summaryrefslogtreecommitdiffstats
path: root/us-sitcom.tex
diff options
context:
space:
mode:
authorPraveen Arimbrathodiyil <pravi.a@gmail.com>2012-09-16 19:27:50 +0530
committerPraveen Arimbrathodiyil <pravi.a@gmail.com>2012-09-16 19:27:50 +0530
commit6a4b1e5bdcdca39800b8a1193747359a6b877511 (patch)
treeaf565a32b5d2fb0b6c7849fe87bf6369b5bea82f /us-sitcom.tex
parentfaaa8f39f1460cf74585578c981c6c53f19bded0 (diff)
downloadlogbook-of-an-observer-6a4b1e5bdcdca39800b8a1193747359a6b877511.tar.gz
logbook-of-an-observer-6a4b1e5bdcdca39800b8a1193747359a6b877511.tar.xz
logbook-of-an-observer-6a4b1e5bdcdca39800b8a1193747359a6b877511.zip
proof read by Hussain KH
Diffstat (limited to 'us-sitcom.tex')
-rw-r--r--us-sitcom.tex194
1 files changed, 94 insertions, 100 deletions
diff --git a/us-sitcom.tex b/us-sitcom.tex
index 914ad4a..2a17f1c 100644
--- a/us-sitcom.tex
+++ b/us-sitcom.tex
@@ -1,124 +1,118 @@
-\secstar{യുഎസ് സിറ്റ്കോമിലെ ഇന്ത്യക്കാരന്‍}
+\secstar{യുഎസ് സിറ്റ്കോമിലെ ഇന്ത്യക്കാരന്‍}
\vskip 2pt
-വര്‍ഷങ്ങള്‍ നീളുന്ന സീരിയല്‍ ബഹളങ്ങള്‍ ഇന്ത്യന്‍ ടെലിവിഷന്റെ തനതു സംഭാവനയൊന്നുമല്ല. പല തരത്തിലുള്ള ടെലിവിഷന്‍
-പരാക്രമങ്ങള്‍ക്ക് പേരു കേട്ടതാണ് അമേരിക്കന്‍ ടെലിവിഷന്‍ മാധ്യമങ്ങളും. പകല്‍ സമയങ്ങളിലെ സോപ്പുകളും
-(സോപ്പ് ഓപ്പറ അഥവാ കണ്ണീര്‍ സീരിയല്‍), വെക്കേഷനല്ലാത്ത സമയത്ത് പ്രൈം ടൈമിലെത്തുന്ന ഒരു സീസണില്‍
-ഇരുപത്തിനാല് എപ്പിസോഡുകള്‍ കാണിക്കുന്ന ആഴ്ച (വീക്ക്‌ലി) പരമ്പരകളുമാണ് അവിടുത്തെ പ്രധാന സീരിയല്‍ അവതാരങ്ങള്‍.
-കൂടാതെ സീസണല്‍ റിയാലിറ്റി ഷോ ബഹളങ്ങളും പ്രൈം ടൈമില്‍ ടെലിവിഷന്‍ നിറക്കാനെത്താറുണ്ട്.
+വര്‍ഷങ്ങള്‍ നീളുന്ന സീരിയല്‍ ബഹളങ്ങള്‍ ഇന്ത്യന്‍ ടെലിവിഷന്റെ തനതു സംഭാവനയൊന്നുമല്ല. പലതരത്തിലുള്ള ടെലിവിഷന്‍
+പരാക്രമങ്ങള്‍ക്കു് പേരുകേട്ടതാണു് അമേരിക്കന്‍ ടെലിവിഷന്‍ മാധ്യമങ്ങളും. പകല്‍സമയങ്ങളിലെ സോപ്പുകളും
+(സോപ്പു് ഓപ്പറ അഥവാ കണ്ണീര്‍ സീരിയല്‍), വെക്കേഷനല്ലാത്ത സമയത്തു് പ്രൈം ടൈമിലെത്തുന്ന ഒരു സീസണില്‍
+ഇരുപത്തിനാല് എപ്പിസോഡുകള്‍ കാണിക്കുന്ന ആഴ്ച (വീക്ക്‌ലി) പരമ്പരകളുമാണു് അവിടുത്തെ പ്രധാന സീരിയല്‍ അവതാരങ്ങള്‍.
+കൂടാതെ സീസണല്‍ റിയാലിറ്റി ഷോ ബഹളങ്ങളും പ്രൈം ടൈമില്‍ ടെലിവിഷന്‍ നിറക്കാനെത്താറുണ്ടു്.
ഈ സീസണല്‍ പരിപാടിയൊഴികെ, ഏതാണ്ടെല്ലാ രീതിയിലും മട്ടിലുമുള്ള പ്രോഗ്രാമുകള്‍ ഇന്ത്യന്‍ ടി.വി. രംഗത്തും ഏതാണ്ടതേ
- രൂപഭാവത്തോടെ കാണാറുണ്ട്. നമ്മുടെ ആഴ്ച പരമ്പരകളും ചില റിയാലിറ്റി ഷോകള്‍ പോലും 365 ദിവസവും നീണ്ടു നില്‍ക്കുന്നവയാണ്.
- എന്തായാലും ഇന്ത്യന്‍ അമേരിക്കന്‍ ടെലിവിഷന്‍ വിനോദരംഗത്തെ വിവിധ ട്രന്റുകളെ വിലയിരുത്തലല്ല എന്റെ ലക്ഷ്യം.
+ രൂപഭാവത്തോടെ കാണാറുണ്ടു്. നമ്മുടെ ആഴ്ചപരമ്പരകളും ചില റിയാലിറ്റി ഷോകള്‍ പോലും 365 ദിവസവും നീണ്ടുനില്‍ക്കുന്നവയാണു്.
+ എന്തായാലും ഇന്ത്യന്‍ അമേരിക്കന്‍ ടെലിവിഷന്‍ വിനോദരംഗത്തെ വിവിധ ട്രെന്റുകളെ വിലയിരുത്തലല്ല എന്റെ ലക്ഷ്യം.
-സീസണലായി, സമ്മറിനു ശേഷം തുടങ്ങി, സമ്മറിനു മുന്‍പ് അവസാനിക്കുന്ന (ഇടയ്ക്ക് താങ്സ് ഗിവിങ്ങിനും, ക്രിസ്മസിനും എല്ലാം
-ബ്രേക്കുമുണ്ടാകും) പരമ്പരകളില്‍ പല വിഭാഗങ്ങളുണ്ട്. സിറ്റ് കോമുകള്‍ എന്നറിയപ്പെടുന്ന സിറ്റുവേഷനല്‍ കോമഡികള്‍, ഇന്ത്യയില്‍
+സീസണലായി, സമ്മറിനുശേഷം തുടങ്ങി സമ്മറിനുമുന്‍പു് അവസാനിക്കുന്ന (ഇടയ്ക്കു് താങ്സ് ഗിവിങ്ങിനും ക്രിസ്മസിനും എല്ലാം
+ബ്രേക്കുമുണ്ടാകും) പരമ്പരകളില്‍ പല വിഭാഗങ്ങളുണ്ടു്. സിറ്റ്കോമുകള്‍ എന്നറിയപ്പെടുന്ന സിറ്റുവേഷനല്‍ കോമഡികള്‍, ഇന്ത്യയില്‍
നല്ല പ്രചാരമുള്ള ആക്ഷന്‍ ഡ്രാമകള്‍, മെട്രോ ഉപരിവര്‍ഗ്ഗത്തിന്റെ ഇഷ്ടവിഭാഗമായ ടീന്‍ ഡ്രാമകള്‍, ചരിത്രകഥകളുടെ ചെലവേറിയ
- പുനര്‍ നിര്‍മ്മാണങ്ങളായ ഹിസ്റ്റോറിക്കല്‍ ഡ്രാമകള്‍, ആശുപത്രികളും അവിടുത്തെ അന്തരീക്ഷവും ചികിത്സയും മറ്റും പ്രധാന
+ പുനര്‍നിര്‍മ്മാണങ്ങളായ ഹിസ്റ്റോറിക്കല്‍ ഡ്രാമകള്‍, ആശുപത്രികളും അവിടുത്തെ അന്തരീക്ഷവും ചികിത്സയും മറ്റും പ്രധാന
വിഷയമായ മെഡിക്കല്‍ ഡ്രാമകള്‍, രാഷ്ട്രീയം പ്രധാന വിഷയമാകുന്ന പൊളിറ്റിക്കല്‍ ഡ്രാമകള്‍, കൂടാതെ യുദ്ധങ്ങളെ
അതിജീവിച്ചുണ്ടാവുന്ന സീരിയലുകളും വിരളമല്ല.
-ഇങ്ങനെ പലവിഭാഗങ്ങളിലായി, പല സീസണുകള്‍ നീണ്ടു നില്‍ക്കുന്ന ഈ സീരിയലുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പലതും
-ഇന്ത്യയില്‍ ലഭ്യമാണ്. സീ കഫെ, സ്റ്റാര്‍ വേള്‍ഡ്, ഫോക്സ്, ഏ. എക്സ്. എന്‍., ഹോം ബോക്സ് ഓഫീസ് തുടങ്ങി വിവിധ ചാനലുകളാണ്
-ഇവ സംപ്രേഷണം ചെയ്യുന്നത്. ഇവയില്‍ സിറ്റ്കോം വിഭാഗത്തില്‍പ്പെട്ട ഒരു സീരിയലാണ് സി. ബി. എസ്. കാണിക്കുന്ന
-'ദ ബിഗ് ബാംഗ് തിയറി'. ഇന്ത്യയില്‍ സീ കഫെയാണ് ഇതു കാണിക്കുന്നത്.
-
-കാല്‍ടെക്കില്‍ ജോലിചെയ്യുന്ന 'അള്‍ട്ടിമേറ്റ് ഗീക്ക്' എന്നു വിളിക്കാവുന്ന രണ്ടു ഫിസിക്സ് ശാസ്ത്രജ്ഞരുടെയും അവരുടെ
- സാമൂഹ്യ ജീവിതത്തെയുമാണ് 'ദ ബിഗ് ബാംഗ് തിയറി' വിഷയമാക്കുന്നത്. ഈ സീരിയലിനെ പ്രത്യേകം ഓര്‍ക്കാന്‍ കാരണം
- അതിലെ ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞനാണ്. കുനാല്‍ നയ്യാര്‍ അവതരിപ്പിക്കുന്ന രജേഷ് കൂത്രപ്പള്ളി എന്ന ഈ കഥാപാത്രം
- ഇന്ത്യക്കാരെപ്പറ്റി പ്രചാരത്തിലുള്ള ഒരുപാടു ക്ലീഷേകളെയും അര്‍ദ്ധസത്യങ്ങളെയും വളരെ ഹാസ്യം കലര്‍ത്തി തനതായി
- അവതരിപ്പിച്ചിരിക്കുന്ന ഒന്നാണ്.
-
+ഇങ്ങനെ പലവിഭാഗങ്ങളിലായി, പല സീസണുകള്‍ നീണ്ടുനില്‍ക്കുന്ന ഈ സീരിയലുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പലതും
+ഇന്ത്യയില്‍ ലഭ്യമാണു്. സീ കഫെ, സ്റ്റാര്‍ വേള്‍ഡ്, ഫോക്സ്, എ.എക്സ്.എന്‍., ഹോം ബോക്സ് ഓഫീസ് തുടങ്ങി വിവിധ ചാനലുകളാണു്
+ഇവ സംപ്രേഷണം ചെയ്യുന്നതു്. ഇവയില്‍ സിറ്റ്കോം വിഭാഗത്തില്‍പ്പെട്ട ഒരു സീരിയലാണു് സി.ബി.എസ്. കാണിക്കുന്ന
+'ദ ബിഗ് ബാംഗ് തിയറി'. ഇന്ത്യയില്‍ സീ കഫെയാണു് ഇതു കാണിക്കുന്നതു്.
+കാല്‍ടെക്കില്‍ ജോലിചെയ്യുന്ന 'അള്‍ട്ടിമേറ്റ് ഗീക്ക് ' എന്നു വിളിക്കാവുന്ന രണ്ടു ഫിസിക്സ് ശാസ്ത്രജ്ഞരുടെയും അവരുടെ
+ സാമൂഹ്യജീവിതത്തെയുമാണു് 'ദ ബിഗ് ബാംഗ് തിയറി' വിഷയമാക്കുന്നതു്. ഈ സീരിയലിനെ പ്രത്യേകം ഓര്‍ക്കാന്‍ കാരണം
+ അതിലെ ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞനാണു്. കുനാല്‍ നയ്യാര്‍ അവതരിപ്പിക്കുന്ന രജേഷ് കൂത്രപ്പള്ളി എന്ന ഈ കഥാപാത്രം
+ ഇന്ത്യക്കാരെപ്പറ്റി പ്രചാരത്തിലുള്ള ഒരുപാടു ക്ലീഷേകളെയും അര്‍ദ്ധസത്യങ്ങളെയും വളരെ ഹാസ്യംകലര്‍ത്തി തനതായി
+ അവതരിപ്പിച്ചിരിക്കുന്ന ഒന്നാണു്.
സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ കാല്‍ടെക് ഫിസിക്സ് വിഭാഗത്തിലെ ലെനോര്‍ഡ് ഹോഫ്സ്റ്റഡറുടെയും ഷെല്‍ഡന്‍
-കൂപ്പറുടെയും അടുത്ത സുഹൃത്തുക്കളിലൊരാളും, കാല്‍ടെക്കില്‍ ആസ്ട്രീഫിസിസിസ്റ്റുമാണ് രജേഷ്. കാല്‍ടെക്കില്‍ എഞ്ചിനീയറായ
- ഹൊവാര്‍ഡ് വോളോവിറ്റ്സിന്റെ 'വിങ് മാനാ'യും പലപ്പോഴും നമുക്കു രജേഷിനെ കാണാം. ഇവര്‍ നാലുപേരും പിന്നെ
- ലെനൊര്‍ഡിന്റെയും ഷെല്‍ഡന്റെയും അയല്‍ക്കാരിയുമായ പെന്നിയുമാണ് പ്രധാന കഥാപാത്രങ്ങള്‍.
-
-ഓരോ എപ്പിസോഡും ഓരോ കഥയാണ് പറയാറെങ്കിലും ലെനോര്‍ഡിന്റെയും പെന്നിയുടെയും 'പ്രേമ'ബന്ധത്തിനും, ഷെല്‍ഡന്റെ
-വിചിത്രമായ പെരുമാറ്റങ്ങള്‍ക്കുമൊപ്പം രജേഷിന്റെ സ്വഭാവപ്രത്യേകതകളും ഹൊവാര്‍ഡിന്റെ സ്ത്രീകളോടുള്ള ഇടപഴകലുമാണ്
-ഹാസ്യരംഗങ്ങള്‍ സൃഷ്ടിക്കാറ്. ലെനോര്‍ഡും ഷെല്‍ഡനും 'അള്‍ട്ടിമേറ്റ് ഗീക്കു'കളുടെ ക്ലാസിക് ഉദാഹരണങ്ങളായാണ്
-പ്രത്യക്ഷപ്പെടുന്നത്. ഹൊവാര്‍ഡാകട്ടെ 'മാമാസ് ബോയ്' എന്ന ക്ലീഷെയെയും ഒപ്പം താനൊരു കാസനോവയാണെന്നു
-വീമ്പുപറയുന്ന പൊങ്ങച്ചക്കാരെയുമാണ് പ്രതിനിധികരിക്കുന്നത്. രണ്ടും അമേരിക്കന്‍ ടെലിവിഷന്‍ രംഗത്ത് (സമൂഹത്തിലും)
- വളരെ എസ്റ്റാബ്ലിഷ്ഡായ ഹാസ്യ കഥാപാത്രങ്ങളാണ്.
-
-പെന്നിയാകട്ടെ 'ബ്ലോണ്ട് ഷോബിസ് ആസ്പിരന്റ്' ആയി ലൊസാഞ്ചല്‍സിലെത്തി പല ചെറിയ ജോലികളും (ഇവിടെ വെയിട്രസ്സ്)
- ചെയ്തു ജീവിച്ചു പോകുന്ന മറ്റൊരു എസ്റ്റാബ്ലിഷ്ഡ് ഹാസ്യരൂപത്തേയാണ് പ്രതിനിധാനം ചെയ്യുന്നത്.
-
-അക്കാദമികമായി വളരെ ആക്റ്റീവായ 'ഗീക്കി'സ്ത്രീകളെന്ന മറ്റൊരു സാമ്പ്രദായിക ക്ലീഷെയെ പ്രതിനിധീകരിക്കുന്നവരും
-പലപ്പോഴായി സീരിയലില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഷെല്‍ഡന്റെ കാര്യത്തില്‍ താനാണേറ്റവും ബുദ്ധിമാന്‍ അതുകൊണ്ടു
-താനാണെപ്പോഴും ശരിയെന്നും മറ്റെല്ലാവരും തെറ്റാണെന്നുമുള്ള (ഇതു പലപ്പോഴും ഷോയില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടാറുണ്ട്)
-ഭാവവും അതിനെ മറ്റുള്ളവര്‍ കൈകാര്യം ചെയ്യുന്ന രീതിയുമാണ് ഹാസ്യമുണ്ടാക്കുന്നത്. പലപ്പോഴും വിചിത്രമായ ഷെല്‍ഡന്റെ
-ശീലങ്ങളും ചെറിയതോതില്‍ തമാശയുണ്ടാക്കാറുണ്ട് (റൂം മേറ്റ്സ് അഗ്രിമെന്റ്, സീറ്റിങ് അങ്ങനെ).
-
-ലെനോര്‍ഡിന് താനൊരു ഗീക്കും പ്രത്യേകിച്ച് യാതൊരു സോഷ്യല്‍ ലൈഫുമില്ലാത്തയാളാണെന്നു പൂര്‍ണ്ണബോധ്യമുണ്ട്.
+കൂപ്പറുടെയും അടുത്ത സുഹൃത്തുക്കളിലൊരാളും, ആസ്ട്രോഫിസിസിസ്റ്റുമാണു് രജേഷ്. കാല്‍ടെക്കില്‍ എഞ്ചിനീയറായ
+ ഹൊവാര്‍ഡ് വോളോവിറ്റ്സിന്റെ 'വിങ്മാനാ'യും പലപ്പോഴും നമുക്കു രജേഷിനെ കാണാം. ഇവര്‍ നാലുപേരും, പിന്നെ
+ ലെനൊര്‍ഡിന്റെയും ഷെല്‍ഡന്റെയും അയല്‍ക്കാരിയുമായ പെന്നിയുമാണു് പ്രധാന കഥാപാത്രങ്ങള്‍.
+
+ഓരോ എപ്പിസോഡും ഓരോ കഥയാണു് പറയാറെങ്കിലും ലെനോര്‍ഡിന്റെയും പെന്നിയുടെയും 'പ്രേമ'ബന്ധത്തിനും, ഷെല്‍ഡന്റെ
+വിചിത്രമായ പെരുമാറ്റങ്ങള്‍ക്കുമൊപ്പം രജേഷിന്റെ സ്വഭാവപ്രത്യേകതകളും, ഹൊവാര്‍ഡിന്റെ സ്ത്രീകളോടുള്ള ഇടപഴകലുമാണു്
+ഹാസ്യരംഗങ്ങള്‍ സൃഷ്ടിക്കാറു്. ലെനോര്‍ഡും ഷെല്‍ഡനും 'അള്‍ട്ടിമേറ്റ് ഗീക്കു'കളുടെ ക്ലാസിക് ഉദാഹരണങ്ങളായാണു്
+പ്രത്യക്ഷപ്പെടുന്നതു്. ഹൊവാര്‍ഡാകട്ടെ 'മാമാസ് ബോയ്' എന്ന ക്ലീഷെയെയും, ഒപ്പം താനൊരു കാസനോവയാണെന്നു
+വീമ്പുപറയുന്ന പൊങ്ങച്ചക്കാരെയുമാണു് പ്രതിനിധികരിക്കുന്നതു്. രണ്ടും അമേരിക്കന്‍ ടെലിവിഷന്‍ രംഗത്തു് (സമൂഹത്തിലും)
+ വളരെ എസ്റ്റാബ്ലിഷ്ഡായ ഹാസ്യകഥാപാത്രങ്ങളാണു്.
+
+പെന്നിയാകട്ടെ 'ബ്ലോണ്ടു് ഷോബിസ് ആസ്പിരന്റ്' ആയി ലൊസാഞ്ചല്‍സിലെത്തി പല ചെറിയ ജോലികളും (ഇവിടെ വെയിട്രസ്സ്)
+ ചെയ്തു ജീവിച്ചുപോകുന്ന മറ്റൊരു എസ്റ്റാബ്ലിഷ്ഡ് ഹാസ്യരൂപത്തെയാണു് പ്രതിനിധാനം ചെയ്യുന്നതു്.
+
+അക്കാദമികമായി വളരെ ആക്റ്റീവായ 'ഗീക്കി' സ്ത്രീകളെന്ന മറ്റൊരു സാമ്പ്രദായിക ക്ലീഷെയെ പ്രതിനിധീകരിക്കുന്നവരും
+പലപ്പോഴായി സീരിയലില്‍ പ്രത്യക്ഷപ്പെടാറുണ്ടു്. ഷെല്‍ഡന്റെ കാര്യത്തില്‍ താനാണേറ്റവും ബുദ്ധിമാന്‍, അതുകൊണ്ടു്
+താനാണെപ്പോഴും ശരിയെന്നും, മറ്റെല്ലാവരും തെറ്റാണെന്നുമുള്ള (ഇതു പലപ്പോഴും ഷോയില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടാറുണ്ടു്)
+ഭാവവും, അതിനെ മറ്റുള്ളവര്‍ കൈകാര്യംചെയ്യുന്ന രീതിയുമാണു് ഹാസ്യമുണ്ടാക്കുന്നതു്. പലപ്പോഴും വിചിത്രമായ ഷെല്‍ഡന്റെ
+ശീലങ്ങളും ചെറിയതോതില്‍ തമാശയുണ്ടാക്കാറുണ്ടു് (റൂം മേറ്റ്സ് അഗ്രിമെന്റ്, സീറ്റിങ്, അങ്ങനെ.)
+
+ലെനോര്‍ഡിനു് താനൊരു ഗീക്കും, പ്രത്യേകിച്ചു് യാതൊരു സോഷ്യല്‍ ലൈഫുമില്ലാത്തയാളാണെന്നും പൂര്‍ണ്ണബോധ്യമുണ്ടു്.
എന്നാല്‍ ഗീക്കീ സ്വഭാവങ്ങളായ കോമിക്, ഗെയിം അഡിക്ഷനും പെന്നിയുമായുള്ള ബന്ധമെന്ന സാധാരണ ജീവിതവും തമ്മിലുള്ള
- വടവലിയാണ് ലെനോര്‍ഡിനെ ചുറ്റിപ്പറ്റിയുള്ള തമാശകള്‍ സൃഷ്ടിക്കുന്നത്. ഷെല്‍ഡനെ സഹിക്കുന്ന ലെനോര്‍ഡും പലരംഗങ്ങളിലും
- ചിരിയുണര്‍ത്താറുണ്ട്.
-
-
-
-നാല്‍വര്‍സംഘത്തില്‍ ഡോക്റ്ററേറ്റ് ഇല്ലാത്തത് ഹൊവാര്‍ഡിനു മാത്രമാണ്. ഇതിനെ ഹൊവാര്‍ഡ് മറികടക്കുന്നത്,
-താനുണ്ടാക്കുന്ന സാധനങ്ങള്‍ ശരിക്കും ചൊവ്വയിലും മറ്റും പോയി പര്യവേഷണം നടത്താറുണ്ടെന്നു പറഞ്ഞാണ് (തിയറിറ്റിക്കല്‍
-ഫിസിസിസ്റ്റായ ഷെല്‍ഡനും, എക്സ്പിരിമെന്റല്‍ ഫിസിസിസ്റ്റായ ലെനോര്‍ഡും, രജേഷും എല്ലാം ഒന്നും ഉണ്ടാക്കുന്നവരല്ല എന്നതു
- വേറെ കാര്യം). ഹൊവാര്‍ഡിന്റെ അമ്മയുമായുള്ള ബന്ധവും, സ്ത്രീകളോടുള്ള പെരുമാറ്റവുമാണ് തമാശയായി വരാറുള്ളത്.
- പെന്നിയുടെ കാര്യത്തില്‍, ഈ നാല്‍വര്‍ സംഘത്തില്‍ പെന്നി ഉള്‍പ്പെടുന്നതു തന്നെ തമാശ സൃഷ്ടിക്കുന്നു. പലപ്പോഴും നാലുപേരിലും
- വിവേകപൂര്‍വ്വം പെരുമാറാന്‍ കഴിയുന്നത് പെന്നിക്കാണ്. കൂട്ടത്തില്‍ പെന്നിയുടെ റിലേഷനുകളും പലപ്പോഴും വിഷയമാവാറുണ്ട്.
-
-ഇങ്ങനെ സാമ്പ്രദായികമായ ഹാസ്യരൂപങ്ങളെ വ്യക്തമായികൂട്ടിയിണക്കി നിര്‍മ്മിച്ച 'ദ ബിഗ് ബാംഗ് തിയറി'യില്‍ രജേഷ് ഒരു
-പുതിയ വിഭാഗത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അമേരിക്കന്‍ പ്രേക്ഷകര്‍ അത്രയ്ക്കങ്ങോട്ട് കണ്ടിട്ടില്ലാത്ത എന്നാല്‍ അമേരിക്കന്‍
-അക്കാദമിക രംഗത്ത് ധാരാളമുള്ള ഇന്ത്യന്‍ ശാസ്ത്രജ്ഞരെ. ചൈനയില്‍ നിന്നും മറ്റു കമ്യൂണിസ്റ്റൂം അല്ലാത്തുമായ ഏഷ്യന്‍
-രാജ്യങ്ങളില്‍ നിന്നും കുടിയേറിപാര്‍ത്തവര്‍ അമേരിക്കന്‍ ജീവിതത്തിന്റെയും അതുവഴി ടെലിവിഷന്റെയും ഭാഗമായിട്ട് വളരെക്കാലമായി.
+ വടംവലിയാണു് ലെനോര്‍ഡിനെ ചുറ്റിപ്പറ്റിയുള്ള തമാശകള്‍ സൃഷ്ടിക്കുന്നതു്. ഷെല്‍ഡനെ സഹിക്കുന്ന ലെനോര്‍ഡും പലരംഗങ്ങളിലും
+ ചിരിയുണര്‍ത്താറുണ്ടു്.
+
+നാല്‍വര്‍സംഘത്തില്‍ ഡോക്റ്ററേറ്റ് ഇല്ലാത്തതു് ഹൊവാര്‍ഡിനു മാത്രമാണു്. ഇതിനെ ഹൊവാര്‍ഡ് മറികടക്കുന്നതു്,
+താനുണ്ടാക്കുന്ന സാധനങ്ങള്‍ ശരിക്കും ചൊവ്വയിലും മറ്റും പോയി പര്യവേഷണം നടത്താറുണ്ടെന്നു പറഞ്ഞാണു്. (തിയറിറ്റിക്കല്‍
+ഫിസിസിസ്റ്റായ ഷെല്‍ഡനും എക്സ്പിരിമെന്റല്‍ ഫിസിസിസ്റ്റായ ലെനോര്‍ഡും രജേഷും എല്ലാം ഒന്നും ഉണ്ടാക്കുന്നവരല്ല എന്നതു്
+ വേറെ കാര്യം.) ഹൊവാര്‍ഡിന്റെ അമ്മയുമായുള്ള ബന്ധവും സ്ത്രീകളോടുള്ള പെരുമാറ്റവുമാണു് തമാശയായി വരാറുള്ളതു്.
+ പെന്നിയുടെ കാര്യത്തില്‍, ഈ നാല്‍വര്‍സംഘത്തില്‍ പെന്നി ഉള്‍പ്പെടുന്നതുതന്നെ തമാശ സൃഷ്ടിക്കുന്നു. പലപ്പോഴും നാലുപേരിലും
+ വിവേകപൂര്‍വ്വം പെരുമാറാന്‍ കഴിയുന്നതു് പെന്നിക്കാണു്. കൂട്ടത്തില്‍ പെന്നിയുടെ റിലേഷനുകളും പലപ്പോഴും വിഷയമാവാറുണ്ടു്.
+
+ഇങ്ങനെ സാമ്പ്രദായികമായ ഹാസ്യരൂപങ്ങളെ വ്യക്തമായി കൂട്ടിയിണക്കി നിര്‍മ്മിച്ച 'ദ ബിഗ് ബാംഗ് തിയറി'യില്‍ രജേഷ് ഒരു
+പുതിയ വിഭാഗത്തെയാണു് പ്രതിനിധാനം ചെയ്യുന്നതു്. അമേരിക്കന്‍ പ്രേക്ഷകര്‍ അത്രയ്ക്കങ്ങോട്ടു് കണ്ടിട്ടില്ലാത്ത, എന്നാല്‍ അമേരിക്കന്‍
+അക്കാദമിക രംഗത്തു് ധാരാളമുള്ള ഇന്ത്യന്‍ ശാസ്ത്രജ്ഞരെ. ചൈനയില്‍നിന്നും, കമ്യൂണിസ്റ്റും അല്ലാത്തതുമായ മറ്റു ഏഷ്യന്‍
+രാജ്യങ്ങളില്‍നിന്നും കുടിയേറിപാര്‍ത്തവര്‍, അമേരിക്കന്‍ ജീവിതത്തിന്റെയും അതുവഴി ടെലിവിഷന്റെയും ഭാഗമായിട്ടു് വളരെക്കാലമായി.
എന്നാല്‍ ഇന്ത്യന്‍ വംശജര്‍ വളരെ അപൂര്‍വ്വമായിരുന്നു ഈയടുത്തകാലം വരെ.
കാല്‍പെന്‍ മോഡിയും, കുനാല്‍ നയ്യാറും, നവീന്‍ ആന്‍ഡ്രൂസും, ഇന്ദിരാ വര്‍മ്മയും, നവി റാവത്തുമൊക്കെ അമേരിക്കന്‍
-സിനിമയുടെയും ടെലിവിഷന്റെയും ഭാഗമായിത്തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഇവര്‍തന്നെ പലപ്പോഴും ഇന്ത്യന്‍ കഥാപാത്രങ്ങളില്‍
+സിനിമയുടെയും ടെലിവിഷന്റെയും ഭാഗമായിത്തുടങ്ങിയിട്ടു് അധികകാലമായിട്ടില്ല. ഇവര്‍തന്നെ പലപ്പോഴും ഇന്ത്യന്‍ കഥാപാത്രങ്ങളില്‍
ഒതുങ്ങി നില്‍ക്കാറുമില്ല. എങ്കിലും ദീപക് ചോപ്രയും, ഓഷോ രജനീഷും, ഹരേ കൃഷ്ണാ പ്രസ്ഥാനവും നല്‍കിയ ഐഡന്റിറ്റിയും
-തങ്ങളിലേക്കുള്‍വലിയുന്ന സ്വഭാവവും നല്‍കിയ ക്ലീഷേകളിലൂടെയാണ് രജേഷ് വികസിക്കുന്നത്. ഇന്ത്യക്കാരെല്ലാവരും സ്പരിച്വല്‍
-ഭ്രാന്തന്‍മാരല്ലെന്നു കാണിക്കാനാകണം, രജേഷിന്റെ വിഷയത്തിലുള്ള അഭിപ്രായങ്ങള്‍ ഷെല്‍ഡന്‍ തിരുത്തുന്നത് സാധാരണയാണ്.
- അതിനു മറുപടിയായി ഞാന്‍ ന്യൂ ഡല്‍ഹി എന്ന മെട്രോയില്‍ നിന്നാണുവരുന്നത് അല്ലാതെ യോഗാ സ്കൂളില്‍ നിന്നല്ല എന്നു
- രജേഷ് ഒരിടത്തു മറുപടിയും നല്‍കുന്നുണ്ട്.
-
-
-
-എന്നാല്‍ സ്വാഭാവികമായി ഇന്ത്യക്കാര്‍ വലിയ നാണക്കാരാണ് എന്നതും, രണ്ടെണ്ണം വിട്ടാലെ നാവിനു ബലം വയ്ക്കു എന്നതും
-വളരെ നന്നായി ഷോയില്‍ ഉപയോഗിച്ചിട്ടുണ്ട്. കൂട്ടത്തില്‍ പെണ്ണുങ്ങളോട് ഇടപഴകാനും സംസാരിക്കാനും പെണ്ണുങ്ങളുള്ള സദസ്സില്‍
-വരെ സംസാരിക്കാനുമുള്ള ബുദ്ധിമുട്ട് 'സെലക്റ്റീവ് മ്യൂട്ടിസം' എന്നൊരു മെഡിക്കല്‍ കണ്ടീഷനായിത്തന്നെ കാണിച്ച് പൊളിറ്റിക്കലി
- കറക്റ്റാവാനും ഷോ ശ്രദ്ധിക്കുന്നുണ്ട് (സൈക്കോളജിസ്റ്റായ ലെനോര്‍ഡിന്റെ അമ്മയാണ് ഇതു തിരിച്ചറിയുന്നത്). ഈ പ്രശ്നം കാരണം
- രജേഷിന് പലപ്പോഴും സ്വന്തം അഭിപ്രായം പറയാനാകാത്തതും, ഹൊവാര്‍ഡിനോട് ചെവിയില്‍ പറയുന്നതിനോട് രണ്ടിരട്ടി
- ശബ്ദത്തില്‍ ഹൊവാര്‍ഡ് മറുപടി പറയുന്നതും സാധാരണവും സ്ഥിരം തമാശ സൃഷ്ടിക്കുന്നതുമായ രംഗമാണ്. ഷെല്‍ഡന്റെ
- വിചിത്രമായ സ്വഭാവങ്ങളോടും പെരുമാറ്റരീതികളോടും ഏറ്റവും കൂടുതല്‍ അനുഭാവം കാണിക്കുന്നതും രജേഷാണ്.
-
-എങ്കിലും ബ്രിട്ടീഷ് സീരിയലുകളിലെ സ്ഥിരസാന്നിധ്യമായ 'കറി ലൌവിങ്' ഇന്ത്യനല്ല രാജ്. ഇന്ത്യന്‍ രുചിയോട് ചെറുതല്ലതാത്ത
+തങ്ങളിലേക്കുള്‍വലിയുന്ന സ്വഭാവവും നല്‍കിയ ക്ലീഷേകളിലൂടെയാണു് രജേഷ് വികസിക്കുന്നതു്. ഇന്ത്യക്കാരെല്ലാവരും സ്പരിച്വല്‍
+ഭ്രാന്തന്‍മാരല്ലെന്നു കാണിക്കാനാകണം, രജേഷിന്റെ വിഷയത്തിലുള്ള അഭിപ്രായങ്ങള്‍ ഷെല്‍ഡന്‍ തിരുത്തുന്നതു് സാധാരണയാണു്.
+ അതിനു മറുപടിയായി ഞാന്‍ ന്യൂ ഡല്‍ഹി എന്ന മെട്രോയില്‍ നിന്നാണുവരുന്നതു്, അല്ലാതെ യോഗാ സ്കൂളില്‍ നിന്നല്ല എന്നു്
+ രജേഷ് ഒരിടത്തു് മറുപടിയും നല്‍കുന്നുണ്ടു്.
+
+എന്നാല്‍ സ്വാഭാവികമായി ഇന്ത്യക്കാര്‍ വലിയ നാണക്കാരാണു് എന്നതും, രണ്ടെണ്ണം വിട്ടാലെ നാവിനു ബലംവയ്ക്കു എന്നതും
+വളരെനന്നായി ഷോയില്‍ ഉപയോഗിച്ചിട്ടുണ്ടു്. കൂട്ടത്തില്‍ പെണ്ണുങ്ങളോടു് ഇടപഴകാനും പെണ്ണുങ്ങളുള്ള സദസ്സില്‍
+സംസാരിക്കാനുമുള്ള ബുദ്ധിമുട്ടു് 'സെലക്റ്റീവു് മ്യൂട്ടിസം' എന്നൊരു മെഡിക്കല്‍ കണ്ടീഷനായിത്തന്നെ കാണിച്ചു് പൊളിറ്റിക്കലി
+ കറക്റ്റാവാനും ഷോ ശ്രദ്ധിക്കുന്നുണ്ടു്. (സൈക്കോളജിസ്റ്റായ ലെനോര്‍ഡിന്റെ അമ്മയാണു് ഇതു തിരിച്ചറിയുന്നതു്.) ഈ പ്രശ്നം കാരണം
+ രജേഷിനു് പലപ്പോഴും സ്വന്തം അഭിപ്രായം പറയാനാകാത്തതും, ഹൊവാര്‍ഡിനോടു് ചെവിയില്‍ പറയുന്നതിനോടു് രണ്ടിരട്ടി
+ ശബ്ദത്തില്‍ ഹൊവാര്‍ഡ് മറുപടി പറയുന്നതും സാധാരണവും സ്ഥിരംതമാശ സൃഷ്ടിക്കുന്നതുമായ രംഗമാണു്. ഷെല്‍ഡന്റെ
+ വിചിത്രമായ സ്വഭാവങ്ങളോടും പെരുമാറ്റരീതികളോടും ഏറ്റവും കൂടുതല്‍ അനുഭാവം കാണിക്കുന്നതും രജേഷാണു്.
+
+എങ്കിലും ബ്രിട്ടീഷ് സീരിയലുകളിലെ സ്ഥിരസാന്നിധ്യമായ 'കറി ലൌവിങ്' ഇന്ത്യന'ല്ല രാജ്. ഇന്ത്യന്‍ രുചിയോടു് ചെറുതല്ലതാത്ത
വിമുഖതകാണിക്കുന്ന രജേഷിന്റെ ആക്സെന്റോടു കൂടിയതെങ്കിലും 'ഡ്യൂഡ്' തുടങ്ങിയ സംബോധനകളും ഇന്ത്യയിലെ മെട്രോ
- സംസ്കാരത്തില്‍ നിന്നാണ് വരവെന്നു സൂചിപ്പിക്കുന്നു.
-ഡല്‍ഹിയില്‍ ഡോക്റ്ററായ അച്ഛനും, റിസര്‍ച്ച് വഴിമുട്ടുമ്പോള്‍ വിസ പ്രശ്നം പേടിച്ച് ഷെല്‍ഡന്റെ കീഴില്‍ പണിയെടുക്കാന്‍
-സന്നദ്ധനാവുന്നതും എല്ലാം പുതുതലമുറ ഇന്ത്യന്‍ കുടിയേറ്റക്കാരന്റെ പ്രശ്നങ്ങളാണ് വിഷയമാക്കുന്നത്. ഇതിലെയൊക്കെ തമാശകള്‍
-പലതും സാമ്പ്രദായികഅമേരിക്കന്‍ ഹാസ്യരൂപങ്ങളില്‍ നിന്ന് വളരെ അകലെയുള്ളതും.
-
-ഇന്ത്യയിലെ പട്ടിണിയില്‍ വളര്‍ന്നവനാണെന്നു താനെന്ന രാജിന്റെ അവകാശവാദത്തെ, കൂട്ടുകാര്‍ തുറന്നു കാട്ടുന്നത്, 'ബെന്റ്ലി'
-ഉപയോഗിക്കുന്ന ഗൈനക്കോളജി സ്പെഷലിസ്റ്റായ ഡോക്റ്ററാണ് രാജിന്റെ അച്ഛനെന്നോര്‍മ്മിപ്പിച്ചാണ്. കാള്‍ സെന്ററില്‍ ജോലി
-ചെയ്യുന്ന കസിനും, വിവാഹത്തിനു നിര്‍ബന്ധിക്കുന്ന മാതാപിതാക്കളും തുടങ്ങിയ സാധാരണ ഇന്ത്യന്‍ ക്ലീഷേകളും പലപ്പോഴായി
- രംഗത്തു വരുന്നുണ്ട്.
-
-പണത്തിലുമപ്പുറം, വിദ്യാഭ്യാസത്തിനും അക്കാദമിക ആവശ്യങ്ങള്‍ക്കുമായിത്തന്നെ അമേരിക്കയിലെത്തുന്ന ആളാണ് രാജ്. ഒപ്പം
-സാമ്പ്രദായിക ഇന്ത്യന്‍ രീതികളോടുള്ള അവജ്ഞയുമുണ്ട്. മറ്റു കഥാപാത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി, ഒരു പുതിയ ഹാസ്യ
-സ്റ്റീരിയോടൈപ്പിനെ സൃഷ്ടിക്കുകയാണ് രാജിലൂടെ ചക് ലോറിയും ബില്‍ പ്രാഡിയും ചെയ്തത്. പല ഇന്ത്യന്‍ സ്റ്റീരിയോ ടൈപ്പുകളുടെയും
-എതിര്‍ ധ്രുവത്തില്‍ നില്‍ക്കുന്ന രാജ്, പുതുതലമുറ വിജ്ഞാന കുടിയേറ്റക്കാരെയാണ് പ്രതിനിധാനം ചെയ്യുന്നത്.
-
-പ്രശസ്തരായ ചക് ലോറിയും ബില്‍ പ്രാഡിയും നിര്‍മ്മിക്കുന്ന സീരിയലില്‍, ലെനോര്‍ഡിനെ അവതരിപ്പിക്കുന്നത് ജോണി
-ഗാലെക്കിയാണ്. ഷെല്‍ഡനായി വേഷമിടുന്നത് ജിം പാര്‍സണ്‍സും, പെന്നിയായെത്തുന്നത് കേലി ക്വാകൊയുമാണ്. സൈമണ്‍
+ സംസ്കാരത്തില്‍ നിന്നാണു് വരവെന്നു സൂചിപ്പിക്കുന്നു.
+ഡല്‍ഹിയില്‍ ഡോക്ടറായ അച്ഛനും, റിസര്‍ച്ചു് വഴിമുട്ടുമ്പോള്‍ വിസ പ്രശ്നം പേടിച്ചു് ഷെല്‍ഡന്റെ കീഴില്‍ പണിയെടുക്കാന്‍
+സന്നദ്ധനാവുന്നതും എല്ലാം പുതുതലമുറ ഇന്ത്യന്‍ കുടിയേറ്റക്കാരന്റെ പ്രശ്നങ്ങളാണു് വിഷയമാക്കുന്നതു്. ഇതിലെയൊക്കെ തമാശകള്‍
+പലതും സാമ്പ്രദായിക അമേരിക്കന്‍ ഹാസ്യരൂപങ്ങളില്‍നിന്നു് വളരെ അകലെയുള്ളതും.
+
+ഇന്ത്യയിലെ പട്ടിണിയില്‍ വളര്‍ന്നവനാണു് താനെന്ന രാജിന്റെ അവകാശവാദത്തെ, കൂട്ടുകാര്‍ തുറന്നുകാട്ടുന്നത്, 'ബെന്റ്ലി'
+ഉപയോഗിക്കുന്ന ഗൈനക്കോളജി സ്പെഷലിസ്റ്റായ ഡോക്ടറാണു് രാജിന്റെ അച്ഛനെന്നോര്‍മ്മിപ്പിച്ചാണു്. കാള്‍ സെന്ററില്‍ ജോലി
+ചെയ്യുന്ന കസിനും, വിവാഹത്തിനു നിര്‍ബന്ധിക്കുന്ന മാതാപിതാക്കളും തുടങ്ങി സാധാരണ ഇന്ത്യന്‍ ക്ലീഷേകളും പലപ്പോഴായി
+ രംഗത്തു വരുന്നുണ്ടു്.
+
+പണത്തിനുമപ്പുറം, വിദ്യാഭ്യാസത്തിനും അക്കാദമിക ആവശ്യങ്ങള്‍ക്കുമായിത്തന്നെ അമേരിക്കയിലെത്തുന്ന ആളാണു് രാജ്. ഒപ്പം
+സാമ്പ്രദായിക ഇന്ത്യന്‍ രീതികളോടുള്ള അവജ്ഞയുമുണ്ടു്. മറ്റു കഥാപാത്രങ്ങളില്‍നിന്നു വ്യത്യസ്തമായി, ഒരു പുതിയ ഹാസ്യ
+സ്റ്റീരിയോടൈപ്പിനെ സൃഷ്ടിക്കുകയാണു് രാജിലൂടെ ചക് ലോറിയും ബില്‍ പ്രാഡിയും ചെയ്തതു്. പല ഇന്ത്യന്‍ സ്റ്റീരിയോ ടൈപ്പുകളുടെയും
+എതിര്‍ധ്രുവത്തില്‍ നില്‍ക്കുന്ന രാജ്, പുതുതലമുറവിജ്ഞാനകുടിയേറ്റക്കാരെയാണു് പ്രതിനിധാനം ചെയ്യുന്നതു്.
+
+പ്രശസ്തരായ ചക് ലോറിയും ബില്‍ പ്രാഡിയും നിര്‍മ്മിക്കുന്ന സീരിയലില്‍, ലെനോര്‍ഡിനെ അവതരിപ്പിക്കുന്നതു് ജോണി
+ഗാലെക്കിയാണു്. ഷെല്‍ഡനായി വേഷമിടുന്നതു് ജിം പാര്‍സണ്‍സും, പെന്നിയായെത്തുന്നതു് കേലി ക്വാകൊയുമാണു്. സൈമണ്‍
ഹെല്‍ബര്‍ഗ് ഹൊവാര്‍ഡായെത്തുന്നു. തിങ്കളാഴ്ചകളില്‍ രാത്രി ഒന്‍പതര ഈസ്റ്റേണ്‍ സമയത്തായിരുന്നു ഇതുവരെ
-'ദ ബിഗ് ബാംഗ് തിയറി' കാണിച്ചിരുന്നത്. ഇനിയുള്ള സീസണുകളില്‍ അത് വ്യാഴാഴ്ചകളില്‍ രാത്രി എട്ടുമണിക്കാവുമെന്നാണ് സൂചന.
-വളരെ പോപ്പുലറായ ഈ സീരിയല്‍ ഒരു നാലാം വര്‍ഷത്തിനു കൂടി പുതുക്കിയിട്ടുണ്ടെന്നാണ് വിക്കിപീഡിയ പറയുന്നത്.
+'ദ ബിഗ് ബാംഗ് തിയറി' കാണിച്ചിരുന്നതു്. ഇനിയുള്ള സീസണുകളില്‍ അതു് വ്യാഴാഴ്ചകളില്‍ രാത്രി എട്ടുമണിക്കാവുമെന്നാണു് സൂചന.
+വളരെ പോപ്പുലറായ ഈ സീരിയല്‍ ഒരു നാലാംവര്‍ഷത്തിനുകൂടി പുതുക്കിയിട്ടുണ്ടെന്നാണു് വിക്കിപീഡിയ പറയുന്നതു്.
-പിന്‍കുറിപ്പ്:
+പിന്‍കുറിപ്പു്:
-ലേഖനത്തിലുടനീളം 'ഗീക്ക്' എന്നാണുപയോഗിച്ചിരിക്കുന്നതെങ്കിലും കുറച്ചകൂടി ചേരുന്ന പദം പലപ്പോഴും നെര്‍ഡ് എന്നതാണ്.
- ആവശ്യത്തില്‍ കൂടുതല്‍ ഇംഗ്ലീഷ് അല്ലാതെതന്നെ ഉപയോഗിച്ചു എന്നു തോന്നിയതുകൊണ്ടാണ് അതൊഴിവാക്കിയത്.
- സാമ്പ്രദായിക രൂപങ്ങളെപ്പറ്റിയും രജേഷിന്റെ അവതരണത്തെപ്പറ്റിയുമുള്ള എന്റെ നിരീക്ഷണങ്ങള്‍ തികച്ചും വ്യക്തിപരമാണ്,
- സാധാരണ ഷോ/സിനിമ ക്രിട്ടിക്കുകളുടെ നിര്‍വചനമായിരക്കണമെന്നില്ല എന്റേത്.
+ലേഖനത്തിലുടനീളം 'ഗീക്ക്' എന്നാണുപയോഗിച്ചിരിക്കുന്നതെങ്കിലും കുറച്ചുകൂടി ചേരുന്ന പദം പലപ്പോഴും നെര്‍ഡ് എന്നതാണു്.
+ ആവശ്യത്തില്‍ കൂടുതല്‍ ഇംഗ്ലീഷ് അല്ലാതെതന്നെ ഉപയോഗിച്ചു എന്നു തോന്നിയതുകൊണ്ടാണു് അതൊഴിവാക്കിയതു്.
+ സാമ്പ്രദായികരൂപങ്ങളെപ്പറ്റിയും രജേഷിന്റെ അവതരണത്തെപ്പറ്റിയുമുള്ള എന്റെ നിരീക്ഷണങ്ങള്‍ തികച്ചും വ്യക്തിപരമാണു്,
+ സാധാരണ ഷോ/സിനിമ ക്രിട്ടിക്കുകളുടെ നിര്‍വ്വചനമായിരക്കണമെന്നില്ല എന്റേതു്.
(May 7, 2011)\footnote{http://malayal.am/വിനോദം/ടി-വി/10385/യുഎസ്-സിറ്റ്കോമിലെ-ഇന്ത്യക്കാരന്‍}