറോ റോസോയുടെ
ജെയ്മി അല്‍ഗ്യുസാരിയുടേതായിരുന്നു. എന്‍ജിന്‍ പ്രശ്നം കാരണമായിരുന്നു വിരമിക്കല്‍.
-നല്ല ചൂടുള്ള ട്രാക്കു് സൂപ്പര്‍ സോഫ്റ്റ് ടയറുകള്‍ക്കു് കൂടുതല്‍ ആയുസ്സുനല്‍കിയതു് വിരസമായ ഒരു റേസിനു്
+നല്ല ചൂടുള്ള ട്രാക്കു് സൂപ്പര്‍ സോഫ്റ്റ് ടയറുകള്‍ക്കു് കൂടുതല്‍ ആയുസ്സുനല്‍കിയതു് വിരസമായ റേസിനു്
പ്രധാനകാരണമായെന്നു വേണമെങ്കില്‍ പറയാം. ടയറുകളോ അപകടങ്ങളിലൂടെയുണ്ടായ അപ്രവചനീയതയോ ആണു്
സീസണിലെ മികച്ചതെന്നു പറയാവുന്ന റേസുകള്‍ക്കു് വഴിയൊരുക്കിയതു്. ഇവിടെയും പതിനഞ്ചാം ലാപ്പില്‍ ബട്ടന്റെയും
ലിയുസ്സിയുടെയും കാറുകള്‍ തമ്മിലുരസുകയും അതിനുശേഷം തുടരെത്തുടരെ കാറുകള്‍ പിറ്റ് ചെയ്യുകയും ചെയ്തപ്പോള്‍
@@ -37,8 +37,8 @@
വേഗവും മുതലെടുത്തു് ലീഡ് വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധചെലുത്തി. ഇതിനിടയില്‍ മക്‌ലാരന്റെ നിരാശയുടെ ആഴം
വര്‍ദ്ധിപ്പിച്ചുകൊണ്ടു് ഹാമില്‍ട്ടണ്‍ ട്രാന്‍സ്‌മിഷന്‍ പ്രശ്നവുമായി ഇരുപത്തിനാലാം ലാപ്പില്‍ വിരമിച്ചു. പിറ്റ് സ്റ്റോപ്പിലെ
അപകടത്തിനു് 10 സെക്കന്റ് സ്റ്റോപ് ഗോ ശിക്ഷയുംകൂടി ലഭിച്ച കുബിത്സ അവസാനം ഇരുപത്തിയാറാം ലാപ്പില്‍
-റേസ് അവസാനിപ്പിച്ചു. വെബ്ബര്‍ ലീഡ് വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നെങ്കിലും, ഡ്രൈവ് ത്രൂ വെറ്റലിനു്
-നിശ്ചയമായിരുന്ന രണ്ടാംസ്ഥാനം നഷ്ടമാക്കി. അവസാനം നാല്‍പ്പത്തിനാലാം ലാപ്പില്‍ പിറ്റ് ചെയ്യുമ്പോള്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന
+റേസ് അവസാനിപ്പിച്ചു. വെബ്ബര്‍ ലീഡ് വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നെങ്കിലും, വെറ്റലിനു്
+നിശ്ചയമായിരുന്ന രണ്ടാംസ്ഥാനം ഡ്രൈവ് ത്രൂ നഷ്ടമാക്കി. അവസാനം നാല്‍പ്പത്തിനാലാം ലാപ്പില്‍ പിറ്റ് ചെയ്യുമ്പോള്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന
ഫെറാരിയുടെ അലോണ്‍സൊയുടെമേല്‍ വെബ്ബറിനു് 23.7 സെക്കന്റ് ലീഡ് ഉണ്ടായിരുന്നു.
എന്നാല്‍ പ്രൈം ടയറുകളില്‍ റേസ് തുടങ്ങുകയും പെട്രോവില്‍നിന്നും ഹള്‍ക്കെന്‍ബെര്‍ഗില്‍നിന്നും ശക്തമായ സമ്മര്‍ദ്ദം
diff --git a/buji.tex b/buji.tex
index 7d0b17d..4096653 100644
--- a/buji.tex
+++ b/buji.tex
@@ -29,7 +29,7 @@
പലപ്പോഴും പ്രത്യയശാസ്ത്രസംവാദങ്ങളെ പൊതുജനസമക്ഷം അവതരിപ്പിക്കുന്നതു് അപകടമായിത്തീരാറുണ്ടു്.
പാര്‍ട്ടിവേദികളില്‍ ചര്‍ച്ചചെയ്യുമ്പോള്‍ തത്വശാസ്ത്രങ്ങളില്‍ കാലാകാലങ്ങളില്‍ സ്റ്റഡിക്ലാസുകളിലൂടെയും
-വായനയിലൂടെയും പാര്‍ട്ടി നേടിയ മിനിമം അറിവു് പൊതുവേദികളില്‍ കാണാനാവില്ല. അതിനാല്‍ത്തന്നെ, ബൗദ്ധികമായി
+വായനയിലൂടെയും പാര്‍ട്ടി നേടിയ മിനിമം അറിവു് പൊതുവേദികളില്‍ കാണാനാവില്ല. അതിനാല്‍ത്തന്നെ ബൗദ്ധികമായി
ഉന്നതനിലവാരം പുലര്‍ത്തുന്നവരും തത്വശാസ്ത്രപാണ്ഡിത്യമുള്ളവരും പൊതുചര്‍ച്ചകളില്‍ കപടബുദ്ധിജീവികളായി
മുദ്രകുത്തപ്പെടുകയും, മുറിമൂക്കന്‍ എന്നു വിളിക്കാനാവുന്ന, ഉളുപ്പില്ലാതെ ആരെയും ഉദ്ധരിച്ചു് ജനങ്ങളെ അമ്പരപ്പിക്കുന്ന
വാഗ്‌വിലാസക്കാര്‍ പാര്‍ട്ടിസൈദ്ധാന്തികന്‍മാരാവുകയും ചെയ്യാറുണ്ടു്. ഇന്നത്തെക്കാലത്തെ ഒരു മണിക്കൂര്‍
@@ -38,12 +38,12 @@
ഇത്തരത്തില്‍ പാര്‍ട്ടിനയരൂപീകരണത്തിനും അടിസ്ഥാനപ്രമാണങ്ങള്‍ ദൃഢമാക്കുന്നതിനും ഏറെ സഹായിച്ചിട്ടുള്ള
ഉള്‍പാര്‍ട്ടി ചര്‍ച്ചകളും സംവാദങ്ങളും പലപ്പോഴും പാര്‍ട്ടിയുടെ പാര്‍ലമെന്ററി സാധ്യതകള്‍ക്കു് ഒരു ബാധ്യതയാവുന്ന
കാഴ്ച ഈയടുത്തകാലത്തായി സാധാരണമാണു്. ഇതു് പ്രതിപക്ഷസ്വരത്തിനു് അര്‍ഹമായ സ്ഥാനം കൊടുക്കാന്‍
-ശ്രമിക്കുന്ന പാര്‍ട്ടി എന്നതിനുപകരം പ്രതിപക്ഷസ്വരങ്ങളെ അനുവദിക്കാത്ത പാര്‍ട്ടി എന്നൊരിമേജിനും കാരണമായി.
+ശ്രമിക്കുന്ന പാര്‍ട്ടി എന്നതിനുപകരം പ്രതിപക്ഷസ്വരങ്ങളെ അനുവദിക്കാത്ത പാര്‍ട്ടി എന്നൊരു ഇമേജിനും കാരണമായി.
'കാറ്റും വെളിച്ചവും കടക്കാനനുവദിക്കരുതെന്ന' മട്ടിലുള്ള പ്രസ്താവനകളും അതിനാദ്യം പാര്‍ട്ടിക്കുള്ളില്‍ത്തന്നെ കിട്ടിയ
-സ്വീകരണവും എല്ലാം കാര്യങ്ങള്‍ കൂടുതല്‍ മോശമാക്കിയതേയുള്ളൂ. പലപ്പോഴും ഇത്തരമൊരവസ്ഥ സംജാതമാക്കിയതു്
+സ്വീകരണവുമെല്ലാം കാര്യങ്ങള്‍ കൂടുതല്‍ മോശമാക്കിയതേയുള്ളൂ. പലപ്പോഴും ഇത്തരമൊരവസ്ഥ സംജാതമാക്കിയതു്
ഇ.എം.എസ്സിനെപ്പോലെ പ്രത്യയശാസ്ത്രവ്യാഖ്യാനങ്ങള്‍ നല്‍കി ഉള്‍പാര്‍ട്ടി ആശയസംവാദങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍
പൊതുസമ്മതനായ ഒരു നേതാവോ പ്രത്യയശാസ്ത്രവിശാരദനോ ഇല്ലാതെ പോയതാണു്. 50 വര്‍ഷത്തോളം പാര്‍ട്ടിയുടെ
-പ്രത്യയശാസ്ത്ര അജണ്ട നിശ്ചയിക്കുന്നതു് ഒരു ദേഹത്തിനു് ഏല്‍പ്പിച്ചു കൊടുത്തതിന്റെ പ്രത്യാഘാതം.
+പ്രത്യയശാസ്ത്ര അജണ്ട നിശ്ചയിക്കാന്‍ ഒരു ദേഹത്തിനു് ഏല്‍പ്പിച്ചുകൊടുത്തതിന്റെ പ്രത്യാഘാതം.
ഇപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്ന ആശയസംവാദങ്ങളും ചില ഉന്നംവച്ചുള്ള ഒതുക്കലുകളും, ഇ.എം.എസ്. ഒഴിച്ചിട്ടുപോയ
കസേരയും അധികാരത്തിന്റെ ഇടനാഴിയില്‍ കണ്ണുംനട്ടിരിക്കുന്നവരും സൃഷ്ടിക്കുന്ന ഓളങ്ങള്‍ മാത്രമാണു്. ഈ
@@ -51,8 +51,8 @@
പാര്‍ട്ടിയില്‍ ഇ.എം.എസ്. ഒഴിച്ചിട്ടുപോയ പ്രത്യയശാസ്ത്രവ്യാഖ്യാതാവിന്റെ കസേരയ്ക്കു് ഒരു വ്യാഴവട്ടത്തിനുശേഷവും
വ്യക്തമായ അവകാശികളൊന്നും ഉണ്ടായിട്ടില്ല. പ്രധാനകാരണം, ഈയെമ്മസ്സിനുശേഷം പാര്‍ട്ടിയ്ക്കുവേണ്ടി
-പ്രത്യയശാസ്ത്രവ്യാഖ്യാതാക്കളുടെ ജോലി ഏറ്റെടുത്തവരെല്ലാവരും ബുദ്ധിജീവിയായതിനുശേഷം മാര്‍ക്സിസ്റ്റുകാരായ
-പുരോഗമന കലാസാഹിത്യ സംഘക്കാരോ, സിഡിയെസ്സുകാരോ, പരിഷത്തുകാരോ ആയിരുന്നു എന്നതാണു്.
+പ്രത്യയശാസ്ത്രവ്യാഖ്യാതാക്കളുടെ ജോലി ഏറ്റെടുത്തവരെല്ലാവരും ബുദ്ധിജീവിയായതിനുശേഷമാണു് മാര്‍ക്സിസ്റ്റുകാരായ
+പുരോഗമന കലാസാഹിത്യസംഘക്കാരോ സിഡിയെസ്സുകാരോ പരിഷത്തുകാരോ ആയിത്തീര്‍ന്നതു് എന്നതാണു്.
കാലാകാലങ്ങളില്‍ പാര്‍ട്ടിയുടെ ദീര്‍ഘകാലനയങ്ങള്‍ രൂപപ്പെടുത്തുന്നതിലും അവയ്ക്കു് കൃത്യമായ വ്യാഖ്യാനങ്ങള്‍
ചമയ്ക്കുന്നതിലും അവരാരും ഈയെമ്മസ്സിനെ അപേക്ഷിച്ചു് മോശമായിരുന്നില്ല. എന്നാല്‍ പാര്‍ലമെന്ററി
രാഷ്ട്രീയത്തിലധിഷ്ഠിതമായ ഹ്രസ്വകാല അടവുനയങ്ങളും, അവയും പാര്‍ട്ടിയുടെ പ്രഖ്യാപിതനയങ്ങളുമായുള്ള
@@ -80,18 +80,18 @@
എടുത്തുപറയാന്‍ ഈ മന്ത്രിസഭയിലെ ചുരുക്കം ചില രജതരേഖകളിലൊന്നാണു് ധനകാര്യവകുപ്പു്.
ഈ സര്‍ക്കാരിന്റെ കാലശേഷം പതിവുപോലെ ജനങ്ങള്‍ യു.ഡി.എഫിനെ തിരഞ്ഞെടുത്തയക്കാനാണു് സാധ്യത. അപ്പോള്‍
-പാര്‍ലിമെന്ററി ജോലിക്കു് പാര്‍ട്ടി നിയോഗിച്ച ഐസക്കടക്കമുള്ള മുന്‍നിരനേതാക്കള്‍ മുഴുവസമയ പാര്‍ട്ടി
+പാര്‍ലിമെന്ററി ജോലിക്കു് പാര്‍ട്ടി നിയോഗിച്ച ഐസക്കടക്കമുള്ള മുന്‍നിരനേതാക്കള്‍ മുഴുസമയ പാര്‍ട്ടി
പ്രവര്‍ത്തനത്തിലേക്കു് കടക്കാനുള്ള സാധ്യത വിരളമല്ല. വീണ്ടും ജയിച്ചു് എം.എല്‍.എ. ആവുകയാണെങ്കില്‍ വീണ്ടും
പാര്‍ലിമെന്ററി രംഗത്തുതന്നെ കാണും. എന്നാല്‍ പാര്‍ട്ടിയില്‍ പുതുതായി കൈവന്ന സ്വാധീനവും, മന്ത്രിയെന്ന നിലയിലെ
-പ്രകടനംവഴി സ്വന്തം പാണ്ഡിത്യവും ഐസക്കിനെ ഈയെമ്മസ്സ് ഒഴിച്ചിട്ട കസേരയിലെ ഒരു ഭാഗത്തിലേക്കു് ആകര്‍ഷിച്ചാല്‍
-അത്ഭുതമൊന്നുമില്ല. പ്രായോഗിക സാമ്പത്തികശാസ്ത്രത്തിലെ പാഠങ്ങളില്‍നിന്നു് പുത്തന്‍കാലഘട്ടങ്ങളിലെ
-മാര്‍ക്സിസ്റ്റുവ്യാഖ്യാനങ്ങളുടെ സാമ്പത്തികശാസ്ത്രവഴി തനിക്കു വഴങ്ങുമെന്നു തെളിയിക്കാന്‍ ഐസക്കിലെ ബുദ്ധിജീവിക്കു തോന്നിയാല്‍
+പ്രകടനംവഴി സ്വന്തം പാണ്ഡിത്യവും ഐസക്കിനെ ഈയെമ്മസ്സ് ഒഴിച്ചിട്ട കസേരയിലേക്കു് ആകര്‍ഷിച്ചാല്‍
+അത്ഭുതമൊന്നുമില്ല. പ്രായോഗിക സാമ്പത്തികശാസ്ത്രത്തിലെ പാഠങ്ങളെപ്പോലെ പുത്തന്‍കാലഘട്ടങ്ങളിലെ
+മാര്‍ക്സിസ്റ്റുവ്യാഖ്യാനങ്ങളുടെ സാമ്പത്തികശാസ്ത്രവഴിയും തനിക്കു വഴങ്ങുമെന്നു തെളിയിക്കാന്‍ ഐസക്കിലെ ബുദ്ധിജീവിക്കു തോന്നിയാല്‍
അതു പാറ്റയെപ്പിടിച്ചിടുന്നതു് ആസ്ഥാനവ്യാഖ്യാതാവിന്റെ കുപ്പായം ലക്ഷ്യമിട്ടിരിക്കുന്ന
-അര്‍ദ്ധബുദ്ധിജീവി സഖാക്കളുടെ കഞ്ഞിയിലായിരിക്കും.
+അര്‍ദ്ധബുദ്ധിജീവിസഖാക്കളുടെ കഞ്ഞിയിലായിരിക്കും.
-പു.ക.സ.യിലെ അതിബുദ്ധിജീവി സഖാക്കളുടെ വൃത്തമൊപ്പിക്കല്‍കൊണ്ടു് അധികകാലം പിടിച്ചുനില്‍ക്കാനാവില്ലെന്നു്
-പാര്‍ട്ടിനേതൃത്വത്തിനുതന്നെ ബോധ്യമുണ്ടാകണം. സാമൂഹ്യശാസ്ത്രപരമായും സാമ്പത്തികപരമായും
-വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നതില്‍ അവരൊരുപക്ഷെ ഈയെമ്മെസ്സിനെവരെ കടത്തിവെട്ടും. പക്ഷെ വ്യാഖ്യാനങ്ങളെ നേതാക്കളിലേക്കും
+പു.ക.സ.യിലെ അതിബുദ്ധിജീവിസഖാക്കളുടെ വൃത്തമൊപ്പിക്കല്‍കൊണ്ടു് അധികകാലം പിടിച്ചുനില്‍ക്കാനാവില്ലെന്നു്
+പാര്‍ട്ടിനേതൃത്വത്തിനുതന്നെ ബോധ്യമുണ്ടായിട്ടുണ്ടാകണം. സാമൂഹ്യശാസ്ത്രപരമായും സാമ്പത്തികപരമായും
+വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നതില്‍ അവരൊരുപക്ഷെ ഈയെമ്മെസ്സിനെ വരെ കടത്തിവെട്ടും. പക്ഷെ വ്യാഖ്യാനങ്ങളെ നേതാക്കളിലേക്കും
അണികളിലേക്കും പൊതുജനങ്ങളിലേക്കും കമ്യൂണിക്കേറ്റു ചെയ്യാന്‍ പു.ക.സ. സഖാക്കളുടെ അതികഠിന അക്കാദമികഭാഷയും
ഭാവങ്ങളും തടസ്സമാണു്. തത്വശാസ്ത്ര അക്കാദമികരംഗത്തെ പദപ്രയോഗങ്ങളില്‍ മിനിമം അവഗാഹവും പൊതുവായ
തത്വശാസ്ത്രരീതികളില്‍ അറിവുമില്ലാത്തവര്‍ക്കു് സംസ്കൃതത്തേക്കാളും കഠിനമായേക്കാം പു.ക.സ. ബുദ്ധിജീവികളുടെ വാചക
@@ -111,18 +111,18 @@
ബുദ്ധിജീവികള്‍ ആസൂത്രണംചെയ്തു് നടപ്പാക്കിയ 'വിശുദ്ധ വി.എസ്., നശിച്ച പാര്‍ട്ടി' ടൈപ്പ് ചേരിതിരിവുകളിലേക്കു്
നയിക്കുമോ എന്നു് കാത്തിരുന്നു കാണാം.
-പോസ്റ്റ് സ്ക്രിപ്റ്റ്: ലോകത്തുള്ള കമ്യൂണിസ്റ്റും അല്ലാത്തതുമായ ബുദ്ധിജീവികളുടെയും ചിന്തകന്‍മാരുടേയും ഐഡന്റിറ്റി
+പോസ്റ്റ് സ്ക്രിപ്റ്റ് : ലോകത്തുള്ള കമ്യൂണിസ്റ്റും അല്ലാത്തതുമായ ബുദ്ധിജീവികളുടെയും ചിന്തകന്‍മാരുടേയും ഐഡന്റിറ്റി
പൊളിറ്റിക്സിലുള്ള (സ്വത്വരാഷ്ട്രീയം) രചനകളൊന്നും പോരാഞ്ഞിട്ടായിരിക്കും സഖാവു് ബേബി മേയ് 25നു് 'ദ ഹിന്ദു'വിലെ
(24ന് 'ദ ന്യൂയോര്‍ക്ക് ടൈംസിലെ') പോള്‍ ക്രൂഗ്‌മാന്റെ കോളത്തിലെ ഐഡന്റിറ്റി പൊളിറ്റിക്സെന്ന പദത്തിലേക്കു്
റെഫര്‍ ചെയ്തതു്. പോക്കറും പാര്‍ട്ടിയും, എന്തിനു് രാജീവുംവരെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ സ്വത്വരാഷ്ട്രീയത്തെപ്പറ്റി
സംസാരിക്കുമ്പോള്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും അതിനോടൊട്ടിനില്‍ക്കുന്ന കോര്‍പ്പറേറ്റ് അമേരിക്കയും സെനറ്റ്-കോണ്‍ഗ്രസ്സ് ഇലക്‌ഷനില്‍
പ്രയോഗിക്കാന്‍പോകുന്ന മുഖ്യധാരയിലുള്ള "അമേരിക്കനിസം" എന്ന ഐഡന്റിറ്റിയെപ്പറ്റിയാണു് ക്രൂഗ്‌മാന്‍ വാചാലനാവുന്നതു്.
-'ഇരകളുടെ മാനിഫെസ്റ്റൊ'യില്‍നിന്നും മുഖ്യധാരാസ്വത്വങ്ങളുടെ രാഷ്ട്രീയമാനിഫെസ്റ്റൊകള്‍ക്കുള്ള വ്യത്യാസംപോലും
+'ഇരകളുടെ മാനിഫെസ്റ്റൊ'യില്‍നിന്നും മുഖ്യധാരാസ്വത്വങ്ങളുടെ രാഷ്ട്രീയ മാനിഫെസ്റ്റൊകള്‍ക്കുള്ള വ്യത്യാസംപോലും
മനസ്സിലാക്കാതെയാണോ ബേബി സഖാവു് സ്വത്വരാഷ്ട്രീയത്തിന്റെ അപകടങ്ങളെക്കുറിച്ചു് വാചാലനായതു്? ബേബിക്കു
നാണംവന്നില്ലെങ്കിലും ഇതിനു മറുപടിപറയാന്‍ ഒരുപക്ഷേ കെ.ഇ.എന്നിനും പോക്കര്‍ക്കും നാണം കാണും.
-രാജീവ് സഖാവു് പറഞ്ഞതു്, സ്വത്വരാഷ്ട്രീയത്തിന്റെ ചതിക്കുഴികള്‍ പാര്‍ട്ടി സ്റ്റഡിക്ലാസ്സുകളില്‍ അടുത്ത
-കാലത്തായി നല്ലപോലെ വിഷയമായിട്ടുണ്ടെന്നാണു്. സ്റ്റഡിക്ലാസുകളൊന്നും സഖാവു് ബേബിയായിരിക്കില്ല കൈകാര്യം
+രാജീവ് സഖാവു് പറഞ്ഞതു്, സ്വത്വരാഷ്ട്രീയത്തിന്റെ ചതിക്കുഴികള്‍ പാര്‍ട്ടി സ്റ്റഡിക്ലാസ്സുകളില്‍ അടുത്തകാലത്തായി
+നല്ലപോലെ വിഷയമായിട്ടുണ്ടെന്നാണു്. സ്റ്റഡിക്ലാസുകളൊന്നും സഖാവു് ബേബിയായിരിക്കില്ല കൈകാര്യം
ചെയ്തതെന്നും നമുക്ക് പ്രതീക്ഷിക്കാം.
\begin{flushright}(16 June, 2010)\footnote{http://malayal.am/പലവക/പരമ്പര/സ്വത്വം/6150/ബുദ്ധിജീവികളുടെ-സ്വത്വപ്രതിസന്ധി}\end{flushright}
diff --git a/by-anivar.tex b/by-anivar.tex
index 1b76fc2..cd6121c 100644
--- a/by-anivar.tex
+++ b/by-anivar.tex
@@ -1,32 +1,31 @@
\secstar{Anivar's email to Swathanthra Malayalam Computing}
-%\enlargethispage*{5\baselineskip}
-\voffset=-5pt
+\enlargethispage*{3\baselineskip}
%{\vskip 2pt}
\begin{english}
Yes, I am writing this with tears. He was a close friend,
co-traveler, and colleague in SMC.
-He was a student in IIIT hyderabad, working on CVIT lab, in the team
-to develop a malayalam OCR. He was under the treatment for Leukemia in
-CMC Vellore for past 2 years. He was very active contributor to
+He was a student in IIIT Hyderabad, working on CVIT lab in the team
+to develop a Malayalam OCR. He was under the treatment for Leukemia in
+CMC Vellore for past 2 years. He was a very active contributor to
Swathanthra Malayalam Computing's projects and various other FOSS
-projects such as pypdflib, silpa project, etc even from his hospital
+projects such as pypdflib, Silpa project, etc. even from his hospital
bed. In addition he used to write articles in malayal.am on various
topics. In FEC also he was quite active and contributed to various
discussion threads. He was one among SMC's Google Summer of Code
candidates in 2007. His contribution to standardization discussions
such as critique to International Domain Names Standard for Malayalam,
-Inscript 2 Draft Keyboard Standard, etc was also commendable.
+Inscript 2 Draft Keyboard Standard, etc. was also commendable.
-He was always available on google chat when he is in the intervals
+He was always available on Google chat when he is in the intervals
between treatments. We used to talk a lot about various contemporary
topics. Jinesh was working on a paper about pitfalls in Biometric
standards UID adopted, and he used to send a lot of contemporary
research papers on biometrics to me.
-Our last chat (around sep 4th) was about planning get together, when
+Our last chat (around September 4th) was about planning get together, when
he reaches home after treatments.
-Whenever we asks about his treatment details he used to show this XKCD comic
+Whenever we ask about his treatment details he used to show this XKCD comic
\url{http://xkcd.com/931/}
When he was in MES, he was the organiser of many FOSS activities in
@@ -38,8 +37,8 @@ Malappuram.
Blog \url{http://www.jinsbond.in/} \\
Facebook \url{https://www.facebook.com/jinesh.jayaraman} \\
Twitter \url{http://twitter.com/#!/jinsbond007} \\
-Picasa \url{http://picasaweb.google.com/jinesh.k} \\
+Picasa \url{http://picasaweb.Google.com/jinesh.k} \\
\url{http://fci.wikia.com/wiki/User:Jinesh.k} \\
\url{https://github.com/santhoshtr/pypdflib/commits/master} \\
-\url{http://code.google.com/p/tesseractindic/wiki/IndicLanguageTesseract}
+\url{http://code.Google.com/p/tesseractindic/wiki/IndicLanguageTesseract}
\newpage
diff --git a/by-hrishi.tex b/by-hrishi.tex
index bd92bef..9909230 100644
--- a/by-hrishi.tex
+++ b/by-hrishi.tex
@@ -1,26 +1,21 @@
\secstar{ആശയത്തോളം വളരുന്ന വ്യക്തി}
-ഒരു ആശയത്തിന്റെ പൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന സമൂഹങ്ങളില്‍നിന്ന് ചില വ്യക്തിത്വങ്ങള്‍ ആ ആശയത്തോളംതന്നെ
-വളരുന്ന സംഭവങ്ങള്‍ ചരിത്രത്തില്‍ പലയിടങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. പ്രസ്തുത ആശയത്തിന്റെയും
-അതിന്റെ നിലനില്പിനായി പ്രവര്‍ത്തിക്കുന്ന സമൂഹത്തിന്റെയും ചരിത്രത്തില്‍ ഇത്തരം വ്യക്തികള്‍ എന്നെന്നേക്കുമായി വരച്ചുചേര്‍ക്കപ്പെടും.
-അത്തരം വ്യക്തികളുടെ ജീവിതം അവസാനിച്ചാലും ആ വ്യക്തിത്വങ്ങള്‍ അവര്‍ ഭാഗമായിരുന്ന സമൂഹത്തില്‍ അവശേഷിക്കുന്നു.
-
+ഒരു ആശയത്തിന്റെ പൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന സമൂഹങ്ങളില്‍നിന്നു് ചില വ്യക്തിത്വങ്ങള്‍ ആ ആശയത്തോളംതന്നെ
+വളര്‍ന്നുവലുതാകുന്നു. ആശയത്തിന്റെയും അതിന്റെ നിലനില്പിനായി പ്രവര്‍ത്തിക്കുന്ന സമൂഹത്തിന്റെയും ചരിത്രത്തില്‍ ഇത്തരം വ്യക്തികള്‍ എന്നെന്നേക്കുമായി വരച്ചുചേര്‍ക്കപ്പെടും. ജീവിതം അവസാനിച്ചാലും ആ വ്യക്തിത്വങ്ങള്‍ അവര്‍ ഭാഗമായിരുന്ന സമൂഹത്തില്‍ അവശേഷിക്കുന്നു.
മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട മറ്റേതൊരു പുസ്തകത്തില്‍നിന്നും വ്യത്യസ്തമാണ് 'ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍ '.
സാങ്കേതികമായും ആശയപരമായും ഇതിന്റെ സാക്ഷാത്കാരത്തിനെ പിന്തുണച്ചവര്‍ അനവധിയാണ്. പൂര്‍ണ്ണമായും സ്വതന്ത്രമായ
-സോഫ്റ്റ്‌‌വെയര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് സീടെക്ക് (\XeTeX) എന്ന ടെക്ക് (\TeX) ടൈപ്പ്സെറ്റിങ്ങ് എഞ്ചിനില്‍ പൂര്‍ണ്ണമായി യുണീക്കോഡില്‍ ടൈപ്പുസെറ്റ് ചെയ്ത
+സോഫ്റ്റ്‌‌വെയര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് സീടെക്ക് (\XeTeX) എന്ന ടെക്ക് (\TeX) ടൈപ്പ്സെറ്റിങ്ങ് എഞ്ചിനില്‍ യുണീക്കോഡില്‍ ടൈപ്പുസെറ്റ് ചെയ്ത
ഈ പുസ്തകം, ലോകത്തിന്റെ വിവിധഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ഒരുകൂട്ടം ആളുകളുടെ ശ്രമദാനത്തിന്റെ ഫലമാണ്.
-ഈ പുസ്തകത്തിലെ നിരീക്ഷണങ്ങള്‍ പൊതുസമൂഹത്തിനു മുന്നിലെത്തിക്കുന്നതിനോടൊപ്പം , ജിനേഷ് തുടക്കമിട്ട വലിയ പല പദ്ധതികളും
-തുടര്‍ന്ന് മുന്നോട്ടു് കൊണ്ടുപോകുക എന്ന ഒരു വലിയദൗത്യം നമ്മുടെ മുമ്പിലുണ്ട്. പുതിയ വിപ്ലവവഴികളിലൂടെ നമുക്ക് സഞ്ചരിക്കേണ്ടതായുണ്ട്.
-ഒട്ടേറെ ദൂരം നാം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു, ഏറെദൂരം ഇനിയും താണ്ടാനുണ്ട്. പിന്നിട്ടവഴിയില്‍ നമ്മെ കൈപിടിച്ചുനടത്തിയ ആശയത്തോടൊപ്പം
-ജിനേഷെന്ന വ്യക്തിയും വളര്‍ന്ന് നമ്മുടെ വഴിവിളക്കായിരിക്കുന്നു.
+ഈ പുസ്തകത്തിലെ നിരീക്ഷണങ്ങള്‍ പൊതുസമൂഹത്തിനു മുന്നിലെത്തിക്കുന്നതിനോടൊപ്പം, ജിനേഷ് തുടക്കമിട്ട പല പദ്ധതികളും
+തുടര്‍ന്നു് മുന്നോട്ടുകൊണ്ടുപോകുക എന്ന വലിയൊരു ദൗത്യവും നമ്മുടെ മുമ്പിലുണ്ട്. പുതിയ വഴികളിലൂടെ നമുക്ക് സഞ്ചരിക്കേണ്ടതായുണ്ട്. ഏറെദൂരം ഇനിയും താണ്ടാനുണ്ട്. പിന്നിട്ടവഴിയില്‍ നമ്മെ കൈപിടിച്ചുനടത്തിയ ആശയത്തോടൊപ്പം ജിനേഷെന്ന വ്യക്തി നമ്മുടെ വഴിവിളക്കായി കൂട്ടിനുണ്ടു്.
-വരും താളുകളിനിന്ന് അനുവാചകനു് ലഭ്യമാകുന്ന ചിന്താശകലങ്ങളുണര്‍ത്തുന്ന വിസ്ഫോടനങ്ങള്‍ മലയാളസാംസ്കാരികമേഖലയില്‍ പുതിയ ഓളങ്ങള്‍ സൃഷ്ടിക്കട്ടെ.
-ഭാഷാകമ്പ്യൂട്ടിങ്ങ് രംഗത്ത് ജിനേഷ് കൈപിടിച്ചു നടത്തിയ സങ്കേതങ്ങള്‍ പുതിയ ഉയരങ്ങള്‍ കണ്ടെത്തട്ടെ. ആ നല്ല നാളെയെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകളില്‍,
-അതിനായുള്ള ചെറുചുവടുവെയ്പുകളില്‍ , ആ ആശയസാക്ഷാത്കാരത്തില്‍ ജിനേഷ് ജീവിക്കുന്നു.
+വരുംതാളുകളിലെ ചിന്താശകലങ്ങള്‍ മലയാളസാംസ്കാരികമേഖലയില്‍ പുതുതലമുറയുടെ ഓളങ്ങളായി മാറട്ടെ.
+ഭാഷാകമ്പ്യൂട്ടിങ്ങ് രംഗത്ത് ജിനേഷ് കൈപിടിച്ചു നടത്തിയ സങ്കേതങ്ങള്‍ പുതിയ ഉയരങ്ങള്‍ കണ്ടെത്തട്ടെ. നല്ല നാളെയെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകളില്‍,
+അതിനായുള്ള ചെറുചുവടുവെയ്പുകളില്‍, ആ ആശയസാക്ഷാത്കാരത്തില്‍, ജിനേഷ് ജീവിക്കുന്നു.
-\begin{flushright}ഋഷികേശ് കെ ബി, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്. \end{flushright}
+\begin{flushright}ഋഷികേശ് കെ ബി, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് \end{flushright}
\newpage
diff --git a/by-hussain.tex b/by-hussain.tex
index 3e61cbf..e12009c 100644
--- a/by-hussain.tex
+++ b/by-hussain.tex
@@ -2,11 +2,11 @@
{\vskip 2pt}
\hspace*{6em}\parbox{6cm}{
-"വിരിഞ്ഞ പൂവുമായ് വസന്തം വന്ന നാള്‍\\
+വിരിഞ്ഞ പൂവുമായ് വസന്തം വന്ന നാള്‍\\
വെറും ചെമ്മണ്‍ പാതയരികില്‍ നിന്നു ഞാന്‍\\
പറഞ്ഞിതള്‍ വാടിക്കൊഴിയും നേരത്തും\\
-കനിഞ്ഞു നില്‍ക്കണേ, തെളിഞ്ഞകാലമേ!"\\
-\hspace*{12em}വിജയലക്ഷ്മി
+കനിഞ്ഞു നില്‍ക്കണേ, തെളിഞ്ഞകാലമേ!\\
+\hspace*{10em} - വിജയലക്ഷ്മി
}
{\vskip 12pt}
@@ -23,9 +23,9 @@
നിരീക്ഷണങ്ങള്‍ ഗൗരവമുള്ളതാകുമ്പോഴും എഴുത്തില്‍ ജിനേഷ് എന്നും നര്‍മ്മം വിതറി. "അഞ്ചരമീറ്റര്‍ തുണി അഴിഞ്ഞുവീഴാതെ ധരിച്ചു് സ്വതന്ത്രമായി നടക്കുക എന്നതു് ഒരു കഴിവു തന്നെയാണു് !" എന്നു് സാരിയെക്കുറിച്ചു് അദ്ദേഹം വിനീതമായി അഭിപ്രായപ്പെട്ടു.
-ലോഗ്ബുക്കിന്റെ സമാഹരണവും പ്രസിദ്ധീകരണവും കൂട്ടുകാര്‍ ജിനേഷിനു നല്‍കുന്ന സമുചിതമായ സ്മാരകമാണു്. പോസ്റ്റുകളിലൂടേയും കമന്റുകളിലൂടേയും വികസിക്കുന്ന ലേഖനങ്ങള്‍, സുഹൃത്തുക്കളിലൂടെ സ്വയംതിരുത്താനുള്ള വെബ്ബ് രണ്ടിന്റെ സാദ്ധ്യതകളെയാണു് അനാവരണം ചെയ്യുന്നതു്. കൂട്ടായ്മയിലൂടെ രൂപപ്പെടുന്ന സത്യാന്വേഷണത്തിന്റെ മാതൃക മലയാളത്തില്‍ അച്ചടിക്കപ്പെടുകയാണു്. യൂണികോഡില്‍ ടൈപ്‌സെറ്റ് ചെയ്തു് അച്ചടിക്കുന്ന ആദ്യത്തെ പുസ്തകം ജിനേഷിന്റെതായതു് ഭാഷാസാങ്കേതികതയിലെ അവിസ്മരണീയമായ മുഹൂര്‍ത്തമായി മാറുന്നു. വരുംകാല മലയാളപുസ്തകപ്രസാധനത്തില്‍ 'ലാടെക്കി'ന്റേയും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റേയും ഇടപെടലിന്റെ വിളംബരം കൂടിയാണിതു്.
+ലോഗ്ബുക്കിന്റെ സമാഹരണവും പ്രസിദ്ധീകരണവും കൂട്ടുകാര്‍ ജിനേഷിനു നല്‍കുന്ന സമുചിതമായ സ്മാരകമാണു്. പോസ്റ്റുകളിലൂടേയും കമന്റുകളിലൂടേയും വികസിക്കുന്ന ലേഖനങ്ങള്‍, സുഹൃത്തുക്കളിലൂടെ സ്വയംതിരുത്താനുള്ള വെബ്ബ് രണ്ടിന്റെ സാദ്ധ്യതകളെയാണു് അനാവരണം ചെയ്യുന്നതു്. കൂട്ടായ്മയിലൂടെ രൂപപ്പെടുന്ന സത്യാന്വേഷണത്തിന്റെ മറ്റൊരു മാതൃക മലയാളത്തില്‍ അച്ചടിക്കപ്പെടുകയാണു്. യൂണികോഡില്‍ ടൈപ്‌സെറ്റ് ചെയ്തു് അച്ചടിക്കുന്ന ആദ്യത്തെ പുസ്തകം ജിനേഷിന്റെതായതു് ഭാഷാസാങ്കേതികതയിലെ അവിസ്മരണീയമായ മുഹൂര്‍ത്തമായി മാറുന്നു. വരുംകാല മലയാളപുസ്തകപ്രസാധനത്തില്‍ 'ടെക്കി'ന്റേയും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റേയും ഇടപെടലിന്റെ വിളംബരം കൂടിയാണിതു്.
-ഭൂമിയുടെ ഹൃത്തടത്തിലേക്കു് മടങ്ങിപ്പോയ നീര്‍ച്ചാല്‍ പുതുവേരുകളെ എന്നും നനച്ചുകൊണ്ടിരിക്കും. ശരവേഗത്തില്‍ പാഞ്ഞുപോകുന്ന ഫെറാരിയേയും റെഡ്ബുള്ളിനേയുമൊക്കെ ഇപ്പോഴും ഗ്യാലറിയിലിരുന്നു് ജിനേഷ് കാണുന്നുണ്ടാകണം. അതിന്റെ ആവേശവും ആവേഗവുമൊക്കെ കൂട്ടുകാര്‍ക്കായി ഇപ്പോഴും കുറിച്ചിടുന്നുണ്ടാകണം. എല്ലാ വേഗങ്ങള്‍ക്കും മുമ്പേ സഞ്ചരിച്ച കൊച്ചു കൂട്ടുകാരനായിരുന്നു അവന്‍. മരണം ചുറ്റും പൊതിഞ്ഞ നാളുകളിലും കൂട്ടുകാര്‍ക്കായി അവന്‍ അറിവിന്റെ വളപ്പൊട്ടുകള്‍ കരുതിവച്ചു. അവയില്‍ കോമിക്സുണ്ടായിരുന്നു. കാറോട്ടങ്ങളും ക്രിക്കറ്റുമുണ്ടായിരുന്നു. മലയാളമുണ്ടായിരുന്നു. താന്‍ ജീവിച്ച സ്ഥലകാലങ്ങളുടെ സ്പന്ദനങ്ങള്‍ ഒന്നൊഴിയാതെ സ്പര്‍ശിച്ചറിയണമെന്ന മോഹമുണ്ടായിരുന്നു. വേഗത്തിലവസാനിച്ചുപോയ ഒരു കാലത്തിലിരുന്നു് ജീവിച്ചുപോകുന്നതിനെ മറ്റുള്ളവര്‍ക്കായി എങ്ങനെ അടയാളപ്പെടുത്താമെന്നാണു് ഈ വരികള്‍ നമ്മെ പഠിപ്പിക്കുന്നതു്. അകലെനിന്നു് അദൃശ്യമായി ഒഴുകിവന്നു് പെട്ടെന്നു് നിലച്ചുപോയ ഒരു ഒറ്റക്കുയിലിന്റെ പാട്ടുപോലെയാണതു്. എല്ലാ ക്ലേശങ്ങളും വേപഥുകളും നിമിഷനേരത്തേക്കു് മാഞ്ഞില്ലാതാകുന്നതുപോലെ. നമ്മുടെ സംത്രാസങ്ങളിലേക്കു് പിന്നീടു് മടങ്ങിയെത്തുമ്പോള്‍ നാം മനസ്സിലാക്കുന്നു, ജിനേഷുമൊത്തുള്ള ഈ ഹ്രസ്വമായ കൂടിച്ചേരലില്‍ ഒരു ചെറിയ തൂവല്‍ നമുക്കു് ലഭിച്ചെന്നു്. എപ്പോഴും സ്പര്‍ശിക്കാനായി ലാപ്‌ടോപ്പിനോടൊപ്പം നാമതു് മടിയില്‍ വച്ചിട്ടുണ്ടു്.
+ഭൂമിയുടെ ഹൃത്തടത്തിലേക്കു് മടങ്ങിപ്പോയ നീര്‍ച്ചാല്‍ വേരുകളെ എന്നും നനച്ചുകൊണ്ടിരിക്കും. ശരവേഗത്തില്‍ പാഞ്ഞുപോകുന്ന ഫെറാരിയേയും റെഡ്ബുള്ളിനേയുമൊക്കെ ഇപ്പോഴും ഗ്യാലറിയിലിരുന്നു് ജിനേഷ് കാണുന്നുണ്ടാകണം. അതിന്റെ ആവേശവും ആവേഗവുമൊക്കെ കൂട്ടുകാര്‍ക്കായി ഇപ്പോഴും കുറിച്ചിടുന്നുണ്ടാകണം. എല്ലാ വേഗങ്ങള്‍ക്കുംമുമ്പേ സഞ്ചരിച്ച കൊച്ചുകൂട്ടുകാരനായിരുന്നു അവന്‍. മരണം ചുറ്റും പൊതിഞ്ഞ നാളുകളിലും കൂട്ടുകാര്‍ക്കായി അവന്‍ അറിവിന്റെ വളപ്പൊട്ടുകള്‍ കരുതിവച്ചു. അവയില്‍ കോമിക്സുണ്ടായിരുന്നു. കാറോട്ടങ്ങളും ക്രിക്കറ്റുമുണ്ടായിരുന്നു. മലയാളമുണ്ടായിരുന്നു. താന്‍ ജീവിച്ച സ്ഥലകാലങ്ങളുടെ സ്പന്ദനങ്ങള്‍ ഒന്നൊഴിയാതെ സ്പര്‍ശിച്ചറിയണമെന്ന മോഹമുണ്ടായിരുന്നു. വേഗത്തിലവസാനിച്ചുപോയ ഒരു കാലത്തിലിരുന്നു് ജീവിച്ചുപോകുന്നതിനെ മറ്റുള്ളവര്‍ക്കായി എങ്ങനെ അടയാളപ്പെടുത്താമെന്നാണു് ഈ വരികള്‍ നമ്മെ പഠിപ്പിക്കുന്നതു്. അകലെനിന്നു് അദൃശ്യമായി ഒഴുകിവന്നു് പെട്ടെന്നു് നിലച്ചുപോയ ഒരു ഒറ്റക്കുയിലിന്റെ പാട്ടുപോലെയാണതു്. എല്ലാ ക്ലേശങ്ങളും വേപഥുകളും നിമിഷനേരത്തേക്കു് മാഞ്ഞില്ലാതാകുന്നതുപോലെ. നമ്മുടെ സംത്രാസങ്ങളിലേക്കു് പിന്നീടു് നാം മടങ്ങിയെത്തുമ്പോള്‍ മനസ്സിലാക്കുന്നു, ജിനേഷുമൊത്തുള്ള ഈ ഹ്രസ്വമായ കൂടിച്ചേരലില്‍ ഒരു ചെറിയ തൂവല്‍ നമുക്കു് ലഭിച്ചെന്നു്. എപ്പോഴും സ്പര്‍ശിക്കാനായി ലാപ്‌ടോപ്പിനോടൊപ്പം നാമതു് മടിയില്‍ വച്ചിട്ടുണ്ടു്.
\begin{flushright}ഹുസൈന്‍ കെ.എച്ച്. \end{flushright}
\newpage
diff --git a/by-jawahar.tex b/by-jawahar.tex
index d7b1989..a12a2f0 100644
--- a/by-jawahar.tex
+++ b/by-jawahar.tex
@@ -1,7 +1,7 @@
\newpage
\secstar{മുഖക്കുറി}
-സാധാരണയായി വേണ്ടപ്പെട്ടവര്‍ വിട്ടുപോകുമ്പോഴാണു് ദുഃഖിതരാകുന്ന ബന്ധുക്കളും സുഹൃത്തുക്കളും പിരിഞ്ഞുപോയവരുടെ നന്മകളും
-കഴിവുകളും കൂടുതലായി തിരിച്ചറിയുന്നതു്. വേര്‍പിരിഞ്ഞ വ്യക്തിയുടെ സ്വഭാവത്തിലെ അസാധരണതകളും വൈരുദ്ധ്യങ്ങളും ഒരുപോലെ
+വേണ്ടപ്പെട്ടവര്‍ വിട്ടുപോകുമ്പോഴാണു് ദുഃഖിതരാകുന്ന ബന്ധുക്കളും പിരിഞ്ഞുപോയവരുടെ നന്മകളും
+കഴിവുകളും കൂടുതലായി തിരിച്ചറിയുന്നതു്. വേര്‍പിരിഞ്ഞ വ്യക്തിയുടെ സ്വഭാവത്തിലെ അസാധാരണതകളും വൈരുദ്ധ്യങ്ങളും ഒരുപോലെ
ചിന്താവിഷയമാകുന്നു. അവര്‍ പൊതുസമൂഹത്തിനു് നല്കിയ സംഭാവനകള്‍ ഓരോന്നായി ഓര്‍ത്തെടുക്കുന്നു. അങ്ങനെ ഒന്നാണു്
``നിരീക്ഷകന്റെ കുറിപ്പുകള്‍''. ബാക്കിവച്ചതു് മുഴുമിക്കുകയും തുടര്‍ച്ച ഉണ്ടാക്കുകയും ചെയ്യുന്നതിനു് ഇത്തരം പരിശ്രമങ്ങള്‍ സഹായകരമാകും.
നേരത്തു് വരികയും നേരത്തെ പോകുകയും ചെയ്യുന്നതു് ജ്ഞാനികളുടെ രീതിയാണു്. ജിനേഷിന്റെ വേര്‍പിരിയലിനു് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു.
@@ -10,32 +10,32 @@
എന്തിനുവേണ്ടിയാണു് ജീവിക്കുന്നതെന്നും നല്ലതുപോലെ നിശ്ചയമുണ്ടായിരുന്നു. തനിയ്ക്കു് സമൂഹം നല്കിയതിലധികം തിരിച്ചുനല്കണമെന്നു്
വിശ്വസിക്കുകയും അതിനായി പ്രയത്നിക്കുകയും ചെയ്തു. അതു് പറയുകയും അതിനായി തയ്യാറെടുക്കുകയും ചെയ്തു. അതിന്റെ സ്ഫുരണങ്ങള്‍
ജിനേഷിന്റെ കര്‍മ്മകാണ്ഡത്തിലുടനീളം ദൃശ്യവുമായിരുന്നു. അതുതന്നെയാണു് ജിനേഷിനു് ഒരു വലിയ സുഹൃത്-സഹപ്രവര്‍ത്തകസംഘത്തെ
-നല്കിയതു്. മറ്റുള്ളവരുടെ ജീവിതത്തിനു് കൂടുതല്‍ നിറവും മണവും നല്‍കുക എന്ന ശ്രേഷ്ഠമായ പാതയിലൂടെയാണു് ആ ജീവിതം വെളിച്ചം വിതറിയതു്.
+നല്കിയതു്. മറ്റുള്ളവരുടെ ജീവിതത്തിനു് കൂടുതല്‍ നിറവും മണവും നല്‍കുക എന്ന ശ്രേഷ്ഠമായ ലക്ഷ്യത്തോടെ ആ ജീവിതം വെളിച്ചം വിതറി കടന്നുപോയി.
തെളിഞ്ഞ ചിന്തയും തെളിഞ്ഞ ഭാഷയും സ്വായത്തമാക്കിയ ജിനേഷ് സ്വതന്ത്ര സോഫ്റ്റ്‌വെയറും യുണികോഡും മാത്രമല്ല പഠനവിഷയമാക്കിയതു്
പിണറായിയുടെ മക്കളുടെ വിദ്യാഭ്യാസം, ക്രിക്കറ്റ്, ദേശീയത, പണം, ഐ.പി.എല്‍, സാരി, കാറോട്ടം, ഫോര്‍മുല വണ്‍, അംബാനി, ആഫ്റ്റര്‍
-മാച്ച് പാര്‍ട്ടി എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ വ്യാപരിക്കുകയും പ്രതികരിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കു് മുമ്പുതന്നെ ഇന്റര്‍നെറ്റിന്റെയും
+മാച്ച് പാര്‍ട്ടി എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ വ്യാപരിക്കുകയും പ്രതികരിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ഇന്റര്‍നെറ്റിന്റെയും
ബ്ലോഗിന്റെയും സാദ്ധ്യതകള്‍ ജിനേഷ് തിരിച്ചറിഞ്ഞു. സ്പോര്‍ട്സും സാമൂഹ്യനീതിയും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങുമായിരുന്നുവെന്നു്
-എഴുത്തുകളിലൂടെ വ്യക്തമാക്കി. ചിന്തകളിലും വാക്കുകളിലും ലാളിത്യം വച്ചുപുലര്‍ത്താന്‍ അദ്ദേഹം എപ്പോഴും നിഷ്ക്കര്‍ഷിച്ചിരുന്നു.
+എഴുത്തുകളിലൂടെ വ്യക്തമാക്കി. ചിന്തകളിലും വാക്കുകളിലും ലാളിത്യം വച്ചുപുലര്‍ത്താന്‍ അദ്ദേഹം എപ്പോഴും നിഷ്കര്‍ഷിച്ചിരുന്നു.
തേച്ചുമിനുക്കിയ ചിന്തയുടെ അവതരണമാണു് ജിനേഷിന്റെ മാനസികവ്യാപാരങ്ങളായ നിരീക്ഷകന്റെ കുറിപ്പുകള്‍. അതില്‍ കാല്പനിക കൌമാരത്തിന്റെ
-ചപലതകള്‍ അത്രമേല്‍ ദൃശ്യമല്ല. സുശിക്ഷിതമായ ആത്മസംയമനം മിക്കപ്പോഴും കാണാം. ഒരു ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയോടെ അവധാനതയോടെ
-കാര്യങ്ങളെയും സംഭവങ്ങളെയും നിരീക്ഷിക്കുകയും സൌന്ദര്യാത്മകമായി അവ രേഖപ്പെടുത്താനും അയാള്‍ക്കു് സാധിച്ചിട്ടുണ്ടു്. സമൂഹത്തിലെ
+ചപലതകള്‍ അത്രമേല്‍ ദൃശ്യമല്ല. സുശിക്ഷിതമായ ആത്മസംയമനം മിക്കപ്പോഴും കാണാം. ഒരു ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയോടെ, അവധാനതയോടെ
+കാര്യങ്ങളെയും സംഭവങ്ങളെയും നിരീക്ഷിക്കാനും സൌന്ദര്യാത്മകമായി രേഖപ്പെടുത്താനും അദ്ദേഹത്തിനു് സാധിച്ചിട്ടുണ്ടു്. സമൂഹത്തിലെ
കൊള്ളരുതായ്മകളോടു് തീവ്രമായ പ്രതിഷേധം ഉള്ളിലുള്ളപ്പോഴും തികഞ്ഞ പ്രത്യാശ എഴുത്തില്‍ ദൃശ്യമാണു്. വിഷയങ്ങളിലെ വൈവിദ്ധ്യവും
ഭാഷാപ്രയോഗവും ഭാവനാസമ്പന്നതയും ഈ കുറിപ്പുകളുടെ മുഖമുദ്രയാണു്. ജ്ഞാതരും അജ്ഞാതരുമായ വായനക്കാര്‍ക്കുമുന്നില്‍ നിരന്തരം
വിവിധവിഷയങ്ങളില്‍ പ്രതികരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ.
-ബുദ്ധിജീവികളുടെ പതിവുപ്രതിസന്ധികള്‍ ജിനേഷിനെ ഒരിക്കലും ബാധിച്ചില്ല. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ അന്തസ്സത്ത ശരിയാംവണ്ണം
-ഉള്‍ക്കൊണ്ട ജിനേഷ് തന്റെ കര്‍മ്മമണ്ഡലങ്ങളുമായി അതിനെ ബന്ധിപ്പിച്ചു. പറയുന്നതുപോലെ ചെയ്യുകയും ചെയ്യുന്നതുപോലെ പറയുകയും
-ചെയ്യുക എന്നതു് അപൂര്‍വ്വമായിക്കൊണ്ടിരിക്കുന്ന രണ്ടു് ഗുണങ്ങളും ജിനേഷിനു് ഒരേസമയം ഉണ്ടായിരുന്നു. വിധിയും ജീവിതവും തമ്മിലുള്ള
+ബുദ്ധിജീവികളുടെ പതിവുപ്രതിസന്ധികള്‍ ജിനേഷിനെ ഒരിക്കലും ബാധിച്ചില്ല. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ അന്തഃസത്ത ശരിയാംവണ്ണം
+ഉള്‍ക്കൊണ്ട ജിനേഷ് തന്റെ കര്‍മ്മമണ്ഡലങ്ങളുമായി അതിനെ ബന്ധിപ്പിച്ചു. പറയുന്നതുപോലെ ചെയ്യുന്ന, ചെയ്യുന്നതുപോലെ പറയുന്ന
+ അപൂര്‍വ്വമായിക്കൊണ്ടിരിക്കുന്ന രണ്ടു് ഗുണങ്ങളും ജിനേഷിനു് ഒരേസമയം ഉണ്ടായിരുന്നു. വിധിയും ജീവിതവും തമ്മിലുള്ള
ഏകപക്ഷീയമായ മത്സരത്തില്‍ തോല്‍വി ഉറപ്പാക്കിക്കഴിഞ്ഞപ്പോഴും തന്റെ പ്രവര്‍ത്തനങ്ങള്‍ പരമാവധി തുടര്‍ന്നു. ഈ ചെറിയവട്ടത്തില്‍
ജീവിച്ചുപോകുന്നവര്‍ക്കു് തന്റെ ജീവന്റെ അടയാളങ്ങള്‍ ഭൂമിയില്‍ രേഖപ്പെടുത്തുക എന്നതു് പ്രയാസകരമായ ഒന്നാണു്. എന്നാല്‍ ജിനേഷിനു്
അതു് സാധിച്ചിരിയ്ക്കുന്നു. അതിന്റെ സാക്ഷ്യപത്രമാണു് ഈ സമാഹാരം.
ഈ കുറിപ്പുകളിലുടനീളം തെളിഞ്ഞുകാണുന്നതു് ജിനേഷിന്റെ ചിന്തയുടെ തെളിമയും സമഗ്രതയുമാണു്. ലളിതമാണു് വാചകങ്ങളും അതുപോലെ ഘടനയും.
-വളച്ചുകെട്ടലില്ലാത്ത പ്രയോഗങ്ങള്‍. ആഖ്യാനത്തിലെ തെളിമ. ശാസ്ത്രീയ അപഗ്രഥനം. ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച
-ചിന്തകള്‍, ഇതെല്ലാം ഈ എഴുത്തിന്റെ മുഖമുദ്രയാണു്. ജിനേഷിന്റെ എഴുത്തുകളുടെ സംയോജനത്തിനു് നേതൃത്വം നല്‍കിയ എല്ലാ സുമനസ്സുകള്‍ക്കും
+വളച്ചുകെട്ടലില്ലാത്ത പ്രയോഗങ്ങള്‍, ആഖ്യാനത്തിലെ തെളിമ, ശാസ്ത്രീയ അപഗ്രഥനം, ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച
+ചിന്തകള്‍ - ഇതെല്ലാം ഈ എഴുത്തിന്റെ മുഖമുദ്രയാണു്. ജിനേഷിന്റെ എഴുത്തുകളുടെ സംയോജനത്തിനു് നേതൃത്വം നല്‍കിയ എല്ലാ സുമനസ്സുകള്‍ക്കും
നല്ലതു്, നല്ലത്, നല്ലതു് മാത്രം നേരുന്നു.
-\begin{flushright}ജവഹര്‍ \\(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ഹൈദരാബാദില്‍ അധ്യാപകന്‍) \end{flushright}
+\begin{flushright}ജവഹര്‍ \\(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ഹൈദരാബാദില്‍ അദ്ധ്യാപകന്‍) \end{flushright}
\newpage
diff --git a/by-neeba.tex b/by-neeba.tex
index 7c1cd89..e38088c 100644
--- a/by-neeba.tex
+++ b/by-neeba.tex
@@ -16,7 +16,7 @@ The research areas that he worked on are mainly:
\begin{center}
\line(1,0){20}
\end{center}
-He had a clear idea about what he wants to be. That’s why he came and joined in IIIT Hyderabad, even though he had a job offer in hand at that time. Moreover, he used to like the environment of the college a lot, which made him decide to convert to Ph.D. under Jawahar sir, which unfortunately, didn’t happen.
+He had a clear idea about what he wants to be. That’s why he came and joined in IIIT Hyderabad, even though he had a job offer in hand at that time. Moreover, he used to like the environment of the college a lot, which made him decide to convert to Ph.D. under Jawahar sir, which unfortunately didn’t happen.
\begin{center}
\line(1,0){20}
\end{center}
@@ -28,7 +28,7 @@ However, his sleeping hours had varied a lot during his stay in IIIT. Since the
\begin{center}
\line(1,0){20}
\end{center}
-Before the disease was identified, for quite a long time, I was suffering from leg pain and all. When I met him last time in IIIT Hyderabad, he was showing me a blood test report. He told me, "See this particular value. This is varying a lot from what is needed. Looks like there is some problem." After that, when I called him after 2 weeks, he was in Vellore.
+Before the disease was identified, for quite a long time, he was suffering from leg pain and all. When I met him last time in IIIT Hyderabad, he was showing me a blood test report. He told me, "See this particular value. This is varying a lot from what is needed. Looks like there is some problem." After that, when I called him after 2 weeks, he was in Vellore.
\begin{flushright}Neeba Rajesh\end{flushright}
\end{english}
diff --git a/by-praveen.tex b/by-praveen.tex
index 85344a3..3fb40a4 100644
--- a/by-praveen.tex
+++ b/by-praveen.tex
@@ -1,10 +1,10 @@
\secstar{ജിനേഷ് ഒരു പ്രചോദനം}
-ജിനേഷിന്റെ ജീവിതം നമുക്കോരോരുത്തര്‍ക്കും പ്രചോദനം നല്കുന്നതാണു്. ആശുപത്രിക്കിടക്കയില്‍ നിന്നുപോലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍കൂട്ടായ്മകളില്‍ സജീവസാന്നിദ്ധ്യമായിരുന്ന ആ ആവേശം അറിവിന്റെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന നമുക്കോരോരുത്തര്‍ക്കും മുന്നോട്ടുള്ള പ്രയാണത്തില്‍ ശക്തിപകരും.
+ജിനേഷിന്റെ ജീവിതം നമുക്കോരോരുത്തര്‍ക്കും പ്രചോദനം നല്കുന്നു. ആശുപത്രിക്കിടക്കയില്‍നിന്നുപോലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍കൂട്ടായ്മകളില്‍ സജീവസാന്നിദ്ധ്യമായിരുന്ന ആ ആവേശം അറിവിന്റെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന നമുക്കോരോരുത്തര്‍ക്കും മുന്നോട്ടുള്ള പ്രയാണത്തില്‍ ശക്തിപകരും.
-ഈ പുസ്തകത്തിന്റെ അണിയറപ്രവര്‍ത്തനത്തിലൂടെയാണു് ജിനേഷിന്റെ ചിന്തകളെ അടുത്തറിയാന്‍ സാധിച്ചതു്. മുമ്പു് പലപ്പോഴും സ്വതന്ത്രസോഫ്റ്റ്‌വെയര്‍കൂട്ടായ്മകളുടെ ഒത്തുചേരലുകളിലൂടെയുള്ള സംസാരങ്ങളേ ഉണ്ടായുള്ളൂ. പൊതുവേ ഇന്റര്‍നെറ്റ്സല്ലാപങ്ങള്‍ക്കു് സമയം കൊടുക്കുന്ന ശീലമില്ലാത്തതിനാല്‍ ജിനേഷുമായി അധികം സംസാരിച്ചിരുന്നില്ല.
+ഈ പുസ്തകത്തിന്റെ അണിയറപ്രവര്‍ത്തനത്തിലൂടെയാണു് ജിനേഷിന്റെ ചിന്തകളെ അടുത്തറിയാന്‍ സാധിച്ചതു്. മുമ്പു് പലപ്പോഴും സ്വതന്ത്രസോഫ്റ്റ്‌വെയര്‍കൂട്ടായ്മകളുടെ ഒത്തുചേരലുകളിലൂടെയുള്ള സംസാരങ്ങളേ ഉണ്ടായിരുന്നുള്ളൂ. പൊതുവേ ഇന്റര്‍നെറ്റ്സല്ലാപങ്ങള്‍ക്കു് സമയം കൊടുക്കുന്ന ശീലമില്ലാത്തതിനാല്‍ ജിനേഷുമായി അധികം സംവദിച്ചിരുന്നില്ല.
-ഈ കുറിപ്പുകളുടെ പ്രകാശനം നമ്മളോരോരുത്തരേയും സമൂഹത്തെ നിരീക്ഷിക്കാനും നമ്മുടെ കുറിപ്പുപുസ്തകങ്ങളിലൂടെ സംവദിക്കാനും ഒരു സ്വതന്ത്രസമൂഹം സൃഷ്ടിക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളാകാനും വീണ്ടും ഓര്‍മ്മപ്പെടുത്തട്ടേ. അതായിരിയ്ക്കും ജിനേഷിന്റെ ഓര്‍മ്മയ്ക്കായി നമുക്കു് ചെയ്യാവുന്ന ഏറ്റവും യോജിച്ച പ്രവര്‍ത്തനം. ജിനേഷിന്റെ സൌമ്യമായ ഭാഷയും തുറന്ന മനസ്സും നിരീക്ഷണകൌതുകവും ഗാഢമായ വിശകലനങ്ങളും നമുക്കും മാതൃകയാക്കാം.
+ഈ കുറിപ്പുകളുടെ പ്രകാശനം നമ്മളോരോരുത്തരേയും സമൂഹത്തെ നിരീക്ഷിക്കാനും, നമ്മുടെ കുറിപ്പുപുസ്തകങ്ങളിലൂടെ സംവദിക്കാനും, ഒരു സ്വതന്ത്രസമൂഹം സൃഷ്ടിക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളാകാനും വീണ്ടും ഓര്‍മ്മപ്പെടുത്തട്ടെ. അതായിരിയ്ക്കും ജിനേഷിന്റെ ഓര്‍മ്മയ്ക്കായി നമുക്കു് ചെയ്യാവുന്ന ഏറ്റവും യോജിച്ച പ്രവര്‍ത്തനം. ജിനേഷിന്റെ സൗമ്യമായ ഭാഷയും തുറന്ന മനസ്സും നിരീക്ഷണകൗതുകവും ഗാഢമായ വിശകലനങ്ങളും നമുക്കും മാതൃകയാക്കാം.
-\begin{flushright}പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍, ഡെബിയന്‍ ഡെവലപ്പര്‍, സ്വതന്ത്രസോഫ്റ്റ്‌വെയര്‍പ്രചാരകന്‍\end{flushright}
+\begin{flushright}പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍, ഡെബിയന്‍ ഡെവലപ്പര്‍, സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രചാരകന്‍\end{flushright}
\newpage
diff --git a/by-santhosh.tex b/by-santhosh.tex
index 4bad551..5a3b2a7 100644
--- a/by-santhosh.tex
+++ b/by-santhosh.tex
@@ -1,15 +1,15 @@
\newpage
-\secstar{ജിനേഷ്}
+\secstar{ജിനേഷ് ഓര്‍മ്മിക്കപ്പെടും}
-ജിനേഷിനെ ഞാന്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും 2006ല്‍ ആണു്. പാലക്കാടു് കോട്ടമൈതനാത്തു് പാലക്കാട്ടെ സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍ പ്രവര്‍ത്തകരുടെ ഒരു യോഗത്തില്‍ വെച്ചായിരുന്നു. അന്നു് ജിനേഷ് വിദ്യാര്‍ത്ഥിയാണു്. പിന്നീടു് ഞങ്ങള്‍ പലതവണ നേരില്‍ കണ്ടിട്ടുണ്ടു്- സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച പരിപാടികളായിരുന്നു മിക്കതും. പക്ഷേ നേരില്‍ സംസാരിച്ചിട്ടുള്ളതിനേക്കാള്‍ ഞങ്ങള്‍ ഇന്റര്‍നെറ്റിലൂടെയായിരുന്നു സംസാരിച്ചിരുന്നതു്. പലപ്പോഴും മണിക്കൂറുകളോളം നീളുമായിരുന്ന സംഭാഷണങ്ങളില്‍ രാഷ്ട്രീയം, സാങ്കേതികവിദ്യ, മലയാള ഭാഷ, അക്കാദമിക് ഗവേഷണങ്ങള്‍, പുസ്തകങ്ങള്‍ എന്നിവയാണു് നിറഞ്ഞു നിന്നതു്. തുടക്കം മുതലേ ജിനേഷിന്റെ ഓരോ വിഷയങ്ങളിലുമുള്ള വിശകലന ശൈലി എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. സംസാരിക്കുന്ന വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവു നേടാന്‍ വല്ലാത്ത ഉത്സാഹമായിരുന്നു ജിനേഷിനു്.
+ജിനേഷിനെ ഞാന്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും 2006ല്‍ ആണു്. പാലക്കാടു് കോട്ടമൈതാനത്തു് സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍ പ്രവര്‍ത്തകരുടെ ഒരു യോഗത്തില്‍ വെച്ചായിരുന്നു അതു്. അന്നു് ജിനേഷ് വിദ്യാര്‍ത്ഥിയാണു്. പിന്നീടു് ഞങ്ങള്‍ പലതവണ നേരില്‍ കണ്ടിട്ടുണ്ടു്- സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച പരിപാടികളായിരുന്നു മിക്കതും. നേരില്‍ സംസാരിച്ചിട്ടുള്ളതിനേക്കാള്‍ ഞങ്ങള്‍ ഇന്റര്‍നെറ്റിലൂടെയായിരുന്നു സംസാരിച്ചിരുന്നതു്. പലപ്പോഴും മണിക്കൂറുകളോളം നീളുമായിരുന്ന സംഭാഷണങ്ങളില്‍ രാഷ്ട്രീയം, സാങ്കേതികവിദ്യ, മലയാളഭാഷ, അക്കാദമിക് ഗവേഷണങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ നിറഞ്ഞുനിന്നു. തുടക്കം മുതലേ ജിനേഷിന്റെ ഓരോ വിഷയങ്ങളിലുമുള്ള വിശകലന ശൈലി എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. സംസാരിക്കുന്ന വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവു നേടാന്‍ വല്ലാത്ത ഉത്സാഹമായിരുന്നു ജിനേഷിനു്.
-സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പരിപാടിയില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്നതു് 2007ല്‍ ആണു്. അതില്‍ ജിനേഷും പങ്കെടുത്തു, ലളിത എന്ന പേരിലുള്ള ഒരു കീബോഡ് ലേയൌട്ട് മലയാളത്തിനു വികസിപ്പിച്ചെടുക്കുകയും ഗ്നു/ലിനക്സ് സിസ്റ്റങ്ങളില്‍ അതു് ലഭ്യമാക്കുകയും ചെയ്തിരുന്നു. പക്ഷേ അതിനെക്കാള്‍ ഞാന്‍ പ്രാധാന്യത്തോടെ കണ്ടതു് അന്നു് ഉണ്ടായിരുന്ന ഇന്‍സ്ക്രിപ്റ്റ് കീബോഡിലെ പിഴവുകള്‍ തിരുത്തി സ്റ്റാന്‍ഡേര്‍ഡനുസൃതമാക്കിയതായിരുന്നു. ആ കീബോഡ് ലേയൌട്ടാണു് ഇപ്പോള്‍ ഗ്നു/ലിനക്സ് സിസ്റ്റങ്ങളിലെല്ലാം ഉള്ളതു്. ഇതു് ഉപയോഗിക്കാനായി പിന്നീടു് കേരളസര്‍ക്കാറിന്റെ മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതിയുടെ ഭാഗമായി പലര്‍ക്കും ടൈപ്പിങ്ങ് പരിശീലനം നല്‍കിയിരുന്നു. ഈ ലേയൌട്ട് തന്നെയാണു് ഐടി @ സ്കൂള്‍ പദ്ധതിയുടെ ഭാഗമായി സ്കൂളുകളില്‍ പഠിപ്പിയ്ക്കുന്നതും. 2010 ഓടെ സീഡാക്‍ ഈ ലേയൌട്ടില്‍ വീണ്ടും പരിഷ്കാരങ്ങള്‍ കൊണ്ടുവരാന്‍ ആരംഭിച്ചു. സീഡാകിന്റെ ഇന്‍സ്ക്രിപ്റ്റ് ലേയൌട്ട് ഒരു പാടു പിശകുള്ളതായിരുന്നു. ജിനേഷ് ഈ ലേയൌട്ട് പഠിച്ചു് വിശദമായ ഒരു വിശകലനക്കുറിപ്പു് എഴുതിയിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും, പല തവണ ചൂണ്ടിക്കാണിച്ചിട്ടും സീഡാക്‍ ഇതു് അവഗണിക്കുകയാണുണ്ടായതു്. 2012 ലും ഈ ലേയൌട്ടു് സീഡാക്‍ പുറത്തിറക്കിയതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. ഏകദേശം ഈ കാലത്തു തന്നെയാണു് വെബ് വിലാസങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കാനുള്ള രൂപരേഖ സീഡാക്‍ തയ്യാറാക്കിയതു്. ഒരു പാടു അബദ്ധങ്ങള്‍ നിറഞ്ഞ ഈ രൂപരേഖയ്ക്കു് ഞങ്ങള്‍ തയ്യാറാക്കിയ പഠനത്തില്‍ ജിനേഷ് ഒരു പാടു സംഭാവനകള്‍ നല്‍കിയിരുന്നു. ഈ സ്റ്റാന്‍ഡേഡിലും സീഡാക്‍ 2012 ലും ഒരു തീരുമാനവുമെടുത്തിട്ടില്ല.
+ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പരിപാടിയില്‍ പങ്കെടുക്കാന്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് തിരഞ്ഞെടുക്കപ്പെടുന്നതു് 2007ല്‍ ആണു്. അതില്‍ ജിനേഷും പങ്കെടുത്തു, ലളിത എന്ന പേരിലുള്ള ഒരു കീബോഡ് ലേയൌട്ട് മലയാളത്തിനു വികസിപ്പിച്ചെടുക്കുകയും ഗ്നു/ലിനക്സ് സിസ്റ്റങ്ങളില്‍ അതു് ലഭ്യമാക്കുകയും ചെയ്തിരുന്നു. പക്ഷേ അതിനെക്കാള്‍ ഞാന്‍ പ്രാധാന്യത്തോടെ കണ്ടതു് അന്നു് ഉണ്ടായിരുന്ന ഇന്‍സ്ക്രിപ്റ്റ് കീബോഡിലെ പിഴവുകള്‍ തിരുത്തി സ്റ്റാന്‍ഡേര്‍ഡനുസൃതമാക്കിയതായിരുന്നു. ആ കീബോഡ് ലേ ഔട്ടാണു് ഇപ്പോള്‍ ഗ്നു/ലിനക്സ് സിസ്റ്റങ്ങളിലെല്ലാം ഉള്ളതു്. പിന്നീടു് കേരളസര്‍ക്കാറിന്റെ മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതിയുടെ ഭാഗമായി ഇതുപയോഗിച്ചു് പലര്‍ക്കും ടൈപ്പിങ്ങ് പരിശീലനം നല്‍കിയിരുന്നു. ഈ ലേ ഔട്ട് തന്നെയാണു് ഐടി@സ്കൂൾ പദ്ധതിയുടെ ഭാഗമായി സ്കൂളുകളില്‍ പഠിപ്പിയ്ക്കുന്നതും. 2010 ഓടെ സീഡാക്‍ ഈ ലേഔട്ടില്‍ വീണ്ടും പരിഷ്കാരങ്ങള്‍ കൊണ്ടുവരാന്‍ ആരംഭിച്ചു. സീഡാകിന്റെ ഇന്‍സ്ക്രിപ്റ്റ് ലേഔട്ട് ഒരുപാടു പിശകുള്ളതായിരുന്നു. ജിനേഷ് ഈ ലേഔട്ട് പഠിച്ചു് വിശദമായ ഒരു വിശകലനക്കുറിപ്പു് എഴുതിയിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും, പല തവണ ചൂണ്ടിക്കാണിച്ചിട്ടും സീഡാക്‍ ഇതു് അവഗണിക്കുകയാണുണ്ടായതു്. 2012 ലും ഈ ലേഔട്ടു് സീഡാക്‍ പുറത്തിറക്കിയതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. ഏകദേശം ഈ കാലത്തു തന്നെയാണു് വെബ് വിലാസങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കാനുള്ള രൂപരേഖ സീഡാക്‍ തയ്യാറാക്കിയതു്. ഏറെ അബദ്ധങ്ങള്‍ നിറഞ്ഞ ഈ രൂപരേഖയ്ക്കു് ഞങ്ങള്‍ തയ്യാറാക്കിയ പഠനത്തില്‍ ജിനേഷ് ഒരുപാടു സംഭാവനകള്‍ നല്‍കിയിരുന്നു. ഈ സ്റ്റാന്‍ഡേഡിലും സീഡാക്‍ 2012 ലും ഒരു തീരുമാനവുമെടുത്തിട്ടില്ല.
-ഹൈദരാബാദില്‍ IIIT യില്‍ ഒപ്റ്റിക്കല്‍ കാരക്ടര്‍ റെക്കഗ്നീഷന്‍ പ്രൊജക്ടില്‍ ജിനേഷ് ഗവേഷണം ചെയ്തിരുന്നു. ഇന്ത്യന്‍ അക്കാദമിക് ഗവേഷണ രംഗത്തു നടക്കുന്ന സംരംഭങ്ങളുടെ മെല്ലെപ്പോക്കും ഉപയോഗ ശൂന്യതയും സുതാര്യതയില്ലായ്മയും ഞങ്ങള്‍ പല തവണ ചര്‍ച്ച ചെയ്തിരുന്നു. ഈ സംരംഭങ്ങളുടെ പുറത്തു് ഒപ്റ്റിക്കല്‍ റെക്കഗ്നീഷനു വേണ്ടി ദേബയാന്‍ ബാനര്‍ജി തുടങ്ങിയ ഇന്‍ഡിക് ടെസ്സറാക്ട് പ്രൊജക്ടില്‍ ജിനേഷ് സഹകരിച്ചിരുന്നു. ദേവനാഗരി, ബംഗാളി ലിപികളില്‍ 90\% ത്തോളം കൃത്യത വന്നെങ്കിലും മലയാളത്തെ സംബന്ധിച്ചിടത്തോളം ആ പ്രൊജക്ട് വിജയകരമായിരുന്നില്ല.
+ഹൈദരാബാദില്‍ IIIT യില്‍ ഒപ്റ്റിക്കല്‍ കാരക്ടര്‍ റെക്കഗ്നീഷന്‍ പ്രൊജക്ടില്‍ ജിനേഷ് ഗവേഷണം ചെയ്തിരുന്നു. ഇന്ത്യന്‍ അക്കാദമിക് ഗവേഷണ രംഗത്തു നടക്കുന്ന സംരംഭങ്ങളുടെ മെല്ലെപ്പോക്കും ഉപയോഗശൂന്യതയും സുതാര്യതയില്ലായ്മയും ഞങ്ങള്‍ പലതവണ ചര്‍ച്ചചെയ്തിരുന്നു. ഈ സംരംഭങ്ങളുടെ പുറത്തു് ഒപ്റ്റിക്കല്‍ റെക്കഗ്നീഷനു വേണ്ടി ദേബയാന്‍ ബാനര്‍ജി ആരംഭിച്ച ഇന്‍ഡിക് ടെസ്സറാക്ട് പ്രൊജക്ടില്‍ ജിനേഷ് സഹകരിച്ചിരുന്നു. ദേവനാഗരി, ബംഗാളി ലിപികളില്‍ 90\% ത്തോളം കൃത്യത വന്നെങ്കിലും മലയാളത്തെ സംബന്ധിച്ചിടത്തോളം ആ പ്രൊജക്ട് വിജയകരമായിരുന്നില്ല.
-അസുഖബാധിതനായി ആശുപത്രിയില്‍ ആയ സമയത്താണു് ജിനേഷ് ഞാന്‍ തുടങ്ങിവെച്ച ശില്പ (സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായ ഭാരതീയ ഭാഷകള്‍ക്കാവശ്യമായ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനുള്ള ഒരു സംരംഭം) പ്രൊജക്ടിലേക്കു് ഒരു പാടു കോഡെഴുതുന്നതു്. അതിനു മുന്നേ ജിനേഷ് പല ക്രിയാത്മക നിര്‍ദ്ദേശങ്ങളും തന്നിരുന്നെങ്കിലും പ്രൊജക്ടില്‍ പങ്കെടുത്തിരുന്നില്ല. ഈ സംരംഭം ഇപ്പോഴും മെല്ലെയാണെങ്കിലും മുന്നോട്ടുപോകുന്നു. പ്രധാനമായും സങ്കീര്‍ണ്ണലിപികള്‍ പിഡിഎഫില്‍ ചിത്രീകരിക്കാനുള്ള സംവിധാനത്തിലാണു് ജിനേഷ് കുറേ സഹായിച്ചിരുന്നതു്.
+അസുഖബാധിതനായി ആശുപത്രിയിലായ സമയത്താണു് ജിനേഷ് ഞാന്‍ തുടങ്ങിവെച്ച ശില്പ (സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായ ഭാരതീയ ഭാഷകള്‍ക്കാവശ്യമായ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനുള്ള ഒരു സംരംഭം) പ്രൊജക്ടിലേക്കു് ഒരു പാടു കോഡെഴുതുന്നതു്. അതിനുമുന്നേ ജിനേഷ് പല ക്രിയാത്മക നിര്‍ദ്ദേശങ്ങളും തന്നിരുന്നെങ്കിലും പ്രൊജക്ടില്‍ പങ്കെടുത്തിരുന്നില്ല. ഈ സംരംഭം ഇപ്പോഴും മെല്ലെയാണെങ്കിലും മുന്നോട്ടുപോകുന്നു. പ്രധാനമായും സങ്കീര്‍ണ്ണലിപികള്‍ പിഡിഎഫില്‍ ചിത്രീകരിക്കാനുള്ള സംവിധാനത്തിലാണു് ജിനേഷ് കുറേ സഹായിച്ചിരുന്നതു്.
-ഒരു വ്യക്തിയെ സമൂഹം ഓര്‍ക്കുന്നതു് ജീവിച്ചിരുന്ന കാലത്തെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളുടെ പേരിലാണു്. ജിനേഷിനെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ കാലയളവില്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്നെന്നും ഓര്‍ക്കപ്പെടും.
+ഒരു വ്യക്തിയെ സമൂഹം ഓര്‍ക്കുന്നതു് ജീവിച്ചിരുന്ന കാലത്തെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളുടെ പേരിലാണു്. ജിനേഷിനെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ കാലയളവില്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടും.
\begin{flushright}സന്തോഷ് തോട്ടിങ്ങല്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്\end{flushright}
\newpage
diff --git a/by-sathyan-mash.tex b/by-sathyan-mash.tex
index 1baa08b..e3fdf5c 100644
--- a/by-sathyan-mash.tex
+++ b/by-sathyan-mash.tex
@@ -1,18 +1,19 @@
\newpage
\secstar{ജീവനുള്ള ഓര്‍മ്മ}
-ഓരോ മനുഷ്യനും പൂര്‍ണ്ണത പ്രാപിക്കുന്നതു് അവനില്‍ സ്പീഷീസ് ഏല്‍പ്പിച്ചിട്ടുള്ള ധര്‍മ്മം നിറവേറ്റുമ്പോഴാണു് എന്നു് ഞാന്‍ വിശ്വസിക്കുന്നു. "ഏല്‍പ്പിച്ച ധര്‍മ്മം" എന്നതു് ഒരു അമൂര്‍ത്തമായ ആശയമല്ല. മനുഷ്യശരീരത്തില്‍ ഉള്ള അറുപതിനായിരം കോടി കോശങ്ങള്‍ക്കും ഓരോ ധര്‍മ്മം ഉണ്ടു് എന്നു് നമുക്കു് അറിയാം. ഒരേ സൈഗോട്ടില്‍നിന്നു് ജന്മമെടുത്ത ഈ കോശങ്ങള്‍ എങ്ങിനെയാണു്
-വിഭിന്ന ധര്‍മ്മങ്ങള്‍ക്കായി നിയോഗിക്കപ്പെടുന്നതു് എന്നതു് നമുക്കറിയില്ല. ഇതുപോലെത്തന്നെ ഓരോ മനുഷ്യനും ജന്മമെടുക്കുമ്പോള്‍ ഏതെങ്കിലും കോശധര്‍മ്മത്തിന്റെ അവതാരമായി തീരുകയും ആ ധര്‍മ്മം ശരീരത്തില്‍ കോശമെന്ന പോലെ സ്പീഷിസില്‍ മനുഷ്യനായി
-വര്‍ത്തിക്കുന്നു. റെറ്റീന കോശങ്ങള്‍ അധീശത്ത്വം പ്രാപിച്ച മനുഷ്യന്‍ ഐസ്പെഷലിസ്റ്റാകണം എന്നു് സാരം.
+ഓരോ മനുഷ്യനും പൂര്‍ണ്ണത പ്രാപിക്കുന്നതു് അവനില്‍ സ്പീഷീസ് ഏല്‍പ്പിച്ചിട്ടുള്ള ധര്‍മ്മം നിറവേറ്റുമ്പോഴാണു് എന്നു് ഞാന്‍ വിശ്വസിക്കുന്നു. 'ഏല്‍പ്പിച്ച ധര്‍മ്മം' എന്നതു് ഒരു അമൂര്‍ത്തമായ ആശയമല്ല. മനുഷ്യശരീരത്തിലുള്ള അറുപതിനായിരം കോടി കോശങ്ങള്‍ക്കും ഓരോ ധര്‍മ്മം ഉണ്ടു് എന്നു് നമുക്കറിയാം. ഒരേ സൈഗോട്ടില്‍നിന്നു് ജന്മമെടുത്ത കോശങ്ങള്‍ എങ്ങിനെയാണു് വിഭിന്ന ധര്‍മ്മങ്ങള്‍ക്കായി നിയോഗിക്കപ്പെടുന്നതു് എന്നതു് നമുക്കറിയില്ല. ഓരോ മനുഷ്യനും ജന്മമെടുക്കുമ്പോള്‍ ഏതെങ്കിലും കോശധര്‍മ്മത്തിന്റെ അവതാരമായി തീരുകയും ആ ധര്‍മ്മം ശരീരത്തില്‍ കോശമെന്നപോലെ സ്പീഷിസില്‍ മനുഷ്യനായി
+വര്‍ത്തിക്കുകയും ചെയ്യുന്നു. റെറ്റീന കോശങ്ങള്‍ അധീശത്വം പ്രാപിച്ച മനുഷ്യന്‍ ഐ സ്പെഷലിസ്റ്റാകണം എന്നു് സാരം.
\subsection*{സ്വാതന്ത്ര്യവും ക്രമവും}
-ക്രമം സ്വാതന്ത്ര്യത്തിനെതിരാകുമ്പോളൊക്കെ ജൈവീകത അക്രമത്തിന്റെ പാത സ്വീകരിച്ചേക്കാം. മരണമില്ലാത്ത ബാക്റ്റീരിയല്‍ കോശങ്ങള്‍ തനിക്കു് തോന്നുന്ന രീതിയില്‍ വിഭജിച്ചു് അതിനു തോന്നിയ രീതിയില്‍ ലോകത്തില്‍ ഒഴുകി നടന്ന ഒരു നല്ല കാലമുണ്ടായിരുന്നു. പരിണാമത്തിന്റെ കുത്തൊഴുക്കില്‍ ലഘുഭംഗം വഴി വിഭജിച്ചു് പാറിനടന്ന ഈ കോശങ്ങള്‍ ക്രമഭംഗം സീകരിച്ചു് മനുഷ്യശരീരം സ്വീകരിച്ചു് അടിമത്തത്തിലേക്കു് ഓടിക്കയറി. അപ്പോഴും ലഘുഭംഗത്തെ, അതിന്റെ മരണമില്ലായ്മയെ, സ്വാതന്ത്ര്യത്തെ കൈവിടാതെ സൂക്ഷിച്ച ചില കോശങ്ങള്‍ നിലനിന്നുവന്നിട്ടുണ്ടു്. അവ ചിലപ്പോഴെങ്കിലും മനുഷ്യ ശരീരത്തില്‍ അവതാരം എടുത്തിട്ടുണ്ടു്.
+ക്രമം സ്വാതന്ത്ര്യത്തിനെതിരാകുമ്പോളൊക്കെ ജൈവീകത അക്രമത്തിന്റെ പാത സ്വീകരിച്ചേക്കാം. മരണമില്ലാത്ത ബാക്റ്റീരിയല്‍ കോശങ്ങള്‍ തനിക്കു് തോന്നുന്ന രീതിയില്‍ വിഭജിച്ചു് അതിനു തോന്നിയ രീതിയില്‍ ലോകത്തില്‍ ഒഴുകി നടന്ന ഒരു നല്ല കാലമുണ്ടായിരുന്നു. പരിണാമത്തിന്റെ കുത്തൊഴുക്കില്‍ ലഘുഭംഗം വഴി വിഭജിച്ചു് പാറിനടന്ന ഈ കോശങ്ങള്‍ ക്രമഭംഗം സീകരിച്ചു് മനുഷ്യശരീരം സ്വീകരിച്ചു് അടിമത്തത്തിലേക്കു് ഓടിക്കയറി. അപ്പോഴും ലഘുഭംഗത്തെ, അതിന്റെ മരണമില്ലായ്മയെ, സ്വാതന്ത്ര്യത്തെ കൈവിടാതെ സൂക്ഷിച്ച ചില കോശങ്ങള്‍ നിലനിന്നുവന്നിട്ടുണ്ടു്. അവ ചിലപ്പോഴെങ്കിലും മനുഷ്യശരീരത്തില്‍ അവതാരം എടുത്തിട്ടുണ്ടു്.
\subsection*{പോരാട്ടം}
-ലഘുഭംഗത്തിന്റെ ഓര്‍മ്മ കൈമുതലായ ഇക്കൂട്ടര്‍ സ്വാതന്ത്ര്യപ്പോരാളികളാവുകയും മനുഷ്യ വര്‍ഗ്ഗത്തില്‍ അനസ്വീതം നടന്നുകൊണ്ടിരിക്കുന്ന റെജിമെന്റേഷനെതിരെ നിലകൊള്ളുകയും ചെയ്യും.
-ഇവര്‍ കാഴ്ചയില്ലാത്തവര്‍ക്കു് കാഴ്ചയും നടക്കാന്‍ കഴിയാത്തവര്‍ക്കു് പാദവും, മണ്ണിനു് ഉപ്പുമായി പ്രവര്‍ത്തിക്കും. ഇവരുടെ ഭാഷ അന്യം നിന്നു പോയെങ്കിലും
+ലഘുഭംഗത്തിന്റെ ഓര്‍മ്മ കൈമുതലായ ഇക്കൂട്ടര്‍ സ്വാതന്ത്ര്യപ്പോരാളികളാവുകയും മനുഷ്യവര്‍ഗ്ഗത്തില്‍ അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്ന റെജിമെന്റേഷനെതിരെ നിലകൊള്ളുകയും ചെയ്യും.
+ഇവര്‍ കാഴ്ചയില്ലാത്തവര്‍ക്കു് കാഴ്ചയും, നടക്കാന്‍ കഴിയാത്തവര്‍ക്കു് പാദവും, മണ്ണിനു് ഉപ്പുമായി പ്രവര്‍ത്തിക്കും. ഇവരുടെ ഭാഷ അന്യംനിന്നു പോയെങ്കിലും
അവര്‍ അടിമവര്‍ഗ്ഗത്തോടു് നിരന്തരം അലറിവിളിക്കും. വെള്ളിക്കാശിനു് ഗുരുവിനെ വില്ക്കുമ്പോള്‍ അവന്‍ കരയും.
-ജിനേഷെന്ന സ്വതന്ത്ര മനുഷ്യന്‍ അവന്റെ സ്പീഷിസിനോടുള്ള ധര്‍മ്മം നിറവേറ്റിയിരിക്കുന്നു. അവന്‍ എന്റെ കാഴ്ചയില്ലാത്ത കൂട്ടരെ കണ്ണിന്റെ സൗഖ്യത്തിലേക്കു് കൈപിടിച്ചുയര്‍ത്തിയിരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് വേണ്ടി പ്രവര്‍ത്തിക്കുകയും മലയാളം വായിക്കാനുള്ള സോഫറ്റ്‌വെയറിന്റെ (o.c.r) ആധാരം സൃഷ്ടിക്കുകയും വഴി അവന്‍ എന്റെ കൂട്ടരുടെ വഴി കാട്ടി ആയിരിക്കുന്നു.
-ജിനേഷ് കാണിച്ച സ്വാതന്ത്ര്യം സ്വന്തം ശരീരത്തിലെ വെളുത്ത രക്താണുക്കളുടേതു് ആണെന്ന തിരിച്ചറിവു് നമ്മെ ഞെട്ടിക്കേണ്ടതില്ല, പിന്നെയോ അവന്റെ കൂട്ടരെ കണ്ടെത്തി കൂട്ടായ്മ സൃഷ്ടിക്കാന്‍ ഉപകരിക്കുംവിധം ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ഉപകാരപ്പെടേണ്ടതാണു്.
+ജിനേഷെന്ന സ്വതന്ത്ര മനുഷ്യന്‍ അവന്റെ സ്പീഷിസിനോടുള്ള ധര്‍മ്മം നിറവേറ്റിയിരിക്കുന്നു. അവന്‍ എന്റെ കാഴ്ചയില്ലാത്ത കൂട്ടരെ കണ്ണിന്റെ സൗഖ്യത്തിലേക്കു് കൈപിടിച്ചുയര്‍ത്തിയിരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് വേണ്ടി പ്രവര്‍ത്തിക്കുകയും മലയാളം വായിക്കാനുള്ള സോഫറ്റ്‌വെയറിന്റെ (OCR) ആധാരം സൃഷ്ടിക്കുകയുംവഴി അവന്‍ എന്റെ കൂട്ടരുടെ വഴികാട്ടി ആയിരിക്കുന്നു.
+ജിനേഷ് കാണിച്ച സ്വാതന്ത്ര്യം സ്വന്തം ശരീരത്തിലെ വെളുത്ത രക്താണുക്കളുടേതു് ആണെന്ന തിരിച്ചറിവു് നമ്മെ ഞെട്ടിക്കേണ്ടതില്ല, പിന്നെയോ, അവന്റെ കൂട്ടരെ കണ്ടെത്തി കൂട്ടായ്മ സൃഷ്ടിക്കാന്‍ ഉപകരിക്കുംവിധം ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ഉപകാരപ്പെടേണ്ടതാണു്.
-\begin{flushright}സത്യശീലന്‍ മാസ്റ്റര്‍, കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ്\end{flushright}
+\begin{flushright}സത്യശീലന്‍ മാസ്റ്റര്‍
+
+കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ്\end{flushright}
diff --git a/by-sebin.tex b/by-sebin.tex
index fbe597c..cf7d451 100644
--- a/by-sebin.tex
+++ b/by-sebin.tex
@@ -2,14 +2,14 @@
\secstar{ജീവിക്കുവാനുള്ള കാരണങ്ങള്‍}
{\vskip 2pt}
-എത്രതവണ ഈ കുറിപ്പെഴുതാനിരുന്നിട്ടു് കരഞ്ഞുവീര്‍ത്ത കണ്ണുകളുമായി എഴുന്നേറ്റുപോയെന്നറിയില്ല. ഏതു സ്വകാരദുഃഖത്തേയും
+എത്രതവണ ഈ കുറിപ്പെഴുതാനിരുന്നിട്ടു് കരഞ്ഞുവീര്‍ത്ത കണ്ണുകളുമായി എഴുന്നേറ്റുപോയെന്നറിയില്ല. ഏതു സ്വകാര്യദുഃഖത്തേയും
സ്റ്റോറിയായി മാത്രം കണ്ടുപരിചയമുള്ള ഒരു പ്രൊഫഷനില്‍ ഇങ്ങനെ സംഭവിക്കാന്‍ പാടുള്ളതല്ല. പക്ഷെ ജിനേഷിന്റെ കാര്യത്തില്‍ നിയമങ്ങള്‍ തെറ്റുന്നു.
ഇന്നലെ ഉച്ചയ്ക്കാണു് ജിനേഷിന്റെ വിയോഗമറിയുന്നതു്. വെല്ലൂര്‍ സിഎംസിയില്‍ ക്യാന്‍സറിനോടു് പൊരുതിത്തോറ്റ ഞങ്ങളുടെ
പ്രിയപ്പെട്ട സഹോദരനു് ഇന്നു മണ്ണാര്‍ക്കാടു് അന്ത്യവിശ്രമമായി. ജിനേഷ് കാഞ്ഞിരങ്ങാട്ടില്‍ ജയരാമന്‍ എന്ന ജിന്‍സ്ബോണ്ടിനു്
മലയാളത്തിന്റെ കണ്ണീരില്‍ക്കുതിര്‍ന്ന യാത്രാമൊഴി.
-അറിയില്ല, എന്തൊക്കെയാണെഴുതേണ്ടതെന്നു്. പലതരത്തിലുള്ള ബന്ധമായിരുന്നു, എനിക്കു് ജിനേഷുമായി ഉണ്ടായിരുന്നതു്.
+അറിയില്ല, എന്തൊക്കെയാണെഴുതേണ്ടതെന്നു്. പലതരത്തിലുള്ള ബന്ധമായിരുന്നു എനിക്കു് ജിനേഷുമായി ഉണ്ടായിരുന്നതു്.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ സജീവാംഗം എന്നനിലയിലുള്ള ബന്ധമാണു് ആദ്യത്തേതു്. അതുവഴി ജിനേഷിന്റെ
ബ്ലോഗിലേക്കും എത്തിപ്പെട്ടു. The log book of an observer എന്നായിരുന്നു അവന്റെ ബ്ലോഗിനു പേരിട്ടിരുന്നതു്. നിരീക്ഷകന്റെ
ആ നാള്‍വഴിപ്പുസ്തകം ഇന്നു് ഇന്‍വൈറ്റഡ് റീഡേഴ്സിനുവേണ്ടി മാത്രം തുറന്നിട്ടിരിക്കയാണു്. അതിലെ കുറിപ്പുകള്‍
@@ -23,7 +23,7 @@
ഫാക്ച്വല്‍ എറേഴ്സ് വരുമ്പോളെല്ലാം അതുതിരുത്താന്‍ ഓടിയെത്തി. എഴുതിയതിനേക്കാള്‍ കൂതല്‍ ജിമെയ്ല്‍ ചാറ്റുകളില്‍
പറഞ്ഞുതീര്‍ത്തു.
-ഫിലോസഫി, പൊളിറ്റിക്സ്, സൊസൈറ്റി, സയന്‍സ്, കമ്പ്യൂട്ടേഷനല്‍ ലിങ്വസ്റ്റിക്സ്, മെട്രോ സെക്‌ഷ്വാലിറ്റി എന്നിങ്ങനെ വിവിധവിഷയങ്ങളില്‍
+ഫിലോസഫി, പൊളിറ്റിക്സ്, സൊസൈറ്റി, സയന്‍സ്, കമ്പ്യൂട്ടേഷനല്‍ ലിംഗ്വിസ്റ്റിക്സ്, മെട്രോ സെക്‌ഷ്വാലിറ്റി എന്നിങ്ങനെ വിവിധവിഷയങ്ങളില്‍
പടര്‍ന്നുകിടന്നു, ഞങ്ങളുടെ സംഭാഷണങ്ങള്‍. രോഗക്കിടക്കയില്‍ അനാരോഗ്യത്തിന്റെ ഇടവേളകളില്‍
അല്‍പ്പാല്‍പ്പം സംസാരിക്കാറാവുമ്പോഴെല്ലാം ജിചാറ്റില്‍ വന്നുനിറഞ്ഞൂ, ജിനേഷ്. തന്നെ കാര്‍ന്നുതിന്നുന്ന ക്യാന്‍സറിനെക്കുറിച്ചു്,
ക്യാന്‍സറിന്റെ വെളിച്ചത്തില്‍ ജീവിതത്തെക്കുറിച്ചു്, തന്റെ അടുത്ത ബഡ്ഡില്‍ കിടക്കുന്ന രോഗിണിയായ പെണ്‍കുട്ടിയെക്കുറിച്ചു്
@@ -37,10 +37,10 @@
(\url{http://xkcd.com/931/} , \url{http://xkcd.com/938/}) എന്നു് അനിവര്‍ അരവിന്ദ് എസ്എംസി മെയിലിങ് ലിസ്റ്റില്‍ എഴുതിയ
ചെറുകുറിപ്പില്‍\footnote{'Anivar's email to Swathanthra Malayalam Computing' എന്ന ലേഖനം കാണുക} അനുസ്മരിക്കുന്നു.
-നിര്‍ത്താത്ത പനിയും നടുവേദനയും കാലിനു കഴപ്പും ചുമയുമൊക്കെയായിട്ടാണു്, ജിനേഷിനെ ആദ്യം പരിശോധനയ്ക്കു
-കൊണ്ടുപോകുന്നതു്. അകാരണമായ ക്ഷീണമായിരുന്നു, മറ്റൊരു ലക്ഷണം. ആശുപത്രിയിലെത്തുമ്പോഴേക്കും ഈ
+നിര്‍ത്താത്ത പനിയും നടുവേദനയും കാലിനു കഴപ്പും ചുമയുമൊക്കെയായിട്ടാണു് ജിനേഷിനെ ആദ്യം പരിശോധനയ്ക്കു
+കൊണ്ടുപോകുന്നതു്. അകാരണമായ ക്ഷീണമായിരുന്നു മറ്റൊരു ലക്ഷണം. ആശുപത്രിയിലെത്തുമ്പോഴേക്കും ഈ
കാരണങ്ങള്‍വച്ചു് ജിനേഷ് അര്‍ബുദം ഊഹിച്ചിരുന്നു. കണ്‍ഫേം ചെയ്തശേഷം അതേക്കുറിച്ചു് ഒരു ഗവേഷകനുമാത്രം
-കഴിയുന്ന നിര്‍മ്മമതയോടെ വായിച്ചുപഠിച്ചു. പുതിയപുതിയ മെഡിക്കല്‍ ജേണലുകളില്‍ അതേക്കുറിച്ചുള്ള വിവരങ്ങള്‍ പരതി.
+കഴിയുന്ന നിര്‍മ്മമതയോടെ വായിച്ചുപഠിച്ചു. പുതിയപുതിയ മെഡിക്കല്‍ ജേണലുകളില്‍ അതേക്കുറിച്ചുള്ള വിവരങ്ങള്‍ പരതി
താന്‍ പെട്ടിരിക്കുന്ന അവസ്ഥ കൃത്യമായി മനസ്സിലാക്കി.
ജിനേഷിനു് താന്‍ തിരിച്ചുവരില്ലെന്നു് അറിയാമായിരുന്നു. അന്ത്യശ്വാസംവരേയും അര്‍ബുദത്തെ അവഗണിച്ചും താന്‍
@@ -62,7 +62,7 @@
പുതുമസമ്മാനിക്കുന്ന, ഓരോ അടരുകളിലും ജീവിതകാമന കലര്‍ന്നിരിക്കുന്ന ഇപ്പുസ്തകം വായിക്കാനെന്തേ ഇത്രയും താമസിച്ചൂ
എന്നു് എന്നോടു് അത്ഭുതംകൂറി. അതേ തീത്തിളക്കത്തോടെ ചിന്തയില്‍ വിസ്ഫോടനം സൃഷ്ടിച്ച തത്വചിന്തകരേയും ഉള്‍ക്കൊണ്ടു.
-എഫ്ഇസി പോലെയുള്ള സൈബര്‍ ഇടങ്ങളില്‍ വല്ലപ്പോഴും മാത്രം വായ്‌തുറന്നു. പറയാന്‍ കാര്യമില്ലാത്തതായിരുന്നില്ല,
+എഫ്ഇസി പോലെയുള്ള സൈബര്‍ ഇടങ്ങളില്‍ വല്ലപ്പോഴും മാത്രം വായ തുറന്നു. പറയാന്‍ കാര്യമില്ലാത്തതായിരുന്നില്ല,
നിറ്റ്പിക്കിങ് തീരെ താത്പര്യമില്ലാതിരുന്നതാണു് ഈ ഒതുങ്ങലിനു കാരണം. തനിക്കു് പറയാനുള്ളതു് സുഹൃത്തുക്കളോടു
പറഞ്ഞുതീര്‍ക്കുകയായിരുന്നു, ജിനേഷ്. എന്നിട്ടും ഫോര്‍ത്തു് എസ്റ്റേറ്റ് ക്രിട്ടിക്‍ എന്ന ഡിസ്കഷന്‍ ഗ്രൂപ്പില്‍ ജിനേഷ് എഴുതിയ
എണ്ണിപ്പെറുക്കിയ മെയിലുകള്‍ സുചിന്തിതവും ആലോചനാമൃതവുമായ വാദമുഖങ്ങള്‍ക്കു കുന്തമുനകളായി. ലോ വെയ്സ്റ്റ്
@@ -86,7 +86,7 @@
പ്രോജക്ടിന്റെ താളുകള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്ന ടീമിന്റെ ചുമതല വഹിച്ചിരുന്ന ശ്യാം ആത്മഹത്യ
ചെയ്തതിനെത്തുടര്‍ന്നു് ആ പ്രോജക്ടിന്റെ കണ്‍വീനറായും ജിനേഷ് പ്രവര്‍ത്തിച്ചു. ശ്യാം കോഡിനേറ്റ് ചെയ്ത പരിഭാഷകളെ
പുസ്തകമാക്കുക എന്ന ലക്ഷ്യത്തോടെ അവ എഡിറ്റ് ചെയ്യുന്ന കര്‍ത്തവ്യവും ജിനേഷ് നിര്‍വ്വഹിച്ചു. കോ എഡിറ്ററാവാന്‍
-എന്നോടാവശ്യപ്പെട്ടിരുന്നെങ്കിലും സ്വതസിദ്ധമായ മടിയും മറ്റുതിരക്കുകളും മൂലം എനിക്കു കഴിഞ്ഞതുമില്ല.
+എന്നോടാവശ്യപ്പെട്ടിരുന്നെങ്കിലും സ്വതഃസിദ്ധമായ മടിയും മറ്റുതിരക്കുകളും മൂലം എനിക്കു കഴിഞ്ഞതുമില്ല.
മലയാളത്തിലാരംഭിച്ചു് സന്തോഷ് തോട്ടിങ്ങലിന്റെയും വാസുദേവിന്റെയും മറ്റും നേതൃത്വത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ഒട്ടേറെ
ഭാഷകളിലേക്കു് വളര്‍ന്ന ശില്‍പ്പ പ്രോജക്ടില്‍ തുടക്കം മുതല്‍തന്നെ ജിനേഷിന്റെ പങ്കാളിത്തമുണ്ടായിരുന്നു. ശില്‍പ്പയെക്കുറിച്ചു്
@@ -94,8 +94,8 @@
നിര്‍ദ്ദേശങ്ങളുമൊക്കെ എത്രമാത്രം വിലപ്പെട്ടതാണെന്നു തിരിച്ചറിയുന്നു.
ഹൈദരാബാദ് ഐഐഐടിയില്‍ ജിനേഷ് ഉള്‍പ്പെടുന്ന ഗവേഷകസംഘം മലയാളം ഒസിആര്‍ വികസിപ്പിക്കാനുള്ള
-പരിശ്രമത്തിലായിരുന്നു. കേന്ദ്രസര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഈ പ്രോജക്ടു് പ്രൊപ്രൈറ്ററി മോഡില്‍ നീങ്ങുന്നതിനെക്കുറിച്ചു്
-ഉള്ളുരുകുന്ന സങ്കടം ജിനേഷ് സൂക്ഷിച്ചു. അതിനെ മറികടക്കാന്‍ ടെസറാക്ടു് ഒസിആറിനെ മലയാളം പഠിപ്പിക്കാനുള്ള സ്വതന്ത്ര
+പരിശ്രമത്തിലായിരുന്നു. കേന്ദ്രസര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഈ പ്രോജക്ട് പ്രൊപ്രൈറ്ററി മോഡില്‍ നീങ്ങുന്നതിനെക്കുറിച്ചു്
+ഉള്ളുരുകുന്ന സങ്കടം ജിനേഷ് സൂക്ഷിച്ചു. അതിനെ മറികടക്കാന്‍ ടെസറാക്ട് ഒസിആറിനെ മലയാളം പഠിപ്പിക്കാനുള്ള സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ പ്രോജക്ടിനുവേണ്ടിയും ജിനേഷ് കോഡെഴുതി. നിര്‍ഭാഗ്യവശാല്‍ ഇവയൊന്നും പൂര്‍ണ്ണമായും
ഉപയോഗയുക്തമാകുന്ന അവസ്ഥയിലേക്കു് ഇനിയും എത്തിയിട്ടില്ല.
diff --git a/by-suresh.tex b/by-suresh.tex
index 175cffa..c93ac8c 100644
--- a/by-suresh.tex
+++ b/by-suresh.tex
@@ -1,9 +1,9 @@
\newpage
\secstar{ജിനേഷ് അനുസ്മരണം}
-ജിനേഷിനെ ആദ്യമായി കാണുന്നതു് smc കൂട്ടായ്മയില്‍ ഒരു localization camp-ല്‍ വച്ചാണെന്നാണു് ഓര്‍മ്മ. പിന്നീടു് Google SoC പ്രൊജക്റ്റില്‍ അദ്ദേഹം പങ്കെടുത്തപ്പോള്‍ അതിനൊപ്പം ഒരു മെന്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. പിന്നെയറിഞ്ഞതു് കുറ്റിപ്പുറം എം.ഇ.എസ്. -ലെ എന്‍ജിനിയറിംഗ് പഠനത്തിനു ശേഷം ജിനേഷ് ഹൈദരാബാദ് IIIT യല്‍ ചേര്‍ന്നതാണു്. അതിനു ശേഷം വ്യക്തിപരമായി ഇടപാടുകള്‍ കാര്യമായി ഉണ്ടായിരുന്നില്ലെങ്കിലും ജിനേഷ് എഴുതിയിരുന്ന Log Book of an Observer എന്ന സ്വന്തം ബ്ലോഗ്, മലയാളം വാര്‍ത്താ പോര്‍ട്ടല്‍ എന്നിവ മുഖേന വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും നിലപാടുകളും സവിശേഷതകളും അടുത്തറിയാന്‍ സാധിച്ചിരുന്നു.
+ജിനേഷിനെ ആദ്യമായി കാണുന്നതു് smc കൂട്ടായ്മയില്‍ ഒരു localization camp-ല്‍ വച്ചാണെന്നാണു് ഓര്‍മ്മ. പിന്നീടു് Google SoC പ്രൊജക്റ്റില്‍ അദ്ദേഹം പങ്കെടുത്തപ്പോള്‍ അതിനൊപ്പം ഒരു മെന്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. പിന്നെയറിഞ്ഞതു് കുറ്റിപ്പുറം എം.ഇ.എസ്. ലെ എന്‍ജിനിയറിംഗ് പഠനത്തിനു ശേഷം ജിനേഷ് ഹൈദരാബാദ് IIIT യില്‍ ചേര്‍ന്നതാണു്. അതിനു ശേഷം വ്യക്തിപരമായി ഇടപാടുകള്‍ കാര്യമായി ഉണ്ടായിരുന്നില്ലെങ്കിലും ജിനേഷ് എഴുതിയിരുന്ന Log Book of an Observer എന്ന സ്വന്തം ബ്ലോഗ്, മലയാളം വാര്‍ത്താ പോര്‍ട്ടല്‍ എന്നിവ മുഖേന വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും നിലപാടുകളും സവിശേഷതകളും അടുത്തറിയാന്‍ സാധിച്ചിരുന്നു.
-രോഗബാധിതനായ ജിനേഷിനെപറ്റി വളരെ വൈകിയാണറിഞ്ഞതു്. കഠിനമായ രോഗാവസ്ഥയിലും തികഞ്ഞ ആത്മവിശ്വാസവും യാഥാര്‍ത്ഥ്യ ബോധവും വച്ചുപുലര്‍ത്താന്‍ അദ്ദേഹത്തിനായി എന്നകാര്യം അദ്ദേഹത്തിനെപ്പറ്റി വന്ന പല ലേഖനങ്ങളും അനുസ്മരണങ്ങളും വായിച്ചപ്പോള്‍ മാത്രമാണു് വ്യക്തമായതു്. വരും കാലങ്ങളിലും ജിനേഷിനെ അനുസ്മരിക്കാന്‍ എന്തുകൊണ്ടും ഉചിതമായതാണു് അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ പുസ്തകപ്പതിപ്പു്. അതിനായി അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലം കൂടിയായിരുന്ന സ്വതന്ത്ര/തുറസ്സായ സോഫ്റ്റ്വെയര്‍ സങ്കേതങ്ങള്‍ തന്നെ ഉപയോഗിച്ചതു് മറ്റൊരന്വയം കൂടിയായി. എല്ലാ ആശംസകളും.
+രോഗബാധിതനായ ജിനേഷിനെപറ്റി വളരെ വൈകിയാണറിഞ്ഞതു്. കഠിനമായ രോഗാവസ്ഥയിലും തികഞ്ഞ ആത്മവിശ്വാസവും യാഥാര്‍ത്ഥ്യ ബോധവും വച്ചുപുലര്‍ത്താന്‍ അദ്ദേഹത്തിനായി എന്നകാര്യം അദ്ദേഹത്തെപ്പറ്റി വന്ന പല ലേഖനങ്ങളും അനുസ്മരണങ്ങളും വായിച്ചപ്പോള്‍ മാത്രമാണു് വ്യക്തമായതു്. വരുംകാലങ്ങളിലും ജിനേഷിനെ അനുസ്മരിക്കാന്‍ എന്തുകൊണ്ടും ഉചിതമായതാണു് അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ പുസ്തകപ്പതിപ്പു്. അതിനായി അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലം കൂടിയായിരുന്ന സ്വതന്ത്ര/തുറസ്സായ സോഫ്റ്റ് വെയര്‍ സങ്കേതങ്ങള്‍ തന്നെ ഉപയോഗിച്ചതു് മറ്റൊരന്വയം കൂടിയായി. എല്ലാ ആശംസകളും.
\begin{flushright}സുരേഷ് പി (സുറുമ), സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്\end{flushright}
\newpage
diff --git a/by-vasudev.tex b/by-vasudev.tex
index 7e84d7a..a0f77bd 100644
--- a/by-vasudev.tex
+++ b/by-vasudev.tex
@@ -7,28 +7,29 @@ to the guy when I started seeing the commits from him on pypdflib
project. Even though I was doing periodic commits to pydpflib, my
commits were basically just back ground fixes and optimizations rather than
actual code for pydpflib core functionality. We did find a few issues
-and logged them in savannah project page. \footnote{\url{http://savannah.nongnu.org/bugs/?group=pypdflib}} Jinesh started to
+and logged them in Savannah project page. \footnote{\url{http://savannah.nongnu.org/bugs/?group=pypdflib}} Jinesh started to
commit on these issues, fixing them one by one. He used to come online
-and discuss things with me and we used to have very long elaborated
+and discuss things with me, and we used to have very long elaborated
discussions. I still didn't know what Jinesh was doing. It was then
-Santhosh told me that Jinesh was in Hospital fighting Blood Cancer and
-I was shocked to hear that. Because when you talk with him you really
-can't make out that the guy is coding things and chatting from his hospital bed,
-fighting one of the deadliest diseases known to mankind. Well, I didn't
-interact much with him after that. Probably because he was undergoing
+Santhosh told me that Jinesh was in hospital fighting blood cancer. I was shocked to hear that. Because when you talk with him you really
+can't make out that the guy is coding and chatting from his hospital bed,
+fighting one of the deadliest diseases known to mankind. I didn't
+interact much with him after that. Probably he was undergoing
more medical therapies and was not getting time to come online.
After a month or two, I got the shocking news from Santhosh that Jinesh
-was no more! I did not have words to express my grief. Moreover, if you see the pypdflib
-commit logs, you will see that the last commits were made by Jinesh and after
-him, the project almost went to an inactive state. There are a couple of
-tasks which was assigned to me by Jinesh which I think I never
+was no more. I did not have words to express my grief. If you go through pypdflib
+commit logs, you will see that the last commits were made by Jinesh, and after
+him the project almost went to an inactive state. There are a couple of
+tasks which was assigned to me by Jinesh which I never
completed.\footnote{\url{http://savannah.nongnu.org/task/?group=pypdflib}}
-In short words we lost a great contributor and a good friend. Even
+We lost a great contributor and a good friend. Even
though we never met, he was a really nice and cheerful person. I will
miss him.
-\begin{flushright}Vasudev Kamath, Contributor - various indic language computing projects\end{flushright}
+\begin{flushright}Vasudev Kamath
+
+Contributor, various Indic language computing projects\end{flushright}
\end{english}
\newpage
diff --git a/canada.tex b/canada.tex
index d64c651..a9bee6d 100644
--- a/canada.tex
+++ b/canada.tex
@@ -3,26 +3,26 @@
ട്രാക്കിന്റെ പ്രത്യേകതകൊണ്ടു് ആവേശകരമായി മാറിയ റേസായിരുന്നു കാനഡയിലേതു്. മോണ്‍ട്രിയാലിലെ ഗില്ലിസ്
വിലെന്യവേ സര്‍ക്യൂട്ടില്‍ നടന്ന പോരാട്ടം ആവേശകരമായതു് ട്രാക്കിന്റെ പ്രതലവുമായി യോജിച്ചുപോകുന്ന ടയറുകള്‍
-തിരഞ്ഞെടുക്കുന്നതില്‍ ടീമുകള്‍ പരാജയപ്പെട്ടതിനാലാണു്. അതു് പതിവിനുവിപരീതമായി എല്ലാവരും രണ്ടു പിറ്റ്
+തിരഞ്ഞെടുക്കുന്നതില്‍ ടീമുകള്‍ പരാജയപ്പെട്ടതിനാലാണു്. പതിവിനുവിപരീതമായി എല്ലാവരും രണ്ടു പിറ്റ്
സ്റ്റോപ്പെങ്കിലും എടുക്കാന്‍ കാരണമായി. ടയറുകള്‍ തിരഞ്ഞെടുക്കുന്നതില്‍ പിഴവുപറ്റിയ മെഴ്സിഡസ് യോഗ്യതാ റൗണ്ടില്‍
മോ​ശമായിപ്പോയി. മക്‌ലാരന്റെ ഹാമില്‍ട്ടണ്‍ പോള്‍ നേടി റെഡ്ബുള്ളിന്റെ കുത്തക അവസാനിപ്പിക്കുകയും ചെയ്തു.
എന്തായാലും പ്രാക്റ്റീസ്/യോഗ്യതാ റൗണ്ടുകളില്‍ കണ്ട അപ്രവചനീയത റേസിലും വന്നതോടെയാണു് മത്സരം നന്നായതു്.
-പോള്‍ നേടിയ ഹാമില്‍ട്ടണ്‍തന്നെ റേസ് ഒന്നാമനായി ഫിനിഷ് ചെയ്തെങ്കിലും മുന്‍റേസുകളിനിന്നും വിപരീതമായി,
-ആദ്യാവസാനം രണ്ടും മൂന്നും സ്ഥാനക്കാരിനിന്നു് നല്ല സമ്മര്‍ദ്ദമായിരുന്നു നേരിട്ടതു്. രണ്ടാമതായി യോഗ്യതനേടിയെങ്കിലും
+പോള്‍ നേടിയ ഹാമില്‍ട്ടണ്‍ തന്നെ റേസ് ഒന്നാമനായി ഫിനിഷ് ചെയ്തെങ്കിലും മുന്‍റേസുകളിനിന്നും വിപരീതമായി,
+ആദ്യാവസാനം രണ്ടുംമൂന്നും സ്ഥാനക്കാരില്‍നിന്നു് നല്ല സമ്മര്‍ദ്ദമായിരുന്നു നേരിട്ടതു്. രണ്ടാമതായി യോഗ്യതനേടിയെങ്കിലും
ഗിയര്‍ ബോക്സ് മാറ്റിവച്ചതിനാല്‍ ഗ്രിഡ്ഡില്‍ റെഡ്ബുളളിന്റെ മാര്‍ക് വെബ്ബര്‍ എട്ടാമതായാണു് തുടങ്ങിയത്. എന്നാല്‍
ആദ്യലാപ്പില്‍ ഫെലിപെ മസ്സയും വിറ്റാന്‍ടോണിയോ ലിയുസ്സിയും തമ്മിലുണ്ടായ ഉരസല്‍ രണ്ടുകാറുകളെയും
പിറ്റിലെത്തിച്ചത് ലീഡര്‍ ടേബിളിലും മാറ്റങ്ങള്‍ വരുത്തി. അത്യുഗ്രന്‍ സ്റ്റാര്‍ട്ടിലൂടെ ഷുമാക്കറും ആദ്യപത്തിലിടം കണ്ടെത്തി.
എന്നാല്‍ ടയറുകള്‍ വിചാരിച്ചത്ര നിലനില്‍ക്കാഞ്ഞതു്, ഏഴാംലാപ്പില്‍ത്തന്നെ റെഗുലര്‍ പിറ്റ് സ്റ്റോപ്പുകള്‍ എടുക്കുന്ന
-കാഴ്ചയാണു് സമ്മാനിച്ചത്. അഞ്ചാംലാപ്പില്‍ വെബ്ബര്‍ ബട്ടണെ മറികടന്നു് മുന്‍നിരയിലെത്തി. എന്നാല്‍ യോഗ്യതാ
+കാഴ്ചയാണു് സമ്മാനിച്ചത്. അഞ്ചാംലാപ്പില്‍ ബട്ടണെ മറികടന്നു് വെബ്ബര്‍ മുന്‍നിരയിലെത്തി. എന്നാല്‍ യോഗ്യതാ
റൗണ്ടില്‍ സോഫ്റ്റ് ടയറുകള്‍ പരീക്ഷിച്ച ടീമുകള്‍ക്കു് നിരനിരയായി പിറ്റുചെയ്യേണ്ട അവസ്ഥയുണ്ടാക്കി. (യോഗ്യതാ
റൗണ്ടില്‍ മൂന്നാംപാദത്തിലെത്തിയ ഡ്രൈവര്‍മാര്‍ അതേ ടയറില്‍ വേണം റേസ് തുടങ്ങാന്‍.) റേസിന്റെ തുടക്കത്തില്‍
ഒരു സമയം റെഡ്ബുള്ളുകള്‍ ഒന്നും രണ്ടും സ്ഥാനത്തും ഷുമാക്കര്‍ മൂന്നാമതുമായിരുന്നു.
ആദ്യ പിറ്റ് സ്റ്റോപ്പുകള്‍ കഴിഞ്ഞപ്പോള്‍ ചിത്രമാകെ മാറി. സോഫ്റ്റ് ടയറുകളിലേക്കു മാറിയ വെറ്റല്‍ ഒരുപാടു പിന്നിലേക്കു
പോയപ്പോള്‍, മിഡ്ഫീല്‍ഡിലെ പൊരിഞ്ഞപോരാട്ടം വെബ്ബറിനു വിനയായി. കുബിത്സയും ടോറോ റോസോയുടെ
-ബ്യുയെമിയും ഫോഴ്സ് ഇന്ത്യയുടെ സുട്ടിലും കാര്യങ്ങള്‍ കഷ്ടമാക്കി. ആദ്യ പിറ്റ് സ്റ്റോപ്പില്‍വച്ചു് അലോണ്‍സൊ ഹാമില്‍ട്ടണെ
+ബ്യുയെമിയും ഫോഴ്സ് ഇന്ത്യയുടെ സുട്ടിലും കാര്യങ്ങള്‍ കഷ്ടമാക്കി. ആദ്യ പിറ്റ് സ്റ്റോപ്പില്‍വച്ചു് ഹാമില്‍ട്ടണെ അലോണ്‍സൊ
മറികടന്നെങ്കിലും വേഗംതന്നെ അവസാന സ്ട്രൈറ്റില്‍വച്ചു് പൊസിഷന്‍ തിരിച്ചുപിടിച്ചു. റെഡ്ബുള്ളുകളുടെ പിഴവുകള്‍
മുതലാക്കി ഈ സമയംകൊണ്ടു് ബട്ടണ്‍ മൂന്നാമതെത്തുകയും ചെയ്തു. ഹാമില്‍ട്ടണിനുമേല്‍ സമ്മര്‍ദ്ദം
ചെലുത്തുന്നതിനോടൊപ്പംതന്നെ ബട്ടണില്‍നിന്നും സമ്മര്‍ദ്ദത്തിലാവുകയും ചെയ്തു അലോണ്‍സൊ. അവസാനം
@@ -42,31 +42,31 @@
ബ്രൂണോ സെന്നയും യാനോ ട്രൂലിയും ഇത്തവണയും മുഴുവന്‍ റേസും തീര്‍ത്തില്ല. പെഡ്രോ ഡി ലാ റൊസയുടെ
റിട്ടയര്‍മെന്റ് സൗബറിന്റെ ഫെറാരി എന്‍ജിനുമായുള്ള പ്രശ്നങ്ങള്‍ ഇനിയും തീര്‍ന്നില്ലെന്നു വ്യക്തമാക്കി.
-പതിവിനിന്നും വ്യത്യസ്തമായി ഹാര്‍ഡ് ടയറുകള്‍ നല്ല പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുകയും, രണ്ടുതരം ടയറുകളും
+പതിവില്‍നിന്നും വ്യത്യസ്തമായി ഹാര്‍ഡ് ടയറുകള്‍ നല്ല പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുകയും, രണ്ടുതരം ടയറുകളും
നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന നിയമം ഡ്രൈവര്‍മാരെ വലയ്ക്കുകയും ചെയ്തതു് കാണികള്‍ക്കു് ആവേശകരമായ
പോരാട്ടങ്ങള്‍ ട്രാക്കിലൊരുക്കി. പതിവില്ലാതെ മദ്ധ്യനിരയിലും മുന്‍നിരയിലും ഒരുപോലെ പോരാട്ടങ്ങളും പൊസിഷന്‍
മാറലുകളും നടന്നതു് റേസ് ആദ്യന്തം ആവേശകരമാക്കി. കനേഡിയന്‍ ഗ്രാന്‍പ്രീ വലിയ മാറ്റങ്ങളൊന്നും
കിരീടപ്പോരാട്ടങ്ങളില്‍ വരുത്തില്ലെങ്കിലും ഒരു 5-വേ ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തിനുള്ള കാഹളങ്ങളാണു് അണിയറയില്‍ മുഴങ്ങുന്നതു്.
പാര്‍ട്ടി സ്പോയിലേഴ്സായി റൊസ്ബര്‍ഗും (74), കുബിത്സയും (73), മസ്സയും (67) ഒപ്പത്തിനൊപ്പമുണ്ടു്.
-ഇവര്‍ക്കു് പോഡിയങ്ങളും ഒന്നാംസ്ഥാനങ്ങളും വരും റേസുകളില്‍ നേടാനാവുമെങ്കില്‍ തീര്‍ച്ചയായും അത്ഭുതങ്ങള്‍ക്കിനിയും
+ഇവര്‍ക്കു് പോഡിയങ്ങളും ഒന്നാംസ്ഥാനങ്ങളും വരുംറേസുകളില്‍ നേടാനാവുമെങ്കില്‍ തീര്‍ച്ചയായും അത്ഭുതങ്ങള്‍ക്കിനിയും
പഴുതുണ്ടു്. ഒരു പക്ഷേ 2007 നേക്കാളും മികച്ച ഫിനിഷിനു വരെയും.
ഞായറാഴ്ചത്തെ റേസിനു ശേഷം (13 ജൂണ്‍) 109 പോയിന്റുമായി ഹാമില്‍ട്ടണാണു് ഒന്നാമതു്. ടീം മേറ്റ് ബട്ടണ്‍ വെറും
-മൂന്നു പോയിന്റ് വ്യതാസത്തില്‍ രണ്ടാമതും മാര്‍ക് വെബ്ബര്‍ 103 പോയിന്റുമായി മൂന്നാമതുമാണു്. അലോണ്‍സൊയും (94) വെറ്റലു (90) മാണു്
+മൂന്നു പോയിന്റ് വ്യതാസത്തില്‍ രണ്ടാമതും, മാര്‍ക് വെബ്ബര്‍ 103 പോയിന്റുമായി മൂന്നാമതുമാണു്. അലോണ്‍സൊ (94) യും വെറ്റലു (90) മാണു്
നാലും അഞ്ചും സ്ഥാനങ്ങളില്‍. ടീമുകളുടെ കാര്യത്തില്‍ മക്‌ലാരന്‍ 215 പോയിന്റുമായി
റെഡ്ബുള്ളില്‍ നിന്നും 22 പോയിന്റ് മുന്നിലാണു്. ഫെറാരി 161 പോയിന്റുമായി മൂന്നാമതാണു്.
-ചിരപരിചിതമായ യൂറോപ്യന്‍ ട്രാക്കുകളില്‍ നടക്കുന്ന റേസുകളാണു് ഇനി വരുംവാരങ്ങളില്‍. മധ്യനിരടീമുകളായ ഫോഴ്സ്
+ചിരപരിചിതമായ യൂറോപ്യന്‍ ട്രാക്കുകളില്‍ നടക്കുന്ന റേസുകളാണു് ഇനി വരുംവാരങ്ങളില്‍. മദ്ധ്യനിരടീമുകളായ ഫോഴ്സ്
ഇന്ത്യയും റെനോയും കഴിഞ്ഞവര്‍ഷം ഈ ട്രാക്കുകളില്‍ മികച്ച പ്രകടനമാണു് കാഴ്ചവച്ചതു്. എന്നാല്‍ ബ്രാവ്‌ണിന്റെ
-പ്രകടനം അത്ര മെച്ചവുമായിരുന്നില്ല. മികച്ച കാറല്ലെങ്കിലും, പ്രകടനങ്ങള്‍ ശരാശരിമാത്രമാണെങ്കിലും, ഷൂമാക്കറിനു്
+പ്രകടനം അത്ര മെച്ചവുമായിരുന്നില്ല. മികച്ച കാറല്ലെങ്കിലും പ്രകടനങ്ങള്‍ ശരാശരിമാത്രമാണെങ്കിലും, ഷൂമാക്കറിനു്
എല്ലാവരും ട്രാക്കില്‍ നല്‍കുന്ന ബഹുമാനവും ഓരോ പോയിന്റിനും വേണ്ടിയുള്ള പോരാട്ടങ്ങളും മെഴ്സിഡസിനു് എന്നും
മുതല്‍ക്കൂട്ടാണു്. റൊസ്ബര്‍ഗ് ആദ്യറേസുകളിലെ തന്റെ നിലവാരത്തിലേക്കു് തിരിച്ചെത്തുകയാണെങ്കില്‍, കിരീടം
നേടാനായില്ലെങ്കിലും പലരുടെയും കഞ്ഞിയില്‍ പാറ്റയാവാന്‍ ഇപ്പോഴും കെല്‍പ്പുള്ള ടീമാണു് മെഴ്സിഡസ്. വില്യംസും
സൗബറും ടോറോ റൊസൊയും പ്രകടനം മെച്ചപ്പെടുത്തിയതു് മദ്ധ്യനിരപോരാട്ടങ്ങള്‍ മുന്‍നിരമത്സരങ്ങളേക്കാള്‍
-ആവേശകരമാവാനുള്ള സാധ്യതയിലേക്കാണു് വിരല്‍ ചൂണ്ടുന്നതു്.
+ആവേശകരമാവാനുള്ള സാധ്യതയിലേക്കാണു് വിരല്‍ചൂണ്ടുന്നതു്.
പല ടീമുകളും അടുത്ത സീസണിലെ കാറിന്റെ കാര്യം പറഞ്ഞുതുടങ്ങിയിട്ടുണ്ടെങ്കിലും അടുത്തമാസം അവസാനത്തോടെ
-മാത്രമേ ഈ സീസണിലെ വികസനങ്ങളെക്കുറിച്ചു് അന്തിമ തീരുമാനത്തിലെത്തുകയുള്ളൂ. മുന്‍നിരടീമുകള്‍ മുഴുവനായും
+മാത്രമേ ഈ സീസണിലെ വികസനങ്ങളെക്കുറിച്ചു് അന്തിമതീരുമാനത്തിലെത്തുകയുള്ളൂ. മുന്‍നിരടീമുകള്‍ മുഴുവനായും
അടുത്ത സീസണില്‍ കേന്ദ്രീകരിക്കാനുള്ള സാധ്യത തുച്ഛമാണു്. മാത്രമല്ല, ഈ സീസണിലെ പോരാട്ടം കടുത്തതായതു്
തീരുമാനങ്ങളെ സ്വാധീനിക്കാനുമിടയുണ്ടു്. മദ്ധ്യനിരടീമുകള്‍ പലതും കൂടുതല്‍ റിസോഴ്സുകള്‍ അടുത്ത സീസണിനുവേണ്ടി
മാറ്റിവയ്ക്കാനാണു് സാധ്യത. അതു് അവസാന രണ്ടുമാസങ്ങളിലെ പോരാട്ടങ്ങളെ വിപരീതമായി സ്വാധീനിച്ചേക്കാം.
diff --git a/cricket-money-ipl.tex b/cricket-money-ipl.tex
index 6b51511..90870da 100644
--- a/cricket-money-ipl.tex
+++ b/cricket-money-ipl.tex
@@ -5,7 +5,7 @@
ഇന്ത്യയില്‍ ഒരുപക്ഷേ ഏറ്റവും ജനകീയമായ കായികവിനോദമാണു് ക്രിക്കറ്റ്. അതിനാല്‍ തന്നെ, ഇന്ത്യന്‍ കായികവിനോദവ്യവസായത്തിന്റെ ആണിക്കല്ലും. ഇത്രയേറെ ജനകീയവും ലാഭകരവുമായ ഒരു വ്യവസായത്തിന്റെ മൊത്തമായുള്ള അവകാശം കുത്തകവത്കരിക്കപ്പെട്ടതാണു്. ബോര്‍ഡ് ഫോര്‍ കണ്‍ട്രോള്‍ ഓഫ് ക്രിക്കറ്റ് ഇന്‍ ഇന്ത്യ എന്ന ബി.സി.സി.ഐ. യ്ക്കാണു് ഇന്ത്യയിലെ ക്രിക്കറ്റ് നടത്തിപ്പിന്റെ ചുമതല. ക്രിക്കറ്റിന്റെ പ്രചാരണത്തിനും നടത്തിപ്പിനും പ്രോത്സാഹനത്തിനും, അവരൊഴുക്കുന്ന "വിയര്‍പ്പിനു" പകരമായി ഈയടുത്തകാലംവരെ നികുതിയിളവുകളും ലോകക്രിക്കറ്റില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു് പങ്കെടുക്കാനുള്ള അവകാശവും കാലാകാലങ്ങളായി സര്‍ക്കാര്‍ അവര്‍ക്കു നല്‍കിപ്പോന്നിരുന്നു.
-ഈ ബി.സി.സി.ഐ. എന്ന പ്രാദേശിക ക്ലബ്ബ് കൂട്ടായ്മയുടെ ഭരണമാകട്ടെ കാലങ്ങളായി പത്രത്താളുകളിലിടം പിടിക്കുന്ന തൊഴുത്തില്‍കുത്തുകളുടെ കഥയാണു്. വമ്പന്‍ രാഷ്ട്രീയ നേതാക്കളും (ശരദ് പവാര്‍, അരുണ്‍ ജെയ്റ്റ്ലി, മാധവറാവു സിന്ധ്യ, നരേന്ദ്ര മോഡി), ബിസിനസ്സുകാരും (എന്‍. ശ്രീനിവാസന്‍, ലളിത് മോഡി, ജഗ്‌മോഹന്‍ ഡാല്‍മിയ, ചിരായു അമീന്‍) എല്ലാം ചേര്‍ന്ന ഒരു പവര്‍ കണ്‍സോര്‍ഷ്യമാണിതെന്നു പറയുന്നതാവും ശരി. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷനെ വിലക്കെടുത്താണു് ഇപ്പോഴത്തെ വിവാദതാരമായ ലളിത് മോഡി ആദ്യമായി ബി.സി.സി.ഐ.യ്ക്കുള്ളിലെത്തുന്നതു്. ഇങ്ങനെ അടിമുടി അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്നതെങ്കിലും, കൃത്യമായുണ്ടാകുന്ന തിരഞ്ഞെടുപ്പുകള്‍ കാര്യങ്ങള്‍ ഭദ്രമാണെന്നൊരു തോന്നല്‍ ജനങ്ങള്‍ക്കു നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ, ഇന്ത്യന്‍ ദേശീയതയെ സ്വാര്‍ത്ഥ ബിസിനസ്സ് താല്‍പ്പര്യങ്ങള്‍ക്കുപയോഗിക്കുന്ന ലാഭേച്ഛയുള്ള സംഘടനാസംവിധാനമാണിതെന്ന കാര്യം സമര്‍ത്ഥമായി മറച്ചുവയ്ക്കപ്പെട്ടു.
+ഈ ബി.സി.സി.ഐ. എന്ന പ്രാദേശിക ക്ലബ്ബ് കൂട്ടായ്മയുടെ ഭരണമാകട്ടെ കാലങ്ങളായി പത്രത്താളുകളിലിടം പിടിക്കുന്ന തൊഴുത്തില്‍കുത്തുകളുടെ കഥയാണു്. വമ്പന്‍ രാഷ്ട്രീയ നേതാക്കളും (ശരദ് പവാര്‍, അരുണ്‍ ജെയ്റ്റലി, മാധവറാവു സിന്ധ്യ, നരേന്ദ്ര മോഡി), ബിസിനസ്സുകാരും (എന്‍. ശ്രീനിവാസന്‍, ലളിത് മോഡി, ജഗ്‌മോഹന്‍ ഡാല്‍മിയ, ചിരായു അമീന്‍) എല്ലാം ചേര്‍ന്ന ഒരു പവര്‍ കണ്‍സോര്‍ഷ്യമാണിതെന്നു പറയുന്നതാവും ശരി. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷനെ വിലക്കെടുത്താണു് ഇപ്പോഴത്തെ വിവാദതാരമായ ലളിത് മോഡി ആദ്യമായി ബി.സി.സി.ഐ.യ്ക്കുള്ളിലെത്തുന്നതു്. ഇങ്ങനെ അടിമുടി അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്നതെങ്കിലും, കൃത്യമായുണ്ടാകുന്ന തിരഞ്ഞെടുപ്പുകള്‍ കാര്യങ്ങള്‍ ഭദ്രമാണെന്നൊരു തോന്നല്‍ ജനങ്ങള്‍ക്കു നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ, ഇന്ത്യന്‍ ദേശീയതയെ സ്വാര്‍ത്ഥ ബിസിനസ്സ് താല്‍പ്പര്യങ്ങള്‍ക്കുപയോഗിക്കുന്ന ലാഭേച്ഛയുള്ള സംഘടനാസംവിധാനമാണിതെന്ന കാര്യം സമര്‍ത്ഥമായി മറച്ചുവയ്ക്കപ്പെട്ടു.
ഐ.പി.എല്‍. തുടങ്ങാന്‍ തീരുമാനിച്ചതോടെ ബി.സി.സി.ഐ. ഒരേ സമയം അതിന്റെ കപടദേശീയതയുടെ മുഖംമൂടി ഭാഗികമായെങ്കിലും കീറീക്കളയുകയും, പണക്കൊതിയുടെയും സ്വാര്‍ത്ഥ ബിസിനസ്സ് താല്‍പ്പര്യങ്ങളുടെയും കുടം തുറക്കുകയുമാണു് ചെയ്തതു്. ഐ.സി.എല്ലിനെതിരായ നീക്കങ്ങള്‍, ഒരു റെഗുലേറ്ററേക്കാള്‍ ഒരു കുത്തകയുടെ കുപ്പായമാണു് തങ്ങള്‍ക്കുള്ളതെന്നു് അവര്‍ തുറന്നുകാട്ടുകയായിരുന്നു. കാലങ്ങളായി ക്രിക്കറ്റിനെ നിയന്ത്രിച്ചിരുന്നവരുടെ, അല്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തനതുസാമ്പത്തിക സ്വഭാവമാണു് വെളിപ്പെട്ടതെന്നും പറയാം.
diff --git a/cricket-nationality.tex b/cricket-nationality.tex
index d87c4dc..f96fa55 100644
--- a/cricket-nationality.tex
+++ b/cricket-nationality.tex
@@ -5,18 +5,18 @@
ലേഖനത്തിനു് മറുപടിയായി എഴുതിത്തുടങ്ങിയതാണു്. എഴുതിയെഴുതി, ലേഖനത്തിന്റെ വിഷയത്തില്‍നിന്നും കുറച്ചകന്നുപോയി
എന്നു തോന്നിയതിനാല്‍ ഇവിടെ കുറിക്കുന്നു.
-കെറി പാര്‍ക്കര്‍ ക്രിക്കറ്റിലേയ്ക്കു് നിറവും പണവും കൊണ്ടുവന്നപ്പോള്‍ തുടങ്ങിയ മാറ്റങ്ങളുടെ വികാസമാണു് 20-20.
+ക്രിക്കറ്റിലേയ്ക്കു് നിറവും പണവും കെറി പാര്‍ക്കര്‍ കൊണ്ടുവന്നപ്പോള്‍ തുടങ്ങിയ മാറ്റങ്ങളുടെ വികാസമാണു് 20-20.
ലോകത്തിന്റെ വേഗമനുസരിച്ചു് കളിയുടെ വേഗം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള പരീക്ഷണം. വാരാന്ത്യങ്ങളില്‍ നടക്കുന്ന
രണ്ടുമണിക്കൂര്‍ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളും, മൂന്നുമണിക്കൂറിലേറെ നീളാത്ത വേഗത്തിന്റെ പോരാട്ടങ്ങളും,
രാത്രിയിലെത്തുന്ന എന്‍.ബി.എ. യുദ്ധങ്ങളും, ദിനം മുഴുവന്‍ നീളുന്ന ക്രിക്കറ്റിനു് സ്വീകരണമുറിയില്‍ വെല്ലുവിളിയുയര്‍ത്തുന്നു
എന്ന തിരിച്ചറിവിന്റെയും പുതിയ വിപണിസാദ്ധ്യതകളുടെയും ആകത്തുകയാണു് 20-20 ക്രിക്കറ്റ്.
ദേശീയത പണം കൊയ്യാനുള്ള ഉപകരണം മാത്രമായ മേധാവികള്‍ക്കു് ഈ പുതിയ രീതി ഒരു വലിയ ലോട്ടറിയായിരുന്നു.
-പിന്നെ, വമ്പന്‍ ക്ലബ്ബുകളും മറ്റും ഫുട്‌ബോള്‍ നിലങ്ങള്‍ വാഴുമ്പോള്‍ ക്രിക്കറ്റില്‍ അതു പാടില്ലെന്ന നിലപാടിനു്
-പ്രധാനകാരണം ഒരു വലിയ തെറ്റിദ്ധാരണയാണു്. ഇന്ത്യയുടെ പേരില്‍ കളിക്കാനിറങ്ങുന്നവര്‍ പ്രധിനിധീകരിക്കുന്നതു്
+വമ്പന്‍ ക്ലബ്ബുകളും മറ്റും ഫുട്‌ബോള്‍ നിലങ്ങള്‍ വാഴുമ്പോള്‍ ക്രിക്കറ്റില്‍ അതു പാടില്ലെന്ന നിലപാടിനു്
+പ്രധാനകാരണം ഒരു വലിയ തെറ്റിദ്ധാരണയാണു്. ഇന്ത്യയുടെ പേരില്‍ കളിക്കാനിറങ്ങുന്നവര്‍ പ്രതിനിധീകരിക്കുന്നതു്
യാതൊരു പൊതുബാദ്ധ്യതയുമില്ലാത്ത ഒരു ക്ലബ്ബ് കൂട്ടായ്മയെയാണെന്നുള്ളതു് ഭൂരിഭാഗത്തിനും അറിയില്ല. "ടീം ഇന്ത്യ" എന്നത് "ടീം ബി.സി.സി.ഐ``
-മാത്രമാണെന്നു് സുപ്രീം കോടതി വരെ വ്യക്തമാക്കിയതാണു് (ക്ഷമിക്കണം, ഇവിടെ ചെറിയൊരു പിശകുപറ്റിയോ എന്നൊരു സംശയം,
-ബോര്‍ഡ് സുപ്രീം കോടതിയില്‍ അങ്ങനെ വാദിക്കുകയും, സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തു എന്നാണു് തോന്നുന്നത്.
+മാത്രമാണെന്നു് സുപ്രീംകോടതിവരെ വ്യക്തമാക്കിയതാണു് (ക്ഷമിക്കണം, ഇവിടെ ചെറിയൊരു പിശകുപറ്റിയോ എന്നൊരു സംശയം,
+ബോര്‍ഡ് സുപ്രീംകോടതിയില്‍ അങ്ങനെ വാദിക്കുകയും, സുപ്രീം കോടതി ശരിവയ്ക്കുകയുംചെയ്തു എന്നാണു് തോന്നുന്നത്.
ഇതും\footnote{\url{http://www.thehindubusinessline.com/2004/10/01/stories/2004100103330400.htm}}
ഇതും\footnote{\url{http://www.hinduonnet.com/thehindu/2005/02/03/stories/2005020308411200.htm}}
വായിച്ചിട്ടു് എനിക്കങ്ങനെയാണു തോന്നിയതു്). ബി.സി.സി.ഐ എന്ന ക്ലബ്ബിന്റെ ടീം ദേശീയ ടീമാണെന്നുള്ള
@@ -24,7 +24,7 @@
ആഗോളതലത്തില്‍ത്തന്നെ വെറുമൊരു സാമ്പത്തിക കൂട്ടായ്മയായോ മറ്റോ ക്രിക്കറ്റിനെ കാണാവുന്നതാണു്.
ഐ.സി.സി. അടക്കം എല്ലാ ബോര്‍ഡുകളുടെയും പ്രധാനലക്ഷ്യം സാമ്പത്തികമാണു്. മാത്രമല്ല, ഒരു ക്രിക്കറ്റ് ബോഡിയും
-കൃത്യമായി ഒരു രാഷ്ട്രത്തെ പ്രധിനിധീകരിക്കുന്നില്ല. ലോകത്തിലെ മുഴുവന്‍ ക്രിക്കറ്റ് മാമാങ്കങ്ങളും സത്യത്തില്‍ കുറെ
+കൃത്യമായി ഒരു രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്നില്ല. ലോകത്തിലെ മുഴുവന്‍ ക്രിക്കറ്റ് മാമാങ്കങ്ങളും സത്യത്തില്‍ കുറെ
ക്ലബ്ബുകളുടെ ഏറ്റുമുട്ടലുകള്‍ മാത്രമാണു്. ദേശീയത നല്ലവണ്ണം വിറ്റഴിയുന്ന ഒരുല്‍പ്പന്നമായതുകൊണ്ടു് വ്യാപകമായി
അതുപയോഗിക്കുന്നെന്നുമാത്രം. ദേശീയതയെ ചുരുങ്ങിയനിലയില്‍ ഉപയോഗിച്ചു് ക്രിക്കറ്റ് അതിന്റെ യഥാര്‍ത്ഥ മുഖം
വെളിവാക്കുമ്പോള്‍ അതു് പ്രോത്സാഹിപ്പിക്കപ്പെടണം. മുഖംമൂടികള്‍ വലിച്ചെറിയാനും പരീക്ഷണങ്ങള്‍ നടത്താനും
@@ -33,7 +33,7 @@
ഇന്ത്യക്കുവേണ്ടി ക്രിക്കറ്റ് കളിക്കുന്നവന്‍ സത്യത്തില്‍ പ്രീമിയര്‍ ലീഗില്‍ ഒരു ടീമിനുവേണ്ടി കളിക്കുന്നവനില്‍നിന്നും
വ്യത്യസ്തനൊന്നുമല്ല. താന്‍ കരാറൊപ്പിട്ടിട്ടുള്ള ബോര്‍ഡിനേയെ പ്രധിനിധീകരിക്കൂ എന്ന നിബന്ധനയുണ്ടെന്നതൊഴിച്ചാല്‍.
-പിന്നെ, പണത്തിനു പകരം കളിക്കാരെ കൈമാറ്റം ചെയ്യുന്ന രീതി ഐ.സി.സി. നിയമവിധേയമാക്കിയിട്ടുമില്ല.
+പണത്തിനു പകരം കളിക്കാരെ കൈമാറ്റംചെയ്യുന്ന രീതി ഐ.സി.സി. നിയമവിധേയമാക്കിയിട്ടുമില്ല.
അതു് ദേശീയത എന്ന ഉല്‍പ്പന്നത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണു്. ക്ലബ്ബുകള്‍ തമ്മിലുള്ള പോരാട്ടങ്ങളെ
ദേശീയപോരാട്ടങ്ങളായി വ്യവസ്ഥമാറ്റാതെ യഥാര്‍ത്ഥത്തില്‍ അവതരിപ്പിക്കുമ്പോള്‍ അതിനെ ദേശീയബോധമുള്ളവര്‍
പിന്തുണക്കുകയാണു് വേണ്ടതെന്നാണെന്റെ അഭിപ്രായം.
@@ -48,7 +48,7 @@
\item{ദസ്തക്കിര്‍}
-ഓഫിനു് മാപ്പു്: അരുന്ധതി റോയുടെ പ്രസിദ്ധമായ 'come september speech'ല്‍ നമ്മുടെയൊക്കെ കപടദേശീയതയെക്കുറിച്ചുള്ള
+ഓഫിനു് മാപ്പു്: അരുന്ധതി റോയിയുടെ പ്രസിദ്ധമായ 'Come September speech'ല്‍ നമ്മുടെയൊക്കെ കപടദേശീയതയെക്കുറിച്ചുള്ള
ഒരു പ്രസ്താവന ഇവിടെ ഉദ്ധരിക്കുന്നു. "An 'anti-national' is a person who is against his/her
own nation and, by inference, is pro some other one. But it isn't necessary to be 'anti-national'
to be deeply suspicious of all nationalism, to be anti-nationalism. Nationalism of one kind or
@@ -64,26 +64,25 @@ That blizzard of Made-in-China American flags."
\item{Don (ഡോണ്‍)}
-അത് ശരി. പക്ഷെ ഭാരത്, ഇന്ത്യന്‍, ഓഫ് ഇന്ത്യ എന്നീ പേരു് പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമെ ഉപയോഗിക്കാവൂ
+ഇന്ത്യന്‍, ഓഫ് ഇന്ത്യ എന്നീ പേരു് പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമെ ഉപയോഗിക്കാവൂ
എന്നൊരു നിയമമില്ലേ? അപ്പോള്‍ BCCI എന്ന പേരു നിയമ വിരുദ്ധമല്ലേ?
-\\
-\\
+
\item{ബാബുരാജ് ഭഗവതി}
-ശ്രീ ജിനീഷ് കെ.ജെ., താങ്കള്‍ ആ ആശയത്തെ വികസിപ്പിച്ചിരിക്കുന്നു. പുതിയ വിവരങ്ങള്‍ക്കു് നന്ദി. താങ്കളുടെ വാദം ഈ
+താങ്കള്‍ ആ ആശയത്തെ വികസിപ്പിച്ചിരിക്കുന്നു. പുതിയ വിവരങ്ങള്‍ക്കു് നന്ദി. താങ്കളുടെ വാദം ഈ
വിഷയത്തെ പുതിയ ഉയരത്തിലെത്തിച്ചു. അഴീക്കോടിന്റെ പ്രസ്താവനയിലെ മണ്ടത്തരം കൂടുതല്‍ വെളിവാക്കപ്പെടുകയും
-ചെയ്തിരിക്കുന്നു. ലേഖനം തയ്യാറാക്കിയപ്പോഴും ബി.സി.സി.ഐ. യെകുറിച്ചു് മറിച്ചു് ഞാന്‍ ചിന്തിച്ചിരുന്നില്ല. സുപ്രീം കോടതി വിധി
+ചെയ്തിരിക്കുന്നു. ലേഖനം തയ്യാറാക്കിയപ്പോഴും ബി.സി.സി.ഐ.യെകുറിച്ചു് മറിച്ചു് ഞാന്‍ ചിന്തിച്ചിരുന്നില്ല. സുപ്രീം കോടതി വിധി
നെറ്റില്‍ ലഭ്യമാണോ?
\item{jinsbond007}
ക്ഷമിക്കണം റോബി, ബാബുരാജ്. എന്റെ കയ്യില്‍ ലിങ്കൊന്നുമില്ല. പക്ഷെ ആ പരാമര്‍ശത്തിനുശേഷമാണു് തോല്‍ക്കുന്ന ഇന്ത്യന്‍ ടീം,
-മാദ്ധ്യമങ്ങള്‍ക്കു് ബി.സി.സി.ഐ. യുടെ പതിനൊന്നു കളിക്കാര്‍ മാത്രമായതു്. പിന്നെ, BCCI എന്നതിന്റെ പൂര്‍ണ്ണരൂപം,
+മാദ്ധ്യമങ്ങള്‍ക്കു് ബി.സി.സി.ഐ.യുടെ പതിനൊന്നു കളിക്കാര്‍ മാത്രമായതു്. പിന്നെ, BCCI എന്നതിന്റെ പൂര്‍ണ്ണരൂപം,
Board of Control for Cricket in India എന്നാണു്.
\item{jinsbond007}
-സുപ്രീം കോടതി പരാമര്‍ശത്തിന്റെ കാര്യത്തില്‍ ഞാന്‍ കരുതിയതു് മുഴുവന്‍ ശരിയല്ല എന്നു തോന്നുന്നു. ബ്രാക്കറ്റില്‍
+സുപ്രീംകോടതി പരാമര്‍ശത്തിന്റെ കാര്യത്തില്‍ ഞാന്‍ കരുതിയതു് മുഴുവന്‍ ശരിയല്ല എന്നു തോന്നുന്നു. ബ്രാക്കറ്റില്‍
ഡിസ്‌ക്ലൈമറും ലിങ്കും ചേര്‍ത്തിട്ടുണ്ടു്.
\end{enumerate}
diff --git a/cricket-spirit.tex b/cricket-spirit.tex
index 6f7ed97..c91692b 100644
--- a/cricket-spirit.tex
+++ b/cricket-spirit.tex
@@ -10,8 +10,8 @@
സമയം ദീര്‍ഘിപ്പിച്ചു് വിവാദത്തിന്റെ ആയുസ്സുനീട്ടുകയാണു് ബിസിസിഐ. ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് എന്ന നവീന
ആശയത്തെ കട്ടെടുത്തു് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആയി അവതരിപ്പിച്ച ലളിത് മോഡി ഒടുവില്‍ കായികരംഗത്തെ
അധോലോകവാഴ്ചയുടെ അടയാളമായി മാറുന്നു. മൂന്നുകൊല്ലം പിന്നിട്ട ഐപിഎല്ലിന്റെ കഥകള്‍
-അപസര്‍പ്പകകഥകളെപോലും വെല്ലും. ചതിയുടെയും പകയുടെയും അദ്ധ്യായങ്ങള്‍ നിറച്ച ആദ്യ രണ്ടുവര്‍ഷത്തെ ഐപിഎല്‍ കാലം
-അന്വേഷിക്കുകയാണിവിടെ. മലയാളം ന്യൂസ് പോര്‍ട്ടലിനു വേണ്ടി ജിനേഷ് കെജെ തയ്യാറാക്കിയത്.
+അപസര്‍പ്പക കഥകളെപോലും വെല്ലും. ചതിയുടെയും പകയുടെയും അദ്ധ്യായങ്ങള്‍ നിറച്ച ആദ്യ രണ്ടുവര്‍ഷത്തെ ഐപിഎല്‍ കാലം
+അന്വേഷിക്കുകയാണിവിടെ. മലയാളം ന്യൂസ് പോര്‍ട്ടലിനു വേണ്ടി ജിനേഷ് തയ്യാറാക്കിയത്.
}
\vskip 14pt
@@ -57,10 +57,10 @@
മുഖമുദ്രയായ അതാര്യനയങ്ങളുടെ പ്രതീകമായി, ഐപിഎല്‍ ഭരണസമിതിയംഗമായ എന്‍ ശ്രീനിവാസന്‍ ചെന്നൈ
ടീമിനുടമയായി. ഒരു കണക്കിനു പറഞ്ഞാല്‍ ചെന്നൈ ടീമിന്റെ അവകാശം ശ്രീനിവാസന്‍ ശ്രീനിവാസനുതന്നെ വിറ്റു.
-ഇതിനിടയില്‍, ലേലത്തിനും മുമ്പു്, മറ്റൊരുകാര്യം നടന്നിരുന്നു. ഐപിഎല്ലിനു ജീവന്‍നല്‍കാന്‍ ഏറ്റവുമധികം പ്രവര്‍ത്തിച്ച
+ഇതിനിടയില്‍, ലേലത്തിനും മുമ്പു്, മറ്റൊരുകാര്യം നടന്നിരുന്നു. ഐപിഎല്ലിനു ജീവന്‍ നല്‍കാന്‍ ഏറ്റവുമധികം പ്രവര്‍ത്തിച്ച
ബിസിസിഐ വൈസ് പ്രസിഡന്റ് ലളിത് മോഡിയെ സ്ഥിരതയ്ക്കുവേണ്ടി അഞ്ചുവര്‍ഷത്തേക്കു് ചെയര്‍മാനും കമ്മീഷണറുമായി
-നിയമിച്ചു. മാദ്ധ്യമങ്ങള്‍ ഊഹങ്ങള്‍കൊണ്ടും വിശകലനംകൊണ്ടും നിറഞ്ഞു. ഇന്ത്യന്‍ വിപണി സ്പോര്‍ട്സ്
-എന്റര്‍ടൈന്‍മെന്റ് കമ്പോളത്തിനു തുറന്നുകിട്ടാന്‍ പോകുന്നതിലെ സന്തോഷത്തിലായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്
+നിയമിച്ചു. മാദ്ധ്യമങ്ങള്‍ ഊഹങ്ങള്‍കൊണ്ടും വിശകലനംകൊണ്ടും നിറഞ്ഞു. സ്പോര്‍ട്സ്
+എന്റര്‍ടൈന്‍മെന്റ് കമ്പോളത്തിനു തുറന്നുകിട്ടാന്‍ പോകുന്നതിലെ സന്തോഷത്തിലായിരുന്നു ഇന്ത്യന്‍ വിപണി. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്
സാമ്പത്തികസുതാര്യതയിലേക്കുവയ്ക്കുന്ന ആദ്യചുവടുകളായിവരെ വിശകലനവിദഗ്ദ്ധര്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
\begin{flushright}(10 May, 2010)\footnote{http://malayal.am/പലവക/പരമ്പര/ബിസിനസ്-ലീഗ്/5365/ക്രിക്കറ്റ്-കുടത്തിലെ-ഭൂതം}\end{flushright}
diff --git a/editorial.tex b/editorial.tex
index 26189a2..ba34fd0 100644
--- a/editorial.tex
+++ b/editorial.tex
@@ -2,7 +2,7 @@
\vskip 2pt
ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും മനുഷ്യാവകാശങ്ങളുടെ പരിരക്ഷയ്ക്കും, സ്വതന്ത്രവും നിഷ്പക്ഷവുമായ
-മാദ്ധ്യമങ്ങളുണ്ടാവേണ്ടതു് അത്യന്താപേക്ഷിതമാണു്. "സ്വതന്ത്രവും നിഷ്പക്ഷവുമായ മാദ്ധ്യമങ്ങള്‍" എന്നതിലെ
+മാദ്ധ്യമങ്ങളുണ്ടാവേണ്ടതു് അത്യന്താപേക്ഷിതമാണു്. 'സ്വതന്ത്രവും നിഷ്പക്ഷവുമായ മാദ്ധ്യമങ്ങ' എന്നതിലെ
സ്വാതന്ത്ര്യമെന്ന ഭാഗത്തിനു് കൂടുതല്‍ ഊന്നല്‍കൊടുക്കുകയും, നിഷ്പക്ഷത എന്നതു് പലപ്പോഴും ഒരു ജലരേഖയാവുകയും
ചെയ്യുന്നതു് ഇന്നത്തെ മാദ്ധ്യമലോകത്തു് സാധാരണമാണു്. പ്രത്യക്ഷ അജണ്ടകളോടെയോ വ്യക്തമായ
ചായ്‌വുകളോടെയോ രാഷ്ട്രീയ/മത/സാമൂഹ്യ സംഘടനകളുടെ ജിഹ്വകളായി ധാരാളം മാദ്ധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
@@ -20,8 +20,8 @@
രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണു് സാമ്പ്രദായികമായി അംഗീകരിച്ചിട്ടുള്ള രീതി. സ്കൂപ്പുകളിലോ
വെളിപ്പെടുത്തലുകളിലോ മാദ്ധ്യമങ്ങളുടെ നിഗമനങ്ങള്‍ സ്ഥാനംപിടിക്കുന്നുണ്ടെങ്കില്‍ അതിനെ നിഗമനങ്ങളായിത്തന്നെ
കാണിക്കുന്നതും പതിവാണു്. മാത്രമല്ല, പ്രസിദ്ധീകരിക്കുന്ന ഏതൊരു വാര്‍ത്തയ്ക്കും (എന്തിനും) നിയമപരമായും
-ധാര്‍മ്മികപരമായും മാദ്ധ്യമസ്ഥാപനങ്ങള്‍ ഉത്തരവാദിയുമാണു് (അവനവന്‍ പ്രസാധകനാവുന്ന ബ്ലോഗുകള്‍ക്കും
-പോര്‍ട്ടലുകള്‍ക്കും ഇവ ബാധകമാണു്).
+ധാര്‍മ്മികപരമായും മാദ്ധ്യമസ്ഥാപനങ്ങള്‍ ഉത്തരവാദിയുമാണു്. (അവനവന്‍ പ്രസാധകനാവുന്ന ബ്ലോഗുകള്‍ക്കും
+പോര്‍ട്ടലുകള്‍ക്കും ഇവ ബാധകമാണു്.)
ന്യൂസുകളിലൂടെ പ്രത്യേക അജണ്ടകള്‍ക്കു് പ്രചരണം കൊടുക്കാന്‍ മാദ്ധ്യമങ്ങള്‍ സ്വീകരിക്കുന്ന എളുപ്പവഴി ഈ
അതിര്‍വരമ്പുകളെ ഒഴിവാക്കുകയാണു്. പലരും ഒരുപടികൂടി കടന്നു് വാര്‍ത്തകള്‍തന്നെ സൃഷ്ടിക്കുകയും ചെയ്യുന്നു.
@@ -46,13 +46,13 @@
വ്യക്തമായ അകലം വിശകലനങ്ങള്‍ക്കും അവലോകനങ്ങള്‍ക്കുമുണ്ടെന്നു് തിരിച്ചറിയേണ്ടതു് അവശ്യമാണു്. ലൈവായി
വാര്‍ത്താവതാരകന്‍ ചോദ്യങ്ങളിലൂടെ അവശ്യ ഡാറ്റകള്‍ ശേഖരിച്ചും പ്രധാന പ്രതികരണങ്ങള്‍ പങ്കുവെച്ചും മറ്റും ന്യൂസ്
റൂമിനുള്ളില്‍ മിനിറ്റുകള്‍ക്കുള്ളില്‍ നിഗമനങ്ങളിലെത്തുന്ന ഇക്കാലത്തു് ഇതു് പ്രത്യേകം പ്രസ്താവ്യമാണു്. 'ഇതുവരെ അറിവായ
-വിവരങ്ങള്‍വച്ചു്,' എന്നു് ഡിസ്‌ക്ലൈമര്‍ ചേര്‍ക്കാന്‍പോലും പലരും മടിക്കാറുണ്ടിന്നു്.‌
+വിവരങ്ങള്‍വച്ചു്' എന്നു് ഡിസ്‌ക്ലൈമര്‍ ചേര്‍ക്കാന്‍പോലും പലരും മടിക്കാറുണ്ടിന്നു്.‌
-ആദ്യം പത്രങ്ങള്‍ ചില സാമ്പ്രദായികനിയമങ്ങള്‍ ഒഴിവാക്കിക്കൊണ്ടു് സമൂഹമനസ്സില്‍ അജണ്ടകള്‍ ഒളിച്ചുകടത്തുന്ന
+പത്രങ്ങള്‍ ചില സാമ്പ്രദായികനിയമങ്ങള്‍ ഒഴിവാക്കിക്കൊണ്ടു് സമൂഹമനസ്സില്‍ അജണ്ടകള്‍ ഒളിച്ചുകടത്തുന്ന
ഗീബല്‍സിയന്‍ (ഹിറ്റ്ലറുടെ പ്രചാരണമന്ത്രിയായിരുന്ന ഗീബല്‍സാണു് ഈ രീതി വളരെ ഫലപ്രദമായി പരീക്ഷിച്ചതു്)
-രീതിയെക്കുറിച്ചും, രണ്ടാമത് വിശകലനമെന്ന ചാരുകസേല പ്രവര്‍ത്തനം ഫീല്‍ഡ് റിപ്പോര്‍ട്ടിങ്ങിനു കൊടുക്കുന്ന
-അമിതപ്രാധാന്യത്തില്‍ വശത്തേക്കൊതുങ്ങിപ്പോകുകവഴി പല അപകടകരമായ സാമാന്യവത്കരണങ്ങളും
-നിഗമനങ്ങളായി തെളിവോടെ അച്ചടിമഷിപുരളുകയും ചെയ്യുന്നതിനെക്കുറിച്ചുമാണു് പറഞ്ഞതു്. ഇനി പറയാന്‍ പോകുന്നതു്,
+രീതിയെക്കുറിച്ചും, വിശകലനമെന്ന ചാരുകസേല പ്രവര്‍ത്തനം ഫീല്‍ഡ് റിപ്പോര്‍ട്ടിങ്ങിനു കൊടുക്കുന്ന
+അമിതപ്രാധാന്യത്തില്‍ വശത്തേക്കൊതുങ്ങിപ്പോകുകവഴി അപകടകരമായ സാമാന്യവത്കരണങ്ങള്‍
+നിഗമനങ്ങളായി അച്ചടിമഷിപുരളുകയും ചെയ്യുന്നതിനെക്കുറിച്ചുമാണു് പറഞ്ഞതു്. ഇനി പറയാന്‍ പോകുന്നതു്,
വായനക്കാര്‍എന്തുവായിക്കണമെന്നു തീരുമാനിക്കുന്ന എഡിറ്റോറിയല്‍ ബോര്‍ഡിന്റെ നീലപ്പെന്‍സിലുകളുടെ
(കടപ്പാടു്: തിരുത്തു്, എം.എസ്. മാധവന്‍) പക്ഷഭേദത്തെപ്പറ്റിയാണു്.
@@ -66,35 +66,35 @@
ഇത്തരത്തില്‍ ഇന്ത്യന്‍ മാദ്ധ്യമങ്ങളില്‍ എഡിറ്റര്‍മാരുടെ കസേരകളിലിരിക്കുന്നവര്‍ തങ്ങളുടെ ജോലി കൃത്യമായി
ചെയ്യാത്തതുകാരണം പല വാര്‍ത്തകളും വാര്‍ത്തകളുടെ തലംവിട്ടു് മാജിക്കല്‍ റിയലിസത്തിന്റെ തലത്തിലെത്താറുണ്ടു്.
ടെക്നോളജി സംബന്ധമായ വാര്‍ത്തകളും വിലയിരുത്തലുകളുമാണു് ഇവയില്‍ പ്രധാനം. പലപ്പോഴും കൗതുകവാര്‍ത്തകളും
-ചില സ്പോര്‍ട്സ് വാര്‍ത്തകളും ഇത്തരത്തിലാവാറുണ്ടു്. രസകരമായ കാര്യം, പലപ്പോഴും
-സംഭവിക്കുന്നതെന്തെന്നാല്‍, ഒരു പ്രോഡക്റ്റ് അവതരിപ്പിച്ചപ്പോഴോ അല്ലെങ്കില്‍ അതിന്റെ അവലോകനത്തിനായി
+ചില സ്പോര്‍ട്സ് വാര്‍ത്തകളും ഇത്തരത്തിലാവാറുണ്ടു്. പലപ്പോഴും സംഭവിക്കുന്ന രസകരമായ കാര്യം,
+ഒരു പ്രോഡക്റ്റ് അവതരിപ്പിച്ചപ്പോഴോ അല്ലെങ്കില്‍ അതിന്റെ അവലോകനത്തിനായി
റിപ്പോര്‍ട്ടര്‍മാര്‍ സമീപിച്ചപ്പോഴോ കമ്പനികള്‍ ഊന്നല്‍കൊടുത്ത കാര്യങ്ങള്‍ക്കുപകരം മറ്റുപലതുമായിരിക്കും
റിപ്പോര്‍ട്ടര്‍മാര്‍ മനസ്സിലാക്കുന്നതു് എന്നുള്ളതാണു്.
-നേരിട്ടുകണ്ടു് മനസ്സിലാക്കിയ ഒരനുഭവം പറയട്ടെ. NVIDIA Tesla എന്ന പേരില്‍ CUDA അടിസ്ഥാനമാക്കി
-സൂപ്പര്‍ കമ്പ്യൂട്ടിങ് കഴിവുകളുള്ള ഒരു പ്ലാറ്റ്ഫോം വികസിപ്പിച്ചിരുന്നു. NVIDIA സി.ഇ.ഒ.യും സ്ഥാപകനുമായ ജെന്‍ സുന്‍
-ഹ്യയാങ് 2008 നവംബറില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ IIIT, Hyderabadല്‍ വച്ചാണു് അത് (ഇന്ത്യയില്‍)
+നേരിട്ടുകണ്ടു് മനസ്സിലാക്കിയ ഒരനുഭവം പറയട്ടെ. Tesla എന്ന പേരില്‍ CUDA അടിസ്ഥാനമാക്കി
+സൂപ്പര്‍ കമ്പ്യൂട്ടിങ് കഴിവുകളുള്ള ഒരു പ്ലാറ്റ്ഫോം NVIDIA വികസിപ്പിച്ചിരുന്നു. NVIDIA സി.ഇ.ഒ.യും സ്ഥാപകനുമായ ജെന്‍ സുന്‍
+ഹ്യയാങ് 2008 നവംബറില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ IIIT, Hyderabadല്‍ വച്ചാണു് അത് ഇന്ത്യയി
അവതരിപ്പിച്ചത്. ഈ ഡിഗ്ഗ്
ലിങ്ക്\footnote{\url{http://digg.com/news/story/NDTV_kills_nvidia_tesla_with_stupid_reporting}}
കണ്ടാല്‍ മനസ്സിലാവും എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടര്‍ ഇക്കാര്യം
മനസ്സിലാക്കിയതെങ്ങനെയാണെന്നു്. അതിനുതാഴെ കമന്റുകളില്‍ ഹിന്ദുവിന്റെ കവറേജും കൊടുത്തിട്ടുണ്ടു്.
വസ്തുതാപരമായ പിഴവുകള്‍മുതല്‍, ടെക്നോളജി റിപ്പോര്‍ട്ടുചെയ്യുന്ന നമ്മുടെ മലയാളം പത്രങ്ങളിലെ യുവരക്തം
-പിന്തുടരുന്ന "പാതിവെന്ത മനസ്സിലാക്കലുകളെ പഞ്ചസാരപൊതിഞ്ഞു് അവതരിപ്പിക്കുന്ന" പരിപാടിയും കൂടിയായപ്പോള്‍
-ചുക്കു് ചുണ്ണാമ്പിനുമപ്പുറം വേറെയെന്തൊക്കെയോ ആയി. റിപ്പോര്‍ട്ടുചെയ്യാന്‍വന്ന കൊച്ചിനു് NVIDIA CEOയുടെ
+പിന്തുടരുന്ന 'പാതിവെന്ത മനസ്സിലാക്കലുകളെ പഞ്ചസാരപൊതിഞ്ഞു് അവതരിപ്പിക്കുന്ന' പരിപാടിയും കൂടിയായപ്പോള്‍
+ചുക്കു് ചുണ്ണാമ്പിനുമപ്പുറം വേറെയെന്തൊക്കെയോ ആയി! റിപ്പോര്‍ട്ടുചെയ്യാന്‍വന്ന കൊച്ചിനു് NVIDIA CEOയുടെ
അമേരിക്കന്‍ ഉച്ചാരണം മനസ്സിലാകാഞ്ഞതോ, വിഷയപരിജ്ഞാനം കമ്മിയായതോ, എഴുതിയെടുത്തതു് പിന്നെ
-വായിച്ചപ്പോള്‍ തലതിരിഞ്ഞുപോയതോ ഒക്കെയാകാം. എങ്കിലും മിനിമം NVIDIAയുടെ വെബ്സൈറ്റില്‍ പോയി Tesla
+വായിച്ചപ്പോള്‍ തലതിരിഞ്ഞുപോയതോ ഒക്കെയാകാം കാരണം. എങ്കിലും മിനിമം NVIDIAയുടെ വെബ്സൈറ്റില്‍ പോയി Tesla
എന്ന പ്രോഡക്റ്റിനു കീഴില്‍ എഴുതിയതൊക്കെത്തന്നെയാണോ തന്റെ റിപ്പോര്‍ട്ടറും എഴുതിയതു് എന്നു് നോക്കാനെങ്കിലും
തോന്നുന്ന ഒരു എഡിറ്റര്‍ NDTVയുടെ ടെക്നോളജി ഡെസ്കില്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്രമാത്രം
നാണക്കേടുണ്ടാകില്ലായിരുന്നു. അതിനുശേഷം ഞാന്‍ NDTVയുടെ ടെക്നോളജി വാര്‍ത്തകളൊന്നും വായിക്കാറില്ല,
-ആ വാര്‍ത്ത ഇപ്പോഴും ആ തെറ്റുകളോടെല്ലാംകൂടി അവിടെത്തന്നെ കിടക്കുന്നതുകൊണ്ടു് അവരുടെ നയങ്ങളൊന്നും
+ആ വാര്‍ത്ത ഇപ്പോഴും ആ തെറ്റുകളോടെ അവിടെത്തന്നെ കിടക്കുന്നതുകൊണ്ടു് അവരുടെ നയങ്ങളൊന്നും
മാറിയിട്ടില്ലെന്നു കരുതുന്നു.
ഈ രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ പലപ്പോഴും അന്താരാഷ്ട്രതലത്തില്‍ നമുക്കു് മാനക്കേടുമാത്രമാണുണ്ടാക്കാറു്. ഇന്ത്യയിലെ
-റിപ്പോര്‍ട്ടര്‍മാരുടെ അത്യുത്സാഹം കാരണം, പത്രങ്ങളില്‍ റിപ്പോര്‍ട്ടു് ചെയ്യപ്പെടുന്ന തദ്ദേശപരമായി വികസിപ്പിച്ച നൂതനവിദ്യകളെ
+റിപ്പോര്‍ട്ടര്‍മാരുടെ അത്യുത്സാഹം കാരണം, പത്രങ്ങളില്‍ റിപ്പോര്‍ട്ടു് ചെയ്യപ്പെടുന്ന പ്രാദേശികമായി വികസിപ്പിച്ച നൂതനവിദ്യകളെ
മൂന്നുപ്രാവശ്യം ഇരുത്തിവായിക്കുകയും നാലാളോടു ചോദിച്ചു് ഉറപ്പുവരുത്തിയും മാത്രമേ വിശ്വസിക്കാവൂ.
ഇത്തരത്തില്‍ ചുക്കും ചുണ്ണാമ്പും തിരിച്ചറിയാത്ത റിപ്പോര്‍ട്ടുകള്‍ പത്ര/ടെലിവിഷന്‍ മുന്‍നിരക്കാരുടെ
-പോര്‍ട്ടലുകളില്‍ മാത്രമല്ല, താരമേന്യ പുതിയ ന്യൂസ് പോര്‍ട്ടലുകളിലും കാണാറുണ്ടു്. പക്ഷേ അവരുടെ ഒരു ഗുണം, തെറ്റു്
+പോര്‍ട്ടലുകളില്‍ മാത്രമല്ല, പുതിയ ന്യൂസ് പോര്‍ട്ടലുകളിലും കാണാറുണ്ടു്. പക്ഷേ അവരുടെ ഒരു ഗുണം, തെറ്റു്
ചൂണ്ടിക്കാണിച്ചുകൊടുത്താല്‍ ക്ഷമചോദിക്കാനും തിരുത്താനും തയ്യാറാകുമെന്നതാണു്. NDTVയെ ഇവിടെയൊരു
സാമ്പിളായി മാത്രം കാണിച്ചതാണു്. ഇത്തരം തലതിരിഞ്ഞ റിപ്പോര്‍ട്ടിംഗ് എല്ലാ ഇന്ത്യന്‍ മാദ്ധ്യമങ്ങളിലും ഏതാണ്ടു് ഒരേ
അളവില്‍ത്തന്നെ കണ്ടിട്ടുണ്ടു്.
@@ -103,10 +103,10 @@
സംഘവും റിപ്പോര്‍ട്ടര്‍മാരുമില്ലാത്തതിന്റേതാണെങ്കില്‍, തീര്‍ത്തും വ്യത്യസ്തമായ പൂര്‍ണ്ണഅവഗണനയുടെ കണക്കുകളും
പലപ്പോഴും പത്രങ്ങളില്‍ കാണാറുണ്ടു്. കാറോട്ടമത്സരങ്ങളുടെ നിരുത്തവാദപരമായ റിപ്പോര്‍ട്ടിംഗ് ഒരുദാഹരണം. അതു
ചൂണ്ടിക്കാണിച്ചാല്‍ പലപ്പോഴും കാരണങ്ങളായി പറയുന്നതു്, വേണ്ടത്ര വായനക്കാരില്ലാത്തതുകൊണ്ടാണെന്നാണു്.
-(ഈയടുത്തു്, അമൃതയിലോ മറ്റോ ഒരു വാരാന്ത്യ സ്പോര്‍ട്സ് റൗണ്ടപ്പിലോ മറ്റോ തരക്കേടില്ലാതെ ഗ്രാന്‍പ്രീകള്‍
+(ഈയടുത്തു്, അമൃതയിലോ മറ്റോ ഒരു വാരാന്ത്യ സ്പോര്‍ട്സ് റൗണ്ടപ്പില്‍ തരക്കേടില്ലാതെ ഗ്രാന്‍പ്രീകള്‍
റിപ്പോര്‍ട്ടു് ചെയ്തുകണ്ടു.)
-എല്ലാ പ്രമുഖ മലയാളം പത്രങ്ങളിലും നല്ല വാഹനറിവ്യൂകളും അനുബന്ധവാര്‍ത്തകളും കാണാം. മാത്രമല്ല, വളരെക്കുറച്ചു
+എല്ലാ പ്രമുഖ മലയാളം പത്രങ്ങളിലും നല്ല വാഹന റിവ്യൂകളും അനുബന്ധവാര്‍ത്തകളും കാണാം. മാത്രമല്ല, വളരെക്കുറച്ചു
തെറ്റുകള്‍ മാത്രമേ ധാരാളം സാങ്കേതികവിവരങ്ങളെ പരാമര്‍ശിച്ചുകൊണ്ടെഴുതുന്ന ഈ റിപ്പോര്‍ട്ടുകളില്‍ കാണാറുള്ളു.
വിവരമുള്ള റിപ്പോര്‍ട്ടര്‍മാരുടേയും എഡിറ്റര്‍മാരുടേയും സാന്നിധ്യമായിരിക്കാം കാരണം. ഇത്രയും നല്ല റിപ്പോര്‍ട്ടുകള്‍
പ്രസിദ്ധീകരിക്കാനാവുന്നുണ്ടെങ്കില്‍ അവര്‍ക്കു് സാധാരണഗതിയില്‍ തെറ്റുകളില്ലാതെ റേസ് റിപ്പോര്‍ട്ടുകളും എഴുതാന്‍
@@ -118,8 +118,8 @@
ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. ഇല്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍കൂടി വാര്‍ത്തകള്‍ എഴുതാനും തിരുത്താനും
പഠിപ്പിക്കുന്ന കൂട്ടത്തില്‍ പഠിപ്പിച്ചാല്‍ നന്നായിരിക്കും. കാണാപ്പാഠം പഠിച്ചു് പരീക്ഷ പാസായി പത്രപ്രവര്‍ത്തകരാകുന്നവര്‍
തങ്ങള്‍ക്കു് അജ്ഞാതമായ വിഷയങ്ങളില്‍ ചെറിയൊരു പഠനമെങ്കിലും കൂടാതെ ആധികാരിക റിപ്പോര്‍ട്ടുകള്‍
-എഴുതിവിടുന്നതു് കുറയാനും, ഏതു വിഷയവും എഡിറ്റ് ചെയ്യുന്നതില്‍ ഡെസ്ക് ജോലിക്കാര്‍ കൂടുതല്‍ ശ്രദ്ധവയ്ക്കാനും
-ഇത്തരം കുറിപ്പുകള്‍ സഹായകമാവുമെന്നു കരുതുന്നു.
+എഴുതിവിടുന്നതു് ഒഴിവാക്കാനും, ഏതു വിഷയവും എഡിറ്റ് ചെയ്യുന്നതില്‍ ഡെസ്ക് ജോലിക്കാര്‍ കൂടുതല്‍ ശ്രദ്ധവയ്ക്കാനും
+ഇതു് സഹായകമാവുമെന്നു കരുതുന്നു.
വസ്തുതാപരമായ ഒരു പിഴവ്, ശക്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന റിപ്പോര്‍ട്ടിന്റെ മുഴുവന്‍ 'ഇന്റഗ്രിറ്റി'യേയും
സംശയത്തിന്റെ നിഴലിലാക്കുമെന്നുള്ള മനസ്സിലാക്കലെങ്കിലും ഉണ്ടെങ്കില്‍ പകുതി കാര്യങ്ങള്‍ ശരിയാവുമെന്നു തോന്നുന്നു.
diff --git a/enthukondu-pathrangal.tex b/enthukondu-pathrangal.tex
index be32ad2..9f85efc 100644
--- a/enthukondu-pathrangal.tex
+++ b/enthukondu-pathrangal.tex
@@ -15,11 +15,11 @@
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വിലപ്പെട്ട സംഭാവനകള്‍തന്നെ നല്‍കിയിട്ടുണ്ടു്. സര്‍ഗ്ഗധനനും സര്‍ഗ്ഗാസ്വാദകനും സര്‍വ്വോപരി രാഷ്ട്രീയക്കാരനുമായ
മലയാളിയുടെ വീര്‍പ്പുമുട്ടലിനു് ഇവയൊരു പരിഹാരം നല്‍കുകയായിരുന്നുവെന്നു പറയാം.
-അച്ചടിയുടെ വായനാലോകം തന്നെയാണിന്നും വലുതു്. മാത്രമല്ല "മുഖ്യധാര" എന്ന നിലയില്‍ അഭിപ്രായരൂപീകരണവും
+അച്ചടിയുടെ വായനാലോകം തന്നെയാണിന്നും വലുതു്. മാത്രമല്ല 'മുഖ്യധാര' എന്ന നിലയില്‍ അഭിപ്രായരൂപീകരണവും
കേന്ദ്രീകരണവും ഇന്നും മലയാളിക്കിടയില്‍ പരമ്പരാഗത മാദ്ധ്യമങ്ങളാണു് നടത്തുന്നതും. പുതിയ വെബ്ബ് സങ്കേതങ്ങളുടെ ഭാഗമായി
ധാരാളം 'അവനവന്‍ പ്രസാധകന്‍ ' സംരംഭങ്ങളും സൗഹൃദക്കൂട്ടായ്മകളും വളര്‍ന്നുവന്നപ്പോള്‍ പരമ്പരാഗതമാദ്ധ്യമങ്ങളും
വെറുതെയിരുന്നില്ല. അച്ചടിത്താളുകളില്‍ ഇടംകൊടുത്തു് അവര്‍ 'സങ്കേതങ്ങള്‍ക്കു് ' പ്രചാരം നല്‍കി. എന്നാല്‍ സാങ്കേതികവിദ്യയുടെ
- പ്രാധിനിധ്യത്തിന്റെ കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ അവര്‍ ശരിക്കും പാലിച്ചു.
+ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ അവര്‍ ശരിക്കും പാലിച്ചു.
അവനവന്‍ പ്രസാധകസംരംഭങ്ങളും സൗഹൃദക്കൂട്ടായ്മകളും നിമിഷംപ്രതി സല്ലപിക്കാനാവുന്ന പൊതുഫോറങ്ങളും ഉറക്കെയുള്ള
ആത്മഗതത്തിന്റെ വേദികളും എല്ലാം അടങ്ങിയതാണു സങ്കേതങ്ങള്‍. ഇതില്‍ അവനവന്‍ പ്രസാധകസംരഭങ്ങളും സൗഹൃദങ്ങളും
@@ -27,7 +27,7 @@
ആവേശത്തോടുംകൂടി ഉള്‍ക്കൊണ്ടപ്പോള്‍, തഴയപ്പെട്ടതു് പരമ്പരാഗതമായി വ്യവസ്ഥാപിതമാദ്ധ്യമങ്ങളിലൂടെ മാത്രം നടന്നിട്ടുള്ള
ചര്‍ച്ച/പ്രവര്‍ത്തന/പ്രതികരണ സംരംഭങ്ങളാണു്. ബ്ലോഗുകളെന്ന വെബ്‌ലോഗുകളിലെ കവിതകളും കഥകളും
അനുഭവക്കുറിപ്പുകളുമെല്ലാം ചര്‍ച്ചയ്ക്കു വിധേയമായി. ബ്ലോഗുകളില്‍ നിന്നെടുക്കുന്ന നല്ലതെന്നു തങ്ങള്‍ കരുതുന്ന കൃതികള്‍
-പ്രസിദ്ധീകരിക്കാന്‍ ചില വിഭാഗങ്ങള്‍തന്നെ തുടങ്ങി. എന്നാല്‍ ഈ തഴുകല്‍ ലഭിച്ചതു് വിശാലമായ വെബ്ബിലെ പൊതുവെ
+പ്രസിദ്ധീകരിക്കാന്‍ അച്ചടിമാദ്ധ്യമങ്ങള്‍ ചില വിഭാഗങ്ങള്‍തന്നെ തുടങ്ങി. എന്നാല്‍ ഈ തഴുകല്‍ ലഭിച്ചതു് വിശാലമായ വെബ്ബിലെ പൊതുവെ
നിരുദ്രവപരമെന്നു പറയാവുന്ന കൃതികള്‍ക്കുമാത്രമാണു്.
അതുപോലെ, വെബ്ബ് 2.0 സങ്കേതങ്ങളുടെ അപാരമായ സാമീപ്യതയുടെയും വേഗതയുടെയും സാധ്യതകള്‍ മുതലെടുത്തുകൊണ്ടുവന്ന
@@ -40,11 +40,11 @@
ഭൂമിശാസ്ത്രപരമായി അകന്നുകഴിയുന്ന സമാനമനസ്കരുടെ സമാഗമത്തിനും സംവാദത്തിനും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും
സുഭദ്രമായൊരു അടിത്തറയാണു് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ വളര്‍ന്നതു്. പരസ്പരസഹകരണത്തിനും
പ്രവര്‍ത്തനത്തിനും പല വേദികളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ക്കു മുന്‍പും (ഇപ്പോഴും) ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും,
-ഇന്ററാക്റ്റീവു് വെബ്ബിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കുന്ന ഈ സൈറ്റുകള്‍ സാങ്കേതികവിദ്യയുടെ വിടവുകളെ ശരിക്കും
-ഒഴിവാക്കുന്നവയാണു്.
+ഇന്ററാക്റ്റീവു് വെബ്ബിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കുന്ന ഈ സൈറ്റുകള്‍ പരമ്പരാഗത സാങ്കേതികവിദ്യയുടെ വിടവുകളെ ശരിക്കും
+ഒഴിവാക്കുന്നു.
ഇത്തരം അപാരസാധ്യതകളുള്ള ഒരു സംവിധാനവും, അതില്‍ ചെറുതല്ലാത്ത ഒരു സാന്നിധ്യവുമായി മലയാളി ഇരിക്കുമ്പോഴും
-മാദ്ധ്യമങ്ങള്‍ക്കു് ഇവ വെറും കുട്ടിക്കളിയാവുന്നതെന്തുകൊണ്ടാണു്? അടയാളപ്പെടുത്തുന്നഇടങ്ങള്‍ പലപ്പോഴും
+മാദ്ധ്യമങ്ങള്‍ക്കു് ഇവ വെറും കുട്ടിക്കളിയാവുന്നതെന്തുകൊണ്ടാണു്? അടയാളപ്പെടുത്തുന്ന ഇടങ്ങള്‍ പലപ്പോഴും
അപര്യാപ്തമാവുന്നതെന്തുകൊണ്ടാണു്? പല ഇടപെടലുകളും സാധ്യതകളും വിവരവിനിമയത്തില്‍ത്തന്നെ വിപ്ലവം സൃഷ്ടിക്കുമ്പോഴും
മുഖ്യധാരാസമൂഹത്തെ അവര്‍ ഭയപ്പെടുന്നതെന്തുകൊണ്ടാണു്?
@@ -55,36 +55,36 @@
അറിയിക്കാനും തനിക്കു പ്രതികരിക്കണമെന്നു തോന്നുന്ന വിഷയത്തില്‍ പ്രതികരിക്കാനും പ്രതിഷേധങ്ങളില്‍ പങ്കെടുക്കാനും അവനു
നിമിഷങ്ങളേ വേണ്ടു.
-അതിരുകളില്ലാത്ത വെബ്ബിന്റെ സാധ്യതകള്‍ കൃത്യമായി ഉപയോഗിക്കുന്നവരാണു് ഇന്നത്തെ യുവത്വം. "ബര്‍ക്കാഗേറ്റി"ലും,
-"കോമണ്‍വെല്‍ത്തു്" ഗെയിംസ് അഴിമതിയുടെ കാര്യത്തിലും, ട്വിറ്ററിലും ബസ്സിലും ഫേസ്ബുക്കിലും മറ്റും പറന്നുനടന്ന സന്ദേശങ്ങള്‍
+അതിരുകളില്ലാത്ത വെബ്ബിന്റെ സാധ്യതകള്‍ കൃത്യമായി ഉപയോഗിക്കുന്നവരാണു് ഇന്നത്തെ യുവത്വം. 'ബര്‍ക്കാഗേറ്റി'ലും,
+'കോമണ്‍വെല്‍ത്തു്' ഗെയിംസ് അഴിമതിയുടെ കാര്യത്തിലും, ട്വിറ്ററിലും ബസ്സിലും ഫേസ്ബുക്കിലും മറ്റും പറന്നുനടന്ന സന്ദേശങ്ങള്‍
മതി പ്രതികരണശേഷി നശിച്ചവരല്ല ഇതെന്നു മനസ്സിലാക്കാന്‍. ഈ തിളക്കുന്ന ചോരയെ ശക്തമായ ചില ചാലുകളിലൂടെ തിരിച്ചുവിടാന്‍
ശേഷിയുള്ളതാണു് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുടെ സാന്നിധ്യം.
Like it മാദ്ധ്യമങ്ങളേക്കാളും, സുഹൃത്തുക്കളെ വിലമതിക്കുന്നവന്റെ തലമുറയില്‍ വിവരങ്ങളും ആശയങ്ങളും പ്രചരപ്പിക്കാനായി
-സ്റ്റാറ്റസ് സന്ദേശങ്ങള്‍ ഉപയോഗിക്കുന്ന "സാമീപ്യത"യുടെ മനഃശ്ശാസ്ത്രം പ്രധാനമാണു്. സുഹൃത്തുക്കളുടെ സ്റ്റാറ്റസ് മെസ്സേജുകളിലൂടെ
-വായിക്കുന്ന വാര്‍ത്തകളും ആശയങ്ങളും മൂന്നാമതൊരു മാദ്ധ്യമത്തിലൂടെ അറിയുന്നതിനേക്കാള്‍ വിശ്വാസ്യതയുള്ളതാവുന്നു.
-പലപ്പോഴും കാര്യമറിയാനായി വാര്‍ത്തയുടെ വിശദാംശങ്ങളിലേക്കെത്താനും ഇതു പ്രേരിപ്പിക്കുന്നു. പരമ്പരാഗതമായി
-മാദ്ധ്യമങ്ങള്‍ക്കു കഴിയാതിരുന്ന ഒരുകാര്യം, വാര്‍ത്തയും വിവരങ്ങളും മറ്റാരുടേതോ എന്നതിനുപകരം സ്വന്തംകാര്യം എന്നായി
- അവതരിപ്പിക്കാനുള്ള അവസരം ഇവിടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങിന്റെ സങ്കേതങ്ങള്‍ നല്‍കുന്നു.
+സ്റ്റാറ്റസ് സന്ദേശങ്ങള്‍ ഉപയോഗിക്കുന്ന 'സാമീപ്യത'യുടെ മനഃശ്ശാസ്ത്രം പ്രധാനമാണു്. സുഹൃത്തുക്കളുടെ സ്റ്റാറ്റസ് മെസ്സേജുകളിലൂടെ
+വായിക്കുന്ന വാര്‍ത്തകളും ആശയങ്ങളും മൂന്നാമതൊരു മാദ്ധ്യമത്തിലൂടെ അറിയുന്നതിനേക്കാള്‍ വിശ്വാസ്യതയുള്ളതായി മാറുന്നു.
+പലപ്പോഴും കാര്യമറിയാനായി വാര്‍ത്തയുടെ വിശദാംശങ്ങളിലേക്കെത്താനും ഇതു പ്രേരിപ്പിക്കുന്നു. വാര്‍ത്തയും വിവരങ്ങളും
+മറ്റാരുടേതോ എന്നതിനുപകരം സ്വന്തംകാര്യമായി അവതരിപ്പിക്കാനുള്ള അവസരം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സങ്കേതങ്ങള്‍ നല്‍കുന്നു എന്നതാണു് പരമ്പരാഗത
+മാദ്ധ്യമങ്ങള്‍ക്കു കഴിയാതിരുന്ന ഒരുകാര്യം.
-വെബ്ബ്സങ്കേതങ്ങളിലെ തിരച്ചില്‍സൗകര്യവും വിവരത്തിന്റെ അനന്തമായ സംരക്ഷണവും, അധികാരരൂപങ്ങളുടെ പരിധിക്കുമപ്പുറം
+വെബ്ബ്സങ്കേതങ്ങളിലെ തിരച്ചില്‍ സൗകര്യവും വിവരത്തിന്റെ അനന്തമായ സംരക്ഷണവും, അധികാരരൂപങ്ങളുടെ പരിധിക്കുമപ്പുറം
ഒരു സ്വതന്ത്രതയുടെയും നിഷ്പക്ഷതയുടെയും പരിവേഷം അവയ്ക്കു നല്‍കിയിട്ടുണ്ടു്. പരമ്പരാഗതമായ അധികാരരൂപങ്ങളെയോ
ദേശരാഷ്ട്രനിയമങ്ങളേയോ വെബ്ബ് മാനിക്കുന്നില്ലെന്നതു് കാലങ്ങള്‍ക്കുമുമ്പേ ഒരു തലവേദനയായി ഭരണകൂടങ്ങള്‍
കണ്ടിരുന്നു. വെബ്ബിലെ സ്വകാര്യതയുടെ നിയമങ്ങള്‍ ആദ്യകാല സാമ്പത്തിക കുറ്റകൃത്യങ്ങളെ നിയന്ത്രിക്കാനായി
-കൊണ്ടുവന്നതായിരുന്നുവെങ്കില്‍ (അമേരിക്കന്‍ നിയമങ്ങള്‍), അവ പലപ്പോഴും അധികാരത്തിന്റെ മുഷ്കിനെതിരെ സമരങ്ങള്‍
+കൊണ്ടുവന്നതായിരുന്നുവെങ്കില്‍ (അമേരിക്കന്‍ നിയമങ്ങള്‍), അവ പലപ്പോഴും അധികാരത്തിന്റെ മുഷ്ക്കിനെതിരെ സമരങ്ങള്‍
നയിക്കാന്‍ വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും കരുത്തേകുന്നതും നാം കണ്ടു.
വിവരങ്ങള്‍ എല്ലാവര്‍ക്കും അറിയാനുള്ളതാണെന്നു പറഞ്ഞുകൊണ്ടു് വിക്കിലീക്സ് നടത്തിയ വെളിപ്പെടുത്തലുകള്‍ ഭരണകൂടങ്ങളെ
ഞെട്ടിച്ചതു് പല കാരണങ്ങള്‍ കൊണ്ടാണു്. ജനങ്ങള്‍ തങ്ങളെഴുതിയ സന്ദേശങ്ങള്‍ വായിച്ചു് വിപ്ലവം നടത്തിക്കളയുമെന്നതിനേക്കാളും,
ഇത്രയും വലിയ വിവരസഞ്ചയം സുരക്ഷിതമല്ലെന്നതു് തങ്ങളുടെ വിവരശേഖരശേഷിയെ ബാധിക്കുമെന്ന ആശങ്കയും, എത്ര വലിയ
-ശേഖരവും ഈ വിവരവിസ്ഫോടനത്തിന്റെ കാലത്തു് എല്ലാക്കാലവും ലഭ്യവും തിരയാവുന്നതും ആണെന്നുള്ള ബോധവുമാണു്. വാക്കും
+ശേഖരവും ഈ വിവരവിസ്ഫോടനത്തിന്റെ കാലത്തു് എല്ലാക്കാലവും ലഭ്യവും തിരയാവുന്നതും ആണെന്നുള്ള യാഥാര്‍ത്ഥ്യവുമാണു് അവരുടെ ഉറക്കം കെടുത്തുന്നതു്. വാക്കും
പ്രവൃത്തിയും തമ്മിലുള്ള അന്തരം എത്രയും ചുരുക്കുകമാത്രമാണു് മുന്നോട്ടുള്ള വഴിയെന്നൊരു താക്കീതായാണു് പലരും ഇതിനെ
കണ്ടതു്. ദേശരാഷ്ട്രങ്ങളുടെ നിലനില്‍പ്പും, ജനാധിപത്യത്തിനുമപ്പുറം ഭരണം മാത്രം മതിയെന്നും മുറവിളിക്കുന്നവര്‍ ഇതിനെ ദണ്ഡനം
കൊണ്ടാണു് നേരിട്ടതു്.
ഭരണകൂടത്തിനും അധികാരത്തിനും, എന്തിനു് മൂലധനത്തിനുവരെ വ്യക്തമായ നിയന്ത്രണമില്ലാത്ത വെബ്ബിലെ സമരങ്ങളെ
ഇന്ത്യയടക്കമുള്ള ദേശരാഷ്ട്രങ്ങള്‍ ബാലിശമായ സെന്‍സര്‍ഷിപ്പു് നിയമങ്ങള്‍ കൊണ്ടാണു് നേരിടുന്നതു്. പ്രത്യക്ഷത്തില്‍
-നിയമപരമായിത്തന്നെ, ഐ.ടി. ആക്റ്റു പ്രകാരം തീര്‍ത്തും സ്വകാര്യമായ ഇ-മെയ്ല്‍ സന്ദേശങ്ങള്‍ പോലും വാറന്റില്ലാതെ
+നിയമപരമായിത്തന്നെ, ഐ.ടി. ആക്റ്റു പ്രകാരം തീര്‍ത്തും സ്വകാര്യമായ ഇ-മെയില്‍ സന്ദേശങ്ങള്‍പോലും വാറന്റില്ലാതെ
പരിശോധിക്കാനാവുന്ന വകുപ്പുകളുണ്ടു്. ദേശരക്ഷയുടെയും തീവ്രവാദവിരുദ്ധതയുടെയും പേരില്‍ പലരുടെയും പ്രാഥമിക
ആശയവിനിമയസംവിധാനംവരെ ശക്തമായ നിരീക്ഷണസംവിധാനങ്ങള്‍ക്കു കീഴില്‍ കൊണ്ടുവരാനുള്ള ശേഷിയാണു്
ഭരണകൂടത്തിനിപ്പോഴുള്ളതു്.
@@ -92,18 +92,18 @@ Like it മാദ്ധ്യമങ്ങളേക്കാളും, സുഹ
പാര്‍ശ്വവത്കരിക്കപ്പെടുന്ന ജനങ്ങളുടെ അവകാശപ്പോരാട്ടങ്ങള്‍ വെബ്ബിന്റെ ലോകത്തു് വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ടു്.
ഒറീസ്സാകണ്‍സേണ്‍സും മണിപ്പൂരിലെ പ്രശ്നങ്ങളും ബിനായക് സെന്നിന്റെ വിമോചനപ്പോരാട്ടവും മുതല്‍ കര്‍ണ്ണാടകാ
സര്‍ക്കാരിന്റെ ബീഫ് നിരോധനനിയമവും വരെ ഇങ്ങനെ നെറ്റിസണുകള്‍ സ്വയം അടയാളപ്പെടുത്തിയ പോരാട്ടങ്ങളാണു്.
-ശ്രീരാം സേനയുടെ നേതാവു് പ്രമോദ് മുത്തലിക്കിനു് "പിങ്ക്" ചഡ്ഡികള്‍ അയച്ചുകൊടുത്ത സംഭവവും മറക്കാനാവില്ല.
+ശ്രീരാം സേനയുടെ നേതാവു് പ്രമോദ് മുത്തലിക്കിനു് 'പിങ്ക്' ചഡ്ഡികള്‍ അയച്ചുകൊടുത്ത സംഭവവും മറക്കാനാവില്ല.
ഇവിടെയെല്ലായിടത്തും, ഭരണകൂടത്തിന്റെയും അധികാരത്തിന്റെയും വളഞ്ഞവഴികളെ പ്രതിരോധിക്കാന്‍ വെബ്ബിന്റെ വേഗവും
അനന്തമായ ഓര്‍മ്മയുമാണു് തുണയായതു്.
വികസനത്തിന്റെ പേരുപറഞ്ഞും, തെറ്റായ കണക്കുകളും തെളിവുകളും നിരത്തിയും വാദിക്കുന്നവര്‍ക്കു് മുന്‍കാലങ്ങളില്‍നിന്നും
വ്യത്യസ്തമായി തിരിച്ചും വിചാരണയ്ക്കൊരിടം വെബ്ബൊരുക്കുന്നു. അതിലുപരി, ഈ വിവരങ്ങളെ അതേവേഗത്തില്‍ സൗഹൃദങ്ങളെ
- മുതലെടുത്തുകൊണ്ടു് സമൂഹത്തിലെത്തിക്കാന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങിന്റെ സാധ്യതകള്‍ക്കാവുന്നു. ഇതു് ജനാധിപത്യത്തിന്റെ
-പേരില്‍ സുതാര്യഭരണത്തിനുപകരം മാദ്ധ്യമങ്ങളേയും വിവിധ മൂലധനശക്തികളെയും കൂട്ടുപിടിച്ചു് അധികാരം കൈയ്യാളുന്നവനു്
+ കൂട്ടുപിടിച്ചു് സമൂഹത്തിലെത്തിക്കാന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങിന്റെ സാധ്യതകള്‍ക്കാവുന്നു. ഇതു് ജനാധിപത്യത്തിന്റെ
+പേരുംപറഞ്ഞു് സുതാര്യഭരണത്തിനുപകരം മാദ്ധ്യമങ്ങളേയും വിവിധ മൂലധനശക്തികളെയും കൂട്ടുപിടിച്ചു് അധികാരം കൈയ്യാളുന്നവനു്
ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടു്.
ഇന്നും ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കിടയിലും ആശയപ്രചരണത്തിനും ഏകോപനത്തിനും വെബ്ബിനു കഴിയുന്നില്ലെങ്കിലും, എല്ലാ
-പ്രശ്നങ്ങളെയും അന്താരാഷ്ട്രമെന്നും അന്തര്‍രാഷ്ട്രമെന്നും വേര്‍തിരിവില്ലാതെ അടയാളപ്പെടുത്തുന്നതിലും, മുന്‍പു് പ്രക്ഷോഭങ്ങളുടെ
+പ്രശ്നങ്ങളെയും അന്താരാഷ്ട്രമെന്നും അന്തര്‍രാഷ്ട്രമെന്നും ഉള്ള വേര്‍തിരിവില്ലാതെ അടയാളപ്പെടുത്തുന്നതിലും, മുന്‍പു് പ്രക്ഷോഭങ്ങളുടെ
ഭാഗഭാക്കാവുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്ന ഒരു വിഭാഗത്തിന്റെ നിതാന്തസാന്നിധ്യവും ജാഗ്രതയും ഉറപ്പാക്കുന്നതിലും ശരിക്കും ഒരു
വിപ്ലവമാണു് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സങ്കേതങ്ങള്‍ കൊണ്ടുവന്നതു്.
@@ -111,18 +111,18 @@ Like it മാദ്ധ്യമങ്ങളേക്കാളും, സുഹ
നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സെന്‍സര്‍ഷിപ്പു്, വിഭവത്തിന്റെമേലുള്ള പ്രത്യേക അധികാരമുപയോഗിച്ചു അവിടെ നടപ്പാക്കുന്നു.
സൗഹൃദങ്ങളും അവയില്‍നിന്നും വികസിക്കുന്ന/വികസിക്കാവുന്ന പുരോഗമനപരമായ സാമൂഹ്യമനസ്ഥിതിയുള്ള വിദ്യാര്‍ത്ഥിയും
അവിടെ സ്വീകാര്യനല്ല. പകരം വിവരശേഖരണത്തിനും ആശയവിപുലീകരണത്തിനുമുള്ള മാര്‍ഗ്ഗങ്ങളെല്ലാം
-കൊട്ടിയടയ്ക്കപ്പെടുന്നു. വിനിമയത്തിന്റെയും കൂട്ടായ്മയുടെയും പുതുമാര്‍ഗ്ഗങ്ങളോടു് ഭരണവര്‍ഗ്ഗത്തിന്റെ അസ്കിതയും,
-പ്രാഥമികവിവരസംഭരണവിതരണസംവിധാനമെന്ന തങ്ങളുടെ സ്ഥാനത്തിനു ചെറുതായെങ്കിലും കിട്ടുന്ന കൊട്ടുകളും
+കൊട്ടിയടയ്ക്കപ്പെടുന്നു. വിനിമയത്തിന്റെയും കൂട്ടായ്മയുടെയും പുതുമാര്‍ഗ്ഗങ്ങളോടുള്ള ഭരണവര്‍ഗ്ഗത്തിന്റെ അസ്കിതയും,
+പ്രാഥമിക വിവരസംഭരണവിതരണ സംവിധാനമെന്ന തങ്ങളുടെ സ്ഥാനത്തിനു ചെറുതായെങ്കിലും കിട്ടുന്ന കൊട്ടുകളും
മാത്രമാണോ ഈ സെന്‍സര്‍ഷിപ്പിനു പിന്നില്‍?
വാര്‍ത്തയുടെ മൊത്തവിതരണക്കാര്‍ ചമയുന്നവര്‍ക്കു് ഈയടുത്തകാലത്തായി കാലവും കണക്കും തെറ്റിയ വാര്‍ത്തകളുടെ പേരില്‍
ഒരുപാടു വിമര്‍ശനം നവമാദ്ധ്യമങ്ങളില്‍നിന്നും നേരിടേണ്ടിവന്നിട്ടുണ്ടു്. പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളുടെ പ്രൂഫ് വായിച്ചുനോക്കാനും,
-പലപ്പോഴും ആദ്യം വാര്‍ത്തകൊടുക്കാനുള്ള വ്യഗ്രതയില്‍ വിശദാംശങ്ങള്‍ ഉറപ്പാക്കാനും തയ്യാറാവാത്ത മാദ്ധ്യമമുഷ്കിനെ
+പലപ്പോഴും ആദ്യം വാര്‍ത്തകൊടുക്കാനുള്ള വ്യഗ്രതയില്‍ വിശദാംശങ്ങള്‍ ഉറപ്പാക്കാനും തയ്യാറാവാത്ത മാദ്ധ്യമമുഷ്ക്കിനെ
കണക്കറ്റ പരിഹാസംകൊണ്ടും വ്യക്തമായ വിവരണങ്ങള്‍കൊണ്ടുമാണു് വെബ് ലോകം നേരിട്ടതു്. രൂപയുടെ ചിഹ്നംചേര്‍ത്ത ഫോണ്ടു്
-ഡിസൈന്‍ചെയ്ത പയ്യന്‍മാരുടെ അവകാശവാദം മുതല്‍ "ഹനാന്‍" എന്ന അത്ഭുത ബാലികയുടെ കഥവരെ ഇങ്ങനെ പലപ്പോഴായി
+ഡിസൈന്‍ചെയ്ത പയ്യന്‍മാരുടെ അവകാശവാദം മുതല്‍ 'ഹനാന്‍' എന്ന അത്ഭുത ബാലികയുടെ കഥവരെ ഇങ്ങനെ പലപ്പോഴായി
പൊളിച്ചടുക്കപ്പെട്ടതാണു്.
-വിവര​ശേഖരണം വിരല്‍ത്തുമ്പിനകത്താണെന്നും വിഷയസ്വാധീനമില്ലെങ്കില്‍ റിപ്പോര്‍ട്ടു് ചെയ്യരുതെന്നും വ്യക്തമായ താക്കീതാണു്
+വിവരശേഖരണം വിരല്‍ത്തുമ്പിനകത്താണെന്നും വിഷയസ്വാധീനമില്ലെങ്കില്‍ റിപ്പോര്‍ട്ടു് ചെയ്യരുതെന്നും വ്യക്തമായ താക്കീതാണു്
മാദ്ധ്യമങ്ങള്‍ക്കു് വെബ്ബിലെ വേദികള്‍ നല്‍കിയതു്. അതിനുംപുറമെ, ഈ ലോകത്തിലെ നിയമങ്ങള്‍ ഞങ്ങളൊഴികെ
ബാക്കിയെല്ലാവര്‍ക്കും ബാധകമാണെന്നവിധത്തില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്കും പ്രതിഷേധങ്ങള്‍ നേരിടേണ്ടിവരികയുണ്ടായി.
പകര്‍പ്പവകാശംമൂലം സംരക്ഷിക്കപ്പെട്ട ചിത്രങ്ങള്‍ ഉപയോഗിച്ചതിനും, പലപ്പോഴും ബ്ലോഗുകളിലും മറ്റും പ്രസിദ്ധീകരിച്ച കൃതികള്‍
@@ -137,16 +137,16 @@ Like it മാദ്ധ്യമങ്ങളേക്കാളും, സുഹ
ഭരണകൂടത്തിന്റെയും മാദ്ധ്യമങ്ങളുടെയും അപ്രമാദിത്വത്തിനുനേരെ ഉയര്‍ത്തിയ വെല്ലുവിളികള്‍ സാധ്യതകളുടെ ഒരു കൂട്ടമാണു് സമൂഹത്തിനു
മുന്നില്‍ തുറന്നുകൊടുത്തതു്. നേരത്തെ സൂചിപ്പിച്ചതുപോലെ ഇന്നത്തെ യുവാക്കള്‍ വര്‍ത്തമാനപത്രത്തേക്കാളും ഭരണകൂടത്തേക്കാളും
വിവരങ്ങള്‍ക്കു് അനോണിമസ് വെബ്ബിന്റെ സഹായം തേടുന്നവരാണു്. മുമ്പുള്ള തലമുറകള്‍ക്കില്ലാതിരുന്ന, അപരനിലേക്കെത്തിച്ചേരാനും
-നേരിട്ടു് വിവരങ്ങളറിയാനുമുള്ള സംവിധാനങ്ങളവനുണ്ടു്. അധികാരരൂപങ്ങള്‍ വകയിരുത്തുന്ന കോളങ്ങള്‍ക്കപ്പുറം അപരന്റേയും
+നേരിട്ടു് വിവരങ്ങളറിയാനുമുള്ള സംവിധാനങ്ങള്‍ ഇന്നവനുണ്ടു്. അധികാരരൂപങ്ങള്‍ വകയിരുത്തുന്ന കോളങ്ങള്‍ക്കപ്പുറം അപരന്റേയും
പാര്‍ശ്വവത്കൃതന്റേയും വിവരങ്ങള്‍ അവനിന്നു ലഭ്യമാണു്.
-പാടിപ്പഴകിയ ദേശഭക്തിയുടെയും ദേശരാഷ്ട്രങ്ങളുടെ ശാശ്വതമായ നിലനില്‍പ്പിന്റേയും മറ്റും ഭാഷ്യങ്ങളില്‍ ചാലിച്ച വാക്‌ധോരണികള്‍
-അവനെ പഴയപോലെ സംതൃപ്തനാക്കുന്നില്ല. കാരണം ദേശരാഷ്ട്രങ്ങളുടെ കരുത്തു് വഴിഞ്ഞൊഴുകുന്ന ഇന്നത്തെ ലോകത്തു്
+പാടിപ്പഴകിയ ദേശഭക്തിയുടെയും ദേശരാഷ്ട്രങ്ങളുടെ ശാശ്വതമായ നിലനില്‍പ്പിന്റേയും ഭാഷ്യങ്ങളില്‍ ചാലിച്ച വാഗ്ധോരണികള്‍
+അവനെ പഴയപോലെ സംതൃപ്തനാക്കുന്നില്ല. ദേശരാഷ്ട്രങ്ങളുടെ കരുത്തു് വഴിഞ്ഞൊഴുകുന്ന ഇന്നത്തെ ലോകത്തു്
ദേശങ്ങളോടു ബന്ധിക്കപ്പെടാനാവാത്തവന്റെ ആക്രോശങ്ങളും രോദനങ്ങളും അവനിലേക്കെത്തുന്നുണ്ടു്. രാഷ്ട്രീയവും ദേശീയവും
-മാത്രമല്ല പ്രശ്നങ്ങള്‍, പരമപ്രധാനമായി മനുഷ്യത്വപരമായതാണെന്നുള്ള തിരിച്ചറിവിലേക്കു് അവന്‍ ചുവടുവച്ചു കയറുകയും ചെയ്യുന്നുണ്ടു്.
+മാത്രമല്ല പ്രശ്നങ്ങള്‍, പരമമായി മനുഷ്യത്വപരമാണെന്നുള്ള തിരിച്ചറിവിലേക്കു് അവന്‍ ചുവടുവച്ചു കയറുകയും ചെയ്യുന്നുണ്ടു്.
അരുന്ധതി റോയ് പൊതുമണ്ഡലത്തില്‍ മനുഷ്യത്വപരമായ അഭിപ്രായപ്രകടനം നടത്തിയതിനു് ആക്രമണത്തിനു് വിധേയയായപ്പോഴും,
തെഹല്‍ക്കയുടെ ഷാഹിനയുടെമേല്‍ ഗുരുതരമായ തീവ്രവാദക്കുറ്റം ചുമത്തപ്പെട്ടപ്പോഴും മാദ്ധ്യമങ്ങളേക്കാളും ഭരണകൂടത്തേക്കാളും
-യുവാക്കള്‍ വിശ്വസിച്ചതു് "അനോണിമസ്സ്" വെബ്ബിന്റെ നിഷ്പക്ഷതയായിരുന്നു.
+യുവാക്കള്‍ വിശ്വസിച്ചതു് 'അനോണിമസ്' വെബ്ബിന്റെ നിഷ്പക്ഷതയായിരുന്നു.
സുതാര്യതയുടെയും സാമീപ്യതയുടെയും സ്വീകാര്യതയുടെയും പുതിയ വിനിമയപാതകള്‍ വെട്ടിത്തുറക്കുകയും ഇനിയും അനേകായിരം
സാധ്യതകള്‍ അവശേഷിപ്പിക്കുകയും ചെയ്യുന്ന സങ്കേതങ്ങളെ ഇത്തരത്തില്‍ ഒതുക്കിക്കളയുന്നതു് അധികാരരൂപങ്ങളുടെ മാത്രം
@@ -171,7 +171,7 @@ Like it മാദ്ധ്യമങ്ങളേക്കാളും, സുഹ
Digital bomb കളെ പൊതുവേ സമൂഹത്തില്‍ നല്ല വേരോട്ടമുള്ള വിവരസാങ്കേതികവിദ്യാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന
പ്രസ്ഥാനങ്ങളും കൂട്ടായ്മകളും പോലും സംശയത്തോടെയാണു് വീക്ഷിക്കുന്നതു്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു് കൂട്ടായ്മയേയും മലയാളം
വിക്കിപ്പീഡിയാ സംരംഭത്തേയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനങ്ങളേയുമെല്ലാം സംശയത്തോടെ മാത്രമേ പൊതുസമൂഹം കാണുന്നുള്ളൂ.
-സുഗമമായ ഒരുപാതയില്‍ സ്വാതന്ത്ര്യത്തിന്റേയും പങ്കുവയ്ക്കലിന്റേയും സന്ദേശങ്ങളുമായി വരുന്നതും, അതിനോടു തന്റെ
+സുഗമമായ ഒരു പാതയില്‍ സ്വാതന്ത്ര്യത്തിന്റേയും പങ്കുവയ്ക്കലിന്റേയും സന്ദേശങ്ങളുമായി വരുന്നതും, അതിനോടു തന്റെ
അടുത്തതലമുറ സഹകരിക്കുന്നതും സമൂഹത്തിനിഷ്ടപ്പെടുന്നില്ല. ആ പൊതുബോധത്തോടു കൂട്ടുചേര്‍ന്നാണു് അധികാരരൂപങ്ങള്‍
സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങിലൂടെയുള്ള ആശയവിനിമയത്തിന്റെ പുതിയ സാധ്യതകളെ ഒരു തലമുറയില്‍നിന്നും അകറ്റി നിര്‍ത്താന്‍
ശ്രമിക്കുന്നതു്.
@@ -192,7 +192,7 @@ Digital bomb കളെ പൊതുവേ സമൂഹത്തില്‍ ന
വെബ്ബ് അധിഷ്ഠിത കൂട്ടായ്മകളുടെ പ്രവര്‍ത്തനമികവു മാത്രം കൈമുതലായി പ്രശ്നങ്ങളില്‍ ഭാഗഭാക്കാവാന്‍ ഇന്നും അവര്‍ക്കു
ബുദ്ധിമുട്ടുകളുണ്ടു്. എന്നാല്‍പ്പോലും പ്രത്യക്ഷ ഫോറങ്ങളില്‍ത്തന്നെ സമൂഹവുമായി സംവദിക്കാന്‍ അവര്‍ക്കിന്നു സാധിക്കുന്നു
-എന്നതു് ഒരു മികവാണു്. ഇതിനുവേണ്ടി പുരോഗമനപരമായ സാമൂഹ്യആശയങ്ങളുടെ വക്താക്കളെന്ന ലേബലിനേക്കാളും
+എന്നതു് ഒരു മികവാണു്. ഇതിനുവേണ്ടി പുരോഗമനപരമായ സാമൂഹ്യാശയങ്ങളുടെ വക്താക്കളെന്ന ലേബലിനേക്കാളും
സാങ്കേതികവിദ്യയുടെ വക്താക്കളെന്ന ലേബലുപയോഗിക്കേണ്ടിവരുന്നുവെന്ന അവസ്ഥയാണു് മാറേണ്ടതു്. അതിനു കഴിഞ്ഞാല്‍
മാത്രമേ, അപരനെ തിരിച്ചറിയാനും ബഹുമാനിക്കാനും കഴിയുന്ന ഒരു സമൂഹത്തെ വളര്‍ത്തുന്നതിനായി ഈ സങ്കേതങ്ങളെ
ഉപയോഗിക്കാന്‍ കഴിയൂ.
diff --git a/evaluatingfosscontributions.tex b/evaluatingfosscontributions.tex
index 9d6e84a..3ae0407 100644
--- a/evaluatingfosscontributions.tex
+++ b/evaluatingfosscontributions.tex
@@ -14,21 +14,20 @@ theoretical foundation for the papers. The interesting thing is, many FOSS
projects cite papers published (and some regularly publish papers) in main
stream journals to get acknowledged for their novelty and to ensure the novelty of
the algorithms they use. Many times author's notes are used in FOSS projects to
-report on real time usage, easier adaptation etc. (many plugins in GIMP are
-developments of European university PhDs. A famous one is, a resynthesizer plugin).
+report on real time usage, easier adaptation, etc. Many plugins in GIMP are
+developments of European university PhDs. A famous one is, a resynthesizer plugin.
However, the idea of evaluating the novelty factor solely considering the contribution
to the project requires a new metric to evaluate itself too. The normal factors
-required to assert novelty is all present in a collaborative project very
+required to assert novelty in a collaborative project are very
much in line with the normal lab, professors, conferences and peer reviews mechanism.
-The only difference and a crucial missing factor will be a published (I would
-say inaccessible too, a paper costs 5-10 USD depending on the publisher,
-conference and journal) covering paper. Peer review of the technique,
-its implementation in real time projects, required documentations as a
-part of the project documentation and various blog and log entries are
-available.
+The only difference and a crucial missing factor will be a published paper. I would
+say inaccessible too, since a paper costs 5-10 USD depending on the publisher,
+conference and journal. Peer review of the technique,
+its implementation in real time projects, and various blogs and log entries are
+available for documentation.
-Peer review of the subject experts happen very well in discussions
+Peer reviews of the subject experts happen very well in discussions
over IRC and mailing lists (most of which are archived). Different perspectives
from theoretical foundations to practical implementation issues are discussed
in a single go there (depends on the project too). But this varies from project
@@ -43,7 +42,7 @@ Another thing that we can draw parallel is the criterion used
by conferences and journals for accepting a paper and the peer review system
of the projects. These are some ideas that got into my mind, when thinking about a
systematic evaluation metric for novelty in FOSS contribution. A metric
-and a system like this will help to counter so many software patents too I guess.
+and a system like this will help to counter so many software patents too, I guess.
There is Special Interest Group of ACM for Computer Science Education.
They have a special section on FOSS. I haven't seen the proceedings and as such, I
don't know what all they discussed. But it will be good to check these
@@ -58,7 +57,7 @@ in academia of Indian Language Research though his works are very popular).
I believe what ever I wrote was taking it apriori that acceptance of ideas
to a project is enough for validation. My problem was how do we evaluate
-the novelty factor (we know there is a novelty factor, but how to scale it).
+the novelty factor. (we know there is a novelty factor, but how to scale it.)
Then later on turning this novelty factor itself to rate the projects.
Now projects interact with academia in a weird way. We should find a middle
ground, where even academic contributions like submitting a paper to A+
@@ -81,10 +80,9 @@ But the ones who are doing the contribution and waiting for it to be counted
towards their Degree or Salary should be aware of it and do it.
Collaborative publishing can be very well used and an example of wikipedia can support
-the claim. Acceptance by user community is a validation of novelty. But how the detail
-or contribution is accepted may not always be a measure of novelty
-(some contributions, very novel, might not trigger much response, some
-trivial ones might trigger huge response). So, in order to evaluate novelty and the
+the claim. Acceptance by user community is a validation of novelty. But how the contribution is accepted may not always be a measure of novelty.
+Some contributions, very novel, might not trigger much response; some
+trivial ones might trigger huge response. So, in order to evaluate novelty and the
original contribution, there should be a mechanism which in turn projects
can use to count or evaluate their innovativeness or novelty factor.
This, along with a must do documentation of the contribution in a collaborative
@@ -93,11 +91,11 @@ generated out of the process.
It is not just a matter of accepting FOSS to mainstream academic research, but
more or less bringing back the idea of freedom to the academia. We should prepare
-a draft framework (I don't have much of an idea on how to prepare it). Then should try
+a draft framework. (I don't have much of an idea on how to prepare it.) Then should try
evaluating some recent contributions to some projects on basis of this framework (we can
use SILPA as one of the sample projects). Then present this to the world as a method
to count novelty in collaborative projects without using the normal way of
-status of publication (all FOSS projects maintained by universities or research
-organizations cite their publications to show novelty).
+status of publication. All FOSS projects maintained by universities or research
+organizations cite their publications to show novelty.
\end{english}
\newpage
diff --git a/f1-India.tex b/f1-India.tex
index a7d20e2..cf1445f 100644
--- a/f1-India.tex
+++ b/f1-India.tex
@@ -2,9 +2,9 @@
\vskip 2pt
%\enlargethispage*{4\baselineskip}
-ഫോര്‍മുല വണ്‍ 2010 സീസണ്‍ അവസാനിച്ചിട്ടേതാണ്ടു് രണ്ടുമാസം തികയുന്നു. ഫോര്‍മുല വണ്‍ സര്‍ക്യൂട്ടു്
-ക്രിസ്മസ് അവധിക്കുശേഷം വീണ്ടും സജീവമായിത്തുടങ്ങി. മുന്‍നിരടീമുകളൊക്കെ അവരുടെ ഡ്രൈവര്‍മാരെ
-നിലനിര്‍ത്തിയപ്പോള്‍ മധ്യനിര-വാലറ്റടീമുകളില്‍ ധാരാളം അഴിച്ചുപണികള്‍ നടക്കുന്നു. പല ടീമുകളും ഡ്രൈവര്‍മാരെ
+ഫോര്‍മുല വണ്‍ 2010 സീസണ്‍ അവസാനിച്ചിട്ട് ഏതാണ്ടു് രണ്ടുമാസം തികയുന്നു.
+ക്രിസ്മസ് അവധിക്കുശേഷം ഫോര്‍മുല വണ്‍ സര്‍ക്യൂട്ടു് വീണ്ടും സജീവമായിത്തുടങ്ങി. മുന്‍നിര ടീമുകളൊക്കെ അവരുടെ ഡ്രൈവര്‍മാരെ
+നിലനിര്‍ത്തിയപ്പോള്‍ മധ്യനിര-വാലറ്റ ടീമുകളില്‍ ധാരാളം അഴിച്ചുപണികള്‍ നടക്കുന്നു. പല ടീമുകളും ഡ്രൈവര്‍മാരെ
പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ മാസം കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
ജനുവരി രണ്ടാംവാരത്തോടെ ടീമുകള്‍ പുതിയ കാറുകള്‍ ഇറക്കിത്തുടങ്ങും. ഫോഴ്സ് ഇന്ത്യ സ്പെയിനില്‍ നടക്കുന്ന
@@ -25,8 +25,8 @@
റേസോടുകൂടിയാണു്. ഇതിനിടയ്ക്കു് കനേഡിന്‍ ഗ്രാന്‍പ്രീ മാത്രമാണു് യൂറോപ്പിനു പുറത്തുള്ളതു്. പിന്നീടു് ഏഷ്യയില്‍
തിരിച്ചെത്തുന്ന സീസണ്‍, ഫിനാലെയ്ക്കായി ബ്രസീലിലേക്കു പോകും.
-റെഡ്ബുള്ളും മക്‌ലാരനും ഫെറാരിയും മെഴ്സിഡസും തങ്ങളുടെ ഡ്രൈവര്‍മാരെ നിലനിര്‍ത്തിയപ്പോള്‍ വില്യംസ്
-ബാരിക്കെല്ലോവിനെ നിലനിര്‍ത്തുകയും ഹള്‍ക്കന്‍ബര്‍ഗ്ഗിനെ കൈവിടുകയും ചെയ്തു. റെനോയും ലോട്ടസും അവരുടെ
+റെഡ്ബുള്ളും മക്‌ലാരനും ഫെറാരിയും മെഴ്സിഡസും തങ്ങളുടെ ഡ്രൈവര്‍മാരെ നിലനിര്‍ത്തിയപ്പോള്‍
+ബാരിക്കെല്ലോവിനെ വില്യംസ് നിലനിര്‍ത്തുകയും ഹള്‍ക്കന്‍ബര്‍ഗ്ഗിനെ കൈവിടുകയും ചെയ്തു. റെനോയും ലോട്ടസും അവരുടെ
ഡ്രൈവര്‍മാരെ നിലനിര്‍ത്തിയിട്ടുണ്ടു്. ലൂകാസ് ഡി ഗ്രാസ്സിക്കുപകരം വിര്‍ജിന്‍ ജെറോം ഡി അമ്പ്രോസ്സിയോയെ ടിമോ
ഗ്ലോക്കിന്റെ കൂട്ടാളിയാക്കി. വില്യംസില്‍ ബാരിക്കെല്ലോവിനു കൂട്ടാവുന്നതു് വെനുസ്വേലക്കാരന്‍ പാസ്റ്റര്‍
മാല്‍ഡൊണാഡോ ആണു്.
@@ -39,18 +39,18 @@
ബ്രിഡ്ജ്സ്റ്റോണ്‍ പിന്‍വാങ്ങിയതിനെത്തുടര്‍ന്നു് റേസിലെ ഏക ടയര്‍ സപ്ലയറായി പിറേലി വീണ്ടും രംഗത്തുവരും. 20
കൊല്ലത്തിനുശേഷമാണു് പിറേലി ഫോര്‍മുല വണ്ണില്‍ തിരിച്ചെത്തുന്നതു്. വരുന്ന മൂന്നുവര്‍ഷത്തേക്കാണു് കരാര്‍. ഓരോ
-റേസ് വാരാന്ത്യത്തിനും അനുവദിച്ചിരുന്ന ടയര്‍ സെറ്റുകളുടെ എണ്ണം പതിനാലില്‍നിന്നും പതിനൊന്നായിക്കുറച്ചിട്ടുണ്ടു്.
+റേസ് വാരാന്ത്യത്തിനും അനുവദിച്ചിരുന്ന ടയര്‍ സെറ്റുകളുടെ എണ്ണം പതിനാലില്‍നിന്നും പതിനൊന്നായി കുറച്ചിട്ടുണ്ടു്.
ടയര്‍ റിട്ടേണ്‍ പോളിസിയിലും മാറ്റങ്ങളുണ്ടു്. അതുപോലെ ഡ്രൈറേസില്‍ ഓപ്ഷനും പ്രൈമും
ഉപയോഗിച്ചില്ലെങ്കില്‍ മുപ്പതു സെക്കന്റ് പെനാല്‍ട്ടിയുണ്ടു്. ഗിയര്‍ബോക്സുകള്‍ നാലിനുപകരം അഞ്ചു് റേസുകളില്‍
ഉപയോഗിക്കണമെന്നും നിയമമുണ്ടു്.
-മറികടക്കലും ആവേശവും വര്‍ദ്ധിപ്പിക്കാനായി, KERS തിരിച്ചുവരുമ്പോള്‍, ഡ്രൈവര്‍ക്കു് അഡ്ജസ്റ്റു ചെയ്യാവുന്ന
+മറികടക്കലും ആവേശവും വര്‍ദ്ധിപ്പിക്കാനായി KERS തിരിച്ചുവരുമ്പോള്‍, ഡ്രൈവര്‍ക്കു് അഡ്ജസ്റ്റു ചെയ്യാവുന്ന
പിന്‍ചിറകുകള്‍ പുതുതായി വരുന്നുണ്ടു്. എന്നാല്‍ ഡിഫ്യൂസറുകളും ഏറെ വിവാദമായ എഫ്-ഡക്റ്റും നിരോധിച്ചിട്ടുമുണ്ടു്.
ടയറുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനായി ഒരു പിടുത്തം (tether) അധികംവയ്ക്കാനും നിയമമുണ്ടാക്കിയിട്ടുണ്ടു്.
എന്നാല്‍ 107\% നിയമമായിരിക്കും 2011ല്‍ ഏറ്റവും വിഷയമാവുക. യോഗ്യതാ റൗണ്ടിന്റെ ആദ്യപാദത്തിലെ
ഏറ്റവും വേഗമേറിയ സമയത്തെക്കാള്‍ 107\% പിറകിലുള്ളവരെ റേസില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നതാണിതു്.
-എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ (പരിശീലന റൗണ്ടുകളില്‍ മികച്ച സമയം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റും)
+എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ (പരിശീലന റൗണ്ടുകളില്‍ മികച്ച സമയം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍, ... മുതലായവ)
സ്റ്റ്യുവാര്‍ഡുകള്‍ക്കു് അനുവാദം നല്‍കാം. സ്റ്റ്യൂവാര്‍ഡുകള്‍ക്കു് കൂടുതല്‍ അധികാരം നല്‍കിയപ്പോള്‍ ടീം ഓര്‍ഡറുകളുടെ
മേലുണ്ടായിരുന്ന നിരോധനം പിന്‍വലിച്ചിട്ടുമുണ്ടു്. ടീം കര്‍ഫ്യൂ ആണു് മറ്റൊരു പുതിയ നിയമം. രാത്രി പന്ത്രണ്ടുമുതല്‍
രാവിലെ ആറുവരെയോ (സെഷന്‍ പത്തുമണിക്കാണെങ്കില്‍), രാത്രി ഒന്നുമുതല്‍ ഏഴുവരെയോ (സെഷന്‍ പതിനൊന്നു
@@ -58,9 +58,9 @@
ഇന്ത്യയിലേക്കു് ആദ്യമായി ഫോര്‍മുല വണ്‍ എത്തുമ്പോള്‍ നരേന്‍ കാര്‍ത്തികേയനും ഫോഴ്സ് ഇന്ത്യയും ഇന്ത്യന്‍
സാന്നിദ്ധ്യങ്ങളായി ട്രാക്കിലുണ്ടാകുമെന്നു് ഏതാണ്ടുറപ്പായിക്കഴിഞ്ഞു. ഫെബ്രുവരി ഒന്നിനു് വലന്‍സിയയില്‍ ടെസ്റ്റിങ്ങിനു
-തുടക്കമാവുന്നതോടുകൂടി, ഔദ്യോഗികമായി 2011 സീസണിനു തുടക്കമാവും. ഫോര്‍മുലവണ്‍ ലോകവും
+തുടക്കമാവുന്നതോടുകൂടി ഔദ്യോഗികമായി 2011 സീസണിനു തുടക്കമാവും. ഫോര്‍മുലവണ്‍ ലോകവും
സജീവമായിക്കൊണ്ടിരിക്കുകയാണു്. കഴിഞ്ഞ നാലുവര്‍ഷങ്ങളില്‍ നാലു് വ്യത്യസ്ത ചാമ്പ്യന്‍മാരെയാണു് നമുക്കു്
-സീസണ്‍ സമ്മാനിച്ചതു്. മാത്രമല്ല ട്രാക്കില്‍ തീപാറുന്ന പോരാട്ടങ്ങളും അവരൊരുക്കി. ആരായിരിക്കും 2011ന്റെ ചാമ്പ്യന്‍?
+സീസണ്‍ സമ്മാനിച്ചതു്. ട്രാക്കില്‍ തീപാറുന്ന പോരാട്ടങ്ങളും അവരൊരുക്കി. ആരായിരിക്കും 2011ന്റെ ചാമ്പ്യന്‍?
മുപ്പതിനുമേലെയുള്ള ധാരാളംപേര്‍ അണിനിരക്കുന്ന 2011ല്‍ അവരാരെങ്കിലും കിരീടം ചൂടുമോ? സാക്കിര്‍ ട്രാക്കില്‍
എന്‍ജിന്‍ മുഴങ്ങുംവരെ നമുക്കു കാത്തിരിക്കാം.
diff --git a/formula1.tex b/formula1.tex
index 7597e84..3c373e0 100644
--- a/formula1.tex
+++ b/formula1.tex
@@ -12,18 +12,18 @@
പോയിന്റുമായി പത്താമതാണു്. ഫോഴ്സ് ഇന്ത്യയുടെ അഡ്രിയാന്‍ സുടില്‍ ഒന്‍പതാമതും, വിറ്റാന്‍ടോണിയോ ലിയുസ്സി
പതിനൊന്നാമതുമാണു്. ഇന്ത്യക്കാരന്‍ കരണ്‍ ചന്ദോക്ക് പോയിന്റൊന്നുമില്ലാതെ പത്തൊന്‍പതാമതാണു്. ടീമുകളുടെ
കാര്യത്തില്‍ മക്‌ലാരന്‍ 109 പോയിന്റുകളുമായി മുന്നിട്ടുനില്‍ക്കുന്നു. തൊണ്ണൂറു പോയിന്റുമായി ഫെറാരി രണ്ടാമതും,
-എഴുപത്തിമൂന്നു പോയിന്റുമായി റെഡ്ബുള്‍ മൂന്നാമതുമാണു്. അറുപതു പോയിന്റുമായി മെഴ്സിഡസ് നാലാമതും,
+എഴുപത്തിമൂന്നു പോയിന്റുമായി റെഡ്ബുള്‍ മൂന്നാമതുമാണു്. അറുപതു പോയിന്റുമായി മെഴ്സിഡസ് നാലാമതും.
നാല്‍പ്പതുപോയിന്റ് നേടിയ റോബര്‍ട്ടു് കുബിത്സയുടെ ബലത്തില്‍ നാല്‍പ്പത്തിയാറു പോയിന്റുമായി റെനോ
-അഞ്ചാമതുമാണു്. പതിനെട്ടുപോയിന്റുമായി ഫോഴ്സ് ഇന്ത്യ ആറാമതാണു്.
+അഞ്ചാമതാണു്. പതിനെട്ടുപോയിന്റുമായി ഫോഴ്സ് ഇന്ത്യ ആറാമതും.
-ഒന്നാംസ്ഥാനക്കാര്‍ക്കു് (പത്തിന്റെ സ്ഥാനത്തു് ഇരുപത്തഞ്ചു്) ഏഴു് പോയിന്റ് രണ്ടാംസ്ഥാനക്കാരേക്കാള്‍ (എട്ടിന്റെ
-സ്ഥാനത്തു് പതിനെട്ടു്) കൂടുതല്‍ നല്‍കുന്ന പുതിയ പോയിന്റ് സംവിധാനം പോയിന്റ് നിലയില്‍ ആദ്യപാദത്തില്‍ത്തന്നെ
+ഒന്നാംസ്ഥാനക്കാര്‍ക്കു് (പത്തിന്റെ സ്ഥാനത്തു് ഇരുപത്തഞ്ചു്) രണ്ടാംസ്ഥാനക്കാരേക്കാള്‍ (എട്ടിന്റെ
+സ്ഥാനത്തു് പതിനെട്ടു്) ഏഴു് പോയിന്റ് കൂടുതല്‍ നല്‍കുന്ന പുതിയ സംവിധാനം പോയിന്റ് നിലയില്‍ ആദ്യപാദത്തില്‍ത്തന്നെ
കാണുന്ന വന്‍വ്യത്യാസത്തിനു കാരണമാണു്. കഴിഞ്ഞവര്‍ഷം യൂറോപ്യന്‍ പാദത്തില്‍ നല്ല പ്രകടനം കാഴ്ചവച്ച
ഫോഴ്സ് ഇന്ത്യക്കു് വരുംആഴ്ചകളില്‍ ഇതു മുന്‍തൂക്കം കൊടുക്കുന്നു. മത്സരത്തിനിടയില്‍ ഇന്ധനം നിറക്കാനനുവദിക്കാത്ത
പുതിയ നിയമവും യൂറോപ്പില്‍ രണ്ടു പോളുകള്‍ നേടിയ ഫോഴ്സ് ഇന്ത്യക്കു് അനുകൂലമാകും.
-മാറിയനിയമങ്ങള്‍ മത്സരതുടക്കങ്ങള്‍ ഒട്ടൊന്നു വിരസമാക്കിയെങ്കിലും അവസാനലാപ്പുകളില്‍ മധ്യനിരയില്‍ നല്ല
-പോരാട്ടങ്ങള്‍ക്കും അതു് അവസരമൊരുക്കി. ഇന്ധന പരിപാലനത്തില്‍നിന്നും ടീമുകളുടെ ശ്രദ്ധ ടയര്‍
+മാറിയ നിയമങ്ങള്‍ മത്സരത്തുടക്കങ്ങള്‍ ഒട്ടൊന്നു വിരസമാക്കിയെങ്കിലും അവസാനലാപ്പുകളില്‍ മധ്യനിരയില്‍ നല്ല
+പോരാട്ടങ്ങള്‍ക്കു് അതു് അവസരമൊരുക്കി. ഇന്ധന പരിപാലനത്തില്‍നിന്നും ടീമുകളുടെ ശ്രദ്ധ ടയര്‍
പരിപാലനത്തിലേക്കുമാറിയതോടെ, വണ്‍ സ്റ്റോപ്പ് സ്ട്രാറ്റജി സര്‍‌വ്വസാധാരണമായി. അതുകൊണ്ടുതന്നെ, കൃത്യമായി
കാലാവസ്ഥ പ്രവചിക്കാന്‍ കഴിയുന്നവര്‍ക്കു് മഴയില്‍ കുതിര്‍ന്ന റേസുകളില്‍ വലിയമുന്‍തൂക്കം ലഭിക്കും. തന്റെ നല്ലകാലത്തു്
ഇതില്‍ മിടുക്കനായിരുന്നു ഷുമി.
diff --git a/freesoftware.tex b/freesoftware.tex
index 81cf652..f954605 100644
--- a/freesoftware.tex
+++ b/freesoftware.tex
@@ -9,15 +9,15 @@
ഞാന്‍ കണ്ടുപിടിച്ച സങ്കേതം ഞാന്‍ മാത്രമേ സര്‍വ്വീസ് ചെയ്യൂ എന്നും, അവിടെ എനിക്ക് മോണോപ്പോളി വേണം എന്നുമുള്ള വാദങ്ങളെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തള്ളിക്കളയുന്നു. "തുറന്ന" വിപണിയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കളായി ഉപയോക്താക്കളെ മാറ്റുന്നു. ഗവേഷണങ്ങളെ സ്വതന്ത്രമായ രീതിയില്‍ collaborative development ആക്കി മാറ്റാന്‍ ശ്രമിക്കുന്നു.
-കൊടുംലാഭം ഇവിടെ ആര്‍ക്കും പ്രതീക്ഷിക്കാനാവില്ല, ശരിയാണു്. മാത്രമല്ല, മത്സരം കടുക്കുന്നതിനാല്‍ സപ്പോര്‍ട്ടെന്നാല്‍ input കുറച്ചു് output കൂട്ടുന്ന രീതിയാക്കാനും കഴിയില്ല. ഇന്നത്തെ വിപണിയിലെ കൊടുംലാഭത്തിന്റെ കുതിപ്പു് ഉണ്ടാവില്ല, പക്ഷെ മാന്യമായ ലാഭം കഴിവുള്ളവനു് ലഭിക്കും. വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ വേണ്ടിവരും, സാങ്കേതികവിദ്യ വെളിവാക്കേണ്ടതിനാല്‍ സ്വതന്ത്ര ഗവേഷണം നടത്തേണ്ടി വരും. ഉപയോക്താവു് സ്വാതന്ത്ര്യം ആവശ്യപ്പെടുന്നതിനാല്‍ ഒളിച്ചുകളി നടപ്പില്ല. അതുകൊണ്ടുതന്നെ, ഗവേഷണങ്ങള്‍ തുല്യശക്തികളുടെ collaborative attempt ആയിമാറുന്നു. പ്രോഡക്ടു് നന്നാവുന്നു.
+കൊടുംലാഭം ഇവിടെ ആര്‍ക്കും പ്രതീക്ഷിക്കാനാവില്ല, ശരിയാണു്. മാത്രമല്ല, മത്സരം കടുക്കുന്നതിനാല്‍ സപ്പോര്‍ട്ടെന്നാല്‍ input കുറച്ചു് output കൂട്ടുന്ന രീതിയാക്കാനും കഴിയില്ല. ഇന്നത്തെ വിപണിയിലെ കൊടുംലാഭത്തിന്റെ കുതിപ്പു് ഉണ്ടാവില്ല, പക്ഷെ മാന്യമായ ലാഭം കഴിവുള്ളവനു് ലഭിക്കും. വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ വേണ്ടിവരും, സാങ്കേതികവിദ്യ വെളിവാക്കേണ്ടതിനാല്‍ സ്വതന്ത്ര ഗവേഷണം നടത്തേണ്ടിവരും. ഉപയോക്താവു് സ്വാതന്ത്ര്യം ആവശ്യപ്പെടുന്നതിനാല്‍ ഒളിച്ചുകളി നടപ്പില്ല. അതുകൊണ്ടുതന്നെ, ഗവേഷണങ്ങള്‍ തുല്യശക്തികളുടെ collaborative attempt ആയിമാറുന്നു. പ്രോഡക്ടു് നന്നാവുന്നു.
സാമ്പത്തികമായി ലാഭം ഉണ്ടാക്കാം, കൊള്ളനടത്താന്‍ കഴിയില്ല - ഇങ്ങനെയാണു് എനിക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ചു് തോന്നിയിട്ടുള്ളതു്. എല്ലാരീതിയിലും സ്വതന്ത്രമായി സോഫ്റ്റ്‌‌വെയര്‍ ഉപയോഗിക്കുന്ന കാലം വരില്ല എന്നു് പറയാനാവില്ല. പക്ഷെ ഉപയോക്താവു് അവകാശങ്ങളെക്കുറിച്ചു് ബോധവാനാവാത്തിടത്തോളം അതുണ്ടാവില്ല എന്നു പറയാം.
-ഇതൊക്കെ ഇക്കാലത്തു നടക്കുമോ, ഉപയോക്താവു് സ്വാതന്ത്ര്യത്തെ തിരിച്ചറിയുമോ എന്നൊക്കെ ചോദിച്ചാല്‍, ഈ ഉപയോക്താവു് എന്നു പറയുന്ന ആള്‍ നമ്മളോരോരുത്തരുമാണെന്നും ആവശ്യം നമ്മുടേതാണെന്നും മനസ്സിലാക്കുക. മനസ്സിലാക്കിയതു് രണ്ടുപേരോടുകൂടിപ്പറയുക, പ്രവര്‍ത്തിക്കുക, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ആകാവുന്ന സഹായം ചെയ്യുക. ലോകത്തില്‍ ഒരാശയവും പടര്‍ന്നുപന്തലിച്ചതു ഒരു ദിവസം കൊണ്ടല്ല എന്നോര്‍ക്കുക.
+ഇതൊക്കെ ഇക്കാലത്തു നടക്കുമോ, ഉപയോക്താവു് സ്വാതന്ത്ര്യത്തെ തിരിച്ചറിയുമോ എന്നൊക്കെ ചോദിച്ചാല്‍, ഈ ഉപയോക്താവു് എന്നു പറയുന്ന ആള്‍ നമ്മളോരോരുത്തരുമാണെന്നും ആവശ്യം നമ്മുടേതാണെന്നും മനസ്സിലാക്കുക. മനസ്സിലാക്കിയതു് രണ്ടുപേരോടുകൂടി പറയുക, പ്രവര്‍ത്തിക്കുക. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ആകാവുന്ന സഹായം ചെയ്യുക. ലോകത്തില്‍ ഒരാശയവും പടര്‍ന്നുപന്തലിച്ചതു് ഒരു ദിവസം കൊണ്ടല്ല എന്നോര്‍ക്കുക.
ഇവിടെ ഞാന്‍ പങ്കുവയ്ക്കാന്‍ ശ്രമിച്ചതു് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സ്വാതന്ത്ര്യം ഉപയോക്താവു് തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ എന്തു സംഭവിക്കാം എന്നാണു്. അതു് തിരിച്ചറിഞ്ഞുകഴിഞ്ഞ കമ്പനിയുടമയുടെ വാക്കുകള്‍ പ്രവീണിന്റെ പരിഭാഷയില്‍ ഇവിടെ\footnote{\url{http://pravi.livejournal.com/15198.html}} വായിക്കൂ.
-സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ നന്മയും ഗുണവും തിരിച്ചറിയുന്നവര്‍ അതു് മറ്റുള്ളവരെക്കൂടി മനസ്സിലാക്കാനും തിരിച്ചറിയിക്കാനും ശ്രമിക്കണം എന്നാണു്, എന്റെ അഭിപ്രായം.
+സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ നന്മയും ഗുണവും തിരിച്ചറിയുന്നവര്‍ അതു് മറ്റുള്ളവരെക്കൂടി മനസ്സിലാക്കാനും തിരിച്ചറിയിക്കാനും ശ്രമിക്കണം എന്നാണു് എന്റെ അഭിപ്രായം.
എല്ലാ സഹയാത്രികരുടെയും സഹകരണങ്ങള്‍ക്കഭ്യര്‍ത്ഥിച്ചുകൊണ്ടു് നിര്‍ത്തുന്നു. കൂടുതല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.
\begin{flushright}(November 03, 2007)\end{flushright}
diff --git a/gangwar.tex b/gangwar.tex
index 665d5e0..f65a528 100644
--- a/gangwar.tex
+++ b/gangwar.tex
@@ -1,19 +1,19 @@
\secstar{Account of a campus gang war!!!}
\vskip 2pt
\begin{english}
-This is an account of a mob in a well known self financing Engineering college, from the words of students of the college. It is from MES College of engineering, and most newspaper reports are not taking into account what the root cause of the problem is. I just tried to interact with some of my juniors there and got these details. This account is written on the basis of a chat conversation, which is published here. Some details I confirmed and crosschecked, basically those regarding the program at the auditorium and all. I just want to point out how a ordinary gang or group fight at college turned out to be a political (?) issue. I never call this as student politics, but student gang war.
+This is an account of a mob in a well known self financing engineering college, from the words of students of the college. It is from MES College of Engineering, and most newspaper reports are not taking into account what the root cause of the problem is. I just tried to interact with some of my juniors there and got these details. This account is written on the basis of a chat conversation, which is published here. Some details I confirmed and crosschecked, basically those regarding the program at the auditorium and all. I just want to point out how a ordinary gang or group fight at college turned out to be a political (?) issue. I never call this as student politics, but student gang war.
There are more than enough issues at college, and without fighting for those, these student politicians (?) are fighting for head counts. I don’t know what leads these students. Anyway, I believe it is not the professionalism that all are expecting from young engineers.
On Friday, the 23\textsuperscript{rd} of November 2007, there was a screening for some program (guess its name was Dyuthi 07) going on in the auditorium. It was going well until the Mechanical fellows started shouting ROYAL MECH, to which the the EEEs responded by shouting CHOPPERS. The people present there said that they saw many chairs flying around. The situation was brought under control by the police.
Later, on Sunday (25\textsuperscript{th} November) morning (night), at about 1:30 AM, while everyone were asleep, a few locals came to the hostel and destroyed an inmate’s computer. Another inmate who rushed to the scene on hearing the noise was brutally attacked with weapons like chains, iron rods and haxo blade. He suffered injuries to his head, arm and foot.
-A big strike was planned for Monday (26th November) by KSU-MSF. The SFI-DYFI were also on strike and had lot of local support with them. Police rushed to the scene in large numbers. There were 3 jeeps and 2 vans full of police with their new ‘lathi’s. The strike was peaceful. Classes were suspended for the day.
+A big strike was planned for Monday (26th November) by KSU-MSF. The SFI-DYFI were also on strike and had lot of local support with them. Police rushed to the scene in large numbers. There were 3 jeeps and 2 vans full of police with their new ‘laathi’s. The strike was peaceful. Classes were suspended for the day.
-The locals found some tools (iron rods) on the road and reported to the police. They said more would be found at the hostel and asked the police to raid the place. Some locals came along as well. However, the students weren't happy at this. Pushing and pulling took place which was followed by throwing of stones. The police stopped the raid and came to the middle and used laathi to separate the 2 groups. Some were injured.
-Along with the students and the people, a news reporter was also injured. The bikes of 2 students were also destroyed by the DYFI activists.
+The locals found some tools (iron rods) on the road and reported to the police. They said more would be found at the hostel and asked the police to raid the place. Some locals came along as well. However, the students weren't happy at this. Pushing and pulling took place which was followed by throwing of stones. The police stopped the raid and came to the middle and used laathi to separate the two groups. Some were injured.
+Along with the students and the people, a news reporter was also injured. The bikes of two students were also destroyed by the DYFI activists.
-The final outcome was, the college was closed for a week. The first internal exam, which was scheduled to be conducted in the first part of the odd semester, was again postponed. Also many students were injured and hospitalized. I was seeing this game of settling scores for a long time, and now just a problem in a cultural show turned out to be a big issue (settling accounts!). I don’t know who is benefiting from these gang wars.
+The final outcome was, the college was closed for a week. The first internal exam, which was scheduled to be conducted in the first part of the old semester, was again postponed. Also many students were injured and hospitalized. I was seeing this game of settling scores for a long time, and now just a problem in a cultural show turned out to be a big issue (settling accounts!). I don’t know who is benefiting from these gang wars.
(Also heard some students were harassed while going home after all these. Didn't get the details though. Will put up those details too as soon as possible.)
diff --git a/german.tex b/german.tex
index e90812c..6a9542b 100644
--- a/german.tex
+++ b/german.tex
@@ -21,7 +21,7 @@
കഴിഞ്ഞ കുറെ റേസിലെ പതിവില്‍നിന്നും വിപരീതമായി, ഇത്തവണ ആദ്യ പത്തുസ്ഥാനങ്ങളെല്ലാംതന്നെ
സ്വന്തമാക്കിയതു് മുന്‍നിര ടീമുകളാണു്. ഒന്നും രണ്ടും ഫെറാരി, മൂന്നും ആറും റെഡ്ബുള്‍, നാലും അഞ്ചും മക്‌ലാരന്‍, ഏഴും
പത്തും റെനോ, എട്ടും ഒന്‍പതും മെഴ്സിഡസ്. കഴിഞ്ഞ റേസുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വില്യംസും സൗബറും
-ടോറോ റോസോയും മറ്റും കുറച്ചുമങ്ങിപ്പോയെന്നുവേണമെങ്കില്‍ പറയാം. സീസണിന്റെ തുടക്കംമുതലേ മധ്യനിരയിലെ
+ടോറോ റോസോയും മറ്റും കുറച്ചുമങ്ങിപ്പോയെന്നു് വേണമെങ്കില്‍ പറയാം. സീസണിന്റെ തുടക്കംമുതലേ മധ്യനിരയിലെ
ശക്തമായ സാന്നിധ്യമായിരിക്കുകയും, യൂറോപ്പില്‍ പോഡിയംവരെ നേടാന്‍ സാധ്യതകല്‍പ്പിക്കപ്പെടുകയും ചെയ്തിരുന്ന
ഫോഴ്സ് ഇന്ത്യയാകട്ടെ ജര്‍മനിയില്‍ തീരെ മങ്ങിപ്പോയി.
@@ -52,8 +52,8 @@
ഗ്രാന്‍പ്രീയ്ക്ക് തിരശ്ശീലവീഴുകയും ചെയ്തു. അവസാന ലാപ്പുകളില്‍ ശക്തമായ പോരാട്ടമായിരുന്നു മുന്‍നിരയില്‍ മസ്സയും
വെറ്റലും തമ്മില്‍ നടന്നതു്.
-എന്തായാലും ജര്‍മന്‍ ഗ്രാന്‍പ്രീയും ഹോം റേസില്‍ ഒരു ജര്‍മനെ ഒന്നാമതെത്തിക്കാതെ സീസണിന്റെ റെക്കോര്‍ഡ് കാത്തു
-സൂക്ഷിച്ചു. ജര്‍മനിയില്‍ ശക്തമായി സാന്നിധ്യമറിയിച്ചെങ്കിലും കിരീടപോരാട്ടത്തില്‍ മക്‌ലാരനില്‍ (300) നിന്നും 92
+എന്തായാലും ജര്‍മന്‍ ഗ്രാന്‍പ്രീയും ഹോം റേസില്‍ ഒരു ജര്‍മനെ ഒന്നാമതെത്തിക്കാതെ സീസണിന്റെ റെക്കോര്‍ഡ് കാത്തുസൂക്ഷിച്ചു.
+ജര്‍മനിയില്‍ ശക്തമായി സാന്നിധ്യമറിയിച്ചെങ്കിലും കിരീടപോരാട്ടത്തില്‍ മക്‌ലാരനില്‍ (300) നിന്നും 92
പോയിന്റ് പിറകിലാണു് ഫെറാരി. റെഡ്ബുള്ളാകട്ടെ 28 പോയിന്റ് പിറകിലും. ഡ്രൈവര്‍മാരുടെ പോരാട്ടത്തില്‍
ഹാമില്‍ട്ടണ്‍ 157 പോയിന്റുമായി ഇപ്പോഴും മുന്നിലാണു്. ബ്രിട്ടനിലേക്കാളും തന്റെ നില അദ്ദേഹം മെച്ചപ്പെടുത്തുകയും
ചെയ്തു. എന്നാല്‍ വെറ്റല്‍ (136) സ്വന്തം ടീം മേറ്റ് വെബ്ബറിനൊപ്പത്തിനൊപ്പമാണു്.
diff --git a/hair.tex b/hair.tex
index 0132fc0..3824c48 100644
--- a/hair.tex
+++ b/hair.tex
@@ -7,7 +7,7 @@
തുടങ്ങിയതാണു് ഞാന്‍. എന്നാല്‍ അതു് പിന്നീടു് ഇക്കഴിഞ്ഞ ഒക്റ്റോബറില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍
ഒഴിവാക്കപ്പെടുംവരെ ഒരു പിടി അനുഭവങ്ങളാണു് സമ്മാനിച്ചതു്. ആഫ്രിക്കന്‍ യാത്രകളെ പരാമര്‍ശിക്കാന്‍ കാരണം,
അതിലൊരിടത്തു് ബസ്സില്‍ യാത്രചെയ്യുന്ന സക്കറിയ മുടി പറ്റെവെട്ടിക്കളഞ്ഞ ആഫ്രിക്കന്‍ സ്ത്രീയുടെ
-സൗന്ദര്യത്തെപ്പറ്റിപ്പറയുന്നുണ്ടു്. അതോടൊപ്പം മുണ്ഡനംചെയ്ത തലയുമായി നടക്കുന്ന ചില നാടന്‍
+സൗന്ദര്യത്തെപ്പറ്റിപ്പറയുന്നുണ്ടു്. അതോടൊപ്പം, മുണ്ഡനംചെയ്ത തലയുമായി നടക്കുന്ന ചില നാടന്‍
പരിഷ്കാരികളെപ്പോലെ അതു് മനംപിരട്ടലുണ്ടാക്കാത്തതിനെപ്പറ്റിയും. (കൃത്യമായ പ്രയോഗം ഓര്‍മ്മയില്ല, എന്തായാലും
സാരം ആഫ്രിക്കന്‍ സ്ത്രീയുടെ സൗന്ദര്യസങ്കല്‍പ്പത്തില്‍ മാത്രമേ മുണ്ഡനംചെയ്ത തല ചേരൂ എന്നായിരുന്നു.)
@@ -17,18 +17,18 @@
ചെയ്തു് തോളൊപ്പം നിര്‍ത്തിയിരിക്കുന്ന അവരുടെ മുടിയും താരതമ്യംചെയ്തു് നെടുവീര്‍പ്പിട്ടിട്ടുള്ള സ്കൂള്‍ കിടാങ്ങളും മുതല്‍,
ഇപ്പോഴെന്റെ തൊട്ടപ്പുറത്തു താമസിക്കുന്ന തലമൊട്ടയടിക്കാന്‍ നിര്‍ബന്ധിതയായ പെണ്‍കുട്ടിയുംവരെ സാക്ഷ്യം പറയും.
-എന്തൊക്കെയായാലും നീട്ടിവളര്‍ത്തിയ മുടി ഒരു പുതിയ സാമൂഹ്യാനുഭവമാണെനിക്കു സമ്മാനിച്ചതു്. എക്സെന്‍ട്രിക്കുകള്‍
+എന്തൊക്കെയായാലും നീട്ടിവളര്‍ത്തിയ മുടി ഒരു പുതിയ സാമൂഹ്യാനുഭവമാണ് എനിക്കു സമ്മാനിച്ചതു്. എക്സെന്‍ട്രിക്കുകള്‍
അപൂര്‍വ്വമല്ലാത്ത ശാസ്ത്രത്തിന്റെ ലോകത്തായതുകൊണ്ടു്, ആരും നിങ്ങളുടെ വേഷവിധാനങ്ങളെ മുന്‍വിധിയോടെ
കാണില്ലെന്നതു് സമ്മാനിച്ച സ്വാതന്ത്ര്യം ശരിക്കും ഞാന്‍ ഉപയോഗിച്ചെന്നു പറയാം. അതിനു സ്തുതിപറയേണ്ടതു് ഐന്‍സ്റ്റീന്റെ
ഒരു കാരിക്കേച്ചറിനോടാണെന്നു തോന്നുന്നു. അത്രയ്ക്കും വരില്ലെങ്കിലും മാസങ്ങളോളം ഷേവു് ചെയ്യാത്ത മുഖവും നീട്ടിവളര്‍ത്തിയ
-മുടിയും ഹാഫ് ട്രൗസറും ടീ ഷര്‍ട്ടുമടങ്ങുന്ന എന്റെ പതിവുരൂപം എനിക്കും ചെറുതല്ലതാത്ത വിസിബിലിറ്റി തന്നിരുന്നു.
-മാത്രമോ, ബഹുസ്വരതയുടെ ഒരു സമൂഹത്തില്‍ ഒന്നിന്റേയും പ്രതിനിധിയാവാതെ എന്റെ മാത്രം പ്രതിനിധിയാവാനും
-അതെന്നെ സഹായിച്ചിട്ടുണ്ടു്.
+മുടിയും ഹാഫ് ട്രൗസറും ടീ ഷര്‍ട്ടുമടങ്ങുന്ന എന്റെ പതിവു രൂപം എനിക്കും ചെറുതല്ലതാത്ത വിസിബിലിറ്റി തന്നിരുന്നു.
+ബഹുസ്വരതയുടെ ഒരു സമൂഹത്തില്‍ ഒന്നിന്റേയും പ്രതിനിധിയാവാതെ എന്റെ മാത്രം പ്രതിനിധിയാവാനും
+അതെന്നെ സഹായിച്ചു.
മുണ്ഡനംചെയ്ത തല വൈധവ്യത്തിന്റെ പ്രതീകമായിരുന്നു മുന്‍പു്. വിധവയായിട്ടും മുടി നീട്ടിവളര്‍ത്തുന്നതു് അഭിസാരികയുടെ
-ലക്ഷണമായാണു് കണ്ടിരുന്നതു്. ദീപ മേത്തയുടെ "വാട്ടറില്‍" ലിസ റേയുടെ കഥാപാത്രത്തെ ഓര്‍ക്കുക. പിന്നീടു്
-സ്വജീവിതത്തില്‍ കാന്‍സര്‍ഗ്രസ്തയായി തല മുണ്ഡനംചെയ്യേണ്ടിവന്നപ്പോള്‍ എന്തായിരുന്നിരിക്കുമാവോ ആ മനസ്സില്‍
-കടന്നുപോയതു്, ഈയടുത്ത കാലത്തു് കീമോത്തെറാപ്പി കഴിഞ്ഞു് രോഗമുക്തയായിവന്ന മംതാ മോഹന്‍ദാസ് മുടി
+ലക്ഷണമായാണു് കണ്ടിരുന്നതു്. ദീപ മേത്തയുടെ 'വാട്ടറി' ലിസ റേയുടെ കഥാപാത്രത്തെ ഓര്‍ക്കുക. പിന്നീടു്
+സ്വജീവിതത്തില്‍ കാന്‍സര്‍ഗ്രസ്തയായി തല മുണ്ഡനംചെയ്യേണ്ടിവന്നപ്പോള്‍ എന്തായിരുന്നിരിക്കുമാവോ ആ മനസ്സില്‍കൂടി
+കടന്നുപോയതു്? ഈയടുത്ത കാലത്തു് കീമോത്തെറാപ്പി കഴിഞ്ഞു് രോഗമുക്തയായിവന്ന മംതാ മോഹന്‍ദാസ് മുടി
നഷ്ടപ്പെട്ടതിനേയും മറ്റും വളരെ വികാരരഹിതമായി ഒരിന്റര്‍വ്യൂവില്‍ സമീപിക്കുന്നതു കണ്ടു. നല്ലതു്. നീണ്ടുവളര്‍ന്ന ഇടതൂര്‍ന്ന
മുടിയോടുള്ള അഭിനിവേശമില്ലാത്ത ചില പെണ്‍കുട്ടികളെങ്കിലുമുണ്ടീലോകത്തു്.
@@ -65,14 +65,14 @@
സംശയാലുക്കളെ അര്‍ഹിക്കുന്ന ഉത്തരങ്ങളിലൂടെ നിശബ്ദരാക്കുകയും കൂടിചെയ്തതോടെ ഞാന്‍ മുടി വളര്‍ത്തുന്നതില്‍
പരസ്യമായി എതിര്‍പ്പുള്ളവരുടെ എണ്ണം കുറഞ്ഞു.
-മുടി വെട്ടാന്‍ തീരുമാനിക്കുന്ന ഒരു പെണ്‍കുട്ടിയേയും സമൂഹം ഈ രീതിയിലാണോ സ്വീകരിക്കുക എന്നറിയില്ല. മുടി പറ്റെ
-ബോബ് ചെയ്തു നടക്കുന്ന ഒരു ഡോക്റ്ററുണ്ടെനിക്കിവിടെ. അവര്‍ മലയാളിയാണെന്നും പറഞ്ഞുകേള്‍ക്കുന്നു (കേട്ടറിവു മാത്രമേയുള്ളൂ,
-ഇന്നുവരെ ഒരക്ഷരം മലയാളം പറഞ്ഞുകേട്ടിട്ടില്ല; അവരോടു ചോദിച്ചുനോക്കണം ഇനി കാണുമ്പോള്‍). സ്വാഭാവികമായി
+മുടി വെട്ടാന്‍ തീരുമാനിക്കുന്ന ഒരു പെണ്‍കുട്ടിയെ സമൂഹം ഈ രീതിയിലാണോ സ്വീകരിക്കുക എന്നറിയില്ല. മുടി പറ്റെ
+ബോബ് ചെയ്തു നടക്കുന്ന ഒരു ഡോക്ടറുണ്ടെനിക്കിവിടെ. അവര്‍ മലയാളിയാണെന്നും പറഞ്ഞുകേള്‍ക്കുന്നു. (കേട്ടറിവു മാത്രമേയുള്ളൂ,
+ഇന്നുവരെ ഒരക്ഷരം മലയാളം പറഞ്ഞുകേട്ടിട്ടില്ല; അവരോടു ചോദിച്ചുനോക്കണം ഇനി കാണുമ്പോള്‍.) സ്വാഭാവികമായി
തലയിലുണ്ടാവുകയും ആണ്‍പെണ്‍ഭേദമില്ലാതെ വളരുകയും ചെയ്യുന്ന മുടിയെന്ന സാധനത്തെപ്പിടിച്ചു്
സ്ത്രീലിംഗസ്വത്വത്തിന്റെ പ്രത്യക്ഷ അടയാളമാക്കിയതാരാണാവോ. തലമുടിപരിചരണത്തിന്റെ ബുദ്ധിമുട്ടുമനസ്സിലാക്കിയ സ്ത്രീവിദ്വേഷിയായ ആരെങ്കിലുമായിരിക്കണം.
ഇത്തരത്തില്‍ ലിംഗപരമായി സ്ത്രീസ്വത്വമുള്ള നീണ്ടുവളര്‍ന്ന മുടി പല അനുഭവങ്ങളും സമ്മാനിച്ചിട്ടുണ്ടെനിക്കു്.
-ഒരുല്ലാസയാത്രയ്ക്കിടയ്ക്കു് പാറിപ്പറന്നുപോയ മുടിയൊതുക്കാന്‍ തുനിഞ്ഞപ്പോള്‍ അവിടെ കൂടെ
+ഒരുല്ലാസയാത്രയ്ക്കിടയ്ക്കു് പാറിപ്പറന്നുപോയ മുടിയൊതുക്കാന്‍ തുനിഞ്ഞപ്പോള്‍ സഹായിക്കാന്‍
പെണ്‍കുട്ടികളുമുണ്ടായിരുന്നു. അവരോടു ഞാന്‍ കാര്യമായിത്തന്നെ, ഏതു ഷാംപൂവാണുപയോഗിക്കാറു്, എങ്ങനെയെണ്ണതേക്കും
തുടങ്ങിയ കാര്യങ്ങളൊക്കെ അന്വേഷിച്ചു. അവര്‍ കൃത്യമായ മറുപടിയും ഉപദേശങ്ങളും തരികയും ചെയ്തു. അവര്‍ പിന്നീടൊരിക്കല്‍ പറഞ്ഞതു്,
ജീവിതത്തിലൊരിക്കലും ഒരാണ്‍കുട്ടിയോടു നടത്തേണ്ടിവരും എന്നുകരുതിയ സംഭാഷണമല്ല അതെന്നാണു്.
@@ -83,8 +83,8 @@
പലരുമതു് ചോദിച്ചിട്ടുണ്ടു്. മറുപടി നിഷേധാത്മകമായിട്ടാണെങ്കിലും സത്യം തന്നെയാണു് ഞാന്‍ പറയാറുള്ളതും. ഞാന്‍ മുടി
വളര്‍ത്താനല്ല, വെട്ടാതിരിക്കാനാണു തീരുമാനിച്ചതെന്നു്.
-സ്വന്തം തലയില്‍ വളരുന്ന മുടി വെട്ടാനും വളര്‍ത്താനും സ്വാതന്ത്ര്യമനുവദിക്കുന്ന, മുണ്ഡനം ചെയ്തതലയിലും
-സൗന്ദര്യം കാണാനും കഴിവുള്ള ഒരു ലോകസമൂഹം വളര്‍ന്നുവരുമെന്നു പ്രത്യാശിച്ചുകൊണ്ടു്.
+സ്വന്തം തലയില്‍ വളരുന്ന മുടി വെട്ടാനും വളര്‍ത്താനും സ്വാതന്ത്ര്യമനുവദിക്കുന്ന, മുണ്ഡനംചെയ്ത തലയിലും
+സൗന്ദര്യം കാണാനും കഴിവുള്ള ഒരു ലോകസമൂഹം വളര്‍ന്നുവരുമെന്നു് പ്രത്യാശിച്ചുകൊണ്ടു്.
പിന്‍കുറിപ്പു്: തലമുടിയെക്കുറിച്ചുള്ള ഈ വിചാരങ്ങള്‍ക്കു കടപ്പാടു് തൊട്ടടുത്ത മുറിയില്‍ മുടിയില്ലാതെ കിടന്നിരുന്ന പെണ്‍കുട്ടി, അവളുടെ ഇടതൂര്‍ന്ന മുടിയോടുകൂടിയ പൂര്‍വ്വാശ്രമചിത്രങ്ങള്‍ കാണിച്ചുതന്നപ്പോള്‍ ആ കണ്ണുകളില്‍ മിന്നിമറഞ്ഞ വികാരങ്ങള്‍ക്കു്.
\begin{flushright}(6 January, 2011)\footnote{http://malayal.am/പലവക/9817/തലമുടിയെക്കുറിച്ചു്-ഒരുപന്യാസം}\end{flushright}
diff --git a/ipl-party.tex b/ipl-party.tex
index 8a0b110..5afd040 100644
--- a/ipl-party.tex
+++ b/ipl-party.tex
@@ -14,7 +14,7 @@
\hspace*{-1.5em}ഏറ്റവും വലിയ സംഭാവനയെന്തെന്നുള്ള ചോദ്യത്തിനു് പലരും പല ഉത്തരങ്ങളും നല്‍കുമായിരിക്കും. എന്റെ കണക്കില്‍,
കായികവിനോദവ്യവസായത്തില്‍ കായികവിനോദമാണു് വ്യവസായവത്കരിക്കപ്പെടുന്നതു്. ജനകീയ കായികരൂപങ്ങളിലെ
വിനോദം മൈതാനത്തിലെ കളിയില്‍നിന്നു് ഏറെയൊന്നും മുന്‍പോട്ടു പോയിട്ടില്ല. വ്യവസായവത്കരിക്കുമ്പോള്‍ ഇതൊരു
-പ്രശ്നമാണു്, കാരണം കളി കാണാന്‍ മാത്രമായി വരുന്ന സ്റ്റേഡിയത്തിലെ കാണികളും, ടെലിവിഷന്‍ പ്രേക്ഷകരും അതില്‍നിന്നുള്ള വരുമാനവും പരിധിയുള്ളതാണു്. അതിനാല്‍ത്തന്നെ കമ്പോളത്തില്‍ എല്ലാവര്‍ക്കുംവേണ്ട വര്‍ഷാവര്‍ഷം പുതുക്കിയ രണ്ടക്ക വളര്‍ച്ചാനിരക്ക്
+പ്രശ്നമാണു്, കാരണം കളി കാണാന്‍ മാത്രമായി വരുന്ന സ്റ്റേഡിയത്തിലെ കാണികളും ടെലിവിഷന്‍ പ്രേക്ഷകരും അതില്‍നിന്നുള്ള വരുമാനവും പരിധിയുള്ളതാണു്. അതിനാല്‍ത്തന്നെ കമ്പോളത്തില്‍ എല്ലാവര്‍ക്കുംവേണ്ട വര്‍ഷാവര്‍ഷം പുതുക്കിയ രണ്ടക്ക വളര്‍ച്ചാനിരക്ക്
(ഇക്കൊല്ലത്തെ വളര്‍ച്ചാനിരക്ക് കഴിഞ്ഞകൊല്ലത്തേക്കാള്‍ കുറഞ്ഞാല്‍ പോലും കമ്പോളം
വേവലാതിപ്പെടും :)) എന്നത് ഒരു ഉട്ടോപ്യയായി മാറും. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ലിസ്റ്റ് ചെയ്യാന്‍ (അതുവഴി കൂടുതല്‍
പണം സ്വരൂപിക്കാനും) കഷ്ടപ്പെടും. അതിനു് ഐപിഎല്‍ കണ്ട പ്രതിവിധി, കായികവിനോദത്തിലെ വിനോദത്തിനെ ഒന്നുകൂടി വിപുലമാക്കി, ഗ്രൗണ്ടില്‍ നടക്കുന്ന കായികമത്സരവുമായി യാതൊരു ബന്ധവുമില്ലാതാക്കുകയായിരുന്നു.
@@ -23,28 +23,28 @@
മിഡില്‍ക്ലാസ് ' ആണെന്നുകാണാം. അവരെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ക്കു കഴിയില്ല. മാത്രമല്ല,
ക്രിക്കറ്റിനോടു് ഭ്രാന്തമായ ആവേശമില്ലാത്ത, പ്രീമിയര്‍ ലീഗും എന്‍ബിഎയും ഫോര്‍മുല വണ്ണും പിന്തുടരുന്ന ഒരു വലിയ വിഭാഗം
അവര്‍ക്കിടയിലുണ്ടു്. പലപ്പോഴും, ഈ സെഗ്‌മെന്റിലെ ഏറ്റവും സമ്പന്നവിഭാഗം ഇവരാണുതാനും. ഇവര്‍
-പണമൊഴുക്കിത്തുടങ്ങിയാലെ, നിശ്ചിതവരുമാനത്തില്‍നിന്നും എക്സ്‌പൊണെന്‍ഷ്യല്‍ രീതിയില്‍ വളരാന്‍ ഐപിഎല്ലിനു
+പണമൊഴുക്കിത്തുടങ്ങിയാലേ നിശ്ചിതവരുമാനത്തില്‍നിന്നും എക്സ്‌പൊണെന്‍ഷ്യല്‍ രീതിയില്‍ വളരാന്‍ ഐപിഎല്ലിനു
കഴിയൂ. അതിനാല്‍ അവരുടെ പാര്‍ട്ടിസമയങ്ങള്‍ക്കും കൂടി സമാനമായാണു് ഇക്കൊല്ലത്തെ ഐപിഎല്‍ മാച്ചുകള്‍
നിശ്ചയിച്ചിരുന്നത്.
%image courtesy: http://blogs.rediff.com/aashirvaad09/
പ്രവര്‍ത്തിദിനങ്ങളില്‍ ഒരു കളി, വൈകി 8 മണിക്കു തുടങ്ങുന്നു. വാരാന്ത്യങ്ങളില്‍ രണ്ടു കളി, ഒന്നു നാലുമണിക്കും മറ്റേതു്
-എട്ടുമണിക്കും. നട്ടുച്ചയ്ക്കു കളിനടത്തിയാലും ഗ്രൗണ്ടു് നിറയുന്ന ഇന്ത്യയില്‍, ഇതു് പ്രധാനമായും പാര്‍ട്ടിപ്രേക്ഷകരെ ലക്ഷ്യം
-വച്ചാണെന്നുള്ളതു വ്യക്തം (ടെലിവിഷനില്‍ പ്രൈം ടൈം ആണതു്, കുടുംബകലഹം ഉണ്ടാക്കാന്‍ പോന്ന കാര്യം!).
+എട്ടുമണിക്കും. നട്ടുച്ചയ്ക്കു കളിനടത്തിയാലും ഗ്രൗണ്ടു് നിറയുന്ന ഇന്ത്യയില്‍, ഇതു് പ്രധാനമായും പാര്‍ട്ടിപ്രേക്ഷകരെ ലക്ഷ്യംവച്ചാണെന്നുള്ളതു
+വ്യക്തം (ടെലിവിഷനില്‍ പ്രൈം ടൈം ആണതു്. കുടുംബകലഹം ഉണ്ടാക്കാന്‍ പോന്ന കാര്യം!).
ഇതിനോടൊപ്പം തന്നെ, എന്റര്‍ടൈന്‍മെന്റ് സ്പോര്‍ട്സ് ഡയറക്റ്റുമായി സഹകരിച്ചു് റോയല്‍ ചാലഞ്ചര്‍ സ്പോര്‍ട്സ്
മിതമായ പരസ്യങ്ങളുമായി പബ്ബുകള്‍ക്കും സ്പോര്‍ട്സ് ബാറുകള്‍ക്കും നല്‍കിയ ഉഗ്രന്‍ ഫീഡും കണക്കിലെടുക്കണം.
ടെലിവിഷന്‍ പ്രേക്ഷകന്റെ ഒരു ഭാഗമായി പബ്ബ്/സ്പോര്‍ട്സ് ബാര്‍ പ്രേക്ഷകരെ കാണാതെ, പ്രത്യേകമായിത്തന്നെ
-പരിഗണിച്ചിരുന്നു എന്നാണിതു കാണിക്കുന്നതു്. ക്രിക്കറ്റിനൊപ്പം പൂളും, ബൗളിങ്ങും, ഹിപു് ഹോപ്പും, പിന്നെ മല്യയുടെ മദ്യവും.
-ഇത്രയും ക്രിക്കറ്റിനെ ടൗണിലെ അടിച്ചുപൊളി പിള്ളാരുടെ ഡെയ്‌ലി റൊട്ടീനില്‍ ഉള്‍പ്പെടുത്താനുള്ള കളികള്‍. ഇവിടെ
+പരിഗണിച്ചിരുന്നു എന്നാണിതു കാണിക്കുന്നതു്. ക്രിക്കറ്റിനൊപ്പം പൂളും ബൗളിങ്ങും ഹിപ്പ് ഹോപ്പും, പിന്നെ മല്യയുടെ മദ്യവും.
+ഇത്രയും ക്രിക്കറ്റിനെ ടൗണിലെ അടിച്ചുപൊളി പിള്ളാരുടെ ഡെയ്‌ലി റുട്ടീനില്‍ ഉള്‍പ്പെടുത്താനുള്ള കളികള്‍. ഇവിടെ
പ്രധാനമായും മെട്രോകളിലെയും രണ്ടാംനിര നഗരങ്ങളിലെയും അപ്പര്‍ മിഡില്‍ക്ലാസ്സിലെ ക്രിക്കറ്റ് അലര്‍ജിക്കാരെയാണു്
ലക്ഷ്യംവച്ചതു്. നിറഞ്ഞ പബ്ബുകള്‍ ഇതൊരു വന്‍വിജയമായിരുന്നുവെന്നതിനു തെളിവാണു്.
%image courtesy: http://bollywoodnewsstories.blogspot.com/2010/03/ipl-signature-after-match-party-at-ub.html
കളിനടക്കുന്ന നഗരങ്ങളില്‍ മത്സരത്തിനുശേഷം നടക്കുന്ന പാര്‍ട്ടികളും ഫാഷന്‍ ഷോകളും ലക്ഷ്യംവയ്ക്കുന്നതു് അതിസമ്പന്നരുടെ
-സോഷ്യല്‍ ലൈഫില്‍ ക്രിക്കറ്റിനു് ഇടം നല്‍കുകയെന്നാണു്. ക്രിക്കറ്റ് മൈതാനത്തിന്റെ ഒരു മുക്കില്‍
+സോഷ്യല്‍ ലൈഫില്‍ ക്രിക്കറ്റിനു് ഇടം നല്‍കുകയെന്നതാണു്. ക്രിക്കറ്റ് മൈതാനത്തിന്റെ ഒരു മുക്കില്‍
തുള്ളിച്ചാടാനെന്ന പേരില്‍ കൊണ്ടുവരുന്ന ചിയര്‍ഗേള്‍സും, ഈ പാര്‍ട്ടികളില്‍ കുറച്ചു ചിയര്‍ എക്സ്ട്രാ കൊണ്ടുവരാനുള്ളതാണു്.
ഇന്ത്യന്‍ പാര്‍ട്ടിസര്‍ക്കിളിലെ, ഹൂസ് ഹൂ ആയ ഷാരൂഖ്-ഗൗരി ഖാന്‍, വിജയ് മല്ല്യ, ഷെട്ടി സിസ്റ്റേഴ്സ്, പ്രീതി സിന്റ,
നിത-മുകേഷ് അംബാനി, ഇവരുടെയൊക്കെ പാര്‍ട്ടികളില്‍ ക്ഷണിക്കപ്പെട്ടാല്‍ അതു നല്‍കുന്ന സോഷ്യല്‍ മൈലേജ് ഈ
@@ -52,11 +52,11 @@
ഒഴിവാക്കൂ' എന്നു പറഞ്ഞതായും കേള്‍ക്കുന്നുണ്ടു്. പണ്ടു് "പൂച്ചക്കൊരു മൂക്കുത്തിയിലെ" സുകുമാരിയെപ്പോലെ ക്രിക്കറ്റ്
കാണുന്നവരുമായി ഒരു രാത്രിമുഴുവന്‍ ചിലവഴിക്കുന്നതോര്‍ക്കുമ്പോള്‍ കളിക്കാര്‍ക്കു മുട്ടിടിക്കുന്നുണ്ടാകും! തമാശ ഒഴിവാക്കിയാല്‍,
കാലങ്ങളായി ജനലക്ഷത്തിന്റെ കളി എന്നു പറഞ്ഞു് ക്രിക്കറ്റിനെ ഒഴിവാക്കിയിരുന്നവരെക്കൂടി പ്രധാന
-പ്രേക്ഷകരാക്കിയെടുക്കുന്നതിനാണു് ഈ ക്രിക്കറ്റ് വിനോദത്തില്‍നിന്നും ക്രിക്കറ്റ് ഒഴിവാക്കിയ പരിപാടി സഹായിച്ചതു്,
+പ്രേക്ഷകരാക്കിയെടുക്കുന്നതിനാണു് ക്രിക്കറ്റ് വിനോദത്തില്‍നിന്നും ക്രിക്കറ്റ് ഒഴിവാക്കിയ ഈ പരിപാടി സഹായിച്ചതു്.
അതിലൂടെ കോടികളുടെ വരുമാനവും.
ഐപിഎല്‍ ഇന്ത്യന്‍ സ്പോര്‍ട്സ് വ്യവസായത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവന ഇതാണു്. ഒരു ജനകീയ കായികരൂപമായതിനാല്‍
-ക്രിക്കറ്റ് മെട്രോകളിലെ ഉപരിവര്‍ഗ്ഗ പാര്‍ട്ടിസര്‍ക്കിളുകളില്‍ നേരിട്ടിരുന്ന അയിത്തം ഒഴിവാക്കാന്‍
+മെട്രോകളിലെ ഉപരിവര്‍ഗ്ഗ പാര്‍ട്ടിസര്‍ക്കിളുകളില്‍ ക്രിക്കറ്റ് നേരിട്ടിരുന്ന അയിത്തം ഒഴിവാക്കാന്‍
ഐപിഎല്ലിനു കഴിഞ്ഞു. അതുവഴി, പതിന്മടങ്ങു വരുമാനവും. ജനകീയകായികവിനോദത്തെ എക്സ്‌ക്ലൂസിവിറ്റിയുടെ ലോകത്തു്
പ്രതിഷ്ഠിക്കുന്നതെങ്ങനെയെന്നാണു് ഐപിഎല്‍ കാണിച്ചു തന്നതു്.
diff --git a/istanbul.tex b/istanbul.tex
index 22c047e..af2776f 100644
--- a/istanbul.tex
+++ b/istanbul.tex
@@ -21,7 +21,7 @@
വ്യക്തമായി കാണാമായിരുന്നു.
ആദ്യലാപ്പില്‍ മക്‌ലാരന്റെ നിലവിലെ ചാമ്പ്യന്‍ ജെന്‍സണ്‍ ബട്ടണെ മറികടന്നു് ഷുമാക്കര്‍ നില മെച്ചപ്പെടുത്തിയെങ്കിലും
-വളരെ വേഗംതന്നെ, വേഗമേറിയ ബട്ടന്റെ കാറിനു മുമ്പില്‍ അടിയറവു പറഞ്ഞു. എങ്കിലും റേസിന്റെ തുടക്കംമുതല്‍ റോബര്‍ട്ടു്
+വളരെ വേഗംതന്നെ, വേഗമേറിയ ബട്ടന്റെ കാറിനു മുമ്പില്‍ അടിയറവു പറഞ്ഞു. എങ്കിലും റേസിന്റെ തുടക്കംമുതല്‍ റോബര്‍ട്ട്
കുബിത്സയെ പിന്നില്‍ തളച്ചിട്ടു് നികൊ റോസ്ബര്‍ഗ് മിടുക്കു കാട്ടി. നീളമേറിയ സ്ട്രൈറ്റുകള്‍ ഏറെയുള്ള മോണ്ട്രിയലില്‍
മുന്‍നിര കാറുകള്‍ക്കു് വെല്ലുവിളിയുയര്‍ത്തണമെങ്കില്‍ മെഴ്സിഡസ് ഇനിയും മെച്ചപ്പെട്ടേമതിയാകൂ എന്നു് തുര്‍ക്കിയില്‍
വ്യക്തമായി.
@@ -40,7 +40,7 @@
പുറത്തുകടക്കുകയും, വെറ്റലിന്റെ കാര്‍ തരിപ്പണമാവുകയും ചെയ്തു. വെബ്ബറിന്റെ കാറിനും ചെറിയ തോതില്‍ പരിക്കു
പറ്റി മുന്‍വിങ് മാറ്റിവെക്കേണ്ടിവന്നു. അവസരം മുതലാക്കി മക്‌ലാരന്‍ കാറുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കൈക്കലാക്കി.
ബാഴ്സിലോണയിലെപ്പോലെ\footnote{സ്പാനിഷ് ലെഗ്ഗോടെ യൂറോപ്യന്‍പാദത്തിനു് തുടക്കം} അഞ്ചാമതോടിയിരുന്ന മൈക്കല്‍ ഷുമാക്കര്‍ ബഹുദൂരം
-പിറകിലായിരുന്നതിനാല്‍ വെബ്ബറിനു പോഡിയവും ചാമ്പ്യന്‍ഷിപ്പു് ലീഡും
+പിറകിലായിരുന്നതിനാല്‍ വെബ്ബറിനു പോഡിയവും ചാമ്പ്യന്‍ഷിപ് ലീഡും
നിലനിര്‍ത്താനായി. അവസാനഘട്ടംവരെ ആദ്യപത്തു സ്ഥാനങ്ങള്‍ക്കു പുറത്തായിരുന്ന
സുട്ടില്‍ സൗബറിന്റെ കൊബിയാഷിയെ മറികടന്നതും, റെനോയുടെ വിറ്റാലി പെട്രോവിനു പറ്റിയ അബദ്ധവും ഫോഴ്സ്
ഇന്ത്യക്കു് രണ്ടുപോയിന്റ് നേടിക്കൊടുത്തു.
@@ -58,7 +58,7 @@
നിര്‍മ്മാതാക്കളുടെ കാര്യത്തില്‍ മക്‌ലാരനും (172) റെഡ്ബുള്ളും (171) തമ്മില്‍ വെറും ഒരു പോയിന്റ് വ്യത്യാസമേയുള്ളു.
എന്നാല്‍ മൂന്നാംസ്ഥാനത്തുള്ള ഫെറാരി 25 പോയിന്റിനു പിറകിലാണു്.
-മെഴ്സിഡസ് ടീം പ്രിന്‍സിപ്പാള്‍ റോസ് ബ്രാവ്‌ണ്‍ പറഞ്ഞതു്, അടുത്ത മൂന്നുനാലു റേസുകള്‍ക്കകം ഈ സീസണിലെ പുതിയ
+മെഴ്സിഡസ് ടീം പ്രിന്‍സിപ്പല്‍ റോസ് ബ്രാവ്‌ണ്‍ പറഞ്ഞതു്, അടുത്ത മൂന്നുനാലു റേസുകള്‍ക്കകം ഈ സീസണിലെ പുതിയ
ഡെവലപ്മെന്റുകള്‍ നിര്‍ത്തിവെച്ചു് അടുത്ത സീസണില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണു്. ഈ സീസണില്‍ ഇനിയും മികച്ച
റിസല്‍ട്ടുകള്‍ ലഭിക്കണമെങ്കില്‍ ആദ്യം കാറിന്റെ വേഗം വര്‍ദ്ധിപ്പിക്കാനാവണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു.
@@ -70,7 +70,7 @@
മുഴുവന്‍ റേസും കളയാന്‍ മടിയില്ലാത്തവനാണു് ഷുമാക്കര്‍. അടവുകളുടെ രാജാവും.
വാല്‍ക്കഷണം: പുസിക്യാറ്റ് ഡോള്‍സ് ഗ്രൂപ്പിലെ പാട്ടുകാരിയും മുന്‍ലോകചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണിന്റെ
-കാമുകിയുമായ നികോള്‍ ഷെര്‍സിങര്‍ 'ഡാന്‍സിങ് വിത് സ്റ്റാര്‍സ് ' ഷോയില്‍ ജേത്രിയായതു് മേയ് 25നാണു്,
+കാമുകിയുമായ നികോള്‍ ഷെര്‍സിങര്‍ 'ഡാന്‍സിങ് വിത് സ്റ്റാര്‍സ് ' ഷോയില്‍ ജേത്രിയായതു് മേയ് 25നാണു്.
ഞായറാഴ്ച ലൂയിസ് ഹാമില്‍ട്ടണ്‍ തുര്‍ക്കിയിലും വിജയിച്ചു. ദമ്പതികള്‍ക്ക് ഇപ്പോള്‍ ശുക്രനാണെന്നു തോന്നുന്നു :)
\begin{flushright}(2 June, 2010)\footnote{http://malayal.am/വിനോദം/കായികം/5784/തന്ത്രങ്ങളുടെ-ഇസ്താംബൂള്‍}\end{flushright}
diff --git a/microsoft-mammooty.tex b/microsoft-mammooty.tex
index 6d4cf27..d7140fa 100644
--- a/microsoft-mammooty.tex
+++ b/microsoft-mammooty.tex
@@ -6,7 +6,7 @@
സാമൂഹ്യബോധത്തിന്റെ പേരില്‍ കൊക്കൊകോള പരസ്യത്തില്‍നിന്നു പിന്‍വാങ്ങാന്‍ ധൈര്യം കാണിച്ച മമ്മൂട്ടി,
സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കാത്തതുകൊണ്ടാണു് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നു
കരുതുന്നു. സമൂഹത്തിന്റെ ഉന്നമനത്തിനും സംരക്ഷണത്തിനും സ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണെന്നും, അതു് ഭരണഘടന
-നല്‍കുന്ന അവകാശങ്ങള്‍ക്കുമപ്പുറം അറിവിന്റെ സ്വാതന്ത്ര്യത്തോടെയെ സാധ്യമാവൂ എന്നും നാം ഓരോരുത്തരും
+നല്‍കുന്ന അവകാശങ്ങള്‍ക്കുമപ്പുറം അറിവിന്റെ സ്വാതന്ത്ര്യത്തോടെയേ സാധ്യമാവൂ എന്നും നാം ഓരോരുത്തരും
മനസ്സിലാക്കേണ്ടതാണു്.
ആധുനികലോകത്തെ അറിവിന്റെ രൂപമായ വിവരസാങ്കേതികവിദ്യയില്‍, വിവരവും വിദ്യയും സങ്കേതവും സമൂഹത്തില്‍നിന്നും അകറ്റി,
diff --git a/monte-carlo.tex b/monte-carlo.tex
index ad6ded6..5dd211c 100644
--- a/monte-carlo.tex
+++ b/monte-carlo.tex
@@ -13,11 +13,11 @@
തനിക്കു കിട്ടുന്ന സൂചിപ്പഴുതുപോലും ധാരാളമാണെന്നു് ഒരിക്കല്‍കൂടി യുവഎതിരാളികളെ ഓര്‍മ്മിപ്പിച്ചു. പിന്നീടു് ഷൂമാക്കറുടെ
മറികടക്കല്‍ നിയമവിരുദ്ധമാണെന്നു വിധിയെഴുതിയ സ്റ്റ്യുവര്‍ട്ടുമാര്‍ 20 സെക്കന്റ് ഡ്രൈവ് ത്രൂ പെനാല്‍ട്ടി നല്‍കി.
-മൊത്തം സീസണിലെ ഏറ്റവും വിഷമംപിടിച്ച റേസെന്ന വിശേഷണമുള്ള മോണ്ടേ കാര്‍ലോ ഗ്രാന്‍പ്രീ സ്വന്തംപേരു്
+മൊത്തം സീസണിലെ ഏറ്റവും വിഷമംപിടിച്ച റേസെന്ന വിശേഷണമുള്ള മോണ്ടേകാര്‍ലോ ഗ്രാന്‍പ്രീ സ്വന്തംപേരു്
നിലനിര്‍ത്തിയെന്നു് വേണമെങ്കില്‍ പറയാം. ആകെ 78 ലാപ്പുകളുള്ള റേസില്‍ നാലുതവണയാണു് സേഫ്റ്റികാര്‍
വിന്യസിക്കപ്പെട്ടതു്. രണ്ടുതവണയും വില്യംസിന്റെ റൂബന്‍ ബാരിക്കെല്ലോയും ഹള്‍ക്കന്‍ബര്‍ഗുമായിരുന്നു കാരണക്കാര്‍.
മുന്‍ചിറകുകള്‍ (front wing) പ്രവര്‍ത്തനരഹിതമായതാണു് ഹള്‍ക്കന്‍ബര്‍ഗിനെ കുഴക്കിയതെങ്കില്‍, മുപ്പത്തിരണ്ടാം
-ലാപ്പില്‍ കാറിന്റെ പിന്‍ഭാഗമാണു് ബാരിക്കെല്ലോയെ ചതിച്ചതു്. മൂന്നാമതു് സേഫ്റ്റികാര്‍ വിന്യസിച്ചതു് മഴവെള്ളം
+ലാപ്പില്‍ കാറിന്റെ പിന്‍ഭാഗമാണു് ബാരിക്കെല്ലോയെ ചതിച്ചതു്. സേഫ്റ്റികാര്‍ മൂന്നാമതു് വിന്യസിച്ചതു് മഴവെള്ളം
ഒഴുകിപ്പോകാനുള്ള ചാലുകളുടെ മൂടി ഒരെണ്ണം തുറന്നുകിടന്നതുകൊണ്ടായിരുന്നു. നാലാംതവണ മെഴ്സിഡസ്
SLS AMG ട്രാക്കു് നിയന്ത്രിക്കാനായി എത്തിയതു്, ലോട്ടസിന്റെ യാനോ ട്രൂലി ഹിസ്പാനിക് റേസിങ് ടീമിന്റെ ഇന്ത്യന്‍
ഡ്രൈവര്‍ കരണ്‍ ചന്ദോക്കിന്റെ മുകളില്‍കൂടി കയറിമറിഞ്ഞതിനാണു്.
@@ -29,15 +29,15 @@ SLS AMG ട്രാക്കു് നിയന്ത്രിക്കാന
വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന മൈക്കേല്‍ ഷൂമാക്കര്‍ അവസാനനിമിഷം എല്ലാവരെയും അമ്പരപ്പിച്ചു്
അലോണ്‍സൊയെ മറികടന്നു.
-ഈ വിജയത്തോടെ ടീം മേറ്റ് വെറ്റലിനൊപ്പം ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ മുന്നിട്ടുനില്‍ക്കിന്ന വെബ്ബറിനു്
-വെല്ലുവിളിയുയര്‍ത്താന്‍ വെറ്റലിനു് ഒരിക്കലും സാധിച്ചില്ല. മാത്രവുമല്ല, കുബിത്സയയില്‍നിന്നു് ആവശ്യത്തിനു
+ഈ വിജയത്തോടെ ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ ഒപ്പം മുന്നിട്ടുനില്‍ക്കുന്ന വെബ്ബറിനു്
+വെല്ലുവിളിയുയര്‍ത്താന്‍ ടീം മേറ്റ് വെറ്റലിനു് ഒരിക്കലും സാധിച്ചില്ല. മാത്രവുമല്ല, കുബിത്സയയില്‍നിന്നു് ആവശ്യത്തിനു
സമ്മര്‍ദ്ദത്തിലുമായിരുന്നു വെറ്റല്‍. ഒരു ചെറിയ പിഴവുപോലും വരുത്താതെ മൂന്നു സേഫ്റ്റികാറുകളില്‍നിന്നും രക്ഷപ്പെട്ട
വെബ്ബര്‍ സ്പെയിനിലെ തന്റെ ഫോം തുടരുകയായിരുന്നുവെന്നു പറയണം. എന്നാല്‍ റേസിലെ താരം, പിറ്റ് ലേനില്‍നിന്നു്
റേസ് ആരംഭിച്ചു് തുടക്കത്തില്‍ത്തന്നെ ആവേശകരമായ മറികടക്കലുകളിലൂടെയും, പിറ്റ് സ്റ്റോപ്പെടുക്കാതെ മുഴുവന്‍ റേസും
ഒരു ടയറില്‍ തീര്‍ത്ത തന്ത്രത്തിലൂടെയും ആറാമത് ഫിനിഷ് ചെയ്ത ഫെറാരിയുടെ ഫെര്‍ണാണ്ടോ അലോണ്‍സോയാണു്.
(ഏതാണ്ടു് മുഴുവന്‍ റേസും, ആദ്യ യെല്ലോഫ്ലാഗ് വന്നപ്പോള്‍ പിറ്റ് ചെയ്തു് സോഫ്റ്റ് ടയറുകള്‍ മാറ്റി ഓപ്ഷന്‍ ടയറുകള്‍
എടുക്കുകയാണു് അലോണ്‍സോ ചെയ്തത്). രണ്ടായിരത്തിയാറിലെ ഷൂമാക്കറുടെ മൊണാകൊ പ്രകടനത്തെ ഓര്‍മ്മിപ്പിച്ചു
-ഇത്. അന്നു്, അലോണ്‍സോയുടെ യോഗ്യതാലാപ്പു് അലങ്കോലമാക്കാന്‍ കാര്‍ ട്രാക്കിനു വിലങ്ങനെയിട്ട ഷൂമാക്കറിനെ,
+ഇത്. അന്നു്, അലോണ്‍സോയുടെ യോഗ്യതാലാപ് അലങ്കോലമാക്കാന്‍ കാര്‍ ട്രാക്കിനു വിലങ്ങനെയിട്ട ഷൂമാക്കറിനെ,
പിഴചുമത്തി പിറ്റ് ലേനിലെത്തിക്കുകയായിരുന്നു. ആവേശകരമായ ഒരു റേസിലൂടെ ഷുമാക്കര്‍ അന്നു് അഞ്ചാമത് ഫിനിഷ്
ചെയ്തു.
@@ -48,7 +48,7 @@ SLS AMG ട്രാക്കു് നിയന്ത്രിക്കാന
മൊണാകൊയിലെ മൂന്നാംസ്ഥാനക്കാരന്‍ റെനോയുടെ റോബര്‍ട്ട് കുബിത്സയും, മക്‌ലാരന്റെ 2008ലെ ലോകചാമ്പ്യന്‍
ലൂയിസ് ഹാമില്‍ട്ടണ്‍ 59 പോയിന്റുമായും ബട്ടണു തൊട്ടുപിറകിലുണ്ടു്. ആദ്യ ഏട്ടുസ്ഥാനക്കാരെ വെറും 25 പോയിന്റ്
വേര്‍തിരിക്കുന്ന പട്ടിക ഇപ്പോഴും ഇതൊരു തുറന്ന പോരാട്ടമാണെന്നു വ്യക്തമാക്കുന്നു. മെഴ്സിഡസിന്റെ നികൊ
-റോസ്ബര്‍ഗാണു് എട്ടാമതു്. ഒന്‍പതാമത്, മൈക്കല്‍ ഷൂമാക്കറും, പത്താമതു്, ഫോഴ്സ് ഇന്ത്യയുടെ അഡ്രിയാന്‍ സുടിലാണു്.
+റോസ്ബര്‍ഗാണു് എട്ടാമതു്. ഒന്‍പതാമത് മൈക്കല്‍ ഷൂമാക്കറും, പത്താമതു് ഫോഴ്സ് ഇന്ത്യയുടെ അഡ്രിയാന്‍ സുടിലാണു്.
ടീമുകളുടെ കാര്യത്തില്‍ റെഡ്ബുള്‍ 156 പോയിന്റോടെ രണ്ടാംസ്ഥാനത്തുള്ള ഫെറാരിയേക്കാള്‍ 22 പോയിന്റിനു
മുന്നിലാണു്. മൂന്നാംസ്ഥാനത്തു നില്‍ക്കുന്ന മക്‌ലാരനും ഫെറാരിയും തമ്മില്‍ വെറും 5 പോയിന്റ് വ്യത്യാസമേയുള്ളൂ.
@@ -68,6 +68,7 @@ SLS AMG ട്രാക്കു് നിയന്ത്രിക്കാന
വണ്‍ പ്രയാണം തുടരുമ്പോള്‍, ഇന്നും യൂറോപ്യന്‍ ടീമുകളാണു് ചാമ്പ്യന്‍ഷിപ്പിനെ നിയന്ത്രിക്കുന്നതെന്നതു് മറ്റൊരു
സത്യം.
-\begin{flushright}(18 May, 2010)\footnote{http://malayal.am/വിനോദം/കായികം/5513/അപകടങ്ങളുടെ-മോണ്ടേകാര്‍ലോ}\end{flushright}
+\begin{flushright}(18 May, 2010)
+\footnote{http://malayal.am/വിനോദം/കായികം/5513/അപകടങ്ങളുടെ-മോണ്ടേകാര്‍ലോ}\end{flushright}
\newpage
diff --git a/pinarayi.tex b/pinarayi.tex
index 5597c64..451ca44 100644
--- a/pinarayi.tex
+++ b/pinarayi.tex
@@ -4,9 +4,9 @@
സെബിന്‍ ഇവിടെ\footnote{\url{http://absolutevoid.blogspot.com/2009/11/blog-post.html}} എഴുതിയ നീണ്ടലേഖനത്തിനു മറുപടിയായി എഴുതിത്തുടങ്ങിയതാണു്. ഞാന്‍ എഴുതിത്തീര്‍ന്നപ്പോഴെയ്ക്കും അവിടെ ചര്‍ച്ച സിപിഎമ്മിന്റെ നയങ്ങളെക്കുറിച്ചും തട്ടിപ്പുകളെപ്പറ്റിയുമായതുകൊണ്ടു് ഇനി ഇതവിടെ കൊണ്ടിട്ടാല്‍ ഞാന്‍ വിഷയം മാറ്റാന്‍ നോക്കുന്ന കമ്യൂണിസ്റ്റുകാരനായാലോ എന്നു കരുതി ഇവിടെയിടുന്നു.
-പിണറായിയുടെ തത്വങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും വിരുദ്ധമായി വിവേകും വീണയും സ്വകാര്യസ്വാശ്രയകോളേജില്‍ പഠിക്കുന്നതിനെ പഴിപറയുന്ന കാര്യത്തില്‍ എന്റെ ചില ചിന്തകളാണു് ഇവിടെ കുറിക്കുന്നത്. വിവേക് കിരണ്‍ സ്വകാര്യ സ്വാശ്രയകോളേജായ SCMSല്‍ MBAയ്ക്കു ചേര്‍ന്നതാണു് എല്ലാവരും ചോദ്യംചെയ്യുന്നതു്. വിവേക് അവിടെ ചേര്‍ന്നതു് കോഴകൊടുത്താണെങ്കില്‍ തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ടതാണു്. (അതിനി വിവേകല്ല, ദേവേന്ദ്രനായാലും എതിര്‍ക്കേണ്ടതാണു്.) എന്നാല്‍ പ്രശ്നം, സ്വകാര്യ സ്വാശ്രയകോളേജുകളുടെ നയങ്ങളെ എതിര്‍ക്കുന്ന ആദര്‍ശങ്ങളില്‍ വിശ്വസിക്കുകയും, പലപ്പോഴും ഈ സ്ഥാപനങ്ങള്‍ക്കെതിരെ നിശിതവിമര്‍ശനം നടത്തുകയും, അവ അടച്ചിട്ടും പഠിപ്പുമുടക്കിയും സമരം നടത്തുകയും ചെയ്യുന്ന വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ മാതൃസംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കുകയും ചെയ്യുന്ന വ്യക്തിയുടെ മകനായതുകൊണ്ടു്, സ്വകാര്യ സ്വാശ്രയകോളേജില്‍ ചേര്‍ന്നുപഠിക്കാന്‍ പാടില്ലെന്നതാണു്. ഈയൊരു വാദത്തില്‍ വന്‍പിശകുണ്ടെന്നാണു് എന്റെ അഭിപ്രായം.
+പിണറായിയുടെ തത്വങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും വിരുദ്ധമായി വിവേകും വീണയും സ്വകാര്യസ്വാശ്രയകോളേജില്‍ പഠിക്കുന്നതിനെ പഴിപറയുന്ന കാര്യത്തില്‍ എന്റെ ചില ചിന്തകളാണു് ഇവിടെ കുറിക്കുന്നത്. വിവേക് കിരണ്‍ സ്വകാര്യ സ്വാശ്രയകോളേജായ SCMSല്‍ MBAയ്ക്കു ചേര്‍ന്നതാണു് എല്ലാവരും ചോദ്യംചെയ്യുന്നതു്. വിവേക് അവിടെ ചേര്‍ന്നതു് കോഴകൊടുത്താണെങ്കില്‍ തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ടതാണു്. (അതിനി വിവേകല്ല, ദേവേന്ദ്രനായാലും എതിര്‍ക്കേണ്ടതാണു്.) എന്നാല്‍ പ്രശ്നം, സ്വകാര്യ സ്വാശ്രയകോളേജുകളുടെ നയങ്ങളെ എതിര്‍ക്കുന്ന ആദര്‍ശങ്ങളില്‍ വിശ്വസിക്കുകയും, പലപ്പോഴും ഈ സ്ഥാപനങ്ങള്‍ക്കെതിരെ നിശിതവിമര്‍ശനം നടത്തുകയും, അവ അടച്ചിട്ടും പഠിപ്പുമുടക്കിയും സമരം നടത്തുകയും ചെയ്യുന്ന വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ മാതൃസംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കുന്ന വ്യക്തിയുടെ മകനായതുകൊണ്ടു്, സ്വകാര്യ സ്വാശ്രയകോളേജില്‍ ചേര്‍ന്നുപഠിക്കാന്‍ പാടില്ലെന്നതാണു്. ഈയൊരു വാദത്തില്‍ വന്‍പിശകുണ്ടെന്നാണു് എന്റെ അഭിപ്രായം.
-പിണറായിയുടെ ഭാഗത്തുനിന്നു നോക്കിയാല്‍, കാര്യമെല്ലാം ശരിയാണു്; വിവേക് ഒരിക്കലും സ്വകാര്യ സ്വാശ്രയകോളേജില്‍ ചേര്‍ന്നു പഠിക്കരുതു്; (അന്നത്തെ സാഹചര്യങ്ങളില്‍. ഇപ്പോ മൊത്തം കോളേജുകളോടു് എതിര്‍പ്പൊന്നുമില്ലെന്നു തോന്നുന്നു.) പാര്‍ട്ടിക്കും തനിക്കും മാനക്കേടുണ്ടാക്കിവയ്ക്കുന്ന ഒന്നാന്തരം സംഭവം. സ്വന്തം ആദര്‍ശങ്ങള്‍ മകനെപ്പോലും പറഞ്ഞു പഠിപ്പിക്കാനാവാത്ത ദുര്‍ബലനാവാകുന്ന സാഹചര്യം. പക്ഷേ, വിവേകിന്റെ സ്ഥാനത്തുനിന്നു നോക്കിയാല്‍, സ്വന്തം വിദ്യാഭ്യാസകാര്യങ്ങളില്‍പോലും തീരുമാനമെടുക്കാന്‍ അച്ഛന്റെ ആദര്‍ശങ്ങള്‍ തടസ്സമാവുന്ന സ്ഥിതിയാണു്. താന്‍ എന്തു ചെയ്യണമെന്നും ആരാവണമെന്നും മൂന്നാമതൊരാള്‍ നിശ്ചയിക്കുന്ന അവസ്ഥ. അവിടെ തന്റെ സ്വകാര്യസ്വാതന്ത്ര്യം വിവേക് ഉപയോഗിച്ചിരിക്കാനുള്ള സാധ്യതയാണു് സെബിന്‍ അവിടെ സൂചിപ്പിച്ചതെന്നാണു് എനിക്കു മനസ്സിലായതു്. (സത്യം പറഞ്ഞാല്‍ എനിക്കു വിവേകിനേയോ പിണറായിയേയോ യാതൊരു പരിചയവുമില്ല. കൃത്യമായി എന്തു സംഭവിച്ചു എന്നു് വിവേകിനോടുതന്നെ ചോദിക്കേണ്ടി വരും.)
+പിണറായിയുടെ ഭാഗത്തുനിന്നു നോക്കിയാല്‍, കാര്യമെല്ലാം ശരിയാണു്; വിവേക് ഒരിക്കലും സ്വകാര്യ സ്വാശ്രയകോളേജില്‍ ചേര്‍ന്നു പഠിക്കരുതു്; (അന്നത്തെ സാഹചര്യങ്ങളില്‍. ഇപ്പോ മൊത്തം കോളേജുകളോടു് എതിര്‍പ്പൊന്നുമില്ലെന്നു തോന്നുന്നു.) പാര്‍ട്ടിക്കും തനിക്കും മാനക്കേടുണ്ടാക്കിവയ്ക്കുന്ന ഒന്നാന്തരം സംഭവം. സ്വന്തം ആദര്‍ശങ്ങള്‍ മകനെപ്പോലും പറഞ്ഞു പഠിപ്പിക്കാനാവാത്ത ദുര്‍ബ്ബലനാകുന്ന സാഹചര്യം. പക്ഷേ, വിവേകിന്റെ സ്ഥാനത്തുനിന്നു നോക്കിയാല്‍, സ്വന്തം വിദ്യാഭ്യാസകാര്യങ്ങളില്‍പോലും തീരുമാനമെടുക്കാന്‍ അച്ഛന്റെ ആദര്‍ശങ്ങള്‍ തടസ്സമാവുന്ന സ്ഥിതിയാണു്. താന്‍ എന്തു ചെയ്യണമെന്നും ആരാവണമെന്നും മൂന്നാമതൊരാള്‍ നിശ്ചയിക്കുന്ന അവസ്ഥ. അവിടെ തന്റെ സ്വകാര്യസ്വാതന്ത്ര്യം വിവേക് ഉപയോഗിച്ചിരിക്കാനുള്ള സാധ്യതയാണു് സെബിന്‍ സൂചിപ്പിച്ചതെന്നാണു് എനിക്കു മനസ്സിലായതു്. (സത്യം പറഞ്ഞാല്‍ എനിക്കു വിവേകിനേയോ പിണറായിയേയോ യാതൊരു പരിചയവുമില്ല. കൃത്യമായി എന്തു സംഭവിച്ചു എന്നു് വിവേകിനോടുതന്നെ ചോദിക്കേണ്ടി വരും.)
"സ്വന്തം മകനെ/മകളെ സ്വകാര്യ സ്വാശ്രയകോളേജില്‍ ചേര്‍ക്കുകവഴി പിണറായി തന്റെ അനുയായികളെ വഞ്ചിക്കുകയായിരുന്നു" എന്ന വിലയിരുത്തലിലെ പ്രധാനപ്രശ്നം, ഒരുപാടു മുന്‍വിധികളാണു്. ഒരാളുടെ വിദ്യാഭ്യാസകാര്യങ്ങളിലെ തീരുമാനങ്ങളില്‍ പ്രധാന സ്വാധീനം അച്ഛന്റെയായിരിക്കും എന്നതുമുതല്‍, വിവേകിനു് സ്വന്തമായി പിണറായിയെ എതിര്‍ത്തു് SCMSല്‍ പഠിക്കാന്‍ സാധ്യമല്ല എന്നതുവരെയെത്തുന്നു അതു്. ഇതു വിവേക് കിരണോ വീണയോ മാത്രം അനുഭവിക്കുന്ന പ്രശ്നമല്ല. കേരളത്തിലെ ഓരോ വിദ്യാര്‍ത്ഥികളും അനുഭവിക്കുന്ന സാമൂഹ്യസമ്മര്‍ദ്ദമാണു്. മെഡിസിനോ എഞ്ചിനീയറിങ്ങിനോ അഡ്മിഷന്‍ നേടാന്‍ താത്പര്യമില്ലാത്തവരെ താറടിക്കുന്നതില്‍ തുടങ്ങി, ഉന്നതവിദ്യാഭ്യാസത്തിനു ശ്രമിക്കുന്ന പിന്നോക്കക്കാരനെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നതില്‍ എത്തിനില്‍ക്കുന്നു ഇതു്. പിണറായിയുടെയും വിവേകിന്റെയും പേരിനോടു് ചേര്‍ത്തുവയ്ക്കുന്നതുകൊണ്ടു് ഈ വിഷയത്തിനു് അതര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ പോകുന്നുണ്ടെന്നാണു് എന്റെ വിശ്വാസം. സെബിന്റെ ബ്ലോഗില്‍ ഈ വിഷയത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരെല്ലാവരും, പിണറായിയുടെയും പാര്‍ട്ടിയുടെയും ഭാഗത്തുനിന്നു മാത്രമെ പ്രശ്നത്തെ സമീപിച്ചുള്ളു എന്നാണെനിക്കു തോന്നുന്നത്. വിഷയം കമ്യൂണിസ്റ്റുകാര്‍ക്കെതിരെയുള്ള വിമര്‍ശനമായതുകൊണ്ടായിരിക്കാം.
@@ -14,7 +14,7 @@
ഇത്രയൊക്കെ ഒരാളുടെ സ്വകാര്യതയില്‍ ഇടപെടുന്ന സമൂഹം തന്നെ, ഇരട്ടത്താപ്പുകാണിക്കുന്നതും സ്വാഭാവികം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ "ഔട്ട് ഓഫ് ദ ബോക്സ്" ചിന്തിക്കാത്തവരാണെന്നും, "ക്നോളെജ് ജെനറേഷന്‍ പ്രോസസ്സി"ല്‍ ഇടപെടാന്‍ താത്പര്യമില്ലാത്തവരാണെന്നും വിധിയെഴുതും. വിദ്യാഭ്യാസത്തില്‍ പാശ്ചാത്യരീതികളും പ്രക്രിയകളും പിന്തുടര്‍ന്നാല്‍ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നു കരുതുന്ന ബുദ്ധിജീവിസമൂഹം, സമാനസാഹചര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വെല്ലുവിളികള്‍ രണ്ടിടത്തും വേറെയാണെന്നു സൗകര്യപൂര്‍വ്വം മറക്കുന്നു. മറക്കാത്തവര്‍ പരീക്ഷകള്‍ കുറച്ചും സ്വതന്ത്രമായി ചിന്തിക്കാനുള്ള സാഹചര്യം ഒരുക്കിയും സമ്മര്‍ദ്ദം കുറയ്ക്കാം എന്ന ചിന്തയാണു് വച്ചുപുലര്‍ത്തുന്നത്. ഇത്തരം പരിഷ്കാരങ്ങളെ നടപ്പാക്കുമ്പോള്‍ ഉണ്ടാവുന്ന ഫലങ്ങള്‍ പലപ്പോഴും വിപരീതമാണെന്നു മാത്രം.
-പാശ്ചാത്യവിദ്യാര്‍ത്ഥികള്‍ക്കു് സ്കൂളില്‍ ലഭിക്കുന്ന "റൈറ്റിങ് ഓണ്‍ ഫ്രീ സ്ലേറ്റ് എക്സ്പീരിയന്‍സ്" മധ്യവര്‍ഗ്ഗ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു് സ്വപ്നംപോലും കാണാന്‍ കഴിയാത്തതാണു്. പാശ്ചാത്യരീതിയില്‍ കുട്ടികളെ പഠിപ്പിച്ചുകൊണ്ടുവരുന്ന സമൂഹം, സ്വതന്ത്രമായി ചിന്തിക്കാനുള്ള കഴിവുതന്നെ ഓരോ വിദ്യാര്‍ത്ഥിയില്‍നിന്നും പറിച്ചുമാറ്റുന്നു. എന്നിട്ടും നന്നാവാത്തവരുടെ മുകളിലാണു് മേല്‍പ്പറഞ്ഞരീതിയിലുള്ള കുതിരകയറ്റം. ഇത്രയ്ക്കും ഇടുങ്ങിയ ചട്ടക്കൂടുകളില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന വിദ്യാര്‍ത്ഥികള്‍ യാഥാസ്ഥിതികരീതികളുടെ പുറത്തേയ്ക്കു നോക്കാന്‍പോലും അശക്തരാവുന്ന അവസ്ഥയാണുണ്ടാവുന്നതു്. ഇത്തരത്തിലുള്ള ഒരു വിദ്യാഭ്യാസ സാമൂഹ്യസാഹചര്യങ്ങളിലൂടെ കടന്നുവരുന്ന വിദ്യാര്‍ത്ഥി, യാതൊരു സാമൂഹ്യബോധമോ ബാധ്യതയോ വികാരങ്ങളോ ഇല്ലാത്തയാളാവുന്നു. തന്റെ ലോകം തന്നിലേക്കു ചുരുക്കുകയും, സഹജീവികളെ മാനിക്കാനോ മനസ്സിലാക്കാനോ കഴിയാതിരിക്കുകയും ചെയ്യുന്ന പൗരനായി മാറുന്നു. സാര്‍വത്രിക വിദ്യാഭ്യാസത്തിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിച്ച കേരളത്തിലെ സമൂഹം ഇന്നു നേരിടുന്ന തകര്‍ച്ചയ്ക്കു് ഒരു പ്രധാന പങ്കു്, മേല്‍പ്പറഞ്ഞ സാമൂഹ്യസാഹചര്യങ്ങള്‍ക്കാണു്.
+പാശ്ചാത്യവിദ്യാര്‍ത്ഥികള്‍ക്കു് സ്കൂളില്‍ ലഭിക്കുന്ന "റൈറ്റിങ് ഓണ്‍ ഫ്രീ സ്ലേറ്റ് എക്സ്പീരിയന്‍സ്" മധ്യവര്‍ഗ്ഗ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു് സ്വപ്നംപോലും കാണാന്‍ കഴിയാത്തതാണു്. പാശ്ചാത്യരീതിയില്‍ കുട്ടികളെ പഠിപ്പിച്ചുകൊണ്ടുവരുന്ന സമൂഹം, സ്വതന്ത്രമായി ചിന്തിക്കാനുള്ള കഴിവുതന്നെ ഓരോ വിദ്യാര്‍ത്ഥിയില്‍നിന്നും പറിച്ചുമാറ്റുന്നു. എന്നിട്ടും നന്നാവാത്തവരുടെ മുകളിലാണു് മേല്‍പ്പറഞ്ഞരീതിയിലുള്ള കുതിരകയറ്റം. ഇത്രയ്ക്കും ഇടുങ്ങിയ ചട്ടക്കൂടുകളില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന വിദ്യാര്‍ത്ഥികള്‍ യാഥാസ്ഥിതികരീതികളുടെ പുറത്തേയ്ക്കു നോക്കാന്‍പോലും അശക്തരാവുന്ന അവസ്ഥയാണുണ്ടാവുന്നതു്. ഇത്തരത്തിലുള്ള ഒരു വിദ്യാഭ്യാസ സാമൂഹ്യസാഹചര്യങ്ങളിലൂടെ കടന്നുവരുന്ന വിദ്യാര്‍ത്ഥി, യാതൊരു സാമൂഹ്യബോധമോ ബാധ്യതയോ വികാരങ്ങളോ ഇല്ലാത്തയാളാവുന്നു. തന്റെ ലോകം തന്നിലേക്കു ചുരുക്കുകയും, സഹജീവികളെ മാനിക്കാനോ മനസ്സിലാക്കാനോ കഴിയാതിരിക്കുകയും ചെയ്യുന്ന പൗരനായി മാറുന്നു. സാര്‍വത്രിക വിദ്യാഭ്യാസത്തിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിച്ച കേരളത്തിലെ സമൂഹം ഇന്നു നേരിടുന്ന തകര്‍ച്ചയ്ക്കു് ഒരു പ്രധാന പങ്കു് മേല്‍പ്പറഞ്ഞ സാമൂഹ്യസാഹചര്യങ്ങള്‍ക്കാണു്.
ഇനി, ഇതും സെബിന്റെ ലേഖനവും തമ്മിലെന്താണു് ബന്ധമെന്നു ചോദിച്ചാല്‍, ഒന്നുമില്ല. സമൂഹത്തിന്റെ മുന്‍വിധികള്‍ എങ്ങനെ വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യത്തിലും സ്വകാര്യതയിലും കടന്നുകയറുന്നു എന്നാണു് ഞാന്‍ പറയാന്‍ ശ്രമിച്ചതു്.
diff --git a/poem.tex b/poem.tex
index e17c1f1..33643ea 100644
--- a/poem.tex
+++ b/poem.tex
@@ -3,17 +3,17 @@
\vfill
\begin{english}
%\begin{center}
- \hspace*{0.5em} Do not stand at my grave and weep,
+ \hspace*{0.5em} Do not stand at my grave and weep
\\ \hspace*{2em} I am not there; I do not sleep.
-\\ \hspace*{2em} I am a thousand winds that blow,
-\\ \hspace*{2em} I am the diamond glints on snow,
-\\ \hspace*{2em} I am the sun on ripened grain,
+\\ \hspace*{2em} I am a thousand winds that blow
+\\ \hspace*{2em} I am the diamond glints on snow
+\\ \hspace*{2em} I am the sun on ripened grain
\\ \hspace*{2em} I am the gentle autumn rain.
\\ \hspace*{2em} When you awaken in the morning’s hush
\\ \hspace*{2em} I am the swift uplifting rush
\\ \hspace*{2em} Of quiet birds in circling flight.
-\\ \hspace*{2em} I am the soft starlight at night.
-\\ \hspace*{2em} Do not stand at my grave and cry,
+\\ \hspace*{2em} I am the soft starlight at night
+\\ \hspace*{2em} Do not stand at my grave and cry
\\ \hspace*{2em} I am not there; I did not die.
\\ \begin{flushright}Mary Elizabeth Frye\end{flushright}
%\end{center}
diff --git a/politics.tex b/politics.tex
index fd1eb0d..269252a 100644
--- a/politics.tex
+++ b/politics.tex
@@ -8,7 +8,7 @@ the situation of the country today, I have a small comment to put forward regard
I just completed my professional course from one of the most criticized campuses of
today in the name of campus politics. So I guess I am eligible to propose a view on the issue.
-Banning politics in campus is just like banning internet for the thousands of websites with
+Banning politics in campus is just like banning Internet for the thousands of websites with
so called inappropriate content.
What I am telling is, the most important part of the country’s administration system is legislature.
@@ -18,7 +18,7 @@ made by legislature. So by banning the politics in campuses, what is today's soc
uneducated legislature, so that it acts as a spoon in the arms of the enemies of the state?
The main problem authorities raise about campus politics is the violence in the process. The campus
-is mostly youngsters between 17 and 25, the hot and energetic period, in malayalam \textmalayalam{ചോര തിളയ്ക്കുന്ന പ്രായം. }
+is mostly youngsters between 17 and 25, the hot and energetic period, in Malayalam \textmalayalam{ചോര തിളയ്ക്കുന്ന പ്രായം. }
It is the duty of society and authorities to control the law and order. If students are able to think about
parents when any problem comes, then they will never go to make any violence in campus. Also if somebody wants
to make problems in campus, he will make that irrespective of politics. It is the duty of society to provide good
diff --git a/reliance.tex b/reliance.tex
index 09dfb40..d732a13 100644
--- a/reliance.tex
+++ b/reliance.tex
@@ -18,7 +18,7 @@
മാനദണ്ഡങ്ങള്‍ പ്രധാനനഗരങ്ങളില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി എണ്ണ റിഫൈനറികള്‍ ചെലവാക്കിയ പണം
തിരിച്ചുപിടിക്കാനായി വീണ്ടും ചെറുതായി വിലകൂട്ടി. ഇനിയും വിലകൂട്ടാനുള്ള സാധ്യതകളെക്കുറിച്ചു് കഴിഞ്ഞ ഒരു മാസമായി
കേട്ടുകൊണ്ടിരിക്കുകയാണു്. ഇപ്പോള്‍ അതും പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. ഇതിനുപുറമെയാണു് ചില സംസ്ഥാനങ്ങളിലെ
-നികുതികൂട്ടിയതിനനുസരിച്ചും മറ്റും വിലയില്‍ വന്ന വര്‍ദ്ധനവു്.
+നികുതി കൂട്ടിയതിനനുസരിച്ചും മറ്റും വിലയില്‍ വന്ന വര്‍ദ്ധനവു്.
സാധാരണഗതിയില്‍ ഒരു പ്രാവശ്യം വിലകൂട്ടി, സാധനവിലയൊക്കെകൂടി, ബസ്സുകാരുടെ സമരമൊക്കെ തീര്‍ന്ന
ശേഷമേ അടുത്ത വിലകൂട്ടലിന്റെ മണം അടിക്കാറുള്ളൂ. എന്നാല്‍ അടിക്കടി ഇങ്ങനെ വില കൂട്ടാന്‍ സര്‍ക്കാരിനെ
@@ -26,7 +26,7 @@
അടുത്തു നടന്ന വിലവര്‍ദ്ധനവു്, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡിന്റെ വില വര്‍ദ്ധിച്ചതുമൂലമുള്ളതല്ല. കഴിഞ്ഞ ഒരു
വര്‍ഷമായി, അതു കുഴപ്പമില്ലാത്ത (70-80 ഡോളര്‍/ബാരല്‍) നിലവാരത്തിലാണു്. കുറെയൊക്കെ സ്ഥായിയാണെന്നു
-പറയാം. എന്നാല്‍ ഇന്ത്യയിലെ എണ്ണവില്‍പ്പന കമ്പനികള്‍ സര്‍ക്കാര്‍ സബ്സിഡിയോടെയാണു് ഇപ്പോഴും
+പറയാം. എന്നാല്‍ ഇന്ത്യയിലെ എണ്ണവില്‍പ്പനക്കമ്പനികള്‍ സര്‍ക്കാര്‍ സബ്സിഡിയോടെയാണു് ഇപ്പോഴും
എണ്ണയുത്പന്നങ്ങള്‍ വില്‍ക്കുന്നതു്. അതില്‍ പെട്രോളിന്റെ സബ്സിഡി പൂര്‍ണ്ണമായും എടുത്തുകളയുകയാണു്
ഇന്നലത്തെ വിലകൂട്ടലിലൂടെ ചെയ്തതു്. ഡീസലിന്റെ വിലയില്‍ ഇപ്പോഴും ലിറ്ററിനു് 80 പൈസ സര്‍ക്കാര്‍
സബ്സിഡി നല്‍കുന്നുണ്ടു്.
@@ -55,7 +55,7 @@
എന്തായാലും, ഇപ്പോഴത്തെ വിലയുയര്‍ത്തല്‍കൊണ്ടു് സബ്സിഡി പുര്‍ണ്ണമായും ഒഴിവാകുന്നില്ല. പൊതുമേഖലാ
സ്ഥാപനങ്ങളുടെ നഷ്ടം കുറച്ചു കുറയുമെന്നു മാത്രം. എങ്കില്‍പ്പിന്നെ, ഈ വിലയൊക്കെ പതുക്കെപതുക്കെ (ഒരു രൂപ
വച്ചു് അഞ്ചു പ്രാവശ്യം കൂട്ടിയാലും അഞ്ചുരൂപയാവില്ലെ?) കൂട്ടിയാല്‍ മതിയായിരുന്നില്ലെ എന്ന ചോദ്യത്തിനുള്ള മറുപടി,
-ഇനി വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളും, വെള്ളപ്പൊക്കദുരിതങ്ങളുമൊക്കെയാണു്. പറഞ്ഞപോലെ
+ഇനി വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളും വെള്ളപ്പൊക്കദുരിതങ്ങളുമൊക്കെയാണു്. പറഞ്ഞപോലെ
വിപണിക്കനുസരിച്ചു് പൊതുമേഖലാ എണ്ണകമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുമോ (താഴ്ത്തുമോ) എന്നു് നമുക്കു് കാത്തിരുന്നു
കാണേണ്ടിവരും. (സ്വന്തം ലാഭം കൂട്ടാനല്ലാതെ, കുറയ്ക്കാന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാകാന്‍ ഒരു വഴിയുമില്ല.)
@@ -67,7 +67,7 @@
എണ്ണകമ്പനികളുടെ സമ്മര്‍ദ്ദവും കാരണമായിരിക്കാം.
വിപണി സാധ്യതകളും വിലകൂട്ടലിനു തിരഞ്ഞെടുത്ത സമയവും കാണിക്കുന്നതു്, ഇപ്പോഴത്തെ വിലയില്‍നിന്നു്
-(അന്താരാഷ്ട്രവിലയ്ക്കും, എണ്ണക്കമ്പനികളുടെ മനോഗതത്തിനും അനുസൃതമായി) ചില്ലറ തിരിച്ചുപോക്കല്ലാതെ 2010നു
+(അന്താരാഷ്ട്രവിലയ്ക്കും എണ്ണക്കമ്പനികളുടെ മനോഗതത്തിനും അനുസൃതമായി) ചില്ലറ തിരിച്ചുപോക്കല്ലാതെ 2010നു
മുന്‍പത്തെ അവസ്ഥയിലേക്കു് പോകാന്‍ യാതൊരു സാധ്യതയുമില്ലെന്നാണു്. അല്ലെങ്കില്‍ സര്‍ക്കാരിനെ
പിടിച്ചുകുലുക്കാന്‍ മാത്രം സമ്മര്‍ദ്ധം പാര്‍ലമെന്റില്‍ ഉണ്ടാവണം. മമതാ ബാനര്‍ജി എതിര്‍പ്പു പ്രകടിപ്പിച്ചുകഴിഞ്ഞെങ്കിലും,
ഒരിക്കലും പ്രവചിക്കാന്‍ കഴിയാത്തൊരു സ്ത്രീയാണെങ്കിലും, ബംഗാളിലെ അവരുടെ സാധ്യതകളെ തുരങ്കംവയ്ക്കാന്‍ മാത്രം
diff --git a/religion-science.tex b/religion-science.tex
index 678c908..6bee3f3 100644
--- a/religion-science.tex
+++ b/religion-science.tex
@@ -7,10 +7,8 @@
ശാസ്ത്രവും മതവും ഒന്നാണോ രണ്ടാണോ, അവയുടെ രണ്ടിന്റേയും വ്യവസ്ഥാപിതരീതികള്‍ എന്താണു് എന്നൊന്നും
എനിക്കറിയില്ല. ചെറുതായിമാത്രം വായിച്ചിട്ടേയുള്ളു. ശാസ്ത്രത്തിന്റെ കാര്യത്തില്‍ കോണ്‍ഫറന്‍സുകളിലും
-പ്രസിദ്ധീകരണങ്ങളിലും വിദഗ്ദ്ധരുടെയും അംഗീകാരം (പല സമയത്തും ഇതു വെറും പാഴ്‌വേലയാവാറുമുണ്ടു്) നേടിവരുന്ന
-വിവരങ്ങളാണു് ആധികാരികം എന്നറിയപ്പെടുന്നതു്. മതത്തിന്റെ കാര്യത്തില്‍ (ഇവിടെയിങ്ങനെ മതം എന്നെഴുതാമോ
-എന്നെനിക്കറിയില്ല. ഞാന്‍ എഴുതുന്നതും പറയുന്നതും ഇന്ത്യന്‍ ഫിലോസോഫിയേയും സാഹിത്യത്തേയും കുറിച്ചാണു്).
-പലപ്പോഴും മാറ്റാനാവാത്തതാണു് (പാടില്ലാത്തതാണു്) മതകാര്യങ്ങള്‍ എന്നാണു് പറയുന്നതു്.
+പ്രസിദ്ധീകരണങ്ങളിലും വിദഗ്ദ്ധരുടെ അംഗീകാരം (പല സമയത്തും ഇതു വെറും പാഴ്‌വേലയാവാറുമുണ്ടു്) നേടിവരുന്ന
+വിവരങ്ങളാണു് ആധികാരികം എന്നറിയപ്പെടുന്നതു്. പലതും മാറ്റാനാവാത്തതാണു് മതകാര്യങ്ങള്‍ എന്നാണു് പൊതുവെ പറയപ്പെടുന്നതു്. (ഇവിടെയിങ്ങനെ മതം എന്നെഴുതാമോ എന്നെനിക്കറിയില്ല. ഞാന്‍ എഴുതുന്നതും പറയുന്നതും ഇന്ത്യന്‍ ഫിലോസോഫിയേയും സാഹിത്യത്തേയും കുറിച്ചാണു്)
അതുകൊണ്ടു് ശാസ്ത്രീയമാണോ അല്ലയോ എന്ന പരീക്ഷണങ്ങളും, ശാസ്ത്രം മാത്രമാണോ എല്ലാം എന്ന ചിന്തകളും ഉപേക്ഷിച്ചു്,
കാലമിത്രയും മാറിയിട്ടും ഈ രീതികള്‍ മാറേണ്ടതില്ല എന്നു പറയുന്നതിന്റെ സങ്കേതത്തെക്കുറിച്ചു്
@@ -53,8 +51,8 @@
\begin{enumerate}
\item{കിരണ്‍ തോമസ് തോമ്പില്‍}
-നല്ല നിരീക്ഷണങ്ങള്‍. ഇതാണു് ഉണ്ടാകേണ്ടതു്. മതത്തെ ശാസ്ത്രീയമാക്കാന്‍ ശ്രമിക്കുന്നവര്‍ ഇങ്ങനെയൊക്കെ ചിന്തിച്ചെങ്കില്‍
-എന്നു് തോന്നിപ്പോകുന്നു. ഉദാഹരണമായി വിഗ്രഹാരാധനയെ സ്വാമി വിവേകാനന്ദന്‍ നിര്‍വചിച്ചതു് ഓര്‍ക്കുന്നുണ്ടല്ലോ.
+മതത്തെ ശാസ്ത്രീയമാക്കാന്‍ ശ്രമിക്കുന്നവര്‍ ഇങ്ങനെയൊക്കെ ചിന്തിച്ചെങ്കില്‍
+എന്നു് തോന്നിപ്പോകുന്നു. ഉദാഹരണമായി, വിഗ്രഹാരാധനയെ സ്വാമി വിവേകാനന്ദന്‍ നിര്‍വചിച്ചതു് ഓര്‍ക്കുന്നുണ്ടല്ലോ.
വിഗ്രഹാരാധനയെ പുച്ഛിച്ച ഒരു രാജാവിനോടു് അദ്ദേഹം പറഞ്ഞു, "അങ്ങയുടെ പിതാവിന്റ ചിത്രം വികൃതമാക്കിയാല്‍
അങ്ങേയ്ക്കു് വേദനിക്കില്ലെ? അതു് വെറും കടലാസും പെയിന്റുമാണു് എന്നു് താങ്കള്‍ക്കറിയാം. എന്നാല്‍ അതിലൂടെ താങ്കളുടെ
പിതാവിനെ അനുസ്മരിക്കുന്നു. അതു പോലെ ഒരു ഭക്തന്‍ ഒരു വിഗ്രഹത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അയാള്‍ അതിലെ
@@ -63,11 +61,11 @@
\item{പാര്‍ത്ഥന്‍}
-ഇത്തരം ചിന്തകളാണു് ഓരോരുത്തരുടെ മനസ്സിലും വളരേണ്ടതു്. താങ്കളെഴുതിയതില്‍ ഇഷ്ടമായ ഏറ്റവും പ്രധാനമായ വരികള്‍ : .. (1) പിന്നെ മതമെന്നതു് മനുഷ്യന്റെ ആത്മീയാവശ്യം നിറവേറ്റാന്‍ വേണ്ടിമാത്രമുള്ളതാണെങ്കില്‍ അതിനു് ആധുനികശാസ്ത്രത്തിന്റെ സാക്ഷ്യപത്രം എന്തിനാണെന്നാണെനിക്കു മനസ്സിലാവാത്തതു്. ആത്മാവോ ആത്മീയതയോ അംഗീകരിക്കാത്ത ഒരു സംവിധാനത്തിന്റെ? (2) പല വിശ്വാസങ്ങളേയും ശാസ്ത്രസത്യങ്ങളാക്കുന്നതിലും നല്ലതു്, അതിലേക്കു് നയിച്ച സാമൂഹികസാഹചര്യങ്ങളെക്കുറിച്ചു് പഠിക്കുകയെന്നതാണു്. ഗുരുവായൂര്‍ ചുരിദാര്‍ പ്രശ്നത്തില്‍ ഭഗവാന്റെ ഇഷ്ടം എന്നു് പറഞ്ഞതിനുപകരം, ഡ്രസ്സ്‌ കോഡിന്റെ പ്രത്യേകതകള്‍ ശാസ്ത്രീയവും സാമൂഹികവുമായ വീക്ഷണത്തില്‍ വിശദീകരിക്കാമായിരുന്നു. അങ്ങിനെ ഭക്തന്മാരുടെ മാനം രക്ഷിക്കാമായിരുന്നു എന്നെനിയ്ക്കു തോന്നുന്നു.
+ഇത്തരം ചിന്തകളാണു് ഓരോരുത്തരുടെ മനസ്സിലും വളരേണ്ടതു്. താങ്കളെഴുതിയതില്‍ ഇഷ്ടമായ വരികള്‍ : 1. പിന്നെ മതമെന്നതു് മനുഷ്യന്റെ ആത്മീയാവശ്യം നിറവേറ്റാന്‍ വേണ്ടിമാത്രമുള്ളതാണെങ്കില്‍ അതിനു് ആധുനികശാസ്ത്രത്തിന്റെ സാക്ഷ്യപത്രം എന്തിനാണെന്നാണെനിക്കു മനസ്സിലാവാത്തതു്. ആത്മാവോ ആത്മീയതയോ അംഗീകരിക്കാത്ത ഒരു സംവിധാനത്തിന്റെ? 2. പല വിശ്വാസങ്ങളേയും ശാസ്ത്രസത്യങ്ങളാക്കുന്നതിലും നല്ലതു്, അതിലേക്കു് നയിച്ച സാമൂഹികസാഹചര്യങ്ങളെക്കുറിച്ചു് പഠിക്കുകയെന്നതാണു്. ഗുരുവായൂര്‍ ചുരിദാര്‍ പ്രശ്നത്തില്‍ ഭഗവാന്റെ ഇഷ്ടം എന്നു് പറഞ്ഞതിനുപകരം, ഡ്രസ്സ്‌ കോഡിന്റെ പ്രത്യേകതകള്‍ ശാസ്ത്രീയവും സാമൂഹികവുമായ വീക്ഷണത്തില്‍ വിശദീകരിക്കാമായിരുന്നു. അങ്ങിനെ ഭക്തന്മാരുടെ മാനം രക്ഷിക്കാമായിരുന്നു എന്നെനിയ്ക്കു തോന്നുന്നു.
\item{Simy Chacko :: സിമി ചാക്കൊ}
-വളരെ നല്ല നിരീക്ഷണങ്ങള്‍... അടുത്തയിടെ ഇതേ വിഷയവുമായി വന്ന മിക്ക പൊസ്റ്റുകളും കമന്റുകളും വായിച്ചു.
+അടുത്തയിടെ ഇതേ വിഷയവുമായി വന്ന മിക്ക പൊസ്റ്റുകളും കമന്റുകളും വായിച്ചു.
ഈ പോസ്റ്റില്‍ വെല്ലുവിളിയുടെ ഭാഷ ഇല്ലാത്തതു് എനിക്കിഷ്ടായി.
\end{enumerate}
diff --git a/sahishnutha.tex b/sahishnutha.tex
index 3433d53..027ce79 100644
--- a/sahishnutha.tex
+++ b/sahishnutha.tex
@@ -11,18 +11,18 @@
വിവിധമതവിശ്വാസങ്ങള്‍ പുലര്‍ത്തുന്നവര്‍ എത്രമാത്രം സഹിഷ്ണുക്കളും മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുന്നവരുമാണെന്നറിയണമെങ്കില്‍,
ആസൂത്രിതമായും അല്ലാതെയും ഈ രാജ്യത്തും ലോകത്തും നടക്കുന്ന കൂട്ടക്കൊലകളുടെ കണക്കുകളെടുത്തുനോക്കിയാല്‍ മതിയാകും.
-രാഷ്ട്രീയാധികാരം കയ്യേറിയവര്‍ക്കുനേരെ ഭീഷണിയുയര്‍ത്തുന്നുവെന്നുമുതല്‍, ഭൂരിപക്ഷത്തിന്റെ വിനോദത്തിനുവേണ്ടിവരെ അന്യവിശ്വാസക്കാര്‍
+രാഷ്ട്രീയാധികാരത്തിനുനേരെ ഭീഷണിയുയര്‍ത്തുന്നു എന്നതുതൊട്ടു് ഭൂരിപക്ഷത്തിന്റെ വിനോദത്തിനുവേണ്ടിവരെ അന്യവിശ്വാസക്കാര്‍
പലകാലത്തായി കൊലചെയ്യപ്പെട്ടിട്ടുണ്ടു്. പലപ്പോഴും ഒരു വിശ്വാസക്കാര്‍ അമിതമായി സഹിഷ്ണുക്കളായി മുദ്രകുത്തപ്പെടുന്നതു് സാധാരണമാണുതാനും.
-പക്ഷേ ഇതും മതവിശ്വാസങ്ങളുമായി വലിയ ബന്ധമൊന്നുമുണ്ടാകണമെന്നില്ല. അവിശ്വാസിയെ അന്യവത്കരിക്കുന്നതിനു്, അതുപോലെ
+പക്ഷേ ഇതും മതവിശ്വാസങ്ങളുമായി വലിയ ബന്ധമൊന്നുമില്ല. അവിശ്വാസിയെ അന്യവത്കരിക്കുന്നതിനു്, അതുപോലെ
വിവിധസംഭവങ്ങളെ സ്വന്തം വിശ്വാസത്തോടുള്ള കടന്നു കയറ്റമായിക്കാണുന്നതിനു്, സാമൂഹ്യവും രാഷ്ട്രീയപരവുമായ കാരണങ്ങളാണു് കൂടുതലും.
-സമാധാനം ലോകസന്ദേശമാക്കുന്ന, ഹിംസ എന്നതു് കൊടുപാപമായ ജൈനമതക്കാര്‍ക്കും പല ബുദ്ധവിശ്വാസികള്‍ക്കും
+സമാധാനം ലോകസന്ദേശമാക്കുന്ന, ഹിംസ എന്നതു് കൊടുംപാപമായ ജൈനമതക്കാര്‍ക്കും പല ബുദ്ധവിശ്വാസികള്‍ക്കും
ഇതരവിശ്വാസങ്ങളെ ബഹുമാനിക്കാനുള്ള കെല്‍പ്പു് കുറവാണു്. അതുപോലെ ഹിന്ദുക്കളുടെ സഹിഷ്ണുതയുടെ ആധാരം പലപ്പോഴും
വിചിത്രമാണു്. ഒരു ഹിന്ദു യുവാവു് അന്യമതക്കാരിയെ വിവാഹം കഴിച്ചാലോ, അല്ലെങ്കില്‍ ഹിന്ദുയുവതി അന്യമതസ്ഥനെ വിവാഹം
കഴിച്ചാലോ ഉയരാന്‍ സാധ്യതയുള്ള മുറുമുറുപ്പുകളെക്കാള്‍ ശക്തമായ എതിര്‍പ്പുകള്‍ താഴ്‌ന്ന ജാതിക്കാരനെ/കാരിയെ വിവാഹം
കഴിക്കുമ്പോള്‍ ഉയര്‍ന്നേക്കാം. കാരണം, ഹിന്ദു എന്ന സ്വത്വത്തേക്കാള്‍ ജാതീയമായ സ്വത്വം ശക്തമായതിനാലാണത്.
ഇനിയിപ്പോള്‍ സ്വന്തം ജാതിയിലെത്തന്നെ ഒരാളെ ഇഷ്ടപ്പെട്ടു വിവാഹം കഴിക്കാന്‍ തീരുമാനിച്ചാലും അതു സ്വന്തം
-കുടുംബത്തിനപമാനമായിത്തോന്നിയാല്‍ മരണശിക്ഷവിധിക്കുന്നവരും ഹിന്ദുക്കളുടെയിടയിലുണ്ടു്.
+കുടുംബത്തിനു അപമാനമായിത്തോന്നിയാല്‍ മരണശിക്ഷ വിധിക്കുന്നവരും ഹിന്ദുക്കളുടെയിടയിലുണ്ടു്.
കുടുംബത്തിനപമാനമാകാനുള്ള കാരണങ്ങളന്വേഷിച്ചാല്‍, സര്‍വ്വംസഹിഷ്ണുക്കളായ സനാതനഹിന്ദുക്കളെ ലോകത്തിലെത്തന്നെ
ഏറ്റവും വലിയ അസഹിഷ്ണുക്കളായിക്കാണേണ്ടിവരും. താന്‍ മുറുകെപിടിക്കുന്ന വിശ്വാസങ്ങളെ എതിര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുള്ളതിലും
@@ -37,7 +37,7 @@
അപരന്റെ വിശ്വാസങ്ങളെ സഹിക്കുകയാണെന്നു പഠിപ്പിച്ചു തുടങ്ങുന്നതു് ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ വക്താക്കളാണു്.
പരസ്പരം ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യുന്നതു് ശീലമാക്കിയ ഒരു സമൂഹത്തില്‍ അപരന്‍ നിന്റെ സഹിഷ്ണുതയെ
-മുതലെടുക്കുകയാണെന്നുള്ള പ്രചരണം അസഹിഷ്ണുതയുടെ വിത്തുകള്‍ പാകി. ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ വക്താക്കളുടെ ഇടപെടലാകട്ടെ,
+മുതലെടുക്കുകയാണെന്നുള്ള പ്രചരണം അസഹിഷ്ണുതയുടെ വിത്തുകള്‍ പാകി. ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ വക്താക്കളുടെ ഇടപെടലാകട്ടെ
ഇതിനു് ആക്കം കൂട്ടിയതേയുള്ളൂ. ഇല്ലാത്ത നിന്റെ 'ക്ഷമയുടെ നെല്ലിപ്പലക' നീ കണ്ടുകഴിഞ്ഞുവെന്നു രണ്ടുകൂട്ടരേയും വിശ്വസിപ്പിക്കാനായ
വര്‍ഗ്ഗീയവാദികള്‍ക്കാവട്ടെ, അവര്‍ക്കു് വേണ്ടതു കിട്ടുകയും ചെയ്തു: രാഷ്ട്രീയനേതൃത്വവും വിലപേശല്‍ ശേഷിയും. പുരോഗമനപരമായ
ഒരു സമൂഹത്തില്‍ തികച്ചും സ്വാഭാവികമായ പരസ്പരബഹുമാനത്തെ കൃത്രിമമായ സഹിഷ്ണുതയായി തെറ്റിദ്ധരിപ്പിച്ചു് രാഷ്ട്രീയമായി
diff --git a/small-teams.tex b/small-teams.tex
index 93de957..0cdfb97 100644
--- a/small-teams.tex
+++ b/small-teams.tex
@@ -6,12 +6,12 @@
മൂന്നും മുന്നൂറുകോടിയില്‍ താഴെ മുതല്‍മുടക്കുള്ളവ. മറ്റു രണ്ടു ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്സും ഡല്‍ഹി ഡെയര്‍
ഡെവിള്‍സും അക്ഷരാര്‍ത്ഥത്തില്‍ മദ്ധ്യനിരക്കാരാണു്: പണത്തിന്റെ കാര്യത്തിലും പ്രകടനത്തിന്റെ കാര്യത്തിലും.
-എല്ലാ സീസണിലും സെമികളിക്കുകയും, രണ്ടു സീസണില്‍ ഫൈനലിലെത്തുകയും ഇപ്രാവശ്യം ചാമ്പ്യന്‍മാരായി തങ്ങളുടെ
-കഴിവുതെളിയിക്കുകയും ചെയ്തു, ചെന്നൈ. പക്ഷെ ലീഗ് പട്ടികയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍
-മദ്ധ്യനിരക്കാരാണു്. രണ്ടുസീസണില്‍ സെമികളിച്ച ഡല്‍ഹി, ചെന്നൈയെ അപേക്ഷിച്ചു് മോശമാണെങ്കിലും വ്യക്തമായ
+എല്ലാ സീസണിലും സെമികളിക്കുകയും രണ്ടു സീസണില്‍ ഫൈനലിലെത്തുകയും ഇപ്രാവശ്യം ചാമ്പ്യന്‍മാരായി തങ്ങളുടെ
+കഴിവുതെളിയിക്കുകയും ചെയ്തു ചെന്നൈ. പക്ഷെ ലീഗ് പട്ടികയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍
+മദ്ധ്യനിരക്കാരാണു്. രണ്ടു് സീസണില്‍ സെമികളിച്ച ഡല്‍ഹി, ചെന്നൈയെ അപേക്ഷിച്ചു് മോശമാണെങ്കിലും വ്യക്തമായ
മദ്ധ്യനിര പ്രകടനമാണു് പുറത്തെടുത്തതു്. ഇപ്രാവശ്യം അഞ്ചാമതായാണു് അവര്‍ ലീഗില്‍ ഫിനിഷ് ചെയ്തതു്.
-ഇന്ത്യ സിമന്റ്സ് ഉടമയും ബിസിസിഐ സെക്രട്ടറിയും ഐപിഎല്‍ ഭരണസമിതി അംഗവുമായ എന്‍ ശ്രീനിവാസനാണു്
+ഇന്ത്യ സിമന്റ്സ് ഉടമയും ബിസിസിഐ സെക്രട്ടറിയും ഐപിഎല്‍ ഭരണസമിതി അംഗവുമായ എ.ന്‍ ശ്രീനിവാസനാണു്
ചെന്നൈ ടീമുടമ. കോണ്‍ഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റിനു് ഇതിലും വ്യക്തമായ ഉദാഹരണമൊന്നും തരാന്‍ കഴിയുമെന്നു തോന്നുന്നില്ല.
എന്‍ ശ്രീനിവാസനു് ചെന്നൈ ടീമിന്റെ ഉടമസ്ഥാവകാശം നിലനിര്‍ത്താന്‍വേണ്ടി ബിസിസിഐ അതിന്റെ ഭരണഘടനയില്‍പോലും
ഭേദഗതി വരുത്തുകയുണ്ടായി. മുന്‍ ബിസിസിഐ സെക്രട്ടറി എ.സി. മുത്തയ്യ ഇതിനെതിരെ ഇപ്പോഴും ശ്രീനിവാസനുമായി
@@ -24,25 +24,25 @@
വാങ്ങിയെങ്കില്‍, പ്രാദേശിക ക്രിക്കറ്റ് ടീം സ്വന്തമാക്കുന്നതിലൂടെ ലഭിക്കുന്ന ലോയല്‍റ്റിയും ബ്രാന്‍ഡ് ഇമേജും ഒരു
ലക്ഷ്യമായിരിക്കണം.
-വീരേന്ദര്‍ സേവാഗും ഗൌതം ഗംബീറും നയിക്കുന്ന ടീം കളിക്കളത്തിലെ പ്രകടനത്തിലൂടെ ഒരിക്കലും ഉടമസ്ഥരെ
+വീരേന്ദര്‍ സേവാഗും ഗൌതം ഗംഭീറും നയിക്കുന്ന ടീം കളിക്കളത്തിലെ പ്രകടനത്തിലൂടെ ഒരിക്കലും ഉടമസ്ഥരെ
നിരാശരാക്കിയതുമില്ല. ഫേവറൈറ്റുകളായിത്തന്നെ കളി തുടങ്ങുകയും വിശാലമായ ഒരു ഫാന്‍ബേസ് വളര്‍ത്തിയെടുക്കുകയും
ചെയ്തു് ടീം വളര്‍ച്ചയുടെ പാതയിലാണു്. ടീമിന്റെ സാമ്പത്തികവിവരങ്ങള്‍ ഇതുവരെ പുറത്തുവന്നില്ലെങ്കിലും
ലാഭമുണ്ടാക്കിത്തുടങ്ങിയിരിക്കണമെന്നാണു് വിദഗ്ദ്ധമതം. മാത്രമല്ല, സാമ്പത്തിക ക്രമക്കേടുകളെച്ചുറ്റിപ്പറ്റിയുള്ള
അന്വേഷണങ്ങളില്‍പെടാത്ത മൂന്നു കോര്‍പ്പറേറ്റ് ടീമുകളില്‍ ഒന്നാണു് ഡല്‍ഹി.
-ഇതുവരെ നമ്മള്‍ കണ്ട അഞ്ചു ടീമുകളില്‍നിന്നും വ്യത്യസ്തമാണു് മറ്റുമൂന്നു ടീമുകളുടെ അവസ്ഥ. മൂന്നും സാമ്പത്തിക
+ഇതുവരെ നമ്മള്‍ കണ്ട അഞ്ചു ടീമുകളില്‍നിന്നും വ്യത്യസ്തമാണു് മറ്റു മൂന്നു ടീമുകളുടെ അവസ്ഥ. മൂന്നും സാമ്പത്തിക
ക്രമക്കേടുകള്‍ക്കു് അന്വേഷണം നേരിടുന്ന ടീമുകളാണെന്നുള്ളതുതന്നെ പ്രധാനം. ഷാരൂഖ് ഗൌരി ഖാന്‍ ദമ്പതികളുടെ റെഡ്
ചില്ലി എന്റര്‍ടൈന്‍മെന്റും, ജൂഹി ചൌളയുടെ ഭര്‍ത്താവു് ജയ് മേത്തയും (ഇപ്പോള്‍ കേള്‍ക്കുന്നതു്, ആദ്യം പ്രചരിപ്പിക്കപ്പെട്ടതില്‍നിന്നു്
വിരുദ്ധമായി, ജയ് മേത്ത ഓഹരി സ്വന്തമാക്കിയതു് ആദ്യസീസണിനു ശേഷമാണെന്നാണു്) പ്രമോട്ടു ചെയ്യുന്ന ടീമാണു്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ടീമിന്റെ ഏറ്റവും വലിയ ആകര്‍ഷണം ഷാരൂഖ് തന്നെയാണു്.
ലീഗില്‍ ഗംഭീര പ്രകടനമൊന്നും ഇതുവരെ കാഴ്ചവച്ചില്ലെങ്കിലും, ഏറ്റവും കൂടുതല്‍ സ്പോണ്‍സര്‍ഷിപ്പു് സ്വന്തമായുള്ള ടീമാണു്
-നൈറ്റ് റൈഡേഴ്സ്. കളിക്കാന്‍ ഈഡന്‍ ഗാര്‍ഡന്‍സ് പോലൊരു ഹോംഗ്രൌണ്ടും, ദാദയെ കാണാന്‍വേണ്ടി ജീവന്‍
+നൈറ്റ് റൈഡേഴ്സ്. കളിക്കാന്‍ ഈഡന്‍ ഗാര്‍ഡന്‍സ് പോലൊരു ഹോം ഗ്രൗണ്ടും, ദാദയെ കാണാന്‍വേണ്ടി ജീവന്‍
നല്‍കാനും തയ്യാറാകുന്ന കാണികളുമുള്ള ടീം. കുറച്ചു് സാമ്പത്തിക അച്ചടക്കം കൂടി കാട്ടിയിരുന്നെങ്കില്‍ മികച്ചതാകാമായിരുന്നു.
ടീമിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് മുകളില്‍ പറഞ്ഞപോലെ ബ്രാന്‍ഡ് ഷാരൂഖാണു്. ക്രിക്കറ്റ് കളത്തിലെ
പ്രകടനത്തേക്കാളും, കളത്തിനു പുറത്തെ ഗ്ലാമര്‍ ഉപയോഗിച്ചു് ഒരു ടീം നടത്തിക്കൊണ്ടുപോകാം എന്നതിന്റെ ഉത്തമ
-ഉദാഹരണമാണു് കൊല്‍ക്കത്ത. ഗ്ലാമര്‍ ടീം വരുമാനത്തിലെ വലിയൊരു പങ്കു വഹിക്കുന്നതിനാല്‍, പരമ്പരാഗത ക്രിക്കറ്റ്
+ഉദാഹരണമാണു് കൊല്‍ക്കത്ത. ടീം വരുമാനത്തിലെ വലിയൊരു പങ്കു് ഗ്ലാമര്‍ വഹിക്കുന്നതിനാല്‍, പരമ്പരാഗത ക്രിക്കറ്റ്
പ്രേമികള്‍ക്കു് ദഹിക്കാത്ത ആഫ്റ്റര്‍ മാച്ച് പാര്‍ട്ടികളും ഫാഷന്‍ ഷോകളും മറ്റും നടത്തി ടീമിന്റെ ഗ്ലാമര്‍ ഉയര്‍ത്തുന്നതിലും
ബദ്ധശ്രദ്ധനാണു് ഷാരൂഖ്. എന്തിനേറെ, ഷാരൂഖായിരുന്നു ഇക്കൊല്ലത്തെ ഐപിഎല്‍ അവാര്‍ഡിന്റെ (അവാര്‍ഡ്
നൈറ്റ് പാര്‍ട്ടിയുടെ) കോ ഹോസ്റ്റ്.
@@ -50,9 +50,8 @@
മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡിയുടെ ബന്ധുക്കള്‍ക്കുള്ള ഓഹരിയുടെ പേരില്‍ വിമര്‍ശനവിധേയരായതാണു്
മൊഹാലി ടീമും രാജസ്ഥാന്‍ ടീമും. രണ്ടു ടീമുകളുടെയും വിവരങ്ങള്‍ ധാരാളം പത്രത്തിലും മറ്റും ഇടംപിടിച്ചിട്ടുള്ളതിനാല്‍ വീണ്ടും
വിസ്തരിക്കാന്‍ ശ്രമിക്കുന്നില്ല. വളരെ വേഗത്തില്‍ത്തന്നെ നിക്ഷേപകര്‍ ലാഭമുണ്ടാക്കിയേക്കാവുന്ന ടീം എന്നായിരുന്നു
-രാജസ്ഥാനെപ്പറ്റിയുള്ള അഭിപ്രായം.
-
-ആദ്യ സീസണ്‍ ജേതാക്കളായതോടെ എന്നാണു് ടീം ലാഭം ഇരട്ടിപ്പിക്കുക എന്നായി ചോദ്യം. 2009 സീസണ്‍ തീര്‍ന്നപ്പോള്‍ത്തന്നെ,
+രാജസ്ഥാനെപ്പറ്റിയുള്ള അഭിപ്രായം. ആദ്യ സീസണ്‍ ജേതാക്കളായതോടെ എന്നാണു് ടീം ലാഭം ഇരട്ടിപ്പിക്കുക എന്നായി ചോദ്യം.
+2009 സീസണ്‍ തീര്‍ന്നപ്പോള്‍ത്തന്നെ,
ടീം 7.5 മില്യണ്‍ ഡോളര്‍ ലാഭമുണ്ടാക്കിയതായാണു് പ്രമോട്ടര്‍മാര്‍ പറഞ്ഞതു്. മാത്രമല്ല, ടീമിന്റെ വാല്യുവേഷനും ഇരട്ടിയോളമായി
വര്‍ദ്ധിച്ചു. മോഡിയുടെ ബന്ധുവായ സുരേഷ് ചെല്ലാറാമും ന്യൂസ് കോര്‍പ്പ് ഉടമ റൂപര്‍ട്ട് മര്‍ഡോക്കിന്റെ മകന്‍ ലക്കാന്‍
മര്‍ഡോക്കും പ്രധാന നിക്ഷേപകരായ എമര്‍ജിങ് മീഡിയ ഗ്രൂപ്പും, ശില്‍പ്പാ ഷെട്ടിയും രാജ് കുന്ദേരയുമാണു് ഇപ്പോള്‍ ടീം
@@ -70,14 +69,14 @@
ഈ സീസണില്‍ കളിക്കളത്തിലെ കളിയേക്കാള്‍, പുറത്തെ കളികള്‍കൊണ്ടാണു് ടീം വാര്‍ത്തകളില്‍ നിറഞ്ഞതു്.
മോഡിയുടെ ബന്ധുവായ ഡാബര്‍ ഉടമ മോഹിത് ബര്‍മ്മനായിരുന്നു പ്രധാന കാരണം. ഇന്നേവരെ ടീം ടാക്സ് റിട്ടേണുകള്‍
-സമര്‍പ്പിയ്ക്കുകയോ, ഓഡിറ്റ് റിപ്പോര്‍ട്ടു് നല്‍കുകയോ ചെയ്തിട്ടില്ലെന്നതും പത്രത്താളുകളില്‍ നിറഞ്ഞു.
+സമര്‍പ്പിയ്ക്കുകയോ ഓഡിറ്റ് റിപ്പോര്‍ട്ടു് നല്‍കുകയോ ചെയ്തിട്ടില്ലെന്നതും പത്രത്താളുകളില്‍ നിറഞ്ഞു.
2009ല്‍ ആസ്ത്രേല്യന്‍ കളിക്കാരുടെ അഭാവമായിരുന്നു പ്രധാന പ്രശ്നമായതെങ്കില്‍, 2010ല്‍ പ്രധാന താരം യുവരാജ് സിങ്
-ഫോമിലേക്കുയരാഞ്ഞതും, സ്ഥിരതയും മൂര്‍ച്ചയുമില്ലാത്ത ബൌളിങ്ങുമാണു് ടീമിനെ കുഴക്കിയതു്. സ്പോണ്‍സര്‍ഷിപ്പുകള്‍ വഴിയും,
+ഫോമിലേക്കുയരാഞ്ഞതും, സ്ഥിരതയും മൂര്‍ച്ചയുമില്ലാത്ത ബൌളിങ്ങുമാണു് ടീമിനെ കുഴക്കിയതു്. സ്പോണ്‍സര്‍ഷിപ്പുകള്‍ വഴിയും
ഷാരൂഖിനെ പിന്‍പറ്റി ടീമിന്റെ ഗ്ലാമര്‍ വര്‍ദ്ധിപ്പിക്കുന്ന പാര്‍ട്ടികള്‍ വഴിയും സാമ്പത്തികലാഭമാണു് പ്രമോട്ടര്‍മാര്‍ ലക്ഷ്യമിട്ടിരുന്നതു്.
ധാരാളം സ്പോണ്‍സര്‍മാര്‍ ടീമിനുണ്ടുതാനും. പക്ഷെ സ്പോണ്‍സര്‍ഷിപ്പുകള്‍ നിലനിര്‍ത്താനാവശ്യമായ ശ്രമം
കളിക്കളത്തിലുണ്ടാവാത്തതും അനാവശ്യവിവാദങ്ങളും ഗുരുതരമായ സാമ്പത്തിക അലസതയും ടീമിനെ കുഴക്കുകയാണിപ്പോള്‍.
-എല്ലാതരത്തിലും താഴോട്ടായിരുന്നു കഴിഞ്ഞ മൂന്നു സീസണില്‍ ടീമിന്റെ പോക്കെന്നു് നിസ്സംശയം പറയാം.
+എല്ലാത്തരത്തിലും താഴോട്ടായിരുന്നു കഴിഞ്ഞ മൂന്നു സീസണില്‍ ടീമിന്റെ പോക്കെന്നു് നിസ്സംശയം പറയാം.
\begin{flushright}(12 May, 2010)\footnote{http://malayal.am/പലവക/പരമ്പര/ബിസിനസ്-ലീഗ്/5401/കുഞ്ഞന്‍-ടീമുകളുടെ-ബിസിനസ്-മോഡല്‍}\end{flushright}
diff --git a/social-science.tex b/social-science.tex
index 1eba04b..408353a 100644
--- a/social-science.tex
+++ b/social-science.tex
@@ -7,12 +7,12 @@
ഭരണഘടന, ദേശീയനയങ്ങള്‍ അങ്ങനെയെന്തൊക്കെയോ). സി.ബി.എസ്.സി. സിലബസ്സില്‍ ഒരു സീരീസ്സായിട്ടാണു് ഇതൊക്കെ പഠിപ്പിച്ചിരുന്നതു്.
ആറുമുതല്‍ പത്തുവരെയുള്ള ക്ലാസ്സുകളില്‍ കൃത്യമായി വിഭജിച്ചു് പുസ്തകങ്ങളുണ്ടായിരുന്നു. ആന്‍ഷ്യന്റ് ഇന്ത്യ, മെഡീവല്‍ ഇന്ത്യ, മെഡീവല്‍ വേള്‍ഡ്,
മോഡേണ്‍ വേള്‍ഡ് എന്നൊക്കെ ഹിസ്റ്ററിയിലും, യൂറോപ്പും ആഫ്രിക്കയും അമേരിക്കയുമൊക്കെയായി ജ്യോഗ്രഫിയിലും അതങ്ങനെ പടര്‍ന്നുകിടന്നു.
-വേണമെന്നു വായിച്ചു് വിവാദമുണ്ടാക്കാനുള്ള ഒരു വെടിക്കുള്ള മരുന്നു് ആ പുസ്തകങ്ങളിലുണ്ടായിരുന്നു എന്നാണെന്റെ ചെറിയ ഓര്‍മ്മ. പുതിയ ബോധനരീതിയുടെ ഇന്ററാക്ടീവു് രീതിയിലുള്ളതാവാഞ്ഞതുകൊണ്ടും, പുസ്തകങ്ങളെഴുതിയവരും റിവ്യു ചെയ്തവരും അപാരബുദ്ധിജീവികളായതുകൊണ്ടും, ആര്‍ക്കും വായിച്ചു മനസ്സിലാവാഞ്ഞതുകൊണ്ടുമൊക്കെയായിരിക്കാം ആരും ഒന്നും പറയാഞ്ഞതു്. പിന്നെ, സോഷ്യല്‍ സയന്‍സ് ഭൂരിഭാഗം കുട്ടികളും പരീക്ഷ ജയിക്കാന്‍ വേണ്ടിമാത്രം പഠിച്ചിരുന്ന ഒരു വിഷയമായതുകൊണ്ടുമാകാം. എന്തായാലും ആ പുസ്തകങ്ങള്‍ക്കൊക്കെ പഠിപ്പിക്കുന്ന അദ്ധ്യാപകന്‍/അദ്ധ്യാപികയ്ക്കു് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത തരത്തില്‍
-ഒരു ഫാക്റ്റ് ഫയല്‍ മാത്രമായിരുന്നു. വിഷയത്തെ നേര്‍രേഖയിലൂടെ കാണിച്ചു് ഒരു വ്യതിചലനത്തിനും ഇടംകൊടുക്കാതെ
+വേണമെന്നു വായിച്ചു് വിവാദമുണ്ടാക്കാനുള്ള ഒരു വെടിക്കുള്ള മരുന്നു് ആ പുസ്തകങ്ങളിലുണ്ടായിരുന്നു എന്നാണെന്റെ ചെറിയ ഓര്‍മ്മ. പുതിയ ബോധനരീതിയുടെ ഇന്ററാക്ടീവു് രീതിയിലുള്ളതാവാഞ്ഞതുകൊണ്ടും, പുസ്തകങ്ങളെഴുതിയവരും റിവ്യു ചെയ്തവരും അപാരബുദ്ധിജീവികളായതുകൊണ്ടും, ആര്‍ക്കും വായിച്ചു മനസ്സിലാവാഞ്ഞതുകൊണ്ടുമൊക്കെയായിരിക്കാം ആരും ഒന്നും പറയാഞ്ഞതു്. പിന്നെ, സോഷ്യല്‍ സയന്‍സ് ഭൂരിഭാഗം കുട്ടികളും പരീക്ഷ ജയിക്കാന്‍ വേണ്ടിമാത്രം പഠിച്ചിരുന്ന ഒരു വിഷയമായതുകൊണ്ടുമാകാം. എന്തായാലും, അദ്ധ്യാപകനോ അദ്ധ്യാപികയ്ക്കോ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത തരത്തില്‍
+ആ പുസ്തകങ്ങളെല്ലാം ഒരു ഫാക്റ്റ് ഫയല്‍ മാത്രമായിരുന്നു. വിഷയത്തെ നേര്‍രേഖയിലൂടെ കാണിച്ചു് ഒരു വ്യതിചലനത്തിനും ഇടംകൊടുക്കാതെ
പഠിപ്പിക്കാവുന്നവയായിരുന്നു ആ പാഠങ്ങള്‍. എന്നാല്‍, പുസ്തകം വായിച്ചു് ഒരഭിപ്രായം രൂപീകരിച്ചു് എഴുതാന്‍ പറഞ്ഞാല്‍, മതവിശ്വാസത്തെയും സിസ്റ്റങ്ങളെയും കൃത്യമായി എതിര്‍ക്കുന്ന, അല്ലെങ്കില്‍ ഓരോ മതത്തിന്റെയും ജനനത്തിന്റെ കാലഘട്ടവും നടത്തിയ രക്തച്ചൊരിച്ചിലും, അവ വളര്‍ത്തിയ സംസ്കാരവും വിശദമായി പുസ്തകം പ്രതിപാദിച്ചിരുന്നു. ഓരോ മതരീതികളെയും സംസ്കാരമായി എടുത്തുകാട്ടി, അവയുടെ അധഃപധനം വിവരിച്ചിരുന്ന രീതി വായിച്ചുകഴിഞ്ഞാല്‍, ഇന്നുള്ള സംവിധാനങ്ങള്‍ വെറും കെട്ടുകാഴ്ചകള്‍ മാത്രമാണെന്നു് മനസ്സിലാക്കാമായിരുന്നു. ഇസ്ലാമിന്റെയും ക്രിസ്ത്യാനിറ്റിയുടെയും ജുഡായിസത്തിന്റെയും ആദ്യകാലരീതികളും, പിന്നീടു് അവയില്‍ വന്നമാറ്റങ്ങളും എല്ലാം ഏതു പള്ളിയേയും പിടിച്ചുകുലക്കാന്‍ പറ്റിയ രീതിയില്‍ത്തന്നെ വേണമെങ്കില്‍ ഒരാള്‍ക്കു പഠിപ്പിക്കാനുള്ള വക ആ പുസ്തകങ്ങളിലുണ്ടായിരുന്നു. എന്നാല്‍, കുട്ടികള്‍ക്കുള്ള ചോദ്യങ്ങളും വര്‍ക്കുകളും, കാലഘട്ടങ്ങളെയും പ്രസ്ഥാനങ്ങളെയും സംബന്ധിച്ച പ്രബന്ധരചനയായിരുന്നുവെന്നുമാത്രം.
-വിരസമായ അക്കാദമിക് എഴുത്തിന്റെ ലോകമായിരുന്നു അന്നു് സാമൂഹ്യ ശാസ്ത്രം. പോരാഞ്ഞിട്ടു് കാണാപ്പാഠം പഠിച്ചു് പരീക്ഷയ്ക്കു് എഴുത്തും.
+വിരസമായ അക്കാദമിക് എഴുത്തിന്റെ ലോകമായിരുന്നു അന്നു് സാമൂഹ്യശാസ്ത്രം. പോരാഞ്ഞിട്ടു് കാണാപ്പാഠം പഠിച്ചു് പരീക്ഷയ്ക്കു് എഴുത്തും.
-ഈ പുസ്തകം കണ്ടപ്പോള്‍ ആ ഭീകരമായ സാമൂഹ്യശാസ്ത്രപഠനത്തെ കുറിച്ചോര്‍ത്തു് എനിക്കൊരിത്തിരി സങ്കടംവന്നു. സാമൂഹ്യശാസ്ത്രത്തിലെ വിരസത ഒട്ടൊന്നൊഴിവായല്ലൊ എന്നൊരു സമാധാനവും. പക്ഷെ, ഞാന്‍ കണ്ട (വായിച്ച, പഠിച്ച എന്നൊക്കെ പറയാനെന്താമടി എന്നതിനു് എന്റെ സോഷ്യല്‍ സയന്‍സ് മാര്‍ക്കുകള്‍ മറുപടി പറയും) പുസ്തകങ്ങളിലില്ലാതിരുന്ന ഒരു കാര്യം ഇപ്പോ വന്നു. ഒരേ പുസ്തകം വിവിധ അദ്ധ്യാപകരുടെ കീഴില്‍ പഠിക്കുന്ന കുട്ടികള്‍, തങ്ങളുടെ കാഴ്വപ്പാടുകളെ തിരിച്ചറിയുന്നതിനേക്കാള്‍ അദ്ധ്യാപകന്റെ കാഴ്ചപ്പാടുകളെ മനസ്സിലാക്കുന്നതിനുള്ള ഒരു സാധ്യത, അല്ലെങ്കില്‍ അദ്ധ്യാപകനു് പഠനത്തില്‍ കൂടുതല്‍ ഇടപെടാനുള്ള സാഹചര്യം. പത്താംക്ലാസ് കഴിയുമ്പോള്‍ സാമൂഹ്യശാസ്ത്രത്തില്‍നിന്നു്, സമൂഹവീക്ഷണവും സമൂഹത്തിന്റെ രീതിശാസ്ത്രവും അഭ്യസിക്കാത്ത ഞങ്ങള്‍ക്കു പകരം, സ്വന്തം കുടുംബത്തില്‍നിന്നും അദ്ധ്യാപകരില്‍നിന്നും സമൂഹത്തില്‍നിന്നും പാഠപുസ്തകം വഴി ഒരു സമൂഹവീക്ഷണം കണ്ടെത്താനും, സ്വയം ഒരു രീതിശാസ്ത്രം (അവ അനുകരണമോ സ്വന്തമോ എന്നതു്
+ഈ പുസ്തകം കണ്ടപ്പോള്‍ ആ ഭീകരമായ സാമൂഹ്യശാസ്ത്രപഠനത്തെ കുറിച്ചോര്‍ത്തു് എനിക്കൊരിത്തിരി സങ്കടംവന്നു. സാമൂഹ്യശാസ്ത്രത്തിലെ വിരസത ഒട്ടൊന്നൊഴിവായല്ലൊ എന്നൊരു സമാധാനവും. പക്ഷെ, ഞാന്‍ കണ്ട (വായിച്ച, പഠിച്ച എന്നൊക്കെ പറയാനെന്താമടി എന്നതിനു് എന്റെ സോഷ്യല്‍ സയന്‍സ് മാര്‍ക്കുകള്‍ മറുപടി പറയും) പുസ്തകങ്ങളിലില്ലാതിരുന്ന ഒരു കാര്യം ഇപ്പോ വന്നു. ഒരേ പുസ്തകം വിവിധ അദ്ധ്യാപകരുടെ കീഴില്‍ പഠിക്കുന്ന കുട്ടികള്‍, തങ്ങളുടെ കാഴ്വപ്പാടുകളെ തിരിച്ചറിയുന്നതിനേക്കാള്‍ അദ്ധ്യാപകന്റെ കാഴ്ചപ്പാടുകളെ മനസ്സിലാക്കുന്നതിനുള്ള ഒരു സാധ്യത, അല്ലെങ്കില്‍ അദ്ധ്യാപകനു് പഠനത്തില്‍ കൂടുതല്‍ ഇടപെടാനുള്ള സാഹചര്യം. പത്താംക്ലാസ് കഴിയുമ്പോള്‍ സാമൂഹ്യശാസ്ത്രത്തില്‍നിന്നു്, സമൂഹവീക്ഷണവും സമൂഹത്തിന്റെ രീതിശാസ്ത്രവും അഭ്യസിക്കാത്ത ഞങ്ങള്‍ക്കു പകരം, സ്വന്തം കുടുംബത്തില്‍നിന്നും അദ്ധ്യാപകരില്‍നിന്നും സമൂഹത്തില്‍നിന്നും പാഠപുസ്തകംവഴി ഒരു സമൂഹവീക്ഷണം കണ്ടെത്താനും, സ്വയം ഒരു രീതിശാസ്ത്രം (അവ അനുകരണമോ സ്വന്തമോ എന്നതു്
ഓരോരുത്തര്‍ക്കനുസരിച്ചിരിക്കും) കൈമുതലായുള്ള ഒരു തലമുറ. അദ്ധ്യാപകനു് ഒരുപാടു് ഇടംനല്‍കുന്ന ഈ പുസ്തകങ്ങളിലൂടെ ഉണ്ടായേക്കാവുന്ന
തിക്തഫലങ്ങളെ ഒഴിവാക്കാന്‍ സുസജ്ജമായ ഒരു അദ്ധ്യാപകസമൂഹം കേരളത്തിലുണ്ടാവണം.
diff --git a/social-science2.tex b/social-science2.tex
index 44581bc..1e9cd41 100644
--- a/social-science2.tex
+++ b/social-science2.tex
@@ -2,13 +2,13 @@
\vskip 2pt
സാധാരണ ഒരു വിഷയത്തില്‍ രണ്ടു് പോസ്റ്റ് പോയിട്ടു് ഒരു പോസ്റ്റുപോലും ഇടാത്ത ഞാന്‍ ഇങ്ങനെയെഴുതുന്നതു്
-വല്ല ഹിഡന്‍അജണ്ടയും വച്ചുകൊണ്ടാണോ എന്നു ചോദിച്ചാല്‍ ചില കാര്യങ്ങളൊക്കെ ചര്‍ച്ചചെയ്തു് കാണണമെന്ന
+വല്ല ഹിഡന്‍ അജണ്ടയും വച്ചുകൊണ്ടാണോ എന്നു ചോദിച്ചാല്‍ ചില കാര്യങ്ങളൊക്കെ ചര്‍ച്ചചെയ്തു് കാണണമെന്ന
ഒരു പ്രത്യക്ഷ അജണ്ട ഉണ്ടെന്നാണു് മറുപടി. ചോദിക്കേണ്ട പല ചോദ്യങ്ങളും ചോദിക്കാതിരിക്കുകയും, ആവശ്യമില്ലാത്ത
ചോദ്യങ്ങളും ചര്‍ച്ചകളും നടത്തുകയുമാണു് വര്‍ത്തമാനകാല മാധ്യമങ്ങളുടെയും രാഷ്ട്രീയത്തിന്റയും ഒരു രീതി.
പ്രസക്തമായ ഈ വിഷയത്തിലും അതങ്ങനെത്തന്നെയാണെന്നു തോന്നുന്നു. ബ്ലോഗില്‍നടന്ന ചര്‍ച്ചകളില്‍പോലും
മറ്റാരോ ഉണ്ടാക്കിയിട്ട ഒരു അജണ്ടയിന്‍മേല്‍ ചര്‍ച്ച തുടങ്ങി, അതേ ട്രാക്കിലൂടെ പോകുന്ന ഒരു തോന്നല്‍. വേണ്ട
പലകാര്യങ്ങളും ചര്‍ച്ചചെയ്യാതിരിക്കാന്‍ വേണ്ടിയാണോ ഇത്തരം ഒരു വിവാദം എന്നൊരു തോന്നല്‍ പലരും
-പ്രകടപ്പിച്ചു് കണ്ടെങ്കിലും ആരും അതു കാര്യമായി വിശകലനംചെയ്തു കണ്ടില്ല.
+പ്രകടിപ്പിച്ചു് കണ്ടെങ്കിലും ആരും അതു കാര്യമായി വിശകലനംചെയ്തു കണ്ടില്ല.
പഠിക്കുന്ന കുട്ടികളുടെ തലത്തിലേക്കിറങ്ങിച്ചെന്നു് പ്രശ്നത്തെ അപഗ്രഥിക്കാന്‍ ചെറിയ ശ്രമമേ കണ്ടുള്ളു. കുട്ടികള്‍
ഇക്കാര്യം അവരുടേതായ റിസോഴ്സുകളില്‍നിന്നും മനസ്സിലാക്കണം എന്നതാണു് പുതിയരീതിയുടെ സ്വഭാവം.
@@ -24,7 +24,7 @@
ഇത്രയും എഫേര്‍ട്ടു് എടുക്കാന്‍ താത്പര്യമുള്ള ഗുരുജനങ്ങളിന്നുണ്ടോ, ആവോ! ഉണ്ടെങ്കില്‍ത്തന്നെയും എല്ലാ
സര്‍ക്കാര്‍/എയ്ഡഡ് സ്കൂളിലും കാണുമോ? മാത്രമല്ല, തങ്ങളുടെ ജോലിഭാരം വര്‍ദ്ധിക്കുന്നതില്‍ അദ്ധ്യാപകര്‍
ഇതുവരെ ഉത്ക്കണ്ഠയൊന്നും പ്രകടിപ്പിച്ചുകാണാത്തതുകൊണ്ടു് അവര്‍ക്കു കാര്യംതന്നെ കൃത്യമായി
-മനസ്സിലായിട്ടില്ലെന്നാണെനിക്കു തോന്നുന്നത്. കമ്യൂണിസ്റ്റു ബുദ്ധിജീവികള്‍ എന്തെങ്കിലും ഹിഡന്‍അജണ്ട
+മനസ്സിലായിട്ടില്ലെന്നാണെനിക്കു തോന്നുന്നത്. കമ്യൂണിസ്റ്റു ബുദ്ധിജീവികള്‍ എന്തെങ്കിലും ഹിഡന്‍ അജണ്ട
നടപ്പാക്കുന്നുണ്ടെങ്കില്‍ അതു അദ്ധ്യാപക സമൂഹത്തിലൂടെയായിരിക്കണം
\subsection*{പ്രതികരണങ്ങള്‍}
@@ -33,7 +33,7 @@
\item{അടകോടന്‍}
-വളരെ നല്ലനിരീക്ഷണം. എല്ലാവിധ ക്രിമിനല്‍ സ്വഭാവങ്ങളും സമൂഹത്തില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു,
+എല്ലാവിധ ക്രിമിനല്‍ സ്വഭാവങ്ങളും സമൂഹത്തില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു,
അതില്‍ മതമില്ലാത്തവനും മതമുള്ളവനും കണക്കാണു്. അതുകൊണ്ടു് പാഠപുസ്തകത്തില്‍ ശാസ്ത്രത്തോടൊപ്പം സംസ്കാരവും
പഠിപ്പിക്കട്ടെ. അതില്‍ 'മതമില്ലാത്ത ജീവന്‍' പ്രത്യേകമായി പഠിപ്പിക്കേണ്ട ആവശ്യവുമില്ല, സാമൂഹ്യമായ മാറ്റങ്ങള്‍ക്കനുസരിച്ചു്
എല്ലായിടത്തും സ്വയം മാറ്റം വരും.
@@ -57,10 +57,10 @@
പാടില്ലെന്നുമുള്ള ഒരു രീതി ഉപയോഗിച്ചാല്‍. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ആനുകൂല്യങ്ങള്‍
അവകാശമായി നല്‍കപ്പെട്ടതാണെങ്കിലും, അതു ഉപയോഗിക്കുന്നതിനു ഒരു മാനുഷികവശം ഉണ്ടാക്കാന്‍ ഇത്തരം
ഒരു പാഠം സഹായിച്ചാല്‍ നല്ലതല്ലെ? പട്ടികജാതി സംവരണം നേടിയ കുറെ കുട്ടികളെ എനിക്ക് നേരിട്ടറിയാവുന്നതു കൊണ്ടു
-പറഞ്ഞതാ. പിന്നെ രാജിവു്, ഹിഡന്‍ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ഒളിച്ചു വയ്ക്കപ്പെട്ടതു് എന്നല്ലെ?
-വല്ലതും ഒളിച്ചു വയ്ക്കപ്പെട്ടിട്ടുണ്ടു് എന്നു് തറപ്പിച്ചു പറയാന്‍ ഞാന്‍ ത്രികാല ജ്ഞാനിയൊന്നുമല്ല, എനിക്കു തോന്നിയ ഒരു വേര്‍ഷന്‍
+പറഞ്ഞതാ. പിന്നെ രാജിവു്, ഹിഡന്‍ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ഒളിച്ചുവയ്ക്കപ്പെട്ടതു് എന്നല്ലെ?
+വല്ലതും ഒളിച്ചുവയ്ക്കപ്പെട്ടിട്ടുണ്ടു് എന്നു് തറപ്പിച്ചു പറയാന്‍ ഞാന്‍ ത്രികാല ജ്ഞാനിയൊന്നുമല്ല, എനിക്കു തോന്നിയ ഒരു വേര്‍ഷന്‍
എഴുതി എന്നുമാത്രം. എന്തെങ്കിലും ഹിഡന്‍ അജണ്ട ഉണ്ടു്/ഇല്ല എന്ന ഒരാരോപണം ഒരിക്കലൂം തെളിയിക്കാന്‍
-കഴിയാത്ത ഒന്നാണു്. അതു് പുറത്തുവരാനുള്ള ഒരേയൊരു സാധ്യത അങ്ങനെചെയ്ത അരെങ്കിലും വ്യക്തമായി അങ്ങനെ
+കഴിയാത്ത ഒന്നാണു്. അതു് പുറത്തുവരാനുള്ള ഒരേയൊരു സാധ്യത അങ്ങനെചെയ്ത അരെങ്കിലും വ്യക്തമായി
സമ്മതിച്ചു വെളിപ്പെടുത്തുമ്പോള്‍ മാത്രമാണു്. അവിടെപ്പോലും ആധികാരിതയെ സംബന്ധിച്ചു് പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നേക്കാം.
ഒരു ഹിഡന്‍ അജണ്ട എന്നതു് വെറും ഒരു ആരോപണമായി ഉന്നയിക്കാമെന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളു. അജണ്ട
എന്നതു് ഒരു കാര്യപരിപാടിയല്ലെ, അതു മറച്ചുവച്ചു നടത്തുമ്പോളല്ലെ ഹിഡന്‍ അജണ്ട ആവുന്നതു് എന്നു കരുതിയാണു്
diff --git a/socialcriticism.tex b/socialcriticism.tex
index fe53763..49ac54a 100644
--- a/socialcriticism.tex
+++ b/socialcriticism.tex
@@ -16,8 +16,8 @@
സന്നദ്ധത വളരെക്കുറച്ചുപേര്‍ മാത്രമേ കാണിക്കൂ.
കാരണം മറ്റൊന്നുമല്ല, തങ്ങള്‍ തുടങ്ങിവച്ച വിജയകരമായ ഒരു ഉദ്യമത്തില്‍ തങ്ങളെ നിശിതമായി വിമര്‍ശിച്ചവര്‍ക്കു് പങ്കാളിത്തം
- നല്‍കുന്നതിലുള്ള വൈക്ലബ്യം. ചുരുക്കം ചിലര്‍ വിമര്‍ശനങ്ങളെ കാര്യമായി കാണുകയും, നിര്‍ദ്ദേശിക്കപ്പെട്ട ബദലുകള്‍ അവര്‍
- പരിഗണിക്കുകയും, പിന്നീടു് തള്ളിക്കളയുകയും ചെയ്തതാണെങ്കില്‍ അക്കാര്യം അറിയിക്കുകയും, ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളെ അവ അര്‍ഹിക്കുന്ന
+ നല്‍കുന്നതിലുള്ള വൈക്ലബ്യം. ചുരുക്കം ചിലര്‍ വിമര്‍ശനങ്ങളെ കാര്യമായി കാണുകയും, നിര്‍ദ്ദേശിക്കപ്പെട്ട ബദലുകള്‍
+ പരിഗണിക്കുകയും, പിന്നീടു് തള്ളിക്കളയുകയാണെങ്കില്‍ അക്കാര്യം അറിയിക്കുകയും, ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളെ അര്‍ഹിക്കുന്ന
ഗൌരവത്തോടെ സമീപിക്കുകയും ചെയ്യാറുണ്ടു്. (വിമര്‍ശകന്‍ പ്രശ്നത്തിനു കൊടുക്കുന്ന മുന്‍ഗണനയാവണമെന്നില്ല ഇവരുടേതു്.)
ഏതാണ്ടു 90 ശതമാനം കേസുകളിലും വിമര്‍ശകന്‍ ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങള്‍ ഗൌരവമേറിയതാണെങ്കിലും ബദലുകള്‍
diff --git a/softwarefreedom.tex b/softwarefreedom.tex
index 6eb9577..94cbfb3 100644
--- a/softwarefreedom.tex
+++ b/softwarefreedom.tex
@@ -12,7 +12,7 @@
അതുപയോഗിക്കുമ്പോള്‍ ആലോചിക്കണം. 'പാപം ചെയ്യാത്തവന്‍ കല്ലെറിയട്ടെ' എന്നു തീരുമാനിച്ചു നടപ്പാക്കിയാല്‍
അവശേഷിക്കുന്ന ജനക്കൂട്ടം നാമമാത്രമായിരിക്കും.
-വില കുറഞ്ഞ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും അടവുനയങ്ങളും ഉപയോഗിച്ചു് സ്വന്തം പ്രോഡക്ടു് വാങ്ങാന്‍ നിര്‍ബന്ധിക്കുകയും,
+വില കുറഞ്ഞ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും അടവുനയങ്ങളും ഉപയോഗിച്ചു് സ്വന്തം പ്രോഡക്ട് വാങ്ങാന്‍ നിര്‍ബന്ധിക്കുകയും,
തലതിരിഞ്ഞ കരാറുകളിലൂടെയും അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെയും ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുകയും
ചെയ്യുന്നു എന്നതാണു് മൈക്രോസോഫ്റ്റും മറ്റനേകം കുത്തകകളും ചെയ്യുന്ന ആദ്യ criminal offense.
(ഒരു ചെറിയ കൈകടത്തലിന്റെ ഉദാഹരണം\footnote{\url{http://chithrangal.blogspot.com/2008/01/blog-post_24.html}}).
diff --git a/spanish-leg.tex b/spanish-leg.tex
index 99ba96b..849525b 100644
--- a/spanish-leg.tex
+++ b/spanish-leg.tex
@@ -5,7 +5,7 @@
വിരസമായ റേസിനൊടുവില്‍ റെഡ്ബുള്ളിന്റെ മാര്‍ക്ക് വെബ്ബര്‍ കരിയറിലെ മൂന്നാമതു് കിരീടം നേടി.
ടയര്‍ പരിപാലിക്കുന്നതില്‍ പിഴവുവരുത്തിയ ഹാമില്‍ട്ടന്റേയും, കേടായ ബ്രേക്കുമായി മത്സരം
പൂര്‍ത്തിയാക്കിയ റെഡ്ബുള്ളിന്റെതന്നെ സെബാസ്റ്റ്യന്‍ വെറ്റലിന്റേയും ചിലവില്‍ ഹോം റേസില്‍
-അലോണ്‍സോ ഫെറാരിക്കുവേണ്ടി പതിനെട്ടു പോയിന്റു നേടി.
+ഫെറാരിക്കുവേണ്ടി അലോണ്‍സോ പതിനെട്ടു പോയിന്റു നേടി.
മുന്‍ റേസുകളില്‍ തന്റെ പഴയകാലത്തിന്റെ നിഴല്‍ മാത്രമായിരുന്ന മെഴ്സിഡസിന്റെ മൈക്കല്‍ ഷൂമാക്കര്‍
കാറില്‍ ചെറിയ മാറ്റങ്ങളുമായി വന്നു്, താനിപ്പോഴും ഒരങ്കത്തിനു് തയ്യാറാണെന്നു തെളിയിച്ചതാണു്
@@ -39,12 +39,12 @@
വില്യംസിന്റെ റൂബന്‍ ബാരിക്കെല്ലോ, ടോറോ റോസോയുടെ ജൈമി അല്‍ഗ്യുസാരി, റെനോയുടെ വിറ്റാലി പെട്രോവ്
എന്നിവരും കൊബിയാഷിയും അവസാന രണ്ടു പോയിന്റുകള്‍ക്കായുള്ള പോരാട്ടങ്ങളിലായിരുന്നു.
-ഈ ഞായറാഴ്വയാണു് (മേയ് 16) മൊണാകൊ ഗ്രാന്‍പ്രീ. പുതിയ അപ്ഗ്രേഡുകള്‍ക്കൊന്നും സമയമില്ലാത്തതിനാല്‍,
+ഈ ഞായറാഴ്ചയാണു് (മേയ് 16) മൊണാകൊ ഗ്രാന്‍പ്രീ. പുതിയ അപ്ഗ്രേഡുകള്‍ക്കൊന്നും സമയമില്ലാത്തതിനാല്‍,
ടീമുകള്‍ സ്ട്രാറ്റജി പ്ലാനിങ്ങില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണു് സാധ്യത. ടയറുകളുടെ പരിപാലനം ഏറെ ആവശ്യമുള്ള
-ട്രാക്കാണു് മൊണാകൊയിലേതും. എങ്കിലും യോഗ്യതാ റൌണ്ടിലെ പ്രകടനവും ട്രാക്കിലെ സ്ഥിരതയുമാണു് ഇതുവരെ
+ട്രാക്കാണു് മൊണാകോയിലേതും. എങ്കിലും യോഗ്യതാ റൌണ്ടിലെ പ്രകടനവും ട്രാക്കിലെ സ്ഥിരതയുമാണു് ഇതുവരെ
എല്ലാ റേസുകളിലും ജേതാക്കളെ നിശ്ചയിച്ചതു്. റോസബ്രാവ്ണും ഷുമാക്കറും പുതിയ വല്ല തന്ത്രങ്ങളുമായി ഇറങ്ങുമോ
എന്നതു് കാത്തിരുന്നു കാണേണ്ടതാണു്. ആദ്യ ഏഴു ഡ്രൈവര്‍മാര്‍ക്കിടയില്‍ വെറും 21 പോയിന്റ് വ്യത്യാസവും
-(70 പോയിന്റോടെ ബട്ടണ്‍ ഒന്നാമതും, 49 പോയിന്റോടെ മസ്സ ഏഴാമതും) ആദ്യ മൂന്നു ടീമുകള്‍ തമ്മില്‍ വെറും ആറു
+(70 പോയിന്റോടെ ബട്ടണ്‍ ഒന്നാമതും, 49 പോയിന്റോടെ മസ്സ ഏഴാമതും), ആദ്യ മൂന്നു ടീമുകള്‍ തമ്മില്‍ വെറും ആറു
പോയിന്റിന്റെയും (മക്‌ലാരന്‍ 119, ഫെറാരി 116, റെഡ്ബുള്‍ 113) മാത്രം വ്യത്യസമുള്ളതു് ഇനിയും അത്ഭുതങ്ങള്‍ക്കു്
സാധ്യതയൊരുക്കുന്നു. 24 പോയിന്റുമായി ഫോഴ്സ് ഇന്ത്യ ആറാമതാണു്.
diff --git a/studentpolitics.tex b/studentpolitics.tex
index 3209c8e..139a396 100644
--- a/studentpolitics.tex
+++ b/studentpolitics.tex
@@ -3,7 +3,7 @@
\begin{english}
In Facebook group of MESCE, there was an interesting discussion on an age old topic.
Fatima Ali (B Arch, student at MES I guess) started it. She wanted our opinion on whether
-you like to be in a college like MES, laden with strikes, gang wars and not much cultural
+you like to be in a college like MES, ladden with strikes, gang wars and not much cultural
activities, but authorities are questioned from time to time. Or in a college at Bangalore
or somewhere, where no one questions authorities and in return they get to conduct some
extravagant events and activities. As someone who values freedom over anything, my
@@ -25,7 +25,7 @@ know whether all the ladies in the group (both alumni and current students of ME
and believed that it is up to them to express their views on politics. The result, I was accused of being
"Male Chauvinist". I have been called many names during discussions in many forums. I have been
part of internet and real world forums which discussed a variety of problems including the plight of
-women. I do have a variety of friends from a various sections of society and it is the first time one of
+women. I do have a variety of friends from various sections of society and it is the first time one of
them is accusing me of being a male chauvinist.
Anyway, whether am I a male chauvinist or not is not worth a discussion. Though to make my part clear,
@@ -38,8 +38,8 @@ it was natural for me to be curious to know whether there is any truth in the th
think and try to understand situations (it seems that they just don't like to put it up in public forums).
The cause of my father's thesis might be the society imposed restrictions on women to get into public
-discussions (when you are not part of discussions, you don't have opinions. It is an age old method of
-suppression). Then later, women themselves started restricting themselves from being a part of messy
+discussions. When you are not part of discussions, you don't have opinions. It is an age old method of
+suppression. Then later, women themselves started restricting themselves from being a part of messy
discussions to avoid being tagged. I think Sreebala K. Menon once wrote about this in Mathrubhumi
(society tagging females who take their own path in life or express their opinion on worldly issues).
When you look around, females who (tried to) express their views and take a stand in issues were
@@ -47,7 +47,7 @@ attacked more fiercely than their male colleagues. Just think about Arundhathi R
issue. There were 3 people in the dias and only her remarks were taken up by Times Now. If you read
her interviews in Thehelka (there are many on different issues), you will understand how good an intellectual
she is and how much research and analysis has been done by her before expressing her opinion on a
-matter (still we accuse her of reacting spontaneously to hot issues).
+matter. Still we accuse her of reacting spontaneously to hot issues.
In case of MES, KBLH is a jail. Parents feel their children are safe in jail, where in fact, they might be
getting frustrated. If people are going to say we are happy in KBLH, I would suggest them to look up
diff --git a/thanks-eng.tex b/thanks-eng.tex
index 0c699b7..24d5903 100644
--- a/thanks-eng.tex
+++ b/thanks-eng.tex
@@ -1,24 +1,21 @@
-\section*{Thank You}
\begin{english}
-This book would not have been possible without the support of the following
-people, who helped make it happen:
+Friends who made it happen:
\begin{enumerate}
\itemsep0em
- \item Arun K.Rajeevan ({\TeX} formatting)
- \item C K Raju ( Blog Posts Collection, Compilation of First Edition)
- \item Haris Ibrahim K V (Copy editing)
- \item Hiran Venugopalan (Cover Page)
- \item Hrishikesh K B (Typesetting, {\TeX} formatting, Proof reading)
- \item Hussain K H (Proof reading, Typesetting, Hyphenation suggestions)
- \item Jishnu Mohan ({\TeX} support.)
- \item Kevin ({\TeX} Support, Typesetting)
- \item Mahesh Mangalat (Copy editing)
- \item Minto Joseph (Copy editing)
\item Praveen Arimbrathodiyil (Project coordination, {\TeX} formatting, Proof reading)
- \item Rajeesh K Nambiar ({\TeX} formatting, Typesetting)
+ \item Rajeesh K. Nambiar ({\TeX} formatting, Hyphenation, Page layout and setting)
+ \item Raju C.K (Blog Posts Collection, First compilation)
\item Sebin Jacob (Hospital Logs collection, Articles from \url{malayal.am})
+ \item Arun K. Rajeevan ({\TeX} formatting)
+ \item Haris Ibrahim K.V (Copy editing of English posts)
+ \item Hiran Venugopalan (Cover Page)
+ \item Hrishikesh K.B (Typesetting, {\TeX} formatting, Proof reading)
+ \item Jishnu Mohan ({\TeX} support)
+ \item Kevin ({\TeX} support, Typesetting)
+ \item Minto Joseph (Copy editing)
\item Vishnu M ({\TeX} formatting, Copy editing)
-
+ \item Mahesh Mangalat (Copy editing)
+ \item Hussain K.H (Proof reading, Page layout, Hyphenation suggestions)
\end{enumerate}
\end{english}
\newpage
diff --git a/thanks-mal.tex b/thanks-mal.tex
index da2c103..2e6e751 100644
--- a/thanks-mal.tex
+++ b/thanks-mal.tex
@@ -1,21 +1,22 @@
-\section*{അണിയറയില്‍}
-ഈ സമാഹരണത്തില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍ താഴെ കൊടുത്തിരിക്കുന്നു.
+
+സമാഹരിച്ച സുഹൃത്തുക്കള്‍:
-\begin{enumerate}[noitemsep]
- \item അരുണ്‍ കെ. രാജീവന്‍ (ടെക്ക് ഫോര്‍മാറ്റിംഗ്)
- \item സി.കെ. രാജു (ബ്ലോഗുകളുടെ സമാഹരണം, ആദ്യ പതിപ്പിന്റെ സംയോജനം)
- \item ഹാരിസ് ഇബ്രാഹിം കെ.വി. (ഇംഗ്ലീഷ് ലേഖനങ്ങളുടെ കോപ്പി എഡിറ്റിംഗ്)
- \item ഹിരണ്‍ വേണുഗോപാലന്‍ (മുഖചിത്രം)
- \item ഋഷികേശ് കെ.ബി. (ടൈപ്പ്സെറ്റിംഗ്, ടെക്ക് ഫോര്‍മാറ്റിംഗ്, പ്രൂഫ്റീഡിംഗ്)
- \item ഹുസൈന്‍ കെ.എച്ച്. (പ്രൂഫ്റീഡിംഗ്, ടൈപ്പ് സെറ്റിംഗ്, ഹൈഫണേഷന്‍ നിര്‍ദ്ദേശങ്ങള്‍)
- \item ജിഷ്ണു മോഹന്‍ (ടെക്ക് സഹായം)
- \item കെവിന്‍ (ടെക്ക് സഹായം, ടൈപ്പ് സെറ്റിംഗ്)
- \item മഹേഷ് മംഗലാട്ട് (മലയാളം ലേഖനങ്ങളുടെ കോപ്പി എഡിറ്റിംഗ്)
- \item മിന്റോ ജോസഫ് (ഇംഗ്ലീഷ് ലേഖനങ്ങളുടെ കോപ്പി എഡിറ്റിംഗ്)
- \item പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ (പ്രൊജക്റ്റ് കോഡിനേഷന്‍, ടെക്ക് ഫോര്‍മാറ്റിംഗ്, പ്രൂഫ് റീഡിംഗ്)
- \item രജീഷ് കെ. നമ്പ്യാര്‍ (ടെക്ക് ഫോര്‍മാറ്റിംഗ്, ടൈപ്പ് സെറ്റിംഗ്)
- \item സെബിന്‍ ജേക്കബ് (ഹോസ്പിറ്റല്‍ ലോഗുകളുടെ സമാഹരണം, \url{malayal.am} ലെ ലേഖനങ്ങള്‍)
- \item വിഷ്ണു എം. (ടെക്ക് ഫോര്‍മാറ്റിംഗ്, കോപ്പി എഡിറ്റിംഗ്)
+\begin{enumerate}
+ \itemsep0em
+ \item \mbox{പ്രവീണ്‍ അരിമ്പ്രത്തൊടിയിൽ} (പ്രൊജക്റ്റ് കോഡിനേഷന്‍, ടെക്ക് ഫോര്‍മാറ്റിംഗ്, പ്രൂഫ് റീഡിംഗ്)
+ \item \mbox{രജീഷ് കെ. നമ്പ്യാര്‍} (ടെക്ക് ഫോര്‍മാറ്റിംഗ്, ടൈപ്പ് സെറ്റിംഗ്, പേജ് ലേഔട്ട്, ഹൈഫനേഷന്‍ )
+ \item \mbox{രാജു സി.കെ.} (ബ്ലോഗുകളുടെ സമാഹരണം, ആദ്യ സംയോജനം)
+ \item \mbox{സെബിന്‍ ജേക്കബ്} (ഹോസ്പിറ്റല്‍ ലോഗുകളുടെ സമാഹരണം, \url{malayal.am} ലെ ലേഖനങ്ങള്‍)
+ \item \mbox{അരുണ്‍ കെ. രാജീവൻ} (ടെക്ക് ഫോര്‍മാറ്റിംഗ്)
+ \item \mbox{ഹാരിസ് ഇബ്രാഹിം കെ.വി.} (ഇംഗ്ലീഷ് ലേഖനങ്ങളുടെ കോപ്പി എഡിറ്റിംഗ്)
+ \item \mbox{ഹിരണ്‍ വേണുഗോപാലൻ} (മുഖചിത്രം)
+ \item \mbox{ഋഷികേശ് കെ.ബി.} (ടൈപ്പ്സെറ്റിംഗ്, ടെക്ക് ഫോര്‍മാറ്റിംഗ്, പ്രൂഫ്റീഡിംഗ്)
+ \item \mbox{ജിഷ്ണു മോഹന്‍} (ടെക്ക് സഹായം)
+ \item \mbox{കെവിന്‍} (ടെക്ക് സഹായം, ടൈപ്പ്സെറ്റിംഗ്)
+ \item \mbox{മിന്റോ ജോസഫ്} (ഇംഗ്ലീഷ് ലേഖനങ്ങളുടെ കോപ്പി എഡിറ്റിംഗ്)
+ \item \mbox{വിഷ്ണു എം.} (ടെക്ക് ഫോര്‍മാറ്റിംഗ്, കോപ്പി എഡിറ്റിംഗ്)
+ \item \mbox{മഹേഷ് മംഗലാട്ട്} (മലയാളം ലേഖനങ്ങളുടെ കോപ്പി എഡിറ്റിംഗ്)
+ \item \mbox{ഹുസൈന്‍ കെ.എച്ച്.} (പ്രൂഫ്റീഡിംഗ്, പേജ് ലേഔട്ട്, ഹൈഫനേഷന്‍ നിര്‍ദ്ദേശങ്ങള്‍)
\end{enumerate}
\newpage
diff --git a/us-sitcom.tex b/us-sitcom.tex
index 5503836..13b4e7c 100644
--- a/us-sitcom.tex
+++ b/us-sitcom.tex
@@ -3,8 +3,8 @@
വര്‍ഷങ്ങള്‍ നീളുന്ന സീരിയല്‍ ബഹളങ്ങള്‍ ഇന്ത്യന്‍ ടെലിവിഷന്റെ തനതു സംഭാവനയൊന്നുമല്ല. പലതരത്തിലുള്ള ടെലിവിഷന്‍
പരാക്രമങ്ങള്‍ക്കു് പേരുകേട്ടതാണു് അമേരിക്കന്‍ ടെലിവിഷന്‍ മാധ്യമങ്ങളും. പകല്‍സമയങ്ങളിലെ സോപ്പുകളും
-(സോപ്പു് ഓപ്പറ അഥവാ കണ്ണീര്‍ സീരിയല്‍), വെക്കേഷനല്ലാത്ത സമയത്തു് പ്രൈം ടൈമിലെത്തുന്ന ഒരു സീസണില്‍
-ഇരുപത്തിനാല് എപ്പിസോഡുകള്‍ കാണിക്കുന്ന ആഴ്ച (വീക്ക്‌ലി) പരമ്പരകളുമാണു് അവിടുത്തെ പ്രധാന സീരിയല്‍ അവതാരങ്ങള്‍.
+(സോപ്പു് ഓപ്പറ അഥവാ കണ്ണീര്‍ സീരിയല്‍), വെക്കേഷനല്ലാത്ത സമയത്തു് ഒരു സീസണില്‍
+ഇരുപത്തിനാല് എപ്പിസോഡുകള്‍ കാണിക്കുന്ന പ്രൈം ടൈമിലെത്തുന്ന ആഴ്ച പരമ്പരകളുമാണു് അവിടുത്തെ പ്രധാന സീരിയല്‍ അവതാരങ്ങള്‍.
കൂടാതെ സീസണല്‍ റിയാലിറ്റി ഷോ ബഹളങ്ങളും പ്രൈം ടൈമില്‍ ടെലിവിഷന്‍ നിറക്കാനെത്താറുണ്ടു്.
ഈ സീസണല്‍ പരിപാടിയൊഴികെ, ഏതാണ്ടെല്ലാ രീതിയിലും മട്ടിലുമുള്ള പ്രോഗ്രാമുകള്‍ ഇന്ത്യന്‍ ടി.വി. രംഗത്തും ഏതാണ്ടതേ
@@ -50,8 +50,8 @@
ഭാവവും, അതിനെ മറ്റുള്ളവര്‍ കൈകാര്യംചെയ്യുന്ന രീതിയുമാണു് ഹാസ്യമുണ്ടാക്കുന്നതു്. പലപ്പോഴും വിചിത്രമായ ഷെല്‍ഡന്റെ
ശീലങ്ങളും ചെറിയതോതില്‍ തമാശയുണ്ടാക്കാറുണ്ടു് (റൂം മേറ്റ്സ് അഗ്രിമെന്റ്, സീറ്റിങ്, അങ്ങനെ.)
-ലെനോര്‍ഡിനു് താനൊരു ഗീക്കും, പ്രത്യേകിച്ചു് യാതൊരു സോഷ്യല്‍ ലൈഫുമില്ലാത്തയാളാണെന്നും പൂര്‍ണ്ണബോധ്യമുണ്ടു്.
-എന്നാല്‍ ഗീക്കീ സ്വഭാവങ്ങളായ കോമിക്, ഗെയിം അഡിക്ഷനും പെന്നിയുമായുള്ള ബന്ധമെന്ന സാധാരണ ജീവിതവും തമ്മിലുള്ള
+ലെനോര്‍ഡിനു് താനൊരു ഗീക്കും, പ്രത്യേകിച്ചു് യാതൊരു സോഷ്യല്‍ ലൈഫുമില്ലാത്തയാളാണെന്നും പൂര്‍ണ്ണബോദ്ധ്യമുണ്ടു്.
+എന്നാല്‍ ഗീക്കീ സ്വഭാവങ്ങളായ കോമിക്, ഗെയിം അഡിക്ഷനും പെന്നിയുമായുള്ള സാധാരണ ജീവിതവും തമ്മിലുള്ള
വടംവലിയാണു് ലെനോര്‍ഡിനെ ചുറ്റിപ്പറ്റിയുള്ള തമാശകള്‍ സൃഷ്ടിക്കുന്നതു്. ഷെല്‍ഡനെ സഹിക്കുന്ന ലെനോര്‍ഡും പലരംഗങ്ങളിലും
ചിരിയുണര്‍ത്താറുണ്ടു്.
@@ -77,21 +77,21 @@
രജേഷ് ഒരിടത്തു് മറുപടിയും നല്‍കുന്നുണ്ടു്.
എന്നാല്‍ സ്വാഭാവികമായി ഇന്ത്യക്കാര്‍ വലിയ നാണക്കാരാണു് എന്നതും, രണ്ടെണ്ണം വിട്ടാലെ നാവിനു ബലംവയ്ക്കു എന്നതും
-വളരെനന്നായി ഷോയില്‍ ഉപയോഗിച്ചിട്ടുണ്ടു്. കൂട്ടത്തില്‍ പെണ്ണുങ്ങളോടു് ഇടപഴകാനും പെണ്ണുങ്ങളുള്ള സദസ്സില്‍
+വളരെ നന്നായി ഷോയില്‍ ഉപയോഗിച്ചിട്ടുണ്ടു്. കൂട്ടത്തില്‍ പെണ്ണുങ്ങളോടു് ഇടപഴകാനും പെണ്ണുങ്ങളുള്ള സദസ്സില്‍
സംസാരിക്കാനുമുള്ള ബുദ്ധിമുട്ടു് 'സെലക്റ്റീവു് മ്യൂട്ടിസം' എന്നൊരു മെഡിക്കല്‍ കണ്ടീഷനായിത്തന്നെ കാണിച്ചു് പൊളിറ്റിക്കലി
കറക്റ്റാവാനും ഷോ ശ്രദ്ധിക്കുന്നുണ്ടു്. (സൈക്കോളജിസ്റ്റായ ലെനോര്‍ഡിന്റെ അമ്മയാണു് ഇതു തിരിച്ചറിയുന്നതു്.) ഈ പ്രശ്നം കാരണം
രജേഷിനു് പലപ്പോഴും സ്വന്തം അഭിപ്രായം പറയാനാകാത്തതും, ഹൊവാര്‍ഡിനോടു് ചെവിയില്‍ പറയുന്നതിനോടു് രണ്ടിരട്ടി
ശബ്ദത്തില്‍ ഹൊവാര്‍ഡ് മറുപടി പറയുന്നതും സാധാരണവും സ്ഥിരംതമാശ സൃഷ്ടിക്കുന്നതുമായ രംഗമാണു്. ഷെല്‍ഡന്റെ
വിചിത്രമായ സ്വഭാവങ്ങളോടും പെരുമാറ്റരീതികളോടും ഏറ്റവും കൂടുതല്‍ അനുഭാവം കാണിക്കുന്നതും രജേഷാണു്.
-എങ്കിലും ബ്രിട്ടീഷ് സീരിയലുകളിലെ സ്ഥിരസാന്നിധ്യമായ 'കറി ലൌവിങ്' ഇന്ത്യന'ല്ല രാജ്. ഇന്ത്യന്‍ രുചിയോടു് ചെറുതല്ലതാത്ത
- വിമുഖതകാണിക്കുന്ന രജേഷിന്റെ ആക്സെന്റോടു കൂടിയതെങ്കിലും 'ഡ്യൂഡ്' തുടങ്ങിയ സംബോധനകളും ഇന്ത്യയിലെ മെട്രോ
+ബ്രിട്ടീഷ് സീരിയലുകളിലെ സ്ഥിരസാന്നിധ്യമായ 'കറി ലൌവിങ്' ഇന്ത്യന'ല്ല രാജ്. ഇന്ത്യന്‍ രുചിയോടു് ചെറുതല്ലതാത്ത
+ വിമുഖതകാണിക്കുന്ന രജേഷിന്റെ ആക്സെന്റോടു കൂടിയ 'ഡ്യൂഡ്' തുടങ്ങിയ സംബോധനകള്‍ ഇന്ത്യയിലെ മെട്രോ
സംസ്കാരത്തില്‍ നിന്നാണു് വരവെന്നു സൂചിപ്പിക്കുന്നു.
-ഡല്‍ഹിയില്‍ ഡോക്ടറായ അച്ഛനും, റിസര്‍ച്ചു് വഴിമുട്ടുമ്പോള്‍ വിസ പ്രശ്നം പേടിച്ചു് ഷെല്‍ഡന്റെ കീഴില്‍ പണിയെടുക്കാന്‍
+ഡല്‍ഹിയില്‍ ഡോക്ടറായ അച്ഛനും, റിസര്‍ച്ച് വഴിമുട്ടുമ്പോള്‍ വിസ പ്രശ്നം പേടിച്ചു് ഷെല്‍ഡന്റെ കീഴില്‍ പണിയെടുക്കാന്‍
സന്നദ്ധനാവുന്നതും എല്ലാം പുതുതലമുറ ഇന്ത്യന്‍ കുടിയേറ്റക്കാരന്റെ പ്രശ്നങ്ങളാണു് വിഷയമാക്കുന്നതു്. ഇതിലെയൊക്കെ തമാശകള്‍
പലതും സാമ്പ്രദായിക അമേരിക്കന്‍ ഹാസ്യരൂപങ്ങളില്‍നിന്നു് വളരെ അകലെയുള്ളതും.
-ഇന്ത്യയിലെ പട്ടിണിയില്‍ വളര്‍ന്നവനാണു് താനെന്ന രാജിന്റെ അവകാശവാദത്തെ, കൂട്ടുകാര്‍ തുറന്നുകാട്ടുന്നത്, 'ബെന്റ്ലി'
+ഇന്ത്യയിലെ പട്ടിണിയില്‍ വളര്‍ന്നവനാണു് താനെന്ന രാജിന്റെ അവകാശവാദത്തെ കൂട്ടുകാര്‍ തുറന്നുകാട്ടുന്നത് 'ബെന്റ് ലി'
ഉപയോഗിക്കുന്ന ഗൈനക്കോളജി സ്പെഷലിസ്റ്റായ ഡോക്ടറാണു് രാജിന്റെ അച്ഛനെന്നോര്‍മ്മിപ്പിച്ചാണു്. കാള്‍ സെന്ററില്‍ ജോലി
ചെയ്യുന്ന കസിനും, വിവാഹത്തിനു നിര്‍ബന്ധിക്കുന്ന മാതാപിതാക്കളും തുടങ്ങി സാധാരണ ഇന്ത്യന്‍ ക്ലീഷേകളും പലപ്പോഴായി
രംഗത്തു വരുന്നുണ്ടു്.
@@ -109,10 +109,10 @@
പിന്‍കുറിപ്പു്:
-ലേഖനത്തിലുടനീളം 'ഗീക്ക്' എന്നാണുപയോഗിച്ചിരിക്കുന്നതെങ്കിലും കുറച്ചുകൂടി ചേരുന്ന പദം പലപ്പോഴും നെര്‍ഡ് എന്നതാണു്.
+ലേഖനത്തിലുടനീളം 'ഗീക്ക്' എന്നാണുപയോഗിച്ചിരിക്കുന്നതെങ്കിലും കുറച്ചുകൂടി ചേരുന്ന പദം നെര്‍ഡ് എന്നതാണു്.
ആവശ്യത്തില്‍ കൂടുതല്‍ ഇംഗ്ലീഷ് അല്ലാതെതന്നെ ഉപയോഗിച്ചു എന്നു തോന്നിയതുകൊണ്ടാണു് അതൊഴിവാക്കിയതു്.
സാമ്പ്രദായികരൂപങ്ങളെപ്പറ്റിയും രജേഷിന്റെ അവതരണത്തെപ്പറ്റിയുമുള്ള എന്റെ നിരീക്ഷണങ്ങള്‍ തികച്ചും വ്യക്തിപരമാണു്,
- സാധാരണ ഷോ/സിനിമ ക്രിട്ടിക്കുകളുടെ നിര്‍വ്വചനമായിരക്കണമെന്നില്ല എന്റേതു്.
+ സാധാരണ ഷോ/സിനിമ ക്രിട്ടിക്കുകളുടെ നിര്‍വ്വചനമല്ല എന്റേതു്.
\begin{flushright} (May 7, 2011)\footnote{http://malayal.am/വിനോദം/ടി-വി/10385/യുഎസ്-സിറ്റ്കോമിലെ-ഇന്ത്യക്കാരന്‍}\end{flushright}
diff --git a/valencia.tex b/valencia.tex
index 5ec0f2b..69092ac 100644
--- a/valencia.tex
+++ b/valencia.tex
@@ -1,29 +1,29 @@
\secstar{വലന്‍സിയയിലെ അപകടവും വെബ്ബറിന്റെ രക്ഷപ്പെടലും}
\vskip 2pt
-ആദ്യപത്തില്‍ സീസണിലെ പതിവില്‍നിന്നും വ്യത്യസ്തമായി ചില പുതുമുഖങ്ങളെ കണ്ട റേസായിരുന്നു വലന്‍സിയയിലേതു്.
-യൂറോപ്യന്‍ ഗ്രാന്‍പ്രീ എന്ന പേരുമായി, ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഒന്‍പതാം റൌണ്ടു് ഇക്കഴിഞ്ഞ ഞായറാഴ്ച (27
+ആദ്യ പത്തില്‍ സീസണിലെ പതിവില്‍നിന്നും വ്യത്യസ്തമായി ചില പുതുമുഖങ്ങളെ കണ്ട റേസായിരുന്നു വലന്‍സിയയിലേതു്.
+യൂറോപ്യന്‍ ഗ്രാന്‍പ്രീ എന്ന പേരുമായി, ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഒന്‍പതാം റൗണ്ടു് ഇക്കഴിഞ്ഞ ഞായറാഴ്ച (27
ജൂണ്‍) സ്പെയിനിലെ വലന്‍സിയയിലെ തെരുവുകളില്‍ പൂര്‍ത്തിയായപ്പോള്‍ ലോകചാമ്പ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍ മക്‌ലാരന്‍,
റെഡ്ബുള്‍ ടീമുകളിലേക്കൊതുങ്ങുന്ന കാഴ്ചയാണു് കാണാനാവുന്നതു്. കാനഡയില്‍ കാഴ്ചവെച്ച പ്രകടനത്തിനിന്നും
-ഒരുപാടു മുന്നോട്ടുപോകാന്‍ വില്യംസ്, സൌബര്‍,ടോറോ റോസൊ ടീമുകള്‍ക്കായതു്, മധ്യനിര പോരാട്ടം വരുംനാളുകളില്‍
+ഒരുപാടു മുന്നോട്ടുപോകാന്‍ വില്യംസ്, സൗബര്‍, ടോറോ, റോസൊ ടീമുകള്‍ക്കായതു്, മധ്യനിര പോരാട്ടം വരുംനാളുകളില്‍
ശക്തമാകുമെന്നും വ്യക്തമാക്കി.
ടയറുകള്‍ കുഴപ്പങ്ങളുണ്ടാക്കിയ യോഗ്യതാ റൌണ്ടായിരുന്നു വലന്‍സിയയിലേതു്. ശരിയായ ടയര്‍ സ്ട്രാറ്റജിയിലൂടെ മക്‌ലാരന്‍
-റെഡ്ബുള്‍ ടീമുകള്‍ മുന്‍നിരയിലെത്തിയപ്പോള്‍, റെഡ്ബുള്‍ സെബാസ്റ്റ്യന്‍ വെറ്റലിലൂടെ സീസണിലെ എട്ടാമത്തെ പോള്‍
+റെഡ്ബുള്‍ ടീമുകള്‍ മുന്‍നിരയിലെത്തിയപ്പോള്‍, സെബാസ്റ്റ്യന്‍ വെറ്റലിലൂടെ റെഡ്ബുള്‍ സീസണിലെ എട്ടാമത്തെ പോള്‍
ഉറപ്പാക്കി. ഹാമില്‍ട്ടണ്‍ മൂന്നാമതെത്തിയെങ്കിലും, ഒന്നാം നമ്പര്‍ കാറില്‍ ഏഴാമതെത്താനെ നിലവിലെ ചാമ്പ്യന്‍ ജെന്‍സണ്‍
-ബട്ടണു കഴിഞ്ഞുള്ളൂ. ഫെറാരികള്‍ നാലും അഞ്ചും സ്ഥാനത്തും കുബിത്സ ആറാമതുമെത്തി. എന്നാല്‍ യോഗ്യതാ റൌണ്ടിന്റെ
+ബട്ടണു കഴിഞ്ഞുള്ളൂ. ഫെറാരികള്‍ നാലും അഞ്ചും സ്ഥാനത്തും കുബിത്സ ആറാമതുമെത്തി. എന്നാല്‍ യോഗ്യതാ റൗണ്ടിന്റെ
അത്ഭുതമായതു്, സീസണില്‍ തീരെ നിറംമങ്ങിപ്പോയ വില്യംസ് കാറുകള്‍ ഒരേസമയത്തോടെ എട്ടും ഒന്‍പതും
സ്ഥാനങ്ങളിലെത്തിയതാണു്. ടയറുകള്‍ ചതിച്ച മെഴ്സിഡസും ഫോഴ്സ് ഇന്ത്യയും പതിവിനു വിപരീതമായി, യോഗ്യതാ റൌണ്ടിന്റെ
മൂന്നാംപാദം കാണാതെ പുറത്തായി.
-റേസില്‍ അത്യുഗ്രന്‍ ഒരു സ്റ്റാര്‍ട്ടിലൂടെ ഹാമില്‍ട്ടണ്‍ വെബ്ബറെ മറികടന്നു (ടയറുകള്‍ തമ്മിലുരസിയില്ലായിരുന്നുവെങ്കില്‍
+റേസില്‍ ഒരു അത്യുഗ്രന്‍ സ്റ്റാര്‍ട്ടിലൂടെ ഹാമില്‍ട്ടണ്‍ വെബ്ബറെ മറികടന്നു (ടയറുകള്‍ തമ്മിലുരസിയില്ലായിരുന്നുവെങ്കില്‍
വെറ്റലിനേയും രണ്ടാം വളവിനടുത്തുവച്ചു് മറികടക്കുമായിരുന്നു). ട്രാക്കിലെ പൊസിഷന്‍ നഷ്ടപ്പെട്ട വെബ്ബര്‍
ആദ്യലാപ്പുകഴിഞ്ഞപ്പോള്‍ ഏഴാമതായി. കാനഡയിലെ അത്രയും മികച്ചതല്ലെങ്കിലും കുഴപ്പമില്ലാത്ത ഒരു സ്റ്റാര്‍ട്ടിലൂടെ
ഷുമാക്കര്‍ പതിനൊന്നാമതെത്തിയപ്പോള്‍, കൂട്ടുകാരന്‍ റൊസ്ബര്‍ഗ് മോശമായിപ്പോയി. യാനോ ട്രൂലി അഞ്ചു് ലാപ്പു
കഴിഞ്ഞപ്പോള്‍ത്തന്നെ രണ്ടു് പിറ്റ് സ്റ്റോപ്പുകളെടുത്തു് ലോട്ടസിന്റെ റിലയബിലിറ്റിയെക്കുറിച്ചൊരു സൂചന നല്‍കി.
വെബ്ബറാകട്ടെ എട്ടാം ലാപ്പില്‍ പിറ്റ് ചെയ്തു് ടയറുകള്‍ മാറ്റി മറ്റു കാറുകള്‍ (നിയമപ്രകാരം റേസില്‍ ഓപ്ഷന്‍ ടയറുകളും
ഹാര്‍ഡ് ടയറുകളും നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കണം) പിറ്റു ചെയ്യുമ്പോള്‍ പൊസിഷന്‍ തിരിച്ചുപിടിക്കാനുള്ള ശ്രമം
-നടത്തി. എന്നാല്‍ വളരെ മോശം ഒരു പിറ്റ് സ്റ്റോപ്പിലൂടെ ട്രാക്കിലുള്ള മുന്‍തൂക്കം നഷ്ടമാവുകയാണു് ചെയ്തതു്.
+നടത്തി. എന്നാല്‍ വളരെ മോശം പിറ്റ് സ്റ്റോപ്പിലൂടെ ട്രാക്കിലുള്ള മുന്‍തൂക്കം നഷ്ടമാവുകയാണു് ചെയ്തതു്.
തൊട്ടതെല്ലാം പിഴച്ച വെബ്ബര്‍ പത്താം ലാപ്പില്‍ ലോട്ടസിന്റെ ഹൈക്കി കൊവലായ്‌നെനുമായി കൂട്ടിയിടിച്ചു് പുറത്തുപോവുകയും ചെയ്തു.
ഒരു സാധാരണ മറികടക്കലിനിടയില്‍ വെബ്ബറെ പ്രതിരോധിക്കാന്‍ ശ്രമിച്ച ലോട്ടസിന്റെ പിന്നില്‍ത്തട്ടി
റെഡ്ബുള്‍ ട്രാക്കില്‍ ശരിക്കും തലകുത്തിമറിയുകതന്നെയായിരുന്നു (വീഡിയോ കാണുക). അത്ഭുതകരമായാണു്
@@ -32,11 +32,11 @@
ഇതായിരുന്നു, അല്ലെങ്കില്‍ വിരസമെന്നു പറയാവുന്ന റേസിലെ ടേണിങ് പോയിന്റ്. അപകടത്തിനുശേഷം സേഫ്റ്റികാര്‍
വരുമെന്നുറപ്പായതോടെ എല്ലാ മുന്‍നിരകാറുകളും ഒന്നിനുപിറകേ ഒന്നായി പിറ്റ് ചെയ്തു് ഹാര്‍ഡ് ടയറുകളിലേക്കുമാറി.
സേഫ്റ്റികാറിനു പിന്നില്‍ ഫോര്‍മേഷന്‍ നടക്കുന്നതിനു മുന്‍പുതന്നെ, പിറ്റെടുത്തു് പൊസിഷന്‍ നിലനിര്‍ത്താനുള്ള
-ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതു്. ഇതിന്റെ ഫലമായി, ഷുമാക്കറും കൊബിയാഷിയും മുന്‍നിരയിലെത്തുകയും ചെയ്തു.
+ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതു്. ഇതിന്റെ ഫലമായി ഷുമാക്കറും കൊബിയാഷിയും മുന്‍നിരയിലെത്തുകയും ചെയ്തു.
എന്നാല്‍ ശരിക്കും മുന്നിലോടുകയും ഹാമില്‍ട്ടണു കനത്ത വെല്ലുവിളിയുയര്‍ത്തുകയും ചെയ്തിരുന്ന ഫെറാരികള്‍ ഇവിടെ
സേഫ്റ്റികാറിനു പിന്നില്‍പ്പെട്ടുപോയി. സേഫ്റ്റികാറിനെ അവഗണിച്ച ഹാമില്‍ട്ടണാകട്ടെ ഒരു അഞ്ചു സെക്കന്റ് ഡ്രൈവു് ത്രൂ
പെനാല്‍ട്ടിയുമായി രക്ഷപ്പെടുകയും ചെയ്തു. സേഫ്റ്റികാര്‍ നിയമങ്ങള്‍ക്കു് ശരിക്കും കനത്ത വിലകൊടുക്കേണ്ടിവന്നതു്
-മെഴ്സിഡസാണു്. പിറ്റ്ലേനില്‍ റെഡ് ലൈറ്റ് കിട്ടിയ ഷുമാക്കര്‍ മൂന്നാമതുനിന്നു് പത്തൊന്‍പതാമനായാണു് പുറത്തെത്തിയതു്.
+മെഴ്സിഡസാണു്. പിറ്റ് ലേനില്‍ റെഡ് ലൈറ്റ് കിട്ടിയ ഷുമാക്കര്‍ മൂന്നാമതുനിന്നു് പത്തൊന്‍പതാമനായാണു് പുറത്തെത്തിയതു്.
പിന്നീടു് സോഫ്റ്റ് ടയറുകളെ മാറ്റാനായി ഒന്നുകൂടി പിറ്റ് ചെയ്തു് ഷുമാക്കര്‍ ഇരുപത്തിയൊന്നാമതായി. എന്നാല്‍ പിറ്റ്
സ്റ്റോപ്പു് അവസാനംവരെ എടുക്കാതിരുന്ന കൊബിയാഷി ഏതാണ്ടു് റേസിന്റെ അവസാനംവരെ മൂന്നാമതായിരുന്നു.
പിന്നീടു് പിറ്റ് ചെയ്തു് ഓപ്ഷന്‍ ടയറുകളിലേക്കുമാറി ഏഴാമതായി ഫിനിഷ് ചെയ്തു.
@@ -50,13 +50,13 @@
വെറ്റല്‍ ചാമ്പ്യഷിപ്പു് പോരാട്ടത്തില്‍ 115 പോയിന്റുമായി മൂന്നാമതാണു്. മക്‌ലാരന്റെ ഹാമില്‍ട്ടണ്‍ 127 പോയിന്റുമായി
ഒന്നാമതും, വെറും ആറുപോയിന്റു വ്യത്യാസത്തില്‍ ബട്ടണ്‍ രണ്ടാമതുമാണു്. വലന്‍സിയയില്‍ പോയിന്റൊന്നും
നേടിയില്ലെങ്കിലും വെബ്ബര്‍ 103 പോയിന്റുമായി നാലാമതുണ്ടു്. അലൊണ്‍സോ 98 പോയിന്റുമായി അഞ്ചാമതാണു്.
-കണ്‍സ്ട്രക്റ്ററുമാരുടെ പോരാട്ടത്തില്‍ മക്‌ലാരന്‍ (248) തന്നെയാണു മുന്നില്‍. കനത്ത വെല്ലുവിളിയുമായി റെഡ്ബുള്‍
+കണ്‍സ്ട്രക്റ്റര്‍മാരുടെ പോരാട്ടത്തില്‍ മക്‌ലാരന്‍ (248) തന്നെയാണു് മുന്നില്‍. കനത്ത വെല്ലുവിളിയുമായി റെഡ്ബുള്‍
തൊട്ടുപിറകിലുണ്ടു് (218). എന്നാല്‍ മൂന്നാമതുള്ള ഫെറാരിയ്ക്ക് ഇപ്പോഴത്തെ പ്രകടനത്തില്‍നിന്നും
ഒരുപാടു മുന്നോട്ടുപോയെ മതിയാകു.
പോയിന്റ് നിലയില്‍നിന്നും ഇതുവരെയുള്ള റേസ് അനുഭവങ്ങളില്‍നിന്നും മനസ്സിലാകുന്നതു്, മുനിരയേക്കാള്‍ കനത്ത
പോരാട്ടം മധ്യനിരയിലാകുമെന്നാണു്. വില്യംസ്, സൌബര്‍ ടോറോ റോസോ ടീമുകള്‍ കൂടി കരുത്തറിയിച്ചു കഴിഞ്ഞതോടെ
-വരുംആഴ്ചകളില്‍ യൂറോപ്പിലെ ട്രാക്കുകളില്‍ തീപാറുമെന്നുറപ്പിക്കാം.വലന്‍സിയയിലെ റേസിനിടയില്‍ മെഴ്സിഡസ്
+വരുംആഴ്ചകളില്‍ യൂറോപ്പിലെ ട്രാക്കുകളില്‍ തീപാറുമെന്നുറപ്പിക്കാം. വലന്‍സിയയിലെ റേസിനിടയില്‍ മെഴ്സിഡസ്
കാറുകളുടെ ബ്രേക്കുകള്‍ അമിതമായി ചൂടായിരുന്നതു്, ഈ സീസണിലെ റിലയബിലിറ്റി പ്രശ്നങ്ങളില്‍നിന്നും അവര്‍ ഇനിയും
മുക്തരായിട്ടില്ലെന്നതിനു തെളിവായി.