summaryrefslogtreecommitdiffstats
diff options
context:
space:
mode:
-rw-r--r--ambani-mallya.tex108
-rw-r--r--asterix.tex142
-rw-r--r--belgian.tex108
-rw-r--r--bindra.tex12
-rw-r--r--britishgrant.tex119
-rw-r--r--budapest.tex98
-rw-r--r--buji.tex219
-rw-r--r--canada.tex103
-rw-r--r--cricket-money-ipl.tex15
-rw-r--r--cricket-nationality.tex80
-rw-r--r--cricket-spirit.tex76
-rw-r--r--editorial.tex193
-rw-r--r--enthukondu-pathrangal.tex254
-rw-r--r--f1-India.tex63
-rw-r--r--foreword.tex100
-rw-r--r--formula1.tex52
-rw-r--r--freesoftware.tex22
-rw-r--r--german.tex82
-rw-r--r--hair.tex108
-rw-r--r--ipl-party.tex76
-rw-r--r--istanbul.tex106
-rw-r--r--microsoft-mammooty.tex40
-rw-r--r--mobile.tex72
-rw-r--r--monte-carlo.tex94
-rw-r--r--pinarayi.tex20
-rw-r--r--reliance.tex106
-rw-r--r--religion-science.tex103
-rw-r--r--sahishnutha.tex96
-rw-r--r--sari.tex42
-rw-r--r--small-teams.tex116
-rw-r--r--social-science.tex57
-rw-r--r--social-science2.tex98
-rw-r--r--socialcriticism.tex138
-rw-r--r--softwarefreedom.tex62
-rw-r--r--spanish-leg.tex68
-rw-r--r--thanks-mal.tex18
-rw-r--r--us-sitcom.tex194
-rw-r--r--valencia.tex94
-rw-r--r--viewonwomen.tex44
39 files changed, 1780 insertions, 1818 deletions
diff --git a/ambani-mallya.tex b/ambani-mallya.tex
index 59a7f9a..2364ce8 100644
--- a/ambani-mallya.tex
+++ b/ambani-mallya.tex
@@ -1,81 +1,81 @@
\secstar{അംബാനി മുതല്‍ മല്യ വരെ}
\vskip 1pt
-ഐപിഎല്‍ ടീമുകളുടെ സാമ്പത്തിക വിശകലനത്തില്‍ എറ്റവുമാദ്യം വരേണ്ടത്, 2008ല്‍ നൂറു മില്യണ്‍ ഡോളറിനു മേല്‍
-വിറ്റു പോയ ടീമുകളാണ്, മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് ടീമുകളുടെ അവകാശമാണ് പത്തു വര്‍ഷത്തേക്ക്
-നൂറുമില്യണ്‍ ഡോളറിനുമേല്‍ തുകയ്ക്കു വിറ്റു പോയത്. ഇതില്‍ ആശ്വാസകരമായ സംഗതി മൂന്നു ടീമും സ്വന്തമാക്കിയത്
-ലിസ്റ്റഡ് കമ്പനികളാണെന്നതാണ്. മാത്രമല്ല, ഐപിഎല്‍ വഴി എങ്ങനെ പണമുണ്ടാക്കാമെന്നതിനും, മുടക്കുമുതല്‍ തിരിച്ചു
-പിടിയ്ക്കുന്നതിനും ശക്തമായ ന്യായീകരണം മുംബൈ, ബാംഗ്ലൂര്‍ ടീമുടമകള്‍ക്കുണ്ടായിരുന്നു താനും.
+ഐപിഎല്‍ ടീമുകളുടെ സാമ്പത്തിക വിശകലനത്തില്‍ എറ്റവുമാദ്യം വരേണ്ടതു്, 2008ല്‍ നൂറു മില്യണ്‍ ഡോളറിനുമേല്‍
+വിറ്റുപോയ ടീമുകളാണു്. മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് ടീമുകളുടെ അവകാശമാണു് പത്തുവര്‍ഷത്തേക്കു്
+നൂറുമില്യണ്‍ ഡോളറിനുമേല്‍ തുകയ്ക്കു വിറ്റുപോയതു്. ഇതില്‍ ആശ്വാസകരമായ സംഗതി മൂന്നു ടീമും സ്വന്തമാക്കിയതു്
+ലിസ്റ്റഡ് കമ്പനികളാണെന്നതാണു്. മാത്രമല്ല, ഐപിഎല്‍ വഴി എങ്ങനെ പണമുണ്ടാക്കാമെന്നതിനും
+മുടക്കുമുതല്‍ തിരിച്ചുപിടിയ്ക്കുന്നതിനും ശക്തമായ ന്യായീകരണം മുംബൈ, ബാംഗ്ലൂര്‍ ടീമുടമകള്‍ക്കുണ്ടായിരുന്നു താനും.
ഹൈദരാബാദ് ടീമിന്റെ സാമ്പത്തികനയങ്ങളെപ്പറ്റി വലിയ വിവരങ്ങളൊന്നും വെളിയില്‍ വന്നിട്ടില്ല. എങ്കിലും ഒരു വട്ടം
-ഐപിഎല്‍ ചാമ്പ്യന്‍മാരായതും, ആന്ധ്രാപ്രദേശിലെ ആരാധകവൃന്ദവും ഉടമസ്ഥരായ ഡെക്കാണ്‍ ക്രോണിക്കിളിന്
-വിനോദവ്യവസായത്തിലുള്ള താല്‍പ്പര്യങ്ങളുമാകണം അവരെ നയിച്ചത്. എന്തായാലും ഈ ലക്കത്തില്‍ മുംബൈ,
-ബാംഗ്ലൂര്‍ ടീമുകളുടെ സമീപനത്തിലേക്കാണ് കൂടുതല്‍ ശ്രദ്ധകൊടുത്തിരിക്കുന്നത്.
+ഐപിഎല്‍ ചാമ്പ്യന്‍മാരായതും, ആന്ധ്രാപ്രദേശിലെ ആരാധകവൃന്ദവും, ഉടമസ്ഥരായ ഡെക്കാണ്‍ ക്രോണിക്കിളിനു്
+വിനോദവ്യവസായത്തിലുള്ള താല്‍പ്പര്യങ്ങളുമാകണം അവരെ നയിച്ചതു്. എന്തായാലും ഈ ലക്കത്തില്‍ മുംബൈ,
+ബാംഗ്ലൂര്‍ ടീമുകളുടെ സമീപനത്തിലേക്കാണു് കൂടുതല്‍ ശ്രദ്ധകൊടുത്തിരിക്കുന്നതു്.
-ബാംഗ്ലൂര്‍ നഗരത്തിനു വേണ്ടിയുള്ള ലേലത്തില്‍ വിജയം കണ്ടത് ഇന്ത്യയിലെ ഒരു ഒന്നാംകിട സ്പോര്‍ട്സ് എന്റര്‍പ്രോണറായ
-വിജയ് മല്യയുടെ യുബി ഗ്രൂപ്പാണ്. മുംബൈ ടീം നേടിയത് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സ്
+ബാംഗ്ലൂര്‍ നഗരത്തിനുവേണ്ടിയുള്ള ലേലത്തില്‍ വിജയം കണ്ടതു് ഇന്ത്യയിലെ ഒരു ഒന്നാംകിട സ്പോര്‍ട്സു് എന്റര്‍പ്രോണറായ
+വിജയ് മല്യയുടെ യുബി ഗ്രൂപ്പാണു്. മുംബൈ ടീമിനെ നേടിയതു് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സു്
ഇന്‍ഡസ്ട്രീസും.
%image courtesy: http://www.samaylive.com/english/sports/676462175.html
-ക്രിക്കറ്റും റിലയന്‍സുമായുള്ള ബന്ധം 1987ല്‍ ഇന്ത്യന്‍ ബോര്‍ഡിനെ ഇംഗ്ലണ്ടിനു പുറത്ത് ഏകദിന ലോകകപ്പ്
-സംഘടിപ്പിക്കാന്‍ സഹായിച്ചതില്‍ തുടങ്ങുന്നു. കോണ്‍ഗ്രസ്സുകാരനായ മാധവറാവു സിന്ധ്യയുടെ ബലത്തിലാണ്
-അന്ന് റിലയന്‍സ് ലോകകപ്പ് സ്പോണ്‍സര്‍ ചെയ്തതെന്ന് ഒരു പറച്ചിലുണ്ടെങ്കിലും, നാലാം ലോകകപ്പിന് റിലയന്‍സ്
-കപ്പ് എന്ന് പേരിടാന്‍ മാത്രം സഹായങ്ങള്‍ ചെയ്തവര്‍ പിന്നീട് അത്രയ്ക്കു മഹാമനസ്കത കാട്ടിയില്ല എന്നതാണ് സത്യം.
+ക്രിക്കറ്റും റിലയന്‍സുമായുള്ള ബന്ധം 1987ല്‍ ഇന്ത്യന്‍ ബോര്‍ഡിനെ ഇംഗ്ലണ്ടിനുപുറത്തു് ഏകദിന ലോകകപ്പ്
+സംഘടിപ്പിക്കാന്‍ സഹായിച്ചതില്‍ തുടങ്ങുന്നു. കോണ്‍ഗ്രസ്സുകാരനായ മാധവറാവു സിന്ധ്യയുടെ ബലത്തിലാണു്
+അന്നു് റിലയന്‍സ് ലോകകപ്പ് സ്പോണ്‍സര്‍ ചെയ്തതെന്നു് ഒരു പറച്ചിലുണ്ടെങ്കിലും, നാലാം ലോകകപ്പിനു് റിലയന്‍സ്
+കപ്പ് എന്നു് പേരിടാന്‍ മാത്രം സഹായങ്ങള്‍ ചെയ്തവര്‍ പിന്നീടു് അത്രയ്ക്കു മഹാമനസ്കത കാട്ടിയില്ല എന്നതാണു് സത്യം.
-1996ല്‍ ലോകകപ്പ് ഇന്ത്യയിലെത്തുമ്പോള്‍, പുകയിലയ്ക്കപ്പുറം പുതിയ ലോക സ്വപ്നം കണ്ടു തുടങ്ങിയ ഐടിസിയുടെ
-വില്‍സ് ബ്രാന്‍ഡാണ് ടൈറ്റില്‍ സ്പോണ്‍സേഴ്സായത്. ആ റിലയന്‍സ് ക്രിക്കറ്റിന്റെ ലോകത്തേയ്ക്ക് ആഘോഷപൂര്‍‌വ്വം
-എത്തിയതിന് സാമ്പത്തിക വിശാരദന്മാര്‍ വിവിധകാരണങ്ങളാണ് നിരത്തിയത്.
+1996ല്‍ ലോകകപ്പു് ഇന്ത്യയിലെത്തുമ്പോള്‍, പുകയിലയ്ക്കപ്പുറം പുതിയലോക സ്വപ്നം കണ്ടുതുടങ്ങിയ ഐടിസിയുടെ
+വില്‍സ് ബ്രാന്‍ഡാണു് ടൈറ്റില്‍ സ്പോണ്‍സേഴ്സായതു്. ആ റിലയന്‍സ് ക്രിക്കറ്റിന്റെ ലോകത്തേയ്ക്കു് ആഘോഷപൂര്‍‌വ്വം
+എത്തിയതിനു് സാമ്പത്തിക വിശാരദന്മാര്‍ വിവിധകാരണങ്ങളാണു് നിരത്തിയതു്.
ആ വിശകലനങ്ങളുടെ രത്നച്ചുരുക്കം ഇതായിരുന്നു, ഏറ്റവും പതുക്കെ ലാഭമുണ്ടാക്കാന്‍ തുടങ്ങുന്ന ഫ്രാഞ്ചൈസി
-മുംബൈയായിരിക്കും. പിന്നെ, ഒരു വര്‍ഷം മൂന്നു മില്യണ്‍ വരെയൊക്കെ നഷ്ടം മുംബൈ സഹിക്കും. കാരണമോ,
-ഉടമസ്ഥരായ മുകേഷ്, നിതാ അംബാനി ദമ്പതികള്‍ക്കു ലഭിക്കുന്ന ടിവി പ്രൈം ടൈമും സൌജന്യ പരസ്യവും.
+മുംബൈയായിരിക്കും. പിന്നെ, ഒരു വര്‍ഷം മൂന്നു മില്യണ്‍വരെയൊക്കെ നഷ്ടം മുംബൈ സഹിക്കും. കാരണമോ,
+ഉടമസ്ഥരായ മുകേഷ്-നിതാ അംബാനി ദമ്പതികള്‍ക്കു ലഭിക്കുന്ന ടിവി പ്രൈം ടൈമും സൌജന്യ പരസ്യവും.
%image courtesy: http://thecurrentaffairs.com/ipl-will-be-responsible-for-players-security-modi.html
%നിത അംബാനി ബോളിവുഡ് നടി കരീന കപൂറിനും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഭാര്യ അഞ്ജലിക്കുമൊപ്പം" height="364" width="430" />
-ഇന്ത്യയിലെ ഏറ്റവും പണക്കാരായ ദമ്പതികള്‍ക്ക് സൌജന്യമായി തങ്ങള്‍ എത്രമാത്രം മിഡില്‍ ക്ലാസാണെന്നു
-കാണിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ അവരുടെ കമ്പനികള്‍ക്കു ചെയ്യുന്ന ഗുണങ്ങള്‍ പല മടങ്ങാണ്. മാത്രമല്ല,
-ഐപിഎല്‍ ഹോം മത്സരങ്ങള്‍ നിതാ അംബാനി തന്റെ സാമൂഹ്യസേവന സന്നദ്ധത തുറന്നു കാണിച്ച് ഉപയോഗിക്കുന്നു.
-വേറെ ഒരു മാധ്യമവും അംബാനി ദമ്പതികളുടെ സാമൂഹ്യ സേവനത്തെ ഇത്രയും പ്രകീര്‍ത്തിച്ചിട്ടുണ്ടാവില്ലെന്നുള്ളതുതന്നെ
-അവര്‍ക്കു ടീമില്‍ വരുന്ന നഷ്ടം നികത്തുന്നു. അവര്‍ക്കു സൌജന്യവിലയ്ക്കു ലഭിച്ച ക്രിക്കറ്റ് ദൈവത്തേയൂം നന്നായി ഉപയോഗിച്ച്
-നഷ്ടം കുറയ്ക്കാന്‍ സാധിച്ചിരുന്നു (സച്ചിനും സഹീറും ഹര്‍ബജനും അണിനിരന്ന 2009ല്‍ ഐഡിയ പരസ്യം ഉദാഹരണം).
+ഇന്ത്യയിലെ ഏറ്റവും പണക്കാരായ ദമ്പതികള്‍ക്കു് തങ്ങള്‍ എത്രമാത്രം മിഡില്‍ ക്ലാസാണെന്നു
+കാണിക്കാന്‍ കിട്ടുന്ന സൌജന്യാവസരങ്ങള്‍ അവരുടെ കമ്പനികള്‍ക്കു ചെയ്യുന്ന ഗുണങ്ങള്‍ പലമടങ്ങാണു്. മാത്രമല്ല,
+ഐപിഎല്‍ ഹോം മത്സരങ്ങള്‍ നിതാ അംബാനി തന്റെ സാമൂഹ്യസേവന സന്നദ്ധത തുറന്നുകാണിച്ചു് ഉപയോഗിക്കുന്നു.
+വേറെ ഒരു മാധ്യമവും അംബാനി ദമ്പതികളുടെ സാമൂഹ്യസേവനത്തെ ഇത്രയും പ്രകീര്‍ത്തിച്ചിട്ടുണ്ടാവില്ലെന്നുള്ളതുതന്നെ
+അവര്‍ക്കു് ടീമില്‍ വരുന്ന നഷ്ടം നികത്തുന്നു. അവര്‍ക്കു് സൌജന്യവിലയ്ക്കു ലഭിച്ച ക്രിക്കറ്റ് ദൈവത്തേയും നന്നായി ഉപയോഗിച്ചു്
+നഷ്ടം കുറയ്ക്കാന്‍ സാധിച്ചിരുന്നു. (സച്ചിനും സഹീറും ഹര്‍ബജനും അണിനിരന്ന 2009ല്‍ ഐഡിയ പരസ്യം ഉദാഹരണം.)
-ഈ ഘടകങ്ങളിലൂന്നി സാമ്പത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിച്ച മുംബൈ ടീം ആവറേജ് പ്രകടനം കാഴ്ചവച്ചാല്‍പ്പോലും ഉടമസ്ഥരെ
-ഭയപ്പെടുത്താന്‍മാത്രം പ്രശ്നങ്ങളുള്ള ഒന്നായിരുന്നില്ല. ഇതിനൊപ്പം ടീം മര്‍ച്ചന്‍ഡൈസ് വിപണി കൂടി ചേര്‍ത്താല്‍ കിട്ടുന്ന
-ഫലം അമ്പരപ്പിച്ചില്ലെങ്കിലും ഒരിക്കലും നിരാശാജനകമല്ല. മാത്രമല്ല, മുംബൈ നഗരത്തെ പ്രതിനിധീകരിക്കുന്നതുകൊണ്ട് ഒരു
+ഈ ഘടകങ്ങളിലൂന്നി സാമ്പത്തികലക്ഷ്യങ്ങള്‍ നിശ്ചയിച്ച മുംബൈ ടീം ആവറേജ് പ്രകടനം കാഴ്ചവച്ചാല്‍പ്പോലും ഉടമസ്ഥരെ
+ഭയപ്പെടുത്താന്‍മാത്രം പ്രശ്നങ്ങളുള്ള ഒന്നായിരുന്നില്ല. ഇതിനൊപ്പം ടീം മര്‍ച്ചന്‍ഡൈസ് വിപണികൂടി ചേര്‍ത്താല്‍ കിട്ടുന്ന
+ഫലം അമ്പരപ്പിച്ചില്ലെങ്കിലും ഒരിക്കലും നിരാശാജനകമല്ല. മാത്രമല്ല, മുംബൈ നഗരത്തെ പ്രതിനിധീകരിക്കുന്നതുകൊണ്ടു് ഒരു
പരിധിവരെ നല്ല സ്പോണ്‍സര്‍മാരെ ആകര്‍ഷിക്കാനും ടീമിനു കഴിഞ്ഞു.
-മുംബൈ ഏറ്റവും യാഥാസ്ഥിതികമായ രീതിയില്‍ ഒരു സ്പോര്‍ട്സ് ഫ്രാഞ്ചൈസി എങ്ങനെ നടത്താം എന്നാണ് പരീക്ഷിച്ചത്.
-ആവശ്യമില്ലാത്ത റിസ്കുകള്‍ ഒഴിവാക്കി, എല്ലായ്പ്പോഴും സാമ്പത്തിക നഷ്ടംപോലും ചില സാമൂഹിക നേട്ടങ്ങള്‍ തരുമെന്നുറപ്പാക്കി
-വ്യക്തമായ പ്ലാനോടുകൂടി കളത്തിലിറങ്ങിയ അവസ്ഥ. അവരുടെ ടീം അടുത്ത പത്തു വര്‍ഷത്തേക്ക് ഒരിക്കലും ഐപിഎല്‍
-ജേതാക്കളായില്ലെങ്കില്‍ ഉണ്ടാകാവുന്ന സഞ്ചിത നഷ്ടം എങ്ങനെ മറ്റു വഴികളിലൂടെ പരിഹരിക്കാം എന്നത് ആദ്യമേ മുംബൈയുടെ
-കണക്കുപുസ്തകങ്ങളില്‍ ഇടംപിടിച്ചിരിക്കാം എന്നാണ് പല വിശകലന വിദഗ്ദരുടെയും വാദം.
+മുംബൈ ഏറ്റവും യാഥാസ്ഥിതികമായ രീതിയില്‍ ഒരു സ്പോര്‍ട്സ് ഫ്രാഞ്ചൈസി എങ്ങനെ നടത്താം എന്നാണു് പരീക്ഷിച്ചതു്.
+ആവശ്യമില്ലാത്ത റിസ്കുകള്‍ ഒഴിവാക്കി, സാമ്പത്തിക നഷ്ടംപോലും എല്ലായ്പ്പോഴും ചില സാമൂഹികനേട്ടങ്ങള്‍ തരുമെന്നുറപ്പാക്കി
+വ്യക്തമായ പ്ലാനോടുകൂടി കളത്തിലിറങ്ങിയ അവസ്ഥ. അവരുടെ ടീം അടുത്ത പത്തുവര്‍ഷത്തേക്കു് ഒരിക്കല്‍പോലും ഐപിഎല്‍
+ജേതാക്കളായില്ലെങ്കില്‍കൂടി, ഉണ്ടാകാവുന്ന സഞ്ചിതനഷ്ടം എങ്ങനെ മറ്റുവഴികളിലൂടെ പരിഹരിക്കാം എന്നതു് ആദ്യമേ മുംബൈയുടെ
+കണക്കുപുസ്തകങ്ങളില്‍ ഇടംപിടിച്ചിരിക്കാം എന്നാണു് പല വിശകലന വിദഗ്ദരുടെയും വാദം.
-ബാംഗ്ലൂര്‍ ടീമിന്റെ കഥ കുറച്ചു വ്യത്യസ്ഥമാണ്. റിലയന്‍സിനെപ്പോലെ പബ്ലിക് ലിമിറ്റഡ് കമ്പനിയായ യുബി ഗ്രൂപ്പാണ്
-ബാംഗ്ലൂര്‍ ടീമിന്റെ ഉടമസ്ഥര്‍. പക്ഷെ പ്രധാന പ്രമോട്ടറായ വിജയ് മല്യ മുകേഷ്-നിതാ അംബാനി ദമ്പതികളില്‍ നിന്നു
-വ്യത്യസ്ഥമായി പ്രശസ്ത സ്പോര്‍ട്സ് ഇന്‍വെസ്റ്ററാണ്. ഫോഴ്സ് ഇന്ത്യ ഫോര്‍മുലാ വണ്‍ ടീമാണ് മല്യയുടെ ഒരു പ്രധാന
-സ്പോര്‍ട്സ് നിക്ഷേപം. മറ്റൊരു നിക്ഷേപം ഇന്ത്യന്‍ കുതിരയോട്ട രംഗത്ത് പുനെ സമ്രാട്ടുകളെ വെല്ലുവിളിക്കുന്ന കുതിരകളൂടെ
-ഉടമകളായ യുണൈറ്റഡ് റേസിങ് ആന്റ് ബ്ലഡ്സ്റ്റോക്ക് ബ്രീഡേഴ്സാണ്. ഇന്ത്യന്‍ ഫുട്ബാളില്‍, ഈസ്റ്റ് ബംഗാള്‍,
-മോഹന്‍ ബഗാന്‍ ടീമുകളുടെ ടൈറ്റില്‍ സ്പോണ്‍സറാണ് യുബി ഗ്രൂപ്പ്. മാത്രമല്ല ഈസ്റ്റ് ബംഗാള്‍ ക്ലബ്ബില്‍ അമ്പതു
-ശതമാനം ഓഹരിയും മല്യക്കു സ്വന്തമായുണ്ട്.
+ബാംഗ്ലൂര്‍ ടീമിന്റെ കഥ കുറച്ചു വ്യത്യസ്ഥമാണു്. റിലയന്‍സിനെപ്പോലെ പബ്ലിക് ലിമിറ്റഡ് കമ്പനിയായ യുബി ഗ്രൂപ്പാണു്
+ബാംഗ്ലൂര്‍ ടീമിന്റെ ഉടമസ്ഥര്‍. പക്ഷെ പ്രധാന പ്രമോട്ടറായ വിജയ് മല്യ മുകേഷ്-നിതാ അംബാനി ദമ്പതികളില്‍നിന്നു്
+വ്യത്യസ്തമായി പ്രശസ്ത സ്പോര്‍ട്സ് ഇന്‍വെസ്റ്ററാണു്. ഫോഴ്സ് ഇന്ത്യ ഫോര്‍മുലാ വണ്‍ ടീമാണു് മല്യയുടെ ഒരു പ്രധാന
+സ്പോര്‍ട്സ് നിക്ഷേപം. മറ്റൊരു നിക്ഷേപം ഇന്ത്യന്‍ കുതിരയോട്ട രംഗത്തു് പുനെ സമ്രാട്ടുകളെ വെല്ലുവിളിക്കുന്ന കുതിരകളൂടെ
+ഉടമകളായ യുണൈറ്റഡ് റേസിങ് ആന്റ് ബ്ലഡ്സ്റ്റോക്ക് ബ്രീഡേഴ്സാണു്. ഇന്ത്യന്‍ ഫുട്ബാളില്‍ ഈസ്റ്റു് ബംഗാള്‍,
+മോഹന്‍ ബഗാന്‍ ടീമുകളുടെ ടൈറ്റില്‍ സ്പോണ്‍സറാണു് യുബി ഗ്രൂപ്പു്. മാത്രമല്ല ഈസ്റ്റു് ബംഗാള്‍ ക്ലബ്ബില്‍ അമ്പതു
+ശതമാനം ഓഹരിയും മല്യക്കു സ്വന്തമായുണ്ടു്.
%image courtesy: http://www.bollywoodraj.com/2010/04/deepika-padukone-with-siddharth-mallya.html
-മല്യയുടെ സ്പോര്‍ട്സ് നിക്ഷേപങ്ങളുടെ ഒരു പ്രത്യേകതയെന്തെന്നാല്‍, അവയെല്ലാം യുബി ഗ്രൂപ്പിന്റെ പ്രധാന ബിസിനസ്സായ
-മദ്യക്കച്ചവടത്തെ പരിപോഷിക്കുന്ന തരത്തിലാണ് പ്ലേസ് ചെയ്തിരിക്കുന്നതെന്നാണ്. ഇന്ത്യയില്‍ കുതിരയോട്ടവും പന്തയവും
-നടത്തുന്ന വലിയ പണക്കാരുടെയിടയില്‍ സ്വന്തം ബ്രാന്‍ഡുകളുടെ സ്വാധീനം വര്‍ധിപ്പിക്കാനാണ് മല്യ കുതിരകളെ
-ഉപയോഗിക്കുന്നത്. ഫോര്‍മുല വണ്ണിന്റെ പ്രഭവസ്ഥാനമായ യൂറോപ്പിലെ യുബി ഗ്രൂപ്പിന്റെ അടിത്തറ വിപുലീകരിക്കുന്നതിനാണ്
-ഫോഴ്സ് ഇന്ത്യ ടീമിനെ മല്യ ഉപയോഗിക്കുന്നത്. ബംഗാളിലെ സാധാരണ കുടിയന്മാരാണ് കൊല്‍കത്ത ടീമുകളിലൂടെ
-ലക്ഷ്യമാക്കിയതെങ്കില്‍, ഐപിഎല്‍ ടീം അഖിലേന്ത്യാതലത്തില്‍ ക്രിക്കറ്റ് ആരാധകരുടെ പ്രധാന ബ്രാന്‍ഡാവുന്നതിനുള്ള
-അടവായിരുന്നു. എന്റര്‍ടൈന്‍മൈന്റ് ആന്റ് സ്പോര്‍ട്സ് ഡയറക്റ്റുമായി സഹകരിച്ച് റോയല്‍ ചാലഞ്ചേഴ്സ് സ്പോര്‍ട്സ്
-വിവിധ നഗരങ്ങളിലെ ക്ലബ്ബുകളില്‍ നടത്തുന്ന ഐപിഎല്‍ രാവുകള്‍ ഈ സ്ട്രാറ്റജിയുടെ നേരുദാഹരണമാണ്.
-
-അതുകൊണ്ടു തന്നെ പുറമേനിന്നുള്ള സ്പോണ്‍സര്‍മാരെ പ്രോത്സാഹിപ്പിക്കാത്ത മല്യയുടെ നയം കാര്യങ്ങള്‍ കൂടുതല്‍
-വ്യക്തമാക്കുന്നു. അതിനാല്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം ഉണ്ടാക്കുന്ന ലാഭത്തില്‍ ഐപിഎല്‍ മാമാങ്കത്തില്‍
-നിന്ന് മല്യയുടെ മദ്യ ബ്രാന്റുകള്‍ ഉണ്ടാക്കുന്ന ലാഭം കൂടി ചേര്‍ക്കേണ്ടതാണ്. ഇത്തരത്തില്‍ ഐപിഎല്ലിലെ വില കൂടിയ
-രണ്ടു ടീമുകളും വ്യക്തമായ ബിസിനസ്സ് ലക്ഷ്യങ്ങളും കണക്കുകളുമായാണ് ആളുകളെ അമ്പരപ്പിക്കുന്നതെങ്കില്‍ നേരെ
-എതിര്‍ ധ്രുവത്തില്‍ നില്‍ക്കുന്ന വമ്പന്‍മാരുമുണ്ട്. അവരെക്കുറിച്ച് അടുത്ത ലേഖനത്തില്‍.
+മല്യയുടെ സ്പോര്‍ട്സു് നിക്ഷേപങ്ങളുടെ ഒരു പ്രത്യേകതയെന്തെന്നാല്‍, അവയെല്ലാം യുബി ഗ്രൂപ്പിന്റെ പ്രധാന ബിസിനസ്സായ
+മദ്യക്കച്ചവടത്തെ പരിപോഷിപ്പിക്കുന്ന തരത്തിലാണു് പ്ലേസ് ചെയ്തിരിക്കുന്നതെന്നാണു്. ഇന്ത്യയില്‍ കുതിരയോട്ടവും പന്തയവും
+നടത്തുന്ന വലിയ പണക്കാരുടെയിടയില്‍ സ്വന്തം ബ്രാന്‍ഡുകളുടെ സ്വാധീനം വര്‍ധിപ്പിക്കാനാണു് മല്യ കുതിരകളെ
+ഉപയോഗിക്കുന്നതു്. ഫോര്‍മുല വണ്ണിന്റെ പ്രഭവസ്ഥാനമായ യൂറോപ്പില്‍ യുബി ഗ്രൂപ്പിന്റെ അടിത്തറ വിപുലീകരിക്കുന്നതിനാണു്
+ഫോഴ്സു് ഇന്ത്യ ടീമിനെ മല്യ ഉപയോഗിക്കുന്നതു്. ബംഗാളിലെ സാധാരണ കുടിയന്മാരാണു് കൊല്‍ക്കത്ത ടീമുകളിലൂടെ
+ലക്ഷ്യമാക്കിയതെങ്കില്‍, ഐപിഎല്‍ ടീം അഖിലേന്ത്യാതലത്തില്‍ ക്രിക്കറ്റു് ആരാധകരുടെ പ്രധാന ബ്രാന്‍ഡാവുന്നതിനുള്ള
+അടവായിരുന്നു. എന്റര്‍ടൈന്‍മൈന്റ് ആന്റ് സ്പോര്‍ട്സ് ഡയറക്റ്റുമായി സഹകരിച്ചു് റോയല്‍ ചാലഞ്ചേഴ്സ് സ്പോര്‍ട്സ്
+വിവിധനഗരങ്ങളിലെ ക്ലബ്ബുകളില്‍ നടത്തുന്ന ഐപിഎല്‍ രാവുകള്‍ ഈ സ്ട്രാറ്റജിയുടെ നേരുദാഹരണമാണു്.
+
+അതുകൊണ്ടുതന്നെ പുറമേനിന്നുള്ള സ്പോണ്‍സര്‍മാരെ പ്രോത്സാഹിപ്പിക്കാത്ത മല്യയുടെ നയം കാര്യങ്ങള്‍ കൂടുതല്‍
+വ്യക്തമാക്കുന്നു. അതിനാല്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം ഉണ്ടാക്കുന്ന ലാഭത്തില്‍ ഐപിഎല്‍ മാമാങ്കത്തല്‍നിന്നു്
+മല്യയുടെ മദ്യ ബ്രാന്റുകള്‍ ഉണ്ടാക്കുന്ന ലാഭം കൂടി ചേര്‍ക്കേണ്ടതാണു്. ഇത്തരത്തില്‍ ഐപിഎല്ലിലെ വില കൂടിയ
+രണ്ടു ടീമുകളും വ്യക്തമായ ബിസിനസ്സു് ലക്ഷ്യങ്ങളും കണക്കുകളുമായാണു് ആളുകളെ അമ്പരപ്പിക്കുന്നതെങ്കില്‍ നേരെ
+എതിര്‍ധ്രുവത്തില്‍ നില്‍ക്കുന്ന വമ്പന്‍മാരുമുണ്ടു്. അവരെക്കുറിച്ചു് അടുത്ത ലേഖനത്തില്‍.
(10 May 2010)\footnote{http://malayal.am/പലവക/പരമ്പര/ബിസിനസ്-ലീഗ്/5378/അംബാനി-മുതല്‍-മല്യ-വരെ}
diff --git a/asterix.tex b/asterix.tex
index df87fdd..b8d07ac 100644
--- a/asterix.tex
+++ b/asterix.tex
@@ -1,85 +1,85 @@
-\secstar{ആസ്റ്റെറിക്സിന്റെ സാഹസിക കഥകള്‍}
+\secstar{ആസ്റ്റെറിക്സിന്റെ സാഹസിക കഥകള്‍}
\vskip 2pt
-ലോകമെമ്പാടുമുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രീതി പിടിച്ചു പറ്റിയവയാണു് "ആസ്റ്റെറിക്സിന്റെ സാഹസിക
+ലോകമെമ്പാടുമുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രീതി പിടിച്ചുപറ്റിയവയാണു് "ആസ്റ്റെറിക്സിന്റെ സാഹസിക
കഥകള്‍ (Adventures of Asterix the Gaul)". ഫ്രാങ്കോ-ബെല്‍ജിയന്‍ പാരമ്പര്യത്തിലുള്ള കോമിക്കുകളില്‍
-(ഇംഗ്ലീഷുകാര്‍ക്കിതു ഗ്രാഫിക് നോവലുകളാണു്) എറ്റവും ജനപ്രീതിയുള്ളവയിലൊന്നാണിതു്. വില്‍പ്പനക്കണക്കുകള്‍ പ്രകാരം
-സൃഷ്ടാക്കളായ റെനെ ഗോസിന്നിയും ആല്‍ബെര്‍ട്ട് ഉദേര്‍സോയും ഫ്രാന്‍സിനു പുറത്തു ഏറ്റവും ജനപ്രീതിയുള്ള ഫ്രഞ്ച്
+(ഇംഗ്ലീഷുകാര്‍ക്കിതു് ഗ്രാഫിക് നോവലുകളാണു്) എറ്റവും ജനപ്രീതിയുള്ളവയിലൊന്നാണിതു്. വില്‍പ്പനക്കണക്കുകള്‍ പ്രകാരം
+സൃഷ്ടാക്കളായ റെനെ ഗോസിന്നിയും ആല്‍ബെര്‍ട്ടു് ഉദേര്‍സോയും ഫ്രാന്‍സിനു പുറത്തു് ഏറ്റവും ജനപ്രീതിയുള്ള ഫ്രഞ്ചു്
എഴുത്തുകാരാണെന്നു പറയുമ്പോള്‍ത്തന്നെ പ്രചാരത്തിന്റെ വലിപ്പം ഊഹിക്കാമല്ലോ.
-ഇതുവരെ 34 പുസ്തകങ്ങള്‍ ആസ്റ്റെറിക്സിന്റെ കഥകളുമായി പുറത്തിറങ്ങിയിട്ടുണ്ട്. 1959 ല്‍ പൈലെറ്റെ മാഗസിനില്‍
+ഇതുവരെ 34 പുസ്തകങ്ങള്‍ ആസ്റ്റെറിക്സിന്റെ കഥകളുമായി പുറത്തിറങ്ങിയിട്ടുണ്ടു്. 1959 ല്‍ പൈലെറ്റെ മാഗസിനില്‍
പരമ്പരയായി പ്രസിദ്ധീകരിച്ചു തുടങ്ങിയ ആസ്റ്റെറിക്സ്, പുസ്തകമായി ആദ്യം പുറത്തിറങ്ങുന്നതു് 1961ലാണു്. അതിനു
-ശേഷം 77ല്‍ ഗോസിന്നിയുടെ മരണം വരെ ഏതാണ്ടെല്ലാ വര്‍ഷവും ഒന്നെന്ന കണക്കില്‍ പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ട്.
+ശേഷം 77ല്‍ ഗോസിന്നിയുടെ മരണംവരെ ഏതാണ്ടെല്ലാ വര്‍ഷവും ഒന്നെന്ന കണക്കില്‍ പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ടു്.
അതുവരെ കഥയും ആശയവും ഗോസിന്നിയുടെ വകയും വര ഉദേര്‍സോയുടേതുമായിരുന്നു. ഗോസിന്നിയുടെ മരണശേഷം
-പത്തു പുസ്തകങ്ങള്‍ ഉദേര്‍സോ തന്നെ വരയ്ക്കുകയും എഴുതുകയും ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
+പത്തു പുസ്തകങ്ങള്‍ ഉദേര്‍സോ തന്നെ വരയ്ക്കുകയും എഴുതുകയും ചെയ്തു് പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
-ആസ്റ്റെറിക്സ് കോമിക്കിന്റെ പശ്ചാത്തലം ഫ്രഞ്ച് പ്രവശ്യയായ അര്‍മോറിക്കയിലുള്ള പേരില്ലാത്ത ഒരു ഗ്രാമമാണു്.
-റോമന്‍ അധിനിവേശത്തെ വെര്‍സിന്‍ഗെറ്റോറിക്സിന്റെ കീഴടങ്ങലിനു ശേഷവും പ്രതിരോധിക്കുന്നവരാണു് ഗ്രാമവാസികള്‍
-(ജൂലിയസ് സീസറെ എതിര്‍ക്കുകയും അവസാനം കീഴടക്കപ്പെട്ട് റോമില്‍ വധശിക്ഷയ്ക്കു വിധേയനാക്കപ്പെടുകയും ചെയ്ത
-ഒരു യഥാര്‍ത്ഥ ചരിത്ര കഥാപാത്രമാണു് വെര്‍സിന്‍ഗെറ്റോറിക്സ്). അതിനവരെ സഹായിക്കുന്നതാവട്ടെ ഗ്രാമ
-മന്ത്രവാദി (druid) ആയ ഗെറ്റാഫിക്സിന്റെ അമാനുഷിക ശക്തി നല്‍കുന്ന മരുന്നും.
+ആസ്റ്റെറിക്സ് കോമിക്കിന്റെ പശ്ചാത്തലം ഫ്രഞ്ച് പ്രവിശ്യയായ അര്‍മോറിക്കയിലുള്ള പേരില്ലാത്ത ഒരു ഗ്രാമമാണു്.
+റോമന്‍ അധിനിവേശത്തെ വെര്‍സിന്‍ഗെറ്റോറിക്സിന്റെ കീഴടങ്ങലിനു ശേഷവും പ്രതിരോധിക്കുന്നവരാണു് ഗ്രാമവാസികള്‍.
+(ജൂലിയസ് സീസറെ എതിര്‍ക്കുകയും അവസാനം കീഴടക്കപ്പെട്ടു് റോമില്‍ വധശിക്ഷയ്ക്കു വിധേയനാക്കപ്പെടുകയും ചെയ്ത
+ഒരു യഥാര്‍ത്ഥ ചരിത്രകഥാപാത്രമാണു് വെര്‍സിന്‍ഗെറ്റോറിക്സ്). അതിനവരെ സഹായിക്കുന്നതാവട്ടെ ഗ്രാമ
+മന്ത്രവാദി (druid) ആയ ഗെറ്റാഫിക്സിന്റെ അമാനുഷികശക്തി നല്‍കുന്ന മരുന്നും.
-നായകനായ ആസ്റ്റെറിക്സ് കര്‍മ്മം കൊണ്ടു് ഒരു യോദ്ധാവാണെങ്കിലും ഒരു യോദ്ധാവിന്റെ ശരീരമൊന്നുമല്ല അദ്ദേഹത്തിനു്.
+നായകനായ ആസ്റ്റെറിക്സ് കര്‍മ്മംകൊണ്ടു് ഒരു യോദ്ധാവാണെങ്കിലും ഒരു യോദ്ധാവിന്റെ ശരീരമൊന്നുമല്ല അദ്ദേഹത്തിനു്.
കുറിയവനായ ആസ്റ്റെറിക്സ് പ്രശ്നങ്ങളെ നേരിടുന്നതും പരിഹരിക്കുന്നതും ബുദ്ധിയുപയോഗിച്ചാണു്. ആസ്റ്റെറിക്സിന്റെ
-ശാരീരികമായ പോരായ്മകളെ പരിഹരിക്കുന്നതു് ഉറ്റ കൂട്ടുകാരനും ഭീമാകാരനും ചെറുപ്പത്തിലെ അത്ഭുത മരുന്നിന്റെ
-കലത്തില്‍ വീണതു കൊണ്ടു് സ്ഥിരമായി അതിന്റെ ശക്തിയുള്ളവനുമായ ഒബ്ലിക്സാണു്. ഗ്രാമത്തിലെ ഏക മെന്‍ഹിര്‍
+ശാരീരികമായ പോരായ്മകളെ പരിഹരിക്കുന്നതു് ഉറ്റ കൂട്ടുകാരനും ഭീമാകാരനും ചെറുപ്പത്തിലേ അത്ഭുതമരുന്നിന്റെ
+കലത്തില്‍ വീണതുകൊണ്ടു് സ്ഥിരമായി അതിന്റെ ശക്തിയുള്ളവനുമായ ഒബ്ലിക്സാണു്. ഗ്രാമത്തിലെ ഏക മെന്‍ഹിര്‍
ക്വാറിയുടമയാണു് ഒബ്ലിക്സ്.
%Oblix.jpg
-ശക്തനും കൂട്ടുകാരനു വേണ്ടി ജീവന്‍ കളയുന്നവനുമാണെങ്കിലും ഒബ്ലിക്സ് കാര്യങ്ങളെപ്പറ്റി ആലോചനയൊന്നുമില്ലാത്ത
-കൂട്ടത്തിലാണു്. ദിവസവും രണ്ടുമൂന്നു പൊരിച്ച കാട്ടുപന്നികളും (wild boar) കൈത്തരിപ്പു തീര്‍ക്കാന്‍ ഇടയ്ക്കു ചില റോമന്‍
+ശക്തനും കൂട്ടുകാരനുവേണ്ടി ജീവന്‍ കളയുന്നവനുമാണെങ്കിലും ഒബ്ലിക്സ് കാര്യങ്ങളെപ്പറ്റി ആലോചനയൊന്നുമില്ലാത്ത
+കൂട്ടത്തിലാണു്. ദിവസവും രണ്ടുമൂന്നു പൊരിച്ച കാട്ടുപന്നികളും (wild boar) കൈത്തരിപ്പു തീര്‍ക്കാന്‍ ഇടയ്ക്കു് ചില റോമന്‍
പട്ടാളക്കാരെയും കിട്ടിയാല്‍ മൂപ്പര്‍ ഹാപ്പിയാണു്. പില്‍ക്കാല കോമിക്കുകളില്‍ അര്‍മോറിക്കയിലെ നാലു ക്യാമ്പുകളിലെ
നിയമനം റോമന്‍ പട്ടാളത്തില്‍ ഒരു ശിക്ഷയോളമെത്തിയ കാലത്തു്, "നല്ല പട്ടാളക്കാരെ ഇങ്ങോട്ടയക്കാതെ നമ്മളെ
-പ്രകോപിപ്പിച്ച് ഇവിടുത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണു സീസറും സെനറ്റും" എന്നു വരെ ഒരിടത്തു്
+പ്രകോപിപ്പിച്ചു് ഇവിടുത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണു സീസറും സെനറ്റും" എന്നുവരെ ഒരിടത്തു്
ഒബ്ലിക്സ് പരാതി പറയുന്നുണ്ടു്.
ആകെ ഗോളില്‍ കീഴടങ്ങാതെ നില്‍ക്കുന്ന ഈ ഒരേയൊരു ഗ്രാമത്തിനു സീസര്‍ ഉപരോധം തീര്‍ത്താണു് മടങ്ങിയതു്.
-നാലു സൈനിക ക്യാമ്പുകളാണു് ഈ ചെറു കടലോര ഗ്രാമത്തിനു ഉപരോധം തീര്‍ത്തിരുന്നതു്. അക്വേറിയം, ടോടോറം,
+നാലു സൈനികക്യാമ്പുകളാണു് ഈ ചെറു കടലോരഗ്രാമത്തിനു ഉപരോധം തീര്‍ത്തിരുന്നതു്. അക്വേറിയം, ടോടോറം,
ലൌഡാനും, കോമ്പെന്‍ഡിയം ക്യാമ്പുകളാണു് അവ.
ആദ്യ കോമിക്കുകളില്‍ വളരെ സീരിയസ്സ് ആയിത്തന്നെ പ്രതിരോധത്തിന്റെ അവസാനകണ്ണിയെ ഇല്ലാതാക്കാന്‍
-ശ്രമിക്കുന്ന സൈനിക മേധാവികളെയും സൈനികരെയുമാണു് നമ്മള്‍ കാണുന്നതു്. എന്നാല്‍ കാലം ചെല്ലും തോറും
-സീസര്‍ വരെ പല കാര്യങ്ങളിലും ഗ്രാമവാസികളോടു സന്ധി ചെയ്യുകയും സഹായം സ്വീകരിക്കുകയും (Asterix the
+ശ്രമിക്കുന്ന സൈനികമേധാവികളെയും സൈനികരെയുമാണു് നമ്മള്‍ കാണുന്നതു്. എന്നാല്‍ കാലംചെല്ലുംതോറും
+സീസര്‍ പലകാര്യങ്ങളിലും ഗ്രാമവാസികളോടു സന്ധിചെയ്യുകയും സഹായം സ്വീകരിക്കുകയും (Asterix the
Legionary, Asterix and Son തുടങ്ങിയവ ഉദാഹരണം) ചെയ്യുമ്പോള്‍ സൈനികരുടെ മനോഭാവവും മാറുന്നുണ്ടു്.
പുതിയ ദേശങ്ങള്‍ കീഴടക്കുന്ന സാമ്രാജ്യത്തിനു് പഴയ അധിനിവേശങ്ങളിലെ പ്രശ്നങ്ങള്‍ താരമേന്യ നിസ്സാരവും
-ആഭ്യന്തരവുമാകുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായാണു് ഇതു എടുത്തു കാണിച്ചിരിക്കുന്നതു്. ഒരിടത്തു സീസര്‍ തന്നെ
-കുഴിമടിയനും മദ്യപനുമായ ഒരു പടയാളിയെ ഒരു പാഠം പഠിപ്പിയ്ക്കാനായി പിരിഞ്ഞു പോകല്‍ ബോണസ്സായി ഈ ഗ്രാമം
-എഴുതിക്കൊടുക്കുന്നുണ്ടു്. ഇത്തരത്തില്‍ നിസ്സാരരും സാമ്രാജ്യത്തിനു അഭിമാനക്ഷതമല്ലാതെ വലിയ ദോഷമില്ലാത്തതുമായ
-ചെറുത്തു നില്‍പ്പുകളോടുള്ള അധികാരികളുടെ മനോഭാവത്തെ വളരെ വ്യക്തമായും സരസമായും ചിത്രീകരിച്ചിട്ടുണ്ടു്
+ആഭ്യന്തരവുമാകുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായാണു് ഇതു എടുത്തു കാണിച്ചിരിക്കുന്നതു്. ഒരിടത്തു് സീസര്‍തന്നെ
+കുഴിമടിയനും മദ്യപനുമായ ഒരു പടയാളിയെ പാഠം പഠിപ്പിക്കാനായി പിരിഞ്ഞുപോകല്‍ ബോണസ്സായി ഈ ഗ്രാമം
+എഴുതിക്കൊടുക്കുന്നുണ്ടു്. ഇത്തരത്തില്‍ നിസ്സാരരും സാമ്രാജ്യത്വത്തിനു് അഭിമാനക്ഷതമല്ലാതെ വലിയ ദോഷമില്ലാത്തതുമായ
+ചെറുത്തുനില്‍പ്പുകളോടുള്ള അധികാരികളുടെ മനോഭാവത്തെ വളരെ വ്യക്തമായും സരസമായും ചിത്രീകരിച്ചിട്ടുണ്ടു്
ഗോസിന്നിയും ഉദേര്‍സോയും.
50 വര്‍ഷത്തിനുള്ളില്‍ ആസ്റ്റെറിക്സും ഒബ്ലിക്സുമടക്കം കോമിക്കിലെ എല്ലാ കഥാപാത്രങ്ങളും വരയിലും ആശയത്തിലും സ്വന്തം
-വ്യക്തിത്വവും വ്യക്തതയും നേടിയെടുത്തുവെന്നു പറയാം. ആസ്റ്റെറിക്സും ഒബ്ലിക്സും ഗെറ്റാഫിക്സുമല്ലാതെ ഒരു പിടി കഥാപാത്രങ്ങള്‍
-വേറെയുമുണ്ടു് കോമിക്കില്‍. ഗ്രാമമുഖ്യന്‍ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സും, ഭാര്യയും ലുറ്റേഷ്യ(പാരീസടങ്ങുന്ന പ്രവശ്യ)ക്കാരിയുമായ
-ഇമ്പെടിമെന്റയും, മീന്‍ കച്ചവടക്കാരന്‍ അണ്‍ഹൈജെനിക്സും ഭാര്യ ബാക്റ്റീരയയും, കൊല്ലന്‍ ഫുള്ളിഓട്ടോമാറ്റിക്സും ഭാര്യയും,
+വ്യക്തിത്വവും വ്യക്തതയും നേടിയെടുത്തുവെന്നു പറയാം. ആസ്റ്റെറിക്സും ഒബ്ലിക്സും ഗെറ്റാഫിക്സുമല്ലാതെ ഒരുപിടി കഥാപാത്രങ്ങള്‍
+വേറെയുമുണ്ടു് കോമിക്കില്‍. ഗ്രാമമുഖ്യന്‍ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സും, ഭാര്യയും ലുറ്റേഷ്യ (പാരീസടങ്ങുന്ന പ്രവശ്യ) ക്കാരിയുമായ
+ഇമ്പെടിമെന്റയും, മീന്‍കച്ചവടക്കാരന്‍ അണ്‍ഹൈജെനിക്സും ഭാര്യ ബാക്റ്റീരയയും, കൊല്ലന്‍ ഫുള്ളിഓട്ടോമാറ്റിക്സും ഭാര്യയും,
ഗ്രാമത്തിലെ പ്രധാനവയസ്സനായ ജെറിയാട്രിക്സും അയാളുടെ ചെറുപ്പക്കാരിയായ ഭാര്യയും, ഗ്രാമത്തിന്റെ ഗായകന്‍
-കാകഫോണിക്സ്, എന്നിവരെ കൂടാതെ ജൂലിയസ് സീസറും ഒരു പ്രധാന കഥാപാത്രമാണു്.
+കാകഫോണിക്സ് എന്നിവരെ കൂടാതെ ജൂലിയസ് സീസറും ഒരു പ്രധാന കഥാപാത്രമാണു്.
%ആസ്റ്റെറിക്സ് കഥാപാത്രങ്ങള്‍
-ലുറ്റേഷ്യയില്‍ വെച്ച് ഒബ്ലിക്സിന്റെ കൂടെക്കുടിയ ഡോഗ്മാറ്റിക്സ് എന്ന വളര്‍ത്തുനായയും എന്നും ഗ്രാമത്തെ കൂകിയുണര്‍ത്തുന്ന
-പൂവന്‍കോഴിയും ആവര്‍ത്തിയ്ക്കുന്ന മൃഗ കഥാപാത്രങ്ങളാണു്. മാത്രമല്ല സ്ഥിരമായി ഫ്രേമുകളില്‍ ആവര്‍ത്തിയ്ക്കപ്പെടുന്ന
-സാന്നിധ്യമാണു് കോഴികള്‍. ഗ്രാമത്തിലെ എന്തു പ്രധാന സംഭവത്തിന്റെ ഫ്രേമിലും ഒരു കോഴിയെയെങ്കിലും ഉദേര്‍സോ
-ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. ഗോളിന്റെ ചിഹ്നമാണു കോഴി എന്നതു മാത്രമാണോ ഇതിനു കാരണം? ഉദേര്‍സോയുടെ തന്നെ
-വാക്കുകളില്‍ കോഴിയെ വരയ്ക്കാന്‍ തനിയ്ക്കിഷ്ടമായതു കൊണ്ടാണെന്നൊരു ഒഴുക്കന്‍ വിശദീകരണമാണു നമുക്കു കിട്ടിയിട്ടുള്ളതു്.
+ലുറ്റേഷ്യയില്‍വച്ചു് ഒബ്ലിക്സിന്റെ കൂടെക്കൂടിയ ഡോഗ്മാറ്റിക്സ് എന്ന വളര്‍ത്തുനായയും, എന്നും ഗ്രാമത്തെ കൂകിയുണര്‍ത്തുന്ന
+പൂവന്‍കോഴിയും ആവര്‍ത്തിക്കുന്ന മൃഗകഥാപാത്രങ്ങളാണു്. മാത്രമല്ല, സ്ഥിരമായി ഫ്രേമുകളില്‍ ആവര്‍ത്തിയ്ക്കപ്പെടുന്ന
+സാന്നിധ്യമാണു് കോഴികള്‍. ഗ്രാമത്തിലെ എന്തു പ്രധാനസംഭവത്തിന്റെ ഫ്രേമിലും ഒരു കോഴിയെയെങ്കിലും ഉദേര്‍സോ
+ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. ഗോളിന്റെ ചിഹ്നമാണു് കോഴി എന്നതു മാത്രമാണോ ഇതിനു കാരണം? ഉദേര്‍സോയുടെ തന്നെ
+വാക്കുകളില്‍ കോഴിയെ വരയ്ക്കാന്‍ തനിക്കിഷ്ടമായതുകൊണ്ടാണെന്നൊരു ഒഴുക്കന്‍ വിശദീകരണമാണു് നമുക്കു കിട്ടിയിട്ടുള്ളതു്.
-ആദ്യകഥകളില്‍ അത്ഭുതമരുന്നിന്റെ സഹായത്തോടെ ലക്ഷ്യം സാധിച്ചു വരുന്ന ആസ്റ്റെറിക്സും ഒബ്ലിക്സും എന്ന
-ഇതിവൃത്തത്തില്‍ത്തന്നെ കിടന്നു കറങ്ങിയ കഥകള്‍ പിന്നീടു വ്യത്യസ്ത ഇതിവൃത്തങ്ങളും ആഖ്യാനങ്ങളും തേടിത്തുടങ്ങി.
-'ആസ്റ്റെറിക്സ് ആന്‍ഡ് ദ ബിഗ് ഫൈറ്റി'ലാണു് അത്ഭുത മരുന്നില്ലാതെതന്നെ ലക്ഷ്യം കാണുന്ന രീതിയില്‍ ആദ്യം
-കഥയവസാനിക്കുന്നതു്. പിന്നീട് "ആസ്റ്റെറിക്സ് ഇന്‍ ബ്രിട്ടണിലും" ഇതാവര്‍ത്തിയ്ക്കപ്പെട്ടു.
+ആദ്യകഥകളില്‍ അത്ഭുതമരുന്നിന്റെ സഹായത്തോടെ ലക്ഷ്യം സാധിച്ചുവരുന്ന 'ആസ്റ്റെറിക്സും ഒബ്ലിക്സും' എന്ന
+ഇതിവൃത്തത്തില്‍ത്തന്നെ കിടന്നുകറങ്ങിയ കഥകള്‍ പിന്നീടു് വ്യത്യസ്ത ഇതിവൃത്തങ്ങളും ആഖ്യാനങ്ങളും തേടിത്തുടങ്ങി.
+'ആസ്റ്റെറിക്സ് ആന്‍ഡ് ദ ബിഗ് ഫൈറ്റി'ലാണു് അത്ഭുത മരുന്നില്ലാതെതന്നെ ലക്ഷ്യംകാണുന്ന രീതിയില്‍ ആദ്യം
+കഥയവസാനിക്കുന്നതു്. പിന്നീടു് "ആസ്റ്റെറിക്സ് ഇന്‍ ബ്രിട്ടണിലും" ഇതാവര്‍ത്തിക്കപ്പെട്ടു.
-പിന്നീടു പല കോമിക്കുകളിലും ലോകവിഷയങ്ങളും ആഖ്യാനങ്ങളുടെ ഭാഗമായി. അത്‌ലറ്റിക്സില്‍ ഉത്തേജക
-മരുന്നുപയോഗം വ്യാപകമായതിനെ പുരാതന ഒളിമ്പിക്സിനെ കൂട്ടു പിടിച്ചാണു് ചിത്രീകരിച്ചിരിക്കുന്നതു്. കമ്പോളത്തിനേയും
+പിന്നീടു് പല കോമിക്കുകളിലും ലോകവിഷയങ്ങള്‍ ആഖ്യാനങ്ങളുടെ ഭാഗമായി. അത്‌ലറ്റിക്സില്‍ ഉത്തേജക
+മരുന്നുപയോഗം വ്യാപകമായതിനെ പുരാതന ഒളിമ്പിക്സിനെ കൂട്ടുപിടിച്ചാണു് ചിത്രീകരിച്ചിരിക്കുന്നതു്. കമ്പോളത്തിനേയും
ബൂര്‍ഷ്വാസിയെയും തൊഴിലാളിവര്‍ഗ്ഗസമരത്തെയും ആഗോളവത്കരണത്തേയും വിവിധങ്ങളായ സാമ്പത്തിക
-ശാസ്ത്രപഠനത്തിന്റെ മെക്കകളെയും പ്രതിനിധീകരിച്ചു "ഒബ്ലിക്സ് ആന്‍ഡ് കോ"യിലെ അന്താരാഷ്ട്ര മെന്‍ഹിര്‍ മാര്‍ക്കറ്റും
-സ്വദേശി മെന്‍ഹിര്‍ നിര്‍മ്മാതാക്കളുടെ റോമന്‍ റോഡ് ഉപരോധവും ലാറ്റിന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പഠിച്ച കയസ്
-പ്രപോസ്റ്ററസും ഒക്കെ. ഴാക് ഷിറാക്കിന്റെ നേതൃത്വത്തില്‍ ഫ്രാന്‍സില്‍ സ്ഥാനമേറ്റേടുത്ത സര്‍ക്കാരിന്റെ
-നടപടികള്‍ക്കെതിരെയുള്ള ഒരു വിമര്‍ശനമായിരുന്നു ഇതെന്നു ചില വ്യാഖ്യാതാക്കളുടെ പക്ഷം.
+ശാസ്ത്രപഠനത്തിന്റെ മെക്കകളെയും പ്രതിനിധീകരിച്ചു് "ഒബ്ലിക്സ് ആന്‍ഡ് കോ"യിലെ അന്താരാഷ്ട്ര മെന്‍ഹിര്‍ മാര്‍ക്കറ്റും,
+സ്വദേശി മെന്‍ഹിര്‍ നിര്‍മ്മാതാക്കളുടെ റോമന്‍ റോഡ് ഉപരോധവും, ലാറ്റിന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പഠിച്ച കയസ്
+പ്രപോസ്റ്ററസും ഒക്കെ ഴാക് ഷിറാക്കിന്റെ നേതൃത്വത്തില്‍ ഫ്രാന്‍സില്‍ സ്ഥാനമേറ്റേടുത്ത സര്‍ക്കാരിന്റെ
+നടപടികള്‍ക്കെതിരെയുള്ള ഒരു വിമര്‍ശനമായിരുന്നു എന്നു് ചില വ്യാഖ്യാതാക്കളുടെ പക്ഷം.
നഗരവത്കരണത്തിലൂടെ ഗ്രാമവാസികളെ നശിപ്പിയ്ക്കാന്‍ നോക്കുന്നതും, മൂലധനം ജനങ്ങള്‍ക്കിടയിലെ സ്വാഭാവിക
-സുഹൃത്ബന്ധങ്ങളെ ഉലയ്ക്കുന്നതും അതീവസരസമായാണെങ്കിലും ചിത്രീകരിച്ച ഗോസിന്നിയും ഉദേര്‍സോയും
+സുഹൃത്ബന്ധങ്ങളെ ഉലയ്ക്കുന്നതും, അതീവസരസമായാണെങ്കിലും ചിത്രീകരിച്ച ഗോസിന്നിയും ഉദേര്‍സോയും
വികസനത്തില്‍ നഷ്ടപ്പെടുന്ന നന്മകളെപ്പറ്റി ആകുലരായിരുന്നുവെന്നു വ്യക്തം. ഫ്രാന്‍സില്‍ നല്ല വേരോട്ടമുള്ള
ഫെമിനിസത്തേയും വിഷയമാക്കുന്നുണ്ടു് ഉദേര്‍സോ.
@@ -87,45 +87,45 @@ Legionary, Asterix and Son തുടങ്ങിയവ ഉദാഹരണം)
അറബ് വംശജനായ നാവികനും കച്ചവടക്കാരനുമായ എക്കണോമിക്രൈസിസ്, കടല്‍ക്കൊള്ളക്കാരുടെ സംഘം
തുടങ്ങിയവര്‍. ഇതില്‍ കടല്‍ക്കൊള്ളക്കാരുടെ സംഘത്തിന്റെ പേടിസ്വപ്നമായിമാറുന്നുണ്ടു് ആസ്റ്റെറിക്സും ഒബ്ലിക്സും.
-ആദ്യകാലത്തു യാത്രകള്‍ യൂറോപ്പിലെ വിവിധദേശങ്ങളിലും (ബെല്‍ജിയം,ബ്രിട്ടന്‍,സ്വിറ്റ്സര്‍ലാന്‍ഡ്,റോം,), ഫ്രാന്‍സിന്റെ
-വിവിധ പ്രവിശ്യകളിലും (കോര്‍സിക്ക, ലുറ്റേഷ്യ, ബാന്‍ക്വേയില്‍ മുഴുവന്‍ ഫ്രഞ്ച് പ്രവശ്യകളിലും പര്യടനം നടത്തുന്നുണ്ടു്)
-ഒതുങ്ങിയിരുന്നു. കടല്‍ മാര്‍ഗ്ഗവും കരമാര്‍ഗ്ഗവും നടന്ന യാത്രകള്‍ പലതും മറ്റുപ്രദേശങ്ങളിലെ
-അധിനിവേശക്കാര്‍ക്കെതിരെ സമാനമായ ചെറുത്തു നില്‍പ്പുകളില്‍ പങ്കാളികളാവാനോ സഹായത്തിനോ ആയിരുന്നു.
+ആദ്യകാലത്തു് യാത്രകള്‍ യൂറോപ്പിലെ വിവിധദേശങ്ങളിലും (ബെല്‍ജിയം, ബ്രിട്ടന്‍, സ്വിറ്റ്സര്‍ലാന്‍ഡ്, റോം), ഫ്രാന്‍സിന്റെ
+വിവിധ പ്രവിശ്യകളിലും (കോര്‍സിക്ക, ലുറ്റേഷ്യ, ബാന്‍ക്വേ)ഒതുങ്ങിയിരുന്നു. കടമാര്‍ഗ്ഗവും കരമാര്‍ഗ്ഗവും നടന്ന യാത്രകള്‍ പലതും മറ്റുപ്രദേശങ്ങളിലെ
+അധിനിവേശക്കാര്‍ക്കെതിരെ സമാനമായ ചെറുത്തുനില്‍പ്പുകളില്‍ പങ്കാളികളാവാനോ സഹായത്തിനോ ആയിരുന്നു.
-പിന്നീടു് വൈക്കിങ്ങുകളുടെ പിന്‍പറ്റി ഗ്രീന്‍ലാന്‍ഡിലും, അമേരിക്കയിലും, ഇന്ത്യയിലും, അറേബ്യയിലും ഒക്കെയായി യാത്രകള്‍ വികസിക്കുന്നുണ്ടു്. ഇവിടെയൊക്കെ അധിനിവേശത്തോടല്ല പുതിയ ജീവിതരീതികളോടും വില്ലന്‍മാരോടുമാണു്
-ആസ്റ്റെറിക്സിനും ഒബ്ലിക്സിനും എതിരിടേണ്ടിവരുന്നതു്.
+പിന്നീടു് വൈക്കിങ്ങുകളുടെ പിന്‍പറ്റി ഗ്രീന്‍ലാന്‍ഡിലും അമേരിക്കയിലും ഇന്ത്യയിലും അറേബ്യയിലും ഒക്കെയായി
+യാത്രകള്‍ വികസിക്കുന്നുണ്ടു്. ഇവിടെയൊക്കെ അധിനിവേശത്തോടല്ല പുതിയ ജീവിതരീതികളോടും
+വില്ലന്‍മാരോടുമാണു് ആസ്റ്റെറിക്സിനും ഒബ്ലിക്സിനും എതിരിടേണ്ടിവരുന്നതു്.
-രണ്ടു ആഫ്രിക്കന്‍ യാത്രകളുള്ളതു് ഒന്നു് ഈജിപ്റ്റില്‍ ക്ലിയോപാട്രയ്ക്കു സീസറിനു വേണ്ടി കൊട്ടാരം പണിയാന്‍
-സഹായിക്കാനും മറ്റൊന്നു് റോമന്‍ പട്ടാളത്തിലേക്കു ഡ്രാഫ്റ്റ് ചെയ്യപ്പെട്ട ട്രാജിക്‌ണോമിക്സിനെ രക്ഷിക്കാന്‍
-വേണ്ടിയുള്ളതുമാണു്. രണ്ടാമത്തെ കഥയില്‍ റോമന്‍ പട്ടാളത്തിന്റെ അതിരു കവിഞ്ഞ അച്ചടക്കത്തെ
-അടച്ചാക്ഷേപിക്കുന്നുണ്ടു്. അവസാനം സീസര്‍ക്കു് പോംപിയുടെ മേല്‍ വിജയം നേടിക്കൊടുത്താണു് ആസ്റ്റെറിക്സും ഒബ്ലിക്സും
+രണ്ടു് ആഫ്രിക്കന്‍ യാത്രകളുള്ളതില്‍ ഒന്നു് ഈജിപ്റ്റില്‍ സീസറിനുവേണ്ടി ക്ലിയോപാട്രയ്ക്കു് കൊട്ടാരം പണിയാന്‍
+സഹായിക്കാനും, മറ്റൊന്നു് റോമന്‍ പട്ടാളത്തിലേക്കു് ഡ്രാഫ്റ്റ്ചെയ്യപ്പെട്ട ട്രാജിക്‌ണോമിക്സിനെ രക്ഷിക്കാന്‍
+വേണ്ടിയുള്ളതുമാണു്. രണ്ടാമത്തെ കഥയില്‍ റോമന്‍ പട്ടാളത്തിന്റെ അതിരുകവിഞ്ഞ അച്ചടക്കത്തെ
+അടച്ചാക്ഷേപിക്കുന്നുണ്ടു്. അവസാനം സീസര്‍ക്കു് പോംപിയുടെമേല്‍ വിജയം നേടിക്കൊടുത്താണു് ആസ്റ്റെറിക്സും ഒബ്ലിക്സും
മടങ്ങുന്നതു്.
-വിവിധരാജ്യങ്ങളില്‍ അവിടുത്തുകാരുടെ സ്വഭാവങ്ങളും പ്രത്യേകതകളും മുതലാക്കിക്കൊണ്ടും എടുത്തു
-കാണിച്ചുകൊണ്ടുമാണു് ഹാസ്യമുണ്ടാക്കുന്നതു്. സ്വിസ്സുകാരുടെ സമാധാനപ്രിയതയും സമയനിഷ്ഠയും സ്വിസ്സ് ബാങ്കും
-വരെ പരാമര്‍ശവിധേയമാകുമ്പോള്‍ ലുറ്റേഷ്യയില്‍ തിരക്കും ബഹളങ്ങളും കോര്‍സിക്കയില്‍ മടിയും അവസാനിക്കാത്ത
-കുടുംബവഴക്കും മറ്റുമാണു് വിഷയം. ബ്രിട്ടനിലെത്തുമ്പോള്‍ ഫുട്ബാള്‍ മുതല്‍ തീന്‍മേശമര്യാദവരെ വിഷയമാകുന്നുണ്ടു്.
+വിവിധരാജ്യങ്ങളില്‍ അവിടുത്തുകാരുടെ സ്വഭാവങ്ങളും പ്രത്യേകതകളും മുതലാക്കിക്കൊണ്ടും എടുത്തുകാണിച്ചുകൊണ്ടുമാണു്
+ഹാസ്യമുണ്ടാക്കുന്നതു്. സ്വിസ്സുകാരുടെ സമാധാനപ്രിയതയും സമയനിഷ്ഠയും സ്വിസ്സു് ബാങ്കും
+വരെ പരാമര്‍ശവിധേയമാകുമ്പോ,ള്‍ ലുറ്റേഷ്യയില്‍ തിരക്കും ബഹളങ്ങളും, കോര്‍സിക്കയില്‍ മടിയും അവസാനിക്കാത്ത
+കുടുംബവഴക്കും മറ്റുമാണു് വിഷയം. ബ്രിട്ടനിലെത്തുമ്പോള്‍ ഫുട്ബാള്‍ മുതല്‍ തീന്‍മേശ മര്യാദവരെ വിഷയമാകുന്നുണ്ടു്.
യൂറോപ്പിലെ യാത്രകളിലെ നിതാന്തസാന്നിധ്യമാണു് റോമന്‍ സാങ്കേതികതയും റോഡുകളും പശ്ചാത്തലവികസനവും മറ്റും.
-സ്പീഡ് കൂടിയതിനു ഒരു യുവാവിന്റെ രഥത്തിനു ഫൈനടിക്കുന്ന ഓഫീസറും, മൊബൈല്‍ രഥറിപ്പയറും കുതിരയ്ക്കു പുല്ലും
+സ്പീഡ് കൂടിയതിനു് ഒരു യുവാവിന്റെ രഥത്തിനു് ഫൈനടിക്കുന്ന ഓഫീസറും, മൊബൈല്‍ രഥ റിപ്പയറും, കുതിരയ്ക്കു പുല്ലും
വൈക്കോലും നല്‍കുന്ന ബങ്കും എല്ലാം യൂറോപ്യന്‍ ഹൈവേകളേയും അവിടുത്തെ സംഭവങ്ങളേയും പുരാതനകാലത്തേയ്ക്കു
പറിച്ചു നട്ടതുമാത്രമാണു്.
കഥകളിലെല്ലാം ആസ്റ്റെറിക്സാണു് നായകനെങ്കിലും പഞ്ച് ഡയലോഗുകള്‍ പലതും ഒബ്ലിക്സിന്റേതാണു്. "ഈ റോമാക്കാര്‍ക്കു
-ഭ്രാന്താണു്" (these romans are crazy) എന്ന ഡയലോഗാണു് ഇതില്‍ ഏറ്റവും പ്രസിദ്ധം. ഇതു പിന്നീടു് മറ്റു പല
-ദേശക്കാരെയും പറ്റിയും ഒബ്ലിക്സ് പറയുന്നുണ്ടു്. ആല്‍പ്സ് കയറിയിറങ്ങുമ്പോള്‍ കള്ളടിച്ച് മത്തായി ഉറങ്ങിപ്പോയ
+ഭ്രാന്താണു്" (These romans are crazy) എന്ന ഡയലോഗാണു് ഇതില്‍ ഏറ്റവും പ്രസിദ്ധം. ഇതു പിന്നീടു് മറ്റു പല
+ദേശക്കാരെപ്പറ്റിയും ഒബ്ലിക്സ് പറയുന്നുണ്ടു്. ആല്‍പ്സ് കയറിയിറങ്ങുമ്പോള്‍ കള്ളടിച്ചു് മത്തായി ഉറങ്ങിപ്പോയ
ഒബ്ലിക്സിനോടു് സ്വിറ്റ്സര്‍ലാന്‍ഡ് എങ്ങനെയുണ്ടായിരുന്നെന്ന ചോദ്യത്തിനു "ഫ്ലാറ്റ്" എന്നൊറ്റവാക്കില്‍ ഉത്തരം
നല്‍കുന്നുണ്ടു് ഒബ്ലിക്സ്. അതുപോലെ ഒരു സ്ത്രീ ഗ്രാമത്തിന്റെ ഗായികയായി കാകഫോണിക്സിനു പകരം എത്തിയപ്പോള്‍
അതില്‍ അസ്വാഭാവികതയൊന്നും ഒബ്ലിക്സിനില്ല. അവര്‍ ആണുങ്ങളുടെ മാതിരി ബീച്ചസ്സ് ധരിച്ചിരുന്നതും ഒബ്ലിക്സിനു
-പ്രശ്നമല്ല, പകരം കുറുകെയുള്ള വരകളല്ല നീളന്‍ വരകളാണു് തടികുറച്ചു കാണിക്കുന്നതെന്നു ഇവര്‍ക്കറിയില്ലേ എന്നു
-പറഞ്ഞു ആര്‍ത്തു ചിരിക്കുകയാണു് മൂപ്പര്‍. ഇത്തരത്തില്‍ സന്ദര്‍ഭം വിശകലനം ചെയ്തു് എഴുതാനാണെങ്കില്‍ മുപ്പത്തിനാലു
-പുസ്തകത്തിനും ഓരോന്നിനൊന്നു വച്ചെന്ന നിലയില്‍ ലേഖനങ്ങളെഴുതാന്‍ മാത്രമുണ്ടു്.
-
-ആസ്റ്റെറിക്സ് പരമ്പരയെപ്പറ്റി പല പഠനങ്ങളും നടക്കുകയും പലരും വിവിധങ്ങളായ വിശകലനങ്ങളും പല കോണില്‍ നിന്നും
-നടത്തുകയും ചെയ്തിട്ടുണ്ടു്. ഇത്തരത്തില്‍ ഏറ്റവും പ്രസിദ്ധവും സമഗ്രവുമായ ഒരു പഠനം "ദ കപ്ലീറ്റ് ഗൈഡ് റ്റു ആസ്റ്റെറിക്സ്"
-എന്ന പേരില്‍ പീറ്റര്‍ കെസ്സ്ലര്‍ പ്രസിദ്ധീകരിച്ചതാണു്. ഇന്നിപ്പോള്‍ ആസ്റ്റെറിക്സെന്നതു ഫ്രഞ്ച് ചെറുത്തു നില്‍പ്പിന്റെ
-അടയാളമാണു്. അതോടൊപ്പം തന്നെ മില്യണ്‍ കണക്കിനു ഡോളര്‍ മൂല്യമുള്ള വ്യവസായവും. പുതിയ സിനിമകളും മറ്റും
-ആസ്റ്റെറിക്സിനെ ആസ്പദമാക്കി വരുന്നുണ്ടു്. അടുത്തതു ത്രീ ഡി സാങ്കേതിക വിദ്യ ഉപയോഗിച്ചാകുമെന്നറിയുന്നു.
+പ്രശ്നമല്ല, പകരം, കുറുകെയുള്ള വരകളല്ല നീളന്‍ വരകളാണു് തടികുറച്ചു കാണിക്കുന്നതെന്നു് ഇവര്‍ക്കറിയില്ലേ എന്നു
+പറഞ്ഞു് ആര്‍ത്തു ചിരിക്കുകയാണു് മൂപ്പര്‍. ഇത്തരത്തില്‍ സന്ദര്‍ഭം വിശകലനംചെയ്തു് എഴുതാനാണെങ്കില്‍ മുപ്പത്തിനാലു
+പുസ്തകത്തിനും ഓരോന്നിനൊന്നുവച്ചെന്ന നിലയില്‍ ലേഖനങ്ങളെഴുതാന്‍ മാത്രമുണ്ടു്.
+
+ആസ്റ്റെറിക്സ് പരമ്പരയെപ്പറ്റി പല പഠനങ്ങളും നടക്കുകയും, പലരും വിവിധങ്ങളായ വിശകലനങ്ങള്‍ പല കോണില്‍നിന്നു
+നടത്തുകയും ചെയ്തിട്ടുണ്ടു്. ഇത്തരത്തില്‍ ഏറ്റവും പ്രസിദ്ധവും സമഗ്രവുമായ ഒരു പഠനം "ദ കംപ്ലീറ്റ ഗൈഡ് റ്റു ആസ്റ്റെറിക്സ്"
+എന്ന പേരില്‍ പീറ്റര്‍ കെസ്സ്ലര്‍ പ്രസിദ്ധീകരിച്ചതാണു്. ഇന്നിപ്പോള്‍ ആസ്റ്റെറിക്സെന്നതു ഫ്രഞ്ച് ചെറുത്തുനില്‍പ്പിന്റെ
+അടയാളമാണു്. അതോടൊപ്പംതന്നെ മില്യണ്‍ കണക്കിനു ഡോളര്‍ മൂല്യമുള്ള വ്യവസായവും. പുതിയ സിനിമകളും മറ്റും
+ആസ്റ്റെറിക്സിനെ ആസ്പദമാക്കി വരുന്നുണ്ടു്. അടുത്തതു ത്രീ ഡി സാങ്കേതികവിദ്യ ഉപയോഗിച്ചാകുമെന്നറിയുന്നു.
പുസ്തകങ്ങളെല്ലാം തന്നെ (എറ്റവും അവസാനമിറങ്ങിയ ഗോള്‍ഡന്‍ ബുക്കു് ഇന്ത്യയില്‍ ഇതുവരെ ലഭ്യമായിട്ടില്ല)
ആഗോളമാര്‍ക്കറ്റില്‍ ലഭ്യമാണു്.
diff --git a/belgian.tex b/belgian.tex
index 7b0935b..dbfec1a 100644
--- a/belgian.tex
+++ b/belgian.tex
@@ -1,84 +1,84 @@
-\secstar{പോയിന്റ് നിലയിലെ വ്യത്യാസം കൂട്ടിയ ബെല്‍ജിയന്‍ ഗ്രാന്‍പ്രി}
+\secstar{പോയിന്റ് നിലയിലെ വ്യത്യാസം കൂട്ടിയ ബെല്‍ജിയന്‍ ഗ്രാന്‍പ്രി}
\vskip 2pt
-ഫോര്‍മുല വണ്‍ കാലണ്ടറിലെ ഏറ്റവും ആവേശകരമായ റേസുകളിലൊന്നാണ് സ്പായിലെ ട്രാക്കില്‍ നടക്കുന്ന
-ബെല്‍ജിയന്‍ ഗ്രാന്‍പ്രീ. ആദ്യകാലം മുതലേ ഉള്ള ട്രാക്കാണെങ്കിലും, അപ്രവചനീയമായ കാലാവസ്ഥയും ദുര്‍ഘടമായ
-ട്രാക്കും സ്പായിലെ പോരാട്ടങ്ങള്‍ക്ക് ആവേശം പകരാറുണ്ട്. കഴിഞ്ഞ വര്‍ഷം ഫോഴ്സ് ഇന്ത്യ ആദ്യ പോളും പോഡിയവും
-നേടിയത് സ്പായിലാണ്. ഇക്കൊല്ലത്തെ ഫോര്‍മുല വണ്‍ സീസണിന്റെ ആവസാനപാദത്തിന്റെ ആരംഭമായിരുന്നു
-സ്പായിലെ പതിമൂന്നാം റൌണ്ട് പോരാട്ടമെന്നു വേണമെങ്കില്‍ പറയാം. സമ്മര്‍ ബ്രേക്ക് കഴിഞ്ഞ് ആദ്യ റേസ്. സ്പായ്ക്കു
-ശേഷം മോണ്‍സയില്‍ നടക്കാനിരിക്കുന്ന ഇറ്റാലിയന്‍ ഗ്രാന്‍പ്രീയും കഴിയുന്നതോടെ ഇക്കൊല്ലത്തെ യുറോപ്യന്‍
-പാദത്തിന് അവസാനമാകും.
+ഫോര്‍മുല വണ്‍ കലണ്ടറിലെ ഏറ്റവും ആവേശകരമായ റേസുകളിലൊന്നാണു് സ്പായിലെ ട്രാക്കില്‍ നടക്കുന്ന
+ബെല്‍ജിയന്‍ ഗ്രാന്‍പ്രീ. ആദ്യകാലംമുതലേയുള്ള ട്രാക്കാണെങ്കിലും, അപ്രവചനീയമായ കാലാവസ്ഥയും ദുര്‍ഘടമായ
+ട്രാക്കും സ്പായിലെ പോരാട്ടങ്ങള്‍ക്കു് ആവേശം പകരാറുണ്ടു്. കഴിഞ്ഞവര്‍ഷം ഫോഴ്സ് ഇന്ത്യ ആദ്യ പോളും പോഡിയവും
+നേടിയതു് സ്പായിലാണു്. ഇക്കൊല്ലത്തെ ഫോര്‍മുല വണ്‍ സീസണിന്റെ ആവസാനപാദത്തിന്റെ ആരംഭമായിരുന്നു
+സ്പായിലെ പതിമൂന്നാം റൌണ്ട് പോരാട്ടമെന്നു് വേണമെങ്കില്‍ പറയാം. സമ്മര്‍ ബ്രേക്ക് കഴിഞ്ഞു് ആദ്യ റേസ്.
+സ്പായ്ക്കുശേഷം മോണ്‍സയില്‍ നടക്കാനിരിക്കുന്ന ഇറ്റാലിയന്‍ ഗ്രാന്‍പ്രിയും കഴിയുന്നതോടെ ഇക്കൊല്ലത്തെ യുറോപ്യന്‍
+പാദത്തിനു് അവസാനമാകും.
-കാലണ്ടറിലെ ഏറ്റവും നീളം കൂടിയ ട്രാക്കായ സ്പായിലെ യോഗ്യതാറൌണ്ടുകള്‍ എന്നത്തേയും പോലെ
-ആവേശകരമായിരുന്നു. ഗിയര്‍ ബോക്സ് പെനാല്‍ട്ടി നികൊ റൊസ്ബര്‍ഗിന് ഗ്രിഡ്ഡില്‍ പതിനാലാം സ്ഥാനം
-നല്‍കിയപ്പോള്‍, ഹംഗറിയില്‍ ബാരിക്കെല്ലോയോടു കാണിച്ച വകതിരിവില്ലായ്മയ്ക്ക് സഹ മെഴ്സിഡസ് ഡ്രൈവര്‍ മൈക്കല്‍
-ഷുമാക്കര്‍ 10 സ്ഥാനം പെനാല്‍ട്ടിയോടുകൂടി ഗ്രിഡ്ഡില്‍ ഇരുപത്തൊന്നാം സ്ഥാനത്തായി. കഴിഞ്ഞ വര്‍ഷം ഫിസിക്കെല്ലയിലൂടെ
-പോള്‍ നേടിയിരുന്നെങ്കിലും ഇപ്രാവശ്യം സുട്ടിലിന്റെ മൂന്നാം പാദപ്രവേശവും ഗ്രിഡ്ഡില്‍ എട്ടാം സ്ഥാനത്തുള്ള തുടക്കവും
-കൊണ്ട് ഫോഴ്സ് ഇന്ത്യക്ക് തൃപ്തിപ്പെടേണ്ടിവന്നു. മഴയ്ക്കുമുന്‍പ് നല്ല സമയം കണ്ടെത്താനായി ട്രാക്കില്‍ പൊരിഞ്ഞ പോരാട്ടം
-നടന്നത് യോഗ്യതാറൌണ്ട് ആവേശകരമാക്കി. അവസാനം പതിവുപോലെ റെഡ്ബുള്ളിനു വേണ്ടി മാര്‍ക് വെബ്ബര്‍
-പോള്‍ നേടിയപ്പോള്‍ മഴയത്തു നടത്തിയ മികച്ചൊരു പ്രകടനം കൊണ്ട് ഹാമില്‍ട്ടണ്‍ മുന്‍ നിരയില്‍ സ്ഥാനം നേടി.
+കലണ്ടറിലെ ഏറ്റവും നീളംകൂടിയ ട്രാക്കായ സ്പായിലെ യോഗ്യതാറൌണ്ടുകള്‍ എന്നത്തേയുംപോലെ
+ആവേശകരമായിരുന്നു. ഗിയര്‍ ബോക്സ് പെനാല്‍ട്ടി നികൊ റൊസ്ബര്‍ഗിനു് ഗ്രിഡ്ഡില്‍ പതിനാലാം സ്ഥാനം
+നല്‍കിയപ്പോള്‍, ഹംഗറിയില്‍ ബാരിക്കെല്ലോയോടു കാണിച്ച വകതിരിവില്ലായ്മയ്ക്കു് സഹ മെഴ്സിഡസ് ഡ്രൈവര്‍ മൈക്കല്‍
+ഷുമാക്കര്‍ 10 സ്ഥാനം പെനാല്‍ട്ടിയോടുകൂടി ഗ്രിഡ്ഡില്‍ ഇരുപത്തൊന്നാം സ്ഥാനത്തായി. കഴിഞ്ഞവര്‍ഷം ഫിസിക്കെല്ലയിലൂടെ
+പോള്‍ നേടിയിരുന്നെങ്കിലും ഇപ്രാവശ്യം സുട്ടിലിന്റെ മൂന്നാംപാദ പ്രവേശവും ഗ്രിഡ്ഡില്‍ എട്ടാം സ്ഥാനത്തുള്ള തുടക്കവും
+കൊണ്ടു് ഫോഴ്സ് ഇന്ത്യക്കു് തൃപ്തിപ്പെടേണ്ടിവന്നു. മഴയ്ക്കുമുന്‍പു് നല്ലസമയം കണ്ടെത്താനായി ട്രാക്കില്‍ പൊരിഞ്ഞ പോരാട്ടം
+നടന്നതു് യോഗ്യതാറൌണ്ട് ആവേശകരമാക്കി. അവസാനം പതിവുപോലെ റെഡ്ബുള്ളിനുവേണ്ടി മാര്‍ക് വെബ്ബര്‍
+പോള്‍ നേടിയപ്പോള്‍ മഴയത്തു നടത്തിയ മികച്ചൊരു പ്രകടനംകൊണ്ടു് ഹാമില്‍ട്ടണ്‍ മുനിരയില്‍ സ്ഥാനം നേടി.
അലോണ്‍സൊയ്ക്ക് പത്താമതെത്താനെ കഴിഞ്ഞുള്ളൂ. എന്നാല്‍ രണ്ടാം ഫെറാരിയില്‍ ഫെലിപെ മസ്സ ആറാമതെത്തി.
മൂന്നുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍ യഥാക്രമം കുബിത്സ, വെറ്റല്‍, ബട്ടണ്‍ എന്നിവര്‍ സ്ഥാനമുറപ്പിച്ചപ്പോള്‍
കോസ്‌വര്‍ത്ത് എന്‍ജിനുമായി വില്യംസ് ഏഴും ഒന്‍പതും സ്ഥാനങ്ങള്‍ നേടി.
-ട്രാക്കിന്റെ പെരുമയ്ക്കൊത്ത പോരാട്ടമായിരുന്നു സ്പായില്‍ അരങ്ങേറിയത്. ആദ്യലാപ്പില്‍ത്തന്നെ ഹാമില്‍ട്ടണ്‍ വെബ്ബറെ
-മറികടന്നതും വളരെ അടുത്തുള്ള ആദ്യ വളവിന്റെ സമ്മര്‍ദ്ദം കാരണം ഏഴാം സ്ഥാനത്തേയ്ക്ക് വെബ്ബര്‍
+ട്രാക്കിന്റെ പെരുമയ്ക്കൊത്ത പോരാട്ടമായിരുന്നു സ്പായില്‍ അരങ്ങേറിയതു്. ആദ്യലാപ്പില്‍ത്തന്നെ ഹാമില്‍ട്ടണ്‍ വെബ്ബറെ
+മറികടന്നതും വളരെ അടുത്തുള്ള ആദ്യവളവിന്റെ സമ്മര്‍ദ്ദം കാരണം ഏഴാംസ്ഥാനത്തേയ്ക്ക് വെബ്ബര്‍
പിന്തള്ളപ്പെട്ടുപോയതും തുടക്കം ആവേശകരമാക്കി. എന്നാല്‍ ആദ്യലാപ്പില്‍ ചെറുതായി ചാറിയ മഴ അവസാന
-ഷികേനില്‍ കാറുകളുടെ നിയന്ത്രണം തെറ്റിച്ചു. തന്റെ മുന്നൂറാമത്തെ റേസില്‍ ആദ്യലാപ്പില്‍ ബാരിക്കെല്ലോയ്ക്ക് അത്
-പുറത്തേക്കുള്ള വഴിയുമൊരുക്കി. നനഞ്ഞ ട്രാക്കില്‍ നിയന്ത്രണം കിട്ടാതെ വലഞ്ഞ ബാരിക്കെല്ലോ അലോണ്‍സൊയുമായി
-കൂട്ടിയിടിക്കുകയായിരുന്നു. ഇത് ആദ്യലാപ്പില്‍ത്തന്നെ സേഫ്റ്റികാര്‍ ഇറങ്ങുന്നതിനു കാരണമായി. പ്രൈം
-ടയറുകളിലായിരുന്ന പെട്രോവും ഷുമാക്കറും ഈ ബഹളങ്ങള്‍ മുതലെടുത്ത് ഈ സമയം കൊണ്ട് മുന്‍ നിരയില്‍
+ഷികേനില്‍ കാറുകളുടെ നിയന്ത്രണം തെറ്റിച്ചു. തന്റെ മുന്നൂറാമത്തെ റേസില്‍ ആദ്യലാപ്പില്‍ ബാരിക്കെല്ലോയ്ക്കു് അതു്
+പുറത്തേക്കുള്ള വഴിയുമൊരുക്കി. നനഞ്ഞ ട്രാക്കില്‍ നിയന്ത്രണംകിട്ടാതെ വലഞ്ഞ ബാരിക്കെല്ലോ അലോണ്‍സൊയുമായി
+കൂട്ടിയിടിക്കുകയായിരുന്നു. ഇതു് ആദ്യലാപ്പില്‍ത്തന്നെ സേഫ്റ്റികാര്‍ ഇറങ്ങുന്നതിനു കാരണമായി. പ്രൈം
+ടയറുകളിലായിരുന്ന പെട്രോവും ഷുമാക്കറും ബഹളങ്ങള്‍ മുതലെടുത്തു് ഈ സമയംകൊണ്ടു് മുനിരയില്‍
എത്തിയിരുന്നു.
-എന്നാല്‍ അപകടത്തെത്തുടര്‍ന്ന് പിറ്റ് ചെയ്ത് ടയറുകള്‍ മാറാനുള്ള അലോണ്‍സൊയുടെ തീരുമാനം തിരിച്ചടിച്ചു. മഴ
-പിന്നെ ഒഴിഞ്ഞു നിന്നതോടെ ഒരിക്കല്‍ കൂടി പിറ്റ് ചെയ്ത് സ്ലിക് ടയറുകളിലേക്ക് മാറേണ്ടിവന്നു അദ്ദേഹത്തിന്. ഈ
-സമയം മുന്‍നിരയില്‍ മക്‌ലാരന്‍ കാറുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലും, പിന്നീട് ക്രമമായി വെറ്റല്‍, കുബിത്സ,
-വെബ്ബര്‍ എന്നിവരുമായിരുന്നു. ആറാം സ്ഥാനത്ത് ഫെലിപെ മസ്സയുടെ ഫെറാരിയും, അലോണ്‍സൊ, അപകടത്തിനും
-പിറ്റ് സ്റ്റോപ്പിനും ശേഷം പിന്‍നിരയില്‍ നിന്നും കടുത്തപോരാട്ടങ്ങളിലൂടെ മദ്ധ്യനിരയില്‍ തിരിച്ചെത്തി. പതിനൊന്നാം
+അപകടത്തെത്തുടര്‍ന്നു് പിറ്റ് ചെയ്തു് ടയറുകള്‍ മാറാനുള്ള അലോണ്‍സൊയുടെ തീരുമാനം തിരിച്ചടിച്ചു. മഴ
+പിന്നെ ഒഴിഞ്ഞുനിന്നതോടെ ഒരിക്കല്‍ കൂടി പിറ്റ് ചെയ്തു് സ്ലിക് ടയറുകളിലേക്ക് മാറേണ്ടിവന്നു അദ്ദേഹത്തിനു്. ഈസമയം
+മുന്‍നിരയില്‍ മക്‌ലാരന്‍ കാറുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലും, പിന്നീടു് ക്രമമായി വെറ്റല്‍, കുബിത്സ,
+വെബ്ബര്‍ എന്നിവരുമായിരുന്നു. ആറാംസ്ഥാനത്തു് ഫെലിപെ മസ്സയുടെ ഫെറാരിയും. അലോണ്‍സൊ അപകടത്തിനും
+പിറ്റ് സ്റ്റോപ്പിനും ശേഷം പിന്‍നിരയിനിന്നും കടുത്തപോരാട്ടങ്ങളിലൂടെ മദ്ധ്യനിരയില്‍ തിരിച്ചെത്തി. പതിനൊന്നാം
ലാപ്പില്‍ ഉഗ്രനൊരു മറികടക്കലിലൂടെ പെട്രോവും ഷുമാക്കറും ആദ്യപത്തിനുള്ളിലെത്തി. ടീം മേറ്റ് റൊസ്ബര്‍ഗിനെ
-മറികടക്കുമ്പോള്‍ ടയറുകള്‍ തമ്മില്‍ ചെറുതായി ഉരസിയെങ്കിലും വലിയ അപകടങ്ങളൊന്നുമില്ലാതെ ഷുമാക്കര്‍
-ഇരുപതില്‍നിന്നും ആദ്യപത്തിലെത്തി.
+മറികടക്കുമ്പോള്‍ ടയറുകള്‍ തമ്മില്‍ ചെറുതായി ഉരസിയെങ്കിലും വലിയ അപകടങ്ങളൊന്നുമില്ലാതെയാണു് ഷുമാക്കര്‍
+ഇരുപതില്‍നിന്നും ആദ്യപത്തിലെത്തിയതു്.
-പിന്നീട് കുറച്ചുസമയം തണുത്തു പോവുകയും, വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ മക്‌ലാരന്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍
-നേടുമെന്നും തോന്നിച്ച റേസ് ബട്ടനും വെറ്റലും തമ്മിലുള്ള ഒരു കൂട്ടിയിടിയിലൂടെ വീണ്ടും ട്രാക്കില്‍ പോരാട്ടങ്ങളുയര്‍ത്തി.
-പതിനേഴാം ലാപ്പില്‍ നടന്ന കൂട്ടിയിടി ശരിക്കും വെറ്റലിന്റെ പിഴവായിരുന്നു. എങ്കിലും അത് ബട്ടന്റെ സ്പായിലെ പോരാട്ടം
-അവസാനിപ്പിച്ചു. പിറ്റ് ലേനിനടുത്തായത് വെറ്റലിന് പിറ്റ് സ്റ്റോപ്പെടുത്ത് റേസില്‍ തിരിച്ചു വരാന്‍ അവസരമൊരുക്കി.
-എന്നാല്‍ ഒരു ഡ്രൈവ് ത്രൂ പെനാല്‍റ്റി ലഭിച്ചത് റെഡ്ബുള്‍ ഡ്രൈവറുടെ ബെല്‍ജിയന്‍ റേസിന്റെ കാര്യത്തില്‍ ഒരു
+പിന്നീടു് കുറച്ചുസമയം തണുത്തുപോവുകയും, ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുമെന്നുതോന്നിച്ച റേസ് ബട്ടനും വെറ്റലും
+തമ്മിലുള്ള ഒരു കൂട്ടിയിടിയിലൂടെ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ മക്‌ലാരന്‍ വീണ്ടും ട്രാക്കില്‍ പോരാട്ടങ്ങളുയര്‍ത്തുകയും ചെയ്തു.
+പതിനേഴാം ലാപ്പില്‍ നടന്ന കൂട്ടിയിടി ശരിക്കും വെറ്റലിന്റെ പിഴവായിരുന്നു. എങ്കിലും അതു് ബട്ടന്റെ സ്പായിലെ പോരാട്ടം
+അവസാനിപ്പിച്ചു. പിറ്റ് ലേനിനടുത്തായതു് വെറ്റലിനു് പിറ്റ് സ്റ്റോപ്പെടുത്തു് റേസില്‍ തിരിച്ചുവരാന്‍ അവസരമൊരുക്കി.
+എന്നാല്‍ ഒരു ഡ്രൈവ് ത്രൂ പെനാല്‍റ്റി ലഭിച്ചതു് റെഡ്ബുള്‍ ഡ്രൈവറുടെ ബെല്‍ജിയന്‍ റേസിന്റെ കാര്യത്തില്‍ ഒരു
തീരുമാനമുണ്ടാക്കിയെന്നു പറയാം. ഈ അപകടത്തോടെ ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന അഞ്ചുപേരില്‍
-മൂന്നു പേരും പോയിന്റിനു വെളിയിലായി.
+മൂന്നുപേരും പോയിന്റിനു വെളിയിലായി.
-വെറ്റല്‍ പിന്നീട് പൊസിഷന്‍ തിരിച്ചു പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുപത്തിയേഴാം ലാപ്പില്‍ മറ്റൊരു അപകടവും തുടര്‍ന്ന്
-പിന്‍ടയറുകളിലൊന്നു പഞ്ചറായതും കാര്യങ്ങള്‍ക്ക് ഏകദേശം തീരുമാനമാക്കി. ഈ സമയമൊക്കെയും ഹാമില്‍ട്ടണ്‍ ലീഡ്
-നിലനിര്‍ത്തിയിരുന്നു. കുബിത്സയും വെബ്ബറും തമ്മില്‍ രണ്ടാം സ്ഥാനത്തിനു വേണ്ടി കടുത്തമത്സരവും ട്രാക്കില്‍ അരങ്ങേറി.
+വെറ്റല്‍ പിന്നീടു് പൊസിഷന്‍ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുപത്തിയേഴാം ലാപ്പില്‍ മറ്റൊരു അപകടവും, തുടര്‍ന്നു്
+പിന്‍ടയറുകളിലൊന്നു പഞ്ചറായതും കാര്യങ്ങള്‍ക്കു് ഏകദേശം തീരുമാനമാക്കി. ഈ സമയമൊക്കെയും ഹാമില്‍ട്ടണ്‍ ലീഡ്
+നിലനിര്‍ത്തിയിരുന്നു. കുബിത്സയും വെബ്ബറും തമ്മില്‍ രണ്ടാംസ്ഥാനത്തിനുവേണ്ടി കടുത്തമത്സരവും ട്രാക്കില്‍ അരങ്ങേറി.
മുപ്പതാം ലാപ്പെത്തിയപ്പോഴെയ്ക്കും മുന്‍നിര ഡ്രൈവര്‍മാരെല്ലാം ടയറുകള്‍ മാറ്റിയിരുന്നു. ആദ്യപത്തില്‍ ഷുമാക്കറും
റൊസ്ബര്‍ഗും മാത്രമേ പിറ്റ് സ്റ്റോപ്പെടുക്കാതിരുന്നുള്ളു.
-റേസിനവസാനം മഴപെയ്യുമ്പോള്‍ പിറ്റ് ചെയ്ത് ഗ്രൂവുകളുള്ള ഇന്റര്‍മീഡിയറ്റ് ടയറുകളിലേക്ക് മാറാനായിരുന്നു
-മെഴ്സിഡസിന്റെ തീരുമാനം. അത് ദിവസത്തെ ഏറ്റവും നല്ല സ്ട്രാറ്റജികളിലൊന്നായി മാറുകയും ചെയ്തു. മുപ്പത്തിയഞ്ചാം
-ലാപ്പില്‍ മഴപെയ്തു തുടങ്ങിയപ്പോള്‍ എല്ലാവരും പിറ്റ് ചെയ്തു ടയറുകള്‍ മാറി. പിറ്റ് ലേനില്‍ ചെറുതായി പിഴച്ച കുബിത്സയെ
-മുതലെടുത്ത് വെബ്ബര്‍ രണ്ടാം സ്ഥാനം പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ട് ട്രാക്കിനു വിലങ്ങനെ
+റേസിനവസാനം മഴപെയ്യുമ്പോള്‍ പിറ്റ് ചെയ്തു് ഗ്രൂവുകളുള്ള ഇന്റര്‍മീഡിയറ്റ് ടയറുകളിലേക്കു് മാറാനായിരുന്നു
+മെഴ്സിഡസിന്റെ തീരുമാനം. അതു് ദിവസത്തെ ഏറ്റവും നല്ല സ്ട്രാറ്റജികളിലൊന്നായി മാറുകയും ചെയ്തു. മുപ്പത്തിയഞ്ചാം
+ലാപ്പില്‍ മഴപെയ്തു തുടങ്ങിയപ്പോള്‍ എല്ലാവരും പിറ്റ് ചെയ്തു് ടയറുകള്‍ മാറി. പിറ്റ് ലേനില്‍ ചെറുതായി പിഴച്ച കുബിത്സയെ
+മുതലെടുത്തു് വെബ്ബര്‍ രണ്ടാംസ്ഥാനം പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ടു് ട്രാക്കിനു വിലങ്ങനെ
കിടന്ന അലോണ്‍സൊയുടെ ഫെറാരി വീണ്ടും സേഫ്റ്റി കാറിനെ രംഗത്തെത്തിച്ചു. മഴയും സേഫ്റ്റികാറും കാര്യങ്ങള്‍
ദുര്‍ഘടമാക്കിയെങ്കിലും, സേഫ്റ്റി കാര്‍ പിന്‍വലിച്ചയുടനെ നടത്തിയ ഉഗ്രനൊരു നീക്കത്തിലൂടെ കൊബിയാഷിയേയും
ഷുമാക്കറെയും റൊസ്ബര്‍ഗ് ഒരുമിച്ചു മറികടന്നു.
-സംഭവബഹുലമായ ബെല്‍ജിയന്‍ ഗ്രാന്‍പ്രീ ഹാമില്‍ട്ടണ് കിരീടം നേടിക്കൊടുത്തതിനൊപ്പം ചാമ്പ്യന്‍ഷിപ്പ്
-പോരാട്ടങ്ങളിലെ കടുപ്പം കുറച്ചു കുറയ്ക്കുകയും ചെയ്തു. സ്പായ്ക്കുമുന്‍പ് ആദ്യ അഞ്ചു സ്ഥാനക്കാരെ വെറും 20 പോയിന്റായിരുന്നു
-പിരിച്ചിരുന്നുത്. ഇപ്പോള്‍ അത് നാല്‍പ്പതു പോയിന്റായി ഉയര്‍ന്നു. പോരാട്ടത്തില്‍ ഹാമില്‍ട്ടണും (182) വെബ്ബറും (179)
-ഒപ്പത്തിനൊപ്പമാണെങ്കില്‍ വെറ്റലും അലോണ്‍സൊയും ബട്ടണുമെല്ലാം അവരവരുടെ പഴയസ്ഥാനങ്ങളില്‍ത്തന്നെയാണ്.
-സുട്ടില്‍ ഒരു പോയിന്റു വ്യത്യാസത്തില്‍ മൈക്കല്‍ ഷുമാക്കറെ മറികടന്ന് ഒന്‍പതാമെത്തിയതാണ് പിന്നെയൊരു
-മാറ്റമെന്നു പറയാവുന്നത്. കണ്‍സ്ട്രക്റ്റര്‍മാരുടെ കാര്യത്തില്‍ റെഡ്ബുള്‍ (330) ഒരു പോയിന്റിന് മക്‌ലാരനുമുന്നിലാണ്.
+സംഭവബഹുലമായ ബെല്‍ജിയന്‍ ഗ്രാന്‍പ്രീ ഹാമില്‍ട്ടണു് കിരീടം നേടിക്കൊടുത്തതിനൊപ്പം ചാമ്പ്യന്‍ഷിപ്പ്
+പോരാട്ടങ്ങളിലെ കടുപ്പം കുറച്ചു കുറയ്ക്കുകയും ചെയ്തു. സ്പായ്ക്കുമുന്‍പു് ആദ്യ അഞ്ചു സ്ഥാനക്കാര്‍ വെറും 20 പോയിന്റായിരുന്നു
+പിടിച്ചിരുന്നതു്. ഇപ്പോള്‍ അതു് നാല്‍പ്പതു പോയിന്റായി ഉയര്‍ന്നു. പോരാട്ടത്തില്‍ ഹാമില്‍ട്ടണും (182) വെബ്ബറും (179)
+ഒപ്പത്തിനൊപ്പമാണെങ്കില്‍, വെറ്റലും അലോണ്‍സൊയും ബട്ടണുമെല്ലാം അവരവരുടെ പഴയ സ്ഥാനങ്ങളില്‍ത്തന്നെയാണു്.
+സുട്ടില്‍ ഒരു പോയിന്റു വ്യത്യാസത്തില്‍ മൈക്കല്‍ ഷുമാക്കറെ മറികടന്നു് ഒന്‍പതാമെത്തിയതാണു് പിന്നെയൊരു
+മാറ്റമെന്നു പറയാവുന്നതു്. കണ്‍സ്ട്രക്റ്റര്‍മാരുടെ കാര്യത്തില്‍ റെഡ്ബുള്‍ (330) ഒരു പോയിന്റിനു് മക്‌ലാരനുമുന്നിലാണു്.
മൂന്നാമത് ഫെറാരിയും (250).
-ഇനി മോണ്‍സയിലെ ഇറ്റാലിയന്‍ ഗ്രാന്‍പ്രീ കഴിഞ്ഞാല്‍ നാലു ഏഷ്യന്‍ റേസുകളും സാവോപോളോയുമാണ് ബാക്കി.
-ബെല്‍ജിയത്തിനു മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്താന്‍ വിഷമമാണെങ്കിലും അങ്ങനെ
-സംഭവിക്കുകയും അവസാന രണ്ടു റേസുകള്‍ നിര്‍ണ്ണായകമാവുകയും ചെയ്യുന്നത് ആരാധകര്‍ക്ക് ആവേശം
+ഇനി മോണ്‍സയിലെ ഇറ്റാലിയന്‍ ഗ്രാന്‍പ്രീ കഴിഞ്ഞാല്‍ നാലു ഏഷ്യന്‍ റേസുകളും സാവോപോളോയുമാണു് ബാക്കി.
+ബെല്‍ജിയത്തിനു മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്കു് കാര്യങ്ങളെത്താന്‍ വിഷമമാണെങ്കിലും, അങ്ങനെ
+സംഭവിക്കുകയും അവസാന രണ്ടു റേസുകള്‍ നിര്‍ണ്ണായകമാവുകയും ചെയ്യുന്നതു് ആരാധകര്‍ക്കു് ആവേശം
പകര്‍ന്നേക്കും.
-പിന്‍കുറിപ്പ്: ഇന്ത്യന്‍ ഗ്രാന്‍പ്രീ കൂടി കലണ്ടറിലിടം പിടിച്ചതോടെ ഏതാണ്ട് യൂറൊപ്പിനൊപ്പം തന്നെ റേസുകള്‍ ഇപ്പോള്‍
-ഏഷ്യയിലും എത്തിയിരിക്കുന്നു, ഏഷ്യന്‍ ട്രാക്കുകള്‍ കുറച്ചുകൂടി നല്ല മത്സരങ്ങള്‍ കൂടി കാഴ്ചവെച്ചാല്‍ ഭാവിയില്‍ ഫോര്‍മുല
+പിന്‍കുറിപ്പു്: ഇന്ത്യന്‍ ഗ്രാന്‍പ്രീ കൂടി കലണ്ടറിലിടം പിടിച്ചതോടെ ഏതാണ്ടു് യൂറൊപ്പിനൊപ്പംതന്നെ റേസുകള്‍ ഇപ്പോള്‍
+ഏഷ്യയിലും എത്തിയിരിക്കുന്നു. ഏഷ്യന്‍ ട്രാക്കുകള്‍ കുറച്ചുകൂടി നല്ല മത്സരങ്ങള്‍ കാഴ്ചവെച്ചാല്‍ ഭാവിയില്‍ ഫോര്‍മുല
വണ്ണിന്റെ വളയം ഏഷ്യന്‍ വമ്പന്‍മാരിലെത്തിക്കൂടെന്നില്ല. യൂറോപ്പിലെ പല ട്രാക്കുകളും ജനങ്ങളുടെ അതൃപ്തി
നേരിടുന്നുവെന്നതും സുരക്ഷയുടെ കാര്യത്തില്‍ പഴയട്രാക്കുകള്‍ക്ക് പല പ്രശ്നങ്ങളുമുണ്ടെന്നതും കൂടി കണക്കിലെടുത്താല്‍,
-ആഞ്ഞുപിടിച്ചാല്‍ ഇംഗ്ലണ്ടിലിരിക്കുന്ന ഫോര്‍മുല വണ്‍ ഫാക്റ്ററികളെല്ലാം ക്വാലാലംപൂരിലോ, ഡെല്‍ഹിയിലോ,
+ആഞ്ഞുപിടിച്ചാല്‍ ഇംഗ്ലണ്ടിലിരിക്കുന്ന ഫോര്‍മുല വണ്‍ ഫാക്റ്ററികളെല്ലാം ക്വാലാലംപൂരിലോ ഡെല്‍ഹിയിലോ
ഷാങ്ഹായിലോ എത്തിക്കാവുന്നതേയുള്ളൂ.
(11 September 2010)\footnote{http://malayal.am/വിനോദം/കായികം/7894/പോയിന്റ്-നിലയിലെ-വ്യത്യാസം-കൂട്ടിയ-ബെല്‍ജിയന്‍-ഗ്രാന്‍പ്രി}
diff --git a/bindra.tex b/bindra.tex
index aa8eb07..3b27336 100644
--- a/bindra.tex
+++ b/bindra.tex
@@ -1,18 +1,18 @@
-\secstar{അഭിനവ് ബിന്ദ്രയും ഒളിമ്പിക് സ്വര്‍ണ്ണവും ചില ചിന്തകളും}
+\secstar{അഭിനവ് ബിന്ദ്രയും ഒളിമ്പിക് സ്വര്‍ണ്ണവും ചില ചിന്തകളും}
\vskip 2pt
-താന്‍ എന്താണു ചെയ്യുന്നതെന്നും, എന്തിനു വേണ്ടിയാണ് ബെയ്ജിങ്ങിലെത്തിയതെന്നും അഭിനവിനു നന്നായറിയാമായിരുന്നെന്നു തോന്നുന്നു. "It is the thrill of my life!" എന്നു നിര്‍വികാരനായി പറയുന്ന അഭിനവ് ബിന്ദ്രയില്‍ ഞാന്‍ തീരുമാനിച്ചുറച്ചതിലപ്പുറമൊന്നും നേടിയില്ലെന്ന അഹങ്കാരത്തെക്കാളും, എങ്ങനെ ആഘോഷിക്കണമെന്നു തീരുമാനിക്കാനാവാത്ത ഒരു പ്രതിസന്ധിയാണ് കണ്ടത്. ഡെറാഡൂണിലെ സ്കൂളിലും, ഷൂട്ടിങ്ങ് റേഞ്ചിലും, ബിസനസ്സിലും ചിട്ടയും അച്ചടക്കവും ശീലിച്ച അഭിനവിന് ആഘോഷങ്ങളിലും അച്ചടക്കം ഒഴിവാക്കാനാവാത്തതാണെന്നു കരുതാം.
+താന്‍ എന്താണു ചെയ്യുന്നതെന്നും എന്തിനു വേണ്ടിയാണു് ബെയ്ജിങ്ങിലെത്തിയതെന്നും അഭിനവിനു നന്നായറിയാമായിരുന്നെന്നു തോന്നുന്നു. "It is the thrill of my life!" എന്നു് നിര്‍വ്വികാരനായി പറയുന്ന അഭിനവ് ബിന്ദ്രയില്‍ താന്‍ തീരുമാനിച്ചുറച്ചതിലപ്പുറമൊന്നും നേടിയില്ലെന്ന അഹങ്കാരത്തെക്കാളും, എങ്ങനെ ആഘോഷിക്കണമെന്നു തീരുമാനിക്കാനാവാത്ത ഒരു പ്രതിസന്ധിയാണു് കണ്ടതു്. ഡെറാഡൂണിലെ സ്കൂളിലും ഷൂട്ടിങ്ങു് റേഞ്ചിലും ബിസനസ്സിലും, ചിട്ടയും അച്ചടക്കവും ശീലിച്ച അഭിനവിനു് ആഘോഷങ്ങളിലും അച്ചടക്കം ഒഴിവാക്കാനാവാത്തതാണെന്നു കരുതാം.
-മൂന്നൂറു കോടിയിലേറെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ കുടുംബത്തിലുള്ള അഭിനവ്, ഇന്ത്യന്‍ വ്യവസായ ലോകത്തിന്റെ കായിക പ്രതിനിധീയാണെന്നു തോന്നുന്നു. സ്വന്തമായി ഷൂട്ടിങ്ങ് റേഞ്ചു നിര്‍മ്മിച്ചും, സ്വന്തം പണം മുടക്കി ദക്ഷിണാഫ്രിക്കയില്‍ പോയി പരിശീലിച്ചും സ്വര്‍ണ്ണം നേടിയ അഭിനവ് തിളങ്ങുന്ന ഇന്ത്യയുടെ പ്രതിനിധിയാണ്.
+മൂന്നൂറുകോടിയിലേറെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ കുടുംബത്തിലുള്ള അഭിനവ്, ഇന്ത്യന്‍ വ്യവസായലോകത്തിന്റെ കായികപ്രതിനിധിയാണെന്നു തോന്നുന്നു. സ്വന്തമായി ഷൂട്ടിങ് റേഞ്ച് നിര്‍മ്മിച്ചും, സ്വന്തം പണം മുടക്കി ദക്ഷിണാഫ്രിക്കയില്‍ പോയി പരിശീലിച്ചും സ്വര്‍ണ്ണം നേടിയ അഭിനവ് തിളങ്ങുന്ന ഇന്ത്യയുടെ പ്രതിനിധിയാണു്.
-ചിലപ്പോള്‍ ഒളിമ്പിക് വ്യക്തിഗത സ്വര്‍ണ്ണം നേടുന്ന ആദ്യത്തെ സി ഇ ഓ യും ഇദ്ദേഹമായിരിക്കും. പ്രസിദ്ധ ജര്‍മ്മന്‍ ആയുധനിര്‍മ്മാതാക്കളായ വാള്‍ട്ടറിന്റെ (ജെയിംസ് ബോണ്ട് സിനിമകളിലൂടെയാണ് എനിക്ക് ഇവരെ പരിചയം!) ഇന്ത്യയിലെ ഒരേയൊരേജന്റായ അദ്ദേഹത്തിന്റെ കമ്പനി, 2010ഓടെ പ്രതീക്ഷിക്കുന്നത് 100 കോടിയുടെ വിറ്റുവരവാണത്രേ. കൂടാതെ കമ്പ്യൂട്ടര്‍ ഗെയിം ഉപകരണങ്ങളും മറ്റും വില്‍ക്കുന്ന കമ്പനിക്ക് പറ്റിയ ഏറ്റവും വലിയ ബ്രാന്‍ഡ് അംബാസിഡറായിരിക്കും അഭിനവ്. എം. ബി. എ ബിരുദധാരിയായ ഈ ചെറുപ്പക്കാരന് ബിസിനസ്സിന്റെ സാധ്യതകളെ പതിന്‍മടങ്ങാക്കാന്‍ സ്വന്തം ബ്രാന്‍ഡ് എങ്ങനെ ഉപയോഗിക്കാം എന്ന കാര്യത്തില്‍ ഒരു പ്രാക്റ്റിക്കല്‍ കാത്തിരിക്കുകയാണെന്നു തോന്നുന്നു. കായികരംഗത്തെ നേട്ടത്തിന്റെ പിന്‍ബലത്തില്‍ ബിസിനസ്സിലിറങ്ങിയവര്‍ പലരുമുണ്ട്. ഒരു പക്ഷെ സ്വന്തം ബിസിനസ്സ് അഭിവൃദ്ധിപ്പെടുത്താന്‍ പാകത്തില്‍ ഒരു ഒളിമ്പിക് മെഡല്‍ ലഭിച്ച ആദ്യ കായികതാരവും ഇദ്ദേഹമായിരിക്കും.
+ചിലപ്പോള്‍ ഒളിമ്പിക് വ്യക്തിഗത സ്വര്‍ണ്ണം നേടുന്ന ആദ്യത്തെ സി.ഇ.ഓ. യും ഇദ്ദേഹമായിരിക്കും. പ്രസിദ്ധ ജര്‍മ്മന്‍ ആയുധനിര്‍മ്മാതാക്കളായ വാള്‍ട്ടറിന്റെ (ജെയിംസ് ബോണ്ട് സിനിമകളിലൂടെയാണു് എനിക്കു് ഇവരെ പരിചയം!) ഇന്ത്യയിലെ ഒരേയൊരേജന്റായ അദ്ദേഹത്തിന്റെ കമ്പനി, 2010ഓടെ പ്രതീക്ഷിക്കുന്നത് 100 കോടിയുടെ വിറ്റുവരവാണത്രേ. കൂടാതെ കമ്പ്യൂട്ടര്‍ ഗെയിം ഉപകരണങ്ങളും മറ്റും വില്‍ക്കുന്ന കമ്പനിക്കു പറ്റിയ ഏറ്റവും വലിയ ബ്രാന്‍ഡ് അംബാസിഡറായിരിക്കും അഭിനവ്. എം.ബി.എ ബിരുദധാരിയായ ഈ ചെറുപ്പക്കാരനു് ബിസിനസ്സിന്റെ സാധ്യതകളെ പതിന്മടങ്ങാക്കാന്‍ സ്വന്തം ബ്രാന്‍ഡ് എങ്ങനെ ഉപയോഗിക്കാം എന്ന കാര്യത്തില്‍ ഒരു പ്രാക്റ്റിക്കല്‍ കാത്തിരിക്കുകയാണെന്നു തോന്നുന്നു. കായികരംഗത്തെ നേട്ടത്തിന്റെ പിന്‍ബലത്തില്‍ ബിസിനസ്സിലിറങ്ങിയവര്‍ പലരുമുണ്ടു്. ഒരു പക്ഷെ സ്വന്തം ബിസിനസ്സ് അഭിവൃദ്ധിപ്പെടുത്താന്‍ പാകത്തില്‍ ഒരു ഒളിമ്പിക് മെഡല്‍ ലഭിച്ച ആദ്യ കായികതാരവും ഇദ്ദേഹമായിരിക്കും.
-ഇന്ത്യന്‍ കായികലോകത്തോടൊപ്പം ഇന്ത്യന്‍ ബിസിനസ്സ് ലോകത്തിനും ഒരുപാടു പാഠങ്ങള്‍ നല്‍കാന്‍ അഭിനവിനാകട്ടെ എന്നാശംസിച്ചു കൊണ്ട് നിര്‍ത്തുന്നു.
+ഇന്ത്യന്‍ കായികലോകത്തോടൊപ്പം ഇന്ത്യന്‍ ബിസിനസ്സ് ലോകത്തിനും ഒരുപാടു പാഠങ്ങള്‍ നല്‍കാന്‍ അഭിനവിനാകട്ടെ എന്നാശംസിച്ചുകൊണ്ടു് നിര്‍ത്തുന്നു.
\subsection*{പ്രതികരണങ്ങള്‍}
\begin{enumerate}
\item{വേണു | venu : }
-എന്തായാലും വിജയത്തിന്‍റെ ഉത്തുംഗ ശൃംഗങ്ങളീലും കാത്തു സൂക്ഷിച്ച ഭാരതീയ പാരമ്പര്യം.പക്വത എന്തെന്നും നിസ്സംഗത എന്തെന്നും അഭിനയിച്ചു കാണിച്ചതല്ല, ജീവിച്ചു കാണിക്കുകയായിരുന്നു. അഭിനവ് ബിന്ദ്രയെക്കുറിച്ച് കൂടുതല്‍ അറിയിക്കാന്‍ കഴിഞ്ഞ ഈ പോസ്റ്റിനു നന്ദി.:)
+എന്തായാലും വിജയത്തിന്റെ ഉത്തുംഗശൃംഗങ്ങളിലും കാത്തുസൂക്ഷിച്ച ഭാരതീയപാരമ്പര്യം. പക്വത എന്തെന്നും നിസ്സംഗത എന്തെന്നും അഭിനയിച്ചു കാണിച്ചതല്ല, ജീവിച്ചു കാണിക്കുകയായിരുന്നു. അഭിനവ് ബിന്ദ്രയെക്കുറിച്ചു് കൂടുതല്‍ അറിയിക്കാന്‍ കഴിഞ്ഞ ഈ പോസ്റ്റിനു നന്ദി.:)
\end{enumerate}
diff --git a/britishgrant.tex b/britishgrant.tex
index 3f557c8..87e793b 100644
--- a/britishgrant.tex
+++ b/britishgrant.tex
@@ -1,78 +1,75 @@
-\secstar{ആവേശം അലകളുയര്‍ത്തിയ ബ്രിട്ടീഷ് ഗ്രാന്‍പ്രീ}
+\secstar{ആവേശം അലകളുയര്‍ത്തിയ ബ്രിട്ടീഷ് ഗ്രാന്‍പ്രീ}
\vskip 2pt
-2010ലെ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിലെ പത്താമത് റേസാണ് കഴിഞ്ഞ ഞായറാഴ്ച(11 ജൂലൈ) ബ്രിട്ടണിലെ സില്‍വര്‍സ്റ്റോണ്‍പാര്‍ക്കില്‍
-നടന്നത്. മത്സരരംഗത്തുള്ള പന്ത്രണ്ടു ടീമുകളില്‍ ഭൂരിഭാഗത്തിന്റേയും ഹോം റേസായിരുന്നു സില്‍വര്‍സ്റ്റോണിലേത്. ഇറ്റലിയില്‍
-നിന്നുള്ള ഫെറാരിയും ടോറോ റോസോയും, സ്പെയിനില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഹിസ്പാനിക് റേസിങ് ടീമും, സ്വിസ്സര്‍ലാന്‍ഡില്‍
-നിന്നും പ്രവര്‍ത്തിക്കുന്ന ബിഎംഡബ്ല്യൂ സൌബറുമാണ് ഇതിനപവാദം.
+2010ലെ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിലെ പത്താമതു് റേസാണു് കഴിഞ്ഞ ഞായറാഴ്ച (11 ജൂലൈ) ബ്രിട്ടണിലെ സില്‍വര്‍സ്റ്റോണ്‍ പാര്‍ക്കില്‍
+നടന്നതു്. മത്സരരംഗത്തുള്ള പന്ത്രണ്ടു ടീമുകളില്‍ ഭൂരിഭാഗത്തിന്റേയും ഹോം റേസായിരുന്നു സില്‍വര്‍സ്റ്റോണിലേതു്. ഇറ്റലിയിനിന്നുള്ള ഫെറാരിയും ടോറോ റോസോയും, സ്പെയിനിനിന്നും പ്രവര്‍ത്തിക്കുന്ന ഹിസ്പാനിക് റേസിങ് ടീമും, സ്വിസ്സര്‍ലാന്‍ഡില്‍നിന്നും പ്രവര്‍ത്തിക്കുന്ന ബിഎംഡബ്ല്യൂ സൌബറുമാണു് ഇതിനപവാദം.
-ഹോം റേസായതിന്റെ വീറും വാശിയുമാണോ എന്തോ, ഈ സീസണിലെ ഏറ്റവും നല്ല റേസായിരുന്നു ബ്രിട്ടണില്‍ കണ്ടത്.
-ഇന്ധനം നിറയ്ക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനു ശേഷം ട്രാക്കില്‍ നിന്നും അപ്രത്യക്ഷമായിരുന്ന ശക്തമായ മത്സരങ്ങളും കനത്ത
- പോരാട്ടങ്ങളും ധാരാളമായിരുന്നു ബ്രിട്ടണിലെ ട്രാക്കില്‍. ഈ സീസണില്‍ ഇത്തരം മത്സരം കണ്ടത് അപകടങ്ങളുടെ പരമ്പര
- തന്നെയുണ്ടായ മോണ്ടേ കാര്‍ലോയിലും ടയറുകള്‍ ചതിച്ച കാനഡയിലും മാത്രമാണ്. എന്നാല്‍ അപകടങ്ങള്‍ വളരെ കുറവും,
- നല്ല പ്രതലത്തില്‍ നടന്ന മത്സരവും ആയിട്ടും സില്‍വര്‍സ്റ്റോണിലേത് നല്ല ഒരു പോരാട്ടം തന്നെയായിരുന്നു.
+ഹോം റേസായതിന്റെ വീറും വാശിയുമാണോ എന്തോ, ഈ സീസണിലെ ഏറ്റവും നല്ല റേസായിരുന്നു ബ്രിട്ടണില്‍ കണ്ടതു്.
+ഇന്ധനം നിറയ്ക്കുന്നതിനു് വിലക്കേര്‍പ്പെടുത്തിയതിനുശേഷം ട്രാക്കില്‍നിന്നും അപ്രത്യക്ഷമായിരുന്ന ശക്തമായ മത്സരങ്ങളും കനത്ത
+ പോരാട്ടങ്ങളും ധാരാളമായിരുന്നു ബ്രിട്ടണിലെ ട്രാക്കില്‍. ഈ സീസണില്‍ ഇത്തരം മത്സരം കണ്ടതു് അപകടങ്ങളുടെ പരമ്പര
+ തന്നെയുണ്ടായ മോണ്ടേ കാര്‍ലോയിലും ടയറുകള്‍ ചതിച്ച കാനഡയിലും മാത്രമാണു്. എന്നാല്‍ അപകടങ്ങള്‍ വളരെ കുറവും,
+ നല്ല പ്രതലത്തില്‍ നടന്ന മത്സരവുമായിട്ടും സില്‍വര്‍സ്റ്റോണിലേതു് നല്ല ഒരു പോരാട്ടം തന്നെയായിരുന്നു.
-വെള്ളിയാഴ്ച പുതിയ ഡിഫ്യൂസര്‍ ഒക്കെ പരീക്ഷിച്ച് ആത്മവിശ്വാസം കാണിച്ചെങ്കിലും വേഗത്തില്‍ വന്ന കുറവ്, വേഗം തന്നെ പഴയ
-ഡിസൈനിലേക്കു മടങ്ങാന്‍ ചാമ്പ്യന്‍ഷിപ്പില്‍ മുന്നിട്ടുനില്‍ക്കുന്ന മക്‌ലാരന്‍ തീരുമാനിച്ചിടത്തുനിന്നാണ് ബ്രിട്ടണിലെ ബഹളങ്ങള്‍
-തുടങ്ങുന്നത്. അതിശക്തമായ ഒരു പോരാട്ടത്തില്‍ റെഡ്ബുള്‍ പതിവുപോലെ പോള്‍ നേടി. കഴിഞ്ഞ കുറേ റേസുകളായി ദൌര്‍ഭാഗ്യം
-വേട്ടയാടിക്കൊണ്ടിരുന്ന റൊസ്ബര്‍ഗ്, റെഡ്ബുളുകള്‍ക്കും അലോണ്‍സൊയുടെ ഫെറാരിയ്ക്കും ഹാമില്‍ട്ടണും പിറകില്‍ അഞ്ചാമതെത്തി.
-എന്നാല്‍ ടയറുകള്‍ ഉപയോഗിക്കുന്നതില്‍ പിഴവു പറ്റിയ കൂട്ടുകാരന്‍ ഷുമാക്കര്‍ പത്താമതെ എത്തിയുള്ളൂ. ബാരിക്കെല്ലോയുടെ വില്യംസും
-പെഡ്രോ ഡി ലാ റോസയുടെ സൌബറും വലന്‍സിയയിലെ തങ്ങളുടെ ഫോം നിലനിര്‍ത്തിക്കൊണ്ട് ഗ്രിഡ്ഡില്‍ എട്ടും ഒന്‍പതും
-സ്ഥാനങ്ങളിലെത്തിയപ്പോള്‍ നഷ്ടമുണ്ടായത് നമ്മുടെ സ്വന്തം ഫോഴ്സ് ഇന്ത്യക്കാണ്. യോഗ്യതാ റൌണ്ടിന്റെ മൂന്നാം പാദത്തിലെത്താന്‍
-ഇപ്രാവശ്യവും രണ്ടു ഫോഴ്സ് ഇന്ത്യകള്‍ക്കുമായില്ല. യോഗ്യതാ റൌണ്ട് കഴിഞ്ഞപ്പോള്‍ മക്‌ലാരന് ആശങ്കകള്‍ നല്‍കിക്കൊണ്ട് നിലവിലെ
-ചാമ്പ്യന്‍ ജന്‍സണ്‍ ബട്ടണ്‍ രണ്ടാമത്തെ വില്യംസിനും സൌബറിനും പിറകില്‍ പതിനാലാമതായാണ് ഗ്രിഡ്ഡിലെത്തിയത്. രണ്ടാമത്തെ
-ഫോഴ്സ് ഇന്ത്യയില്‍ വിറ്റാന്‍ടോണിയോ ലിയുസ്സി പതിനഞ്ചാമതായി യോഗ്യത നേടിയെങ്കിലും നികൊ ഹള്‍ക്കന്‍ബര്‍ഗിന്റെ ഫ്ലൈയിങ്
-ലാപ്പില്‍ ഇടങ്കോലിട്ടെന്നു പറഞ്ഞ് 5 സ്ഥാനം പിഴമേടിച്ചു. ഇത്രയുമായിരുന്നു ശനിയാഴ്ചത്തെ വിശേഷങ്ങളെങ്കില്‍, ഞായറാഴ്ച ഭാഗ്യത്തിന്റെ
-കാറ്റ് ഗതിമാറി വീശിയെന്നു പറയണം.
+വെള്ളിയാഴ്ച പുതിയ ഡിഫ്യൂസറൊക്കെ പരീക്ഷിച്ചു് ആത്മവിശ്വാസം കാണിച്ചെങ്കിലും വേഗത്തില്‍ വന്ന കുറവു്, വേഗംതന്നെ പഴയ
+ഡിസൈനിലേക്കു മടങ്ങാന്‍ ചാമ്പ്യന്‍ഷിപ്പില്‍ മുന്നിട്ടുനില്‍ക്കുന്ന മക്‌ലാരന്‍ തീരുമാനിച്ചിടത്തുനിന്നാണു് ബ്രിട്ടണിലെ ബഹളങ്ങള്‍
+തുടങ്ങുന്നതു്. അതിശക്തമായ ഒരു പോരാട്ടത്തില്‍ റെഡ്ബുള്‍ പതിവുപോലെ പോള്‍ നേടി. കഴിഞ്ഞ കുറേ റേസുകളായി ദൌര്‍ഭാഗ്യം
+വേട്ടയാടിക്കൊണ്ടിരുന്ന റൊസ്ബര്‍ഗ്, റെഡ്ബുള്ളുകള്‍ക്കും അലോണ്‍സൊയുടെ ഫെറാരിയ്ക്കും ഹാമില്‍ട്ടണും പിറകില്‍ അഞ്ചാമതെത്തി.
+എന്നാല്‍ ടയറുകള്‍ ഉപയോഗിക്കുന്നതില്‍ പിഴവുപറ്റിയ കൂട്ടുകാരന്‍ ഷുമാക്കര്‍ പത്താമതേ എത്തിയുള്ളൂ. ബാരിക്കെല്ലോയുടെ വില്യംസും
+പെഡ്രോ ഡി ലാ റോസയുടെ സൌബറും വലന്‍സിയയിലെ തങ്ങളുടെ ഫോം നിലനിര്‍ത്തിക്കൊണ്ടു് ഗ്രിഡ്ഡില്‍ എട്ടും ഒന്‍പതും
+സ്ഥാനങ്ങളിലെത്തിയപ്പോള്‍ നഷ്ടമുണ്ടായതു് നമ്മുടെ സ്വന്തം ഫോഴ്സ് ഇന്ത്യക്കാണു്. യോഗ്യതാറൌണ്ടിന്റെ മൂന്നാംപാദത്തിലെത്താന്‍
+ഇപ്രാവശ്യവും രണ്ടു ഫോഴ്സ് ഇന്ത്യകള്‍ക്കുമായില്ല. യോഗ്യതാറൌണ്ട് കഴിഞ്ഞപ്പോള്‍ മക്‌ലാരനു് ആശങ്കകള്‍ നല്‍കിക്കൊണ്ടു് നിലവിലെ
+ചാമ്പ്യന്‍ ജന്‍സണ്‍ ബട്ടണ്‍ രണ്ടാമതായിരുന്ന വില്യംസിനും സൌബറിനും പിറകില്‍ പതിനാലാമതായാണു് ഗ്രിഡ്ഡിലെത്തിയതു്. രണ്ടാമത്തെ
+ഫോഴ്സ് ഇന്ത്യയില്‍ വിറ്റാന്‍ടോണിയോ ലിയുസ്സി പതിനഞ്ചാമതായി യോഗ്യത നേടിയെങ്കിലും, നികൊ ഹള്‍ക്കന്‍ബര്‍ഗിന്റെ ഫ്ലൈയിങ്
+ലാപ്പില്‍ ഇടങ്കോലിട്ടെന്നു പറഞ്ഞു് 5 സ്ഥാനം പിഴമേടിച്ചു. ഇത്രയുമായിരുന്നു ശനിയാഴ്ചത്തെ വിശേഷങ്ങളെങ്കില്‍, ഞായറാഴ്ച ഭാഗ്യത്തിന്റെ
+കാറ്റു് ഗതിമാറിവീശിയെന്നു പറയണം.
-പോളില്‍ റേസാരംഭിച്ച വെറ്റല്‍ മോശം സ്റ്റാര്‍ട്ടൂം മസ്സയുടെ ഫെറാരിയുമായുള്ള ഉരസലും അതുവഴിഒരു പിറ്റ്സ്റ്റോപ്പും എല്ലാമായി
-ആദ്യലാപ്പുകഴിഞ്ഞപ്പോള്‍ ഇരുപത്തിമൂന്നാമതായിരുന്നു(മസ്സയായിരുന്നു ഇരുപത്തിനാലാമത്). ഈ ബഹളത്തിനിടയില്‍ സ്ഥാനം
-മെച്ചപ്പെടുത്തിയെങ്കിലും മുന്‍നിരയില്‍ ഹാമില്‍ട്ടണും വെബ്ബറും കനത്ത പോരാട്ടത്തിലായിരുന്നു. റെഡ്ബുള്‍ ഡ്രൈവര്‍മാരില്‍ നിന്നും
- ചാമ്പ്യന്‍ഷിപ്പില്‍ കടുത്ത മത്സരം നേരിടുന്നതിനാല്‍ ഹാമില്‍ട്ടണ്‍ വിട്ടുകൊടുക്കാന്‍ യാതൊരു പരിപാടിയുമില്ലായിരുന്നു. അവര്‍ക്കുപിന്നില്‍
- എതാണ്ട് മൂന്നുമിനിട്ടു പിറകിലായി കുബിത്സയും, റൊസ്ബര്‍ഗും അലോണ്‍സൊയും തമ്മിലായിരുന്നു അടുത്ത പോരാട്ടം.
- ആദ്യപത്തുലാപ്പുകളില്‍ വിര്‍ജിനിന്റെ ലൂകാസ് ഡി ഗ്രാസ്സി റിട്ടയര്‍ ചെയ്തതല്ലാതെ വേറെ പ്രത്യേകിച്ച് വിശേഷമൊന്നുമുണ്ടായില്ല.
- എന്നാല്‍ ടയറുകളുടെ കാര്യത്തില്‍ പിഴച്ച ഷുമാക്കര്‍ക്ക് റേസ് തന്ത്രത്തിലും പതിവില്ലാതെ പിഴയ്ക്കുന്നത് ബ്രിട്ടനിലെ കാഴ്ചയായി.
- പത്താം ലാപ്പില്‍ ആദ്യ റഗുലര്‍ പിറ്റെടുത്ത ഷുമാക്കര്‍ പ്രതീക്ഷിച്ചതിനു വിരുദ്ധമായി മദ്ധ്യനിരയിലെ ട്രാഫിക്കിന്റെ ഒത്ത നടുവില്‍
- തിരിച്ചെത്തി. എന്നാല്‍ തൊട്ടു പിന്നാലെ പിറ്റു ചെയ്ത സൌബറിന്റെ കൊബിയാഷിയാകട്ടെ ഒന്നാന്തരമൊരു പിറ്റ് സ്റ്റോപ്പിലൂടെ
+പോളില്‍ റേസാരംഭിച്ച വെറ്റല്‍ മോശം സ്റ്റാര്‍ട്ടും, മസ്സയുടെ ഫെറാരിയുമായുള്ള ഉരസലും, അതുവഴി ഒരു പിറ്റ്സ്റ്റോപ്പും എല്ലാമായി
+ആദ്യലാപ്പുകഴിഞ്ഞപ്പോള്‍ ഇരുപത്തിമൂന്നാമതായിരുന്നു. (മസ്സയായിരുന്നു ഇരുപത്തിനാലാമതു്.) ഈ ബഹളത്തിനിടയില്‍ സ്ഥാനം
+മെച്ചപ്പെടുത്തിയെങ്കിലും മുന്‍നിരയില്‍ ഹാമില്‍ട്ടണും വെബ്ബറും കനത്ത പോരാട്ടത്തിലായിരുന്നു. റെഡ്ബുള്‍ ഡ്രൈവര്‍മാരിനിന്നും
+ ചാമ്പ്യന്‍ഷിപ്പില്‍ കടുത്തമത്സരം നേരിടുന്നതിനാല്‍ ഹാമില്‍ട്ടണ്‍ വിട്ടുകൊടുക്കാന്‍ യാതൊരു പരിപാടിയുമില്ലായിരുന്നു. അവര്‍ക്കുപിന്നില്‍
+ എതാണ്ടു് മൂന്നുമിനിട്ടു പിറകിലായി കുബിത്സയും റൊസ്ബര്‍ഗും അലോണ്‍സൊയും തമ്മിലായിരുന്നു അടുത്ത പോരാട്ടം.
+ ആദ്യപത്തുലാപ്പുകളില്‍ വിര്‍ജിനിന്റെ ലൂകാസ് ഡി ഗ്രാസ്സി റിട്ടയര്‍ചെയ്തതല്ലാതെ വേറെ പ്രത്യേകിച്ചു് വിശേഷമൊന്നുമുണ്ടായില്ല.
+ എന്നാല്‍ ടയറുകളുടെ കാര്യത്തില്‍ പിഴച്ച ഷുമാക്കര്‍ക്കു് റേസ് തന്ത്രത്തിലും പതിവില്ലാതെ പിഴയ്ക്കുന്നതു് ബ്രിട്ടനിലെ കാഴ്ചയായി.
+ പത്താംലാപ്പില്‍ ആദ്യ റഗുലര്‍ പിറ്റെടുത്ത ഷുമാക്കര്‍ പ്രതീക്ഷിച്ചതിനു വിരുദ്ധമായി മദ്ധ്യനിരയിലെ ട്രാഫിക്കിന്റെ ഒത്തനടുവില്‍
+ തിരിച്ചെത്തി. എന്നാല്‍ തൊട്ടുപിന്നാലെ പിറ്റുചെയ്ത സൌബറിന്റെ കൊബിയാഷിയാകട്ടെ ഒന്നാന്തരമൊരു പിറ്റ് സ്റ്റോപ്പിലൂടെ
ഷുമാക്കറിനു മുന്നില്‍ കടക്കുകയും ചെയ്തു. ഷുമാക്കറിന്റെ 'ദൌര്‍ഭാഗ്യം' ഇവിടം കൊണ്ടവസാനിച്ചില്ല.
ആദ്യ പിറ്റില്‍ പിഴച്ച കുബിത്സയുടെയും അലോണ്‍സൊയുടെയും ചെലവില്‍ മൂന്നാമതോടിയിരുന്ന ബട്ടണ്‍ ഇരുപത്തിരണ്ടാം ലാപ്പില്‍
-പിറ്റെടുത്തപ്പോള്‍ റൊസ്ബര്‍ഗ് ശരിക്കും പോഡിയം മണത്തു തുടങ്ങിയിരുന്നു. അതിനു മുമ്പ് അല്‍ഗ്യുസാരിയുടെ ടോറോ റോസോയില്‍
-നിന്നും കടുത്ത സമ്മര്‍ദ്ദത്തിലായിരുന്ന അലോണ്‍സൊ ഒരു കോര്‍ണര്‍ ഒഴിവാക്കി കുബിത്സയെ മറികടന്നിരുന്നു. അതിന് അതിഭയങ്കര
-വിലയാണ് മുന്‍ ലോകചാമ്പ്യന്‍ കൊടുക്കേണ്ടിവന്നത്. ഒരു ഡ്രൈവ് ത്രൂ പെനാല്‍ട്ടി കിട്ടിയെങ്കിലും അതെടുക്കാനാവുന്നതിനു മുമ്പ്
-പെഡ്രോ ഡി ലാ റോസയുടെ സൌബറിന്റെ കാറില്‍ നിന്നും ഇളകി വീണ ഭാഗങ്ങള്‍ ട്രാക്കില്‍ വീണു കിടക്കുന്നതു കൊണ്ട് സേഫ്റ്റികാര്‍
-ട്രാക്കിലെത്തി. അതോടെ യെല്ലോ ഫ്ലാഗിനു ശേഷം ഉടനെത്തന്നെ (ശരിക്കും പൊസിഷന്‍ മെച്ചപ്പെടുത്താവുന്ന അവസ്ഥയില്‍)
-ഡ്രൈവ് ത്രൂ എടുക്കണമെന്നായി അലോണ്‍സൊയുടെ അവസ്ഥ. അത് അലോണ്‍സോയുടെ റേസിന്റെ വിധീയെഴുതിയെന്നു വേണമെങ്കില്‍ പറയാം.
+പിറ്റെടുത്തപ്പോള്‍ റൊസ്ബര്‍ഗ് ശരിക്കും പോഡിയം മണത്തു തുടങ്ങിയിരുന്നു. അതിനുമുമ്പു് അല്‍ഗ്യുസാരിയുടെ ടോറോ റോസോയിനിന്നും കടുത്ത സമ്മര്‍ദ്ദത്തിലായിരുന്ന അലോണ്‍സൊ ഒരു കോര്‍ണര്‍ ഒഴിവാക്കി കുബിത്സയെ മറികടന്നിരുന്നു. അതിനു് അതിഭയങ്കര
+വിലയാണു് മുന്‍ലോകചാമ്പ്യന്‍ കൊടുക്കേണ്ടിവന്നതു്. ഒരു ഡ്രൈവ് ത്രൂ പെനാല്‍ട്ടി കിട്ടിയെങ്കിലും അതെടുക്കാനാവുന്നതിനുമുമ്പു്
+പെഡ്രോ ഡി ലാ റോസയുടെ സൌബറിന്റെ കാറില്‍നിന്നും ഇളകിവീണ ഭാഗങ്ങള്‍ ട്രാക്കില്‍ വീണുകിടക്കുന്നതുകൊണ്ടു് സേഫ്റ്റികാര്‍
+ട്രാക്കിലെത്തി. അതോടെ യെല്ലോ ഫ്ലാഗിനുശേഷം ഉടനെത്തന്നെ (ശരിക്കും പൊസിഷന്‍ മെച്ചപ്പെടുത്താവുന്ന അവസ്ഥയില്‍)
+ഡ്രൈവ് ത്രൂ എടുക്കണമെന്നായി അലോണ്‍സൊയുടെ അവസ്ഥ. അതു് അലോണ്‍സോയുടെ റേസിന്റെ വിധീയെഴുതിയെന്നു വേണമെങ്കില്‍ പറയാം.
-സേഫ്റ്റികാര്‍ മാറിയ ഉടനെയുണ്ടായ ഒരു കൂട്ടപ്പൊരിച്ചിലും, രണ്ട് ലോട്ടസുകളും കൂടി ബാരിക്കെല്ലോയെയും കൊബിയാഷിയേയും മറച്ചതും
- മുതലാക്കി ബട്ടണ്‍ നാലാം സ്ഥാനം പിടിച്ചെടുത്തു. വേഗത്തിന്റെ കാര്യത്തില്‍ ബട്ടന്റെ മക്‌ലാരന്റെയൊപ്പമെത്തിലെങ്കിലും ട്രാക്കിലുള്ള
- മുന്‍തൂക്കം അവസാനം വരെ കാത്തു സൂക്ഷിക്കാന്‍ റൊസ്ബര്‍ഗിനായി.
+സേഫ്റ്റികാര്‍ മാറിയ ഉടനെയുണ്ടായ ഒരു കൂട്ടപ്പൊരിച്ചിലും, രണ്ടു് ലോട്ടസുകളും കൂടി ബാരിക്കെല്ലോയെയും കൊബിയാഷിയെയും മറച്ചതും
+ മുതലാക്കി ബട്ടണ്‍ നാലാംസ്ഥാനം പിടിച്ചെടുത്തു. വേഗത്തിന്റെ കാര്യത്തില്‍ ബട്ടന്റെ മക്‌ലാരന്റെയൊപ്പമെത്തില്ലെങ്കിലും ട്രാക്കിലുള്ള
+ മുന്‍തൂക്കം അവസാനംവരെ കാത്തുസൂക്ഷിക്കാന്‍ റൊസ്ബര്‍ഗിനായി.
-എന്നാല്‍ ഈ സമയം കൊണ്ട് തന്റെ വേഗത്തിനുമുമ്പില്‍ ഒന്നുമല്ലാതിരുന്ന പിന്‍നിര കാറുകളെയെല്ലാം തട്ടിമാറ്റി വെറ്റല്‍
-മദ്ധ്യനിരയിലെത്തിയിരുന്നു. ഈ സമയം ഏഴാം സ്ഥാനത്ത് ബാരിക്കെല്ലോയുടെ വില്യംസിന്റെയും കൊബിയാഷിയുടെ സൌബറിന്റേയും
-പുറകില്‍ ഓടിക്കൊണ്ടിരുന്ന ഷൂമാക്കറിന് വീണ്ടും കഷ്ടകാലം തുടങ്ങി. ആദ്യം അഡ്രിയാന്‍ സുട്ടിലിന്റെ ഫോഴ്സിന്ത്യയുടെ ആക്രമണത്തില്‍
-വേഗം തന്നെ നിലം പരിശായ ഷുമാക്കര്‍ തന്റെ പഴയപ്രതാപമെല്ലാം പോയ ഒരു കാരണവരുടെ അവസ്ഥയിലായപ്പോഴാണ് മറ്റൊരു
- യുവ ജര്‍മനില്‍ നിന്ന് ശക്തമായ ആക്രമണത്തിലാവുന്നത്. എന്നാല്‍ വെറ്റലിനോടും വേഗം തന്നെ ഷുമാക്കര്‍ കീഴടങ്ങി. അഡ്രയാന്‍
- സുട്ടില്‍ ഏതാണ്ട് അവസാനം വരെ വെറ്റലിനെ തന്റെ പിന്നില്‍ തളച്ചിട്ട വിരുതു കൂടി കാണുമ്പോഴാണ് ഷുമാക്കര്‍ എത്ര വെല്ലുവിളി
- ട്രാക്കില്‍ ഉയര്‍ത്തുന്നുവെന്നു നമ്മള്‍ സംശയിക്കുന്നത്. അവസാനലാപ്പുകളില്‍ ഏഴ്,എട്ട് സ്ഥാനങ്ങള്‍ക്കു വേണ്ടി ശക്തമായ
- മത്സരമായിരുന്നു ട്രാക്കില്‍ നടന്നത്. നാലു ജര്‍മ്മന്‍ ഡ്രൈവര്‍മാര്‍ (വെറ്റല്‍,സുട്ടില്‍,ഷുമാക്കര്‍,ഹള്‍ക്കൈന്‍ബര്‍ഗ്) തങ്ങളുടെ ഇംഗ്ലീഷ്
- ടീമുകള്‍ക്കു വേണ്ടി ട്രാക്കില്‍ ഏറ്റുമുട്ടുന്ന കാഴ്ച ശരിക്കും ഒരു വിരുന്നു തന്നെയായിരുന്നു.
+എന്നാല്‍ ഈ സമയംകൊണ്ടു് തന്റെ വേഗത്തിനുമുമ്പില്‍ ഒന്നുമല്ലാതിരുന്ന പിന്‍നിര കാറുകളെയെല്ലാം തട്ടിമാറ്റി വെറ്റല്‍
+മദ്ധ്യനിരയിലെത്തിയിരുന്നു. ഈ സമയം ഏഴാംസ്ഥാനത്തു് ബാരിക്കെല്ലോയുടെ വില്യംസിന്റെയും കൊബിയാഷിയുടെ സൌബറിന്റേയും
+പുറകില്‍ ഓടിക്കൊണ്ടിരുന്ന ഷൂമാക്കറിനു് വീണ്ടും കഷ്ടകാലം തുടങ്ങി. ആദ്യം അഡ്രിയാന്‍ സുട്ടിലിന്റെ ഫോഴ്സിന്ത്യയുടെ ആക്രമണത്തില്‍
+വേഗംതന്നെ നിലംപരിശായ ഷുമാക്കര്‍ തന്റെ പഴയ പ്രതാപമെല്ലാംപോയ ഒരു കാരണവരുടെ അവസ്ഥയിലായപ്പോഴാണു് മറ്റൊരു
+ യുവജര്‍മനില്‍നിന്നു് ശക്തമായ ആക്രമണത്തിലാവുന്നതു്. എന്നാല്‍ വെറ്റലിനോടും വേഗംതന്നെ ഷുമാക്കര്‍ കീഴടങ്ങി. അഡ്രയാന്‍
+ സുട്ടില്‍ ഏതാണ്ടു് അവസാനംവരെ വെറ്റലിനെ തന്റെ പിന്നില്‍ തളച്ചിട്ട വിരുതുകൂടി കാണുമ്പോഴാണു് ഷുമാക്കര്‍ എത്ര വെല്ലുവിളി
+ ട്രാക്കില്‍ ഉയര്‍ത്തുന്നുവെന്നു നമ്മള്‍ സംശയിക്കുന്നത്. അവസാനലാപ്പുകളില്‍ ഏഴ്, എട്ടു് സ്ഥാനങ്ങള്‍ക്കുവേണ്ടി ശക്തമായ
+ മത്സരമായിരുന്നു ട്രാക്കില്‍ നടന്നതു്. നാലു ജര്‍മ്മന്‍ ഡ്രൈവര്‍മാര്‍ (വെറ്റല്‍, സുട്ടില്‍, ഷുമാക്കര്‍, ഹള്‍ക്കൈന്‍ബര്‍ഗ്) തങ്ങളുടെ ഇംഗ്ലീഷ്
+ ടീമുകള്‍ക്കുവേണ്ടി ട്രാക്കില്‍ ഏറ്റുമുട്ടുന്ന കാഴ്ച ശരിക്കും ഒരു വിരുന്നുതന്നെയായിരുന്നു.
-കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും ചാമ്പ്യഷിപ്പ് പോരാട്ടങ്ങള്‍ മക്‌ലാരനിലേക്കും(279), റെഡ്ബുളളിലേക്കും(249) ഒതുങ്ങുന്ന
-കാഴ്ചയാണു കാണുന്നത്. 145 പോയിന്റുമായി ലൂയിസ് ഹാമില്‍ട്ടണാണുമുന്നില്‍, 133 പോയിന്റുമായി നിലവിലെ ചാമ്പ്യനും സഹമക്‌ലാരന്‍
-ഡ്രൈവറുമായ ബട്ടണ്‍ രണ്ടാമതാണ്. മൂന്നാമത് റെഡ്ബുള്ളിന്റെ മാര്‍ക് വെബ്ബറും(128) നാലാമത്(121) രണ്ടാമത്തെ റെഡ്ബുള്‍
-ഡ്രൈവര്‍ വെറ്റലുമാണ്. പക്ഷെ, കഴിഞ്ഞ കുറെ റേസുകളായി തുടര്‍ന്നു വരുന്ന മദ്ധ്യനിരയിലെ പോരാട്ടം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
- വരും യൂറോപ്യന്‍ റേസുകളില്‍ അത് ശക്തമാകുമെന്ന് നമുക്ക് കൃത്യമായൂഹിക്കാം. എന്തായാലൂം മെഴ്സിഡസ് അവരുടെ
- അടുത്തകൊല്ലത്തെ കാറിനെക്കുറിച്ച് ഇപ്പോള്‍ത്തന്നെ ആലോചിച്ചു തുടങ്ങിയിരിക്കുമെന്നു മാത്രം ഊഹിക്കാം. :)
+കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും ചാമ്പ്യഷിപ്പ് പോരാട്ടങ്ങള്‍ മക്‌ലാരനിലേക്കും (279) റെഡ്ബുളളിലേക്കും (249) ഒതുങ്ങുന്ന
+കാഴ്ചയാണു കാണുന്നതു്. 145 പോയിന്റുമായി ലൂയിസ് ഹാമില്‍ട്ടണാണു് മുന്നില്‍. 133 പോയിന്റുമായി നിലവിലെ ചാമ്പ്യനും സഹ മക്‌ലാരന്‍
+ഡ്രൈവറുമായ ബട്ടണ്‍ രണ്ടാമതാണു്. മൂന്നാമതു് റെഡ്ബുള്ളിന്റെ മാര്‍ക് വെബ്ബറും (128) നാലാമതു് (121) രണ്ടാമത്തെ റെഡ്ബുള്‍
+ഡ്രൈവര്‍ വെറ്റലുമാണു്. പക്ഷെ, കഴിഞ്ഞ കുറെ റേസുകളായി തുടര്‍ന്നുവരുന്ന മദ്ധ്യനിരയിലെ പോരാട്ടം ശക്തമായിക്കൊണ്ടിരിക്കുകയാണു്.
+ വരുംയൂറോപ്യന്‍ റേസുകളില്‍ അതു് ശക്തമാകുമെന്നു് നമുക്കു് കൃത്യമായി പ്രതീക്ഷിക്കാം. എന്തായാലൂം മെഴ്സിഡസ് അവരുടെ
+ അടുത്തകൊല്ലത്തെ കാറിനെക്കുറിച്ചു് ഇപ്പോള്‍ത്തന്നെ ആലോചിച്ചു തുടങ്ങിയിരിക്കുമെന്നു മാത്രം ഊഹിക്കാം. :)
-വില്യംസിന്റെയും സൌബറിന്റേയും കാറുകള്‍ മദ്ധ്യനിരയിലെ തിരക്കേറ്റിയപ്പോള്‍ വലഞ്ഞത് മെഴ്സിഡസും റെനോയും മാത്രമല്ല.
-സീസണിലെ തുടക്കംമുതലേ അംഗീകൃത മദ്ധ്യനിര ടീമുകളെന്ന പദവിക്കു വേണ്ടി പോരാടുന്ന ഫോഴ്സ് ഇന്ത്യയും ടോറോ റോസോയുമാണ്.
-എന്തായാലൂം, കോസ്‌വര്‍ത്ത് എന്‍ജിനുകളല്ല മറ്റുടീമുകളെയൊന്നും പിന്നോട്ടടിപ്പിക്കുന്നതെന്ന് വില്യംസിന്റെ കഴിഞ്ഞ രണ്ടു റേസിലെ
-പ്രകടനത്തില്‍ നിന്നും ശരിക്കും വ്യക്തമായി. അതുപോലെ ഫെറാരിയുടെ എന്‍ജിന്‍ സൌബറിനു ഇപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നത്
+വില്യംസിന്റെയും സൌബറിന്റേയും കാറുകള്‍ മദ്ധ്യനിരയിലെ തിരക്കേറ്റിയപ്പോള്‍ വലഞ്ഞതു് മെഴ്സിഡസും റെനോയും മാത്രമല്ല.
+സീസണിലെ തുടക്കംമുതലേ അംഗീകൃത മദ്ധ്യനിരടീമുകളെന്ന പദവിക്കുവേണ്ടി പോരാടുന്ന ഫോഴ്സ് ഇന്ത്യയും ടോറോ റോസോയുമാണു്.
+എന്തായാലും, കോസ്‌വര്‍ത്തു് എന്‍ജിനുകളല്ല മറ്റു ടീമുകളെയൊന്നും പിന്നോട്ടടിപ്പിക്കുന്നതെന്നു് വില്യംസിന്റെ കഴിഞ്ഞ രണ്ടു റേസിലെ
+പ്രകടനത്തില്‍നിന്നും ശരിക്കും വ്യക്തമായി. അതുപോലെ ഫെറാരിയുടെ എന്‍ജിന്‍ സൌബറിനു ഇപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നതു്
എന്‍ജിന്‍ സപ്ലയറെന്ന നിലയില്‍ ഫെറാരിയ്ക്കൊരു നല്ല വാര്‍ത്തയല്ല. പ്രത്യേകിച്ചും മെഴ്സിഡസ് ശക്തമായ വെല്ലുവിളിയുയര്‍ത്തുമ്പോള്‍.
-എന്തായാലും അടുത്താഴ്ചനടക്കുന്ന ജര്‍മന്‍ ഗ്രാന്‍പ്രീ ഒരുപാടു മുന്‍നിര ഡ്രൈവര്‍മാര്‍ക്ക് ഹോം റേസാണ്. ഈ സീസണിലിന്നുവരെ
-ഒരു ഡ്രൈവറും ഹോം റേസില്‍ ഒന്നാമനായിട്ടില്ല. കളം നിറഞ്ഞു നില്‍ക്കുന്ന ജര്‍മന്‍ ഡ്രൈവര്‍മാര്‍ പതിവിനു വ്യത്യാസം വരുത്തുമോ
+എന്തായാലും അടുത്താഴ്ചനടക്കുന്ന ജര്‍മന്‍ ഗ്രാന്‍പ്രീ ഒരുപാടു മുന്‍നിര ഡ്രൈവര്‍മാര്‍ക്കു് ഹോം റേസാണു്. ഈ സീസണിലിന്നുവരെ
+ഒരു ഡ്രൈവറും ഹോം റേസില്‍ ഒന്നാമനായിട്ടില്ല. കളം നിറഞ്ഞുനില്‍ക്കുന്ന ജര്‍മന്‍ ഡ്രൈവര്‍മാര്‍ പതിവിനു വ്യത്യാസം വരുത്തുമോ
എന്നു കണ്ടറിയാം.
(Jul 15, 2010)\footnote{http://malayal.am/വിനോദം/കായികം/6772/ആവേശം-അലകളുയര്‍ത്തിയ-ബ്രിട്ടീഷ്-ഗ്രാന്‍പ്രീ}
diff --git a/budapest.tex b/budapest.tex
index 716101f..bb9d5ca 100644
--- a/budapest.tex
+++ b/budapest.tex
@@ -1,70 +1,70 @@
-\secstar{ബുഡാപെസ്റ്റിലെ തണുപ്പന്‍ കാറോട്ടം}
+\secstar{ബുഡാപെസ്റ്റിലെ തണുപ്പന്‍ കാറോട്ടം}
\vskip 2pt
-ആഗസ്റ്റ് ഒന്നിന് ബുഡാപെസ്റ്റില്‍ നടന്ന ഹംഗേറിയന്‍ ഗ്രാന്‍പ്രീയോടെ ഫോര്‍മുലാ വണ്‍ 2010 സീസണിലെ 12 റേസുകള്‍ക്ക് തീരുമാനമായി. ശക്തമായ ചില പോരാട്ടങ്ങള്‍ ട്രാക്കിലുണ്ടായെങ്കിലും, ഹംഗറിയിലെ ചൂടുള്ള ട്രാക്കില്‍ വളരെ തണുത്ത പോരാട്ടമായിരുന്നു അരങ്ങേറിയത്. മാര്‍ക് വെബ്ബറും റെഡ്ബുള്ളും മക്‌ലാരനില്‍നിന്ന് പോയിന്റ് നിലയില്‍ ലീഡ് തിരിച്ചുപിടിച്ച് ശക്തി തെളിയിച്ചു. ജര്‍മനിയിലെ അത്ര ശക്തമായിരുന്നില്ലെങ്കിലും രണ്ടും നാലും സ്ഥാനങ്ങളിലെത്തി ഫെറാരിയും കരുത്തു കാണിച്ചു.
+ആഗസ്റ്റ് ഒന്നിനു് ബുഡാപെസ്റ്റില്‍ നടന്ന ഹംഗേറിയന്‍ ഗ്രാന്‍പ്രീയോടെ ഫോര്‍മുലാ വണ്‍ 2010 സീസണിലെ 12 റേസുകള്‍ക്കു് തീരുമാനമായി. ശക്തമായ ചില പോരാട്ടങ്ങള്‍ ട്രാക്കിലുണ്ടായെങ്കിലും, ഹംഗറിയിലെ ചൂടുള്ള ട്രാക്കില്‍ വളരെ തണുത്ത പോരാട്ടമായിരുന്നു അരങ്ങേറിയതു്. മാര്‍ക് വെബ്ബറും റെഡ്ബുള്ളും മക്‌ലാരനില്‍നിന്നു് പോയിന്റ് നിലയില്‍ ലീഡ് തിരിച്ചുപിടിച്ചു് ശക്തി തെളിയിച്ചു. ജര്‍മനിയിലെ അത്ര ശക്തമായിരുന്നില്ലെങ്കിലും രണ്ടും നാലും സ്ഥാനങ്ങളിലെത്തി ഫെറാരിയും കരുത്തു കാണിച്ചു.
-യോഗ്യതാ റൌണ്ടില്‍ ഏഴാം തവണയും സെബാസ്റ്റ്യന്‍ വെറ്റല്‍ പോള്‍ നേടിയപ്പോള്‍, നാലുതവണ പോള്‍ നേടിയ
-വെബ്ബര്‍ രണ്ടാമതെത്തി. സീസണില്‍ ആറാം തവണയാണ്, ഗ്രിഡ്ഡിലെ മുന്‍ നിര റെഡ്ബുള്‍ സ്വന്തമാക്കിയത്.
+യോഗ്യതാറൌണ്ടില്‍ ഏഴാംതവണയും സെബാസ്റ്റ്യന്‍ വെറ്റല്‍ പോള്‍ നേടിയപ്പോള്‍, നാലുതവണ പോള്‍ നേടിയ
+വെബ്ബര്‍ രണ്ടാമതെത്തി. സീസണില്‍ ആറാം തവണയാണു്, ഗ്രിഡ്ഡിലെ മുന്‍നിര റെഡ്ബുള്‍ സ്വന്തമാക്കിയതു്.
തൊട്ടുപിന്നില്‍ ഫെറാരികള്‍ അലോണ്‍സൊയുടെ നേതൃത്വത്തില്‍ അണിനിരന്നപ്പോള്‍ നിലവിലെ ചാമ്പ്യന്‍ ബട്ടണ്‍
-മൂന്നാം പാദം കണ്ടില്ല. ഫോഴ്സ് ഇന്ത്യയുടെ കാറുകള്‍ തുടര്‍ച്ചയായി രണ്ടാം തവണയും മൂന്നാം പാദത്തിലെത്തുന്നതില്‍
-പരാജയപ്പെട്ടു. വിറ്റാലി പെട്രോവ് സീസണില്‍ ആദ്യമായി സഹ റെനോ ഡ്രൈവര്‍ കുബിത്സയ്ക്കു മുന്നില്‍
-യോഗ്യതനേടിയപ്പോള്‍ പെഡ്രോ ഡി ലാ റൊസയും നികൊ ഹള്‍ക്കെന്‍ബെര്‍ഗും മൂന്നാം പാദത്തിലെത്തി സൌബര്‍,
-വില്യംസ് ടീമുകള്‍ ശക്തമായ മദ്ധ്യനിര സാന്നിദ്ധ്യമാണെന്നു തെളിയിച്ചു. ഇന്ത്യന്‍ ഡ്രൈവര്‍ കരണ്‍ ചന്ദോക്കിന്
+മൂന്നാംപാദം കണ്ടില്ല. ഫോഴ്സ് ഇന്ത്യയുടെ കാറുകള്‍ തുടര്‍ച്ചയായി രണ്ടാംതവണയും മൂന്നാംപാദത്തിലെത്തുന്നതില്‍
+പരാജയപ്പെട്ടു. വിറ്റാലി പെട്രോവ് സീസണില്‍ ആദ്യമായി സഹ റെനോഡ്രൈവര്‍ കുബിത്സയ്ക്കു മുന്നില്‍
+യോഗ്യതനേടിയപ്പോള്‍ പെഡ്രോ ഡി ലാ റൊസയും നികൊ ഹള്‍ക്കെന്‍ബെര്‍ഗും മൂന്നാംപാദത്തിലെത്തി സൌബര്‍,
+വില്യംസ് ടീമുകള്‍ ശക്തമായ മദ്ധ്യനിര സാന്നിദ്ധ്യമാണെന്നു തെളിയിച്ചു. ഇന്ത്യന്‍ ഡ്രൈവര്‍ കരണ്‍ ചന്ദോക്കിനു്
ഇത്തവണയും അവസരം കിട്ടിയില്ല.
-ആദ്യലാപ്പില്‍ ശക്തമായ സ്റ്റാര്‍ട്ടിലൂടെ ഫെറാരികള്‍ റെഡ്ബുളുകളുടെ മേല്‍ ചെറിയ ആധിപത്യം നേടി. അലോണ്‍സൊ
-വെബ്ബറിനെ മറികടക്കുകയും വെറ്റലിന് വളരെ അടുത്തെത്തുകയും ചെയ്തപ്പോള്‍ ആദ്യവളവിന് മുമ്പ് ഉള്‍വശത്തുകൂടെ
-വെബ്ബറെ മറികടക്കാനുള്ള മസ്സയുടെ ശ്രമം പാളിപ്പോയി. എന്നാല്‍ ഏഴാമതുനിന്ന് റൊസ്ബര്‍ഗിനേയും ഹാമില്‍ട്ടണേയും
-മറികടന്ന് അഞ്ചാം സ്ഥാനത്തെത്തിയ പെട്രോവ് തന്റെ കഴിവ് പുറത്തെടുത്തു. മൈക്കല്‍ ഷുമാക്കറാവട്ടെ, മറ്റൊരു
+ആദ്യലാപ്പില്‍ ശക്തമായ സ്റ്റാര്‍ട്ടിലൂടെ ഫെറാരികള്‍ റെഡ്ബുള്ളുകളുടെമേല്‍ ചെറിയ ആധിപത്യം നേടി. അലോണ്‍സൊ
+വെബ്ബറിനെ മറികടക്കുകയും വെറ്റലിനു് വളരെ അടുത്തെത്തുകയും ചെയ്തപ്പോള്‍ ആദ്യവളവിനുമുമ്പു് ഉള്‍വശത്തുകൂടെ
+വെബ്ബറെ മറികടക്കാനുള്ള മസ്സയുടെ ശ്രമം പാളിപ്പോയി. എന്നാല്‍ ഏഴാമതുനിന്നു് റൊസ്ബര്‍ഗിനേയും ഹാമില്‍ട്ടണേയും
+മറികടന്നു് അഞ്ചാംസ്ഥാനത്തെത്തിയ പെട്രോവ് തന്റെ കഴിവു് പുറത്തെടുത്തു. മൈക്കല്‍ ഷുമാക്കറാവട്ടെ, മറ്റൊരു
ശക്തമായ സ്റ്റാര്‍ട്ടിലൂടെ പുതിയ തന്റെ അവതാരം ഇപ്പോള്‍ നല്ല സ്റ്റാര്‍ട്ടറാണെന്നു കാണിച്ചുതന്നു. മികച്ച ഫ്ലൈയിങ്
-ലാപ്പുകളും പിറ്റ് സ്റ്റോപ്/ടയര്‍ ഓപ്ഷന്‍ തീരുമാനങ്ങളും എടുത്തിരുന്ന പഴയ സ്വരൂപം കൂടി തിരിച്ചെടുക്കാനായാലെ പക്ഷേ
-ഷുമാക്കര്‍ക്ക് രക്ഷയുള്ളൂ. ആദ്യലാപ്പില്‍ തന്റെ മുന്നില്‍ കടന്നെങ്കിലും രണ്ടാം ലാപ്പില്‍ പെട്രോവിന്റെ പരിചയക്കുറവ്
-മുതലെടുത്ത് ഹാമില്‍ട്ടണ്‍ അഞ്ചാം സ്ഥാനത്ത് തിരിച്ചെത്തി. റേസിലെ ആദ്യ റിട്ടയര്‍മെന്റ് ടോറോ റോസോയുടെ
+ലാപ്പുകളും പിറ്റ് സ്റ്റോപു്/ടയര്‍ ഓപ്ഷന്‍ തീരുമാനങ്ങളും എടുത്തിരുന്ന പഴയ സ്വരൂപം കൂടി തിരിച്ചെടുക്കാനായാലെ പക്ഷേ
+ഷുമാക്കര്‍ക്കു് രക്ഷയുള്ളൂ. ആദ്യലാപ്പില്‍ തന്റെ മുന്നില്‍ കടന്നെങ്കിലും രണ്ടാംലാപ്പില്‍ പെട്രോവിന്റെ പരിചയക്കുറവു്
+മുതലെടുത്തു് ഹാമില്‍ട്ടണ്‍ അഞ്ചാംസ്ഥാനത്തു് തിരിച്ചെത്തി. റേസിലെ ആദ്യ റിട്ടയര്‍മെന്റ് ടോറോ റോസോയുടെ
ജെയ്മി അല്‍ഗ്യുസാരിയുടേതായിരുന്നു. എന്‍ജിന്‍ പ്രശ്നം കാരണമായിരുന്നു വിരമിക്കല്‍.
-നല്ല ചൂടുള്ള ട്രാക്ക് സൂപ്പര്‍ സോഫ്റ്റ് ടയറുകള്‍ക്ക് കൂടുതല്‍ ആയുസ്സുനല്‍കിയത് വിരസമായ ഒരു റേസിന്
-പ്രധാനകാരണമായെന്നു വേണമെങ്കില്‍ പറയാം. ടയറുകളോ അപകടങ്ങളിലൂടെയുണ്ടായ അപ്രവചനീയതയോ ആണ്
-സീസണിലെ മികച്ചതെന്നു പറയാവുന്ന റേസുകള്‍ക്ക് വഴിയൊരുക്കിയത്. ഇവിടെയും പതിനഞ്ചാം ലാപ്പില്‍ ബട്ടന്റെയും
-ലിയുസ്സിയുടെയും കാറുകള്‍ തമ്മിലുരസുകയും അതിനു ശേഷം തുടരെത്തുടരെ കാറുകള്‍ പിറ്റ് ചെയ്യുകയും ചെയ്തപ്പോള്‍
+നല്ല ചൂടുള്ള ട്രാക്കു് സൂപ്പര്‍ സോഫ്റ്റ് ടയറുകള്‍ക്കു് കൂടുതല്‍ ആയുസ്സുനല്‍കിയതു് വിരസമായ ഒരു റേസിനു്
+പ്രധാനകാരണമായെന്നു വേണമെങ്കില്‍ പറയാം. ടയറുകളോ അപകടങ്ങളിലൂടെയുണ്ടായ അപ്രവചനീയതയോ ആണു്
+സീസണിലെ മികച്ചതെന്നു പറയാവുന്ന റേസുകള്‍ക്കു് വഴിയൊരുക്കിയതു്. ഇവിടെയും പതിനഞ്ചാം ലാപ്പില്‍ ബട്ടന്റെയും
+ലിയുസ്സിയുടെയും കാറുകള്‍ തമ്മിലുരസുകയും അതിനുശേഷം തുടരെത്തുടരെ കാറുകള്‍ പിറ്റ് ചെയ്യുകയും ചെയ്തപ്പോള്‍
ഹാമില്‍ട്ടണ്‍ മസ്സയെ മറികടക്കുകയും, പിറ്റില്‍ നടന്ന ബഹളത്തില്‍ അപകടത്തിലൂടെ സുട്ടിലും റൊസ്ബര്‍ഗും
-വിരമിക്കുകയും കുബിത്സയുടെ പോയിന്റ് പ്രതീക്ഷകള്‍ അസ്തമിക്കുകയും ചെയ്തെങ്കിലും, നല്ല മൈലേജ് നല്‍കിയ സോഫ്റ്റ്
-ടയറുകള്‍ മാര്‍ക് വെബ്ബര്‍ക്ക് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. എല്ലാവരും സേഫ്റ്റികാര്‍ ഇറങ്ങുന്നതിനു മുമ്പ് പിറ്റ്
-ചെയ്തപ്പോള്‍ വെബ്ബറിനും ബാരിക്കെല്ലോക്കും അതിനു കഴിഞ്ഞില്ല. തുടര്‍ന്ന് പ്രതിരോധത്തിലായ വെബ്ബറെ സഹായിക്കാന്‍
-വെറ്റല്‍ മറ്റുകാറുകളെ സേഫ്റ്റികാറിനുപിന്നില്‍ പത്ത് കാര്‍ ദൂരത്തിനുമപ്പുറം തളച്ചിട്ടു. ഇതിനു പിന്നീട് വെറ്റലിന് ഡ്രൈവ്
+വിരമിക്കുകയും, കുബിത്സയുടെ പോയിന്റ് പ്രതീക്ഷകള്‍ അസ്തമിക്കുകയും ചെയ്തെങ്കിലും നല്ല മൈലേജ് നല്‍കിയ സോഫ്റ്റ്
+ടയറുകള്‍ മാര്‍ക് വെബ്ബര്‍ക്കു് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. എല്ലാവരും സേഫ്റ്റികാര്‍ ഇറങ്ങുന്നതിനുമുമ്പു് പിറ്റ്
+ചെയ്തപ്പോള്‍ വെബ്ബറിനും ബാരിക്കെല്ലോക്കും അതിനു കഴിഞ്ഞില്ല. തുടര്‍ന്നു് പ്രതിരോധത്തിലായ വെബ്ബറെ സഹായിക്കാന്‍
+വെറ്റല്‍ മറ്റുകാറുകളെ സേഫ്റ്റികാറിനുപിന്നില്‍ പത്തു് കാര്‍ ദൂരത്തിനുമപ്പുറം തളച്ചിട്ടു. ഇതിനു പിന്നീടു് വെറ്റലിനു് ഡ്രൈവ്
ത്രൂ പെനാല്‍ട്ടി ലഭിച്ചു.
-സേഫ്റ്റികാര്‍ പിന്മാറിയ ശേഷം വെബ്ബര്‍ സോഫ്റ്റ് ടയറുകളുടെ ആനുകൂല്യവും ഹംഗറിയില്‍ ഫെറാരിക്കുമേല്‍ കണ്ടെത്തിയ
-വേഗവും മുതലെടുത്ത് ലീഡ് വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധചെലുത്തി. ഇതിനിടയില്‍ മക്‌ലാരന്റെ നിരാശയുടെ ആഴം
-വര്‍ദ്ധിപ്പിച്ചുകൊണ്ട് ഹാമില്‍ട്ടണ്‍ ട്രാന്‍സ്‌മിഷന്‍ പ്രശ്നവുമായി ഇരുപത്തിനാലാം ലാപ്പില്‍ വിരമിച്ചു. പിറ്റ് സ്റ്റോപ്പിലെ
-അപകടത്തിന് 10 സെക്കന്റ് സ്റ്റോപ് ഗോ ശിക്ഷയും കൂടി ലഭിച്ച കുബിത്സ അവസാനം ഇരുപത്തിയാറാം ലാപ്പില്‍
-റേസ് അവസാനിപ്പിച്ചു. വെബ്ബര്‍ ലീഡ് വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നെങ്കിലും, ഡ്രൈവ് ത്രൂ വെറ്റലിന് ഒരു
-നിശ്ചയമായിരുന്ന രണ്ടാം സ്ഥാനം നഷ്ടമാക്കി. അവസാനം നാല്‍പ്പത്തിനാലാം ലാപ്പില്‍ പിറ്റ് ചെയ്യുമ്പോള്‍ രണ്ടാം
-സ്ഥാനത്തുണ്ടായിരുന്ന ഫെറാരിയുടെ അലോണ്‍സൊയുടെ മേല്‍ വെബ്ബറിന് 23.7 സെക്കന്റ് ലീഡ് ഉണ്ടായിരുന്നു.
+സേഫ്റ്റികാര്‍ പിന്മാറിയശേഷം വെബ്ബര്‍ സോഫ്റ്റ് ടയറുകളുടെ ആനുകൂല്യവും ഹംഗറിയില്‍ ഫെറാരിക്കുമേല്‍ കണ്ടെത്തിയ
+വേഗവും മുതലെടുത്തു് ലീഡ് വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധചെലുത്തി. ഇതിനിടയില്‍ മക്‌ലാരന്റെ നിരാശയുടെ ആഴം
+വര്‍ദ്ധിപ്പിച്ചുകൊണ്ടു് ഹാമില്‍ട്ടണ്‍ ട്രാന്‍സ്‌മിഷന്‍ പ്രശ്നവുമായി ഇരുപത്തിനാലാം ലാപ്പില്‍ വിരമിച്ചു. പിറ്റ് സ്റ്റോപ്പിലെ
+അപകടത്തിനു് 10 സെക്കന്റ് സ്റ്റോപ് ഗോ ശിക്ഷയുംകൂടി ലഭിച്ച കുബിത്സ അവസാനം ഇരുപത്തിയാറാം ലാപ്പില്‍
+റേസ് അവസാനിപ്പിച്ചു. വെബ്ബര്‍ ലീഡ് വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നെങ്കിലും, ഡ്രൈവ് ത്രൂ വെറ്റലിനു്
+നിശ്ചയമായിരുന്ന രണ്ടാംസ്ഥാനം നഷ്ടമാക്കി. അവസാനം നാല്‍പ്പത്തിനാലാം ലാപ്പില്‍ പിറ്റ് ചെയ്യുമ്പോള്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന
+ഫെറാരിയുടെ അലോണ്‍സൊയുടെമേല്‍ വെബ്ബറിനു് 23.7 സെക്കന്റ് ലീഡ് ഉണ്ടായിരുന്നു.
-എന്നാല്‍ പ്രൈം ടയറുകളില്‍ റേസ് തുടങ്ങുകയും പെട്രോവില്‍ നിന്നും ഹള്‍ക്കെന്‍ബെര്‍ഗില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം
-നേരിടുകയും ചെയ്ത ബാരിക്കെല്ലോയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. അവസാനം ഒരു പോയിന്റിനു വേണ്ടി ജീവന്‍
-പണയം വെച്ചുള്ള പോരാട്ടമാണ് മൈക്കല്‍ ഷുമാക്കറില്‍ നിന്നും നേരിടേണ്ടി വന്നത്. അന്‍പത്തിയാറാം ലാപ്പില്‍ പിറ്റ്
-ചെയ്ത ബാരിക്കെല്ലോ എതാണ്ട് പത്തുലാപ്പോളം നീണ്ട പോരാട്ടത്തിനൊടുവില്‍ തലനാരിഴയ്ക്കാണ് ഷുമാക്കറില്‍ നിന്നും
-പത്താം സ്ഥാനം നേടിയത്.
+എന്നാല്‍ പ്രൈം ടയറുകളില്‍ റേസ് തുടങ്ങുകയും പെട്രോവില്‍നിന്നും ഹള്‍ക്കെന്‍ബെര്‍ഗില്‍നിന്നും ശക്തമായ സമ്മര്‍ദ്ദം
+നേരിടുകയും ചെയ്ത ബാരിക്കെല്ലോയ്ക്കു് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. അവസാനം ഒരു പോയിന്റിനുവേണ്ടി ജീവന്‍
+പണയംവച്ചുള്ള പോരാട്ടമാണു് മൈക്കല്‍ ഷുമാക്കറില്‍നിന്നും നേരിടേണ്ടിവന്നതു്. അന്‍പത്തിയാറാം ലാപ്പില്‍ പിറ്റ്
+ചെയ്ത ബാരിക്കെല്ലോ എതാണ്ടു് പത്തുലാപ്പോളം നീണ്ട പോരാട്ടത്തിനൊടുവില്‍ തലനാരിഴയ്ക്കാണു് ഷുമാക്കറില്‍നിന്നും
+പത്താംസ്ഥാനം നേടിയതു്.
-വിരസമായ റേസായിരുന്നുവെങ്കിലും വെബ്ബര്‍ ഒന്നാമതെത്തുകയും, വെറ്റല്‍ മൂന്നാമതെത്തുകയും ചെയ്തത്, റെഡ്ബുളിന്
+വിരസമായ റേസായിരുന്നുവെങ്കിലും വെബ്ബര്‍ ഒന്നാമതെത്തുകയും, വെറ്റല്‍ മൂന്നാമതെത്തുകയും ചെയ്തതു്, റെഡ്ബുള്ളിനു്
(312) മക്‌ലാരനുമേല്‍ (304) എട്ടു പോയിന്റ് ലീഡ് നേടിക്കൊടുത്തു. ഡ്രൈവര്‍മാരുടെ പോരാട്ടം ശരിക്കും ഒരു 'ഫൈവ്
വേ' പോരാട്ടമാവുകയും ചെയ്തു. വെബ്ബര്‍ (161) ചെറിയൊരു ലീഡുമായി ഹാമില്‍ട്ടണു (157) മുകളില്‍ ഒന്നാമതാണിപ്പോള്‍.
-മൂന്നാമത് വെറ്റലും (151). നാലും അഞ്ചും സ്ഥാനങ്ങളില്‍ നിലവിലെ ചാമ്പ്യന്‍ ബട്ടണും (147),
-അലോണ്‍സൊയുമാണ് (141). ആദ്യ അഞ്ചു സ്ഥാനങ്ങളെ പിരിക്കുന്നത് വെറും 20 പോയിന്റുമാത്രം. ഒരാഴ്ചയുടെ
-ഇടവേളയില്‍ നടന്ന ജര്‍മന്‍-ഹംഗേറിയന്‍ റേസുകളില്‍ റെഡ്ബുള്‍ കാറുകളുടെ വേഗവ്യത്യാസം ശ്രദ്ധിച്ചാല്‍ത്തന്നെ
-ഇതെത്ര ചെറിയ വിടവാണെന്നു മനസ്സിലാവും. ജര്‍മനിയില്‍ ഫെറാരികള്‍ റെഡ്ബുളിനൊപ്പത്തിനൊപ്പമായിരുന്നു,
-എന്നാല്‍ ഹംഗറിയിലെത്തിയപ്പോള്‍ അത് 24 സെക്കന്റ് ലീഡ് വരെ കൊടുക്കുന്ന രീതിയിലെത്തി. ട്രാക്കിനനുസരിച്ച്
-കാര്‍ സെറ്റ് ചെയ്യുന്നതില്‍ റെഡ്ബുള്‍ ഫെറാരിയേക്കാള്‍ മികവു കാണിച്ചതു മാത്രമാണ് ഈ മുന്നേറ്റത്തിനടിസ്ഥാനം.
+മൂന്നാമതു് വെറ്റലും (151). നാലും അഞ്ചും സ്ഥാനങ്ങളില്‍ നിലവിലെ ചാമ്പ്യന്‍ ബട്ടണും (147),
+അലോണ്‍സൊയുമാണു് (141). ആദ്യ അഞ്ചുസ്ഥാനങ്ങളെ പിരിക്കുന്നത് വെറും 20 പോയിന്റുമാത്രം. ഒരാഴ്ചയുടെ
+ഇടവേളയില്‍നടന്ന ജര്‍മന്‍-ഹംഗേറിയന്‍ റേസുകളില്‍ റെഡ്ബുള്‍ കാറുകളുടെ വേഗവ്യത്യാസം ശ്രദ്ധിച്ചാല്‍ത്തന്നെ
+ഇതെത്ര ചെറിയ വിടവാണെന്നു മനസ്സിലാവും. ജര്‍മനിയില്‍ ഫെറാരികള്‍ റെഡ്ബുള്ളിനൊപ്പത്തിനൊപ്പമായിരുന്നു,
+എന്നാല്‍ ഹംഗറിയിലെത്തിയപ്പോള്‍ അത് 24 സെക്കന്റ് ലീഡ് വരെ കൊടുക്കുന്ന രീതിയിലെത്തി. ട്രാക്കിനനുസരിച്ചു്
+കാര്‍ സെറ്റ് ചെയ്യുന്നതില്‍ റെഡ്ബുള്‍ ഫെറാരിയേക്കാള്‍ മികവു കാണിച്ചതു മാത്രമാണു് ഈ മുന്നേറ്റത്തിനടിസ്ഥാനം.
-ഫോര്‍മുല വണ്ണിലെ വേനലവധിയാണ് ഇനി വരുന്ന രണ്ടാഴ്ചകള്‍. അതിനു ശേഷം ആഗസ്റ്റ് അവസാനം
-ബെല്‍ജിയത്തിലും പിന്നീട് സെപ്തംബര്‍ രണ്ടാം വാരം ഇറ്റലിയിലും നടക്കുന്ന പോരാട്ടങ്ങളോടെ ഫോര്‍മുല വണ്‍ 2010
+ഫോര്‍മുല വണ്ണിലെ വേനലവധിയാണു് ഇനി വരുന്ന രണ്ടാഴ്ചകള്‍. അതിനുശേഷം ആഗസ്റ്റ് അവസാനം
+ബെല്‍ജിയത്തിലും പിന്നീടു് സെപ്തംബര്‍ രണ്ടാംവാരം ഇറ്റലിയിലും നടക്കുന്ന പോരാട്ടങ്ങളോടെ ഫോര്‍മുല വണ്‍ 2010
സീസണിന്റെ യൂറോപ്യന്‍ പാദം അവസാനിക്കും. പിന്നെ ഫാര്‍ ഈസ്റ്റിലെ മൂന്നു റേസുകളും (സിംഗപ്പൂര്‍, ജപ്പാന്‍, കൊറിയ),
-ഏക ലാറ്റിനമേരിക്കന്‍ റേസും (ബ്രസീല്‍), മിഡിലീസ്റ്റിലെ രണ്ടാം റേസുമാണ് (അബുദാബി) ബാക്കിയുള്ളത്. ഈ
-റേസുകള്‍ പലതും പുതിയവയും കൃത്യമായി മനസ്സിലാക്കാനാവാത്ത ട്രാക്കുകളില്‍ നടക്കുന്നവയുമായിതിനാല്‍ വരുന്ന രണ്ട്
-യൂറോപ്യന്‍ റേസുകള്‍ ശക്തമായ തയ്യാറെടുപ്പുകളോടെയായിരിക്കും ടീമുകളെല്ലാം നേരിടുന്നത്. ഫോഴ്സ് ഇന്ത്യ അവരുടെ
-കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തതും കഴിഞ്ഞ വര്‍ഷം ബെല്‍ജിയത്തിലും ഇറ്റലിയിലുമാണ്.
-അത് ഇന്ത്യന്‍ ആരാധകര്‍ക്കും വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.
+ഏക ലാറ്റിനമേരിക്കന്‍ റേസും (ബ്രസീല്‍), മിഡില്‍ ഈസ്റ്റിലെ രണ്ടാം റേസുമാണു് (അബുദാബി) ബാക്കിയുള്ളതു്. ഈ
+റേസുകള്‍ പലതും പുതിയവയും കൃത്യമായി മനസ്സിലാക്കാനാവാത്ത ട്രാക്കുകളില്‍ നടക്കുന്നവയുമായതിനാല്‍ വരുന്ന രണ്ടു്
+യൂറോപ്യന്‍ റേസുകള്‍ ശക്തമായ തയ്യാറെടുപ്പുകളോടെയായിരിക്കും ടീമുകളെല്ലാം നേരിടുന്നതു്. ഫോഴ്സ് ഇന്ത്യ അവരുടെ
+കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തതു് കഴിഞ്ഞവര്‍ഷം ബെല്‍ജിയത്തിലും ഇറ്റലിയിലുമാണു്.
+അതു് ഇന്ത്യന്‍ ആരാധകര്‍ക്കു് വലിയ പ്രതീക്ഷകളാണു് നല്‍കുന്നത്.
(5 August 2010)\footnote{http://malayal.am/വിനോദം/കായികം/7191/ബുഡാപെസ്റ്റിലെ-തണുപ്പന്‍-കാറോട്ടം}
diff --git a/buji.tex b/buji.tex
index 7ff365c..5fce288 100644
--- a/buji.tex
+++ b/buji.tex
@@ -1,129 +1,128 @@
-\secstar{ബുദ്ധിജീവികളുടെ സ്വത്വപ്രതിസന്ധി}
+\secstar{ബുദ്ധിജീവികളുടെ സ്വത്വപ്രതിസന്ധി}
\vskip 2pt
ആശയസംഘട്ടനങ്ങളും സംവാദങ്ങളും വ്യത്യസ്തവിശകലനങ്ങളും അഭിപ്രായങ്ങളും കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍
-ഇന്നും ഇന്നലെയും ഉള്ള പ്രതിഭാസമല്ല. മാര്‍ക്സിസമെന്ന ചിന്താപദ്ധതി തന്നെ വൈരുദ്ധ്യാത്മകതയില്‍ (dialectics)
-അടിയുറച്ചതായതു കൊണ്ട്, അവസാന ഇന്‍ഫറന്‍സിലെത്തണമെങ്കില്‍ തീസിസും അതിനൊരു ആന്റി തീസിസും
-അത്യാവശ്യമാണുതാനും. ഇതു രണ്ടിലും ഊന്നിയുള്ള ഉള്‍പാര്‍ട്ടി വാദങ്ങളിലൂടെയും സംവാദങ്ങളിലൂടെയും പുരോഗമിച്ച്
-അവസാനം പാര്‍ട്ടി ഏകകണ്ഠമായി ഇന്‍ഫറന്‍സിലെത്തുകയാണു പതിവ്. പലപ്പോഴും ഉള്‍പാര്‍ട്ടി സംവാദങ്ങളില്‍ സ്വന്തം
-ഭാഗം പാര്‍ട്ടി ശരിക്കും കണക്കിലെടുത്തില്ലെന്നോ (ഒതുക്കിക്കളഞ്ഞെന്നോ) ഒക്കെയുള്ള കാരണങ്ങളാല്‍
-പലകാലഘട്ടങ്ങളില്‍ പലരും പാര്‍ട്ടി വിട്ടുപോയിട്ടുമുണ്ട്. ചില തീസിസുകളെ റിവിഷനിസ്റ്റ് അഭിപ്രായങ്ങളാണെന്നു
-വകയിരുത്തി പാര്‍ട്ടി തള്ളിക്കളയുകയും, തീസിസിന്റെ അവതാരകര്‍ അതംഗീകരിക്കാത്തതു കൊണ്ട്
-അച്ചടക്കലംഘനമായി കണക്കാക്കി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ഉണ്ടായിട്ടുണ്ട്.
-
-അതുപോലെ ചില പാര്‍ട്ടിനയങ്ങളെ കാലോചിതമായി പരിഷ്കരിക്കുകയും തെറ്റുതിരുത്തല്‍ എന്നു മാദ്ധ്യമങ്ങള്‍ വിളിക്കുന്ന
-പരിഷ്കരണപ്രക്രിയയിലൂടെ തിരുത്തുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടിയില്‍ ആശയ സംഘട്ടനമുണ്ടായഘട്ടങ്ങളില്‍ പലപ്പോഴും
-അച്ചടക്കനടപടികളുമുണ്ടായിട്ടുണ്ട് (പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനത്തിന്റെ പേരിലുള്ള അച്ചടക്കനടപടിയല്ല,
-ആശയവ്യതിയാനത്തിന്റെ പേരില്‍). ഇത്തരത്തില്‍ ബൌദ്ധിക വ്യവഹാരങ്ങളും, ജനകീയ പിന്തുണയും, നയങ്ങളുടെ
-നിശിതമായ ഉള്‍പാര്‍ട്ടിവിമര്‍ശനവും നടത്തുന്ന പാര്‍ട്ടിയായതിനാലാവണം കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റു പാര്‍ട്ടിക്ക്
-സമൂഹത്തിന്റെ എല്ലാതലങ്ങളിലും നല്ല പിന്തുണയുമുണ്ട്. എന്നാലും മറ്റേതൊരു പാര്‍ലമെന്ററി പാര്‍ട്ടിയേയും പോലെ
-അധികാരത്തിന്റെ ഇടനാഴികളിലേക്കുള്ള കണ്ണും നട്ടിരിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. അവര്‍ ഇത്തരം ഉള്‍പാര്‍ട്ടി
-പ്രത്യയശാസ്ത്രസംവാദങ്ങളെ പൊതുജനസമക്ഷം കൊണ്ടുപോയി സ്വന്തം കാര്യം നടത്താനാണ് ശ്രമിക്കാറ്.
+ഇന്നുംഇന്നലെയുമുള്ള പ്രതിഭാസമല്ല. മാര്‍ക്സിസമെന്ന ചിന്താപദ്ധതിതന്നെ വൈരുദ്ധ്യാത്മകതയില്‍ (dialectics)
+അടിയുറച്ചതായതുകൊണ്ടു്, അവസാന ഇന്‍ഫറന്‍സിലെത്തണമെങ്കില്‍ തീസിസും അതിനൊരു ആന്റിതീസിസും
+അത്യാവശ്യമാണുതാനും. ഇതു രണ്ടിലും ഊന്നിയുള്ള ഉള്‍പാര്‍ട്ടിവാദങ്ങളിലൂടെയും സംവാദങ്ങളിലൂടെയും പുരോഗമിച്ചു്
+അവസാനം പാര്‍ട്ടി ഏകകണ്ഠമായി ഇന്‍ഫറന്‍സിലെത്തുകയാണു പതിവു്. പലപ്പോഴും ഉള്‍പാര്‍ട്ടിസംവാദങ്ങളില്‍ സ്വന്തംഭാഗം
+പാര്‍ട്ടി ശരിക്കും കണക്കിലെടുത്തില്ലെന്നോ (ഒതുക്കിക്കളഞ്ഞെന്നോ) ഒക്കെയുള്ള കാരണങ്ങളാല്‍
+പലകാലഘട്ടങ്ങളില്‍ പലരും പാര്‍ട്ടി വിട്ടുപോയിട്ടുമുണ്ടു്. ചില തീസിസുകളെ റിവിഷനിസ്റ്റ് അഭിപ്രായങ്ങളാണെന്നു
+വകയിരുത്തി പാര്‍ട്ടി തള്ളിക്കളയുകയും, തീസിസിന്റെ അവതാരകര്‍ അതംഗീകരിക്കാത്തതുകൊണ്ടു്
+അച്ചടക്കലംഘനമായി കണക്കാക്കി പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെടുയും ഉണ്ടായിട്ടുണ്ടു്.
+
+അതുപോലെ ചില പാര്‍ട്ടിനയങ്ങളെ കാലോചിതമായി പരിഷ്കരിക്കുകയും തെറ്റുതിരുത്തല്‍ എന്നു് മാദ്ധ്യമങ്ങള്‍ വിളിക്കുന്ന
+പരിഷ്കരണപ്രക്രിയയിലൂടെ തിരുത്തുകയും ചെയ്തിട്ടുണ്ടു്. പാര്‍ട്ടിയില്‍ ആശയസംഘട്ടനമുണ്ടായ ഘട്ടങ്ങളില്‍ പലപ്പോഴും
+അച്ചടക്കനടപടികളുമുണ്ടായിട്ടുണ്ടു്. (പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനത്തിന്റെ പേരിലുള്ള അച്ചടക്കനടപടിയല്ല,
+ആശയവ്യതിയാനത്തിന്റെ പേരില്‍.) ഇത്തരത്തില്‍ ബൌദ്ധികവ്യവഹാരങ്ങളും ജനകീയപിന്തുണയും നയങ്ങളുടെ
+നിശിതമായ ഉള്‍പ്പാര്‍ട്ടിവിമര്‍ശനവും നടത്തുന്ന പാര്‍ട്ടിയായതിനാലാവണം കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കു്
+സമൂഹത്തിന്റെ എല്ലാതലങ്ങളിലും നല്ല പിന്തുണയുള്ളതു്. എന്നാലും മറ്റേതൊരു പാര്‍ലമെന്ററി പാര്‍ട്ടിയേയുംപോലെ
+അധികാരത്തിന്റെ ഇടനാഴികകളിലേക്കു് കണ്ണുംനട്ടിരിക്കുന്നവരും പാര്‍ട്ടിയിലുണ്ടു്. അവര്‍ ഇത്തരം ഉള്‍പ്പാര്‍ട്ടി
+പ്രത്യയശാസ്ത്രസംവാദങ്ങളെ പൊതുജനസമക്ഷം കൊണ്ടുപോയി സ്വന്തംകാര്യം നടത്താനാണു് ശ്രമിക്കാറു്.
കേരളത്തിന്റെ കാര്യത്തില്‍, പാര്‍ട്ടി അധികാരത്തിലിരിക്കുന്ന അവസാനനാളുകളിലോ, അധികാരം നഷ്ടപ്പെട്ട
-ഉടനെയോ ആണ് നയപരിഷ്കരണമെന്ന ആശയവുമായി ബുദ്ധിജീവികളിറങ്ങാറുള്ളത്. കേരളത്തിലെ ഇലക്ഷനിലെ
-ജയപരാജയങ്ങള്‍ പലപ്പോഴും ജനപിന്തുണയേക്കാള്‍ പാര്‍ട്ടികളുടെ അടവുനയങ്ങളോട് (പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ച
+ഉടനെയോ ആണു് നയപരിഷ്കരണമെന്ന ആശയവുമായി ബുദ്ധിജീവികളിറങ്ങാറുള്ളതു്. കേരളത്തിലെ ഇലക്‌ഷനിലെ
+ജയപരാജയങ്ങള്‍ പലപ്പോഴും ജനപിന്തുണയേക്കാള്‍ പാര്‍ട്ടികളുടെ അടവുനയങ്ങളോടു് (പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ച
നടത്താതെ, പാര്‍ലമെന്ററി ആവശ്യങ്ങള്‍ക്കായി നേതൃത്വം കാലാകാലങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍) ജനങ്ങളുടെ
-പ്രതികരണമാണെന്നത് പരസ്യമായ രഹസ്യമാണെങ്കിലും ജനകീയപിന്തുണ നഷ്ടപ്പെട്ടതാണ് ഇലക്ഷനില്‍
-പരാജയപ്പെടുന്നതിനു കാരണമെന്ന മുന്‍വിധിയോടെയാണ് നയപരിഷ്കരണവാദങ്ങള്‍ ഉയരാറുള്ളത്.
-
-പലപ്പോഴും പ്രത്യയശാസ്ത്രസംവാദങ്ങളെ പൊതുജനസമക്ഷം അവതരിപ്പിക്കുന്നത് അപകടമായിത്തീരാറുണ്ട്.
-പാര്‍ട്ടിവേദികളില്‍ ചര്‍ച്ചചെയ്യുമ്പോള്‍ പാര്‍ട്ടി തത്വശാസ്ത്രങ്ങളില്‍ കാലാകാലങ്ങളില്‍ സ്റ്റഡിക്ലാസുകളിലൂടെയും
-വായനയിലൂടെയും നേടിയ മിനിമം അറിവ് പൊതുവേദികളില്‍ കാണാനാവില്ല. അതിനാല്‍ത്തന്നെ, ബൌദ്ധികമായി
-ഉന്നതനിലവാരം പുലര്‍ത്തുന്നവരും, തത്വശാസ്ത്രപാണ്ഡിത്യമുള്ളവരും പൊതുചര്‍ച്ചകളില്‍ കപടബുദ്ധിജീവികളായി
-മുദ്രകുത്തപ്പെടുകയും, മുറിമൂക്കന്‍ എന്നു വിളിക്കാനാവുന്ന, ഉളുപ്പില്ലാതെ ആരെയും ഉദ്ധരിച്ച് ജനങ്ങളെ അമ്പരപ്പിക്കുന്ന
-വാഗ്‌വിലാസക്കാര്‍ പാര്‍ട്ടിസൈദ്ധാന്തികന്‍മാരാവുകയും ചെയ്യാറുണ്ട്. ഇന്നത്തെക്കാലത്തെ ഒരു മണിക്കൂര്‍
-ടെലിവിഷന്‍ ഫോക്കസ് ചര്‍ച്ചകള്‍ ഇത്തരത്തില്‍ പൊതുജനസമക്ഷം പാര്‍ട്ടിക്ക് പലപ്പോഴും ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.
-
-ഇത്തരത്തില്‍ പാര്‍ട്ടിനയരൂപികരണത്തിനും അടിസ്ഥാനപ്രമാണങ്ങളെ ദൃഡമാക്കുന്നതിനും ഏറെ സഹായിച്ചിട്ടുള്ള
-ഉള്‍പാര്‍ട്ടി ചര്‍ച്ചകളും സംവാദങ്ങളും പലപ്പോഴും പാര്‍ട്ടിയുടെ പാര്‍ലമെന്ററി സാധ്യതകള്‍ക്ക് ഒരു ബാധ്യതയാവുന്ന
-കാഴ്ച ഈയടുത്തകാലത്തായി സാധാരണമാണ്. ഇത് പ്രതിപക്ഷസ്വരത്തിന് അര്‍ഹമായ സ്ഥാനം കൊടുക്കാന്‍
+പ്രതികരണമാണെന്നതു് പരസ്യമായ രഹസ്യമാണെങ്കിലും ജനകീയപിന്തുണ നഷ്ടപ്പെട്ടതാണു് ഇലക്‌ഷനില്‍
+പരാജയപ്പെടുന്നതിനു കാരണമെന്ന മുന്‍വിധിയോടെയാണു് നയപരിഷ്കരണവാദങ്ങള്‍ ഉയരാറുള്ളതു്.
+
+പലപ്പോഴും പ്രത്യയശാസ്ത്രസംവാദങ്ങളെ പൊതുജനസമക്ഷം അവതരിപ്പിക്കുന്നതു് അപകടമായിത്തീരാറുണ്ടു്.
+പാര്‍ട്ടിവേദികളില്‍ ചര്‍ച്ചചെയ്യുമ്പോള്‍ തത്വശാസ്ത്രങ്ങളില്‍ കാലാകാലങ്ങളില്‍ സ്റ്റഡിക്ലാസുകളിലൂടെയും
+വായനയിലൂടെയും പാര്‍ട്ടി നേടിയ മിനിമം അറിവു് പൊതുവേദികളില്‍ കാണാനാവില്ല. അതിനാല്‍ത്തന്നെ, ബൌദ്ധികമായി
+ഉന്നതനിലവാരം പുലര്‍ത്തുന്നവരും തത്വശാസ്ത്രപാണ്ഡിത്യമുള്ളവരും പൊതുചര്‍ച്ചകളില്‍ കപടബുദ്ധിജീവികളായി
+മുദ്രകുത്തപ്പെടുകയും, മുറിമൂക്കന്‍ എന്നു വിളിക്കാനാവുന്ന, ഉളുപ്പില്ലാതെ ആരെയും ഉദ്ധരിച്ചു് ജനങ്ങളെ അമ്പരപ്പിക്കുന്ന
+വാഗ്‌വിലാസക്കാര്‍ പാര്‍ട്ടിസൈദ്ധാന്തികന്‍മാരാവുകയും ചെയ്യാറുണ്ടു്. ഇന്നത്തെക്കാലത്തെ ഒരു മണിക്കൂര്‍
+ടെലിവിഷന്‍ ഫോക്കസ് ചര്‍ച്ചകള്‍ ഇത്തരത്തില്‍ പൊതുജനസമക്ഷം പാര്‍ട്ടിക്കു് പലപ്പോഴും ക്ഷീണമുണ്ടാക്കിയിട്ടുണ്ടു്.
+
+ഇത്തരത്തില്‍ പാര്‍ട്ടിനയരൂപീകരണത്തിനും അടിസ്ഥാനപ്രമാണങ്ങള്‍ ദൃഢമാക്കുന്നതിനും ഏറെ സഹായിച്ചിട്ടുള്ള
+ഉള്‍പാര്‍ട്ടി ചര്‍ച്ചകളും സംവാദങ്ങളും പലപ്പോഴും പാര്‍ട്ടിയുടെ പാര്‍ലമെന്ററി സാധ്യതകള്‍ക്കു് ഒരു ബാധ്യതയാവുന്ന
+കാഴ്ച ഈയടുത്തകാലത്തായി സാധാരണമാണു്. ഇതു് പ്രതിപക്ഷസ്വരത്തിനു് അര്‍ഹമായ സ്ഥാനം കൊടുക്കാന്‍
ശ്രമിക്കുന്ന പാര്‍ട്ടി എന്നതിനുപകരം പ്രതിപക്ഷസ്വരങ്ങളെ അനുവദിക്കാത്ത പാര്‍ട്ടി എന്നൊരിമേജിനും കാരണമായി.
'കാറ്റും വെളിച്ചവും കടക്കാനനുവദിക്കരുതെന്ന' മട്ടിലുള്ള പ്രസ്താവനകളും അതിനാദ്യം പാര്‍ട്ടിക്കുള്ളില്‍ത്തന്നെ കിട്ടിയ
-സ്വീകരണവും എല്ലാം കാര്യങ്ങള്‍ കൂടുതല്‍ മോശമാക്കിയതേയുള്ളൂ. പലപ്പോഴും ഇത്തരമൊരവസ്ഥ സംജാതമാക്കിയത്,
-ഇ.എം.എസ്സിനെപ്പോലെ, പ്രത്യയശാസ്ത്രവ്യാഖ്യാനങ്ങള്‍ നല്‍കി ഉള്‍പാര്‍ട്ടി ആശയസംവാദങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍
-പൊതുസമ്മതനായ ഒരു നേതാവോ പ്രത്യയശാസ്ത്രവിശാരദനോ ഇല്ലാതെ പോയതാണ്. 50 വര്‍ഷത്തോളം പാര്‍ട്ടിയുടെ
-പ്രത്യയശാസ്ത്ര അജണ്ട നിശ്ചയിക്കുന്നത് ഒരു ദേഹത്തിന് ഏല്‍പ്പിച്ചു കൊടുത്തതിന്റെ പ്രത്യാഘാതം.
-
-ഇപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്ന ആശയസംവാദങ്ങളും ചില ഉന്നം വച്ചുള്ള ഒതുക്കലുകളും ഇ.എം.എസ്. ഒഴിച്ചിട്ടുപോയ
-കസേരയും അധികാരത്തിന്റെ ഇടനാഴിയില്‍ കണ്ണും നട്ടിരിക്കുന്നവരും സൃഷ്ടിക്കുന്ന ഓളങ്ങള്‍ മാത്രമാണ്. അത് ഈ
-സംവാദത്തിന് കാരണമായി എഴുതപ്പെട്ട ലേഖനങ്ങളും അവയുടെ വായനകളും ശ്രദ്ധിച്ചാലറിയാം.
-
-പാര്‍ട്ടിയില്‍ ഇ.എം.എസ്. ഒഴിച്ചിട്ടിട്ടുപോയ പ്രത്യയശാസ്ത്രവ്യാഖ്യാതാവിന്റെ കസേരയ്ക്ക് ഒരു വ്യാഴവട്ടത്തിനു ശേഷവും
-വ്യക്തമായ അവകാശികളൊന്നും ഉണ്ടായിട്ടില്ല. പ്രധാനകാരണം, ഈയെമ്മസ്സിനു ശേഷം പാര്‍ട്ടിയ്ക്കു വേണ്ടി
-പ്രത്യയശാസ്ത്രവ്യാഖ്യാതാക്കളുടെ ജോലി ഏറ്റെടുത്തവരെല്ലാവരും ബുദ്ധിജീവിയായതിനു ശേഷം മാര്‍ക്സിസ്റ്റുകാരായ
-പുരോഗമന കലാസാഹിത്യ സംഘക്കാരോ, സിഡിയെസ്സുകാരോ, പരിഷത്തുകാരോ ആയിരുന്നു എന്നതാണ്.
-കാലാകാലങ്ങളില്‍ പാര്‍ട്ടിയുടെ ദീര്‍ഘകാലനയങ്ങള്‍ രൂപപ്പെടുത്തുന്നതിലും അവയ്ക്കു കൃത്യമായ വ്യാഖ്യാനങ്ങള്‍
-ചമയ്ക്കുന്നതിലും അവരാരും ഈയെമ്മസ്സിനെ അപേക്ഷിച്ച് മോശമായിരുന്നില്ല. എന്നാല്‍ പാര്‍ലമെന്ററി
+സ്വീകരണവും എല്ലാം കാര്യങ്ങള്‍ കൂടുതല്‍ മോശമാക്കിയതേയുള്ളൂ. പലപ്പോഴും ഇത്തരമൊരവസ്ഥ സംജാതമാക്കിയതു്
+ഇ.എം.എസ്സിനെപ്പോലെ പ്രത്യയശാസ്ത്രവ്യാഖ്യാനങ്ങള്‍ നല്‍കി ഉള്‍പാര്‍ട്ടി ആശയസംവാദങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍
+പൊതുസമ്മതനായ ഒരു നേതാവോ പ്രത്യയശാസ്ത്രവിശാരദനോ ഇല്ലാതെ പോയതാണു്. 50 വര്‍ഷത്തോളം പാര്‍ട്ടിയുടെ
+പ്രത്യയശാസ്ത്ര അജണ്ട നിശ്ചയിക്കുന്നതു് ഒരു ദേഹത്തിനു് ഏല്‍പ്പിച്ചു കൊടുത്തതിന്റെ പ്രത്യാഘാതം.
+
+ഇപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്ന ആശയസംവാദങ്ങളും ചില ഉന്നംവച്ചുള്ള ഒതുക്കലുകളും, ഇ.എം.എസ്. ഒഴിച്ചിട്ടുപോയ
+കസേരയും അധികാരത്തിന്റെ ഇടനാഴിയില്‍ കണ്ണുംനട്ടിരിക്കുന്നവരും സൃഷ്ടിക്കുന്ന ഓളങ്ങള്‍ മാത്രമാണു്. ഈ
+സംവാദത്തിനു് കാരണമായി എഴുതപ്പെട്ട ലേഖനങ്ങളും അവയുടെ വായനകളും ശ്രദ്ധിച്ചാലിതറിയാം.
+
+പാര്‍ട്ടിയില്‍ ഇ.എം.എസ്. ഒഴിച്ചിട്ടുപോയ പ്രത്യയശാസ്ത്രവ്യാഖ്യാതാവിന്റെ കസേരയ്ക്കു് ഒരു വ്യാഴവട്ടത്തിനുശേഷവും
+വ്യക്തമായ അവകാശികളൊന്നും ഉണ്ടായിട്ടില്ല. പ്രധാനകാരണം, ഈയെമ്മസ്സിനുശേഷം പാര്‍ട്ടിയ്ക്കുവേണ്ടി
+പ്രത്യയശാസ്ത്രവ്യാഖ്യാതാക്കളുടെ ജോലി ഏറ്റെടുത്തവരെല്ലാവരും ബുദ്ധിജീവിയായതിനുശേഷം മാര്‍ക്സിസ്റ്റുകാരായ
+പുരോഗമന കലാസാഹിത്യ സംഘക്കാരോ, സിഡിയെസ്സുകാരോ, പരിഷത്തുകാരോ ആയിരുന്നു എന്നതാണു്.
+കാലാകാലങ്ങളില്‍ പാര്‍ട്ടിയുടെ ദീര്‍ഘകാലനയങ്ങള്‍ രൂപപ്പെടുത്തുന്നതിലും അവയ്ക്കു് കൃത്യമായ വ്യാഖ്യാനങ്ങള്‍
+ചമയ്ക്കുന്നതിലും അവരാരും ഈയെമ്മസ്സിനെ അപേക്ഷിച്ചു് മോശമായിരുന്നില്ല. എന്നാല്‍ പാര്‍ലമെന്ററി
രാഷ്ട്രീയത്തിലധിഷ്ഠിതമായ ഹ്രസ്വകാല അടവുനയങ്ങളും, അവയും പാര്‍ട്ടിയുടെ പ്രഖ്യാപിതനയങ്ങളുമായുള്ള
-വൈരുദ്ധ്യങ്ങളും, ഈയെമ്മസ്സിനെപ്പോലെ ജനാധിപത്യക്രമത്തിനകത്തു പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന
-നീക്കുപോക്കുകളായി കാണാനവര്‍ക്കു കഴിയാതെ പോയി. ചിലര്‍ അത്തരം അടവുനയങ്ങളെത്തന്നെ
-വ്യതിയാനങ്ങളായിക്കണ്ടപ്പോള്‍ (ഇത്തരക്കാര്‍ക്ക് യഥാര്‍ത്ഥ ഇടതുപക്ഷമെന്നെല്ലാം പേരുനല്‍കി മാദ്ധ്യമങ്ങളും
-ആഘോഷിച്ചു) മറ്റു ചിലര്‍ ഇത്തരം നയങ്ങളെക്കൂടി ദീര്‍ഘകാല പരിപാടിയില്‍ ഉള്‍പ്പെടുത്തി നയവിപുലീകരണം നടത്താനും
-പുതിയ വ്യാഖ്യാനങ്ങള്‍ ചമയ്ക്കാനുമാണ് ശ്രമിച്ചത്. ഒരുപക്ഷേ ബുദ്ധിജീവികള്‍ നേരിടുന്ന സ്വത്വപ്രതിസന്ധിയായിരിക്കണം
-അവരെക്കൊണ്ടിതെല്ലാം ചെയ്യിച്ചത്.
-
-ഇത്തരത്തിലല്ലാതെത്തന്നെ പാര്‍ട്ടിയുടെ താല്‍ക്കാലിക പാര്‍ലിമെന്ററി നീക്കുപോക്കുകളെ അങ്ങനെത്തന്നെ കാണാനും,
+വൈരുദ്ധ്യങ്ങളും, ജനാധിപത്യക്രമത്തിനകത്തു പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന
+നീക്കുപോക്കുകളായി ഈയെമ്മസ്സിനെപ്പോലെ കാണാന്‍ അവര്‍ക്കു കഴിയാതെപോയി. ചിലര്‍ അത്തരം അടവുനയങ്ങളെത്തന്നെ
+വ്യതിയാനങ്ങളായിക്കണ്ടപ്പോള്‍ (ഇത്തരക്കാര്‍ക്കു് യഥാര്‍ത്ഥ ഇടതുപക്ഷമെന്നെല്ലാം പേരുനല്‍കി മാദ്ധ്യമങ്ങളും
+ആഘോഷിച്ചു), മറ്റുചിലര്‍ ഇത്തരം നയങ്ങളെ ദീര്‍ഘകാലപരിപാടിയില്‍ ഉള്‍പ്പെടുത്തി നയവിപുലീകരണം നടത്താനും
+പുതിയ വ്യാഖ്യാനങ്ങള്‍ ചമയ്ക്കാനുമാണു് ശ്രമിച്ചതു്. ഒരുപക്ഷേ ബുദ്ധിജീവികള്‍ നേരിടുന്ന സ്വത്വപ്രതിസന്ധിയായിരിക്കണം
+അവരെക്കൊണ്ടിതെല്ലാം ചെയ്യിച്ചതു്.
+
+ഇത്തരത്തിലല്ലാതെ പാര്‍ട്ടിയുടെ താല്‍ക്കാലിക പാര്‍ലിമെന്ററി നീക്കുപോക്കുകളെ അങ്ങനെത്തന്നെ കാണാനും,
അവയെ പ്രത്യശാസ്ത്രപരമായി വ്യാഖ്യാനിച്ചു ബുദ്ധിമുട്ടേണ്ടതില്ലെന്നും വ്യക്തമായി മനസ്സിലാക്കിയ ചുരുക്കം ചില പോസ്റ്റ്
-ഇ.എം.എസ്. ബുദ്ധിജീവികളിലൊരാളാണ് ഡോ.തോമസ് ഐസക്ക്. വിദേശപഠനത്തിന്റേയും അന്താരാഷ്ട്ര ഗ്രാന്റുകളുടെയും
+ഇ.എം.എസ്. ബുദ്ധിജീവികളിലൊരാളാണു് ഡോ. തോമസ് ഐസക്ക്. വിദേശപഠനത്തിന്റേയും അന്താരാഷ്ട്ര ഗ്രാന്റുകളുടെയും
ബലത്തില്‍ ദീര്‍ഘകാലം സി.ഡി.എസ്സില്‍ ഗവേഷകനായിരുന്ന ധനകാര്യബുദ്ധിജീവി. ഈ വിദേശഗ്രാന്റുകളുടേയും മറ്റും
-പേരില്‍ 'യഥാര്‍ത്ഥ ഇടതുപക്ഷക്കാര്‍ ' ഏറെക്കാലം വേട്ടയടിയെങ്കിലും അവസാനം ഐസക് പാര്‍ട്ടിയ്ക്കകത്തും സോ
-കാള്‍ഡ് 'യഥാര്‍ത്ഥ ഇടതുപക്ഷക്കാര്‍' പാര്‍ട്ടിയ്ക്കു പുറത്തുമായി. ഐസക്കിനു കൂടെയുണ്ടായിരുന്ന ബുദ്ധിജീവി
-സഖാക്കളെല്ലാം തന്നെ ഏതാണ്ടു പാര്‍ട്ടിയ്ക്കു പുറത്തായെന്നു കൂടിയറിയുമ്പോഴാണ് ഈ 'വരേണ്യ ബുദ്ധിജീവി' സഖാവ്
-കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കകത്തെ രാഷ്ട്രീയം എത്രപെട്ടന്നു മനസ്സിലാക്കിയെന്നു നമ്മള്‍ തിരിച്ചറിയുന്നത്.
-
-പക്ഷെ ഇക്കാലം വരെ തോമസ് ഐസക്ക് പാര്‍ട്ടിയ്ക്കു വേണ്ടി തന്റെ ബുദ്ധിജീവിക്കുപ്പായം ഏറെയൊന്നും ഉപയോഗിച്ചിട്ടില്ല
-(അല്ലെങ്കില്‍ അതിന്റെ ആവശ്യമുണ്ടായിട്ടില്ല). ഒരു പ്രാവശ്യം എം. പി. പരമേശ്വരനോടൊപ്പം ചിലതൊക്കെ ചെയ്യാന്‍ നോക്കി
-കൈ പൊള്ളിയ അനുഭവം ചെറുതായുണ്ടുതാനും. ഈ സര്‍ക്കാരിലെ തോമസ് ഐസക്കിന്റെ പ്രവര്‍ത്തനങ്ങള്‍ (അതിന്
-ഐസക്ക് മുന്‍ ധനകാര്യമന്ത്രിമാരോടുകൂടി നന്ദി പറയണം) ഐസക്കിനവകാശപ്പെടാനില്ലാതിരുന്ന ജനപിന്തുണയെന്ന
-ഘടകത്തില്‍ വലിയൊരളവ് മാറ്റമുണ്ടാക്കിയെന്നതു സത്യമാണ്. പാര്‍ട്ടി കീഴ്ഘടകങ്ങളിലെ സഖാക്കള്‍ക്ക് വരെ നേട്ടമായി
-എടുത്തുപറയാന്‍ ഈ മന്ത്രിസഭയിലെ ചുരുക്കം ചില രജതരേഖകളിലൊന്നാണ് ധനകാര്യവകുപ്പ്.
-
-ഈ സര്‍ക്കാരിന്റെ കാലശേഷം പതിവുപോലെ ജനങ്ങള്‍ യു.ഡി.എഫിനെ തിരഞ്ഞെടുത്തയക്കാനാണ് സാധ്യത. അപ്പോള്‍
-പാര്‍ലിമെന്ററി ജോലിക്കു പാര്‍ട്ടി നിയോഗിച്ച ഐസക്കടക്കമുള്ള മുന്‍നിര നേതാക്കള്‍ മുഴുവന്‍ സമയ പാര്‍ട്ടി
-പ്രവര്‍ത്തനത്തിലേക്ക് കടക്കാനുള്ള സാധ്യത വിരളമല്ല (വീണ്ടും ജയിച്ച് എം.എല്‍.എ. ആവുകയാണെങ്കില്‍ വീണ്ടും
-പാര്‍ലിമെന്ററി രംഗത്തുതന്നെ കാണും). എന്നാല്‍ പാര്‍ട്ടിയില്‍ പുതുതായി കൈവന്ന സ്വാധീനവും (മന്ത്രയെന്ന നിലയിലെ
-പ്രകടനം വഴി) സ്വന്തം പാണ്ഡിത്യവും ഐസക്കിനെ ഈയെമ്മസ്സ് ഒഴിച്ചിട്ട കസേരയിലെ ഒരു ഭാഗത്തിലേക്ക് ആകര്‍ഷിച്ചാല്‍
-അത്ഭുതമൊന്നുമില്ല. പ്രായോഗിക സാമ്പത്തിക ശാസ്ത്രത്തിലെ സ്വാധീനം പുത്തന്‍ കാലഘട്ടങ്ങളിലെ
-മാര്‍ക്സിസ്റ്റുവ്യാഖ്യാനങ്ങളുടെ സാമ്പത്തികശാസ്ത്രവഴി തനിക്കു വഴങ്ങമെന്നു തെളിയിക്കാന്‍ കുറച്ചുകാലമായി
-പണിയില്ലാതിരിക്കുന്ന ഐസക്കിലെ ബുദ്ധിജീവിക്കു തോന്നിയാല്‍ അതു പാറ്റയെപ്പിടിച്ചിടുന്നത് ആസ്ഥാന വ്യാഖ്യാതാവിന്റെ
-കുപ്പായം ലക്ഷ്യമിട്ടിരിക്കുന്ന അര്‍ദ്ധബുദ്ധിജീവി സഖാക്കളുടെ കഞ്ഞിയിലായിരിക്കും.
-
-പു.ക.സ.യിലെ അതിബുദ്ധിജീവി സഖാക്കളുടെ വൃത്തമൊപ്പിക്കല്‍ കൊണ്ട് അധികകാലം പിടിച്ചു നില്‍ക്കാനാവില്ലെന്ന്
-പാര്‍ട്ടി നേതൃത്വത്തിനു തന്നെ ബോധമുണ്ടാകണം. വ്യാഖ്യാനങ്ങള്‍ സാമൂഹ്യശാസ്ത്രപരമായും സാമ്പത്തികപരമായും
-ചമയ്ക്കുന്നതില്‍ അവരൊരുപക്ഷെ ഈയെമ്മെസ്സിനെ വരെ കടത്തിവെട്ടും. പക്ഷെ വ്യാഖ്യാനങ്ങളെ നേതാക്കളിലേക്കും
-അണികളിലേക്കും പൊതുജനങ്ങളിലേക്കും കമ്യൂണിക്കേറ്റു ചെയ്യാന്‍ പു.ക.സ. സഖാക്കളുടെ അതികഠിന അക്കാദമിക ഭാഷയും
-ഭാവങ്ങളും ഒരു തടസ്സമാണ്. തത്വശാസ്ത്ര അക്കാദമികരംഗത്തെ പദപ്രയോഗങ്ങളില്‍ മിനിമം അവഗാഹവും പൊതുവായ
-തത്വശാസ്ത്രരീതികളില്‍ അറിവുമില്ലാത്തവര്‍ക്ക് സംസ്കൃതത്തേക്കാളും കഠിനമായേക്കാം പു.ക.സ. ബുദ്ധിജീവികളുടെ വാചക
-കസര്‍ത്ത്. കൂടാതെ അക്കാദമിക് ഇന്റഗ്രിറ്റി അഥവാ ബൌദ്ധിക സത്യസന്ധത എന്നൊരു വാള്‍ അവരെ പലപ്പോഴും
-പാര്‍ട്ടിക്കൊരു ബാദ്ധ്യതയാക്കുകയും ചെയ്യും. ഇത് ശരിക്കറിയാവുന്ന ചില സഖാക്കള്‍ ആസ്ഥാന ബുദ്ധിജീവി വൃന്ദത്തില്‍
-തന്റെ പേരുകൂടി ഉള്‍പ്പെടുത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നതിന്റെ ഫലമായി വേണമെങ്കില്‍ പാര്‍ട്ടിക്കകത്തെ ഇപ്പോഴത്തെ
-ആശയസമരത്തെ കാണാം. അതിനിടയില്‍ ചില തലമുതിര്‍ന്ന നേതാക്കള്‍ നടത്തുന്ന ഇടപെടലുകള്‍ മന്ത്രിപ്പണിക്കു ശേഷം
+പേരില്‍ 'യഥാര്‍ത്ഥ ഇടതുപക്ഷക്കാര്‍ ' ഏറെക്കാലം വേട്ടയാടിയെങ്കിലും അവസാനം ഐസക് പാര്‍ട്ടിയ്ക്കകത്തും, സോ
+കാള്‍ഡ് 'യഥാര്‍ത്ഥ ഇടതുപക്ഷക്കാര്‍' പാര്‍ട്ടിയ്ക്കു പുറത്തുമായി. ഐസക്കിന്റെ കൂടെയുണ്ടായിരുന്ന ബുദ്ധിജീവി
+സഖാക്കളെല്ലാംതന്നെ ഏതാണ്ടു് പാര്‍ട്ടിയ്ക്കു പുറത്തായെന്നു കൂടിയറിയുമ്പോഴാണു് ഈ 'വരേണ്യ ബുദ്ധിജീവി' സഖാവു്
+കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കകത്തെ രാഷ്ട്രീയം എത്രപെട്ടന്നു മനസ്സിലാക്കിയെന്നു് നമ്മള്‍ തിരിച്ചറിയുന്നതു്.
+
+പക്ഷെ ഇക്കാലംവരെ തോമസ് ഐസക്ക് പാര്‍ട്ടിയ്ക്കുവേണ്ടി തന്റെ ബുദ്ധിജീവിക്കുപ്പായം ഏറെയൊന്നും ഉപയോഗിച്ചിട്ടില്ല,
+അല്ലെങ്കില്‍ അതിന്റെ ആവശ്യമുണ്ടായിട്ടില്ല. ഒരു പ്രാവശ്യം എം.പി. പരമേശ്വരനോടൊപ്പം ചിലതൊക്കെ ചെയ്യാന്‍നോക്കി
+കൈപൊള്ളിയ അനുഭവം ചെറുതായുണ്ടുതാനും. ഈ സര്‍ക്കാരിലെ തോമസ് ഐസക്കിന്റെ പ്രവര്‍ത്തനങ്ങള്‍ (അതിനു്
+ഐസക് മുന്‍ധനകാര്യമന്ത്രിമാരോടുകൂടി നന്ദി പറയണം) ഐസക്കിനവകാശപ്പെടാനില്ലാതിരുന്ന ജനപിന്തുണയെന്ന
+ഘടകത്തില്‍ വലിയൊരളവു് മാറ്റമുണ്ടാക്കിയെന്നതു് സത്യമാണു്. പാര്‍ട്ടി കീഴ്ഘടകങ്ങളിലെ സഖാക്കള്‍ക്കുവരെ നേട്ടമായി
+എടുത്തുപറയാന്‍ ഈ മന്ത്രിസഭയിലെ ചുരുക്കം ചില രജതരേഖകളിലൊന്നാണു് ധനകാര്യവകുപ്പു്.
+
+ഈ സര്‍ക്കാരിന്റെ കാലശേഷം പതിവുപോലെ ജനങ്ങള്‍ യു.ഡി.എഫിനെ തിരഞ്ഞെടുത്തയക്കാനാണു് സാധ്യത. അപ്പോള്‍
+പാര്‍ലിമെന്ററി ജോലിക്കു് പാര്‍ട്ടി നിയോഗിച്ച ഐസക്കടക്കമുള്ള മുന്‍നിരനേതാക്കള്‍ മുഴുവസമയ പാര്‍ട്ടി
+പ്രവര്‍ത്തനത്തിലേക്കു് കടക്കാനുള്ള സാധ്യത വിരളമല്ല. വീണ്ടും ജയിച്ചു് എം.എല്‍.എ. ആവുകയാണെങ്കില്‍ വീണ്ടും
+പാര്‍ലിമെന്ററി രംഗത്തുതന്നെ കാണും. എന്നാല്‍ പാര്‍ട്ടിയില്‍ പുതുതായി കൈവന്ന സ്വാധീനവും, മന്ത്രിയെന്ന നിലയിലെ
+പ്രകടനംവഴി സ്വന്തം പാണ്ഡിത്യവും ഐസക്കിനെ ഈയെമ്മസ്സ് ഒഴിച്ചിട്ട കസേരയിലെ ഒരു ഭാഗത്തിലേക്കു് ആകര്‍ഷിച്ചാല്‍
+അത്ഭുതമൊന്നുമില്ല. പ്രായോഗിക സാമ്പത്തികശാസ്ത്രത്തിലെ പാഠങ്ങളില്‍നിന്നു് പുത്തന്‍കാലഘട്ടങ്ങളിലെ
+മാര്‍ക്സിസ്റ്റുവ്യാഖ്യാനങ്ങളുടെ സാമ്പത്തികശാസ്ത്രവഴി തനിക്കു വഴങ്ങുമെന്നു തെളിയിക്കാന്‍ ഐസക്കിലെ ബുദ്ധിജീവിക്കു തോന്നിയാല്‍
+അതു പാറ്റയെപ്പിടിച്ചിടുന്നതു് ആസ്ഥാനവ്യാഖ്യാതാവിന്റെ കുപ്പായം ലക്ഷ്യമിട്ടിരിക്കുന്ന
+അര്‍ദ്ധബുദ്ധിജീവി സഖാക്കളുടെ കഞ്ഞിയിലായിരിക്കും.
+
+പു.ക.സ.യിലെ അതിബുദ്ധിജീവി സഖാക്കളുടെ വൃത്തമൊപ്പിക്കല്‍കൊണ്ടു് അധികകാലം പിടിച്ചുനില്‍ക്കാനാവില്ലെന്നു്
+പാര്‍ട്ടിനേതൃത്വത്തിനുതന്നെ ബോധ്യമുണ്ടാകണം. സാമൂഹ്യശാസ്ത്രപരമായും സാമ്പത്തികപരമായും
+വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നതില്‍ അവരൊരുപക്ഷെ ഈയെമ്മെസ്സിനെവരെ കടത്തിവെട്ടും. പക്ഷെ വ്യാഖ്യാനങ്ങളെ നേതാക്കളിലേക്കും
+അണികളിലേക്കും പൊതുജനങ്ങളിലേക്കും കമ്യൂണിക്കേറ്റു ചെയ്യാന്‍ പു.ക.സ. സഖാക്കളുടെ അതികഠിന അക്കാദമികഭാഷയും
+ഭാവങ്ങളും തടസ്സമാണു്. തത്വശാസ്ത്ര അക്കാദമികരംഗത്തെ പദപ്രയോഗങ്ങളില്‍ മിനിമം അവഗാഹവും പൊതുവായ
+തത്വശാസ്ത്രരീതികളില്‍ അറിവുമില്ലാത്തവര്‍ക്കു് സംസ്കൃതത്തേക്കാളും കഠിനമായേക്കാം പു.ക.സ. ബുദ്ധിജീവികളുടെ വാചക
+കസര്‍ത്തുകള്‍. കൂടാതെ അക്കാദമിക് ഇന്റഗ്രിറ്റി അഥവാ ബൌദ്ധികസത്യസന്ധത എന്നൊരു വാള്‍ അവരെ പലപ്പോഴും
+പാര്‍ട്ടിക്കൊരു ബാദ്ധ്യതയാക്കുകയും ചെയ്യും. ഇത് ശരിക്കറിയാവുന്ന ചില സഖാക്കള്‍ ആസ്ഥാനബുദ്ധിജീവിവൃന്ദത്തില്‍
+തന്റെ പേരുകൂടി ഉള്‍പ്പെടുത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നതിന്റെ അനന്തരഫലമായി വേണമെങ്കില്‍ പാര്‍ട്ടിക്കകത്തെ ഇപ്പോഴത്തെ
+ആശയസമരത്തെ കാണാം. അതിനിടയില്‍ ചില തലമുതിര്‍ന്ന നേതാക്കള്‍ നടത്തുന്ന ഇടപെടലുകള്‍ മന്ത്രിപ്പണിക്കുശേഷം
പാര്‍ട്ടിയില്‍ പുറമ്പോക്കിലാവാതിരിക്കാനുള്ള വെപ്രാളത്തിന്റെ ബാക്കിപത്രമാണെന്നും സംശയിക്കണം.
-പൊതുവേദിയില്‍ രണ്ടുകൂട്ടരും കൂടി ഒരുമിച്ച് ആക്രമിച്ച് കീഴ്പെടുത്താന്‍ മാത്രം ശക്തരൊന്നുമല്ല പു.ക.സ. ബുദ്ധിജീവികള്‍.
-ശരീരപ്രകൃതിപോലെത്തന്നെ, ആഞ്ഞ ഒരു കാറ്റില്‍ പാറിപ്പോകാനുള്ളതേയുള്ളു അവരുടെ പൊതുസമ്മതി. എന്നാല്‍ കുറച്ച്
-കാലം മുമ്പ് ശക്തമായ എതിരാളികളെ നേരിടാന്‍ 'കാറ്റും വെളിച്ചവും കടക്കാന്‍ പാടില്ലാത്ത' പാര്‍ട്ടിയുടെ വക്താക്കള്‍
-നടത്തിയ തരത്തിലുള്ള ഇടപെടലുകളുടെ തലത്തിലേക്ക് ഈ സംവാദം പോകുന്നത് ഒരുപക്ഷേ പു.ക.സ.
-സഖാക്കള്‍ക്കുമപ്പുറമാകാം ലക്ഷ്യമെന്നൊരു സംശയത്തിനും ഇട നല്‍കുന്നു.
+പൊതുവേദിയില്‍ രണ്ടുകൂട്ടരേയുംകൂടി ഒരുമിച്ചു് ആക്രമിച്ചു് കീഴ്പെടുത്താന്‍ മാത്രം ശക്തരൊന്നുമല്ല പു.ക.സ. ബുദ്ധിജീവികള്‍.
+ശരീരപ്രകൃതിപോലെത്തന്നെ, ആഞ്ഞ ഒരു കാറ്റില്‍ പാറിപ്പോകാനുള്ളതേയുള്ളു അവരുടെ പൊതുസമ്മതി. എന്നാല്‍ കുറച്ചുകാലംമുമ്പു്
+എതിരാളികളെ നേരിടാന്‍ 'കാറ്റും വെളിച്ചവും കടക്കാന്‍ പാടില്ലാത്ത' പാര്‍ട്ടിയുടെ വക്താക്കള്‍
+നടത്തിയതരത്തിലുള്ള ശക്തമായ ഇടപെടലുകളുടെ തലത്തിലേക്കു് ഈ സംവാദം പോകുന്നതു് ഒരുപക്ഷേ പു.ക.സ.
+സഖാക്കള്‍ക്കുമപ്പുറമാകാം ലക്ഷ്യമെന്നൊരു സംശയത്തിനും ഇടനല്‍കുന്നു.
-എന്തായാലും സന്നാഹങ്ങളുടെ ബാഹുല്യം വ്യക്തമായ ഒരു സൈദ്ധാന്തികസമരം സഖാവ് വി.എസ്സിനൊപ്പമുള്ള
-ബുദ്ധിജീവികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ 'വിശുദ്ധ വി.എസ്. നശിച്ച പാര്‍ട്ടി' ടൈപ്പ് ചേരിതിരിവുകളിലേക്ക്
-നയിക്കുമോ എന്നു കാത്തിരുന്നു കാണാം.
+എന്തായാലും സന്നാഹങ്ങളുടെ ബാഹുല്യംകൊണ്ടു് ശ്രദ്ധേയമായിത്തീരുന്ന സൈദ്ധാന്തികസമരം, സഖാവു് വി.എസ്സിനൊപ്പമുള്ള
+ബുദ്ധിജീവികള്‍ ആസൂത്രണംചെയ്തു് നടപ്പാക്കിയ 'വിശുദ്ധ വി.എസ്., നശിച്ച പാര്‍ട്ടി' ടൈപ്പ് ചേരിതിരിവുകളിലേക്കു്
+നയിക്കുമോ എന്നു് കാത്തിരുന്നു കാണാം.
പോസ്റ്റ് സ്ക്രിപ്റ്റ്: ലോകത്തുള്ള കമ്യൂണിസ്റ്റും അല്ലാത്തതുമായ ബുദ്ധിജീവികളുടെയും ചിന്തകന്‍മാരുടേയും ഐഡന്റിറ്റി
-പൊളിറ്റിക്സിലുള്ള (സ്വത്വ രാഷ്ട്രീയം) രചനകളൊന്നും പോരാഞ്ഞിട്ടായിരിക്കും സഖാവു ബേബി മേയ് 25ന് 'ദ ഹിന്ദു'വിലെ
-(24ന് 'ദ ന്യൂയോര്‍ക്ക് ടൈംസിലെ') പോള്‍ ക്രൂഗ്മാന്റെ കോളത്തിലെ ഐഡന്റിറ്റി പൊളിറ്റിക്‌സെന്ന പദത്തിലേക്ക്
-റെഫര്‍ ചെയ്തത്. പോക്കറും പാര്‍ട്ടിയും എന്തിനു രാജീവും വരെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ സ്വത്വരാഷ്ട്രീയത്തെപ്പറ്റി
-സംസാരിക്കുമ്പോ, അവിടെ മുഖ്യധാരയിലുള്ള "അമേരിക്കനിസം" എന്ന ഐഡന്റിറ്റി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും അതിനോടു
-ചേര്‍ന്നു നില്‍ക്കുന്ന കോര്‍പ്പറേറ്റ് അമേരിക്കയും ചേര്‍ന്ന് വരുന്ന സെനറ്റ്-കോണ്‍ഗ്രസ്സ് ഇലക്ഷനില്‍ പ്രയോഗിക്കാന്‍
-പോകുന്നതിനെപ്പറ്റിയാണ് ക്രൂഗ്മാന്‍ വാചാലനാവുന്നത്.
-
-'ഇരകളുടെ മാനിഫെസ്റ്റൊ'യില്‍ നിന്നും മുഖ്യധാരാ സ്വത്വങ്ങളുടെ രാഷ്ട്രീയ മാനിഫെസ്റ്റൊകള്‍ക്കുള്ള വ്യത്യാസം പോലും
-മനസ്സിലാക്കാതെയാണോ ബേബി സഖാവു സ്വത്വരാഷ്ട്രീയത്തിന്റെ അപകടങ്ങളെക്കുറിച്ചു വാചാലനായത്? ബേബിക്കു
-നാണം വന്നില്ലെങ്കിലും ഇതിനു മറുപടിപറയാന്‍ ഒരുപക്ഷേ കെ.ഇ.എന്നിനും പി.കെ. പോക്കര്‍ക്കും നാണം കാണും.
-രാജീവ് സഖാവ് പറഞ്ഞത്, സ്വത്വരാഷ്ട്രീയത്തിന്റെ ചതിക്കുഴികളെക്കുറിച്ച് പാര്‍ട്ടി സ്റ്റഡിക്ലാസ്സുകളില്‍ അടുത്ത
-കാലത്തായി നല്ലപോലെ വിഷയമായിട്ടുണ്ടെന്നാണ്. സ്റ്റഡിക്ലാസുകളൊന്നും സഖാവ് ബേബിയായിരിക്കില്ല കൈകാര്യം
+പൊളിറ്റിക്സിലുള്ള (സ്വത്വരാഷ്ട്രീയം) രചനകളൊന്നും പോരാഞ്ഞിട്ടായിരിക്കും സഖാവു് ബേബി മേയ് 25നു് 'ദ ഹിന്ദു'വിലെ
+(24ന് 'ദ ന്യൂയോര്‍ക്ക് ടൈംസിലെ') പോള്‍ ക്രൂഗ്‌മാന്റെ കോളത്തിലെ ഐഡന്റിറ്റി പൊളിറ്റിക്സെന്ന പദത്തിലേക്കു്
+റെഫര്‍ ചെയ്തതു്. പോക്കറും പാര്‍ട്ടിയും, എന്തിനു് രാജീവുംവരെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ സ്വത്വരാഷ്ട്രീയത്തെപ്പറ്റി
+സംസാരിക്കുമ്പോള്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും അതിനോടൊട്ടിനില്‍ക്കുന്ന കോര്‍പ്പറേറ്റ് അമേരിക്കയും സെനറ്റ്-കോണ്‍ഗ്രസ്സ് ഇലക്‌ഷനില്‍
+പ്രയോഗിക്കാന്‍പോകുന്ന മുഖ്യധാരയിലുള്ള "അമേരിക്കനിസം" എന്ന ഐഡന്റിറ്റിയെപ്പറ്റിയാണു് ക്രൂഗ്‌മാന്‍ വാചാലനാവുന്നതു്.
+
+'ഇരകളുടെ മാനിഫെസ്റ്റൊ'യില്‍നിന്നും മുഖ്യധാരാസ്വത്വങ്ങളുടെ രാഷ്ട്രീയമാനിഫെസ്റ്റൊകള്‍ക്കുള്ള വ്യത്യാസംപോലും
+മനസ്സിലാക്കാതെയാണോ ബേബി സഖാവു് സ്വത്വരാഷ്ട്രീയത്തിന്റെ അപകടങ്ങളെക്കുറിച്ചു് വാചാലനായതു്? ബേബിക്കു
+നാണംവന്നില്ലെങ്കിലും ഇതിനു മറുപടിപറയാന്‍ ഒരുപക്ഷേ കെ.ഇ.എന്നിനും പോക്കര്‍ക്കും നാണം കാണും.
+രാജീവ് സഖാവു് പറഞ്ഞതു്, സ്വത്വരാഷ്ട്രീയത്തിന്റെ ചതിക്കുഴികള്‍ പാര്‍ട്ടി സ്റ്റഡിക്ലാസ്സുകളില്‍ അടുത്ത
+കാലത്തായി നല്ലപോലെ വിഷയമായിട്ടുണ്ടെന്നാണു്. സ്റ്റഡിക്ലാസുകളൊന്നും സഖാവു് ബേബിയായിരിക്കില്ല കൈകാര്യം
ചെയ്തതെന്നും നമുക്ക് പ്രതീക്ഷിക്കാം.
(16 June 2010)\footnote{http://malayal.am/പലവക/പരമ്പര/സ്വത്വം/6150/ബുദ്ധിജീവികളുടെ-സ്വത്വപ്രതിസന്ധി}
diff --git a/canada.tex b/canada.tex
index 8528089..6b068b6 100644
--- a/canada.tex
+++ b/canada.tex
@@ -1,74 +1,75 @@
-\secstar{ടയറുകള്‍ കളിനിയന്ത്രിച്ച കാനഡ ഗ്രാന്‍പ്രി}
+\secstar{ടയറുകള്‍ കളിനിയന്ത്രിച്ച കാനഡ ഗ്രാന്‍പ്രി}
\vskip 2pt
-ട്രാക്കിന്റെ പ്രത്യേകതകൊണ്ട് ആവേശകരമായി മാറിയ റേസായിരുന്നു കാനഡയിലേത്. മോണ്‍ട്രിയാലിലെ ഗില്ലിസ്
-വിലെന്യവേ സര്‍ക്യൂട്ടില്‍ നടന്ന പോരാട്ടം ആവേശകരമായത് ട്രാക്കിന്റെ പ്രതലവുമായി യോജിച്ചു പോകുന്ന ടയറുകള്‍
-തിരഞ്ഞെടുക്കുന്നതില്‍ ടീമുകള്‍ പരാജയപ്പെട്ടതിനാലാണ്. അത് പതിവിനു വിപരീതമായി എല്ലാവരും രണ്ടു പിറ്റ്
+ട്രാക്കിന്റെ പ്രത്യേകതകൊണ്ടു് ആവേശകരമായി മാറിയ റേസായിരുന്നു കാനഡയിലേതു്. മോണ്‍ട്രിയാലിലെ ഗില്ലിസ്
+വിലെന്യവേ സര്‍ക്യൂട്ടില്‍ നടന്ന പോരാട്ടം ആവേശകരമായതു് ട്രാക്കിന്റെ പ്രതലവുമായി യോജിച്ചുപോകുന്ന ടയറുകള്‍
+തിരഞ്ഞെടുക്കുന്നതില്‍ ടീമുകള്‍ പരാജയപ്പെട്ടതിനാലാണു്. അതു് പതിവിനുവിപരീതമായി എല്ലാവരും രണ്ടു പിറ്റ്
സ്റ്റോപ്പെങ്കിലും എടുക്കാന്‍ കാരണമായി. ടയറുകള്‍ തിരഞ്ഞെടുക്കുന്നതില്‍ പിഴവുപറ്റിയ മെഴ്സിഡസ് യോഗ്യതാ റൌണ്ടില്‍
മോ​ശമായിപ്പോയി. മക്‌ലാരന്റെ ഹാമില്‍ട്ടണ്‍ പോള്‍ നേടി റെഡ്ബുള്ളിന്റെ കുത്തക അവസാനിപ്പിക്കുകയും ചെയ്തു.
-എന്തായാലും പ്രാക്റ്റീസ്/യോഗ്യതാ റൌണ്ടുകളില്‍ കണ്ട അപ്രവചനീയത റേസിലും വന്നതോടെയാണ് മത്സരം നന്നായത്.
+എന്തായാലും പ്രാക്റ്റീസ്/യോഗ്യതാ റൌണ്ടുകളില്‍ കണ്ട അപ്രവചനീയത റേസിലും വന്നതോടെയാണു് മത്സരം നന്നായതു്.
-പോള്‍ നേടിയ ഹാമില്‍ട്ടണ്‍ തന്നെ റേസ് ഒന്നാമനായി ഫിനിഷ് ചെയ്തെങ്കിലും മുന്‍ റേസുകളില്‍ നിന്നും വിപരീതമായി,
-ആദ്യാവസാനം രണ്ടും മൂന്നും സ്ഥാനക്കാരില്‍ നിന്ന് നല്ല സമ്മര്‍ദ്ദമായിരുന്നു നേരിട്ടത്. രണ്ടാമതായി യോഗ്യതനേടിയെങ്കിലും
-ഗിയര്‍ ബോക്സ് മാറ്റിവച്ചതിനാല്‍ ഗ്രിഡ്ഡില്‍ റെഡ്ബുളളിന്റെ മാര്‍ക് വെബ്ബര്‍ എട്ടാമതായാണ് തുടങ്ങിയത്. എന്നാല്‍
+പോള്‍ നേടിയ ഹാമില്‍ട്ടണ്‍തന്നെ റേസ് ഒന്നാമനായി ഫിനിഷ് ചെയ്തെങ്കിലും മുന്‍റേസുകളിനിന്നും വിപരീതമായി,
+ആദ്യാവസാനം രണ്ടും മൂന്നും സ്ഥാനക്കാരിനിന്നു് നല്ല സമ്മര്‍ദ്ദമായിരുന്നു നേരിട്ടതു്. രണ്ടാമതായി യോഗ്യതനേടിയെങ്കിലും
+ഗിയര്‍ ബോക്സ് മാറ്റിവച്ചതിനാല്‍ ഗ്രിഡ്ഡില്‍ റെഡ്ബുളളിന്റെ മാര്‍ക് വെബ്ബര്‍ എട്ടാമതായാണു് തുടങ്ങിയത്. എന്നാല്‍
ആദ്യലാപ്പില്‍ ഫെലിപെ മസ്സയും വിറ്റാന്‍ടോണിയോ ലിയുസ്സിയും തമ്മിലുണ്ടായ ഉരസല്‍ രണ്ടുകാറുകളെയും
-പിറ്റിലെത്തിച്ചത് ലീഡര്‍ ടേബിളിലും മാറ്റങ്ങള്‍ വരുത്തി. അത്യുഗ്രന്‍ സ്റ്റാര്‍ട്ടിലൂടെ ഷുമാക്കറും ആദ്യ പത്തിലിടം കണ്ടെത്തി.
+പിറ്റിലെത്തിച്ചത് ലീഡര്‍ ടേബിളിലും മാറ്റങ്ങള്‍ വരുത്തി. അത്യുഗ്രന്‍ സ്റ്റാര്‍ട്ടിലൂടെ ഷുമാക്കറും ആദ്യപത്തിലിടം കണ്ടെത്തി.
-എന്നാല്‍ ടയറുകള്‍ വിചാരിച്ചത്ര നിലനില്‍ക്കാഞ്ഞത്, ഏഴാം ലാപ്പില്‍ത്തന്നെ റെഗുലര്‍ പിറ്റ് സ്റ്റോപ്പുകള്‍ എടുക്കുന്ന
-കാഴ്ചയാണ് സമ്മാനിച്ചത്. അഞ്ചാംലാപ്പില്‍ വെബ്ബര്‍ ബട്ടണെ മറികടന്ന് മുന്‍ നിരയിലെത്തി. എന്നാല്‍ യോഗ്യതാ
-റൌണ്ടില്‍ സോഫ്റ്റ് ടയറുകള്‍ പരീക്ഷിച്ച ടീമുകള്‍ക്ക് നിരനിരയായി പിറ്റു ചെയ്യേണ്ട അവസ്ഥയുണ്ടാക്കി (യോഗ്യതാ
-റൌണ്ടില്‍ മൂന്നാം പാദത്തിലെത്തിയ ഡ്രൈവര്‍മാര്‍ അതേ ടയറില്‍ വേണം റേസ് തുടങ്ങാന്‍). റേസിന്റെ തുടക്കത്തില്‍
-ഒരു സമയം റെഡ്ബുള്ളുകള്‍ ഒന്നും രണ്ടും സ്ഥാനത്തും ഷുമാക്കര്‍ മൂന്നമതുമായിരുന്നു.
+എന്നാല്‍ ടയറുകള്‍ വിചാരിച്ചത്ര നിലനില്‍ക്കാഞ്ഞതു്, ഏഴാംലാപ്പില്‍ത്തന്നെ റെഗുലര്‍ പിറ്റ് സ്റ്റോപ്പുകള്‍ എടുക്കുന്ന
+കാഴ്ചയാണു് സമ്മാനിച്ചത്. അഞ്ചാംലാപ്പില്‍ വെബ്ബര്‍ ബട്ടണെ മറികടന്നു് മുന്‍നിരയിലെത്തി. എന്നാല്‍ യോഗ്യതാ
+റൌണ്ടില്‍ സോഫ്റ്റ് ടയറുകള്‍ പരീക്ഷിച്ച ടീമുകള്‍ക്കു് നിരനിരയായി പിറ്റുചെയ്യേണ്ട അവസ്ഥയുണ്ടാക്കി. (യോഗ്യതാ
+റൌണ്ടില്‍ മൂന്നാംപാദത്തിലെത്തിയ ഡ്രൈവര്‍മാര്‍ അതേ ടയറില്‍ വേണം റേസ് തുടങ്ങാന്‍.) റേസിന്റെ തുടക്കത്തില്‍
+ഒരു സമയം റെഡ്ബുള്ളുകള്‍ ഒന്നും രണ്ടും സ്ഥാനത്തും ഷുമാക്കര്‍ മൂന്നാമതുമായിരുന്നു.
ആദ്യ പിറ്റ് സ്റ്റോപ്പുകള്‍ കഴിഞ്ഞപ്പോള്‍ ചിത്രമാകെ മാറി. സോഫ്റ്റ് ടയറുകളിലേക്കു മാറിയ വെറ്റല്‍ ഒരുപാടു പിന്നിലേക്കു
-പോയപ്പോള്‍, മിഡ്ഫീല്‍ഡിലെ പൊരിഞ്ഞ പോരാട്ടം വെബ്ബറിനു വിനയായി. കുബിത്സയും, ടോറോ റോസോയുടെ
-ബ്യുയെമിയും, ഫോഴ്സ് ഇന്ത്യയുടെ സുട്ടിലും കാര്യങ്ങള്‍ കഷ്ടമാക്കി. ആദ്യ പിറ്റ് സ്റ്റോപ്പില്‍ വച്ച് അലോണ്‍സൊ ഹാമില്‍ട്ടണെ
-മറികടന്നെങ്കിലും വേഗം തന്നെ അവസാന സ്ട്രൈറ്റില്‍ വച്ച് പൊസിഷന്‍ തിരിച്ചു പിടിച്ചു. റെഡ്ബുള്ളുകളുടെ പിഴവുകള്‍
-മുതലാക്കി ഈ സമയം കൊണ്ട് ബട്ടണ്‍ മൂന്നാമതെത്തുകയും ചെയ്തു. പിന്നെ ഹാമില്‍ട്ടണിനു മേല്‍ സമ്മര്‍ദ്ദം
-ചെലുത്തുന്നതിനോടൊപ്പം തന്നെ ബട്ടണില്‍ നിന്നും സമ്മര്‍ദ്ദത്തിലാവുകയും ചെയ്തു അലോണ്‍സൊ. അവസാനം
-കരണ്‍ ചന്ദോക്കിന്റെ ഹിസ്പാനിക് റേസിങ് ടീം കാറിനു പിന്നില്‍ പെട്ടുപോയ അവസരം നോക്കി ബട്ടണ്‍ രണ്ടാം സ്ഥാനം
+പോയപ്പോള്‍, മിഡ്ഫീല്‍ഡിലെ പൊരിഞ്ഞപോരാട്ടം വെബ്ബറിനു വിനയായി. കുബിത്സയും ടോറോ റോസോയുടെ
+ബ്യുയെമിയും ഫോഴ്സ് ഇന്ത്യയുടെ സുട്ടിലും കാര്യങ്ങള്‍ കഷ്ടമാക്കി. ആദ്യ പിറ്റ് സ്റ്റോപ്പില്‍വച്ചു് അലോണ്‍സൊ ഹാമില്‍ട്ടണെ
+മറികടന്നെങ്കിലും വേഗംതന്നെ അവസാന സ്ട്രൈറ്റില്‍വച്ചു് പൊസിഷന്‍ തിരിച്ചുപിടിച്ചു. റെഡ്ബുള്ളുകളുടെ പിഴവുകള്‍
+മുതലാക്കി ഈ സമയംകൊണ്ടു് ബട്ടണ്‍ മൂന്നാമതെത്തുകയും ചെയ്തു. ഹാമില്‍ട്ടണിനുമേല്‍ സമ്മര്‍ദ്ദം
+ചെലുത്തുന്നതിനോടൊപ്പംതന്നെ ബട്ടണില്‍നിന്നും സമ്മര്‍ദ്ദത്തിലാവുകയും ചെയ്തു അലോണ്‍സൊ. അവസാനം
+കരണ്‍ ചന്ദോക്കിന്റെ ഹിസ്പാനിക് റേസിങ് ടീം കാറിനു പിന്നില്‍ പെട്ടുപോയ അവസരം നോക്കി ബട്ടണ്‍ രണ്ടാംസ്ഥാനം
പിടിച്ചെടുക്കുകയും ചെയ്തു.
-ഒന്നാം പിറ്റ് സ്റ്റോപ്പ് വരെ നല്ല പ്രകടനം കാഴ്ചവെച്ച ഷുമാക്കര്‍ പിറ്റ് സ്റ്റോപ്പിനു ശേഷം കുബിത്സയുടെ ആക്രമണത്തിന്റെ
-ഫലമായി ട്രാക്കില്‍ നിന്നും മാറിപ്പോകേണ്ടി വന്നു. തത്കാലം സ്ഥാനം സംരക്ഷിക്കാനായെങ്കിലും ഉടന്‍തന്നെ,
-ഉരസലിന്റെ ഫലമായി ഒരു പിറ്റ് സ്റ്റോപ്പിനു നിര്‍ബന്ധിതനാവുകയും റേസില്‍ പിന്നിലായിപ്പോവുകയും ചെയ്ത. പിന്നീട്
+ഒന്നാം പിറ്റ് സ്റ്റോപ്പുവരെ നല്ല പ്രകടനം കാഴ്ചവെച്ച ഷുമാക്കര്‍ പിറ്റ് സ്റ്റോപ്പിനുശേഷം കുബിത്സയുടെ ആക്രമണത്തിന്റെ
+ഫലമായി ട്രാക്കില്‍നിന്നും മാറിപ്പോകേണ്ടിവന്നു. തത്കാലം സ്ഥാനം സംരക്ഷിക്കാനായെങ്കിലും, ഉടന്‍തന്നെ
+ഉരസലിന്റെ ഫലമായി ഒരു പിറ്റ് സ്റ്റോപ്പിനു നിര്‍ബന്ധിതനാവുകയും റേസില്‍ പിന്നിലായിപ്പോവുകയും ചെയ്ത. പിന്നീടു്
സ്ഥാനം മെച്ചപ്പെടുത്താനായെങ്കിലും ഒരിക്കലും മുന്‍നിരയിലെത്താനായില്ല.
-അവസാനലാപ്പുകളില്‍ മോശം ടയറുകളിലായിപ്പോയ ഷുമാക്കര്‍ ഫോഴ്സ് ഇന്ത്യയുടെ കാറുകളില്‍ നിന്നും നിരന്തര
-ആക്രമണത്തിലുമായിരുന്നു. രണ്ടുമൂന്നു ലാപ്പുകള്‍ പിടിച്ചുനിന്നെങ്കിലും അവസാനം രണ്ടു ഫോഴ്സ് ഇന്ത്യകള്‍ക്കും മുന്നില്‍
-കീഴടങ്ങി. ആദ്യലാപ്പുകളിലെ അസ്ഥിരത മുതലെടുത്ത ടോറോ റൊസോയുടെ ബ്യുയെമി അവസാനം വരെ
-ഏതാണ്ടൊക്കെ പൊസിഷന്‍ നിലനിര്‍ത്തുകയും ചെയ്തു. വെറും അഞ്ച് റിട്ടയര്‍മെന്റുകള്‍ മാത്രം നടന്ന റേസ്
-സ്ഥിരതയുടെ കാര്യത്തില്‍ ടീമുകള്‍ക്ക് ആശ്വാസമായിക്കാണണം. റിട്ടയര്‍മെന്റ്/ആക്സിഡെന്റ് തുടര്‍ക്കഥയാക്കിയ
+അവസാനലാപ്പുകളില്‍ മോശം ടയറുകളിലായിപ്പോയ ഷുമാക്കര്‍ ഫോഴ്സ് ഇന്ത്യയുടെ കാറുകളില്‍നിന്നും നിരന്തര
+ആക്രമണത്തിലുമായിരുന്നു. രണ്ടുമൂന്നു ലാപ്പുകള്‍ പിടിച്ചുനിന്നെങ്കിലും അവസാനം രണ്ടു് ഫോഴ്സ് ഇന്ത്യകള്‍ക്കും പിന്നില്‍
+കീഴടങ്ങി. ആദ്യലാപ്പുകളിലെ അസ്ഥിരത മുതലെടുത്ത ടോറോ റൊസോയുടെ ബ്യുയെമി അവസാനംവരെ
+ഏതാണ്ടൊക്കെ പൊസിഷന്‍ നിലനിര്‍ത്തുകയും ചെയ്തു. വെറും അഞ്ചു് റിട്ടയര്‍മെന്റുകള്‍ മാത്രം നടന്ന റേസ്
+സ്ഥിരതയുടെ കാര്യത്തില്‍ ടീമുകള്‍ക്കു് ആശ്വാസമായിക്കാണണം. റിട്ടയര്‍മെന്റ്/ആക്സിഡെന്റ് തുടര്‍ക്കഥയാക്കിയ
ബ്രൂണോ സെന്നയും യാനോ ട്രൂലിയും ഇത്തവണയും മുഴുവന്‍ റേസും തീര്‍ത്തില്ല. പെഡ്രോ ഡി ലാ റൊസയുടെ
റിട്ടയര്‍മെന്റ് സൌബറിന്റെ ഫെറാരി എന്‍ജിനുമായുള്ള പ്രശ്നങ്ങള്‍ ഇനിയും തീര്‍ന്നില്ലെന്നു വ്യക്തമാക്കി.
-പതിവില്‍ നിന്നും വ്യത്യസ്തമായി ഹാര്‍ഡ് ടയറുകള്‍ നല്ല പെര്‍ഫോര്‍മന്‍സ് കാഴ്ചവയ്ക്കുകയും രണ്ടുതരം ടയറുകളും
-നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന നിയമം ഡ്രൈവര്‍മാരെ വലയ്ക്കുകയും ചെയ്തത് കാണികള്‍ക്ക് ആവേശകരമായ
+പതിവിനിന്നും വ്യത്യസ്തമായി ഹാര്‍ഡ് ടയറുകള്‍ നല്ല പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുകയും, രണ്ടുതരം ടയറുകളും
+നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന നിയമം ഡ്രൈവര്‍മാരെ വലയ്ക്കുകയും ചെയ്തതു് കാണികള്‍ക്കു് ആവേശകരമായ
പോരാട്ടങ്ങള്‍ ട്രാക്കിലൊരുക്കി. പതിവില്ലാതെ മദ്ധ്യനിരയിലും മുന്‍നിരയിലും ഒരുപോലെ പോരാട്ടങ്ങളും പൊസിഷന്‍
-മാറലുകളും നടന്നത് റേസ് ആദ്യാന്തം ആവേശകരമാക്കി. കനേഡിയന്‍ ഗ്രാന്‍പ്രീ കിരീടപ്പോരാട്ടങ്ങളില്‍ വലിയ
-മാറ്റങ്ങളൊന്നും വരുത്തില്ലെങ്കിലും ഒരു 5-വേ ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തിനുള്ള കാഹളങ്ങളാണ് അണിയറയില്‍ നിന്നും
-മുഴങ്ങുന്നത്. പാര്‍ട്ടി സ്പോയിലേഴ്സായി റൊസ്ബര്‍ഗും (74), കുബിത്സയും (73), മസ്സയും (67) ഒപ്പത്തിനൊപ്പമുണ്ട്.
-ഇവര്‍ക്ക് പോഡിയങ്ങളും ഒന്നാം സ്ഥാനങ്ങളും വരും റേസുകളില്‍ നേടാനാവുമെങ്കില്‍ തീര്‍ച്ചയായും അത്ഭുതങ്ങള്‍ക്കിനിയും
-പഴുതുണ്ട് (ഒരു പക്ഷേ 2007 നേക്കാളും മികച്ച ഫിനിഷിനു വരെയും).
+മാറലുകളും നടന്നതു് റേസ് ആദ്യന്തം ആവേശകരമാക്കി. കനേഡിയന്‍ ഗ്രാന്‍പ്രീ വലിയ മാറ്റങ്ങളൊന്നും
+കിരീടപ്പോരാട്ടങ്ങളില്‍ വരുത്തില്ലെങ്കിലും ഒരു 5-വേ ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തിനുള്ള കാഹളങ്ങളാണു് അണിയറയില്‍ മുഴങ്ങുന്നതു്.
+പാര്‍ട്ടി സ്പോയിലേഴ്സായി റൊസ്ബര്‍ഗും (74), കുബിത്സയും (73), മസ്സയും (67) ഒപ്പത്തിനൊപ്പമുണ്ടു്.
+ഇവര്‍ക്കു് പോഡിയങ്ങളും ഒന്നാംസ്ഥാനങ്ങളും വരും റേസുകളില്‍ നേടാനാവുമെങ്കില്‍ തീര്‍ച്ചയായും അത്ഭുതങ്ങള്‍ക്കിനിയും
+പഴുതുണ്ടു്. ഒരു പക്ഷേ 2007 നേക്കാളും മികച്ച ഫിനിഷിനു വരെയും.
-ഞായറാഴ്ചത്തെ റേസിനു ശേഷം (13 ജൂണ്‍) 109 പോയിന്റുമായി ഹാമില്‍ട്ടണാണ് ഒന്നാമത്. ടീം മേറ്റ് ബട്ടണ്‍ വെറും
-മൂന്നു പോയിന്റ് വ്യതാസത്തില്‍ രണ്ടാമതും മാര്‍ക് വെബ്ബര്‍ 103 പോയിന്റുമായി മൂന്നാമതുമാണ്. അലോണ്‍സൊയും (94) വെറ്റലു (90) മാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ടീമുകളുടെ കാര്യത്തില്‍ മക്‌ലാരന്‍ 215 പോയിന്റുമായി
-റെഡ്ബുള്ളില്‍ നിന്നും 22 പോയിന്റ് മുന്നിലാണ്. ഫെറാരി 161 പോയിന്റുമായി മൂന്നാമതാണ്.
+ഞായറാഴ്ചത്തെ റേസിനു ശേഷം (13 ജൂണ്‍) 109 പോയിന്റുമായി ഹാമില്‍ട്ടണാണു് ഒന്നാമതു്. ടീം മേറ്റ് ബട്ടണ്‍ വെറും
+മൂന്നു പോയിന്റ് വ്യതാസത്തില്‍ രണ്ടാമതും മാര്‍ക് വെബ്ബര്‍ 103 പോയിന്റുമായി മൂന്നാമതുമാണു്. അലോണ്‍സൊയും (94) വെറ്റലു (90) മാണു്
+നാലും അഞ്ചും സ്ഥാനങ്ങളില്‍. ടീമുകളുടെ കാര്യത്തില്‍ മക്‌ലാരന്‍ 215 പോയിന്റുമായി
+റെഡ്ബുള്ളില്‍ നിന്നും 22 പോയിന്റ് മുന്നിലാണു്. ഫെറാരി 161 പോയിന്റുമായി മൂന്നാമതാണു്.
-ചിരപരിചിതമായ യൂറോപ്യന്‍ ട്രാക്കുകളില്‍ നടക്കുന്ന റേസുകളാണ് ഇനി വരും വാരങ്ങളില്‍. മധ്യനിര ടീമുകളായ ഫോഴ്സ്
-ഇന്ത്യയും റെനോയും കഴിഞ്ഞ വര്‍ഷം ഈ ട്രാക്കുകളില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ ബ്രാവ്‌ണിന്റെ
-പ്രകടനം അത്ര മെച്ചവുമായിരുന്നില്ല. മികച്ച കാറല്ലെങ്കിലും, പ്രകടനങ്ങള്‍ ശരാശരിമാത്രമാണെങ്കിലും ഷൂമാക്കറിന്
-എല്ലാവരും ട്രാക്കില്‍ നല്‍കുന്ന ബഹുമാനവും ഓരോ പോയിന്റിനും വേണ്ടിയുള്ള പോരാട്ടങ്ങളും മെഴ്സിഡസിന് എന്നും
-മുതല്‍ക്കൂട്ടാണ്. റൊസ്ബര്‍ഗ് ആദ്യറേസുകളിലെ തന്റെ നിലവാരത്തിലേക്ക് തിരിച്ചെത്തുകയാണെങ്കില്‍, കിരീടം
-നേടാനായില്ലെങ്കിലും പലരുടെയും കഞ്ഞിയില്‍ പാറ്റയാവാന്‍ ഇപ്പോഴും കെല്‍പ്പുള്ള ടീമാണ് മെഴ്സിഡസ്. വില്യംസും,
-സൌബറും, ടോറോ റൊസൊയും പ്രകടനം മെച്ചപ്പെടുത്തിയതും മധ്യനിര പോരാട്ടങ്ങള്‍ മുന്‍നിര മത്സരങ്ങളേക്കാള്‍
-ആവേശകരമാവാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
+ചിരപരിചിതമായ യൂറോപ്യന്‍ ട്രാക്കുകളില്‍ നടക്കുന്ന റേസുകളാണു് ഇനി വരുംവാരങ്ങളില്‍. മധ്യനിരടീമുകളായ ഫോഴ്സ്
+ഇന്ത്യയും റെനോയും കഴിഞ്ഞവര്‍ഷം ഈ ട്രാക്കുകളില്‍ മികച്ച പ്രകടനമാണു് കാഴ്ചവച്ചതു്. എന്നാല്‍ ബ്രാവ്‌ണിന്റെ
+പ്രകടനം അത്ര മെച്ചവുമായിരുന്നില്ല. മികച്ച കാറല്ലെങ്കിലും, പ്രകടനങ്ങള്‍ ശരാശരിമാത്രമാണെങ്കിലും, ഷൂമാക്കറിനു്
+എല്ലാവരും ട്രാക്കില്‍ നല്‍കുന്ന ബഹുമാനവും ഓരോ പോയിന്റിനും വേണ്ടിയുള്ള പോരാട്ടങ്ങളും മെഴ്സിഡസിനു് എന്നും
+മുതല്‍ക്കൂട്ടാണു്. റൊസ്ബര്‍ഗ് ആദ്യറേസുകളിലെ തന്റെ നിലവാരത്തിലേക്കു് തിരിച്ചെത്തുകയാണെങ്കില്‍, കിരീടം
+നേടാനായില്ലെങ്കിലും പലരുടെയും കഞ്ഞിയില്‍ പാറ്റയാവാന്‍ ഇപ്പോഴും കെല്‍പ്പുള്ള ടീമാണു് മെഴ്സിഡസ്. വില്യംസും
+സൌബറും ടോറോ റൊസൊയും പ്രകടനം മെച്ചപ്പെടുത്തിയതു് മദ്ധ്യനിരപോരാട്ടങ്ങള്‍ മുന്‍നിരമത്സരങ്ങളേക്കാള്‍
+ആവേശകരമാവാനുള്ള സാധ്യതയിലേക്കാണു് വിരല്‍ ചൂണ്ടുന്നതു്.
-പല ടീമുകളും അടുത്ത സീസണിലെ കാറിന്റെ കാര്യം പറഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കിലും അടുത്തമാസം അവസാനത്തോടെ
-മാത്രമേ ഈ സീസണിലെ വികസനങ്ങളെക്കുറിച്ച് അന്തിമ തീരുമാനത്തിലെത്തുകയുള്ളൂ. മുന്‍നിരടീമുകള്‍ മുഴുവനായും
-അടുത്ത സീസണില്‍ കേന്ദ്രീകരിക്കാനുള്ള സാധ്യത തുച്ഛമാണ്. മാത്രമല്ല, ഈ സീസണിലെ പോരാട്ടം കടുത്തതായത്
-തീരുമാനങ്ങളെ സ്വാധീനിക്കാനുമിടയുണ്ട്. എന്നാല്‍ മധ്യനിര ടീമുകള്‍ പലതും കൂടുതല്‍ റിസോഴ്സുകള്‍ അടുത്ത സീസണിനു
-വേണ്ടി മാറ്റിവയ്ക്കാനാണ് സാധ്യത. അത് അവസാന രണ്ടുമാസങ്ങളിലെ പോരാട്ടങ്ങളെ വിപരീതമായി സ്വാധീനിച്ചേക്കാം.
+പല ടീമുകളും അടുത്ത സീസണിലെ കാറിന്റെ കാര്യം പറഞ്ഞുതുടങ്ങിയിട്ടുണ്ടെങ്കിലും അടുത്തമാസം അവസാനത്തോടെ
+മാത്രമേ ഈ സീസണിലെ വികസനങ്ങളെക്കുറിച്ചു് അന്തിമ തീരുമാനത്തിലെത്തുകയുള്ളൂ. മുന്‍നിരടീമുകള്‍ മുഴുവനായും
+അടുത്ത സീസണില്‍ കേന്ദ്രീകരിക്കാനുള്ള സാധ്യത തുച്ഛമാണു്. മാത്രമല്ല, ഈ സീസണിലെ പോരാട്ടം കടുത്തതായതു്
+തീരുമാനങ്ങളെ സ്വാധീനിക്കാനുമിടയുണ്ടു്. മദ്ധ്യനിരടീമുകള്‍ പലതും കൂടുതല്‍ റിസോഴ്സുകള്‍ അടുത്ത സീസണിനുവേണ്ടി
+മാറ്റിവയ്ക്കാനാണു് സാധ്യത. അതു് അവസാന രണ്ടുമാസങ്ങളിലെ പോരാട്ടങ്ങളെ വിപരീതമായി സ്വാധീനിച്ചേക്കാം.
(15 June 2010)\footnote{http://malayal.am/വിനോദം/കായികം/6079/ടയറുകള്‍-കളിനിയന്ത്രിച്ച-കാനഡ-ഗ്രാന്‍പ്രി}
diff --git a/cricket-money-ipl.tex b/cricket-money-ipl.tex
index 80a69a0..6b51511 100644
--- a/cricket-money-ipl.tex
+++ b/cricket-money-ipl.tex
@@ -1,16 +1,15 @@
-\secstar{ക്രിക്കറ്റ്, ദേശീയത, പണം, ഐ.പി.എല്‍. എതിര്‍ക്കപ്പെടേണമോ?}
+\secstar{ക്രിക്കറ്റ്, ദേശീയത, പണം - ഐ.പി.എല്‍. എതിര്‍ക്കപ്പെടേണമോ?}
\vskip 2pt
+രാംകുമാറിന്റെ പോസ്റ്റിനു\footnote{\url{http://ramakumarr.blogspot.com/2010/04/blog-post.html}} മറുപടിയായി എഴുതിയതാണു്. പല ഭാഗങ്ങളായി അദ്ദേഹം വിശദമായി എഴുതിയ ഒരു പോസ്റ്റാണതു്. ഞാന്‍ അതിലെ ഒരുഭാഗത്തിനുമാത്രം എഴുതുന്ന മറുപടിയാണിതു്. അതു് പോസ്റ്റിലെ മറ്റുവിഷയങ്ങളുടെ പ്രാധാന്യം കുറയ്ക്കരുതെന്നു കരുതി ഇവിടെയിടുന്നു.
-രാംകുമാറിന്റെ പോസ്റ്റിനു\footnote{\url{http://ramakumarr.blogspot.com/2010/04/blog-post.html}} മറുപടിയായി എഴുതിയതാണ്. പല ഭാഗങ്ങളായി വിശദമായി എഴുതിയ ഒരു പോസ്റ്റാണത്, ഞാന്‍ അതിലെ ഒരുഭാഗത്തിനു മാത്രം എഴുതുന്ന മറുപടിയാണിത്. അത് പോസ്റ്റിലെ മറ്റു വിഷയങ്ങളുടെ പ്രാധാന്യം കുറയ്ക്കരുതെന്നു കരുതി ഇവിടെയിടുന്നു.
+ഇന്ത്യയില്‍ ഒരുപക്ഷേ ഏറ്റവും ജനകീയമായ കായികവിനോദമാണു് ക്രിക്കറ്റ്. അതിനാല്‍ തന്നെ, ഇന്ത്യന്‍ കായികവിനോദവ്യവസായത്തിന്റെ ആണിക്കല്ലും. ഇത്രയേറെ ജനകീയവും ലാഭകരവുമായ ഒരു വ്യവസായത്തിന്റെ മൊത്തമായുള്ള അവകാശം കുത്തകവത്കരിക്കപ്പെട്ടതാണു്. ബോര്‍ഡ് ഫോര്‍ കണ്‍ട്രോള്‍ ഓഫ് ക്രിക്കറ്റ് ഇന്‍ ഇന്ത്യ എന്ന ബി.സി.സി.ഐ. യ്ക്കാണു് ഇന്ത്യയിലെ ക്രിക്കറ്റ് നടത്തിപ്പിന്റെ ചുമതല. ക്രിക്കറ്റിന്റെ പ്രചാരണത്തിനും നടത്തിപ്പിനും പ്രോത്സാഹനത്തിനും, അവരൊഴുക്കുന്ന "വിയര്‍പ്പിനു" പകരമായി ഈയടുത്തകാലംവരെ നികുതിയിളവുകളും ലോകക്രിക്കറ്റില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു് പങ്കെടുക്കാനുള്ള അവകാശവും കാലാകാലങ്ങളായി സര്‍ക്കാര്‍ അവര്‍ക്കു നല്‍കിപ്പോന്നിരുന്നു.
-ഇന്ത്യയില്‍ ഒരുപക്ഷേ ഏറ്റവും ജനകീയമായ കായികവിനോദമാണ് ക്രിക്കറ്റ്. അതിനാല്‍ തന്നെ,ഇന്ത്യന്‍ കായികവിനോദവ്യവസായത്തിന്റെ ആണിക്കല്ലും. ഇത്രയേറെ ജനകീയവും ലാഭകരവുമായ ഒരു വ്യവസായത്തിന്റെ മൊത്തമായുള്ള അവകാശം കുത്തകവത്കരിക്കപ്പെട്ടതാണ്. ബോര്‍ഡ് ഫോര്‍ കണ്‍ട്രോള്‍ ഓഫ് ക്രിക്കറ്റ് ഇന്‍ ഇന്ത്യ എന്ന ബി. സി.സി. ഐ. യ്ക്കാണ് ഇന്ത്യയിലെ ക്രിക്കറ്റ് നടത്തിപ്പിന്റെ ചുമതല. ക്രിക്കറ്റിന്റെ പ്രചാരണത്തിനും നടത്തിപ്പിനും പ്രോത്സാഹനത്തിനും അവരെഴുക്കുന്ന "വിയര്‍പ്പിനു" പകരമായി ഈയടുത്തകാലം വരെ നികുതിയിളവുകളും ലോകക്രിക്കറ്റില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള അവകാശവും കാലാകാലങ്ങളായി സര്‍ക്കാര്‍ അവര്‍ക്കു നല്‍കിപ്പോന്നിരുന്നു.
+ഈ ബി.സി.സി.ഐ. എന്ന പ്രാദേശിക ക്ലബ്ബ് കൂട്ടായ്മയുടെ ഭരണമാകട്ടെ കാലങ്ങളായി പത്രത്താളുകളിലിടം പിടിക്കുന്ന തൊഴുത്തില്‍കുത്തുകളുടെ കഥയാണു്. വമ്പന്‍ രാഷ്ട്രീയ നേതാക്കളും (ശരദ് പവാര്‍, അരുണ്‍ ജെയ്റ്റ്ലി, മാധവറാവു സിന്ധ്യ, നരേന്ദ്ര മോഡി), ബിസിനസ്സുകാരും (എന്‍. ശ്രീനിവാസന്‍, ലളിത് മോഡി, ജഗ്‌മോഹന്‍ ഡാല്‍മിയ, ചിരായു അമീന്‍) എല്ലാം ചേര്‍ന്ന ഒരു പവര്‍ കണ്‍സോര്‍ഷ്യമാണിതെന്നു പറയുന്നതാവും ശരി. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷനെ വിലക്കെടുത്താണു് ഇപ്പോഴത്തെ വിവാദതാരമായ ലളിത് മോഡി ആദ്യമായി ബി.സി.സി.ഐ.യ്ക്കുള്ളിലെത്തുന്നതു്. ഇങ്ങനെ അടിമുടി അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്നതെങ്കിലും, കൃത്യമായുണ്ടാകുന്ന തിരഞ്ഞെടുപ്പുകള്‍ കാര്യങ്ങള്‍ ഭദ്രമാണെന്നൊരു തോന്നല്‍ ജനങ്ങള്‍ക്കു നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ, ഇന്ത്യന്‍ ദേശീയതയെ സ്വാര്‍ത്ഥ ബിസിനസ്സ് താല്‍പ്പര്യങ്ങള്‍ക്കുപയോഗിക്കുന്ന ലാഭേച്ഛയുള്ള സംഘടനാസംവിധാനമാണിതെന്ന കാര്യം സമര്‍ത്ഥമായി മറച്ചുവയ്ക്കപ്പെട്ടു.
-ഈ ബി.സി.സി.ഐ. എന്ന പ്രാദേശിക ക്ലബ്ബ് കൂട്ടായ്മയുടെ ഭരണമാകട്ടെ കാലങ്ങളായി പത്രത്താളുകളിലിടം പിടിക്കുന്ന തൊഴുത്തില്‍കുത്തുകളുടെ കഥയാണ്. വമ്പന്‍ രാഷ്ട്രീയ നേതാക്കളും (ശരദ് പവാര്‍, അരുണ്‍ ജെയ്റ്റ്ലി, മാധവറാവു സിന്ധ്യ, നരേന്ദ്ര മോഡി), ബിസിനസ്സുകാരും (എന്‍. ശ്രീനിവാസന്‍, ലളിത് മോഡി, ജഗ്‌മോഹന്‍ ഡാല്‍മിയ, ചിരായു അമീന്‍) എല്ലാം ചേര്‍ന്ന ഒരു പവര്‍ കണ്‍സോര്‍ഷ്യമാണിതെന്നു പറയുന്നതാവും ശരി. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷനെ വിലക്കെടുത്താണ് ഇപ്പോഴത്തെ വിവാദതാരമായ ലളിത് മോഡി ആദ്യമായി ബി.സി.സി.ഐ.യ്ക്കുള്ളിലെത്തുന്നത്. ഇങ്ങനെ അടിമുടി അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്നതെങ്കിലും, കൃത്യമായുണ്ടാകുന്ന തിരഞ്ഞെടുപ്പുകള്‍ കാര്യങ്ങള്‍ ഭദ്രമാണെന്നൊരു തോന്നല്‍ ജനങ്ങള്‍ക്കു നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ, ഇന്ത്യന്‍ ദേശീയതയെ സ്വാര്‍ത്ഥ ബിസിനസ്സ് താല്‍പ്പര്യങ്ങള്‍ക്കുപയോഗിക്കുന്ന ലാഭേച്ഛയുള്ള സംഘടനാ സംവിധാനമാണിതെന്ന കാര്യം സമര്‍ത്ഥമായി മറച്ചു വയ്ക്കപ്പെട്ടു.
+ഐ.പി.എല്‍. തുടങ്ങാന്‍ തീരുമാനിച്ചതോടെ ബി.സി.സി.ഐ. ഒരേ സമയം അതിന്റെ കപടദേശീയതയുടെ മുഖംമൂടി ഭാഗികമായെങ്കിലും കീറീക്കളയുകയും, പണക്കൊതിയുടെയും സ്വാര്‍ത്ഥ ബിസിനസ്സ് താല്‍പ്പര്യങ്ങളുടെയും കുടം തുറക്കുകയുമാണു് ചെയ്തതു്. ഐ.സി.എല്ലിനെതിരായ നീക്കങ്ങള്‍, ഒരു റെഗുലേറ്ററേക്കാള്‍ ഒരു കുത്തകയുടെ കുപ്പായമാണു് തങ്ങള്‍ക്കുള്ളതെന്നു് അവര്‍ തുറന്നുകാട്ടുകയായിരുന്നു. കാലങ്ങളായി ക്രിക്കറ്റിനെ നിയന്ത്രിച്ചിരുന്നവരുടെ, അല്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തനതുസാമ്പത്തിക സ്വഭാവമാണു് വെളിപ്പെട്ടതെന്നും പറയാം.
-ഐ.പി.എല്‍. തുടങ്ങാന്‍ തീരുമാനിച്ചതോടെ ബി.സി.സി.ഐ. ഒരേ സമയം അതിന്റെ കപടദേശീയതയുടെ മുഖംമൂടി ഭാഗികമായെങ്കിലും കീറീക്കളയുകയും, പണക്കൊതിയുടെയും സ്വാര്‍ത്ഥ ബിസിനസ്സ് താല്‍പ്പര്യങ്ങളുടെയും കുടം തുറക്കുകയാണു ചെയ്തത്. ഐ.സി.എല്ലിനെതിരായ നീക്കങ്ങള്‍, ഒരു റെഗുലേറ്ററേക്കാള്‍ ഒരു കുത്തകയുടെ കുപ്പായമാണ് തങ്ങള്‍ക്കുള്ളതെന്ന് അവര്‍ തുറന്നു സമ്മതിയ്ക്കുകയായിരുന്നു. കാലങ്ങളായി ക്രിക്കറ്റിനെ നിയന്ത്രിച്ചിരുന്നവരുടെ അല്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തനതു സാമ്പത്തിക സ്വഭാവമാണ് വെളിപ്പെട്ടതെന്നും പറയാം.
+ഇപ്പോള്‍ മൂന്നാം വര്‍ഷത്തിലെത്തിനില്‍ക്കുന്ന ഐ.പി.എല്‍. മാമാങ്കം വര്‍ഷങ്ങളായി ബി.സി.സി.ഐ.യില്‍ നടന്നുവന്നിരുന്ന സ്വജനപക്ഷപാതിത്വത്തിന്റെയും സ്വര്‍ത്ഥതാല്‍പ്പര്യങ്ങളുടെയും ഇരയായി ഇരുട്ടില്‍ തപ്പുകയാണു്. ഇതിനുപകരം ഒന്നാംതരം നടത്തിപ്പിലൂടെ ഐ.പി.എല്‍. നല്ല പേരുണ്ടാക്കിയിരുന്നെങ്കിലും, സമീപഭാവിയില്‍ത്തന്നെ (പത്തോ പന്ത്രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍) ബി.സി.സി.ഐ. യെ വിഴുങ്ങാന്‍ മാത്രം സാമ്പത്തിക വളര്‍ച്ച ഐ.പി.എല്‍. നേടിയേനെ. പൊതുവിപണിയില്‍ സജീവമായ കമ്പനികളുടെയും വ്യക്തികളുടെയും വിശ്വാസതയുടെ പുറത്തു് കൂടുതല്‍ സുതാര്യത കൈവരിക്കാനുള്ള സാധ്യതയും അസ്ഥാനത്തായിരുന്നില്ല (മറിച്ചു സംഭവിക്കാനുള്ള സാധ്യതയാണു പക്ഷെ കൂടുതല്‍). അങ്ങനെ ഇത്രയും കാലം ഇന്ത്യയുടെയും ഇന്ത്യയിലെ ജനങ്ങളുടെയും പേരില്‍ ക്രിക്കറ്റ് നിയന്ത്രിച്ചിരുന്ന സാമ്പത്തിക രാഷ്ട്രീയ ദല്ലാളുമാര്‍ നേരിട്ടു് അവകാശം നേടിയെടുത്ത സ്വന്തം മുഖം വെളിവാക്കാനുള്ള സാധ്യതയാണു് ഐ.പി.എല്‍. കൊണ്ടുവന്നതു്. ക്രിക്കറ്റ് ദേശീയതയുടെ പേരില്‍ കബളിപ്പിക്കപ്പെട്ടിരുന്ന പൊതുജനത്തിനു് സത്യം മനസ്സിലാക്കാനുള്ള അവസരവും .
-ഇപ്പോള്‍ മൂന്നാം വര്‍ഷത്തിലെത്തിനില്‍ക്കുന്ന ഐ.പി.എല്‍. മാമാങ്കം വര്‍ഷങ്ങളായി ബി.സി.സി.ഐ.യില്‍ നടന്നു വന്നിരുന്ന സ്വജന പക്ഷപാതിത്വത്തിന്റെയും സ്വര്‍ത്ഥതാല്‍പ്പര്യങ്ങളുടെയും ഇരയായി ഇരുട്ടില്‍ തപ്പുകയാണ്. ഇതിനു പകരം ഒന്നാംതരം നടത്തിപ്പിലൂടെ ഐ.പി.എല്‍. നല്ല പേരുണ്ടാക്കിയിരുന്നെങ്കിലും, സമീപഭാവിയില്‍ത്തന്നെ (പത്തോ പന്ത്രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍) ബി.സി.സി.ഐ. യെ വിഴുങ്ങാന്‍ മാത്രം സാമ്പത്തിക വളര്‍ച്ച ഐ.പി.എല്‍. നേടിയേനെ. പൊതു വിപണിയില്‍ സജീവമായ കമ്പനികളുടെയും വ്യക്തികളുടെയും വിശ്വാസതയുടെ പുറത്ത് കൂടുതല്‍ സുതാര്യത കൈവരിക്കാനുള്ള സാധ്യതയും അസ്ഥാനത്തായിരുന്നില്ല (മറിച്ചു സംഭവിക്കാനുള്ള സാധ്യതയാണു പക്ഷെ കൂടുതല്‍). അങ്ങനെ ഇത്രയും കാലം ഇന്ത്യയുടെയും ഇന്ത്യയിലെ ജനങ്ങളുടെയും പേരില്‍ ക്രിക്കറ്റ് നിയന്ത്രിച്ചിരുന്ന സാമ്പത്തിക രാഷ്ട്രീയ ദല്ലാളുമാര്‍ നേരിട്ട് അവകാശം നേടി സ്വന്തം മുഖം വെളിവാക്കാനുള്ള സാധ്യതയാണ് ഐ.പി.എല്‍. കൊണ്ടുവന്നത്. ക്രിക്കറ്റ് ദേശീയതയുടെ പേരില്‍ കബളിപ്പിക്കപ്പെട്ടിരുന്ന പൊതുജനത്തിന് സത്യം മനസ്സിലാക്കാനുള്ള അവസരം.
-
-ഇന്ത്യന്‍ ക്രിക്കറ്റ് പൊതുജനങ്ങള്‍ തിരിച്ചുപിടിക്കേണ്ട യാതൊരു ആവശ്യവുമില്ല, കാരണം അതൊരിക്കലും പൊതുജനങ്ങളുടേതായിരുന്നില്ല തന്നെ. ഇപ്പോള്‍ ഐ.പി.എല്‍. സാമ്പത്തികവും സംഘടനാപരവുമായ വിവദങ്ങളില്‍പ്പെട്ടുഴലുന്നത് പൊതുജനത്തെ സംബന്ധിച്ച നല്ലതാണ്. കൂടുതല്‍ സാമ്പത്തിക അച്ചടക്കത്തോടെ വളരാന്‍ അത് ഐ.പി.എല്ലെന്ന ബ്രാന്‍ഡിനെ സഹായിച്ചേക്കും. ഇന്ത്യന്‍ ക്രിക്കറ്റിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതിന് അവരെ അതു കൂടുതല്‍ സഹായിക്കും. ഒരു പക്ഷേ ഭാവിയില്‍ മൂലധനം നിയന്ത്രിക്കുന്നതും പ്രതിഭനിയന്ത്രിക്കുന്നതുമായി പ്രൊഫഷണലെന്നും അമേച്വറെന്നും ക്രിക്കറ്റിനെ വേര്‍ത്തിരിക്കാനും ഇതുപകരിച്ചേക്കും.
+ഇന്ത്യന്‍ ക്രിക്കറ്റ് പൊതുജനങ്ങള്‍ തിരിച്ചുപിടിക്കേണ്ട യാതൊരു ആവശ്യവുമില്ല. കാരണം അതൊരിക്കലും പൊതുജനങ്ങളുടേതായിരുന്നില്ല എന്നതുതന്നെ. ഇപ്പോള്‍ ഐ.പി.എല്‍. സാമ്പത്തികവും സംഘടനാപരവുമായ വിവാദങ്ങളില്‍പ്പെട്ടുഴലുന്നതു് പൊതുജനത്തെ സംബന്ധിച്ചു് നല്ലതാണു്. കൂടുതല്‍ സാമ്പത്തിക അച്ചടക്കത്തോടെ വളരാന്‍ അതു് ഐ.പി.എല്‍. എന്ന ബ്രാന്‍ഡിനെ സഹായിച്ചേക്കും. ഇന്ത്യന്‍ ക്രിക്കറ്റിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതിനു് അവരെയതു കൂടുതല്‍ സഹായിക്കും. ഒരു പക്ഷേ ഭാവിയില്‍ മൂലധനം നിയന്ത്രിക്കുന്നതും പ്രതിഭനിയന്ത്രിക്കുന്നതുമായി പ്രൊഫഷണലെന്നും അമേച്വറെന്നും ക്രിക്കറ്റിനെ വേര്‍തിരിക്കാനും ഇതുപകരിച്ചേക്കും.
\newpage
diff --git a/cricket-nationality.tex b/cricket-nationality.tex
index 7bd4b82..d87c4dc 100644
--- a/cricket-nationality.tex
+++ b/cricket-nationality.tex
@@ -1,42 +1,42 @@
-\secstar{ക്രിക്കറ്റ്, ദേശീയത, പണം - ചില നിരീക്ഷണങ്ങള്‍}
+\secstar{ക്രിക്കറ്റ്, ദേശീയത, പണം - ചില നിരീക്ഷണങ്ങള്‍}
\vskip 2pt
-ക്ഷമിക്കണം ബാബുരാജ് ഇവിടെയെഴുതിയ\footnote{\url{http://puthunireekshanam.blogspot.com/2008/05/blog-post.html}}
-ലേഖനത്തിന് മറുപടിയായി എഴുതിത്തുടങ്ങിയതാണ്. എഴുതിയെഴുതി, ലേഖനത്തിന്റെ വിഷയത്തില്‍ നിന്നും കുറച്ചകന്നു
-പോയി എന്നു തോന്നിയതിനാല്‍ ഇവിടെക്കുറിക്കുന്നു. ക്രിക്കറ്റിനെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങള്‍.
-
-കെറി പാര്‍ക്കര്‍ ക്രിക്കറ്റിലേക്ക് നിറവും പണവും കൊണ്ടുവന്നപ്പോള്‍ തുടങ്ങിയ മാറ്റങ്ങളുടെ വികാസമാണു് 20-20യും,
-ലോകത്തിന്റെ വേഗമനുസരിച്ച് കളിയുടെ വേഗം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള പരീക്ഷണം. വാരാന്ത്യങ്ങളില്‍ നടക്കുന്ന
-രണ്ടുമണിക്കൂര്‍ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളും, മൂന്നു മണിക്കൂറിലേറെ നീളാത്ത വേഗത്തിന്റെ പോരാട്ടങ്ങളും,
-രാത്രിയിലെത്തുന്ന എന്‍.ബി.എ. യുദ്ധങ്ങളും, ദിനം മുഴുവന്‍ നീളുന്ന ക്രിക്കറ്റിന് സ്വീകരണമുറിയില്‍ വെല്ലുവിളിയുയര്‍ത്തുന്നു
-എന്ന തിരിച്ചറിഞ്ഞതിന്റെയും പുതിയ വിപണി സാദ്ധ്യതകളുടെയും ആകെത്തുകയാണ് 20-20 ക്രിക്കറ്റ്.
-ദേശീയതയും പണത്തിനുള്ള ഉപകരണം മാത്രമായ മേധാവികള്‍ക്ക് ഈ പുതിയ രീതി ഒരു വലിയ ലോട്ടറിയായിരുന്നു.
-
-പിന്നെ, വമ്പന്‍ ക്ലബ്ബുകളും മറ്റും ഫുട്‌ബോള്‍ നിലങ്ങള്‍ വാഴുമ്പോള്‍ ക്രിക്കറ്റില്‍ അതു പാടില്ലെന്ന നിലപാടിന്
-പ്രധാനകാരണം ഒരു വലിയ തെറ്റിദ്ധാരണയാണ്. ഇന്ത്യയുടെ പേരില്‍ കളിക്കാനിറങ്ങുന്നവര്‍ പ്രധിനിധീകരിക്കുന്നത്
-യാതൊരു പൊതുബാദ്ധ്യതയുമില്ലാത്ത ഒരു ക്ലബ്ബ് കൂട്ടായ്മയെയാണെന്നുള്ളത് ഭൂരിഭാഗത്തിനും അറിയില്ല. "ടീം ഇന്ത്യ" എന്നത് "ടീം ബി സി സി ഐ``
-മാത്രമാണെന്ന് സുപ്രീം കോടതി വരെ വ്യക്തമാക്കിയതാണ്(ക്ഷമിക്കണം, ഇവിടെ ചെറിയൊരു പിശകുപറ്റിയോ എന്നൊരു സംശയം,
-ബോര്‍ഡ് സുപ്രീം കോടതിയില്‍ അങ്ങനെ വാദിക്കുകയും, സുപ്രീം കോടതി ശരി വയ്ക്കുകയും ചെയ്തു എന്നാണ് തോന്നുന്നത്.
+ക്ഷമിക്കണം. ബാബുരാജ് എഴുതിയ\footnote{\url{http://puthunireekshanam.blogspot.com/2008/05/blog-post.html}}
+ലേഖനത്തിനു് മറുപടിയായി എഴുതിത്തുടങ്ങിയതാണു്. എഴുതിയെഴുതി, ലേഖനത്തിന്റെ വിഷയത്തില്‍നിന്നും കുറച്ചകന്നുപോയി
+എന്നു തോന്നിയതിനാല്‍ ഇവിടെ കുറിക്കുന്നു.
+
+കെറി പാര്‍ക്കര്‍ ക്രിക്കറ്റിലേയ്ക്കു് നിറവും പണവും കൊണ്ടുവന്നപ്പോള്‍ തുടങ്ങിയ മാറ്റങ്ങളുടെ വികാസമാണു് 20-20.
+ലോകത്തിന്റെ വേഗമനുസരിച്ചു് കളിയുടെ വേഗം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള പരീക്ഷണം. വാരാന്ത്യങ്ങളില്‍ നടക്കുന്ന
+രണ്ടുമണിക്കൂര്‍ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളും, മൂന്നുമണിക്കൂറിലേറെ നീളാത്ത വേഗത്തിന്റെ പോരാട്ടങ്ങളും,
+രാത്രിയിലെത്തുന്ന എന്‍.ബി.എ. യുദ്ധങ്ങളും, ദിനം മുഴുവന്‍ നീളുന്ന ക്രിക്കറ്റിനു് സ്വീകരണമുറിയില്‍ വെല്ലുവിളിയുയര്‍ത്തുന്നു
+എന്ന തിരിച്ചറിവിന്റെയും പുതിയ വിപണിസാദ്ധ്യതകളുടെയും ആകത്തുകയാണു് 20-20 ക്രിക്കറ്റ്.
+ദേശീയത പണം കൊയ്യാനുള്ള ഉപകരണം മാത്രമായ മേധാവികള്‍ക്കു് ഈ പുതിയ രീതി ഒരു വലിയ ലോട്ടറിയായിരുന്നു.
+
+പിന്നെ, വമ്പന്‍ ക്ലബ്ബുകളും മറ്റും ഫുട്‌ബോള്‍ നിലങ്ങള്‍ വാഴുമ്പോള്‍ ക്രിക്കറ്റില്‍ അതു പാടില്ലെന്ന നിലപാടിനു്
+പ്രധാനകാരണം ഒരു വലിയ തെറ്റിദ്ധാരണയാണു്. ഇന്ത്യയുടെ പേരില്‍ കളിക്കാനിറങ്ങുന്നവര്‍ പ്രധിനിധീകരിക്കുന്നതു്
+യാതൊരു പൊതുബാദ്ധ്യതയുമില്ലാത്ത ഒരു ക്ലബ്ബ് കൂട്ടായ്മയെയാണെന്നുള്ളതു് ഭൂരിഭാഗത്തിനും അറിയില്ല. "ടീം ഇന്ത്യ" എന്നത് "ടീം ബി.സി.സി.ഐ``
+മാത്രമാണെന്നു് സുപ്രീം കോടതി വരെ വ്യക്തമാക്കിയതാണു് (ക്ഷമിക്കണം, ഇവിടെ ചെറിയൊരു പിശകുപറ്റിയോ എന്നൊരു സംശയം,
+ബോര്‍ഡ് സുപ്രീം കോടതിയില്‍ അങ്ങനെ വാദിക്കുകയും, സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തു എന്നാണു് തോന്നുന്നത്.
ഇതും\footnote{\url{http://www.thehindubusinessline.com/2004/10/01/stories/2004100103330400.htm}}
ഇതും\footnote{\url{http://www.hinduonnet.com/thehindu/2005/02/03/stories/2005020308411200.htm}}
-വായിച്ചിട്ട് എനിക്കങ്ങനെയാണു തോന്നിയത്.). ബി സി സി ഐ എന്ന ക്ലബ്ബിന്റെ ടീം ദേശീയ ടീമാണെന്നുള്ള
-തെറ്റിദ്ധാരണയാണ് പുതിയ 20-20 മാമാങ്കങ്ങള്‍ ദേശീയതയുടെ പേരില്‍ എതിര്‍ക്കുന്നവര്‍ക്കുള്ളത്.
+വായിച്ചിട്ടു് എനിക്കങ്ങനെയാണു തോന്നിയതു്). ബി.സി.സി.ഐ എന്ന ക്ലബ്ബിന്റെ ടീം ദേശീയ ടീമാണെന്നുള്ള
+തെറ്റിദ്ധാരണയാണു് പുതിയ 20-20 മാമാങ്കങ്ങള്‍ ദേശീയതയുടെ പേരില്‍ എതിര്‍ക്കുന്നവര്‍ക്കുള്ളത്.
-ആഗോളതലത്തില്‍ത്തന്നെ വെറുമൊരു സാമ്പത്തിക കൂട്ടായ്മയായോ മറ്റോ ക്രിക്കറ്റിനെ കാണാവുന്നതാണ്.
-ഐ സി സി അടക്കം എല്ലാ ബോര്‍ഡുകളുടെയും പ്രധാനലക്ഷ്യം സാമ്പത്തികമാണ്. മാത്രമല്ല, ഒരു ക്രിക്കറ്റ് ബോഡിയും
+ആഗോളതലത്തില്‍ത്തന്നെ വെറുമൊരു സാമ്പത്തിക കൂട്ടായ്മയായോ മറ്റോ ക്രിക്കറ്റിനെ കാണാവുന്നതാണു്.
+ഐ.സി.സി. അടക്കം എല്ലാ ബോര്‍ഡുകളുടെയും പ്രധാനലക്ഷ്യം സാമ്പത്തികമാണു്. മാത്രമല്ല, ഒരു ക്രിക്കറ്റ് ബോഡിയും
കൃത്യമായി ഒരു രാഷ്ട്രത്തെ പ്രധിനിധീകരിക്കുന്നില്ല. ലോകത്തിലെ മുഴുവന്‍ ക്രിക്കറ്റ് മാമാങ്കങ്ങളും സത്യത്തില്‍ കുറെ
-ക്ലബ്ബുകളുടെ ഏറ്റുമുട്ടലുകള്‍ മാത്രമാണ്. പിന്നെ, ദേശീയത നല്ലവണ്ണം വിറ്റഴിയുന്ന ഒരുല്‍പ്പന്നമായതുകൊണ്ട് വ്യാപകമായി
-അതുപയോഗിക്കുന്നെന്നുമാത്രം. ദേശീയതയെ ചുരുങ്ങിയ നിലയില്‍ ഉപയോഗിച്ച് ക്രിക്കറ്റ് അതിന്റെ യഥാര്‍ത്ഥ മുഖം
-വെളിവാക്കമ്പോള്‍ അത് പ്രോത്സാഹിപ്പിക്കപ്പെടണം. മുഖംമൂടികള്‍ വലിച്ചെറിയാനും പരീക്ഷണങ്ങള്‍ നടത്താനും
+ക്ലബ്ബുകളുടെ ഏറ്റുമുട്ടലുകള്‍ മാത്രമാണു്. ദേശീയത നല്ലവണ്ണം വിറ്റഴിയുന്ന ഒരുല്‍പ്പന്നമായതുകൊണ്ടു് വ്യാപകമായി
+അതുപയോഗിക്കുന്നെന്നുമാത്രം. ദേശീയതയെ ചുരുങ്ങിയനിലയില്‍ ഉപയോഗിച്ചു് ക്രിക്കറ്റ് അതിന്റെ യഥാര്‍ത്ഥ മുഖം
+വെളിവാക്കുമ്പോള്‍ അതു് പ്രോത്സാഹിപ്പിക്കപ്പെടണം. മുഖംമൂടികള്‍ വലിച്ചെറിയാനും പരീക്ഷണങ്ങള്‍ നടത്താനും
തയ്യാറായാല്‍ ദേശീയതയുടെ പേരില്‍ കബളിപ്പിക്കപ്പെടുന്ന ജനതയെ ഓര്‍ത്തെങ്കിലും നമ്മള്‍ സത്യങ്ങള്‍ അംഗീകരിക്കാന്‍
തയ്യാറാവണം.
-ഇന്ത്യക്കുവേണ്ടി ക്രിക്കറ്റ് കളിക്കുന്നവന്‍ സത്യത്തില്‍ പ്രീമിയര്‍ ലീഗില്‍ ഒരു ടീമിനു വേണ്ടി കളിക്കുന്നവരില്‍ നിന്നും
+ഇന്ത്യക്കുവേണ്ടി ക്രിക്കറ്റ് കളിക്കുന്നവന്‍ സത്യത്തില്‍ പ്രീമിയര്‍ ലീഗില്‍ ഒരു ടീമിനുവേണ്ടി കളിക്കുന്നവനില്‍നിന്നും
വ്യത്യസ്തനൊന്നുമല്ല. താന്‍ കരാറൊപ്പിട്ടിട്ടുള്ള ബോര്‍ഡിനേയെ പ്രധിനിധീകരിക്കൂ എന്ന നിബന്ധനയുണ്ടെന്നതൊഴിച്ചാല്‍.
-പിന്നെ, പണത്തിനും പകരം കളിക്കാരെ കൈമാറ്റം ചെയ്യുന്ന രീതി ഐ സി സി നിയമവിധേയമാക്കിയിട്ടുമില്ല.
-അത് ദേശീയത എന്ന ഉല്‍പ്പന്നത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. ക്ലബ്ബുകള്‍ തമ്മിലുള്ള പോരാട്ടങ്ങളെ
-ദേശീയപോരാട്ടങ്ങളായി വ്യവസ്ഥമാറ്റാതെ യഥാര്‍ത്ഥത്തില്‍ അവതരിപ്പിക്കുമ്പോള്‍ അതിനെ ദേശീയ ബോധമുള്ളവര്‍
-പിന്തുണക്കുകയാണ് വേണ്ടതെന്നാണെന്റെ അഭിപ്രായം.
+പിന്നെ, പണത്തിനു പകരം കളിക്കാരെ കൈമാറ്റം ചെയ്യുന്ന രീതി ഐ.സി.സി. നിയമവിധേയമാക്കിയിട്ടുമില്ല.
+അതു് ദേശീയത എന്ന ഉല്‍പ്പന്നത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണു്. ക്ലബ്ബുകള്‍ തമ്മിലുള്ള പോരാട്ടങ്ങളെ
+ദേശീയപോരാട്ടങ്ങളായി വ്യവസ്ഥമാറ്റാതെ യഥാര്‍ത്ഥത്തില്‍ അവതരിപ്പിക്കുമ്പോള്‍ അതിനെ ദേശീയബോധമുള്ളവര്‍
+പിന്തുണക്കുകയാണു് വേണ്ടതെന്നാണെന്റെ അഭിപ്രായം.
\subsection*{പ്രതികരണങ്ങള്‍}
\begin{enumerate}
@@ -44,12 +44,12 @@
ഈ കുറിപ്പിനു നന്ദി. 'ടീം ഇന്ത്യ' ഇന്ത്യന്‍ ടീമാണെന്നൊരു തെറ്റിദ്ധാരണ എനിക്കുമുണ്ടായിരുന്നു.
ആ സുപ്രീം കോടതി പരാമര്‍ശത്തിന്റെ ലിങ്ക് വല്ലതുമുണ്ടോ? ഇനി ഇക്കാര്യം ആരോടെങ്കിലും
-പറയേണ്ടി വന്നാല്‍ വസ്തുനിഷ്ഠമായി പറയാമല്ലോ.
+പറയേണ്ടിവന്നാല്‍ വസ്തുനിഷ്ഠമായി പറയാമല്ലോ.
\item{ദസ്തക്കിര്‍}
-ഓഫിന് മാപ്പ്: അരുന്ധതി റോയുടെ പ്രസിദ്ധമായ 'come september speech'ല്‍ നമ്മുടെയൊക്കെ കപട
-ദേശീയതയെക്കുറിച്ചുള്ള ഒരു പ്രസ്ഥാവന ഇവിടെ ഉദ്ധരിക്കുന്നു. "An 'anti-national' is a person who is against his/her
+ഓഫിനു് മാപ്പു്: അരുന്ധതി റോയുടെ പ്രസിദ്ധമായ 'come september speech'ല്‍ നമ്മുടെയൊക്കെ കപടദേശീയതയെക്കുറിച്ചുള്ള
+ഒരു പ്രസ്താവന ഇവിടെ ഉദ്ധരിക്കുന്നു. "An 'anti-national' is a person who is against his/her
own nation and, by inference, is pro some other one. But it isn't necessary to be 'anti-national'
to be deeply suspicious of all nationalism, to be anti-nationalism. Nationalism of one kind or
another was the cause of most of the genocide of the twentieth century.
@@ -64,27 +64,27 @@ That blizzard of Made-in-China American flags."
\item{Don (ഡോണ്‍)}
-അത് ശരി. പക്ഷെ ഭാരത്, ഇന്ത്യന്‍, ഓഫ് ഇന്ത്യ എന്നീ പേരു പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമെ ഉപയോഗിക്കാവൂ
+അത് ശരി. പക്ഷെ ഭാരത്, ഇന്ത്യന്‍, ഓഫ് ഇന്ത്യ എന്നീ പേരു് പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമെ ഉപയോഗിക്കാവൂ
എന്നൊരു നിയമമില്ലേ? അപ്പോള്‍ BCCI എന്ന പേരു നിയമ വിരുദ്ധമല്ലേ?
\\
\\
\item{ബാബുരാജ് ഭഗവതി}
-ശ്രീ ജിനീഷ് കെ.ജെ., താങ്കള്‍ ആ ആശയത്തെ വികസിപ്പിച്ചിരിക്കുന്നു. പുതിയ വിവരങ്ങള്‍ക്ക് നന്ദി. താങ്കളുടെ വാദം ഈ
+ശ്രീ ജിനീഷ് കെ.ജെ., താങ്കള്‍ ആ ആശയത്തെ വികസിപ്പിച്ചിരിക്കുന്നു. പുതിയ വിവരങ്ങള്‍ക്കു് നന്ദി. താങ്കളുടെ വാദം ഈ
വിഷയത്തെ പുതിയ ഉയരത്തിലെത്തിച്ചു. അഴീക്കോടിന്റെ പ്രസ്താവനയിലെ മണ്ടത്തരം കൂടുതല്‍ വെളിവാക്കപ്പെടുകയും
-ചെയ്തിരിക്കുന്നു. ലേഖനം തയ്യാറാക്കിയപ്പോഴും ബിസിസിഐ കുറിച്ച് മറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല. സുപ്രീം കോടതി വിധി
+ചെയ്തിരിക്കുന്നു. ലേഖനം തയ്യാറാക്കിയപ്പോഴും ബി.സി.സി.ഐ. യെകുറിച്ചു് മറിച്ചു് ഞാന്‍ ചിന്തിച്ചിരുന്നില്ല. സുപ്രീം കോടതി വിധി
നെറ്റില്‍ ലഭ്യമാണോ?
\item{jinsbond007}
-ക്ഷമിക്കണം റോബി, ബാബുരാജ്, എന്റെ കയ്യില്‍ ലിങ്കൊന്നുമില്ല. പക്ഷെ ആ പരാമര്‍ശത്തിനു ശേഷമാണ് തോല്‍ക്കുന്ന ഇന്ത്യന്‍ ടീം,
-മാദ്ധ്യമങ്ങള്‍ക്ക് ബി സി സി ഐ യുടെ പതിനൊന്നു കളിക്കാര്‍ മാത്രമായത്. പിന്നെ, BCCI എന്നതിന്റെ പൂര്‍ണ്ണരൂപം,
-Board of Control for Cricket in India എന്നാണ്.
+ക്ഷമിക്കണം റോബി, ബാബുരാജ്. എന്റെ കയ്യില്‍ ലിങ്കൊന്നുമില്ല. പക്ഷെ ആ പരാമര്‍ശത്തിനുശേഷമാണു് തോല്‍ക്കുന്ന ഇന്ത്യന്‍ ടീം,
+മാദ്ധ്യമങ്ങള്‍ക്കു് ബി.സി.സി.ഐ. യുടെ പതിനൊന്നു കളിക്കാര്‍ മാത്രമായതു്. പിന്നെ, BCCI എന്നതിന്റെ പൂര്‍ണ്ണരൂപം,
+Board of Control for Cricket in India എന്നാണു്.
\item{jinsbond007}
-സുപ്രീം കോടതി പരാമര്‍ശത്തിന്റെ കാര്യത്തില്‍ ഞാന്‍ കരുതിയത് മുഴുവന്‍ ശരിയല്ല എന്നു തോന്നുന്നു. ബ്രാക്കറ്റില്‍
-ഡിസ്‌ക്ലൈമറും ലിങ്കും ചേര്‍ത്തിട്ടുണ്ട്.
+സുപ്രീം കോടതി പരാമര്‍ശത്തിന്റെ കാര്യത്തില്‍ ഞാന്‍ കരുതിയതു് മുഴുവന്‍ ശരിയല്ല എന്നു തോന്നുന്നു. ബ്രാക്കറ്റില്‍
+ഡിസ്‌ക്ലൈമറും ലിങ്കും ചേര്‍ത്തിട്ടുണ്ടു്.
\end{enumerate}
diff --git a/cricket-spirit.tex b/cricket-spirit.tex
index 8b9ba14..4bb435a 100644
--- a/cricket-spirit.tex
+++ b/cricket-spirit.tex
@@ -1,39 +1,39 @@
-\secstar{ക്രിക്കറ്റ് കുടത്തിലെ ഭൂതം}
+\secstar{ക്രിക്കറ്റ് കുടത്തിലെ ഭൂതം}
\vskip 2pt
‌\begin{framed}
-"വിവാദത്തിന്റെ കൂട്ടുകാരനായി മാറിയ കുട്ടിക്ക്രിക്കറ്റിന്റെ അന്താരാഷ്ട്ര പതിപ്പില്‍ നിന്ന് 'ഇന്ത്യന്‍ സേന' പുറത്തായത്
-ഇന്നലെയാണ്. അപ്പോഴും ഇവിടെ ഇന്ത്യയില്‍ ഐപിഎല്‍ വിവാദത്തിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല.
-കാരണംകാണിക്കല്‍ നോട്ടീസ് ലഭിച്ച ഐപിഎല്ലിന്റെ മുന്‍ കമ്മീഷണര്‍ ലളിത് മോഡിക്ക് മറുപടി പറയാനുള്ള
-സമയം ദീര്‍ഘിപ്പിച്ച് വിവാദത്തിന്റെ ആയുസ്സുനീട്ടുകയാണ് ബിസിസിഐ. ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് എന്ന നവീന
-ആശയത്തെ കട്ടെടുത്ത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആയി അവതരിപ്പിച്ച ലളിത് മോഡി ഒടുവില്‍ കായികരംഗത്തെ
-അധോലോകവാഴ്ചയുടെ അടയാളമായി മാറുന്നു. മൂന്നുകൊല്ലം പിന്നിട്ട ഐപിഎല്ലിന്റെ കഥകള്‍ അപസര്‍പ്പകകഥകളെ
-പോലും വെല്ലും. ചതിയുടെയും പകയുടെയും അദ്ധ്യായങ്ങള്‍ നിറച്ച ആദ്യ രണ്ടുവര്‍ഷത്തെ ഐപിഎല്‍ കാലം
+"വിവാദത്തിന്റെ കൂട്ടുകാരനായി മാറിയ കുട്ടിക്രിക്കറ്റിന്റെ അന്താരാഷ്ട്രപതിപ്പില്‍നിന്നു് 'ഇന്ത്യന്‍ സേന' പുറത്തായതു്
+ഇന്നലെയാണു്. അപ്പോഴും ഇവിടെ ഇന്ത്യയില്‍ ഐപിഎല്‍ വിവാദത്തിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല.
+കാരണംകാണിക്കല്‍ നോട്ടീസ് ലഭിച്ച ഐപിഎല്ലിന്റെ മുന്‍ കമ്മീഷണര്‍ ലളിത് മോഡിക്കു് മറുപടി പറയാനുള്ള
+സമയം ദീര്‍ഘിപ്പിച്ചു് വിവാദത്തിന്റെ ആയുസ്സുനീട്ടുകയാണു് ബിസിസിഐ. ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് എന്ന നവീന
+ആശയത്തെ കട്ടെടുത്തു് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആയി അവതരിപ്പിച്ച ലളിത് മോഡി ഒടുവില്‍ കായികരംഗത്തെ
+അധോലോകവാഴ്ചയുടെ അടയാളമായി മാറുന്നു. മൂന്നുകൊല്ലം പിന്നിട്ട ഐപിഎല്ലിന്റെ കഥകള്‍
+അപസര്‍പ്പകകഥകളെപോലും വെല്ലും. ചതിയുടെയും പകയുടെയും അദ്ധ്യായങ്ങള്‍ നിറച്ച ആദ്യ രണ്ടുവര്‍ഷത്തെ ഐപിഎല്‍ കാലം
അന്വേഷിക്കുകയാണിവിടെ. മലയാളം ന്യൂസ് പോര്‍ട്ടലിനു വേണ്ടി ജിനേഷ് കെജെ തയ്യാറാക്കിയത്."
\end{framed}
{\vskip 12pt}
-ഐപിഎല്ലിന്റെ ചരിത്രം അന്വേഷിക്കുമ്പോള്‍ ചെന്നെത്തുന്നത് സുഭാഷ് ചന്ദ്രയുടെ എസ്സെല്‍ ഗ്രൂപ്പില്‍ പെട്ട സീ ടെലിഫിലിംസ്
-2003 മുതല്‍ ഇന്ത്യയിലെ ക്രിക്കറ്റ് സംപ്രേക്ഷണാവകാശത്തിനായി നടത്തിയ ലേലയുദ്ധങ്ങളിലും നിയമയുദ്ധങ്ങളിലുമാണ്.
+ഐപിഎല്ലിന്റെ ചരിത്രം അന്വേഷിക്കുമ്പോള്‍ ചെന്നെത്തുന്നതു് സുഭാഷ് ചന്ദ്രയുടെ എസ്സെല്‍ ഗ്രൂപ്പില്‍ പെട്ട സീ ടെലിഫിലിംസ്
+2003 മുതല്‍ ഇന്ത്യയിലെ ക്രിക്കറ്റ് സംപ്രേക്ഷണാവകാശത്തിനായി നടത്തിയ ലേലയുദ്ധങ്ങളിലും നിയമയുദ്ധങ്ങളിലുമാണു്.
പലപ്പോഴും പൊതുജനത്തെ അമ്പരപ്പിക്കുന്ന നടപടിക്രമങ്ങളിലൂടെ സംപ്രേക്ഷണാവകാശം കിട്ടാക്കനിയായപ്പോള്‍
-സുഭാഷ് ചന്ദ്ര അസാധ്യമായ ഒരു സാഹസത്തിനു മുതിര്‍ന്നു. ബിസിസിഐയിലെ 'കടല്‍ കിഴവന്‍മാരുടെ' സംഘത്തിന്
-ഒരു കോര്‍പ്പറേറ്റ് ബദല്‍ എന്ന സ്വപ്നത്തിനു നിറം പകരാന്‍ ശ്രമിച്ചു. ഇതു ചെയ്യുമ്പോള്‍ ഇന്ത്യയിലെ ക്രിക്കറ്റ് ഭരണം
-നേരെയാക്കിയെടുക്കണം എന്നൊരുദ്ദേശം ചന്ദ്രയുടെ സ്വപ്നത്തില്‍ പോലുമുണ്ടായിരുന്നു എന്നു തോന്നുന്നില്ല. ഒരു പക്ഷേ
+സുഭാഷ് ചന്ദ്ര അസാധ്യമായ ഒരു സാഹസത്തിനു മുതിര്‍ന്നു. ബിസിസിഐയിലെ 'കടല്‍ കിഴവന്‍മാരുടെ' സംഘത്തിനു്
+ഒരു കോര്‍പ്പറേറ്റ് ബദല്‍ എന്ന സ്വപ്നത്തിനു നിറംപകരാന്‍ ശ്രമിച്ചു. ഇതു ചെയ്യുമ്പോള്‍ ഇന്ത്യയിലെ ക്രിക്കറ്റ് ഭരണം
+നേരെയാക്കിയെടുക്കണം എന്നൊരുദ്ദേശം ചന്ദ്രയുടെ സ്വപ്നത്തില്‍പോലുമുണ്ടായിരുന്നു എന്നു തോന്നുന്നില്ല. ഒരു പക്ഷേ
ടെലിവിഷന്‍ സംപ്രേഷണാവകാശങ്ങളുടെ വില്‍പ്പനയിലൂടെ ഫോര്‍മുല വണ്ണിന്റെ അവസാനവാക്കായി മാറിയ ബെര്‍ണി
-എക്‌ലെസ്റ്റോണായിരുന്നിരിക്കണം ചന്ദ്രയുടെ (പിന്നീട് ലളിത് മോഡിയുടെയും) പ്രചോദനം.
+എക്‌ലെസ്റ്റോണായിരുന്നിരിക്കണം ചന്ദ്രയുടെ (പിന്നീടു് ലളിത് മോഡിയുടെയും) പ്രചോദനം.
-എന്തായാലും എന്റെ ചാനലുകള്‍ക്ക് കാണിക്കാന്‍ അവര്‍ ക്രിക്കറ്റ് തരുന്നില്ല, അതുകൊണ്ട് ഞാന്‍ സ്വന്തമായി
-ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പോകുന്നു എന്ന് കെറി പാര്‍ക്കര്‍ ശൈലിയില്‍ പറഞ്ഞ് ചന്ദ്ര തുറന്നുവിട്ട ഇന്ത്യന്‍
-ക്രിക്കറ്റ് ലീഗ് ഭൂതം ലോക ക്രിക്കറ്റിന്റെ മേലാളന്‍മാരുടെ ഉറക്കം കെടുത്താന്‍ വലിയ താമസമുണ്ടായില്ല. ഐസിഎല്ലുമായി
+എന്തായാലും എന്റെ ചാനലുകള്‍ക്കു് കാണിക്കാന്‍ അവര്‍ ക്രിക്കറ്റ് തരുന്നില്ല, അതുകൊണ്ടു് ഞാന്‍ സ്വന്തമായി
+ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പോകുന്നു എന്നു് കെറി പാര്‍ക്കര്‍ ശൈലിയില്‍ പറഞ്ഞു് ചന്ദ്ര തുറന്നുവിട്ട ഇന്ത്യന്‍
+ക്രിക്കറ്റ് ലീഗ് ഭൂതം ലോകക്രിക്കറ്റിന്റെ മേലാളന്‍മാരുടെ ഉറക്കംകെടുത്താന്‍ വലിയ താമസമുണ്ടായില്ല. ഐസിഎല്ലുമായി
സഹകരിക്കുന്ന എല്ലാവര്‍ക്കും വിലക്കേര്‍പ്പെടുത്തി ബിസിസിഐ നയം വ്യക്തമാക്കി. ഇന്ത്യന്‍ ബോര്‍ഡിന്റെ മണിപവറിനു
-മുമ്പില്‍ ഐസിസിയും മറ്റു ബോര്‍ഡുകളും മുട്ടുമടക്കി. ലീഗുമായി സഹകരിക്കുന്ന എല്ലാവര്‍ക്കും അംഗീകൃത വേദികളില്‍ നിന്നും
-വിലക്കു വന്നു.
+മുമ്പില്‍ ഐസിസിയും മറ്റു ബോര്‍ഡുകളും മുട്ടുമടക്കി. ലീഗുമായി സഹകരിക്കുന്ന എല്ലാവര്‍ക്കും അംഗീകൃതവേദികളില്‍നിന്നും
+വിലക്കുവന്നു.
-പക്ഷെ, അവസരങ്ങളെക്കാളേറെ ഉദ്യോഗാര്‍ത്ഥികളുള്ള ഇന്ത്യന്‍ വ്യവസ്ഥിതിക്കുള്ളില്‍ നിന്നും ആറു തരക്കേടില്ലാത്ത
+പക്ഷെ, അവസരങ്ങളെക്കാളേറെ ഉദ്യോഗാര്‍ത്ഥികളുള്ള ഇന്ത്യന്‍ വ്യവസ്ഥിതിക്കുള്ളില്‍നിന്നും ആറു് തരക്കേടില്ലാത്ത
ടീമുകളെ ഉണ്ടാക്കാന്‍ ഐസിഎല്ലിനു സാധിച്ചു. കപില്‍ ദേവിന്റെയും ഡീന്‍ ജോണ്‍സിന്റെയും മറ്റും മേല്‍നോട്ടത്തില്‍
-ആവേശകരമായ ഒരു സീസണ്‍ സംഘടിപ്പിക്കാന്‍ ചന്ദ്രയ്ക്കായി. ചന്ദ്രയെ തളര്‍ത്താന്‍ തങ്ങളാലാവും വിധം ബിസിസിഐ
-ശ്രമിച്ചു. എങ്കിലും ആദ്യ സീസണ്‍ കഴിഞ്ഞപ്പോള്‍ ബിസിസിഐയെക്കൊണ്ട് സ്വന്തം 20-20 ലീഗ് പ്രഖ്യാപിക്കാന്‍ ചന്ദ്രയുടെ
+ആവേശകരമായ ഒരു സീസണ്‍ സംഘടിപ്പിക്കാന്‍ ചന്ദ്രയ്ക്കായി. ചന്ദ്രയെ തളര്‍ത്താന്‍ തങ്ങളാലാവുംവിധം ബിസിസിഐ
+ശ്രമിച്ചു. എങ്കിലും ആദ്യ സീസണ്‍ കഴിഞ്ഞപ്പോള്‍ ബിസിസിഐയെക്കൊണ്ടു് സ്വന്തം 20-20 ലീഗ് പ്രഖ്യാപിക്കാന്‍ ചന്ദ്രയുടെ
സാഹസത്തിനു സാധിച്ചു.
%ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിന്റെ സ്ഥാപകനായ
@@ -41,25 +41,25 @@
%(image courtesy: forbes)
-ഐപിഎല്‍ പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ മാധ്യമങ്ങളുടെ ഒരു പ്രധാന ആശയമായിരുന്നു മാറ്റുരച്ചുനോക്കല്‍. ഐപിഎല്‍
-ജേതാവും ഐസിഎല്‍ ജേതാവും തമ്മിലൊരുമത്സരം. തങ്ങള്‍ക്കു യാതൊരു പ്രശ്നവുമില്ലെന്നു കപില്‍ പറഞ്ഞെങ്കിലും
-വിമതരോട് യാതൊരു ഒത്തുതീര്‍പ്പുമില്ലെന്ന് ബിസിസിഐ തീര്‍ത്തു പറഞ്ഞു. അതോടെ ഐസിഎല്ലിന്റെ നാളുകള്‍
-എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന് ചന്ദ്രയ്ക്ക് ബോദ്ധ്യം വന്നിട്ടുണ്ടാവണം. അദ്ദേഹം കോടതിയിലും, ഐസിസിയിലും ഹര്‍ജികള്‍
-നല്‍കി. അടുത്തവര്‍ഷം കൂടുതല്‍ വിപുലമായി സംഘടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒന്നില്‍ കൂടുതല്‍ ടൂര്‍ണ്ണമെന്റുകളും
-ദേശീയതയുടെ ചായവും ചേര്‍ത്ത് കൊഴുപ്പുകൂട്ടാനുമുള്ള ശ്രമം, ഐസിഎല്‍ വിട്ടു വരാന്‍ താല്‍പര്യമുള്ളവര്‍ക്ക് മാപ്പു
-നല്‍കാനുള്ള ബിസിസിഐ. തീരുമാനത്തോടെ അവസാനിച്ചു. അങ്ങനെ സുഭാഷ് ചന്ദ്രയുടെ ബിസിസിഐയുമായുള്ള
+ഐപിഎല്‍ പ്രഖ്യാപിച്ചുകഴിഞ്ഞപ്പോള്‍ മാധ്യമങ്ങളുടെ ഒരു പ്രധാന ആശയമായിരുന്നു മാറ്റുരച്ചുനോക്കല്‍. ഐപിഎല്‍
+ജേതാവും ഐസിഎല്‍ ജേതാവും തമ്മിലൊരുമത്സരം. തങ്ങള്‍ക്കു യാതൊരു പ്രശ്നവുമില്ലെന്നു് കപില്‍ പറഞ്ഞെങ്കിലും
+വിമതരോടു് യാതൊരു ഒത്തുതീര്‍പ്പുമില്ലെന്നു് ബിസിസിഐ തീര്‍ത്തുപറഞ്ഞു. അതോടെ ഐസിഎല്ലിന്റെ നാളുകള്‍
+എണ്ണപ്പെട്ടു കഴിഞ്ഞുവെന്നു് ചന്ദ്രയ്ക്കു് ബോദ്ധ്യംവന്നിട്ടുണ്ടാവണം. അദ്ദേഹം കോടതിയിലും ഐസിസിയിലും ഹര്‍ജികള്‍
+നല്‍കി. അടുത്തവര്‍ഷം കൂടുതല്‍ വിപുലമായി സംഘടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒന്നില്‍കൂടുതല്‍ ടൂര്‍ണ്ണമെന്റുകളും
+ദേശീയതയുടെ ചായവും ചേര്‍ത്തു് കൊഴുപ്പുകൂട്ടാനുള്ള ശ്രമം, ഐസിഎല്‍ വിട്ടുവരാന്‍ താല്‍പര്യമുള്ളവര്‍ക്കു് മാപ്പുനല്‍കാനുള്ള
+ബിസിസിഐ തീരുമാനത്തോടെ അവസാനിച്ചു. അങ്ങനെ സുഭാഷ് ചന്ദ്രയുടെ ബിസിസിഐയുമായുള്ള
പോരാട്ടം കെറി പാര്‍ക്കറുടേതിനു സമാനമായി ബിസിസിഐയുടെ അന്തിമവിജയത്തില്‍ കലാശിച്ചു.
-ഡോളറുകള്‍ പറന്നു നടന്ന ഐപിഎല്‍ ലേലത്തില്‍ മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് ടീമുകളുടെ പത്തു വര്‍ഷത്തെ
-അവകാശത്തിന് നാനൂറു കോടിക്കു മുകളില്‍ കൊടുക്കാന്‍ മുന്‍നിര ലിസ്റ്റഡ് കമ്പനികള്‍ തയ്യാറായി. ബിസിസിഐയുടെ
-മുഖമുദ്രയായ അതാര്യ നയങ്ങളുടെ പ്രതീകമായി, ഐപിഎല്‍ ഭരണസമിതിയംഗമായ എന്‍ ശ്രീനിവാസന്‍ ചെന്നൈ
-ടീമിനുടമയായി. ഒരു കണക്കിനു പറഞ്ഞാല്‍ ശ്രീനിവാസന്‍ ചെന്നൈ ടീമിന്റെ അവകാശം ശ്രീനിവാസനു തന്നെ വിറ്റു.
+ഡോളറുകള്‍ പറന്നുനടന്ന ഐപിഎല്‍ ലേലത്തില്‍ മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് ടീമുകളുടെ പത്തുവര്‍ഷത്തെ
+അവകാശത്തിനു് നാനൂറു കോടിക്കുമുകളില്‍ കൊടുക്കാന്‍ മുന്‍നിര ലിസ്റ്റഡ് കമ്പനികള്‍ തയ്യാറായി. ബിസിസിഐയുടെ
+മുഖമുദ്രയായ അതാര്യനയങ്ങളുടെ പ്രതീകമായി, ഐപിഎല്‍ ഭരണസമിതിയംഗമായ എന്‍ ശ്രീനിവാസന്‍ ചെന്നൈ
+ടീമിനുടമയായി. ഒരു കണക്കിനു പറഞ്ഞാല്‍ ചെന്നൈ ടീമിന്റെ അവകാശം ശ്രീനിവാസന്‍ ശ്രീനിവാസനുതന്നെ വിറ്റു.
-ഇതിനിടയില്‍ (ലേലത്തിനും മുമ്പ്) മറ്റൊരു കാര്യം നടന്നിരുന്നു, ഐപിഎല്ലിനു ജീവന്‍ നല്‍കാന്‍ ഏറ്റവുമധികം പ്രവര്‍ത്തിച്ച
-ബിസിസിഐ വൈസ് പ്രസിഡന്റ് ലളിത് മോഡിയെ സ്ഥിരതയ്ക്കുവേണ്ടി അഞ്ചു വര്‍ഷത്തേക്ക് ചെയര്‍മാനും കമ്മീഷണറുമായി
-നിയമിച്ചു. പിന്നെ മാദ്ധ്യമങ്ങള്‍ ഊഹങ്ങള്‍ കൊണ്ടും വിശകലനം കൊണ്ടും നിറഞ്ഞു. ഇന്ത്യന്‍ വിപണി സ്പോര്‍ട്സ്
-എന്റര്‍ടൈന്‍മെന്റ് കമ്പോളത്തിനു തുറന്നു കിട്ടാന്‍ പോകുന്നതിലെ സന്തോഷത്തിലായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്
-സാമ്പത്തിക സുതാര്യതയിലേക്ക് വയ്ക്കുന്ന ആദ്യ ചുവടുകളായി വരെ വിശകലന വിദഗ്ദര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
+ഇതിനിടയില്‍, ലേലത്തിനും മുമ്പു്, മറ്റൊരുകാര്യം നടന്നിരുന്നു. ഐപിഎല്ലിനു ജീവന്‍നല്‍കാന്‍ ഏറ്റവുമധികം പ്രവര്‍ത്തിച്ച
+ബിസിസിഐ വൈസ് പ്രസിഡന്റ് ലളിത് മോഡിയെ സ്ഥിരതയ്ക്കുവേണ്ടി അഞ്ചുവര്‍ഷത്തേക്കു് ചെയര്‍മാനും കമ്മീഷണറുമായി
+നിയമിച്ചു. മാദ്ധ്യമങ്ങള്‍ ഊഹങ്ങള്‍കൊണ്ടും വിശകലനംകൊണ്ടും നിറഞ്ഞു. ഇന്ത്യന്‍ വിപണി സ്പോര്‍ട്സ്
+എന്റര്‍ടൈന്‍മെന്റ് കമ്പോളത്തിനു തുറന്നുകിട്ടാന്‍ പോകുന്നതിലെ സന്തോഷത്തിലായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്
+സാമ്പത്തികസുതാര്യതയിലേക്കുവയ്ക്കുന്ന ആദ്യചുവടുകളായിവരെ വിശകലനവിദഗ്ദ്ധര്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
(10 May 2010)\footnote{http://malayal.am/പലവക/പരമ്പര/ബിസിനസ്-ലീഗ്/5365/ക്രിക്കറ്റ്-കുടത്തിലെ-ഭൂതം}
diff --git a/editorial.tex b/editorial.tex
index 66bbcac..9de5f1a 100644
--- a/editorial.tex
+++ b/editorial.tex
@@ -1,132 +1,131 @@
-\secstar{അപ്രത്യക്ഷമാകുന്ന എഡിറ്റോറിയല്‍ ഡെസ്ക്}
+\secstar{അപ്രത്യക്ഷമാകുന്ന എഡിറ്റോറിയല്‍ ഡെസ്ക്}
\vskip 2pt
-ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും മനുഷ്യാവകാശങ്ങളുടെ പരിരക്ഷയ്ക്കും സ്വതന്ത്രവും നിഷ്പക്ഷവുമായ
-മാദ്ധ്യമങ്ങളുണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. "സ്വതന്ത്രവും നിഷ്പക്ഷവുമായ മാദ്ധ്യമങ്ങള്‍" എന്നതിലെ
-സ്വാതന്ത്ര്യമെന്ന ഭാഗത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുകയും, നിഷ്പക്ഷത എന്നത് പലപ്പോഴും ഒരു ജലരേഖയാവുകയും
-ചെയ്യുന്നത് ഇന്നത്തെ മാദ്ധ്യമലോകത്ത് സാധാരണമാണ്. പ്രത്യക്ഷ അജണ്ടകളോടെയോ വ്യക്തമായ
+ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും മനുഷ്യാവകാശങ്ങളുടെ പരിരക്ഷയ്ക്കും, സ്വതന്ത്രവും നിഷ്പക്ഷവുമായ
+മാദ്ധ്യമങ്ങളുണ്ടാവേണ്ടതു് അത്യന്താപേക്ഷിതമാണു്. "സ്വതന്ത്രവും നിഷ്പക്ഷവുമായ മാദ്ധ്യമങ്ങള്‍" എന്നതിലെ
+സ്വാതന്ത്ര്യമെന്ന ഭാഗത്തിനു് കൂടുതല്‍ ഊന്നല്‍കൊടുക്കുകയും, നിഷ്പക്ഷത എന്നതു് പലപ്പോഴും ഒരു ജലരേഖയാവുകയും
+ചെയ്യുന്നതു് ഇന്നത്തെ മാദ്ധ്യമലോകത്തു് സാധാരണമാണു്. പ്രത്യക്ഷ അജണ്ടകളോടെയോ വ്യക്തമായ
ചായ്‌വുകളോടെയോ രാഷ്ട്രീയ/മത/സാമൂഹ്യ സംഘടനകളുടെ ജിഹ്വകളായി ധാരാളം മാദ്ധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
-നിഷ്പക്ഷ പ്രവര്‍ത്തനമെന്നതിനേക്കാളും മുഖ്യധാരയില്‍ പിന്തള്ളപ്പെട്ടുപോകുന്ന കാഴ്ചപ്പാടുകളെ പൊതുസമൂഹത്തില്‍
-ചര്‍ച്ചയ്ക്കു വയ്ക്കുക എന്നതാണ് ഇവരുടെ പ്രധാന അജണ്ട.
+നിഷ്പക്ഷപ്രവര്‍ത്തനമെന്നതിനേക്കാളും മുഖ്യധാരയില്‍ പിന്തള്ളപ്പെട്ടുപോകുന്ന കാഴ്ചപ്പാടുകളെ പൊതുസമൂഹത്തില്‍
+ചര്‍ച്ചയ്ക്കുവയ്ക്കുക എന്നതാണു് ഇവരുടെ പ്രധാന അജണ്ട.
-വിദ്യാഭ്യാസപരമായി മുന്നോക്കം നില്‍ക്കുന്ന സമൂഹങ്ങളില്‍ പൊതുജനാഭിപ്രായ രൂപീകരണത്തിന് മാദ്ധ്യമങ്ങള്‍ക്കുള്ള
-സ്വാധീനം അളക്കാനാവാത്തതാണ്. അതുമൂലം ഭരണത്തിന്റെ ചക്രം തിരിക്കുന്നവര്‍ക്ക് പലപ്പോഴും മാദ്ധ്യമങ്ങളെ
-പ്രീതിപ്പെടുത്തേണ്ടുന്നത് ഒരു ആവശ്യമാകുന്നു. ഇത്തരത്തില്‍ സ്വന്തം മാദ്ധ്യമങ്ങള്‍ ആരംഭിക്കാന്‍ പണമുള്ളവരുടേയും
-അധികാരമുള്ളവരുടേയും മാത്രം സ്വരങ്ങള്‍ വഴി പൊതുജനാഭിപ്രായരൂപീകരണം നടത്തപ്പെടുന്നത് തടയാനാണ്
-മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവര്‍ത്തകരും സ്വയം ഒരു പെരുമാറ്റച്ചട്ടം രൂപീകരിക്കണമെന്നു പറയുന്നത്.
+വിദ്യാഭ്യാസപരമായി മുന്നോക്കംനില്‍ക്കുന്ന സമൂഹങ്ങളില്‍ പൊതുജനാഭിപ്രായരൂപീകരണത്തിനു് മാദ്ധ്യമങ്ങള്‍ക്കുള്ള
+സ്വാധീനം അളക്കാനാവാത്തതാണു്. അതുമൂലം ഭരണത്തിന്റെ ചക്രം തിരിക്കുന്നവര്‍ക്കു് പലപ്പോഴും മാദ്ധ്യമങ്ങളെ
+പ്രീതിപ്പെടുത്തേണ്ടതു് ഒരു ആവശ്യമാകുന്നു. ഇത്തരത്തില്‍ സ്വന്തംമാദ്ധ്യമങ്ങള്‍ ആരംഭിക്കാന്‍ കഴിവുള്ള പണമുള്ളവരുടേയും
+അധികാരമുള്ളവരുടേയും മാത്രം സ്വരങ്ങള്‍വഴി പൊതുജനാഭിപ്രായരൂപീകരണം നടത്തപ്പെടുന്നതു് തടയാനാണു്
+മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവര്‍ത്തകരും സ്വയം ഒരു പെരുമാറ്റച്ചട്ടം രൂപീകരിക്കണമെന്നു പറയുന്നതു്.
വാര്‍ത്തകള്‍ വസ്തുതാടിസ്ഥാനത്തിലുള്ള വിവരണങ്ങള്‍ മാത്രമാവുകയും, മാദ്ധ്യമ അജണ്ടകള്‍
-വാര്‍ത്തകളോടുനുബന്ധിച്ചുള്ള അവലോകനങ്ങളോ, വിശകലങ്ങളോ, നിരീക്ഷണങ്ങളോ, അഭിമുഖങ്ങളോ വഴി
-രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് സാമ്പ്രദായികമായി അംഗീകരിച്ചിട്ടുള്ള രീതി. സ്കൂപ്പുകളിലോ,
-വെളിപ്പെടുത്തലുകളിലോ മാദ്ധ്യമങ്ങളുടെ നിഗമനങ്ങള്‍ സ്ഥാനം പിടിക്കുന്നുണ്ടെങ്കില്‍ അതിനെ നിഗമനങ്ങളായിത്തന്നെ
-കാണിക്കുന്നതും പതിവാണ്. മാത്രമല്ല, പ്രസിദ്ധീകരിക്കുന്ന ഏതൊരു വാര്‍ത്തയ്ക്കും (എന്തിനും) നിയമപരമായും
-ധാര്‍മ്മികപരമായും മാദ്ധ്യമസ്ഥാപനങ്ങള്‍ ഉത്തരവാദിയുമാണ് (അവനവന്‍ പ്രസാധകനാവുന്ന ബ്ലോഗുകള്‍ക്കും
-പോര്‍ട്ടലുകള്‍ക്കും ഇവ ബാധകമാണ്).
-
-ന്യൂസുകളിലൂടെ പ്രത്യേക അജണ്ടകള്‍ക്ക് പ്രചരണം കൊടുക്കാന്‍ മാദ്ധ്യമങ്ങള്‍ സ്വീകരിക്കുന്ന എളുപ്പവഴി ഈ
-അതിര്‍വരമ്പുകളെ ഒഴിവാക്കുകയാണ്. പലരും ഒരുപടികൂടി കടന്ന് വാര്‍ത്തകള്‍ തന്നെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്
-വേണമെന്നു വച്ച് വാര്‍ത്തകള്‍ വളച്ചൊടിക്കുന്നവരുടെ കഥകളാണ്.
-
-വിശകലനവും അവലോകനവും പലപ്പോഴും പത്രങ്ങളില്‍ പ്രധാന സ്ഥാനം നേടാറുണ്ട്. പലപ്പോഴും അന്വേഷണാത്മക
-പരമ്പരകള്‍ എഴുതപ്പെടുന്നത് വിശകലനങ്ങളായിട്ടായിരിക്കും. ഇവിടെയാണ് വിവരമുള്ള പത്രപ്രവര്‍ത്തകര്‍ ഇന്ന്
+വാര്‍ത്തകളോടുനുബന്ധിച്ചുള്ള അവലോകനങ്ങളോ വിശകലങ്ങളോ നിരീക്ഷണങ്ങളോ അഭിമുഖങ്ങളോ വഴി
+രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണു് സാമ്പ്രദായികമായി അംഗീകരിച്ചിട്ടുള്ള രീതി. സ്കൂപ്പുകളിലോ
+വെളിപ്പെടുത്തലുകളിലോ മാദ്ധ്യമങ്ങളുടെ നിഗമനങ്ങള്‍ സ്ഥാനംപിടിക്കുന്നുണ്ടെങ്കില്‍ അതിനെ നിഗമനങ്ങളായിത്തന്നെ
+കാണിക്കുന്നതും പതിവാണു്. മാത്രമല്ല, പ്രസിദ്ധീകരിക്കുന്ന ഏതൊരു വാര്‍ത്തയ്ക്കും (എന്തിനും) നിയമപരമായും
+ധാര്‍മ്മികപരമായും മാദ്ധ്യമസ്ഥാപനങ്ങള്‍ ഉത്തരവാദിയുമാണു് (അവനവന്‍ പ്രസാധകനാവുന്ന ബ്ലോഗുകള്‍ക്കും
+പോര്‍ട്ടലുകള്‍ക്കും ഇവ ബാധകമാണു്).
+
+ന്യൂസുകളിലൂടെ പ്രത്യേക അജണ്ടകള്‍ക്കു് പ്രചരണം കൊടുക്കാന്‍ മാദ്ധ്യമങ്ങള്‍ സ്വീകരിക്കുന്ന എളുപ്പവഴി ഈ
+അതിര്‍വരമ്പുകളെ ഒഴിവാക്കുകയാണു്. പലരും ഒരുപടികൂടി കടന്നു് വാര്‍ത്തകള്‍തന്നെ സൃഷ്ടിക്കുകയും ചെയ്യുന്നു.
+വേണമെന്നുവച്ചു് വാര്‍ത്തകള്‍ വളച്ചൊടിക്കുന്നവരുടെ കഥകളാണിതു്.
+
+വിശകലനവും അവലോകനവും പലപ്പോഴും പത്രങ്ങളില്‍ പ്രധാനസ്ഥാനം നേടാറുണ്ടു്. പലപ്പോഴും അന്വേഷണാത്മക
+പരമ്പരകള്‍ എഴുതപ്പെടുന്നതു് വിശകലനങ്ങളായിട്ടായിരിക്കും. ഇവിടെയാണു് വിവരമുള്ള പത്രപ്രവര്‍ത്തകര്‍ ഇന്നു്
കുറഞ്ഞുവരികയാണെന്നുള്ളതിന്റെ സൂചനകള്‍ കാണാവുന്നത്. ഗംഭീരമായി ഫീല്‍ഡ് റിപ്പോര്‍ട്ടിങ് ചെയ്യാന്‍
കഴിവുള്ളവര്‍ പലപ്പോഴും വിശകലനത്തിലും അതിനോടനുബന്ധിച്ച ചില സാമാന്യനിയമങ്ങളിലും അജ്ഞരായിരിക്കും.
-അത് അപൂര്‍ണ്ണവും അപക്വവുമായ നിഗമനങ്ങളിലായിരിക്കും പലപ്പോഴും എത്തിക്കുന്നത്.
+അതു് അപൂര്‍ണ്ണവും അപക്വവുമായ നിഗമനങ്ങളിലായിരിക്കും പലപ്പോഴും എത്തിക്കുന്നതു്.
-വിശകലനത്തിനു വേണ്ട പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ തുടങ്ങി, എറര്‍ മാര്‍ജിന്‍ എന്ന വാക്കുപോലും
+വിശകലനത്തിനുവേണ്ട പ്രാഥമികവിവരങ്ങള്‍ ശേഖരിക്കുന്നതില്‍ തുടങ്ങി, എറര്‍ മാര്‍ജിന്‍ എന്ന വാക്കുപോലും
കേള്‍ക്കാത്തവര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ് നടത്തിയാല്‍ വരുന്ന കുറവുകളും, ഏതൊക്കെ പാരാമീറ്ററുകള്‍
-മാറുന്നതുകൊണ്ടാണ് വ്യത്യാസങ്ങള്‍ കാണുന്നതെന്ന കാര്യത്തില്‍ മുന്‍വിധികള്‍ നിഗമനങ്ങളെ ബാധിക്കുന്നതും വരെ
-അപക്വമായ സാമാന്യവത്കരണത്തിന് (immature generalization) കാരണമാകാറുണ്ട്. ഇത്തരം പാതിവെന്ത
-റിപ്പോര്‍ട്ടുകള്‍ അവ കൈവയ്ക്കുന്ന വിഷയങ്ങള്‍ക്കനുസരിച്ച് പലപ്പോഴും സമൂഹത്തില്‍ അകാരണമായ ഭയങ്ങളും
+മാറുന്നതുകൊണ്ടാണു് വ്യത്യാസങ്ങള്‍ കാണുന്നതെന്ന കാര്യത്തില്‍ മുന്‍വിധികള്‍ നിഗമനങ്ങളെ ബാധിക്കുന്നതും വരെ
+അപക്വമായ സാമാന്യവത്കരണത്തിനു് (immature generalization) കാരണമാകാറുണ്ടു്. ഇത്തരം പാതിവെന്ത
+റിപ്പോര്‍ട്ടുകള്‍ അവ കൈവയ്ക്കുന്ന വിഷയങ്ങള്‍ക്കനുസരിച്ചു് പലപ്പോഴും സമൂഹത്തില്‍ അകാരണമായ ഭയങ്ങളും
മുന്‍വിധികളും രൂപപ്പെടുത്താനും കാരണമാകുന്നു.
-വിശകലനമെന്നത് വ്യക്തമായ ചട്ടക്കൂടുകളുള്ള ഒരു സങ്കേതമാണെന്നത് മനസ്സിലാക്കാതിരിക്കുകയും, തന്റെ ഫീല്‍ഡ്
-റിപ്പോര്‍ട്ട് വിശകലനത്തെ സഹായിക്കാനുള്ള പല റിസോഴ്സുകളിലൊന്നു മാത്രമാണെന്നു തിരിച്ചറിയാതിരിക്കുകയും
-ചെയ്യുന്നതായിരിക്കണം ഇത്തരം അപകടങ്ങളിലേക്കെത്തിക്കുന്നത്. വസ്തുതാധിഷ്ഠിത റിപ്പോര്‍ട്ടുകളില്‍ നിന്നും
-വ്യക്തമായ അകലം വിശകലനങ്ങള്‍ക്കും അവലോകനങ്ങള്‍ക്കുമുണ്ടെന്ന് തിരിച്ചറിയേണ്ടത് അവശ്യമാണ്. ലൈവായി
+വിശകലനമെന്നതു് വ്യക്തമായ ചട്ടക്കൂടുകളുള്ള ഒരു സങ്കേതമാണെന്നു് മനസ്സിലാക്കാതിരിക്കുകയും, ഫീല്‍ഡ്
+റിപ്പോര്‍ട്ടു് വിശകലനത്തെ സഹായിക്കാനുള്ള പല റിസോഴ്സുകളിലൊന്നു മാത്രമാണെന്നു തിരിച്ചറിയാതിരിക്കുകയും
+ചെയ്യുന്നതായിരിക്കണം ഇത്തരം അപകടങ്ങളിലേക്കെത്തിക്കുന്നതു്. വസ്തുതാധിഷ്ഠിത റിപ്പോര്‍ട്ടുകളിനിന്നും
+വ്യക്തമായ അകലം വിശകലനങ്ങള്‍ക്കും അവലോകനങ്ങള്‍ക്കുമുണ്ടെന്നു് തിരിച്ചറിയേണ്ടതു് അവശ്യമാണു്. ലൈവായി
വാര്‍ത്താവതാരകന്‍ ചോദ്യങ്ങളിലൂടെ അവശ്യ ഡാറ്റകള്‍ ശേഖരിച്ചും പ്രധാന പ്രതികരണങ്ങള്‍ പങ്കുവെച്ചും മറ്റും ന്യൂസ്
-റൂമിനുള്ളില്‍ മിനിറ്റുകള്‍ക്കുള്ളില്‍ നിഗമനങ്ങളിലെത്തുന്ന ഇക്കാലത്ത് ഇതു പ്രത്യേകം പ്രസ്താവ്യമാണ്. 'ഇതുവരെ അറിവായ
-വിവരങ്ങള്‍ വച്ച്,' എന്ന് ഡിസ്‌ക്ലൈമര്‍ ചേര്‍ക്കാന്‍ പോലും പലരും മടിക്കാറുണ്ടിന്ന്.‌
-
-ആദ്യം പത്രങ്ങള്‍ ചില സാമ്പ്രദായിക നിയമങ്ങള്‍ ഒഴിവാക്കിക്കൊണ്ട് സമൂഹമനസ്സില്‍ അജണ്ടകള്‍ ഒളിച്ചുകടത്തുന്ന
-ഗീബല്‍സിയന്‍ (ഹിറ്റ്ലറുടെ പ്രചാരണമന്ത്രിയായിരുന്ന ഗീബല്‍സാണ് ഈ രീതി വളരെ ഫലപ്രദമായി പരീക്ഷിച്ചത്)
-രീതിയെക്കുറിച്ചും രണ്ടാമത് വിശകലനമെന്ന ചാരുകസേല പ്രവര്‍ത്തനം, ഫീല്‍ഡ് റിപ്പോര്‍ട്ടിങ്ങിനു കൊടുക്കുന്ന
-അമിതപ്രാധാന്യത്തില്‍ വശത്തേക്കൊതുങ്ങിപ്പോകുകയും അതുവഴി പല അപകടകരമായ സാമാന്യവത്കരണങ്ങളും
-നിഗമനങ്ങളായി തെളിവോടെ അച്ചടിമഷിപുരളുകയും ചെയ്യുന്നതിനെക്കുറച്ചുമാണ് പറഞ്ഞത്. ഇനി പറയാന്‍ പോകുന്നത്,
-വായനക്കാരെന്തുവായിക്കണമെന്നു തീരുമാനിക്കുന്ന എഡിറ്റോറിയല്‍ ബോര്‍ഡിന്റെ നീലപ്പെന്‍സിലുകളുടെ
-(കടപ്പാട്: തിരുത്ത്, എം.എസ്.മാധവന്‍) പക്ഷഭേദത്തെപ്പറ്റിയാണ്.
-
-ഏതുതരം വാര്‍ത്തകള്‍ തിരസ്കരിക്കണമെന്നതിലോ അച്ചടിമഷിപുരളണമെന്നതിലോ പത്രത്തിന് നയങ്ങളും
-കാഴ്ചപ്പാടുകളും കാണും. ഒരേ വിഷയത്തില്‍ ചില പക്ഷങ്ങളുടെ വാദങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതും
-സാധാരണം മാത്രമാണ്. പ്രതിപക്ഷസ്വരങ്ങള്‍ വേറെ വല്ലവരും കേള്‍പ്പിച്ചോളും. എന്നാല്‍, അച്ചടിമഷിപുരളുന്ന
-വാര്‍ത്തകള്‍ ഏതുവിധമായിക്കോട്ടെ കുറ്റമറ്റതായിരിക്കണമെന്നത് സാമാന്യനിയമം മാത്രമാണ്. പ്രത്യേകിച്ചും
-പത്രങ്ങളുടെ തന്നെ ഭാഷയില്‍ അവരുടെ വായനക്കാരില്‍ പലരും ഈ വിഷയങ്ങളില്‍
-അഗാധപാണ്ഡിത്യമില്ലാത്തവരോ, പത്രം പറഞ്ഞതുകൊണ്ട് ഇത് ശരിയായിരിക്കുമെന്നു കരുതുന്നവരുമായതുകൊണ്ട്.
+റൂമിനുള്ളില്‍ മിനിറ്റുകള്‍ക്കുള്ളില്‍ നിഗമനങ്ങളിലെത്തുന്ന ഇക്കാലത്തു് ഇതു് പ്രത്യേകം പ്രസ്താവ്യമാണു്. 'ഇതുവരെ അറിവായ
+വിവരങ്ങള്‍വച്ചു്,' എന്നു് ഡിസ്‌ക്ലൈമര്‍ ചേര്‍ക്കാന്‍പോലും പലരും മടിക്കാറുണ്ടിന്നു്.‌
+
+ആദ്യം പത്രങ്ങള്‍ ചില സാമ്പ്രദായികനിയമങ്ങള്‍ ഒഴിവാക്കിക്കൊണ്ടു് സമൂഹമനസ്സില്‍ അജണ്ടകള്‍ ഒളിച്ചുകടത്തുന്ന
+ഗീബല്‍സിയന്‍ (ഹിറ്റ്ലറുടെ പ്രചാരണമന്ത്രിയായിരുന്ന ഗീബല്‍സാണു് ഈ രീതി വളരെ ഫലപ്രദമായി പരീക്ഷിച്ചതു്)
+രീതിയെക്കുറിച്ചും, രണ്ടാമത് വിശകലനമെന്ന ചാരുകസേല പ്രവര്‍ത്തനം ഫീല്‍ഡ് റിപ്പോര്‍ട്ടിങ്ങിനു കൊടുക്കുന്ന
+അമിതപ്രാധാന്യത്തില്‍ വശത്തേക്കൊതുങ്ങിപ്പോകുകവഴി പല അപകടകരമായ സാമാന്യവത്കരണങ്ങളും
+നിഗമനങ്ങളായി തെളിവോടെ അച്ചടിമഷിപുരളുകയും ചെയ്യുന്നതിനെക്കുറിച്ചുമാണു് പറഞ്ഞതു്. ഇനി പറയാന്‍ പോകുന്നതു്,
+വായനക്കാര്‍എന്തുവായിക്കണമെന്നു തീരുമാനിക്കുന്ന എഡിറ്റോറിയല്‍ ബോര്‍ഡിന്റെ നീലപ്പെന്‍സിലുകളുടെ
+(കടപ്പാടു്: തിരുത്തു്, എം.എസ്. മാധവന്‍) പക്ഷഭേദത്തെപ്പറ്റിയാണു്.
+
+ഏതുതരം വാര്‍ത്തകള്‍ തിരസ്ക്കരിക്കണമെന്നതിലോ അച്ചടിമഷിപുരളണമെന്നതിലോ പത്രത്തിനു് നയങ്ങളും
+കാഴ്ചപ്പാടുകളും കാണും. ഒരേവിഷയത്തില്‍ ചില പക്ഷങ്ങളുടെ വാദങ്ങള്‍ക്കു് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതും
+സാധാരണം മാത്രമാണു്. പ്രതിപക്ഷസ്വരങ്ങള്‍ വേറെവല്ലവരും കേള്‍പ്പിച്ചോളും. എന്നാല്‍ അച്ചടിമഷിപുരളുന്ന
+വാര്‍ത്തകള്‍ ഏതുവിധമായിക്കോട്ടെ കുറ്റമറ്റതായിരിക്കണമെന്നതു് സാമാന്യനിയമം മാത്രമാണു്. പ്രത്യേകിച്ചും
+പത്രങ്ങളുടെതന്നെ ഭാഷയില്‍ അവരുടെ വായനക്കാരില്‍ പലരും ഈ വിഷയങ്ങളില്‍
+അഗാധപാണ്ഡിത്യമില്ലാത്തവരോ, പത്രം പറഞ്ഞതുകൊണ്ടു് ശരിയായിരിക്കുമെന്നു കരുതുന്നവരോ ആയതുകൊണ്ടു്.
ഇത്തരത്തില്‍ ഇന്ത്യന്‍ മാദ്ധ്യമങ്ങളില്‍ എഡിറ്റര്‍മാരുടെ കസേരകളിലിരിക്കുന്നവര്‍ തങ്ങളുടെ ജോലി കൃത്യമായി
-ചെയ്യാത്തതുകാരണം പല വാര്‍ത്തകളും വാര്‍ത്തകളുടെ തലം വിട്ട് മാജിക്കല്‍ റിയലിസത്തിന്റെ തലത്തിലെത്താറുണ്ട്.
-ടെക്നോളജി സംബന്ധമായ വാര്‍ത്തകളും വിലയിരുത്തലുകളുമാണ് ഇവയില്‍ പ്രധാനം. പലപ്പോഴും കൌതുകവാര്‍ത്തകളും
-ചില സ്പോര്‍ട്സ് വാര്‍ത്തകളും ഇത്തരത്തിലാവാറുണ്ട്. ഇതില്‍ രസകരമായ കാര്യം, പലപ്പോഴും
-സംഭവിക്കുന്നതെന്തെന്നാല്‍ ഈ പ്രോഡക്റ്റ് അവതരിപ്പിച്ചപ്പോഴോ അല്ലെങ്കില്‍ അതിന്റെ അവലോകനത്തിനായി
-റിപ്പോര്‍ട്ടര്‍മാര്‍ സമീപിച്ചപ്പോഴോ കമ്പനികള്‍ ഊന്നല്‍ കൊടുത്ത കാര്യങ്ങള്‍ക്കു പകരം മറ്റുപലതുമായിരിക്കും
-റിപ്പോര്‍ട്ടര്‍മാര്‍ മനസ്സിലാക്കുന്നത്.
-
-നേരിട്ടുകണ്ട് മനസ്സിലാക്കിയ ഒരനുഭവം പറയട്ടെ. NVIDIA Tesla എന്ന പേരില്‍ CUDA അടിസ്ഥാനമാക്കി ഒരു
-സൂപ്പര്‍ കമ്പ്യൂട്ടിങ് കഴിവുകളുള്ള പ്ലാറ്റ്ഫോം വികസിപ്പിച്ചിരുന്നു. NVIDIA സി.ഇ.ഓ.യും സ്ഥാപകനുമായ ജെന്‍ സുന്‍
-ഹ്യയാങ് 2008 നവംബറില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ IIIT, Hyderabadല്‍ വച്ചാണ് അത് (ഇന്ത്യയില്‍)
+ചെയ്യാത്തതുകാരണം പല വാര്‍ത്തകളും വാര്‍ത്തകളുടെ തലംവിട്ടു് മാജിക്കല്‍ റിയലിസത്തിന്റെ തലത്തിലെത്താറുണ്ടു്.
+ടെക്നോളജി സംബന്ധമായ വാര്‍ത്തകളും വിലയിരുത്തലുകളുമാണു് ഇവയില്‍ പ്രധാനം. പലപ്പോഴും കൌതുകവാര്‍ത്തകളും
+ചില സ്പോര്‍ട്സ് വാര്‍ത്തകളും ഇത്തരത്തിലാവാറുണ്ടു്. രസകരമായ കാര്യം, പലപ്പോഴും
+സംഭവിക്കുന്നതെന്തെന്നാല്‍, ഒരു പ്രോഡക്റ്റ് അവതരിപ്പിച്ചപ്പോഴോ അല്ലെങ്കില്‍ അതിന്റെ അവലോകനത്തിനായി
+റിപ്പോര്‍ട്ടര്‍മാര്‍ സമീപിച്ചപ്പോഴോ കമ്പനികള്‍ ഊന്നല്‍കൊടുത്ത കാര്യങ്ങള്‍ക്കുപകരം മറ്റുപലതുമായിരിക്കും
+റിപ്പോര്‍ട്ടര്‍മാര്‍ മനസ്സിലാക്കുന്നതു് എന്നുള്ളതാണു്.
+
+നേരിട്ടുകണ്ടു് മനസ്സിലാക്കിയ ഒരനുഭവം പറയട്ടെ. NVIDIA Tesla എന്ന പേരില്‍ CUDA അടിസ്ഥാനമാക്കി
+സൂപ്പര്‍ കമ്പ്യൂട്ടിങ് കഴിവുകളുള്ള ഒരു പ്ലാറ്റ്ഫോം വികസിപ്പിച്ചിരുന്നു. NVIDIA സി.ഇ.ഒ.യും സ്ഥാപകനുമായ ജെന്‍ സുന്‍
+ഹ്യയാങ് 2008 നവംബറില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ IIIT, Hyderabadല്‍ വച്ചാണു് അത് (ഇന്ത്യയില്‍)
അവതരിപ്പിച്ചത്. ഈ ഡിഗ്ഗ്
ലിങ്ക്\footnote{\url{http://digg.com/news/story/NDTV_kills_nvidia_tesla_with_stupid_reporting}}
കണ്ടാല്‍ മനസ്സിലാവും എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടര്‍ ഇക്കാര്യം
-മനസ്സിലാക്കിയതെങ്ങനെയാണെന്ന്. അതിനു താഴെ കമന്റുകളില്‍ ഹിന്ദുവിന്റെ കവറേജും കൊടുത്തിട്ടുണ്ട്.
+മനസ്സിലാക്കിയതെങ്ങനെയാണെന്നു്. അതിനുതാഴെ കമന്റുകളില്‍ ഹിന്ദുവിന്റെ കവറേജും കൊടുത്തിട്ടുണ്ടു്.
-വസ്തുതാപരമായ പിഴവുകള്‍മുതല്‍, ടെക്നോളജി റിപ്പോര്‍ട്ട് ചെയ്യുന്ന നമ്മുടെ മലയാളം പത്രങ്ങളിലെ യുവരക്തം
-പിന്തുടരുന്ന "പാതിവെന്ത മനസ്സിലാക്കലുകളെ പഞ്ചസാരപൊതിഞ്ഞ് അവതരിപ്പിക്കുന്ന" പരിപാടിയും കൂടിയായപ്പോള്‍
-ചുക്ക്, ചുണ്ണാമ്പിനുമപ്പുറം വേറെയെന്തൊക്കെയോ ആയി. റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന കൊച്ചിനു NVIDIA CEOയുടെ
-അമേരിക്കന്‍ ഉച്ചാരണം മനസ്സിലാകാഞ്ഞതോ, വിഷയപരിജ്ഞാനം കമ്മിയായതോ, എഴുതിയെടുത്തത് പിന്നെ
+വസ്തുതാപരമായ പിഴവുകള്‍മുതല്‍, ടെക്നോളജി റിപ്പോര്‍ട്ടുചെയ്യുന്ന നമ്മുടെ മലയാളം പത്രങ്ങളിലെ യുവരക്തം
+പിന്തുടരുന്ന "പാതിവെന്ത മനസ്സിലാക്കലുകളെ പഞ്ചസാരപൊതിഞ്ഞു് അവതരിപ്പിക്കുന്ന" പരിപാടിയും കൂടിയായപ്പോള്‍
+ചുക്കു് ചുണ്ണാമ്പിനുമപ്പുറം വേറെയെന്തൊക്കെയോ ആയി. റിപ്പോര്‍ട്ടുചെയ്യാന്‍വന്ന കൊച്ചിനു് NVIDIA CEOയുടെ
+അമേരിക്കന്‍ ഉച്ചാരണം മനസ്സിലാകാഞ്ഞതോ, വിഷയപരിജ്ഞാനം കമ്മിയായതോ, എഴുതിയെടുത്തതു് പിന്നെ
വായിച്ചപ്പോള്‍ തലതിരിഞ്ഞുപോയതോ ഒക്കെയാകാം. എങ്കിലും മിനിമം NVIDIAയുടെ വെബ്സൈറ്റില്‍ പോയി Tesla
-എന്ന പ്രോഡക്റ്റിനു കീഴില്‍ എഴുതിയതൊക്കെത്തന്നെയാണോ തന്റെ റിപ്പോര്‍ട്ടറും എഴുതിയത് എന്ന് നോക്കാനെങ്കിലും
+എന്ന പ്രോഡക്റ്റിനു കീഴില്‍ എഴുതിയതൊക്കെത്തന്നെയാണോ തന്റെ റിപ്പോര്‍ട്ടറും എഴുതിയതു് എന്നു് നോക്കാനെങ്കിലും
തോന്നുന്ന ഒരു എഡിറ്റര്‍ NDTVയുടെ ടെക്നോളജി ഡെസ്കില്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്രമാത്രം
-നാണക്കേടുണ്ടാകില്ലായിരുന്നു. അതിനുശേഷവും മുന്‍പും ഞാന്‍ NDTVയുടെ ടെക്നോളജി വാര്‍ത്തകളൊന്നും വായിക്കാറില്ല,
-ആ വാര്‍ത്ത ഇപ്പോഴും ആ തെറ്റുകളോടെല്ലാം കൂടി അവിടെത്തന്നെ കിടക്കുന്നതുകൊണ്ട്, അവരുടെ നയങ്ങളൊന്നും
+നാണക്കേടുണ്ടാകില്ലായിരുന്നു. അതിനുശേഷം ഞാന്‍ NDTVയുടെ ടെക്നോളജി വാര്‍ത്തകളൊന്നും വായിക്കാറില്ല,
+ആ വാര്‍ത്ത ഇപ്പോഴും ആ തെറ്റുകളോടെല്ലാംകൂടി അവിടെത്തന്നെ കിടക്കുന്നതുകൊണ്ടു് അവരുടെ നയങ്ങളൊന്നും
മാറിയിട്ടില്ലെന്നു കരുതുന്നു.
-ഈ രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ പലപ്പോഴും അന്താരാഷ്ട്രതലത്തില്‍ നമുക്ക് മാനക്കേടുമാത്രമാണുണ്ടാക്കാറ്. ഇന്ത്യയിലെ
-റിപ്പോര്‍ട്ടര്‍മാരുടെ അത്യുത്സാഹം കാരണം, പത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന തദ്ദേശപരമായി വികസിപ്പിച്ച നൂതന
-വിദ്യകളെ മൂന്നുപ്രാവശ്യം ഇരുത്തിവായിക്കുകയും നാലാളോടു ചോദിച്ചു ഉറപ്പുവരുത്തിയും മാത്രമേ വിശ്വസിക്കാവൂ
-എന്നനിലയാണ്. ഇത്തരത്തില്‍ ചുക്കും ചുണ്ണാമ്പും തിരിച്ചറിയാത്ത റിപ്പോര്‍ട്ടുകള്‍ പത്ര/ടെലിവിഷന്‍ മുന്‍നിരക്കാരുടെ
-പോര്‍ട്ടലുകളില്‍ മാത്രമല്ല, താരമേന്യ പുതിയ ന്യൂസ് പോര്‍ട്ടലുകളിലും കാണാറുണ്ട്. പക്ഷേ അവരുടെ ഒരു ഗുണം, തെറ്റ്
-ചൂണ്ടിക്കാണിച്ചു കൊടുത്താല്‍ ക്ഷമ ചോദിക്കാനും തിരുത്താനും തയ്യാറാകുമെന്നതാണ്. NDTVയെ ഇവിടെയൊരു
-സാമ്പിളായി മാത്രം കാണിച്ചതാണ്. ഇത്തരം തലതിരിഞ്ഞ റിപ്പോര്‍ട്ടിങ് എല്ലാ ഇന്ത്യന്‍ മാദ്ധ്യമങ്ങളിലും ഏതാണ്ട് ഒരേ
-അളവില്‍ത്തന്നെ കണ്ടിട്ടുണ്ട്.
+ഈ രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ പലപ്പോഴും അന്താരാഷ്ട്രതലത്തില്‍ നമുക്കു് മാനക്കേടുമാത്രമാണുണ്ടാക്കാറു്. ഇന്ത്യയിലെ
+റിപ്പോര്‍ട്ടര്‍മാരുടെ അത്യുത്സാഹം കാരണം, പത്രങ്ങളില്‍ റിപ്പോര്‍ട്ടു് ചെയ്യപ്പെടുന്ന തദ്ദേശപരമായി വികസിപ്പിച്ച നൂതനവിദ്യകളെ
+മൂന്നുപ്രാവശ്യം ഇരുത്തിവായിക്കുകയും നാലാളോടു ചോദിച്ചു് ഉറപ്പുവരുത്തിയും മാത്രമേ വിശ്വസിക്കാവൂ.
+ ഇത്തരത്തില്‍ ചുക്കും ചുണ്ണാമ്പും തിരിച്ചറിയാത്ത റിപ്പോര്‍ട്ടുകള്‍ പത്ര/ടെലിവിഷന്‍ മുന്‍നിരക്കാരുടെ
+പോര്‍ട്ടലുകളില്‍ മാത്രമല്ല, താരമേന്യ പുതിയ ന്യൂസ് പോര്‍ട്ടലുകളിലും കാണാറുണ്ടു്. പക്ഷേ അവരുടെ ഒരു ഗുണം, തെറ്റു്
+ചൂണ്ടിക്കാണിച്ചുകൊടുത്താല്‍ ക്ഷമചോദിക്കാനും തിരുത്താനും തയ്യാറാകുമെന്നതാണു്. NDTVയെ ഇവിടെയൊരു
+സാമ്പിളായി മാത്രം കാണിച്ചതാണു്. ഇത്തരം തലതിരിഞ്ഞ റിപ്പോര്‍ട്ടിംഗ് എല്ലാ ഇന്ത്യന്‍ മാദ്ധ്യമങ്ങളിലും ഏതാണ്ടു് ഒരേ
+അളവില്‍ത്തന്നെ കണ്ടിട്ടുണ്ടു്.
ഈ പ്രശ്നങ്ങളൊക്കെ ശക്തമായ, അല്ലെങ്കില്‍ ലോജിക്കലായി ചിന്തിക്കുകയെങ്കിലും ചെയ്യുന്ന ഒരു എഡിറ്റോറിയല്‍
-സംഘവും റിപ്പോര്‍ട്ടര്‍മാരുമില്ലാത്തതിന്റേതാണെങ്കില്‍, തീര്‍ത്തും വ്യത്യസ്തമായ പൂര്‍ണ്ണ അവഗണനയുടെ കണക്കുകളും
-പലപ്പോഴും പത്രങ്ങളില്‍ കാണാറുണ്ട്. നിരുത്തവാദപരമായ കാറോട്ടമത്സരങ്ങളുടെ റിപ്പോര്‍ട്ടിങ് ഒരുദാഹരണം. അതു
-ചൂണ്ടിക്കാണിച്ചാല്‍ പലപ്പോഴും കാരണങ്ങളായി പറയുന്നത്, വേണ്ടത്ര വായനക്കാരില്ലാത്തതുകൊണ്ടാണെന്നാണ്
-(ഈയടുത്ത്, അമൃതയിലോ മറ്റോ ഒരു വാരാന്ത്യ സ്പോര്‍ട്സ് റൌണ്ടപ്പിലോ മറ്റോ തരക്കേടില്ലാതെ ഗ്രാന്‍പ്രീകള്‍
-റിപ്പോര്‍ട്ട് ചെയ്തുകണ്ടു).
-
-എല്ലാ പ്രമുഖ മലയാളം പത്രങ്ങളിലും നല്ല വാഹനറിവ്യൂകളും, അനുബന്ധവാര്‍ത്തകളും കാണാം. മാത്രമല്ല, വളരെക്കുറച്ചു
-തെറ്റുകള്‍ മാത്രമേ, ധാരാളം സാങ്കേതിക വിവരങ്ങളെ പരാമര്‍ശിച്ചുകൊണ്ടെഴുതുന്ന ഈ റിപ്പോര്‍ട്ടുകളില്‍ കാണാറുള്ളു.
+സംഘവും റിപ്പോര്‍ട്ടര്‍മാരുമില്ലാത്തതിന്റേതാണെങ്കില്‍, തീര്‍ത്തും വ്യത്യസ്തമായ പൂര്‍ണ്ണഅവഗണനയുടെ കണക്കുകളും
+പലപ്പോഴും പത്രങ്ങളില്‍ കാണാറുണ്ടു്. കാറോട്ടമത്സരങ്ങളുടെ നിരുത്തവാദപരമായ റിപ്പോര്‍ട്ടിംഗ് ഒരുദാഹരണം. അതു
+ചൂണ്ടിക്കാണിച്ചാല്‍ പലപ്പോഴും കാരണങ്ങളായി പറയുന്നതു്, വേണ്ടത്ര വായനക്കാരില്ലാത്തതുകൊണ്ടാണെന്നാണു്.
+(ഈയടുത്തു്, അമൃതയിലോ മറ്റോ ഒരു വാരാന്ത്യ സ്പോര്‍ട്സ് റൌണ്ടപ്പിലോ മറ്റോ തരക്കേടില്ലാതെ ഗ്രാന്‍പ്രീകള്‍
+റിപ്പോര്‍ട്ടു് ചെയ്തുകണ്ടു.)
+
+എല്ലാ പ്രമുഖ മലയാളം പത്രങ്ങളിലും നല്ല വാഹനറിവ്യൂകളും അനുബന്ധവാര്‍ത്തകളും കാണാം. മാത്രമല്ല, വളരെക്കുറച്ചു
+തെറ്റുകള്‍ മാത്രമേ ധാരാളം സാങ്കേതികവിവരങ്ങളെ പരാമര്‍ശിച്ചുകൊണ്ടെഴുതുന്ന ഈ റിപ്പോര്‍ട്ടുകളില്‍ കാണാറുള്ളു.
വിവരമുള്ള റിപ്പോര്‍ട്ടര്‍മാരുടേയും എഡിറ്റര്‍മാരുടേയും സാന്നിധ്യമായിരിക്കാം കാരണം. ഇത്രയും നല്ല റിപ്പോര്‍ട്ടുകള്‍
-പ്രസിദ്ധീകരിക്കാനാവുന്നുണ്ടെങ്കില്‍ അവര്‍ക്ക് സാധാരണഗതിയില്‍ തെറ്റുകളില്ലാതെ റേസ് റിപ്പോര്‍ട്ടുകളും എഴുതാന്‍
-കഴിയേണ്ടതാണ് (തീര്‍ച്ചയായും വസ്തുതാപരമായ പിഴവുകളെ ഒഴിവാക്കാനാവും). സ്പോര്‍ട്സ് സെക്ഷനിലെ ന്യൂസ് എന്ന
-നിലയില്‍ കൈകാര്യം ചെയ്യാന്‍ നില്‍ക്കാതെ, ഇത്തരം ന്യൂസുകളില്‍ ഇന്റര്‍നെറ്റിന്റേയോ, പത്രത്തില്‍ത്തന്നെയുള്ള
-ഓട്ടോമോട്ടീവ് സെക്ഷന്റേയോ സഹായം വെരിഫിക്കേഷനു വേണ്ടിയെങ്കിലും ഉപയോഗിച്ചാല്‍ത്തന്നെ, പിഴവുകള്‍
+പ്രസിദ്ധീകരിക്കാനാവുന്നുണ്ടെങ്കില്‍ അവര്‍ക്കു് സാധാരണഗതിയില്‍ തെറ്റുകളില്ലാതെ റേസ് റിപ്പോര്‍ട്ടുകളും എഴുതാന്‍
+കഴിയേണ്ടതാണു്. (തീര്‍ച്ചയായും വസ്തുതാപരമായ പിഴവുകളെ ഒഴിവാക്കാനാവും.) ഇത്തരം ന്യൂസുകളില്‍ ഇന്റര്‍നെറ്റിന്റേയോ പത്രത്തില്‍ത്തന്നെയുള്ള
+ഓട്ടോമോട്ടീവു് സെക്‌ഷന്റേയോ സഹായം വെരിഫിക്കേഷനുവേണ്ടിയെങ്കിലും ഉപയോഗിച്ചാല്‍ത്തന്നെ പിഴവുകള്‍
ഒഴിവാക്കാനാവും.
ഇത്തരം കാര്യങ്ങള്‍ പത്രപ്രവര്‍ത്തനം ബിരുദ/ഡിപ്ലോമ കോഴ്സുകളായി പഠിപ്പിക്കുന്നവര്‍ അവരുടെ സിലബസ്സില്‍
-ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. ഇല്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍ കൂടി വാര്‍ത്തകള്‍ എഴുതാനും തിരുത്താനും
-പഠിപ്പിക്കുന്ന കൂട്ടത്തില്‍ പഠിപ്പിച്ചാല്‍ നന്നായിരിക്കും. കാണാപ്പാഠം പഠിച്ച് പരീക്ഷ പാസായി പത്രപ്രവര്‍ത്തകരാകുന്നവര്‍
-തങ്ങള്‍ക്ക് അജ്ഞാതമായ വിഷയങ്ങളില്‍ ചെറിയൊരു പഠനമെങ്കിലും കൂടാതെ ആധികാരിക റിപ്പോര്‍ട്ടുകള്‍
-എഴുതിവിടുന്നത് കുറയാനും, ഏതു വിഷയവും എഡിറ്റ് ചെയ്യുന്നതില്‍ ഡെസ്ക് ജോലിക്കാര്‍ കൂടുതല്‍ ശ്രദ്ധവയ്ക്കുന്നതിനും
-ഇത്തരം കുറിപ്പുകളെങ്കിലും സഹായകമാവുമെന്നു കരുതുന്നു.
+ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. ഇല്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍കൂടി വാര്‍ത്തകള്‍ എഴുതാനും തിരുത്താനും
+പഠിപ്പിക്കുന്ന കൂട്ടത്തില്‍ പഠിപ്പിച്ചാല്‍ നന്നായിരിക്കും. കാണാപ്പാഠം പഠിച്ചു് പരീക്ഷ പാസായി പത്രപ്രവര്‍ത്തകരാകുന്നവര്‍
+തങ്ങള്‍ക്കു് അജ്ഞാതമായ വിഷയങ്ങളില്‍ ചെറിയൊരു പഠനമെങ്കിലും കൂടാതെ ആധികാരിക റിപ്പോര്‍ട്ടുകള്‍
+എഴുതിവിടുന്നതു് കുറയാനും, ഏതു വിഷയവും എഡിറ്റ് ചെയ്യുന്നതില്‍ ഡെസ്ക് ജോലിക്കാര്‍ കൂടുതല്‍ ശ്രദ്ധവയ്ക്കാനും
+ഇത്തരം കുറിപ്പുകള്‍ സഹായകമാവുമെന്നു കരുതുന്നു.
വസ്തുതാപരമായ ഒരു പിഴവ്, ശക്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന റിപ്പോര്‍ട്ടിന്റെ മുഴുവന്‍ 'ഇന്റഗ്രിറ്റി'യേയും
സംശയത്തിന്റെ നിഴലിലാക്കുമെന്നുള്ള മനസ്സിലാക്കലെങ്കിലും ഉണ്ടെങ്കില്‍ പകുതി കാര്യങ്ങള്‍ ശരിയാവുമെന്നു തോന്നുന്നു.
-മികച്ച പത്രപ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് നേടുന്നവര്‍ക്കുപോലും പത്രപ്രവര്‍ത്തനത്തിന് മികച്ച ഭാഷയുടെയും
-ഘടനയുടെയുമപ്പുറത്ത്, വേറെയും തലങ്ങളുണ്ടെന്നുള്ള തിരിച്ചറിവില്ലെന്നതിന് അത്ര പഴയതല്ലാത്ത ചില
-പത്രവാര്‍ത്തകള്‍ സാക്ഷികളാണ്.
+മികച്ച പത്രപ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് നേടുന്നവര്‍ക്കുപോലും പത്രപ്രവര്‍ത്തനത്തിനു് മികച്ച ഭാഷയുടെയും
+ഘടനയുടെയുമപ്പുറത്തു്, വേറെയും തലങ്ങളുണ്ടെന്നുള്ള തിരിച്ചറിവില്ലെന്നതിനു് അത്ര പഴയതല്ലാത്ത ചില
+പത്രവാര്‍ത്തകള്‍ സാക്ഷികളാണു്.
(5 August 2010)\footnote{http://malayal.am/വാര്‍ത്ത/മീഡിയ-സ്കാന്‍/7249/അപ്രത്യക്ഷമാകുന്ന-എഡിറ്റോറിയല്‍-ഡെസ്ക്}
diff --git a/enthukondu-pathrangal.tex b/enthukondu-pathrangal.tex
index 02cfcae..5faaee8 100644
--- a/enthukondu-pathrangal.tex
+++ b/enthukondu-pathrangal.tex
@@ -1,200 +1,200 @@
-\secstar{എന്തുകൊണ്ട് പത്രങ്ങള്‍ സോഷ്യല്‍ മീഡിയയെ പേടിക്കുന്നു?}
+\secstar{എന്തുകൊണ്ടു് പത്രങ്ങള്‍ സോഷ്യല്‍ മീഡിയയെ പേടിക്കുന്നു?}
\vskip 2pt
\begin{framed}
അച്ചടിമലയാളം നാടുകടത്തിയ ലേഖനമാണിതു്. മലയാളത്തിലെ ഒരു പ്രമുഖ വാരിക ആവശ്യപ്പെട്ടതനുസരിച്ചു് ജിനേഷ്
-തയ്യാറാക്കിയ നല്‍കിയ വിശകലനാത്മകമായ ഈ കുറിപ്പു് പിന്നീടവര്‍ പ്രസിദ്ധീകരിക്കേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു.
- ഡിജിറ്റല്‍ വെര്‍ച്വല്‍ ബന്ധങ്ങളിലെ സാമൂഹികത പരമ്പരാഗത മാദ്ധ്യമങ്ങളേക്കാള്‍ സുതാര്യതയും സാമീപ്യതയും സ്വീകാര്യതയും
-നേടുന്നതെങ്ങനെയെന്നും അതിനോടു മുഖ്യധാരാ മാദ്ധ്യമങ്ങള്‍ പ്രതികരിക്കുന്നതെങ്ങനെയെന്നും പരിശോധിക്കുന്ന ലേഖനം
-ജിനേഷിന്റെ മരണശേഷം സുഹൃത്തുക്കള്‍ ചേര്‍ന്നു് പ്രസിദ്ധീകരിക്കുന്നു:
+തയ്യാറാക്കിനല്‍കിയ വിശകലനാത്മകമായ ഈ കുറിപ്പു് പിന്നീടവര്‍ പ്രസിദ്ധീകരിക്കേണ്ടതില്ലെന്നു് തീരുമാനിക്കുകയായിരുന്നു.
+ ഡിജിറ്റല്‍ വെര്‍ച്വല്‍ ബന്ധങ്ങളിലെ സാമൂഹികത പരമ്പരാഗതമാദ്ധ്യമങ്ങളേക്കാള്‍ സുതാര്യതയും സാമീപ്യതയും സ്വീകാര്യതയും
+നേടുന്നതെങ്ങനെയെന്നും അതിനോടു മുഖ്യധാരാമാദ്ധ്യമങ്ങള്‍ പ്രതികരിക്കുന്നതെങ്ങനെയെന്നും പരിശോധിക്കുന്ന ലേഖനം
+ജിനേഷിന്റെ മരണശേഷം സുഹൃത്തുക്കള്‍ചേര്‍ന്നു് പ്രസിദ്ധീകരിക്കുന്നു.
\end{framed}
-രണ്ടാം തലമുറ വെബ്ബ് സങ്കേതങ്ങള്‍ അഥവാ വെബ്ബ് 2.0 സങ്കേതങ്ങള്‍ മലയാളിയുടെ സാംസ്കാരിക മണ്ഡലത്തിനു് കഴിഞ്ഞ കുറച്ചു
-വര്‍ഷങ്ങളായി വിലപ്പെട്ട സംഭാവനകള്‍ തന്നെ നല്‍കിയിട്ടുണ്ടു്. സര്‍ഗ്ഗധനനും,സര്‍ഗ്ഗാസ്വാദകനും സര്‍വ്വോപരി രാഷ്ട്രീയക്കാരനുമായ
+രണ്ടാംതലമുറ വെബ്ബ് സങ്കേതങ്ങള്‍ അഥവാ വെബ്ബ് 2.0 സങ്കേതങ്ങള്‍ മലയാളിയുടെ സാംസ്കാരികമണ്ഡലത്തിനു്
+കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വിലപ്പെട്ട സംഭാവനകള്‍തന്നെ നല്‍കിയിട്ടുണ്ടു്. സര്‍ഗ്ഗധനനും സര്‍ഗ്ഗാസ്വാദകനും സര്‍വ്വോപരി രാഷ്ട്രീയക്കാരനുമായ
മലയാളിയുടെ വീര്‍പ്പുമുട്ടലിനു് ഇവയൊരു പരിഹാരം നല്‍കുകയായിരുന്നുവെന്നു പറയാം.
-അച്ചടിയുടെ വായനാലോകം തന്നെയാണിന്നും വലുതു്. മാത്രമല്ല "മുഖ്യധാര" എന്ന നിലയില്‍ അഭിപ്രായ രൂപീകരണവും
+അച്ചടിയുടെ വായനാലോകം തന്നെയാണിന്നും വലുതു്. മാത്രമല്ല "മുഖ്യധാര" എന്ന നിലയില്‍ അഭിപ്രായരൂപീകരണവും
കേന്ദ്രീകരണവും ഇന്നും മലയാളിക്കിടയില്‍ പരമ്പരാഗത മാദ്ധ്യമങ്ങളാണു് നടത്തുന്നതും. പുതിയ വെബ്ബ് സങ്കേതങ്ങളുടെ ഭാഗമായി
- ധാരാളം അവനവന്‍ പ്രസാധകന്‍ സംരംഭങ്ങളും, സൌഹൃദക്കൂട്ടായ്മകളും വളര്‍ന്നു വന്നപ്പോള്‍ പരമ്പരാഗതമാദ്ധ്യമങ്ങളും
-വെറുതെയിരുന്നില്ല. അച്ചടിത്താളുകളില്‍ ഇടം കൊടുത്തു് അവര്‍ സങ്കേതങ്ങള്‍ക്കു് പ്രചാരം നല്‍കി. എന്നാല്‍ സാങ്കേതികവിദ്യയുടെ
+ ധാരാളം 'അവനവന്‍ പ്രസാധകന്‍ ' സംരംഭങ്ങളും സൌഹൃദക്കൂട്ടായ്മകളും വളര്‍ന്നുവന്നപ്പോള്‍ പരമ്പരാഗതമാദ്ധ്യമങ്ങളും
+വെറുതെയിരുന്നില്ല. അച്ചടിത്താളുകളില്‍ ഇടംകൊടുത്തു് അവര്‍ 'സങ്കേതങ്ങള്‍ക്കു് ' പ്രചാരം നല്‍കി. എന്നാല്‍ സാങ്കേതികവിദ്യയുടെ
പ്രാധിനിധ്യത്തിന്റെ കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ അവര്‍ ശരിക്കും പാലിച്ചു.
-അവനവന്‍ പ്രസാധകസംരംഭങ്ങളും, സൌഹൃദക്കൂട്ടായ്മകളും, നിമിഷം പ്രതി സല്ലപിക്കാനാവുന്ന പൊതു ഫോറങ്ങളും, ഉറക്കെയുള്ള
-ആത്മഗതത്തിന്റെ വേദികളും എല്ലാം അടങ്ങിയതാണു സങ്കേതങ്ങള്‍. ഇതില്‍ അവനവന്‍ പ്രസാധസംരഭങ്ങളും, സൌഹൃദങ്ങളും
- മാത്രമാണു് അച്ചടിത്താളുകളില്‍ ഇടം നേടിയതു്. അവനവന്‍ പ്രസാധകസംരംഭങ്ങളിലെ സര്‍ഗ്ഗാത്മകമായ ഇടപെടലുകള്‍ എല്ലാ
-ആവേശത്തോടും കൂടി ഉള്‍ക്കൊണ്ടപ്പോള്‍, തഴയപ്പെട്ടതു് പരമ്പരാഗതമായി വ്യവസ്ഥാപിത മാദ്ധ്യമങ്ങളിലൂടെ മാത്രം നടന്നിട്ടുള്ള
+അവനവന്‍ പ്രസാധകസംരംഭങ്ങളും സൌഹൃദക്കൂട്ടായ്മകളും നിമിഷംപ്രതി സല്ലപിക്കാനാവുന്ന പൊതുഫോറങ്ങളും ഉറക്കെയുള്ള
+ആത്മഗതത്തിന്റെ വേദികളും എല്ലാം അടങ്ങിയതാണു സങ്കേതങ്ങള്‍. ഇതില്‍ അവനവന്‍ പ്രസാധകസംരഭങ്ങളും സൌഹൃദങ്ങളും
+ മാത്രമാണു് അച്ചടിത്താളുകളില്‍ ഇടംനേടിയതു്. അവനവന്‍ പ്രസാധകസംരംഭങ്ങളിലെ സര്‍ഗ്ഗാത്മകമായ ഇടപെടലുകള്‍ എല്ലാ
+ആവേശത്തോടുംകൂടി ഉള്‍ക്കൊണ്ടപ്പോള്‍, തഴയപ്പെട്ടതു് പരമ്പരാഗതമായി വ്യവസ്ഥാപിതമാദ്ധ്യമങ്ങളിലൂടെ മാത്രം നടന്നിട്ടുള്ള
ചര്‍ച്ച/പ്രവര്‍ത്തന/പ്രതികരണ സംരംഭങ്ങളാണു്. ബ്ലോഗുകളെന്ന വെബ്‌ലോഗുകളിലെ കവിതകളും കഥകളും
-അനുഭവക്കുറിപ്പുകളുമെല്ലാം ചര്‍ച്ചയ്ക്കു വിധേയമായി. നല്ലതെന്നു തങ്ങള്‍ കരുതി ബ്ലോഗുകളില്‍ നിന്നെടുക്കുന്ന കൃതികള്‍
-പ്രസിദ്ധീകരിക്കാന്‍ ചില വിഭാഗങ്ങള്‍ തന്നെ തുടങ്ങി. എന്നാല്‍ ഈ തഴുകല്‍ ലഭിച്ചതു് വിശാലമായ വെബ്ബിലെ പൊതുവെ
+അനുഭവക്കുറിപ്പുകളുമെല്ലാം ചര്‍ച്ചയ്ക്കു വിധേയമായി. ബ്ലോഗുകളില്‍ നിന്നെടുക്കുന്ന നല്ലതെന്നു തങ്ങള്‍ കരുതുന്ന കൃതികള്‍
+പ്രസിദ്ധീകരിക്കാന്‍ ചില വിഭാഗങ്ങള്‍തന്നെ തുടങ്ങി. എന്നാല്‍ ഈ തഴുകല്‍ ലഭിച്ചതു് വിശാലമായ വെബ്ബിലെ പൊതുവെ
നിരുദ്രവപരമെന്നു പറയാവുന്ന കൃതികള്‍ക്കുമാത്രമാണു്.
-അതുപോലെ, വെബ്ബ് 2.0 സങ്കേതങ്ങളുടെ അപാരമായ സാമീപ്യതയുടെയും, വേഗതയുടെയും സാധ്യതകള്‍ മുതലെടുത്തുകൊണ്ടു് വന്ന
+അതുപോലെ, വെബ്ബ് 2.0 സങ്കേതങ്ങളുടെ അപാരമായ സാമീപ്യതയുടെയും വേഗതയുടെയും സാധ്യതകള്‍ മുതലെടുത്തുകൊണ്ടുവന്ന
സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സംരംഭങ്ങളും അവഗണനയാണു നേരിട്ടതു്. ഓര്‍ക്കുട്ട്, ഫേസ്ബുക്ക് പോലുള്ള സൈറ്റുകളിലെ മലയാളി
- സാന്നിധ്യവും പ്രവര്‍ത്തനങ്ങളും തീരെ രേഖപ്പെടുത്താതിരിക്കുകയല്ല മാദ്ധ്യമങ്ങള്‍ ചെയ്തതു്. വിവര സമ്പാദനത്തിനും
+ സാന്നിധ്യവും പ്രവര്‍ത്തനങ്ങളും തീരെ രേഖപ്പെടുത്താതിരിക്കുകയല്ല മാദ്ധ്യമങ്ങള്‍ ചെയ്തതു്. വിവരസമ്പാദനത്തിനും
വിതരണത്തിനും പുതിയ മാനങ്ങള്‍ നിശ്ചയിച്ചുകൊണ്ടിരിക്കുന്ന ഈ ഇടങ്ങളെ സൌഹൃദവും സല്ലാപവും നേരംപോക്കും മാത്രം
-ലക്ഷ്യമാക്കുന്ന സ്ഥലങ്ങളായി രേഖപ്പെടുത്തുകയാണു്. വാര്‍ത്തയുടെയും വിവരങ്ങളുടെയും മൊത്ത വിതരണക്കാര്‍ തങ്ങളാണെന്നു
- കരുതുന്ന ഒരു മാദ്ധ്യമ സമൂഹത്തില്‍ നിന്നും ഇതിനപ്പുറം പ്രതീക്ഷിക്കാന്‍ വയ്യതാനും.
+ലക്ഷ്യമാക്കുന്ന സ്ഥലങ്ങളായി അവര്‍ രേഖപ്പെടുത്തുകയാണു്. വാര്‍ത്തയുടെയും വിവരങ്ങളുടെയും മൊത്തവിതരണക്കാര്‍ തങ്ങളാണെന്നു
+ കരുതുന്ന ഒരു മാദ്ധ്യമസമൂഹത്തില്‍നിന്നും ഇതിനപ്പുറം പ്രതീക്ഷിക്കാന്‍ വയ്യതാനും.
-ഭൂമിശാസ്ത്രപരമായി അകന്നു കഴിയുന്ന സമാനമനസ്കരുടെ സമാഗമത്തിനും, സംവാദത്തിനും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും
-വളരെ സുഭദ്രമായൊരു അടിത്തറയാണു് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ വളര്‍ന്നതു്. പരസ്പരസഹകരണത്തിനും
+ഭൂമിശാസ്ത്രപരമായി അകന്നുകഴിയുന്ന സമാനമനസ്കരുടെ സമാഗമത്തിനും സംവാദത്തിനും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും
+സുഭദ്രമായൊരു അടിത്തറയാണു് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ വളര്‍ന്നതു്. പരസ്പരസഹകരണത്തിനും
പ്രവര്‍ത്തനത്തിനും പല വേദികളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ക്കു മുന്‍പും (ഇപ്പോഴും) ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും,
-ഇന്ററാക്റ്റീവ് വെബ്ബിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കുന്ന ഈ സൈറ്റുകള്‍ സാങ്കേതികവിദ്യയുടെ വിടവുകളെ ശരിക്കും
+ഇന്ററാക്റ്റീവു് വെബ്ബിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കുന്ന ഈ സൈറ്റുകള്‍ സാങ്കേതികവിദ്യയുടെ വിടവുകളെ ശരിക്കും
ഒഴിവാക്കുന്നവയാണു്.
-ഇത്തരം അപാര സാധ്യതകളുള്ള ഒരു സംവിധാനവും അതില്‍ ചെറുതല്ലാത്ത സാന്നിധ്യവുമായി മലയാളിയും ഇരിക്കുമ്പോഴും
-മാദ്ധ്യമങ്ങള്‍ക്കു് ഇവ വെറും കുട്ടിക്കളിയാവുന്നതെന്തുകൊണ്ടാണു്? അടയാളപ്പെടുത്തുന്ന ഇടങ്ങള്‍ പോലും പലപ്പോഴും
+ഇത്തരം അപാരസാധ്യതകളുള്ള ഒരു സംവിധാനവും, അതില്‍ ചെറുതല്ലാത്ത ഒരു സാന്നിധ്യവുമായി മലയാളി ഇരിക്കുമ്പോഴും
+മാദ്ധ്യമങ്ങള്‍ക്കു് ഇവ വെറും കുട്ടിക്കളിയാവുന്നതെന്തുകൊണ്ടാണു്? അടയാളപ്പെടുത്തുന്നഇടങ്ങള്‍ പലപ്പോഴും
അപര്യാപ്തമാവുന്നതെന്തുകൊണ്ടാണു്? പല ഇടപെടലുകളും സാധ്യതകളും വിവരവിനിമയത്തില്‍ത്തന്നെ വിപ്ലവം സൃഷ്ടിക്കുമ്പോഴും
-മുഖ്യധാരാ സമൂഹത്തെ ഭയപ്പെടുത്തുന്നതെന്തു കൊണ്ടാണു്?
+മുഖ്യധാരാസമൂഹത്തെ അവര്‍ ഭയപ്പെടുന്നതെന്തുകൊണ്ടാണു്?
-നല്ലൊരു വായനക്കാരനായ മലയാളിയുടെ നല്ലതും ചീത്തയും, കാലങ്ങളായി നിശ്ചയിച്ചിരുന്നതു് അവന്റെ വായനാശീലങ്ങളാണു്.
+നല്ലൊരു വായനക്കാരനായ മലയാളിയുടെ നല്ലതും ചീത്തയും കാലാകാലങ്ങളായി നിശ്ചയിച്ചിരുന്നതു് അവന്റെ വായനാശീലങ്ങളാണു്.
അച്ചടിമാദ്ധ്യമത്തിലെ എഴുത്തുകളും ചര്‍ച്ചകളുമായിരുന്നു അവനു വെളിച്ചം നല്‍കിയിരുന്നതു്. എന്നാല്‍ ഇന്നത്തെ
-യുവസമൂഹത്തിന്റെ പ്രധാന ആശയ/വിവര വിനിമയ അടിത്തറ രണ്ടാം തലമുറ വെബ്ബ് സങ്കേതങ്ങളാണു്. മൊബൈലുകളിലെ
-വിവിധ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് പ്രയോഗങ്ങള്‍ വഴി അവര്‍ എന്നും ബന്ധിതരാണു്. സ്വന്തം സ്റ്റാറ്റസ് കൃത്യമായി ലോകത്തെ
-അറിയിക്കാനും, തനിക്കു പ്രതികരിക്കണമെന്നു തോന്നുന്ന വിഷയത്തില്‍ പ്രതികരിക്കാനും പ്രതിഷേധങ്ങളില്‍ പങ്കെടുക്കാനും അവനു
+യുവസമൂഹത്തിന്റെ പ്രധാന ആശയ/വിവര വിനിമയ അടിത്തറ രണ്ടാംതലമുറ വെബ്ബ്സങ്കേതങ്ങളാണു്. മൊബൈലുകളിലെ
+വിവിധ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് പ്രയോഗങ്ങള്‍വഴി അവര്‍ എന്നും ബന്ധിതരാണു്. സ്വന്തം സ്റ്റാറ്റസ് കൃത്യമായി ലോകത്തെ
+അറിയിക്കാനും തനിക്കു പ്രതികരിക്കണമെന്നു തോന്നുന്ന വിഷയത്തില്‍ പ്രതികരിക്കാനും പ്രതിഷേധങ്ങളില്‍ പങ്കെടുക്കാനും അവനു
നിമിഷങ്ങളേ വേണ്ടു.
അതിരുകളില്ലാത്ത വെബ്ബിന്റെ സാധ്യതകള്‍ കൃത്യമായി ഉപയോഗിക്കുന്നവരാണു് ഇന്നത്തെ യുവത്വം. "ബര്‍ക്കാഗേറ്റി"ലും,
-"കോമണ്‍വെല്‍ത്ത്" ഗെയിംസ് അഴിമതിയുടെ കാര്യത്തിലും ട്വിറ്ററിലും ബസ്സിലും ഫേസ്ബുക്കിലും മറ്റും പറന്നു നടന്ന സന്ദേശങ്ങള്‍
-മതി പ്രതികരണശേഷി നശിച്ചവരല്ല ഇതെന്നു മനസ്സിലാക്കാന്‍. ഈ തിളക്കുന്ന ചോരയെ ശക്തമായ ചില ചാലുകളിലൂടെ തിരിച്ചു
-വിടാന്‍ ശേഷിയുള്ളതാണു് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുടെ സാന്നിധ്യം.
+"കോമണ്‍വെല്‍ത്തു്" ഗെയിംസ് അഴിമതിയുടെ കാര്യത്തിലും, ട്വിറ്ററിലും ബസ്സിലും ഫേസ്ബുക്കിലും മറ്റും പറന്നുനടന്ന സന്ദേശങ്ങള്‍
+മതി പ്രതികരണശേഷി നശിച്ചവരല്ല ഇതെന്നു മനസ്സിലാക്കാന്‍. ഈ തിളക്കുന്ന ചോരയെ ശക്തമായ ചില ചാലുകളിലൂടെ തിരിച്ചുവിടാന്‍
+ശേഷിയുള്ളതാണു് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുടെ സാന്നിധ്യം.
-like itമാദ്ധ്യമങ്ങളേക്കാളും സുഹൃത്തുക്കളെ വിലമതിക്കുന്നവന്റെ തലമുറയില്‍ വിവരങ്ങളും ആശയങ്ങളും പ്രചരപ്പിക്കാനായി
+Like it മാദ്ധ്യമങ്ങളേക്കാളും, സുഹൃത്തുക്കളെ വിലമതിക്കുന്നവന്റെ തലമുറയില്‍ വിവരങ്ങളും ആശയങ്ങളും പ്രചരപ്പിക്കാനായി
സ്റ്റാറ്റസ് സന്ദേശങ്ങള്‍ ഉപയോഗിക്കുന്ന "സാമീപ്യത"യുടെ മനഃശ്ശാസ്ത്രം പ്രധാനമാണു്. സുഹൃത്തുക്കളുടെ സ്റ്റാറ്റസ് മെസ്സേജുകളിലൂടെ
വായിക്കുന്ന വാര്‍ത്തകളും ആശയങ്ങളും മൂന്നാമതൊരു മാദ്ധ്യമത്തിലൂടെ അറിയുന്നതിനേക്കാള്‍ വിശ്വാസ്യതയുള്ളതാവുന്നു.
-പലപ്പോഴും കാര്യമറിയാനായി മാത്രം വാര്‍ത്തയുടെ വിശദാംശങ്ങളിലേക്കെത്താനും ഇതു പ്രേരിപ്പിക്കുന്നു. പരമ്പരാഗതമായി
-മാദ്ധ്യമങ്ങള്‍ക്കു കഴിയാതിരുന്ന ഒരുകാര്യം, വാര്‍ത്തയും വിവരങ്ങളും മറ്റാരുടേതോ എന്നതിനു പകരം സ്വന്തം കാര്യം എന്നായി
+പലപ്പോഴും കാര്യമറിയാനായി വാര്‍ത്തയുടെ വിശദാംശങ്ങളിലേക്കെത്താനും ഇതു പ്രേരിപ്പിക്കുന്നു. പരമ്പരാഗതമായി
+മാദ്ധ്യമങ്ങള്‍ക്കു കഴിയാതിരുന്ന ഒരുകാര്യം, വാര്‍ത്തയും വിവരങ്ങളും മറ്റാരുടേതോ എന്നതിനുപകരം സ്വന്തംകാര്യം എന്നായി
അവതരിപ്പിക്കാനുള്ള അവസരം ഇവിടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങിന്റെ സങ്കേതങ്ങള്‍ നല്‍കുന്നു.
-വെബ്ബ് സങ്കേതങ്ങളിലെ തിരച്ചില്‍ സൌകര്യവും വിവരത്തിന്റെ അനന്തമായ സംരക്ഷണവും അധികാരരൂപങ്ങളുടെ പരിധിക്കുമപ്പുറം
- ഒരു സ്വതന്ത്രതയുടെയും നിഷ്പക്ഷതയുടെയും പരിവേഷം അവയ്ക്കു നല്‍കിയിട്ടുണ്ടു്. പരമ്പരാഗതമായ അധികാര രൂപങ്ങളെയോ,
-ദേശരാഷ്ട്രനിയമങ്ങളേയോ അടിസ്ഥാന വെബ്ബ് മാനിക്കുന്നതില്ലെന്നതു് കാലങ്ങള്‍ക്കു മുമ്പേ ഒരു തലവേദനയായി ഭരണകൂടങ്ങള്‍
+വെബ്ബ്സങ്കേതങ്ങളിലെ തിരച്ചില്‍സൌകര്യവും വിവരത്തിന്റെ അനന്തമായ സംരക്ഷണവും, അധികാരരൂപങ്ങളുടെ പരിധിക്കുമപ്പുറം
+ ഒരു സ്വതന്ത്രതയുടെയും നിഷ്പക്ഷതയുടെയും പരിവേഷം അവയ്ക്കു നല്‍കിയിട്ടുണ്ടു്. പരമ്പരാഗതമായ അധികാരരൂപങ്ങളെയോ
+ദേശരാഷ്ട്രനിയമങ്ങളേയോ വെബ്ബ് മാനിക്കുന്നില്ലെന്നതു് കാലങ്ങള്‍ക്കുമുമ്പേ ഒരു തലവേദനയായി ഭരണകൂടങ്ങള്‍
കണ്ടിരുന്നു. വെബ്ബിലെ സ്വകാര്യതയുടെ നിയമങ്ങള്‍ ആദ്യകാല സാമ്പത്തിക കുറ്റകൃത്യങ്ങളെ നിയന്ത്രിക്കാനായി
കൊണ്ടുവന്നതായിരുന്നുവെങ്കില്‍ (അമേരിക്കന്‍ നിയമങ്ങള്‍), അവ പലപ്പോഴും അധികാരത്തിന്റെ മുഷ്കിനെതിരെ സമരങ്ങള്‍
-നയിക്കാന്‍ വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും കരുത്തേകുന്നതു നാം കണ്ടു.
-
-വിവരങ്ങള്‍ എല്ലാവര്‍ക്കും അറിയാനുള്ളതാണെന്നു പറഞ്ഞു കൊണ്ടു് വിക്കിലീക്സ് നടത്തിയ വെളിപ്പെടുത്തലുകള്‍ ഭരണകൂടങ്ങളെ
-ഞെട്ടിച്ചതു് പല കാരണങ്ങള്‍ കൊണ്ടാണു്. ജനങ്ങള്‍ തങ്ങളെഴുതിയ സന്ദേശങ്ങള്‍ വായിച്ചു വിപ്ലവം നടത്തിക്കളയുമെന്നതിനേക്കാളും
-, ഇത്രയും വലിയ വിവരസഞ്ചയം സുരക്ഷിതമല്ലെന്നതു തങ്ങളുടെ വിവരശേഖരശേഷിയെ ബാധിക്കുമെന്ന ആശങ്കയും, എത്ര വലിയ
-ശേഖരവും ഈ വിവരവിസ്ഫോടനത്തിന്റെ കാലത്തു് എല്ലാക്കാലവും ലഭ്യവും, തിരയാവുന്നതും ആണെന്നുള്ള ബോധവുമാണു്. വാക്കും
- പ്രവൃത്തിയും തമ്മിലുള്ള അന്തരം ഏറ്റവും ചുരുക്കുകമാത്രമാണു് മുന്നോട്ടുള്ള വഴിയെന്നൊരു താക്കീതായാണു് പലരും ഇതിനെ
-കണ്ടതു് (ദേശരാഷ്ട്രങ്ങളുടെ നിലനില്‍പ്പും, ജനാധിപത്യത്തിനുമപ്പുറം ഭരണം മാത്രം മതിയെന്നു മുറവിളിക്കുന്നവരും ഇതിനെ ദണ്ഡനം
-കൊണ്ടാണു നേരിട്ടതു്).
-
-ഭരണകൂടത്തിനും അധികാരത്തിനും എന്തിനു മൂലധനത്തിനു വരെ വ്യക്തമായ നിയന്ത്രണമില്ലാത്ത വെബ്ബിലെ സമരങ്ങളെ
-ഇന്ത്യയടക്കമുള്ള ദേശരാഷ്ട്രങ്ങള്‍ ബാലിശമായ സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ കൊണ്ടാണു നേരിടുന്നതു്. പ്രത്യക്ഷത്തില്‍
+നയിക്കാന്‍ വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും കരുത്തേകുന്നതും നാം കണ്ടു.
+
+വിവരങ്ങള്‍ എല്ലാവര്‍ക്കും അറിയാനുള്ളതാണെന്നു പറഞ്ഞുകൊണ്ടു് വിക്കിലീക്സ് നടത്തിയ വെളിപ്പെടുത്തലുകള്‍ ഭരണകൂടങ്ങളെ
+ഞെട്ടിച്ചതു് പല കാരണങ്ങള്‍ കൊണ്ടാണു്. ജനങ്ങള്‍ തങ്ങളെഴുതിയ സന്ദേശങ്ങള്‍ വായിച്ചു് വിപ്ലവം നടത്തിക്കളയുമെന്നതിനേക്കാളും,
+ ഇത്രയും വലിയ വിവരസഞ്ചയം സുരക്ഷിതമല്ലെന്നതു് തങ്ങളുടെ വിവരശേഖരശേഷിയെ ബാധിക്കുമെന്ന ആശങ്കയും, എത്ര വലിയ
+ശേഖരവും ഈ വിവരവിസ്ഫോടനത്തിന്റെ കാലത്തു് എല്ലാക്കാലവും ലഭ്യവും തിരയാവുന്നതും ആണെന്നുള്ള ബോധവുമാണു്. വാക്കും
+ പ്രവൃത്തിയും തമ്മിലുള്ള അന്തരം എത്രയും ചുരുക്കുകമാത്രമാണു് മുന്നോട്ടുള്ള വഴിയെന്നൊരു താക്കീതായാണു് പലരും ഇതിനെ
+കണ്ടതു്. ദേശരാഷ്ട്രങ്ങളുടെ നിലനില്‍പ്പും, ജനാധിപത്യത്തിനുമപ്പുറം ഭരണം മാത്രം മതിയെന്നും മുറവിളിക്കുന്നവര്‍ ഇതിനെ ദണ്ഡനം
+കൊണ്ടാണു് നേരിട്ടതു്.
+
+ഭരണകൂടത്തിനും അധികാരത്തിനും, എന്തിനു് മൂലധനത്തിനുവരെ വ്യക്തമായ നിയന്ത്രണമില്ലാത്ത വെബ്ബിലെ സമരങ്ങളെ
+ഇന്ത്യയടക്കമുള്ള ദേശരാഷ്ട്രങ്ങള്‍ ബാലിശമായ സെന്‍സര്‍ഷിപ്പു് നിയമങ്ങള്‍ കൊണ്ടാണു് നേരിടുന്നതു്. പ്രത്യക്ഷത്തില്‍
നിയമപരമായിത്തന്നെ, ഐ.ടി. ആക്റ്റു പ്രകാരം തീര്‍ത്തും സ്വകാര്യമായ ഇ-മെയ്ല്‍ സന്ദേശങ്ങള്‍ പോലും വാറന്റില്ലാതെ
പരിശോധിക്കാനാവുന്ന വകുപ്പുകളുണ്ടു്. ദേശരക്ഷയുടെയും തീവ്രവാദവിരുദ്ധതയുടെയും പേരില്‍ പലരുടെയും പ്രാഥമിക
-ആശയവിനിമയ സംവിധാനം വരെ ശക്തമായ നിരീക്ഷണസംവിധാനങ്ങള്‍ക്കു കീഴില്‍ കൊണ്ടുവരാനുള്ള ശേഷിയാണു്
+ആശയവിനിമയസംവിധാനംവരെ ശക്തമായ നിരീക്ഷണസംവിധാനങ്ങള്‍ക്കു കീഴില്‍ കൊണ്ടുവരാനുള്ള ശേഷിയാണു്
ഭരണകൂടത്തിനിപ്പോഴുള്ളതു്.
പാര്‍ശ്വവത്കരിക്കപ്പെടുന്ന ജനങ്ങളുടെ അവകാശപ്പോരാട്ടങ്ങള്‍ വെബ്ബിന്റെ ലോകത്തു് വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ടു്.
-ഒറീസ്സാകണ്‍സേണ്‍സും, മണിപ്പൂരിലെ പ്രശ്നങ്ങളും, ബിനായക് സെന്നിന്റെ വിമോചനപ്പോരാട്ടവും, മുതല്‍ കര്‍ണ്ണാടകാ
+ഒറീസ്സാകണ്‍സേണ്‍സും മണിപ്പൂരിലെ പ്രശ്നങ്ങളും ബിനായക് സെന്നിന്റെ വിമോചനപ്പോരാട്ടവും മുതല്‍ കര്‍ണ്ണാടകാ
സര്‍ക്കാരിന്റെ ബീഫ് നിരോധനനിയമവും വരെ ഇങ്ങനെ നെറ്റിസണുകള്‍ സ്വയം അടയാളപ്പെടുത്തിയ പോരാട്ടങ്ങളാണു്.
-ശ്രീരാം സേനയുടെ നേതാവു് പ്രമോദ് മുത്തലിക്കിനു "പിങ്ക്" ചഡ്ഡികള്‍ അയച്ചുകൊടുത്ത സംഭവവും മറക്കാനാവില്ല.
+ശ്രീരാം സേനയുടെ നേതാവു് പ്രമോദ് മുത്തലിക്കിനു് "പിങ്ക്" ചഡ്ഡികള്‍ അയച്ചുകൊടുത്ത സംഭവവും മറക്കാനാവില്ല.
ഇവിടെയെല്ലായിടത്തും, ഭരണകൂടത്തിന്റെയും അധികാരത്തിന്റെയും വളഞ്ഞവഴികളെ പ്രതിരോധിക്കാന്‍ വെബ്ബിന്റെ വേഗവും
അനന്തമായ ഓര്‍മ്മയുമാണു് തുണയായതു്.
-വികസനത്തിന്റെ പേരു പറഞ്ഞും തെറ്റായ കണക്കുകളും തെളിവുകളും നിരത്തിയും വാദിക്കുന്നവര്‍ക്കു മുന്‍കാലങ്ങളില്‍ നിന്നും
+വികസനത്തിന്റെ പേരുപറഞ്ഞും, തെറ്റായ കണക്കുകളും തെളിവുകളും നിരത്തിയും വാദിക്കുന്നവര്‍ക്കു് മുന്‍കാലങ്ങളില്‍നിന്നും
വ്യത്യസ്തമായി തിരിച്ചും വിചാരണയ്ക്കൊരിടം വെബ്ബൊരുക്കുന്നു. അതിലുപരി, ഈ വിവരങ്ങളെ അതേവേഗത്തില്‍ സൌഹൃദങ്ങളെ
- മുതലെടുത്തുകൊണ്ടു സമൂഹത്തിലെത്തിക്കാന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങിന്റെ സാധ്യതകള്‍ക്കാവുന്നു. ഇതു് ജനാധിപത്യത്തിന്റെ
-പേരില്‍ സുതാര്യഭരണത്തിനു പകരം മാദ്ധ്യമങ്ങളേയും വിവിധ മൂലധനശക്തികളെയും കൂട്ടുപിടിച്ചു അധികാരം കൈയ്യാളുന്നവനു്
+ മുതലെടുത്തുകൊണ്ടു് സമൂഹത്തിലെത്തിക്കാന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങിന്റെ സാധ്യതകള്‍ക്കാവുന്നു. ഇതു് ജനാധിപത്യത്തിന്റെ
+പേരില്‍ സുതാര്യഭരണത്തിനുപകരം മാദ്ധ്യമങ്ങളേയും വിവിധ മൂലധനശക്തികളെയും കൂട്ടുപിടിച്ചു് അധികാരം കൈയ്യാളുന്നവനു്
ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടു്.
-ഇന്നും ബഹു ഭൂരിപക്ഷം ജനങ്ങള്‍ക്കിടയിലും ആശയപ്രചരണത്തിനും ഏകോപനത്തിനും വെബ്ബിനു കഴിയില്ലെങ്കിലും, എല്ലാ
-പ്രശ്നങ്ങളെയും അന്താരാഷ്ട്രമെന്നും അന്തര്‍രാഷ്ട്രമെന്നും വേര്‍തിരിവില്ലാതെ അടയാളപ്പെടുത്താനും മുന്‍പ് പ്രക്ഷോഭങ്ങളുടെ
-ഭാഗഭാക്കാവുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്ന ഒരു വിഭാഗത്തിന്റെ നിതാന്ത സാന്നിധ്യവും ജാഗ്രതയും ഉറപ്പാക്കുന്നതിലും ശരിക്കും ഒരു
+ഇന്നും ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കിടയിലും ആശയപ്രചരണത്തിനും ഏകോപനത്തിനും വെബ്ബിനു കഴിയുന്നില്ലെങ്കിലും, എല്ലാ
+പ്രശ്നങ്ങളെയും അന്താരാഷ്ട്രമെന്നും അന്തര്‍രാഷ്ട്രമെന്നും വേര്‍തിരിവില്ലാതെ അടയാളപ്പെടുത്തുന്നതിലും, മുന്‍പു് പ്രക്ഷോഭങ്ങളുടെ
+ഭാഗഭാക്കാവുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്ന ഒരു വിഭാഗത്തിന്റെ നിതാന്തസാന്നിധ്യവും ജാഗ്രതയും ഉറപ്പാക്കുന്നതിലും ശരിക്കും ഒരു
വിപ്ലവമാണു് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സങ്കേതങ്ങള്‍ കൊണ്ടുവന്നതു്.
-എന്നാല്‍ കേരളത്തിലെ വിദ്യാലയങ്ങളിലും കോളേജുകളിലും അടക്കം നടക്കുന്നതെന്താണു്? ഭരണകൂടം നിയമം കൊണ്ടു
-നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സെന്‍സര്‍ഷിപ്പ് അവിടെ വിഭവത്തിന്റെ മേലുള്ള പ്രത്യേക അധികാരമുപയോഗിച്ചു നടപ്പാക്കുന്നു.
-സൌഹൃദങ്ങളും അവയില്‍ നിന്നും വികസിക്കുന്ന/വികസിക്കാവുന്ന പുരോഗമനപരമായ സാമൂഹ്യമനസ്ഥിതിയുള്ള വിദ്യാര്‍ത്ഥിയും
-അവിടെ സ്വീകാര്യനല്ല. പകരം അവിടെ വിവരശേഖരണത്തിനും ആശയവിപുലീകരണത്തിനുമുള്ള മാര്‍ഗ്ഗങ്ങളെല്ലാം
-കൊട്ടിയടയ്ക്കപ്പെടുന്നു. വിനിമയത്തിന്റെയും കൂട്ടായ്മയുടെയും പുതുമാര്‍ഗ്ഗങ്ങളോടു ഭരണവര്‍ഗ്ഗത്തിന്റെ അസ്കിതയും
+എന്നാല്‍ കേരളത്തിലെ വിദ്യാലയങ്ങളിലും കോളേജുകളിലുമടക്കം നടക്കുന്നതെന്താണു്? ഭരണകൂടം നിയമംകൊണ്ടു
+നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സെന്‍സര്‍ഷിപ്പു്, വിഭവത്തിന്റെമേലുള്ള പ്രത്യേക അധികാരമുപയോഗിച്ചു അവിടെ നടപ്പാക്കുന്നു.
+സൌഹൃദങ്ങളും അവയില്‍നിന്നും വികസിക്കുന്ന/വികസിക്കാവുന്ന പുരോഗമനപരമായ സാമൂഹ്യമനസ്ഥിതിയുള്ള വിദ്യാര്‍ത്ഥിയും
+അവിടെ സ്വീകാര്യനല്ല. പകരം വിവരശേഖരണത്തിനും ആശയവിപുലീകരണത്തിനുമുള്ള മാര്‍ഗ്ഗങ്ങളെല്ലാം
+കൊട്ടിയടയ്ക്കപ്പെടുന്നു. വിനിമയത്തിന്റെയും കൂട്ടായ്മയുടെയും പുതുമാര്‍ഗ്ഗങ്ങളോടു് ഭരണവര്‍ഗ്ഗത്തിന്റെ അസ്കിതയും,
പ്രാഥമികവിവരസംഭരണവിതരണസംവിധാനമെന്ന തങ്ങളുടെ സ്ഥാനത്തിനു ചെറുതായെങ്കിലും കിട്ടുന്ന കൊട്ടുകളും
മാത്രമാണോ ഈ സെന്‍സര്‍ഷിപ്പിനു പിന്നില്‍?
-വാര്‍ത്തയുടെ മൊത്തവിതരണക്കാര്‍ ചമയുന്നവര്‍ക്ക് ഈയടുത്തകാലത്തായി കാലവും കണക്കും തെറ്റിയ വാര്‍ത്തകളുടെ പേരില്‍
-ഒരുപാടു വിമര്‍ശനം നവ മാദ്ധ്യമങ്ങളില്‍ നിന്നും നേരിടേണ്ടിവന്നിട്ടുണ്ടു്. പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളുടെ പ്രൂഫ് വായിച്ചു നോക്കാനും
-പലപ്പോഴും ആദ്യം വാര്‍ത്തകൊടുക്കാനുള്ള വ്യഗ്രതയില്‍ വിശദാംശങ്ങള്‍ പരതി ഉറപ്പാക്കാനും തയ്യാറാവാത്ത മാദ്ധ്യമമുഷ്കിനെ
-കണക്കറ്റ പരിഹാസം കൊണ്ടും വ്യക്തമായ വിവരണങ്ങള്‍കൊണ്ടുമാണു് വെബ് ലോകം നേരിട്ടതു്. രൂപ ചിഹ്നം ചേര്‍ത്ത ഫോണ്ട്
-ഡിസൈന്‍ ചെയ്ത പയ്യന്‍മാരുടെ അവകാശവാദം മുതല്‍ "ഹനാന്‍" എന്ന അത്ഭുത ബാലികയുടെ കഥവരെ ഇങ്ങനെ പലപ്പോഴായി
+വാര്‍ത്തയുടെ മൊത്തവിതരണക്കാര്‍ ചമയുന്നവര്‍ക്കു് ഈയടുത്തകാലത്തായി കാലവും കണക്കും തെറ്റിയ വാര്‍ത്തകളുടെ പേരില്‍
+ഒരുപാടു വിമര്‍ശനം നവമാദ്ധ്യമങ്ങളില്‍നിന്നും നേരിടേണ്ടിവന്നിട്ടുണ്ടു്. പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളുടെ പ്രൂഫ് വായിച്ചുനോക്കാനും,
+പലപ്പോഴും ആദ്യം വാര്‍ത്തകൊടുക്കാനുള്ള വ്യഗ്രതയില്‍ വിശദാംശങ്ങള്‍ ഉറപ്പാക്കാനും തയ്യാറാവാത്ത മാദ്ധ്യമമുഷ്കിനെ
+കണക്കറ്റ പരിഹാസംകൊണ്ടും വ്യക്തമായ വിവരണങ്ങള്‍കൊണ്ടുമാണു് വെബ് ലോകം നേരിട്ടതു്. രൂപയുടെ ചിഹ്നംചേര്‍ത്ത ഫോണ്ടു്
+ഡിസൈന്‍ചെയ്ത പയ്യന്‍മാരുടെ അവകാശവാദം മുതല്‍ "ഹനാന്‍" എന്ന അത്ഭുത ബാലികയുടെ കഥവരെ ഇങ്ങനെ പലപ്പോഴായി
പൊളിച്ചടുക്കപ്പെട്ടതാണു്.
-വിവര​ശേഖരണം വിരല്‍ത്തുമ്പിനകത്താണെന്നും വിഷയസ്വാധീനമില്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും വ്യക്തമായ താക്കീതാണു്
-മാദ്ധ്യമങ്ങള്‍ക്കു വെബ്ബിലെ വേദികള്‍ നല്‍കിയതു്. അതിനും പുറമേ ഈ ലോകത്തിലെ നിയമങ്ങള്‍ ഞങ്ങളൊഴികെ
-ബാക്കിയെല്ലാവര്‍ക്കും ബാധകമാണെന്നുള്ള വിധത്തില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്കും പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരികയുണ്ടായി.
- പകര്‍പ്പവകാശം മൂലം സംരക്ഷിക്കപ്പെട്ട ചിത്രങ്ങള്‍ ഉപയോഗിച്ചതിനും പലപ്പോഴും ബ്ലോഗുകളിലും മറ്റും പ്രസിദ്ധീകരിച്ച കൃതികള്‍
-യാതൊരു കടപ്പാടും വിവരവുമില്ലാതെ പ്രസിദ്ധീകരിച്ചതിനും മുന്‍നിര മാദ്ധ്യമങ്ങളടക്കം പ്രതിക്കൂട്ടിലാവുന്നതും കണ്ടു.
+വിവര​ശേഖരണം വിരല്‍ത്തുമ്പിനകത്താണെന്നും വിഷയസ്വാധീനമില്ലെങ്കില്‍ റിപ്പോര്‍ട്ടു് ചെയ്യരുതെന്നും വ്യക്തമായ താക്കീതാണു്
+മാദ്ധ്യമങ്ങള്‍ക്കു് വെബ്ബിലെ വേദികള്‍ നല്‍കിയതു്. അതിനുംപുറമെ, ഈ ലോകത്തിലെ നിയമങ്ങള്‍ ഞങ്ങളൊഴികെ
+ബാക്കിയെല്ലാവര്‍ക്കും ബാധകമാണെന്നവിധത്തില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്കും പ്രതിഷേധങ്ങള്‍ നേരിടേണ്ടിവരികയുണ്ടായി.
+ പകര്‍പ്പവകാശംമൂലം സംരക്ഷിക്കപ്പെട്ട ചിത്രങ്ങള്‍ ഉപയോഗിച്ചതിനും, പലപ്പോഴും ബ്ലോഗുകളിലും മറ്റും പ്രസിദ്ധീകരിച്ച കൃതികള്‍
+യാതൊരു കടപ്പാടും വിവരവുമില്ലാതെ പ്രസിദ്ധീകരിച്ചതിനും മുന്‍നിരമാദ്ധ്യമങ്ങളടക്കം പ്രതിക്കൂട്ടിലാവുന്നതും കണ്ടു.
തങ്ങള്‍ കാലങ്ങളായി വിഡ്ഢികളെന്നു കരുതിയവര്‍ക്കു് പ്രതികരിക്കാന്‍ വേദികളും സങ്കേതങ്ങളും ലഭിച്ചാല്‍ എത്രമാത്രം
-പരുങ്ങലിലായിരിക്കും തങ്ങളുടെ നില എന്നു മാദ്ധ്യമങ്ങള്‍ തിരിച്ചറിയുകയായിരുന്നു. വിവര വിതരണ സംഭരണ രംഗത്തെ
-കുത്തക നില നിര്‍ത്താന്‍ ചുരുങ്ങിയ കാലത്തേക്കെങ്കിലും സാങ്കേതികവിദ്യയുടെ ഒഴുക്കിനെ വ്യക്തമായ പ്രചരണങ്ങളിലൂടെ
-തടയേണ്ടിവരുമെന്നു അവര്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത്ഭുതപ്പെടാനില്ല. സാങ്കേതിക വിദ്യ കൊണ്ടുവരുന്ന അതിസുതാര്യതയും
+പരുങ്ങലിലായിരിക്കും തങ്ങളുടെ നില എന്നു് മാദ്ധ്യമങ്ങള്‍ തിരിച്ചറിയുകയായിരുന്നു. വിവരവിതരണസംഭരണരംഗത്തെ
+കുത്തക നിലനിര്‍ത്താന്‍ ചുരുങ്ങിയകാലത്തേക്കെങ്കിലും സാങ്കേതികവിദ്യയുടെ ഒഴുക്കിനെ വ്യക്തമായ പ്രചരണങ്ങളിലൂടെ
+തടയേണ്ടിവരുമെന്നു് അവര്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത്ഭുതപ്പെടാനില്ല. സാങ്കേതികവിദ്യ കൊണ്ടുവരുന്ന അതിസുതാര്യതയും
വേഗവും സഹിക്കാത്ത ഭരണകൂടത്തിന്റെ കലവറയില്ലാത്ത പിന്തുണയും അവര്‍ക്കു ലഭിച്ചു കാണണം.
-ഭരണകൂടത്തിന്റെയും മാദ്ധ്യമങ്ങളുടെയും അപ്രമാദിത്വത്തിനുയര്‍ത്തിയ വെല്ലുവിളികള്‍ സാധ്യതകളുടെ ഒരു കൂട്ടമാണു് സമൂഹത്തിനു
-മുന്നില്‍ തുറന്നു കൊടുത്തതു്. നേരത്തേ സൂചിപ്പിച്ചതു പോലെ ഇന്നത്തെ യുവാക്കള്‍ വര്‍ത്തമാനപത്രത്തേക്കാളും ഭരണകൂടത്തേക്കാളും
-വിവരങ്ങള്‍ക്കു് അനോണിമസ് വെബ്ബിന്റെ സഹായം തേടുന്നവരാണു്. മുമ്പുള്ള തലമുറകള്‍ക്കില്ലാതിരുന്ന അപരനിലേക്കെത്തിച്ചേരാനും
-നേരിട്ടു വിവരങ്ങളറിയാനുമുള്ള സംവിധാനങ്ങളവനുണ്ടു്. അധികാരരൂപങ്ങള്‍ വകയിരുത്തുന്ന കോളങ്ങള്‍ക്കപ്പുറം അപരന്റേയും
+ഭരണകൂടത്തിന്റെയും മാദ്ധ്യമങ്ങളുടെയും അപ്രമാദിത്വത്തിനുനേരെ ഉയര്‍ത്തിയ വെല്ലുവിളികള്‍ സാധ്യതകളുടെ ഒരു കൂട്ടമാണു് സമൂഹത്തിനു
+മുന്നില്‍ തുറന്നുകൊടുത്തതു്. നേരത്തെ സൂചിപ്പിച്ചതുപോലെ ഇന്നത്തെ യുവാക്കള്‍ വര്‍ത്തമാനപത്രത്തേക്കാളും ഭരണകൂടത്തേക്കാളും
+വിവരങ്ങള്‍ക്കു് അനോണിമസ് വെബ്ബിന്റെ സഹായം തേടുന്നവരാണു്. മുമ്പുള്ള തലമുറകള്‍ക്കില്ലാതിരുന്ന, അപരനിലേക്കെത്തിച്ചേരാനും
+നേരിട്ടു് വിവരങ്ങളറിയാനുമുള്ള സംവിധാനങ്ങളവനുണ്ടു്. അധികാരരൂപങ്ങള്‍ വകയിരുത്തുന്ന കോളങ്ങള്‍ക്കപ്പുറം അപരന്റേയും
പാര്‍ശ്വവത്കൃതന്റേയും വിവരങ്ങള്‍ അവനിന്നു ലഭ്യമാണു്.
പാടിപ്പഴകിയ ദേശഭക്തിയുടെയും ദേശരാഷ്ട്രങ്ങളുടെ ശാശ്വതമായ നിലനില്‍പ്പിന്റേയും മറ്റും ഭാഷ്യങ്ങളില്‍ ചാലിച്ച വാക്‌ധോരണികള്‍
-അവനെ പഴയപോലെ സംതൃപ്തനാക്കുന്നില്ല. കാരണം ദേശരാഷ്ട്രങ്ങളുടെ കരുത്തു വഴിഞ്ഞൊഴുകുന്ന ഇന്നത്തെ ലോകത്തു്
-ദേശങ്ങളോടു ബന്ധിക്കപ്പെടാനാവാത്തവന്റെ ആക്രോശങ്ങളും രോദനങ്ങളും അവനിലേക്കെത്തുന്നുണ്ടു്. രാഷ്ട്രീയവും ദേശീയവും
-മാത്രമല്ല പ്രശ്നങ്ങള്‍, പരമപ്രധാനമായി മനുഷ്യത്വപരമായതാണെന്നുള്ള തിരിച്ചറിവിലേക്കു് അവന്‍ ചുവടു വച്ചു കയറുകയും ചെയ്യുന്നുണ്ടു്.
- അരുന്ധതി റോയ് പൊതുമണ്ഡലത്തില്‍ മനുഷ്യത്വപരമായ അഭിപ്രായപ്രകടനം നടത്തിയതിനു ആക്രമണത്തിനു വിധേയയായപ്പോഴും
-തെഹല്‍ക്കയുടെ ഷാഹിനയുടെ മേല്‍ ഗുരുതരമായ തീവ്രവാദക്കുറ്റം ചുമത്തപ്പെട്ടപ്പോഴും മാദ്ധ്യമങ്ങളേക്കാളും ഭരണകൂടത്തേക്കാളും
+അവനെ പഴയപോലെ സംതൃപ്തനാക്കുന്നില്ല. കാരണം ദേശരാഷ്ട്രങ്ങളുടെ കരുത്തു് വഴിഞ്ഞൊഴുകുന്ന ഇന്നത്തെ ലോകത്തു്
+ദേശങ്ങളോടു ബന്ധിക്കപ്പെടാനാവാത്തവന്റെ ആക്രോശങ്ങളും രോദനങ്ങളും അവനിലേക്കെത്തുന്നുണ്ടു്. രാഷ്ട്രീയവും ദേശീയവും
+മാത്രമല്ല പ്രശ്നങ്ങള്‍, പരമപ്രധാനമായി മനുഷ്യത്വപരമായതാണെന്നുള്ള തിരിച്ചറിവിലേക്കു് അവന്‍ ചുവടുവച്ചു കയറുകയും ചെയ്യുന്നുണ്ടു്.
+ അരുന്ധതി റോയ് പൊതുമണ്ഡലത്തില്‍ മനുഷ്യത്വപരമായ അഭിപ്രായപ്രകടനം നടത്തിയതിനു് ആക്രമണത്തിനു് വിധേയയായപ്പോഴും,
+തെഹല്‍ക്കയുടെ ഷാഹിനയുടെമേല്‍ ഗുരുതരമായ തീവ്രവാദക്കുറ്റം ചുമത്തപ്പെട്ടപ്പോഴും മാദ്ധ്യമങ്ങളേക്കാളും ഭരണകൂടത്തേക്കാളും
യുവാക്കള്‍ വിശ്വസിച്ചതു് "അനോണിമസ്സ്" വെബ്ബിന്റെ നിഷ്പക്ഷതയായിരുന്നു.
-സുതാര്യതയുടെയും, സാമീപ്യതയുടെയും, സ്വീകാര്യതയുടെയും പുതിയ വിനിമയ പാതകള്‍ വെട്ടിത്തുറക്കുകയും ഇനിയും അനേകായിരം
-സാധ്യതകള്‍ അവശേഷിപ്പിക്കുകയും ചെയ്യുന്ന സങ്കേതങ്ങളെ ഇത്തരത്തില്‍ ഒതുക്കിക്കളയുന്നതു്, അധികാരരൂപങ്ങളുടെ മാത്രം
-കളിയാണോ? വളര്‍ന്നു വരുന്ന തലമുറയിലെ അധികാരത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും അറിവിന്റേയും അധികാരത്തിന്റേയും
- ജനാധിപത്യത്തിനുമപ്പുറമുള്ള യഥാര്‍ത്ഥ വികേന്ദ്രീകരണവും വിതരണവും സുതാര്യമായി നടപ്പാക്കുകയും ചെയ്യാനുള്ള സാധ്യത
-അത്തരമൊരു ശ്രമത്തിലെത്തിച്ചിരിക്കാം. എന്നാല്‍ ചിന്തിക്കുന്നവന്റെ സമൂഹമായ കേരളത്തില്‍ അധികാരത്തിന്റെ കോട്ടകളില്‍
-നിന്നും മുഖ്യധാരാമാദ്ധ്യമങ്ങളില്‍ നിന്നും വരുന്ന അജണ്ടകള്‍ എതിര്‍പ്പുകള്‍ കൂടാതെ നടപ്പാക്കാനാവുമെന്നതു വെറും മിഥ്യാധാരണയാണു്. ‌
-
-വികസനത്തിന്റെ പേരു പറഞ്ഞു് പാരിസ്ഥിതികവും മാനുഷികവുമായ പരിഗണനകളെ കാറ്റില്‍പ്പറത്താന്‍ ശ്രമിച്ചപ്പോഴൊക്കെ
-ശക്തമായ ജനകീയ സമരങ്ങളുമായി അധികാരത്തെ തറപറ്റിച്ചവരാണു് കേരളീയര്‍. സൈലന്റ് വാലിയിലും പൂയ്യംകുട്ടിയിലും
- മുത്തങ്ങയിലും എല്ലാം പാര്‍ശ്വവത്കരിക്കപ്പെടുന്ന താത്പര്യങ്ങളെ അടയാളപ്പെടുത്താനും ഏറ്റെടുക്കാനും തയ്യാറുള്ള ഒരു
-സമൂഹത്തെയാണു നാം കണ്ടതു്. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാളിയുടെ അപരനോടുള്ള പൊതു ബോധത്തിനും
-വിശ്വാസത്തിനും ഇടിവുതട്ടിയിട്ടില്ലേ എന്നതൊരു സംശയമാണു്. ഒരുപക്ഷേ വര്‍ത്തമാന മലയാളത്തിന്റെ സാമ്പത്തിക-സാംസ്കാരിക
-നട്ടെല്ലായ പ്രവാസത്തിന്റെ അനുഭവങ്ങളില്‍ നിന്നുമുള്ള ചൂടായിരിക്കാം.
-
-കൂടുതല്‍ തന്നിലേക്കൊതുങ്ങുന്നതാണു സൌകര്യമെന്നു തിരിച്ചറിയുന്ന മലയാളി ഒരു പുതിയ കാഴ്ചയല്ല. അടിമുടി നഗരപ്രതീതിയുള്ള
- ജീവിതം ഗ്രാമങ്ങളിലേക്കുപോലും ഒഴുകുമ്പോള്‍ അപരനോടുള്ള സഹകരണത്തിനു പകരം അപരരോടുള്ള അകലം അളവുകോലാവുന്ന
-നാഗരികജീവിതരീതി മലയാളിയെ ഗ്രസിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. എന്നാല്‍ അതു വ്യക്തമായ ചില അജണ്ടകളോടുകൂടി ഭരണകൂടത്തിനും
- നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ക്കും തന്‍കാര്യം നടപ്പാക്കാന്‍ അവസരമേകുന്നു. വിദ്യാഭ്യാസത്തിന്റെ പേരു പറഞ്ഞു് സൌഹൃദക്കൂട്ടായ്മകളെ
-വിലക്കുന്ന പൊതുസമൂഹം എന്താണു വിദ്യാഭ്യാസമെന്നു തിരിച്ചറിയുന്നതില്‍പ്പോലും പരാജയപ്പെടുന്നു.
-
-digital bombപൊതുവേ സമൂഹത്തില്‍ നല്ല വേരോട്ടമുള്ള വിവരസാങ്കേതികവിദ്യാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന
-പ്രസ്ഥാനങ്ങളും കൂട്ടായ്മകളും പോലും സംശയത്തോടെയാണു വീക്ഷിക്കപ്പെടുന്നതു്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് കൂട്ടായ്മയും മലയാളം
-വിക്കിപ്പീഡിയാ സംരംഭവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനങ്ങളും എല്ലാം സംശയത്തോടെ മാത്രമേ പൊതുസമൂഹം കാണുന്നുള്ളൂ.
- അല്ലെങ്കില്‍ സുഗമമായ ഒരുപാതയില്‍ സ്വാതന്ത്ര്യത്തിന്റേയും പങ്കുവയ്ക്കലിന്റേയും സന്ദേശങ്ങളുമായി വരുന്നതും അതിനോടു തന്റെ
- അടുത്ത തലമുറ സഹകരിക്കുന്നതും സമൂഹത്തിനിഷ്ടപ്പെടുന്നില്ല. ആ പൊതുബോധത്തോടു കൂട്ടുചേര്‍ന്നാണു് അധികാരരൂപങ്ങള്‍
-സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങിലൂടെയുള്ള ആശയവിനിമയത്തിന്റെ പുതിയ സാധ്യതകളെ ഒരു തലമുറയില്‍ നിന്നും അകറ്റി നിര്‍ത്താന്‍
+സുതാര്യതയുടെയും സാമീപ്യതയുടെയും സ്വീകാര്യതയുടെയും പുതിയ വിനിമയപാതകള്‍ വെട്ടിത്തുറക്കുകയും ഇനിയും അനേകായിരം
+സാധ്യതകള്‍ അവശേഷിപ്പിക്കുകയും ചെയ്യുന്ന സങ്കേതങ്ങളെ ഇത്തരത്തില്‍ ഒതുക്കിക്കളയുന്നതു് അധികാരരൂപങ്ങളുടെ മാത്രം
+കളിയാണോ? വളര്‍ന്നുവരുന്ന തലമുറയുടെമേലുള്ള അധികാരത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നതും, അറിവിന്റേയും അധികാരത്തിന്റേയും
+ ജനാധിപത്യത്തിനുമപ്പുറമുള്ള യഥാര്‍ത്ഥവികേന്ദ്രീകരണവും വിതരണവും സുതാര്യമായി നടപ്പായിക്കൊണ്ടിരിക്കുന്ന സാധ്യതകളും
+അത്തരമൊരു ശ്രമത്തിലെത്തിച്ചിരിക്കാം. എന്നാല്‍ ചിന്തിക്കുന്നവന്റെ സമൂഹമായ കേരളത്തില്‍ അധികാരത്തിന്റെ കോട്ടകളില്‍നിന്നും
+മുഖ്യധാരാമാദ്ധ്യമങ്ങളില്‍നിന്നും വരുന്ന അജണ്ടകള്‍ എതിര്‍പ്പുകള്‍ കൂടാതെ നടപ്പാക്കാനാവുമെന്നതു് വെറും മിഥ്യാധാരണയാണു്. ‌
+
+വികസനത്തിന്റെ പേരുപറഞ്ഞു് പാരിസ്ഥിതികവും മാനുഷികവുമായ പരിഗണനകളെ കാറ്റില്‍പ്പറത്താന്‍ ശ്രമിച്ചപ്പോഴൊക്കെ
+ശക്തമായ ജനകീയസമരങ്ങളുമായി അധികാരത്തെ തറപറ്റിച്ചവരാണു് കേരളീയര്‍. സൈലന്റ് വാലിയിലും പൂയ്യംകുട്ടിയിലും
+ മുത്തങ്ങയിലുമെല്ലാം പാര്‍ശ്വവത്കരിക്കപ്പെടുന്ന താത്പര്യങ്ങളെ അടയാളപ്പെടുത്താനും ഏറ്റെടുക്കാനും തയ്യാറുള്ള ഒരു
+സമൂഹത്തെയാണു നാം കണ്ടതു്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി മലയാളിയുടെ അപരനോടുള്ള പൊതുബോധത്തിനും
+വിശ്വാസത്തിനും ഇടിവുതട്ടിയിട്ടില്ലേ എന്നതൊരു സംശയമാണു്. ഒരുപക്ഷേ വര്‍ത്തമാനമലയാളത്തിന്റെ സാമ്പത്തിക-സാംസ്കാരിക
+നട്ടെല്ലായ പ്രവാസത്തിന്റെ അനുഭവങ്ങളില്‍ നിന്നുമുള്ള ചൂടായിരിക്കാം ഇതിനു കാരണം.
+
+കൂടുതല്‍ തന്നിലേക്കൊതുങ്ങുന്നതാണു് സൌകര്യമെന്നു തിരിച്ചറിയുന്ന മലയാളി ഒരു പുതിയ കാഴ്ചയല്ല. അടിമുടി നഗരപ്രതീതിയുള്ള
+ ജീവിതം ഗ്രാമങ്ങളിലേക്കുപോലും ഒഴുകുമ്പോള്‍ അപരനോടുള്ള സഹകരണത്തിനുപകരം അപരരോടുള്ള അകലം അളവുകോലാവുന്ന
+നാഗരികജീവിതരീതി മലയാളിയെ ഗ്രസിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. എന്നാല്‍ അതു് വ്യക്തമായ ചില അജണ്ടകളോടുകൂടി ഭരണകൂടത്തിനും
+ നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ക്കും തന്‍കാര്യം നടപ്പാക്കാന്‍ അവസരമേകുന്നു. വിദ്യാഭ്യാസത്തിന്റെ പേരുപറഞ്ഞു് സൌഹൃദക്കൂട്ടായ്മകളെ
+വിലക്കുന്ന പൊതുസമൂഹം എന്താണു് വിദ്യാഭ്യാസമെന്നു തിരിച്ചറിയുന്നതില്‍പ്പോലും പരാജയപ്പെടുന്നു.
+
+Digital bomb കളെ പൊതുവേ സമൂഹത്തില്‍ നല്ല വേരോട്ടമുള്ള വിവരസാങ്കേതികവിദ്യാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന
+പ്രസ്ഥാനങ്ങളും കൂട്ടായ്മകളും പോലും സംശയത്തോടെയാണു് വീക്ഷിക്കുന്നതു്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു് കൂട്ടായ്മയേയും മലയാളം
+വിക്കിപ്പീഡിയാ സംരംഭത്തേയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനങ്ങളേയുമെല്ലാം സംശയത്തോടെ മാത്രമേ പൊതുസമൂഹം കാണുന്നുള്ളൂ.
+സുഗമമായ ഒരുപാതയില്‍ സ്വാതന്ത്ര്യത്തിന്റേയും പങ്കുവയ്ക്കലിന്റേയും സന്ദേശങ്ങളുമായി വരുന്നതും, അതിനോടു തന്റെ
+ അടുത്തതലമുറ സഹകരിക്കുന്നതും സമൂഹത്തിനിഷ്ടപ്പെടുന്നില്ല. ആ പൊതുബോധത്തോടു കൂട്ടുചേര്‍ന്നാണു് അധികാരരൂപങ്ങള്‍
+സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങിലൂടെയുള്ള ആശയവിനിമയത്തിന്റെ പുതിയ സാധ്യതകളെ ഒരു തലമുറയില്‍നിന്നും അകറ്റി നിര്‍ത്താന്‍
ശ്രമിക്കുന്നതു്.
-തന്റേതു മാത്രമെന്ന ബോധത്തിനുമപ്പുറം അപരനേക്കുറിച്ചും ചിന്തിക്കാനും അവനെ മനസ്സിലാക്കാനും വളരെ വിപ്ലവകരമായ
-മാര്‍ഗ്ഗങ്ങള്‍ തുറന്നു തരുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങിന്റെ സാധ്യതകളെ അടിച്ചിരുത്തേണ്ടതു പ്രതിലോമശക്തികളുടെ
- ആവശ്യമാണു്. അതിനവര്‍ എല്ലാ ആയുധങ്ങളും പ്രയോഗിക്കുന്നുമുണ്ടു്. സെന്‍ഷര്‍ഷിപ്പിന്റേതായ അധികാരത്തിന്റെ വഴിയും
-വിമര്‍ശനങ്ങളോടും പൊതുതാത്പര്യങ്ങളോടും ആഭിമുഖ്യം പ്രകടിപ്പിക്കുന്നതിനെ എതിര്‍ത്തു കൊണ്ടുള്ള സാമൂഹ്യ അക്രമങ്ങളും
-അഭിപ്രായ രൂപീകരണത്തില്‍ മാദ്ധ്യമങ്ങളുടെ പങ്ക് കൌശലപരമായി ഉപയോഗിച്ചും ഈ സാധ്യതകളെ തകിടം മറിക്കാന്‍
-ശ്രമിക്കുന്നുണ്ടു്. വരും തലമുറകളുടെ ആശയവിവരശേഖരത്തിന്റേയും ആവിഷ്കാരത്തിന്റെയും അടിത്തറയാവാന്‍ കെല്‍പ്പുള്ള ഒരു
+തന്റേതു മാത്രമെന്ന ബോധത്തിനുമപ്പുറം അപരനെക്കുറിച്ചു് ചിന്തിക്കാനും അവനെ മനസ്സിലാക്കാനും വിപ്ലവകരമായ
+മാര്‍ഗ്ഗങ്ങള്‍ തുറന്നുതരുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങിന്റെ സാധ്യതകളെ അടിച്ചിരുത്തേണ്ടതു് പ്രതിലോമശക്തികളുടെ
+ ആവശ്യമാണു്. അതിനവര്‍ എല്ലാ ആയുധങ്ങളും പ്രയോഗിക്കുന്നുമുണ്ടു്. സെന്‍ഷര്‍ഷിപ്പിന്റേതായ അധികാരത്തിന്റെ വഴിയും,
+വിമര്‍ശനങ്ങളോടും പൊതുതാത്പര്യങ്ങളോടും ആഭിമുഖ്യം പ്രകടിപ്പിക്കുന്നതിനെ എതിര്‍ത്തുകൊണ്ടുള്ള സാമൂഹ്യഅക്രമങ്ങളും,
+അഭിപ്രായരൂപീകരണത്തില്‍ മാദ്ധ്യമങ്ങളുടെ പങ്കു് കൌശലപരമായി ഉപയോഗിച്ചും ഈ സാധ്യതകളെ തകിടംമറിക്കാന്‍
+ശ്രമിക്കുന്നുണ്ടു്. വരുംതലമുറകളുടെ ആശയവിവരശേഖരത്തിന്റേയും ആവിഷ്കാരത്തിന്റെയും അടിത്തറയാവാന്‍ കെല്‍പ്പുള്ള ഒരു
മാദ്ധ്യമമാണു് ഇത്തരത്തില്‍ അവഗണന നേരിടുന്നതു്.
-ചെറുതല്ലാത്ത വെബ്ബ് ഇടപെടലുകള്‍ വഴി സമൂഹത്തിലും മലയാളഭാഷയുടെ തന്നെ ഡിജിറ്റല്‍ വഴികളിലും വ്യക്തമായ മുദ്രപതിപ്പിച്ച
-കൂട്ടായ്മകളെയാണു് പ്രതിലോമകരമാണോ എന്നു സംശയിച്ചു് സമൂഹം പ്രതിക്കൂട്ടിലാക്കാന്‍ നോക്കുന്നതു്. അധികാരത്തിന്റെ
-മണ്ടത്തരങ്ങളോടു കലഹിക്കാനും ബദലുകള്‍ നിര്‍ദ്ദേശിക്കാനും പലപ്പോഴും സുദൃഢമായ ആശയങ്ങള്‍ മുന്നോട്ടു വയ്ക്കാനും
-ഈക്കൂട്ടായ്മകള്‍ക്കായിട്ടുണ്ടു്. എന്നാല്‍ വ്യവസ്ഥിതിയ്ക്കു പുറത്താണു നില്‍പ്പെന്നതിനാല്‍ പല ഇടപെടലുകളും ലക്ഷ്യത്തിലെത്താതെ
- പോകുകയും ചെയ്തു.
+ചെറുതല്ലാത്ത വെബ്ബ് ഇടപെടലുകള്‍വഴി സമൂഹത്തിലും മലയാളഭാഷയുടെതന്നെ ഡിജിറ്റല്‍ വഴികളിലും വ്യക്തമായ മുദ്രപതിപ്പിച്ച
+കൂട്ടായ്മകളെയാണു് പ്രതിലോമകരമാണോ എന്നു് സംശയിച്ചു് സമൂഹം പ്രതിക്കൂട്ടിലാക്കാന്‍ നോക്കുന്നതു്. അധികാരത്തിന്റെ
+മണ്ടത്തരങ്ങളോടു കലഹിക്കാനും, ബദലുകള്‍ നിര്‍ദ്ദേശിക്കാനും, പലപ്പോഴും സുദൃഢമായ ആശയങ്ങള്‍ മുന്നോട്ടു വയ്ക്കാനും
+ഈ കൂട്ടായ്മകള്‍ക്കായിട്ടുണ്ടു്. എന്നാല്‍ വ്യവസ്ഥിതിയ്ക്കു പുറത്താണു് നില്‍പ്പെന്നതിനാല്‍ പല ഇടപെടലുകളും ലക്ഷ്യത്തിലെത്താതെ
+ പോകുകയും ചെയ്യുന്നു.
വെബ്ബ് അധിഷ്ഠിത കൂട്ടായ്മകളുടെ പ്രവര്‍ത്തനമികവു മാത്രം കൈമുതലായി പ്രശ്നങ്ങളില്‍ ഭാഗഭാക്കാവാന്‍ ഇന്നും അവര്‍ക്കു
ബുദ്ധിമുട്ടുകളുണ്ടു്. എന്നാല്‍പ്പോലും പ്രത്യക്ഷ ഫോറങ്ങളില്‍ത്തന്നെ സമൂഹവുമായി സംവദിക്കാന്‍ അവര്‍ക്കിന്നു സാധിക്കുന്നു
-എന്നതു് ഒരു മികവാണു്. ഇതിനു വേണ്ടി പുരോഗമനപരമായ സാമൂഹ്യ ആശയങ്ങളുടെ വക്താക്കളെന്ന ലേബലിനേക്കാളും
-സാങ്കേതികവിദ്യയുടെ വക്താക്കളെന്ന ലേബലുപയോഗിക്കേണ്ടി വരുന്നുവെന്ന അവസ്ഥയാണു് മാറേണ്ടതു്. അതിനു കഴിഞ്ഞാല്‍
+എന്നതു് ഒരു മികവാണു്. ഇതിനുവേണ്ടി പുരോഗമനപരമായ സാമൂഹ്യആശയങ്ങളുടെ വക്താക്കളെന്ന ലേബലിനേക്കാളും
+സാങ്കേതികവിദ്യയുടെ വക്താക്കളെന്ന ലേബലുപയോഗിക്കേണ്ടിവരുന്നുവെന്ന അവസ്ഥയാണു് മാറേണ്ടതു്. അതിനു കഴിഞ്ഞാല്‍
മാത്രമേ, അപരനെ തിരിച്ചറിയാനും ബഹുമാനിക്കാനും കഴിയുന്ന ഒരു സമൂഹത്തെ വളര്‍ത്തുന്നതിനായി ഈ സങ്കേതങ്ങളെ
ഉപയോഗിക്കാന്‍ കഴിയൂ.
-(Oct 8, 2011)\footnote{http://malayal.am//വാര്‍ത്ത/വിശകലനം/13042/എന്തുകൊണ്ട്-പത്രങ്ങള്‍-സോഷ്യല്‍-മീഡിയയെ-പേടിക്കുന്നു}
+(Oct 8, 2011)\footnote{http://malayal.am//വാര്‍ത്ത/വിശകലനം/13042/എന്തുകൊണ്ടു്-പത്രങ്ങള്‍-സോഷ്യല്‍-മീഡിയയെ-പേടിക്കുന്നു}
\newpage
diff --git a/f1-India.tex b/f1-India.tex
index 0a3dc0f..c94f8a3 100644
--- a/f1-India.tex
+++ b/f1-India.tex
@@ -1,25 +1,25 @@
-\secstar{ഫോര്‍മുല വണ്‍ ഇന്ത്യയിലെത്തുമ്പോള്‍}
+\secstar{ഫോര്‍മുല വണ്‍ ഇന്ത്യയിലെത്തുമ്പോള്‍}
\vskip 2pt
ഫോര്‍മുല വണ്‍ 2010 സീസണ്‍ അവസാനിച്ചിട്ടേതാണ്ടു് രണ്ടുമാസം തികയുന്നു. ഫോര്‍മുല വണ്‍ സര്‍ക്യൂട്ടു്
-ക്രിസ്മസ് അവധിക്കു ശേഷം വീണ്ടും സജീവമായിത്തുടങ്ങി. മുന്‍നിര ടീമുകളൊക്കെ അവരുടെ ഡ്രൈവര്‍മാരെ
-നിലനിര്‍ത്തിയപ്പോള്‍ മധ്യനിര, വാലറ്റടീമുകളില്‍ ധാരാളം അഴിച്ചുപണികള്‍ നടക്കുന്നു. പല ടീമുകളും ഡ്രൈവര്‍മാരെ
+ക്രിസ്മസ് അവധിക്കുശേഷം വീണ്ടും സജീവമായിത്തുടങ്ങി. മുന്‍നിരടീമുകളൊക്കെ അവരുടെ ഡ്രൈവര്‍മാരെ
+നിലനിര്‍ത്തിയപ്പോള്‍ മധ്യനിര-വാലറ്റടീമുകളില്‍ ധാരാളം അഴിച്ചുപണികള്‍ നടക്കുന്നു. പല ടീമുകളും ഡ്രൈവര്‍മാരെ
പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ മാസം കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
-ജനുവരി രണ്ടാം വാരത്തോടെ ടീമുകള്‍ പുതിയ കാറുകള്‍ ഇറക്കിത്തുടങ്ങും. ഫോഴ്സ് ഇന്ത്യ സ്പെയിനില്‍ നടക്കുന്ന
-ടെസ്റ്റിങ്ങില്‍ പഴയ കാറായിരിക്കും ഉപയോഗിക്കുക എന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. ഫെറാരി ജനുവരി അവസാനം 2011
-സീസണിലേക്കുള്ള കാര്‍ പുറത്തിറക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ടു്. വലന്‍സിയയില്‍ ഫെബ്രുവരി ഒന്നു മുതല്‍ മൂന്നു വരെ
+ജനുവരി രണ്ടാംവാരത്തോടെ ടീമുകള്‍ പുതിയ കാറുകള്‍ ഇറക്കിത്തുടങ്ങും. ഫോഴ്സ് ഇന്ത്യ സ്പെയിനില്‍ നടക്കുന്ന
+ടെസ്റ്റിങ്ങില്‍ പഴയ കാറായിരിക്കും ഉപയോഗിക്കുക എന്നു് പ്രഖ്യാപിച്ചുകഴിഞ്ഞു. ഫെറാരി ജനുവരി അവസാനം 2011
+സീസണിലേക്കുള്ള കാര്‍ പുറത്തിറക്കുമെന്നു് പ്രഖ്യാപിച്ചിട്ടുണ്ടു്. വലന്‍സിയയില്‍ ഫെബ്രുവരി ഒന്നുമുതല്‍ മൂന്നുവരെ
നടക്കുന്ന ടെസ്റ്റിങ്ങിലായിരിക്കും മിക്ക കാറുകളുടേയും അരങ്ങേറ്റം. എന്നാല്‍ ഫോഴ്സ് ഇന്ത്യയും, കഴിഞ്ഞ വര്‍ഷം
-റെഡ്ബുള്ളിന്റെ നയം പിന്തുടരാന്‍ താല്‍പ്പര്യമുള്ള മറ്റുള്ളവരും ഒരാഴ്ചയ്ക്കു ശേഷം ജെറെസ്സില്‍ നടക്കുന്ന
-ടെസ്റ്റിങ്ങിലായിരിക്കും കാര്‍ പുറത്തിറക്കാന്‍ സാധ്യത. ഇതു സാധാരാണ കാറിന്റെ എയ്റോഡൈനാമിക് കഴിവുകള്‍
-മികച്ചതാക്കാനാണു് ഉപയോഗിക്കാറു്. കഴിഞ്ഞ വര്‍ഷം ഹിസ്പാനിക് റേസിങ് ചെയ്തതു പോലെ റേസ് ഡെബ്യൂ ആരും
+റെഡ്ബുള്ളിന്റെ നയം പിന്തുടരാന്‍ താല്‍പ്പര്യമുള്ള മറ്റുള്ളവരും ഒരാഴ്ചയ്ക്കുശേഷം ജെറെസ്സില്‍ നടക്കുന്ന
+ടെസ്റ്റിങ്ങിലായിരിക്കും കാര്‍ പുറത്തിറക്കാന്‍ സാധ്യത. ഇതു് സാധാരണ കാറിന്റെ എയ്റോഡൈനാമിക് കഴിവുകള്‍
+മികച്ചതാക്കാനാണു് ഉപയോഗിക്കാറു്. കഴിഞ്ഞവര്‍ഷം ഹിസ്പാനിക് റേസിങ് ചെയ്തതുപോലെ റേസ് ഡെബ്യൂ ആരും
ചെയ്യില്ലെന്നു കരുതാം.
-കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ടീമുകളുടെ എണ്ണത്തിലൊന്നും വ്യത്യാസമുണ്ടായിട്ടില്ല. റേസുകളുടെ എണ്ണം 20
+കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ചു് ടീമുകളുടെ എണ്ണത്തിലൊന്നും വ്യത്യാസമുണ്ടായിട്ടില്ല. റേസുകളുടെ എണ്ണം 20
ആയി വര്‍ദ്ധിച്ചു. ഒക്റ്റോബര്‍ അവസാനം നോയിഡയിലെ ട്രാക്കില്‍ നടക്കുന്ന ഇന്ത്യന്‍ ഗ്രാന്‍പ്രിയാണു് പുതുതായി
-കലണ്ടറില്‍ ഇടം പിടിച്ചതു്. ആദ്യറേസ് ബഹ്റൈനിലെ സാക്കിറില്‍ മാര്‍ച്ച് 11, 12, 13 തിയ്യതികളിലാണെങ്കില്‍
-സീസണ്‍ ഫിനാലെ സാവോപോളോയില്‍ നവംബര്‍ 25, 26, 27 തിയ്യതികളിലാണു്. എട്ടുറേസുകള്‍ ഏഷ്യയിലും
-ഒന്‍പതെണ്ണം യൂറോപ്പിലുമാണു്. ചൈനീസു് റേസിനു ശേഷം തുര്‍ക്കിയില്‍ തുടങ്ങുന്ന യൂറോപ്യന്‍പാദം, ഇടയ്ക്കൊരു
+കലണ്ടറില്‍ ഇടംപിടിച്ചതു്. ആദ്യറേസ് ബഹ്റൈനിലെ സാക്കിറില്‍ മാര്‍ച്ചു് 11, 12, 13 തിയ്യതികളിലാണെങ്കില്‍
+സീസണ്‍ ഫിനാലെ സാവോപോളോയില്‍ നവംബര്‍ 25, 26, 27 തിയ്യതികളിലാണു്. എട്ടു് റേസുകള്‍ ഏഷ്യയിലും
+ഒന്‍പതെണ്ണം യൂറോപ്പിലുമാണു്. ചൈനീസ് റേസിനുശേഷം തുര്‍ക്കിയില്‍ തുടങ്ങുന്ന യൂറോപ്യന്‍പാദം ഇടയ്ക്കൊരു
വേനലവധിയോടുകൂടി ആവസാനിക്കുന്നതു് സെപ്റ്റമ്പര്‍ 9, 10, 11 തിയ്യതികളില്‍ നടക്കുന്ന ഇറ്റാലിയന്‍
റേസോടുകൂടിയാണു്. ഇതിനിടയ്ക്കു് കനേഡിന്‍ ഗ്രാന്‍പ്രീ മാത്രമാണു് യൂറോപ്പിനു പുറത്തുള്ളതു്. പിന്നീടു് ഏഷ്യയില്‍
തിരിച്ചെത്തുന്ന സീസണ്‍, ഫിനാലെയ്ക്കായി ബ്രസീലിലേക്കു പോകും.
@@ -30,37 +30,38 @@
ഗ്ലോക്കിന്റെ കൂട്ടാളിയാക്കി. വില്യംസില്‍ ബാരിക്കെല്ലോവിനു കൂട്ടാവുന്നതു് വെനുസ്വേലക്കാരന്‍ പാസ്റ്റര്‍
മാല്‍ഡൊണാഡോ ആണു്.
-ഹിസ്പാനിക് റേസിങ്ങിനു വേണ്ടി ഇന്ത്യന്‍ ഡ്രൈവര്‍ നരേന്‍ കാര്‍ത്തികേയന്‍ ഒരിക്കല്‍ക്കൂടി ട്രാക്കിലിറങ്ങും. ആരാണു
-കാര്‍ത്തികേയനു കൂട്ടാവുകയെന്നതു ഇതുവരെ ഉറപ്പായിട്ടില്ലെങ്കിലും സെന്നയായിരിക്കില്ലെന്നു ടീം വ്യക്തമാക്കിക്കഴിഞ്ഞു.
+ഹിസ്പാനിക് റേസിങ്ങിനുവേണ്ടി ഇന്ത്യന്‍ ഡ്രൈവര്‍ നരേന്‍ കാര്‍ത്തികേയന്‍ ഒരിക്കല്‍ക്കൂടി ട്രാക്കിലിറങ്ങും. ആരാണു്
+കാര്‍ത്തികേയനു കൂട്ടാവുകയെന്നതു് ഇതുവരെ ഉറപ്പായിട്ടില്ലെങ്കിലും സെന്നയായിരിക്കില്ലെന്നു ടീം വ്യക്തമാക്കിക്കഴിഞ്ഞു.
കൊബിയാഷിക്കു കൂട്ടായി ഹെഡ്ഫീല്‍ഡിനു പകരം സെര്‍ജിയോ പെരസ് സൌബറില്‍ സ്ഥാനമുറപ്പാക്കി. ടോറോ
- റോസോയും ഫോഴ്സ്ഇന്ത്യയും ലൈനപ്പ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ബ്യുയമിയും അല്‍ഗ്യുസുരിയും ടോറോ റോസോയില്‍
+ റോസോയും ഫോഴ്സ് ഇന്ത്യയും ലൈനപ്പ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ബ്യുയമിയും അല്‍ഗ്യുസുരിയും ടോറോ റോസോയില്‍
തുടരാന്‍ സാധ്യതയുണ്ടെന്നാണറിയുന്നതു്.
ബ്രിഡ്ജ്സ്റ്റോണ്‍ പിന്‍വാങ്ങിയതിനെത്തുടര്‍ന്നു് റേസിലെ ഏക ടയര്‍ സപ്ലയറായി പിറേലി വീണ്ടും രംഗത്തുവരും. 20
-കൊല്ലത്തിനു ശേഷമാണു് പിറേലി ഫോര്‍മുല വണ്ണില്‍ തിരിച്ചെത്തുന്നതു്. വരുന്ന മൂന്നു വര്‍ഷത്തേക്കാണു കരാര്‍. ഓരോ
-റേസ് വാരാന്ത്യത്തിനും അനുവദിച്ചിരുന്ന ടയര്‍ സെറ്റുകളുടെ എണ്ണം പതിനാലില്‍ നിന്നും പതിനൊന്നായിക്കുറച്ചിട്ടുണ്ടു്.
-അതുപോലെ ടയര്‍ റിട്ടേണ്‍ പോളിസിയിലും മാറ്റങ്ങളുണ്ടു്. അതുപോലെ ഡ്രൈറേസില്‍ ഓപ്ഷനും പ്രൈമും
-ഉപയോഗിച്ചില്ലെങ്കില്‍ മുപ്പതു സെക്കന്റ് പെനാല്‍ട്ടിയുണ്ടു്. ഗിയര്‍ബോക്സുകള്‍ നാലിനു പകരം അഞ്ചു റേസുകളില്‍
+കൊല്ലത്തിനുശേഷമാണു് പിറേലി ഫോര്‍മുല വണ്ണില്‍ തിരിച്ചെത്തുന്നതു്. വരുന്ന മൂന്നുവര്‍ഷത്തേക്കാണു് കരാര്‍. ഓരോ
+റേസ് വാരാന്ത്യത്തിനും അനുവദിച്ചിരുന്ന ടയര്‍ സെറ്റുകളുടെ എണ്ണം പതിനാലില്‍നിന്നും പതിനൊന്നായിക്കുറച്ചിട്ടുണ്ടു്.
+ടയര്‍ റിട്ടേണ്‍ പോളിസിയിലും മാറ്റങ്ങളുണ്ടു്. അതുപോലെ ഡ്രൈറേസില്‍ ഓപ്ഷനും പ്രൈമും
+ഉപയോഗിച്ചില്ലെങ്കില്‍ മുപ്പതു സെക്കന്റ് പെനാല്‍ട്ടിയുണ്ടു്. ഗിയര്‍ബോക്സുകള്‍ നാലിനുപകരം അഞ്ചു് റേസുകളില്‍
ഉപയോഗിക്കണമെന്നും നിയമമുണ്ടു്.
-മറികടക്കലും ആവേശവും വര്‍ദ്ധിപ്പിക്കാനായി, KERS തിരിച്ചുവരുമ്പോള്‍, ഡ്രൈവര്‍ക്കു അഡ്ജസ്റ്റു ചെയ്യാവുന്ന പിന്‍
-ചിറകുകള്‍ പുതുതായി വരുന്നുണ്ടു്. എന്നാല്‍ ഡിഫ്യൂസറുകളും ഏറെ വിവാദമായ എഫ്-ഡക്റ്റും നിരോധിച്ചിട്ടുമുണ്ടു്.
-ടയറുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനായി ഒരു പിടുത്തം (tether) അധികം വയ്ക്കാനും നിയമമുണ്ടാക്കിയിട്ടുണ്ടു്.
+മറികടക്കലും ആവേശവും വര്‍ദ്ധിപ്പിക്കാനായി, KERS തിരിച്ചുവരുമ്പോള്‍, ഡ്രൈവര്‍ക്കു് അഡ്ജസ്റ്റു ചെയ്യാവുന്ന
+പിന്‍ചിറകുകള്‍ പുതുതായി വരുന്നുണ്ടു്. എന്നാല്‍ ഡിഫ്യൂസറുകളും ഏറെ വിവാദമായ എഫ്-ഡക്റ്റും നിരോധിച്ചിട്ടുമുണ്ടു്.
+ടയറുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനായി ഒരു പിടുത്തം (tether) അധികംവയ്ക്കാനും നിയമമുണ്ടാക്കിയിട്ടുണ്ടു്.
എന്നാല്‍ 107% നിയമമായിരിക്കും 2011ല്‍ ഏറ്റവും വിഷയമാവുക. യോഗ്യതാ റൌണ്ടിന്റെ ആദ്യപാദത്തിലെ
-ഏറ്റവും വേഗമേറിയ സമയത്തെക്കാള്‍ 107% പിറകിലുള്ളവരെ റേസില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നതാണിതു്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ (പരിശീലന റൌണ്ടുകളില്‍ മികച്ച സമയം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റും)
-സ്റ്റ്യുവാര്‍ഡുകള്‍ക്കു് അനുവാദം നല്‍കാം. സ്റ്റ്യൂവാര്‍ഡുകള്‍ക്കു കൂടുതല്‍ അധികാരം നല്‍കിയപ്പോള്‍ ടീം ഓര്‍ഡറുകളുടെ
-മേലുണ്ടായിരുന്ന നിരോധനം പിന്‍വലിച്ചിട്ടുമുണ്ടു്. ടീം കര്‍ഫ്യൂ ആണു മറ്റൊരു പുതിയ നിയമം. രാത്രി പന്ത്രണ്ടു മുതല്‍
-രാവിലെ ആറുവരെയോ (സെഷന്‍ പത്തുമണിക്കാണെങ്കില്‍), രാത്രി ഒന്നു മുതല്‍ ഏഴുവരേയോ (സെഷന്‍ പതിനൊന്നു
+ഏറ്റവും വേഗമേറിയ സമയത്തെക്കാള്‍ 107% പിറകിലുള്ളവരെ റേസില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നതാണിതു്.
+എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ (പരിശീലന റൌണ്ടുകളില്‍ മികച്ച സമയം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റും)
+സ്റ്റ്യുവാര്‍ഡുകള്‍ക്കു് അനുവാദം നല്‍കാം. സ്റ്റ്യൂവാര്‍ഡുകള്‍ക്കു് കൂടുതല്‍ അധികാരം നല്‍കിയപ്പോള്‍ ടീം ഓര്‍ഡറുകളുടെ
+മേലുണ്ടായിരുന്ന നിരോധനം പിന്‍വലിച്ചിട്ടുമുണ്ടു്. ടീം കര്‍ഫ്യൂ ആണു് മറ്റൊരു പുതിയ നിയമം. രാത്രി പന്ത്രണ്ടുമുതല്‍
+രാവിലെ ആറുവരെയോ (സെഷന്‍ പത്തുമണിക്കാണെങ്കില്‍), രാത്രി ഒന്നുമുതല്‍ ഏഴുവരെയോ (സെഷന്‍ പതിനൊന്നു
മണിക്കാണെങ്കില്‍) കാറിന്റെ വര്‍ക്കുമായി ബന്ധപ്പെട്ട ആരും റേസ് സര്‍ക്യൂട്ടില്‍ പ്രവേശിക്കരുതെന്നാണു് പുതിയ നിയമം.
ഇന്ത്യയിലേക്കു് ആദ്യമായി ഫോര്‍മുല വണ്‍ എത്തുമ്പോള്‍ നരേന്‍ കാര്‍ത്തികേയനും ഫോഴ്സ് ഇന്ത്യയും ഇന്ത്യന്‍
-സാന്നിധ്യങ്ങളായി ട്രാക്കിലുണ്ടാകുമെന്ന് ഏതാണ്ടുറപ്പായിക്കഴിഞ്ഞു. ഫെബ്രുവരി ഒന്നിനു വലന്‍സിയയില്‍ ടെസ്റ്റിങ്ങിനു
+സാന്നിദ്ധ്യങ്ങളായി ട്രാക്കിലുണ്ടാകുമെന്നു് ഏതാണ്ടുറപ്പായിക്കഴിഞ്ഞു. ഫെബ്രുവരി ഒന്നിനു് വലന്‍സിയയില്‍ ടെസ്റ്റിങ്ങിനു
തുടക്കമാവുന്നതോടുകൂടി, ഔദ്യോഗികമായി 2011 സീസണിനു തുടക്കമാവും. ഫോര്‍മുലവണ്‍ ലോകവും
-സജീവമായിക്കൊണ്ടിരിക്കുകയാണു്. കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ നാലു വ്യത്യസ്ത ചാമ്പ്യന്‍മാരെയാണു് നമുക്ക്
+സജീവമായിക്കൊണ്ടിരിക്കുകയാണു്. കഴിഞ്ഞ നാലുവര്‍ഷങ്ങളില്‍ നാലു് വ്യത്യസ്ത ചാമ്പ്യന്‍മാരെയാണു് നമുക്കു്
സീസണ്‍ സമ്മാനിച്ചതു്. മാത്രമല്ല ട്രാക്കില്‍ തീപാറുന്ന പോരാട്ടങ്ങളും അവരൊരുക്കി. ആരായിരിക്കും 2011ന്റെ ചാമ്പ്യന്‍?
-മുപ്പതിനു മേലെയുള്ള ധാരാളം പേര്‍ അണിനിരക്കുന്ന 2011ല്‍ അവരാരെങ്കിലും കിരീടം ചൂടുമോ? സാക്കിര്‍ ട്രാക്കില്‍
-എന്‍ജിന്‍ മുഴങ്ങും വരെ നമുക്കു കാത്തിരിക്കാം.
+മുപ്പതിനുമേലെയുള്ള ധാരാളംപേര്‍ അണിനിരക്കുന്ന 2011ല്‍ അവരാരെങ്കിലും കിരീടം ചൂടുമോ? സാക്കിര്‍ ട്രാക്കില്‍
+എന്‍ജിന്‍ മുഴങ്ങുംവരെ നമുക്കു കാത്തിരിക്കാം.
(13 January 2011)\footnote{http://malayal.am/വിനോദം/കായികം/9663/ഫോര്‍മുല-വണ്‍-ഇന്ത്യയിലെത്തുമ്പോള്‍}
diff --git a/foreword.tex b/foreword.tex
index e1a5dee..fe236c8 100644
--- a/foreword.tex
+++ b/foreword.tex
@@ -1,112 +1,112 @@
-\secstar{ജീവിക്കുവാനുള്ള കാരണങ്ങള്‍}
+\secstar{ജീവിക്കുവാനുള്ള കാരണങ്ങള്‍}
{\vskip 2pt}
% It would be good to have this in a box
\begin{framed}
%‌\begin{quotation}
-"ലളിത എന്ന ഇന്‍പുട്ട് മെഥേഡിന്റെ ഉപജ്ഞാതാവ്, 2007ലെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പ്രോജക്ടില്‍ എസ്എംസിയെ
+"ലളിത എന്ന ഇന്‍പുട്ടു് മെഥേഡിന്റെ ഉപജ്ഞാതാവു്, 2007ലെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പ്രോജക്ടില്‍ എസ്എംസിയെ
പ്രതിനിധീകരിച്ച അഞ്ചുവിദ്യാര്‍ത്ഥികളില്‍ ഒരാള്‍, ശില്‍പ്പ പ്രോജക്ടിലും pypdflibലും ഒട്ടേറെ കമ്മിറ്റുകള്‍, മലയാളം ഒസിആര്‍
-വികസിപ്പിക്കാനുള്ള രണ്ടുവ്യത്യസ്ത പരിശ്രമങ്ങളില്‍ പങ്കാളി, ഗ്നൂ താളുകള്‍ മലയാളത്തിലാക്കുന്ന യജ്ഞത്തിന്റെ കാര്‍മികന്‍,
+വികസിപ്പിക്കാനുള്ള രണ്ടുവ്യത്യസ്ത പരിശ്രമങ്ങളില്‍ പങ്കാളി, ഗ്നൂ താളുകള്‍ മലയാളത്തിലാക്കുന്ന യജ്ഞത്തിന്റെ കാര്‍മ്മികന്‍,
ഭാഷാസാങ്കേതികവിദ്യയിലെ മാനകീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരപ്പോരാളി"
%\end{quotation}
\end{framed}
{\vskip 12pt}
-എത്രതവണ ഈ കുറിപ്പെഴുതാനിരുന്നിട്ടു് കരഞ്ഞു വീര്‍ത്ത കണ്ണുകളുമായി എഴുന്നേറ്റുപോയെന്നറിയില്ല. ഏതു സ്വകാരദുഃഖത്തേയും
+എത്രതവണ ഈ കുറിപ്പെഴുതാനിരുന്നിട്ടു് കരഞ്ഞുവീര്‍ത്ത കണ്ണുകളുമായി എഴുന്നേറ്റുപോയെന്നറിയില്ല. ഏതു സ്വകാരദുഃഖത്തേയും
സ്റ്റോറിയായി മാത്രം കണ്ടുപരിചയമുള്ള ഒരു പ്രൊഫഷനില്‍ ഇങ്ങനെ സംഭവിക്കാന്‍ പാടുള്ളതല്ല. പക്ഷെ ജിനേഷിന്റെ കാര്യത്തില്‍ നിയമങ്ങള്‍ തെറ്റുന്നു.
-ഇന്നലെ ഉച്ചയ്ക്കാണു് ജിനേഷിന്റെ വിയോഗമറിയുന്നത്. വെല്ലൂര്‍ സിഎംസിയില്‍ ക്യാന്‍സറിനോടുപൊരുതിത്തോറ്റ ഞങ്ങളുടെ
+ഇന്നലെ ഉച്ചയ്ക്കാണു് ജിനേഷിന്റെ വിയോഗമറിയുന്നതു്. വെല്ലൂര്‍ സിഎംസിയില്‍ ക്യാന്‍സറിനോടു് പൊരുതിത്തോറ്റ ഞങ്ങളുടെ
പ്രിയപ്പെട്ട സഹോദരനു് ഇന്നു മണ്ണാര്‍ക്കാടു് അന്ത്യവിശ്രമമായി. ജിനേഷ് കാഞ്ഞിരങ്ങാട്ടില്‍ ജയരാമന്‍ എന്ന ജിന്‍സ്ബോണ്ടിനു്
മലയാളത്തിന്റെ കണ്ണീരില്‍ക്കുതിര്‍ന്ന യാത്രാമൊഴി.
അറിയില്ല, എന്തൊക്കെയാണെഴുതേണ്ടതെന്നു്. പലതരത്തിലുള്ള ബന്ധമായിരുന്നു, എനിക്കു് ജിനേഷുമായി ഉണ്ടായിരുന്നതു്.
-സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ സജീവാംഗം എന്ന നിലയിലുള്ള ബന്ധമാണു് ആദ്യത്തേതു്. അതുവഴി ജിനേഷിന്റെ
+സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ സജീവാംഗം എന്നനിലയിലുള്ള ബന്ധമാണു് ആദ്യത്തേതു്. അതുവഴി ജിനേഷിന്റെ
ബ്ലോഗിലേക്കും എത്തിപ്പെട്ടു. The log book of an observer എന്നായിരുന്നു അവന്റെ ബ്ലോഗിനു പേരിട്ടിരുന്നതു്. നിരീക്ഷകന്റെ
-ആ നാള്‍വഴിപ്പുസ്തകം ഇന്നു് ഇന്‍വൈറ്റഡ് റീഡേഴ്സിനു വേണ്ടി മാത്രം തുറന്നിട്ടിരിക്കയാണു്. അതിലെ കുറിപ്പുകള്‍
+ആ നാള്‍വഴിപ്പുസ്തകം ഇന്നു് ഇന്‍വൈറ്റഡ് റീഡേഴ്സിനുവേണ്ടി മാത്രം തുറന്നിട്ടിരിക്കയാണു്. അതിലെ കുറിപ്പുകള്‍
എവിടെപ്പോയോ എന്തോ... ബ്ലോഗ് വായനയിലൂടെ ശക്തമായ ബന്ധം പിന്നീടു് ഗാഢമായ സുഹൃദ്ബന്ധമായി മാറി.
-മലയാളം എന്ന ഈ വെബ്സൈറ്റ് തുറന്നതോടെ തുടക്കംമുതല്‍ തന്നെ ഞങ്ങളുടെ ടീമില്‍ ഒരംഗമായി ജിനേഷ് മാറി.
+മലയാളം എന്ന ഈ വെബ്സൈറ്റ് തുറന്നതോടെ തുടക്കംമുതല്‍തന്നെ ഞങ്ങളുടെ ടീമില്‍ ഒരംഗമായി ജിനേഷ് മാറി.
മലയാളരാജ്യത്തിനുവേണ്ടി ഫോര്‍മുല വണ്‍ റേസുകള്‍ റിവ്യൂ ചെയ്തു. ഐപിഎല്‍ എന്ന കായികമാമാങ്കത്തിന്റെ വാതില്‍പ്പുറം
കളികളെക്കുറിച്ചെഴുതി. ആസ്റ്റെറിക്സ് എന്ന കാര്‍ട്ടൂണ്‍ പരമ്പരയെക്കുറിച്ചും ദി ബിഗ് ബാങ് തിയറി എന്ന സിറ്റ്കോമിനെക്കുറിച്ചും
-സ്വത്വരാഷ്ട്രീയത്തെക്കുറിച്ചും മാദ്ധ്യമങ്ങളുടെ പരിണാമത്തെക്കുറിച്ചും ഒക്കെ ഒരേ തീവ്രതയോടെ ജിനേഷ് എഴുതി. തലമുടിയെക്കുറിച്ച്
+സ്വത്വരാഷ്ട്രീയത്തെക്കുറിച്ചും മാദ്ധ്യമങ്ങളുടെ പരിണാമത്തെക്കുറിച്ചുമൊക്കെ ഒരേ തീവ്രതയോടെ ജിനേഷ് എഴുതി. തലമുടിയെക്കുറിച്ചു്
ഒരുപന്യാസം എന്ന ഏറെക്കുറെ പേഴ്സണലായ കുറിപ്പും മലയാളത്തിലെഴുതി. ഇവിടെ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സ്റ്റോറികളില്‍
-ഫാക്ച്വല്‍ എറേഴ്സ് വരുമ്പോളെല്ലാം അതുതിരുത്താന്‍ ഓടിയെത്തി. എഴുതിയതിനേക്കാള്‍ കൂടുതല്‍ ജിമെയ്ല്‍ ചാറ്റുകളില്‍
+ഫാക്ച്വല്‍ എറേഴ്സ് വരുമ്പോളെല്ലാം അതുതിരുത്താന്‍ ഓടിയെത്തി. എഴുതിയതിനേക്കാള്‍ കൂതല്‍ ജിമെയ്ല്‍ ചാറ്റുകളില്‍
പറഞ്ഞുതീര്‍ത്തു.
-ഫിലോസഫി, പൊളിറ്റിക്സ്, സൊസൈറ്റി, സയന്‍സ്, കമ്പ്യൂട്ടേഷനല്‍ ലിങ്വസ്റ്റിക്സ്, മെട്രോ സെക്ഷ്വാലിറ്റി എന്നിങ്ങനെ വിവിധ
-വിഷയങ്ങളില്‍ പടര്‍ന്നുകിടന്നു, ഞങ്ങളുടെ സംഭാഷണങ്ങള്‍. രോഗക്കിടക്കയില്‍ അനാരോഗ്യത്തിന്റെ ഇടവേളകളില്‍
-അല്‍പ്പാല്‍പ്പം സംസാരിക്കാറാവുമ്പോഴെല്ലാം ജിചാറ്റില്‍ വന്നുനിറഞ്ഞൂ, ജിനേഷ്. തന്നെ കാര്‍ന്നുതിന്നുന്ന ക്യാന്‍സറിനെക്കുറിച്ച്,
-ക്യാന്‍സറിന്റെ വെളിച്ചത്തില്‍ ജീവിതത്തെക്കുറിച്ച്, തന്റെയടുത്ത ബഡ്ഡില്‍ കിടക്കുന്ന രോഗിണിയായ പെണ്‍കുട്ടിയെക്കുറിച്ച്
-ഒക്കെ ഇംഗ്ലീഷില്‍ ഏതാനും കുറിപ്പുകളെഴുതി, അവ എനിക്കയച്ചുതന്നു. മലയാളത്തിലേക്കു് തീവ്രതകുറയാതെ പരിഭാഷ ചെയ്യാന്‍
+ഫിലോസഫി, പൊളിറ്റിക്സ്, സൊസൈറ്റി, സയന്‍സ്, കമ്പ്യൂട്ടേഷനല്‍ ലിങ്വസ്റ്റിക്സ്, മെട്രോ സെക്‌ഷ്വാലിറ്റി എന്നിങ്ങനെ വിവിധവിഷയങ്ങളില്‍
+പടര്‍ന്നുകിടന്നു, ഞങ്ങളുടെ സംഭാഷണങ്ങള്‍. രോഗക്കിടക്കയില്‍ അനാരോഗ്യത്തിന്റെ ഇടവേളകളില്‍
+അല്‍പ്പാല്‍പ്പം സംസാരിക്കാറാവുമ്പോഴെല്ലാം ജിചാറ്റില്‍ വന്നുനിറഞ്ഞൂ, ജിനേഷ്. തന്നെ കാര്‍ന്നുതിന്നുന്ന ക്യാന്‍സറിനെക്കുറിച്ചു്,
+ക്യാന്‍സറിന്റെ വെളിച്ചത്തില്‍ ജീവിതത്തെക്കുറിച്ചു്, തന്റെ അടുത്ത ബഡ്ഡില്‍ കിടക്കുന്ന രോഗിണിയായ പെണ്‍കുട്ടിയെക്കുറിച്ചു്
+ഒക്കെ ഇംഗ്ലീഷില്‍ ഏതാനും കുറിപ്പുകളെഴുതി, അവ എനിക്കയച്ചുതന്നു. മലയാളത്തിലേക്കു് തീവ്രതകുറയാതെ പരിഭാഷചെയ്യാന്‍
അവ ബ്ലോഗിലൂടെ പരിചിതനായ ഡോ. സൂരജിനെ ഏല്‍പ്പിച്ചു. സൂരജുമായി തന്റെ മെഡിക്കല്‍ ഹിസ്റ്ററി പങ്കുവച്ചു. മരണമല്ലാതെ
-മറ്റൊരു രക്ഷാമാര്‍ഗ്ഗമില്ലാത്ത അര്‍ബുദവകഭേദമായിരുന്നു, ജിനേഷിന്റേതു്. അക്കാര്യം ഡോക്ടര്‍മാരില്‍ നിന്നു കൃത്യമായി
+മറ്റൊരു രക്ഷാമാര്‍ഗ്ഗമില്ലാത്ത അര്‍ബുദവകഭേദമായിരുന്നു, ജിനേഷിന്റേതു്. അക്കാര്യം ഡോക്ടര്‍മാരില്‍നിന്നു് കൃത്യമായി
ജിനേഷ് മനസ്സിലാക്കിയിരുന്നു. സൂരജും അതുതന്നെ എന്നോടുപറഞ്ഞപ്പോള്‍ ഞാന്‍ നീറിയ നീറ്റല്‍ ...
എന്നാല്‍ ഇതൊന്നും വലിയ കാര്യമല്ല എന്ന മട്ടിലായിരുന്നു, ജിനേഷ്. തന്റെ ആരോഗ്യത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും
-ചോദിക്കുന്ന സൈബര്‍ സുഹൃത്തുക്കള്‍ക്കു ജിനേഷ് കാട്ടിക്കൊടുത്തിരുന്നതു് xkcdയിലെ രണ്ടു കാര്‍ട്ടൂളുകളായിരുന്നു
+ചോദിക്കുന്ന സൈബര്‍ സുഹൃത്തുക്കള്‍ക്കു് ജിനേഷ് കാട്ടിക്കൊടുത്തിരുന്നതു് xkcdയിലെ രണ്ടു കാര്‍ട്ടൂളുകളായിരുന്നു
(\url{http://xkcd.com/931/} , \url{http://xkcd.com/938/}) എന്നു് അനിവര്‍ അരവിന്ദ് എസ്എംസി മെയിലിങ് ലിസ്റ്റില്‍ എഴുതിയ
ചെറുകുറിപ്പില്‍\footnote{'Anivar's email to Swathanthra Malayalam Computing' എന്ന ലേഖനം കാണുക} അനുസ്മരിക്കുന്നു.
നിര്‍ത്താത്ത പനിയും നടുവേദനയും കാലിനു കഴപ്പും ചുമയുമൊക്കെയായിട്ടാണു്, ജിനേഷിനെ ആദ്യം പരിശോധനയ്ക്കു
കൊണ്ടുപോകുന്നതു്. അകാരണമായ ക്ഷീണമായിരുന്നു, മറ്റൊരു ലക്ഷണം. ആശുപത്രിയിലെത്തുമ്പോഴേക്കും ഈ
-കാരണങ്ങള്‍ വച്ചു് ജിനേഷ് അര്‍ബുദം ഊഹിച്ചിരുന്നു. കണ്‍ഫേം ചെയ്തശേഷം അതേക്കുറിച്ചു് ഒരു ഗവേഷകനുമാത്രം
-കഴിയുന്ന നിര്‍മ്മമതയോടെ വായിച്ചുപഠിച്ചു. പുതിയ പുതിയ മെഡിക്കല്‍ ജേണലുകളില്‍ അതേക്കുറിച്ചുള്ള വിവരങ്ങള്‍ പരതി.
+കാരണങ്ങള്‍വച്ചു് ജിനേഷ് അര്‍ബുദം ഊഹിച്ചിരുന്നു. കണ്‍ഫേം ചെയ്തശേഷം അതേക്കുറിച്ചു് ഒരു ഗവേഷകനുമാത്രം
+കഴിയുന്ന നിര്‍മ്മമതയോടെ വായിച്ചുപഠിച്ചു. പുതിയപുതിയ മെഡിക്കല്‍ ജേണലുകളില്‍ അതേക്കുറിച്ചുള്ള വിവരങ്ങള്‍ പരതി.
താന്‍ പെട്ടിരിക്കുന്ന അവസ്ഥ കൃത്യമായി മനസ്സിലാക്കി.
-ജിനേഷിനു് താന്‍ തിരിച്ചുവരില്ലെന്നു് അറിയാമായിരുന്നു. അന്ത്യശ്വാസം വരേയും അര്‍ബുദത്തെ അവഗണിച്ചും താന്‍
+ജിനേഷിനു് താന്‍ തിരിച്ചുവരില്ലെന്നു് അറിയാമായിരുന്നു. അന്ത്യശ്വാസംവരേയും അര്‍ബുദത്തെ അവഗണിച്ചും താന്‍
ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളില്‍ വല്ലാത്തൊരാസക്തിയോടെ വ്യാപൃതനാവാന്‍ ആ തിരിച്ചറിവു് ജിനേഷിനു ബലം
പകരുകയാണുണ്ടായതു്. മരണഭീതിയില്‍ തകര്‍ന്നില്ലാതെയാകുന്നതായിരുന്നില്ല, ഭാസുരമായ ഭാവിയെക്കുറിച്ചു മാത്രം
ചിന്തിക്കുന്നതായിരുന്നു, ആ നിശ്ചയദാര്‍ഢ്യം. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ തനിക്കു് ഉപകാരപ്പെട്ടില്ലെങ്കിലും മറ്റുള്ളവര്‍ക്കു്
ഉപകാരപ്പെടുമെന്നു് ജിനേഷിനു് ഉറപ്പുണ്ടായിരുന്നു. അതില്‍ കണ്ടെത്തിയ ആനന്ദമാണു് വേദനയെ അല്‍പ്പാല്‍പ്പമെങ്കിലും
മറികടക്കാന്‍ സഹായിച്ചതു്.
-ഇടയ്ക്കു് ക്യാന്‍സര്‍ ശരീരത്തില്‍നിന്നു പൂര്‍ണ്ണമായി മാറിയെന്നു പറഞ്ഞ ഘട്ടത്തില്‍ മാത്രമാണു് ജിനേഷ്
+ഇടയ്ക്കു് ക്യാന്‍സര്‍ ശരീരത്തില്‍നിന്നു് പൂര്‍ണ്ണമായി മാറിയെന്നു പറഞ്ഞ ഘട്ടത്തില്‍ മാത്രമാണു് ജിനേഷ്
സ്വസ്ഥജീവിതത്തിലേക്കുള്ള മടക്കം പ്രതീക്ഷിച്ചതു്. അപ്പോഴാകട്ടെ, ജീവിതാസക്തി അതിന്റെ എല്ലാത്തിളക്കത്തോടും
വന്നുദിക്കുന്നതുകണ്ടു. രോഗമടങ്ങി പാലക്കാടു വീട്ടിലെത്തിയാലുടന്‍ കൂട്ടുകാരെക്കൂട്ടി ഒരു ഒത്തുകൂടല്‍ നടത്തുന്നതിനെക്കുറിച്ചുവരെ
സെപ്തംബറില്‍ സംസാരിച്ചു.
-കീമോയ്ക്കു ശേഷമുള്ള ബലഹീനതയുടെ നാളുകളില്‍ കുഴല്‍ഭക്ഷണം മാത്രം ഉള്ളിലേക്കെടുക്കവേ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനാവാതെ
+കീമോയ്ക്കുശേഷമുള്ള ബലഹീനതയുടെ നാളുകളില്‍ കുഴല്‍ഭക്ഷണം മാത്രം ഉള്ളിലേക്കെടുക്കവേ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനാവാതെ
വന്നപ്പോഴും ഞങ്ങളോടൊക്കെ ഓരോ പുസ്തകത്തിന്റെ പേരുപറഞ്ഞു് അവ വാങ്ങി അയച്ചുതരാന്‍ ആവശ്യപ്പെട്ടു. ചരിത്രവും
സമൂഹവുമായി ബന്ധപ്പെട്ട ഒട്ടേറെ പുസ്തകങ്ങളാണു് ഇക്കാലയളവില്‍ ജിനേഷ് കുടിച്ചുവറ്റിച്ചതു്. അവയില്‍ നിന്നെല്ലാം
വ്യത്യസ്തമായി കസാന്‍ദ്സാക്കീസിന്റെ റിപ്പോര്‍ട്ട് ടു ഗ്രീക്കോ എന്ന ആത്മകഥാപുസ്തകത്തിലും മുങ്ങിത്താഴ്ന്നു. ഓരോ വായനയിലും
-പുതുമസമ്മാനിക്കുന്ന ഓരോ അടരുകളിലും ജീവിതകാമന കലര്‍ന്നിരിക്കുന്ന ഇപ്പുസ്തകം വായിക്കാനെന്തേ, ഇത്രയും താമസിച്ചൂ
+പുതുമസമ്മാനിക്കുന്ന, ഓരോ അടരുകളിലും ജീവിതകാമന കലര്‍ന്നിരിക്കുന്ന ഇപ്പുസ്തകം വായിക്കാനെന്തേ ഇത്രയും താമസിച്ചൂ
എന്നു് എന്നോടു് അത്ഭുതംകൂറി. അതേ തീത്തിളക്കത്തോടെ ചിന്തയില്‍ വിസ്ഫോടനം സൃഷ്ടിച്ച തത്വചിന്തകരേയും ഉള്‍ക്കൊണ്ടു.
എഫ്ഇസി പോലെയുള്ള സൈബര്‍ ഇടങ്ങളില്‍ വല്ലപ്പോഴും മാത്രം വായ്‌തുറന്നു. പറയാന്‍ കാര്യമില്ലാത്തതായിരുന്നില്ല,
നിറ്റ്പിക്കിങ് തീരെ താത്പര്യമില്ലാതിരുന്നതാണു് ഈ ഒതുങ്ങലിനു കാരണം. തനിക്കു് പറയാനുള്ളതു് സുഹൃത്തുക്കളോടു
-പറഞ്ഞുതീര്‍ക്കുകയായിരുന്നു, ജിനേഷ്. എന്നിട്ടും ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക്‍ എന്ന ഡിസ്കഷന്‍ ഗ്രൂപ്പില്‍ ജിനേഷ് എഴുതിയ
+പറഞ്ഞുതീര്‍ക്കുകയായിരുന്നു, ജിനേഷ്. എന്നിട്ടും ഫോര്‍ത്തു് എസ്റ്റേറ്റ് ക്രിട്ടിക്‍ എന്ന ഡിസ്കഷന്‍ ഗ്രൂപ്പില്‍ ജിനേഷ് എഴുതിയ
എണ്ണിപ്പെറുക്കിയ മെയിലുകള്‍ സുചിന്തിതവും ആലോചനാമൃതവുമായ വാദമുഖങ്ങള്‍ക്കു കുന്തമുനകളായി. ലോ വെയ്സ്റ്റ്
-ജീന്‍സിനെക്കുറിച്ചും സിനിമാറ്റിക്‍ ഡാന്‍സിനെക്കുറിച്ചും ആഫ്റ്റര്‍ മാച്ച് പാര്‍ട്ടികളെക്കുറിച്ചും യുഐഡിയെക്കുറിച്ചും ഒക്കെ
-ജിനേഷ് പങ്കുവച്ച അഭിപ്രായങ്ങള്‍ കണ്‍സര്‍വേറ്റീവ് മനോഘടനകളുടെ സ്വാസ്ഥ്യംകെടുത്തി. ഷാമ്പൂ ചെയ്തു മനോഹരമാക്കി
+ജീന്‍സിനെക്കുറിച്ചും സിനിമാറ്റിക്‍ ഡാന്‍സിനെക്കുറിച്ചും ആഫ്റ്റര്‍ മാച്ചു് പാര്‍ട്ടികളെക്കുറിച്ചും യുഐഡിയെക്കുറിച്ചും ഒക്കെ
+ജിനേഷ് പങ്കുവച്ച അഭിപ്രായങ്ങള്‍ കണ്‍സര്‍വേറ്റീവു് മനോഘടനകളുടെ സ്വാസ്ഥ്യംകെടുത്തി. ഷാമ്പൂചെയ്തു മനോഹരമാക്കി
സൂക്ഷിച്ചിരുന്ന തന്റെ നീളന്‍ മുടിയെക്കുറിച്ചും കീമോയുടെ ഫലമായി അതുകൊഴിഞ്ഞതിനെക്കുറിച്ചുമൊക്കെയെഴുതിയ
-ഹൃദയഭേദമായ കുറിപ്പാണു് എഫ്ഇസിയില്‍ ജിനേഷ് അവസാനമായി എഴുതിയ മെയിലുകളില്‍ ഒന്നു്. യൂണിക്കോഡ്
+ഹൃദയഭേദകമായ കുറിപ്പാണു് എഫ്ഇസിയില്‍ ജിനേഷ് അവസാനമായി എഴുതിയ മെയിലുകളില്‍ ഒന്നു്. യൂണിക്കോഡ്
മെയിലിങ് ലിസ്റ്റിലും എസ്എംസി ലിസ്റ്റിലുമായി ചില്ലക്ഷരവിവാദം കൊടുമ്പിരിക്കൊണ്ട കാലത്തു് ജിനേഷ് എഴുതിയ വരികളും
ഓര്‍ക്കാതെവയ്യ.
അതേ നിമിഷം, ജീവിച്ച 24 വര്‍ഷങ്ങളിലും അവനോടു് അടുത്തുപരിചയപ്പെടാന്‍ സാധിച്ച ഓരോരുത്തര്‍ക്കും അഭിമാനത്തോടെ
ഓര്‍ക്കാനുള്ളതുമാത്രം മിച്ചംവച്ചു. ചൂടേറിയ സൈബര്‍ തര്‍ക്കങ്ങളില്‍ വല്ലപ്പോഴും തലയിട്ടു് അഭിപ്രായം പറഞ്ഞിരുന്ന ഈ
-ചെറുപ്പക്കാരനോടു കാലുഷ്യം സൂക്ഷിക്കാന്‍ എതിരഭിപ്രായക്കാര്‍ക്കുപോലും കഴിഞ്ഞിരുന്നില്ല. അത്രയ്ക്കു സൌമ്യദീപ്തമായി
+ചെറുപ്പക്കാരനോടു് കാലുഷ്യം സൂക്ഷിക്കാന്‍ എതിരഭിപ്രായക്കാര്‍ക്കുപോലും കഴിഞ്ഞിരുന്നില്ല. അത്രയ്ക്കു സൌമ്യദീപ്തമായി
സംഭാഷണങ്ങളെ ഒരുക്കിയെടുക്കാന്‍ ജിനേഷിനു കഴിഞ്ഞിരുന്നു.
മലയാളം കമ്പ്യൂട്ടിങ്ങിനു് ജിനേഷ് നല്‍കിയ സംഭാവനകളെ എണ്ണിപ്പറയാതെ ഈ കുറിപ്പു് അവസാനിപ്പിക്കാനാവില്ല.
-ഇന്ത്യന്‍ ഭാഷകള്‍ക്കായി സിഡാക്‍ വികസിപ്പിച്ച ഇന്‍സ്ക്രിപ്റ്റ് ഇന്‍പുട്ട് മെഥേഡിന്റെയും ആംഗലേയത്തില്‍ മലയാളമെഴുതുന്ന
+ഇന്ത്യന്‍ ഭാഷകള്‍ക്കായി സിഡാക്‍ വികസിപ്പിച്ച ഇന്‍സ്ക്രിപ്റ്റ് ഇന്‍പുട്ടു് മെഥേഡിന്റെയും ആംഗലേയത്തില്‍ മലയാളമെഴുതുന്ന
മൊഴിയും സ്വനലേഖയും അടക്കമുള്ള phoenomic രീതികളുടെയും സങ്കലനമായി ഗ്നൂ ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ ലഭ്യമായ
-ലളിത എന്ന ഇന്‍പുട്ട് മെഥേഡ് ജിനേഷിന്റെ സൃഷ്ടിയാണു്. 2007ലെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പ്രോജക്ടിലേക്കു് എസ്എംസി
+ലളിത എന്ന ഇന്‍പുട്ടു് മെഥേഡ് ജിനേഷിന്റെ സൃഷ്ടിയാണു്. 2007ലെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പ്രോജക്ടിലേക്കു് എസ്എംസി
തിരഞ്ഞെടുത്ത അഞ്ചുവിദ്യാര്‍ത്ഥികളില്‍ ഒരാളായാണു് ജിനേഷ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങില്‍ സജീവമാകുന്നതു്. ഗ്നൂ
പ്രോജക്ടിന്റെ താളുകള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്ന ടീമിന്റെ ചുമതല വഹിച്ചിരുന്ന ശ്യാം ആത്മഹത്യ
-ചെയ്തതിനെത്തുടര്‍ന്നു് ആ പ്രോജക്ടിന്റെ കണ്‍വീനര്‍ ആയും ജിനേഷ് പ്രവര്‍ത്തിച്ചു. ശ്യാം കോഡിനേറ്റ് ചെയ്ത പരിഭാഷകളെ
+ചെയ്തതിനെത്തുടര്‍ന്നു് ആ പ്രോജക്ടിന്റെ കണ്‍വീനറായും ജിനേഷ് പ്രവര്‍ത്തിച്ചു. ശ്യാം കോഡിനേറ്റ് ചെയ്ത പരിഭാഷകളെ
പുസ്തകമാക്കുക എന്ന ലക്ഷ്യത്തോടെ അവ എഡിറ്റ് ചെയ്യുന്ന കര്‍ത്തവ്യവും ജിനേഷ് നിര്‍വ്വഹിച്ചു. കോ എഡിറ്ററാവാന്‍
എന്നോടാവശ്യപ്പെട്ടിരുന്നെങ്കിലും സ്വതസിദ്ധമായ മടിയും മറ്റുതിരക്കുകളും മൂലം എനിക്കു കഴിഞ്ഞതുമില്ല.
-മലയാളത്തിലാരംഭിച്ച് സന്തോഷ് തോട്ടിങ്ങലിന്റെയും വാസുദേവിന്റെയും മറ്റും നേതൃത്വത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ഒട്ടേറെ
-ഭാഷകളിലേക്കു് വളര്‍ന്ന ശില്‍പ്പ പ്രോജക്ടില്‍ തുടക്കം മുതല്‍ തന്നെ ജിനേഷിന്റെ പങ്കാളിത്തമുണ്ടായിരുന്നു. ശില്‍പ്പയെക്കുറിച്ച്
+മലയാളത്തിലാരംഭിച്ചു് സന്തോഷ് തോട്ടിങ്ങലിന്റെയും വാസുദേവിന്റെയും മറ്റും നേതൃത്വത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ഒട്ടേറെ
+ഭാഷകളിലേക്കു് വളര്‍ന്ന ശില്‍പ്പ പ്രോജക്ടില്‍ തുടക്കം മുതല്‍തന്നെ ജിനേഷിന്റെ പങ്കാളിത്തമുണ്ടായിരുന്നു. ശില്‍പ്പയെക്കുറിച്ചു്
ഒട്ടേറെ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നയാളെന്ന നിലയില്‍ ഈ പ്രോജക്ടില്‍ ജിനേഷ് അവതരിപ്പിച്ച മാറ്റങ്ങളും
നിര്‍ദ്ദേശങ്ങളുമൊക്കെ എത്രമാത്രം വിലപ്പെട്ടതാണെന്നു തിരിച്ചറിയുന്നു.
ഹൈദരാബാദ് ഐഐഐടിയില്‍ ജിനേഷ് ഉള്‍പ്പെടുന്ന ഗവേഷകസംഘം മലയാളം ഒസിആര്‍ വികസിപ്പിക്കാനുള്ള
-പരിശ്രമത്തിലായിരുന്നു. കേന്ദ്രസര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഈ പ്രോജക്ട് പ്രൊപ്രൈറ്ററി മോഡില്‍ നീങ്ങുന്നതിനെക്കുറിച്ചു്
-ഉള്ളുരുകുന്ന സങ്കടം ജിനേഷ് സൂക്ഷിച്ചു. അതിനെ മറികടക്കാന്‍ ടെസറാക്ട് ഒസിആറിനെ മലയാളം പഠിപ്പിക്കാനുള്ള സ്വതന്ത്ര
+പരിശ്രമത്തിലായിരുന്നു. കേന്ദ്രസര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഈ പ്രോജക്ടു് പ്രൊപ്രൈറ്ററി മോഡില്‍ നീങ്ങുന്നതിനെക്കുറിച്ചു്
+ഉള്ളുരുകുന്ന സങ്കടം ജിനേഷ് സൂക്ഷിച്ചു. അതിനെ മറികടക്കാന്‍ ടെസറാക്ടു് ഒസിആറിനെ മലയാളം പഠിപ്പിക്കാനുള്ള സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ പ്രോജക്ടിനുവേണ്ടിയും ജിനേഷ് കോഡെഴുതി. നിര്‍ഭാഗ്യവശാല്‍ ഇവയൊന്നും പൂര്‍ണ്ണമായും
ഉപയോഗയുക്തമാകുന്ന അവസ്ഥയിലേക്കു് ഇനിയും എത്തിയിട്ടില്ല.
@@ -114,28 +114,28 @@
അര്‍പ്പിച്ചിരുന്നു. മലയാളത്തില്‍ ഇന്റര്‍നാഷണല്‍ ഡൊമെയ്ന്‍ നെയിം (IDN) സ്റ്റാന്‍ഡേര്‍ഡ് സെറ്റ് ചെയ്യുന്നതിനു് സിഡാക്‍
സമര്‍പ്പിച്ച ഡ്രാഫ്റ്റിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി എസ്എംസിക്കുവേണ്ടി തയ്യാറാക്കിയ ക്രിട്ടിക്‍ ഡോക്യുമെന്റ്
എഴുതിയവരിലൊരാള്‍ ജിനേഷ് ആണു്. ഈ ക്രിട്ടിക്കിന്റെ വെളിച്ചത്തില്‍ സിഡാക്‍ മുന്‍കയ്യെടുത്തു് എസ്എംസി അടക്കമുള്ള
-വിവിധ സംഘങ്ങളുമായി ഇതുസംബന്ധിച്ച് തിരുവനന്തപുരത്തു് കഴിഞ്ഞ മാസം കണ്‍സല്‍ട്ടേഷന്‍ സംഘടിപ്പിച്ചിരുന്നു.
+വിവിധസംഘങ്ങളുമായി ഇതുസംബന്ധിച്ചു് തിരുവനന്തപുരത്തു് കഴിഞ്ഞമാസം കണ്‍സല്‍ട്ടേഷന്‍ സംഘടിപ്പിച്ചിരുന്നു.
-ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ലേഔട്ട് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള സിഡാക്കിന്റെ നിര്‍ദ്ദേശത്തില്‍ കടന്നുകൂടിയ ചില പാകപ്പിഴകള്‍
-ചൂണ്ടിക്കാട്ടാനും ജിനേഷ് ആയിരുന്നു മുന്‍കയ്യെടുത്തതു്. ഈ ഡ്രാഫ്റ്റില്‍ പിന്നീടു സിഡാക്‍ തിരുത്തല്‍ വരുത്തുകയുണ്ടായി.
+ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ലേഔട്ടു് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള സിഡാക്കിന്റെ നിര്‍ദ്ദേശത്തില്‍ കടന്നുകൂടിയ ചില പാകപ്പിഴകള്‍
+ചൂണ്ടിക്കാട്ടാനും ജിനേഷ് ആയിരുന്നു മുന്‍കയ്യെടുത്തതു്. ഈ ഡ്രാഫ്റ്റില്‍ പിന്നീടു് സിഡാക്‍ തിരുത്തല്‍ വരുത്തുകയുണ്ടായി.
സെപ്തംബറില്‍ അവസാനമായി സംസാരിക്കുമ്പോള്‍ ജിനേഷ് എന്നോടു് ആവശ്യപ്പെട്ടതു്, ഈ പുതുക്കിയ ഡ്രാഫ്റ്റിന്റെ
-പശ്ചാത്തലത്തില്‍ ഉടനെ തന്നെ ക്രിട്ടിക്‍ പുതുക്കണമെന്നും തനിക്കു് അതിനി സാധിക്കുമെന്നു കരുതുന്നില്ല, എന്നുമാണു്. മരണം
+പശ്ചാത്തലത്തില്‍ ഉടനെതന്നെ ക്രിട്ടിക്‍ പുതുക്കണമെന്നും തനിക്കു് അതിനി സാധിക്കുമെന്നു കരുതുന്നില്ല എന്നുമാണു്. മരണം
തൊട്ടുമുമ്പില്‍ കണ്ടുകൊണ്ടാണു് ഇതുപറഞ്ഞതെന്നു് ഇതെഴുതുമ്പോഴും വിശ്വസിക്കാനാവുന്നില്ല.
% താഴെ സൂചിപ്പിയ്ക്കുന്ന കുറിപ്പുകള്‍ കിട്ടാന്‍ വഴിയുണ്ടോ?
യുഐഡിയുടെ ഭാഗമായി നടപ്പാക്കുന്ന ബയോമെട്രിക്‍ ഐഡന്റിഫിക്കേഷനിലെ ചതിക്കുഴികള്‍ ചൂണ്ടിക്കാട്ടുന്ന ഒരു ലേഖനം
തയ്യാറാക്കുവാന്‍ ഇതിനിടെ ജിനേഷ് തുടങ്ങിയിരുന്നു. സന്തോഷ് തോട്ടിങ്ങലിനെയും എന്നെയും കോ-ഓഥര്‍മാരാക്കി ആരംഭിച്ച
ആ പരിശ്രമം സൈബര്‍ പെരുമ്പാതയില്‍ പാതിവഴിയില്‍ കിടക്കുകയാണു്. ഈ ലേഖനം മലയാളത്തിലാണെങ്കില്‍
-economic and political weeklyയ്ക്കു വേണ്ടി അനിവറുമായി ചേര്‍ന്നു് ഇതേ വിഷയത്തില്‍ മറ്റൊരു ലേഖനവും
+Economic and Political Weeklyയ്ക്കു വേണ്ടി അനിവറുമായി ചേര്‍ന്നു് ഇതേവിഷയത്തില്‍ മറ്റൊരു ലേഖനവും
തയ്യാറാക്കുന്നുണ്ടായിരുന്നു. അതും അപൂര്‍ണ്ണതയില്‍ വിട്ടാണു് ജിനേഷ് വിടവാങ്ങിയതു്.
% ചിത്രം ചേര്‍ക്കണം
% commits to pypdflib
silpaയിലേക്കും pypdflib ലേക്കും രോഗത്തിന്റെ മൂര്‍ദ്ധന്യത്തിലും ജിനേഷ് നടത്തിയ കമ്മിറ്റുകള്‍ ശ്രദ്ധേയങ്ങളാണു്. യൂണിക്കോഡ്
-മലയാളത്തിലുള്ള ലേഖനങ്ങള്‍ വെബ്ബില്‍ നിന്നു നേരിട്ടു പിഡിഎഫ് ആക്കി മാറ്റാന്‍ ഉതകുന്ന library ആണിതു്.
+മലയാളത്തിലുള്ള ലേഖനങ്ങള്‍ വെബ്ബില്‍നിന്നു് നേരിട്ടു പിഡിഎഫ് ആക്കി മാറ്റാനുതകുന്ന library ആണിതു്.
-ജിനേഷ് ചെയ്തതൊന്നും വെറുതെയാകില്ല, എന്നുറപ്പിക്കാന്‍ കഴിയുന്ന സുഹൃദ്‌വലയം സ്വയം ഇന്‍ട്രോവെര്‍ട്ട് എന്നുകുരുതുന്ന
+ജിനേഷ് ചെയ്തതൊന്നും വെറുതെയാകില്ല എന്നുറപ്പിക്കാന്‍ കഴിയുന്ന സുഹൃദ്‌വലയം സ്വയം ഇന്‍ട്രോവെര്‍ട്ടു് എന്നുകുരുതുന്ന
ഈ ചെറുപ്പക്കാരനുണ്ടായിരുന്നു. ഒരു യഥാര്‍ത്ഥ ഹാക്കര്‍ക്കു് നല്‍കാവുന്ന ഏറ്റവും വലിയ ബഹുമാനം അവര്‍ നേതൃത്വം
നല്‍കിയ പ്രോജക്ടുകളെ വിജയത്തിലേക്കു നയിക്കുകയാണു്. ആ തരത്തിലുള്ള ആലോചനകള്‍ ആഷിക്‍ സലാഹുദ്ദീന്റെയും
വാസുദേവിന്റെയും അനിവറിന്റെയും മറ്റും മുന്‍കയ്യില്‍ തുടങ്ങിക്കഴിഞ്ഞു.
@@ -158,27 +158,27 @@ co-traveler, and colleague in SMC.
He was a student in IIIT hyderabad, working on CVIT lab, in the team
to develop a malayalam OCR. He was under the treatment for Leukemia in
CMC Vellore for past 2 years. He was very active contributor to
-Swathanthra malayalam Computing's projects and various other FOSS
-projects such as pypdflib, silpa project etc even from his hospital
+Swathanthra Malayalam Computing's projects and various other FOSS
+projects such as pypdflib, silpa project, etc even from his hospital
bed. In addition he used to write articles in malayal.am on various
topics. In FEC also he was quite active and contributed to various
-discussion threads. He was one among SMC's Google summer of code
+discussion threads. He was one among SMC's Google Summer of Code
candidates in 2007. His contribution to standardization discussions
-such as critique to International Domain names standard for malayalam,
-Inscript 2 draft keyboard standard etc was also commendable.
+such as critique to International Domain Names Standard for Malayalam,
+Inscript 2 Draft Keyboard Standard, etc was also commendable.
He was always available on google chat when he is in the intervals
-between treatments, we used to talk a lot about various contemporary
+between treatments. We used to talk a lot about various contemporary
topics. Jinesh was working on a paper about pitfalls in Biometric
standards UID adopted, and he used to send a lot of contemporary
-research papers on biometrics to me .
+research papers on biometrics to me.
Our last chat (around sep 4th) was about planning get together, when
he reaches home after treatments.
Whenever we asks about his treatment details he used to show this XKCD comic
\url{http://xkcd.com/931/}
-When he was in MES , he was the organiser of mny FOSS activities in
+When he was in MES , he was the organiser of many FOSS activities in
their campus and he was an initiator for Swatantra software user group
Malappuram.
\end{english}
diff --git a/formula1.tex b/formula1.tex
index e377588..6b04082 100644
--- a/formula1.tex
+++ b/formula1.tex
@@ -1,37 +1,37 @@
-\secstar{കാറോട്ടത്തിന്റെ മാസ്മരികത: ഫോര്‍മുല വണ്‍}
+\secstar{കാറോട്ടത്തിന്റെ മാസ്മരികത: ഫോര്‍മുല വണ്‍}
\vskip 2pt
-ഈ ഞായറാഴ്ച കഴിഞ്ഞ ചൈനീസ് ഗ്രാന്‍പ്രീയോടെ ഫോര്‍മുല വണ്‍ ആദ്യ എഷ്യന്‍ പാദം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
-സെപ്റ്റമ്പര്‍ 24-26ന് സിംഗപ്പൂരില്‍ നടക്കുന്ന ഗ്രാന്‍പ്രീയിലാണ് ഇനി എഫ് വണ്‍ എഷ്യയിലേക്ക് തിരിച്ചെത്തുന്നത്.
-കാനഡയില്‍ ജൂണ്‍ ആദ്യം നടക്കുന്ന ഗ്രാന്‍പ്രീ ഒഴിവാക്കിയാല്‍ ഫോര്‍മുല വണ്ണിന്റെ യൂറോപ്യന്‍ പാദമാണ് അടുത്ത
-നാലര മാസക്കാലമെന്ന് നിസ്സംശയം പറയാം.
+ഈ ഞായറാഴ്ച കഴിഞ്ഞ ചൈനീസ് ഗ്രാന്‍പ്രീയോടെ ഫോര്‍മുല വണ്‍ ആദ്യ എഷ്യന്‍പാദം പൂര്‍ത്തിയാക്കിയിരിക്കുകയാണു്.
+സെപ്റ്റമ്പര്‍ 24-26നു് സിംഗപ്പൂരില്‍ നടക്കുന്ന ഗ്രാന്‍പ്രീയിലാണു് ഇനി എഫ് വണ്‍ എഷ്യയിലേക്കു് തിരിച്ചെത്തുന്നതു്.
+കാനഡയില്‍ ജൂണ്‍ ആദ്യം നടക്കുന്ന ഗ്രാന്‍പ്രീ ഒഴിവാക്കിയാല്‍ ഫോര്‍മുല വണ്ണിന്റെ യൂറോപ്യന്‍ പാദമാണു് അടുത്ത
+നാലരമാസക്കാലമെന്നു് നിസ്സംശയം പറയാം.
-നിലവിലെ ചാമ്പ്യനായ മക്‌ലാരന്റെ ജെന്‍സണ്‍ ബട്ടണ്‍ അറുപതു പോയിന്റുകളുമായി ഇക്കൊല്ലവും മുന്നിലാണ്.
-അന്‍പതു പോയിന്റുമായി മെഴ്സിഡസിന്റെ നികോ റൊസ്‌ബര്‍ഗ് ആണ് രണ്ടാമത്. നാല്‍പ്പത്തിയൊന്‍പതു പോയിന്റുകളുമായി
+നിലവിലെ ചാമ്പ്യനായ മക്‌ലാരന്റെ ജെന്‍സണ്‍ ബട്ടണ്‍ അറുപതു പോയിന്റുകളുമായി ഇക്കൊല്ലവും മുന്നിലാണു്.
+അന്‍പതു പോയിന്റുമായി മെഴ്സിഡസിന്റെ നികോ റൊസ്‌ബര്‍ഗ് ആണു് രണ്ടാമതു്. നാല്‍പ്പത്തിയൊന്‍പതു പോയിന്റുകളുമായി
ഫെറാരിയുടെ ഫെര്‍ണാണ്ടോ അലോണ്‍സോയും മക്‌ലാരന്റെ ലൂയിസ് ഹാമില്‍ട്ടണും റൊസ്ബര്‍ഗിനൊപ്പത്തിനൊപ്പം
-നില്‍ക്കുന്നു. ഇക്കൊല്ലം മത്സരരംഗത്തേക്ക് തിരിച്ചെത്തിയ എഫ് വണ്‍ ഇതിഹാസം മൈക്കല്‍ ഷുമാക്കര്‍ പത്തു
-പോയിന്റുമായി പത്താമതാണ്. ഫോഴ്സ് ഇന്ത്യയുടെ അഡ്രിയാന്‍ സുടില്‍ ഒന്‍പതാമതും, വിറ്റാന്‍ടോണിയോ ലിയുസ്സി
-പതിനൊന്നാമതുമാണ്. ഇന്ത്യക്കാരന്‍ കരണ്‍ ചന്ദോക്ക് പോയിന്റൊന്നുമില്ലാതെ പത്തൊന്‍പതാമതാണ്. ടീമുകളുടെ
-കാര്യത്തില്‍ മക്‌ലാരന്‍ 109 പോയിന്റുകളുമായി മുന്നിട്ടു നില്‍ക്കുന്നു. തൊണ്ണൂറു പോയിന്റുമായി ഫെറാരി രണ്ടാമതും,
-എഴുപത്തിമൂന്നു പോയിന്റുമായി റെഡ്ബുള്‍ മൂന്നാമതുമാണ്. അറുപതു പോയിന്റുമായി മെഴ്സിഡസ് നാലാമതും,
-നാല്‍പ്പതുപോയിന്റ് നേടിയ റോബര്‍ട്ട് കുബിത്സയുടെ ബലത്തില്‍ നാല്‍പ്പത്തിയാറു പോയിന്റുമായി റെനോ
-അഞ്ചാമതുമാണ്. പതിനെട്ടുപോയിന്റുമായി ഫോഴ്സ് ഇന്ത്യ ആറാമതാണ്.
+നില്‍ക്കുന്നു. ഇക്കൊല്ലം മത്സരരംഗത്തേക്കു് തിരിച്ചെത്തിയ എഫ് വണ്‍ ഇതിഹാസം മൈക്കല്‍ ഷുമാക്കര്‍ പത്തു
+പോയിന്റുമായി പത്താമതാണു്. ഫോഴ്സ് ഇന്ത്യയുടെ അഡ്രിയാന്‍ സുടില്‍ ഒന്‍പതാമതും, വിറ്റാന്‍ടോണിയോ ലിയുസ്സി
+പതിനൊന്നാമതുമാണു്. ഇന്ത്യക്കാരന്‍ കരണ്‍ ചന്ദോക്ക് പോയിന്റൊന്നുമില്ലാതെ പത്തൊന്‍പതാമതാണു്. ടീമുകളുടെ
+കാര്യത്തില്‍ മക്‌ലാരന്‍ 109 പോയിന്റുകളുമായി മുന്നിട്ടുനില്‍ക്കുന്നു. തൊണ്ണൂറു പോയിന്റുമായി ഫെറാരി രണ്ടാമതും,
+എഴുപത്തിമൂന്നു പോയിന്റുമായി റെഡ്ബുള്‍ മൂന്നാമതുമാണു്. അറുപതു പോയിന്റുമായി മെഴ്സിഡസ് നാലാമതും,
+നാല്‍പ്പതുപോയിന്റ് നേടിയ റോബര്‍ട്ടു് കുബിത്സയുടെ ബലത്തില്‍ നാല്‍പ്പത്തിയാറു പോയിന്റുമായി റെനോ
+അഞ്ചാമതുമാണു്. പതിനെട്ടുപോയിന്റുമായി ഫോഴ്സ് ഇന്ത്യ ആറാമതാണു്.
-ഒന്നാം സ്ഥാനക്കാര്‍ക്ക് (പത്തിന്റെ സ്ഥാനത്ത് ഇരുപത്തഞ്ച്) ഏഴു പോയിന്റ് രണ്ടാം സ്ഥാനക്കാരേക്കാള്‍ (എട്ടിന്റെ
-സ്ഥാനത്ത് പതിനെട്ട്) കൂടുതല്‍ നല്‍കുന്ന പുതിയ പോയിന്റ് സംവിധാനവും പോയിന്റ് നിലയില്‍ ആദ്യപാദത്തില്‍ത്തന്നെ
-കാണുന്ന വന്‍ വ്യത്യാസത്തിനു കാരണമാണ്. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ പാദത്തില്‍ നല്ല പ്രകടനം കാഴ്ച വെച്ച
-ഫോഴ്സ് ഇന്ത്യക്ക് വരും ആഴ്ചകളില്‍ ഇതു മുന്‍തൂക്കം കൊടുക്കുന്നു. മത്സരത്തിനിടയില്‍ ഇന്ധനം നിറക്കാനനുവദിക്കാത്ത
-പുതിയ നിയമവും യൂറോപ്പില്‍ രണ്ടു പോളുകള്‍ നേടിയ ഫോഴ്സ് ഇന്ത്യക്ക് അനുകൂലമാകും.
+ഒന്നാംസ്ഥാനക്കാര്‍ക്കു് (പത്തിന്റെ സ്ഥാനത്തു് ഇരുപത്തഞ്ചു്) ഏഴു് പോയിന്റ് രണ്ടാംസ്ഥാനക്കാരേക്കാള്‍ (എട്ടിന്റെ
+സ്ഥാനത്തു് പതിനെട്ടു്) കൂടുതല്‍ നല്‍കുന്ന പുതിയ പോയിന്റ് സംവിധാനം പോയിന്റ് നിലയില്‍ ആദ്യപാദത്തില്‍ത്തന്നെ
+കാണുന്ന വന്‍വ്യത്യാസത്തിനു കാരണമാണു്. കഴിഞ്ഞവര്‍ഷം യൂറോപ്യന്‍ പാദത്തില്‍ നല്ല പ്രകടനം കാഴ്ചവച്ച
+ഫോഴ്സ് ഇന്ത്യക്കു് വരുംആഴ്ചകളില്‍ ഇതു മുന്‍തൂക്കം കൊടുക്കുന്നു. മത്സരത്തിനിടയില്‍ ഇന്ധനം നിറക്കാനനുവദിക്കാത്ത
+പുതിയ നിയമവും യൂറോപ്പില്‍ രണ്ടു പോളുകള്‍ നേടിയ ഫോഴ്സ് ഇന്ത്യക്കു് അനുകൂലമാകും.
-മാറിയ നിയമങ്ങള്‍ മത്സരതുടക്കങ്ങള്‍ ഒട്ടൊന്നു വിരസമാക്കിയെങ്കിലും അവസാനലാപ്പുകളില്‍ മധ്യനിരയില്‍ നല്ല
-പോരാട്ടങ്ങള്‍ക്കും അത് അവസരമൊരുക്കി. ഇന്ധന പരിപാലനത്തില്‍നിന്നും ടീമുകളുടെ ശ്രദ്ധ ടയര്‍
-പരിപാലനത്തിലേക്കുമാറിയതോടെ, വണ്‍ സ്റ്റോപ്പ് സ്ട്രാറ്റജി സര്‍‌വ്വ സാധാരണമായി. അതുകൊണ്ടുതന്നെ, കൃത്യമായി
-കാലാവസ്ഥ പ്രവചിക്കാന്‍ കഴിയുന്നവര്‍ക്ക് മഴയില്‍ കുതിര്‍ന്ന റേസുകളില്‍ വലിയമുന്‍തൂക്കം ലഭിക്കും. തന്റെ നല്ലകാലത്ത്
+മാറിയനിയമങ്ങള്‍ മത്സരതുടക്കങ്ങള്‍ ഒട്ടൊന്നു വിരസമാക്കിയെങ്കിലും അവസാനലാപ്പുകളില്‍ മധ്യനിരയില്‍ നല്ല
+പോരാട്ടങ്ങള്‍ക്കും അതു് അവസരമൊരുക്കി. ഇന്ധന പരിപാലനത്തില്‍നിന്നും ടീമുകളുടെ ശ്രദ്ധ ടയര്‍
+പരിപാലനത്തിലേക്കുമാറിയതോടെ, വണ്‍ സ്റ്റോപ്പ് സ്ട്രാറ്റജി സര്‍‌വ്വസാധാരണമായി. അതുകൊണ്ടുതന്നെ, കൃത്യമായി
+കാലാവസ്ഥ പ്രവചിക്കാന്‍ കഴിയുന്നവര്‍ക്കു് മഴയില്‍ കുതിര്‍ന്ന റേസുകളില്‍ വലിയമുന്‍തൂക്കം ലഭിക്കും. തന്റെ നല്ലകാലത്തു്
ഇതില്‍ മിടുക്കനായിരുന്നു ഷുമി.
-ഇനിയും പതിനഞ്ച് റേസുകള്‍ ശേഷിക്കുകയും, 1515 പോയിന്റുകള്‍ പങ്കുവയ്ക്കപ്പെടാന്‍ കാത്തിരിക്കുകയും ചെയ്യുന്നതുകൊണ്ട്
-ഇതിപ്പോഴും ആരുടെയും കയ്യിലൊതുങ്ങിയിട്ടില്ല. മാത്രവുമല്ല, മുന്‍നിര ടീമുകളെല്ലാം നല്ല പ്രകടനം കാഴ്ച വച്ചിട്ടുള്ളതിനാല്‍
-യൂറോപ്പിലെ റേസുകളില്‍ വരും ആഴ്ചകളില്‍ തീ പാറുമെന്നുറുപ്പ്.
+ഇനിയും പതിനഞ്ചു് റേസുകള്‍ ശേഷിക്കുകയും, 1515 പോയിന്റുകള്‍ പങ്കുവയ്ക്കപ്പെടാന്‍ കാത്തിരിക്കുകയും ചെയ്യുന്നതുകൊണ്ടു്
+ഇതിപ്പോഴും ആരുടെയും കയ്യിലൊതുങ്ങിയിട്ടില്ല. മാത്രവുമല്ല, മുന്‍നിര ടീമുകളെല്ലാം നല്ല പ്രകടനം കാഴ്ചവച്ചിട്ടുള്ളതിനാല്‍
+യൂറോപ്പിലെ റേസുകളില്‍ വരുംആഴ്ചകളില്‍ തീ പാറുമെന്നുറുപ്പു്.
(20 April 2010)\footnote{http://malayal.am/വിനോദം/കായികം/4845/കാറോട്ടത്തിന്റെ-മാസ്മരികത-ഫോര്‍മുല-വണ്‍}
diff --git a/freesoftware.tex b/freesoftware.tex
index c365c1c..e10bb68 100644
--- a/freesoftware.tex
+++ b/freesoftware.tex
@@ -1,24 +1,24 @@
-\secstar{സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ - ചില നിരീക്ഷണങ്ങള്‍}
+\secstar{സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ - ചില നിരീക്ഷണങ്ങള്‍}
\vskip 2pt
-സിബുവിന്റെ ഒരു പോസ്റ്റും\footnote{\url{http://cibu.blogspot.com/2007/11/blog-post.html}}, അവിടുത്തെ കമന്റുകളും, സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങള്‍ എഴുതാന്‍ പ്രേരിപ്പിക്കുന്നു.
+സിബുവിന്റെ ഒരു പോസ്റ്റും\footnote{\url{http://cibu.blogspot.com/2007/11/blog-post.html}} അവിടുത്തെ കമന്റുകളും, സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ചു് എനിക്കറിയാവുന്ന കാര്യങ്ങള്‍ എഴുതാന്‍ പ്രേരിപ്പിക്കുന്നു.
-സോഴ്സ് ഉപയോഗിച്ച് പുതിയ സങ്കേതങ്ങള്‍ രൂപപ്പെടുത്തുന്നത് സോഫ്റ്റ്‌വെയറിനെ സാങ്കേതികമായി സമീപിക്കുന്നവരുടെ ആവശ്യമാണ്. എനിക്കറിയാവുന്നിടത്തോളം സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെ ഒരു ചെറിയ ശതമാനമേ ഇത്തരത്തിലുള്ളവരുള്ളൂ. ഇന്നത്തെ വലിയൊരു ശതമാനം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളും,അതിന്റെ സ്വാതന്ത്ര്യം തിരിച്ചറിഞ്ഞ് ഉപയോഗിച്ച് തുടങ്ങിയവരാണ്.
+സോഴ്സ് ഉപയോഗിച്ചു് പുതിയ സങ്കേതങ്ങള്‍ രൂപപ്പെടുത്തുന്നതു് സോഫ്റ്റ്‌വെയറിനെ സാങ്കേതികമായി സമീപിക്കുന്നവരുടെ ആവശ്യമാണു്. എനിക്കറിയാവുന്നിടത്തോളം സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെ ഒരു ചെറിയ ശതമാനമേ ഇത്തരത്തിലുള്ളവരുള്ളു. ഇന്നത്തെ വലിയൊരു ശതമാനം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളും, അതിന്റെ സ്വാതന്ത്ര്യം തിരിച്ചറിഞ്ഞു് ഉപയോഗിച്ചു തുടങ്ങിയവരാണു്.
-സാധാരണ സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളില്‍ ഭൂരിഭാഗവും പ്രോഡക്ടിനെ മാത്രം ആശ്രയിക്കുന്നവരാണ്. അവര്‍ അതിന്റെ സര്‍വ്വീസ് മാത്രമാണ് ഉപയോഗിക്കുന്നത്, അതിന് ആവശ്യമായ സപ്പോര്‍ട്ടാണ് അപ്പോളവിടെ വലിയ പ്രോഡക്ട്. അതു നല്‍കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അനുവദിക്കുന്നുമുണ്ട്. പണം വാങ്ങരുതെന്ന് എനിക്കറിയാവുന്നിടത്തോളം എവിടെയും പറയുന്നുമില്ല. മാത്രവുമല്ല, പരിപൂര്‍ണ്ണസ്വാതന്ത്ര്യം ഉപയോക്താവിന് നല്‍കുന്നുമുണ്ട്. സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്താന്‍ അനിവദിക്കുന്നുമില്ല.
+സാധാരണ സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളില്‍ ഭൂരിഭാഗവും പ്രോഡക്ടിനെ മാത്രം ആശ്രയിക്കുന്നവരാണു്. അവര്‍ അതിന്റെ സര്‍വ്വീസ് മാത്രമാണു് ഉപയോഗിക്കുന്നതു്. അതിനാവശ്യമായ സപ്പോര്‍ട്ടാണു് അപ്പോളവിടെ വലിയ പ്രോഡക്ടു്. അതു നല്‍കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അനുവദിക്കുന്നുമുണ്ടു്. പണം വാങ്ങരുതെന്നു് എനിക്കറിയാവുന്നിടത്തോളം എവിടെയും പറയുന്നുമില്ല. മാത്രവുമല്ല, പരിപൂര്‍ണ്ണസ്വാതന്ത്ര്യം ഉപയോക്താവിനു് നല്‍കുന്നുമുണ്ടു്. സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്താന്‍ അനുവദിക്കുന്നുമില്ല.
-പിന്നെ ഞാന്‍ കണ്ടുപിടിച്ച സങ്കേതം ഞാന്‍ മാത്രമേ സര്‍വ്വീസ് ചെയ്യൂ എന്നും അവിടെ എനിക്ക് മോണോപ്പോളി വേണം എന്നുമുള്ള വാദങ്ങളെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തള്ളിക്കളയുന്നു. "തുറന്ന" വിപണിയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കളായി ഉപയോക്താക്കളെ മാറ്റുന്നു. ഗവേഷണങ്ങളെ സ്വതന്ത്രമായ രീതിയില്‍ collaborative development ആക്കി മാറ്റാന്‍ ശ്രമിക്കുന്നു.
+ഞാന്‍ കണ്ടുപിടിച്ച സങ്കേതം ഞാന്‍ മാത്രമേ സര്‍വ്വീസ് ചെയ്യൂ എന്നും, അവിടെ എനിക്ക് മോണോപ്പോളി വേണം എന്നുമുള്ള വാദങ്ങളെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തള്ളിക്കളയുന്നു. "തുറന്ന" വിപണിയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കളായി ഉപയോക്താക്കളെ മാറ്റുന്നു. ഗവേഷണങ്ങളെ സ്വതന്ത്രമായ രീതിയില്‍ collaborative development ആക്കി മാറ്റാന്‍ ശ്രമിക്കുന്നു.
-കൊടുംലാഭം ഇവിടെ ആര്‍ക്കൂം പ്രതീക്ഷിക്കാനാവില്ല, ശരിയാണ്, മാത്രമല്ല, മത്സരം കടുക്കുന്നതിനാല്‍ സപ്പോര്‍ട്ടെന്നാല്‍ input കുറച്ച് output കൂട്ടുന്ന രീതിയാക്കാനും കഴിയില്ല. ഇന്നത്തെ വിപണിയിലെ കൊടും ലാഭത്തിന്റെ കുതിപ്പ് ഉണ്ടാവില്ല, പക്ഷെ മാന്യമായ ലാഭം കഴിവുള്ളവന് ലഭിക്കും. വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ വേണ്ടിവരും, സാങ്കേതിക വിദ്യ വെളിവാക്കേണ്ടതിനാല്‍ സ്വതന്ത്ര ഗവേഷണം നടത്തേണ്ടി വരും, ഉപയോക്താവ് സ്വാതന്ത്ര്യം ആവശ്യപ്പെടുന്നതിനാല്‍ ഒളിച്ചുകളി നടപ്പില്ല. അതികൊണ്ടുതന്നെ, ഗവേഷണങ്ങള്‍ തുല്യശക്തികളുടെ collaborative attempt ആയിമാറുന്നു. പ്രോഡക്ട് നന്നാവുന്നു.
+കൊടുംലാഭം ഇവിടെ ആര്‍ക്കും പ്രതീക്ഷിക്കാനാവില്ല, ശരിയാണു്. മാത്രമല്ല, മത്സരം കടുക്കുന്നതിനാല്‍ സപ്പോര്‍ട്ടെന്നാല്‍ input കുറച്ചു് output കൂട്ടുന്ന രീതിയാക്കാനും കഴിയില്ല. ഇന്നത്തെ വിപണിയിലെ കൊടുംലാഭത്തിന്റെ കുതിപ്പു് ഉണ്ടാവില്ല, പക്ഷെ മാന്യമായ ലാഭം കഴിവുള്ളവനു് ലഭിക്കും. വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ വേണ്ടിവരും, സാങ്കേതികവിദ്യ വെളിവാക്കേണ്ടതിനാല്‍ സ്വതന്ത്ര ഗവേഷണം നടത്തേണ്ടി വരും. ഉപയോക്താവു് സ്വാതന്ത്ര്യം ആവശ്യപ്പെടുന്നതിനാല്‍ ഒളിച്ചുകളി നടപ്പില്ല. അതുകൊണ്ടുതന്നെ, ഗവേഷണങ്ങള്‍ തുല്യശക്തികളുടെ collaborative attempt ആയിമാറുന്നു. പ്രോഡക്ടു് നന്നാവുന്നു.
-സാമ്പത്തികമായി ലാഭം ഉണ്ടാക്കാം കൊള്ള നടത്താന്‍ കഴിയില്ല. ഇങ്ങനെയാണ് എനിക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ച് തോന്നിയിട്ടുള്ളത്. എല്ലാ രീതിയിലും സ്വതന്ത്രമായി സോഫ്റ്റ്‌‌വെയര്‍ ഉപയോഗിക്കുന്ന കാലം വരില്ല എന്ന് പറയാനാവില്ല, പക്ഷെ ഉപയോക്താവ് അവകാശങ്ങളെക്കുറിച്ച് ബോധവാനാവാത്തിടത്തോളം ഉണ്ടാവില്ല എന്നു പറയാം.
+സാമ്പത്തികമായി ലാഭം ഉണ്ടാക്കാം, കൊള്ളനടത്താന്‍ കഴിയില്ല - ഇങ്ങനെയാണു് എനിക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ചു് തോന്നിയിട്ടുള്ളതു്. എല്ലാരീതിയിലും സ്വതന്ത്രമായി സോഫ്റ്റ്‌‌വെയര്‍ ഉപയോഗിക്കുന്ന കാലം വരില്ല എന്നു് പറയാനാവില്ല. പക്ഷെ ഉപയോക്താവു് അവകാശങ്ങളെക്കുറിച്ചു് ബോധവാനാവാത്തിടത്തോളം അതുണ്ടാവില്ല എന്നു പറയാം.
-ഇതൊക്കെ ഇക്കാലത്തു നടക്കുമോ, ഉപയോക്താവു സ്വാതന്ത്ര്യത്തെ തിരിച്ചറിയുമോ, എന്നൊക്കെ ചോദിച്ചാല്‍, ഈ ഉപയോക്താവ് എന്നു പറയുന്ന ആള്‍ നമ്മളോരോരുത്തരുമാണെന്നും, ആവശ്യം നമ്മുടേതാണെന്നും മനസ്സിലാക്കുക. മനസ്സിലാക്കിയത് രണ്ടുപേരോടുകൂടിപ്പറയുക, പ്രവര്‍ത്തിക്കുക, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ആകാവുന്ന സഹായം ചെയ്യുക. ലോകത്തില്‍ ഒരാശയവും പടര്‍ന്ന് പന്തലിച്ചത് ഒരു ദിവസം കൊണ്ടല്ല എന്നോര്‍ക്കുക.
+ഇതൊക്കെ ഇക്കാലത്തു നടക്കുമോ, ഉപയോക്താവു് സ്വാതന്ത്ര്യത്തെ തിരിച്ചറിയുമോ എന്നൊക്കെ ചോദിച്ചാല്‍, ഈ ഉപയോക്താവു് എന്നു പറയുന്ന ആള്‍ നമ്മളോരോരുത്തരുമാണെന്നും ആവശ്യം നമ്മുടേതാണെന്നും മനസ്സിലാക്കുക. മനസ്സിലാക്കിയതു് രണ്ടുപേരോടുകൂടിപ്പറയുക, പ്രവര്‍ത്തിക്കുക, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ആകാവുന്ന സഹായം ചെയ്യുക. ലോകത്തില്‍ ഒരാശയവും പടര്‍ന്നുപന്തലിച്ചതു ഒരു ദിവസം കൊണ്ടല്ല എന്നോര്‍ക്കുക.
-ഇവിടെ ഞാന്‍ പങ്കുവയ്ക്കാന്‍ ശ്രമിച്ചത്, സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സ്വാതന്ത്ര്യം ഉപയോക്താവ് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ എന്തു സംഭവിക്കാം എന്നാണ്. അതു തിരിച്ചറിഞ്ഞു കഴിഞ്ഞ കമ്പനി ഉടമയുടെ വാക്കുകള്‍ പ്രവീണിന്റെ പരിഭാഷയില്‍ ഇവിടെ\footnote{\url{http://pravi.livejournal.com/15198.html}} വായിക്കൂ.
+ഇവിടെ ഞാന്‍ പങ്കുവയ്ക്കാന്‍ ശ്രമിച്ചതു് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സ്വാതന്ത്ര്യം ഉപയോക്താവു് തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ എന്തു സംഭവിക്കാം എന്നാണു്. അതു് തിരിച്ചറിഞ്ഞുകഴിഞ്ഞ കമ്പനിയുടമയുടെ വാക്കുകള്‍ പ്രവീണിന്റെ പരിഭാഷയില്‍ ഇവിടെ\footnote{\url{http://pravi.livejournal.com/15198.html}} വായിക്കൂ.
-സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ നന്മയും ഗുണവും തിരിച്ചറിയുന്നവര്‍ അത് മറ്റുള്ളവരെക്കൂടി മനസ്സിലാക്കാനും തിരിച്ചറിയിക്കാനും ശ്രമിക്കണം എന്നാണ്, എന്റെ അഭിപ്രായം.
-എല്ലാ സഹയാത്രികരുടെയും സഹകരണങ്ങള്‍ക്കഭ്യര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു. കൂടുതല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.
+സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ നന്മയും ഗുണവും തിരിച്ചറിയുന്നവര്‍ അതു് മറ്റുള്ളവരെക്കൂടി മനസ്സിലാക്കാനും തിരിച്ചറിയിക്കാനും ശ്രമിക്കണം എന്നാണു്, എന്റെ അഭിപ്രായം.
+എല്ലാ സഹയാത്രികരുടെയും സഹകരണങ്ങള്‍ക്കഭ്യര്‍ത്ഥിച്ചുകൊണ്ടു് നിര്‍ത്തുന്നു. കൂടുതല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.
(November 03, 2007)
\newpage
diff --git a/german.tex b/german.tex
index 40b4384..8552a0a 100644
--- a/german.tex
+++ b/german.tex
@@ -1,68 +1,68 @@
-\secstar{ജര്‍മന്‍ ഗ്രാന്‍പ്രീയില്‍ ഫെറാരിയുടെ തിരിച്ചുവരവ്}
+\secstar{ജര്‍മന്‍ ഗ്രാന്‍പ്രീയില്‍ ഫെറാരിയുടെ തിരിച്ചുവരവു്}
\vskip 2pt
-25 ജൂലൈ ഞായറാഴ്ച ജര്‍മനിയിലെ ഹോക്കന്‍ഹൈമിലെ സര്‍ക്യൂട്ടില്‍ നടന്ന പതിനൊന്നാം പാദം ഫെറാരിയുടെ
-തിരിച്ചു വരവുകൊണ്ടാണ് ശ്രദ്ധേയമായത്. സീസണിലെ ആദ്യറേസായിരുന്ന ബഹ്റൈന്‍ ഗ്രാന്‍പ്രീക്കു ശേഷം
-ജര്‍മനിയിലാണ് വമ്പന്‍മാരായ ഫെറാരി ഒരു 1-2 പോഡിയം ഫിനിഷ് കരസ്ഥമാക്കിയത്. ഫെറാരിയുടെ
-വിജയത്തിളക്കത്തില്‍ ചെറിയ കരിനിഴല്‍ വീഴ്‌ത്തിയത്, അലോണ്‍സൊക്ക് ഒന്നാം സ്ഥാനം കിട്ടാന്‍ വേണ്ടി ഫെലിപെ
-മസ്സ വഴിയൊഴിഞ്ഞുകൊടുത്തു എന്നുകണ്ട് എഫ്. ഐ. ഏ. ഫെറാരിയ്ക്ക് ഒരു ലക്ഷം ഡോളര്‍ പിഴയിടുകയും, കൂടുതല്‍
-ശിക്ഷയുടെ കാര്യം തീരുമാനിക്കാനായി വേള്‍ഡ് മോട്ടോര്‍സ്പോര്‍ട്സ് കൌണ്‍സിലിനു വിടുകയും ചെയ്തതാണ്.
+25 ജൂലൈ ഞായറാഴ്ച ജര്‍മനിയിലെ ഹോക്കന്‍ഹൈമിലെ സര്‍ക്യൂട്ടില്‍ നടന്ന പതിനൊന്നാംപാദം ഫെറാരിയുടെ
+തിരിച്ചുവരവുകൊണ്ടാണു് ശ്രദ്ധേയമായതു്. സീസണിലെ ആദ്യറേസായിരുന്ന ബഹ്റൈന്‍ ഗ്രാന്‍പ്രീക്കുശേഷം
+ജര്‍മനിയിലാണു് വമ്പന്‍മാരായ ഫെറാരി ഒരു 1-2 പോഡിയം ഫിനിഷ് കരസ്ഥമാക്കിയതു്. ഫെറാരിയുടെ
+വിജയത്തിളക്കത്തില്‍ ചെറിയ കരിനിഴല്‍ വീഴ്‌ത്തിയതു്, അലോണ്‍സൊക്കു് ഒന്നാംസ്ഥാനം കിട്ടാന്‍വേണ്ടി ഫെലിപെ
+മസ്സ വഴിയൊഴിഞ്ഞുകൊടുത്തു എന്നുകണ്ടു് എഫ്.ഐ.എ. ഫെറാരിയ്ക്കു് ഒരു ലക്ഷം ഡോളര്‍ പിഴയിടുകയും, കൂടുതല്‍
+ശിക്ഷയുടെ കാര്യം തീരുമാനിക്കാനായി വേള്‍ഡ് മോട്ടോര്‍സ്പോര്‍ട്സ് കൌണ്‍സിലിനു വിടുകയും ചെയ്തതാണു്.
-ഫെറാരിയുടെ ആരാധകര്‍ക്ക് ആഹ്ലാദിക്കാന്‍ ധാരാളം ഇടനല്‍കിയെങ്കിലും, നാലു ശക്തരായ ജര്‍മന്‍ ഡ്രൈവര്‍മാര്‍
-അണിനിരന്ന റേസ് ജര്‍മനിക്ക് വലിയ ആഹ്ലാദമൊന്നും നല്‍കിയില്ല. പോള്‍ നേടുകയും ഫെറാരികളുടെ പിറകില്‍
-മൂന്നാം സ്ഥാനം നേടുകയും ചെയ്ത സെബാസ്റ്റ്യന്‍ വെറ്റല്‍ മാത്രമാണ് ജര്‍മനിക്ക് ആശ്വാസമായത്. മെഴ്സിഡസിന്റെ
+ഫെറാരിയുടെ ആരാധകര്‍ക്ക് ആഹ്ലാദിക്കാന്‍ ധാരാളം ഇടനല്‍കിയെങ്കിലും, നാലു് ശക്തരായ ജര്‍മന്‍ ഡ്രൈവര്‍മാര്‍
+അണിനിരന്ന റേസ് ജര്‍മനിക്കു് വലിയ ആഹ്ലാദമൊന്നും നല്‍കിയില്ല. പോള്‍ നേടുകയും ഫെറാരികളുടെ പിറകില്‍
+മൂന്നാംസ്ഥാനം നേടുകയും ചെയ്ത സെബാസ്റ്റ്യന്‍ വെറ്റല്‍ മാത്രമാണു് ജര്‍മനിക്കു് ആശ്വാസമായതു്. മെഴ്സിഡസിന്റെ
ജര്‍മന്‍ ഡ്രൈവര്‍മാര്‍ സീസണിലെ തങ്ങളുടെ പതിവുതുടര്‍ന്നപ്പോള്‍, ഫോഴ്സ് ഇന്ത്യയുടെ ഏറ്റവും മോശം
-റേസുകളിലൊന്നായിരുന്നു ഇത്. ലിയുസ്സി യോഗ്യതാറൌണ്ടില്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പുറത്തിരുന്നുവെങ്കില്‍
-ഗിയര്‍ബോക്സ് മാറ്റി വച്ചതിന് അഞ്ചു സ്ഥാനം ഗ്രിഡില്‍ പെനാല്‍ട്ടിയുമായാണ് സുട്ടില്‍ തുടങ്ങിയത്. മാത്രമല്ല,
-റേസിനിടയില്‍ പിറ്റില്‍ വച്ച് രണ്ടു ഡ്രൈവര്‍മാരുടെയും ടയറുകള്‍മാറിപ്പോയതിന് ഫോഴ്സ്ഇന്ത്യക്ക് പിഴയും ലഭിച്ചു.
+റേസുകളിലൊന്നായിരുന്നു ഇതു്. ലിയുസ്സി യോഗ്യതാറൌണ്ടില്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു് പുറത്തിരുന്നുവെങ്കില്‍
+ഗിയര്‍ബോക്സ് മാറ്റിവച്ചതിനു് അഞ്ചു് സ്ഥാനം ഗ്രിഡില്‍ പെനാല്‍ട്ടിയുമായാണു് സുട്ടില്‍ തുടങ്ങിയതു്. മാത്രമല്ല,
+റേസിനിടയില്‍ പിറ്റില്‍വച്ചു് രണ്ടു ഡ്രൈവര്‍മാരുടെയും ടയറുകള്‍ മാറിപ്പോയതിനു് ഫോഴ്സ് ഇന്ത്യക്കു് പിഴയും ലഭിച്ചു.
ഇന്ത്യന്‍ ആരാധകരുടെ മറ്റൊരു പ്രതീക്ഷയായ കരണ്‍ ചന്ദോക്കിനാവട്ടെ ജര്‍മനിയില്‍ ഹിസ്പാനിക് റേസിങ് ടീം
അവസരം നല്‍കിയതുമില്ല.
-കഴിഞ്ഞ കുറെ റേസിലെ പതിവില്‍ നിന്നും വിപരീതമായി, ഇത്തവണ ആദ്യ പത്തു സ്ഥാനങ്ങളെല്ലാംതന്നെ
-സ്വന്തമാക്കിയത് മുന്‍നിര ടീമുകളാണ്. ഒന്നും രണ്ടും ഫെറാരി, മൂന്നും ആറും റെഡ്ബുള്‍, നാലും അഞ്ചും മക്‌ലാരന്‍, ഏഴും
+കഴിഞ്ഞ കുറെ റേസിലെ പതിവില്‍നിന്നും വിപരീതമായി, ഇത്തവണ ആദ്യ പത്തുസ്ഥാനങ്ങളെല്ലാംതന്നെ
+സ്വന്തമാക്കിയതു് മുന്‍നിര ടീമുകളാണു്. ഒന്നും രണ്ടും ഫെറാരി, മൂന്നും ആറും റെഡ്ബുള്‍, നാലും അഞ്ചും മക്‌ലാരന്‍, ഏഴും
പത്തും റെനോ, എട്ടും ഒന്‍പതും മെഴ്സിഡസ്. കഴിഞ്ഞ റേസുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വില്യംസും സൌബറും
-ടോറോ റോസോയും മറ്റും കുറച്ചുമങ്ങിപ്പോയെന്നുവേണമെങ്കില്‍ പറയാം. സീസണിന്റെ തുടക്കം മുതലേ മധ്യനിരയിലെ
-ശക്തമായ സാന്നിധ്യമായിരിക്കുകയും, യൂറോപ്പില്‍ പോഡിയം വരെ നേടാന്‍ സാധ്യതകല്‍പ്പിക്കപ്പെടുകയും ചെയ്തിരുന്ന
+ടോറോ റോസോയും മറ്റും കുറച്ചുമങ്ങിപ്പോയെന്നുവേണമെങ്കില്‍ പറയാം. സീസണിന്റെ തുടക്കംമുതലേ മധ്യനിരയിലെ
+ശക്തമായ സാന്നിധ്യമായിരിക്കുകയും, യൂറോപ്പില്‍ പോഡിയംവരെ നേടാന്‍ സാധ്യതകല്‍പ്പിക്കപ്പെടുകയും ചെയ്തിരുന്ന
ഫോഴ്സ് ഇന്ത്യയാകട്ടെ ജര്‍മനിയില്‍ തീരെ മങ്ങിപ്പോയി.
ശക്തമായ ഒരു സ്റ്റാര്‍ട്ടിലൂടെ ഫെറാരിയുടെ ഫെലിപെ മസ്സ വെറ്റലിനെ മറികടന്നുവെങ്കിലും രണ്ടാമതുണ്ടായിരുന്ന
-അലോണ്‍സൊയെ ചെറുതായി ഒന്നു തടുക്കാന്‍ ജര്‍മനു കഴിഞ്ഞു. പക്ഷെ അധികം വൈകാതെ തന്നെ നില മസ്സ,
-അലോണ്‍സൊ, വെറ്റല്‍ എന്നായി. കഴിഞ്ഞമത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി, മക്‌ലാരന്‍ കാറുകള്‍ക്ക് വെറ്റലിന്റെ
-മുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധിച്ചില്ല. ആദ്യ ലാപ്പില്‍ ഗ്രിഡ്ഡിന്റെ മധ്യത്തിലുണ്ടായ അപകടം ടോറോ റോസോയുടെ
-സെബാസ്റ്റ്യന്‍ ബ്യയെമിയുടെ റേസിന് വിരാമമിടുകയും ഒട്ടേറേ കാറുകള്‍ക്ക് പിറ്റ്ലേനിലേക്ക് ഒരു ട്രിപ്പ് സമ്മാനിക്കുകയും
-ചെയ്തു. ലോട്ടസിനെ വിടാതെ പിന്തുടരുന്ന സ്ഥിരതയില്ലായ്മ ഇത്തവണ ട്രൂലിയുടെ ഗിയര്‍ബോക്സിനെയാണ് ഇരയാക്കിയത്.
+അലോണ്‍സൊയെ ചെറുതായി ഒന്നു തടുക്കാന്‍ ജര്‍മനു കഴിഞ്ഞു. പക്ഷെ അധികം വൈകാതെതന്നെ മസ്സ,
+അലോണ്‍സൊ, വെറ്റല്‍ എന്നായി നില. കഴിഞ്ഞമത്സരങ്ങളില്‍നിന്നും വ്യത്യസ്തമായി, മക്‌ലാരന്‍ കാറുകള്‍ക്കു് വെറ്റലിന്റെ
+മുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധിച്ചില്ല. ആദ്യലാപ്പില്‍ ഗ്രിഡ്ഡിന്റെ മധ്യത്തിലുണ്ടായ അപകടം ടോറോ റോസോയുടെ
+സെബാസ്റ്റ്യന്‍ ബ്യയെമിയുടെ റേസിനു് വിരാമമിടുകയും ഒട്ടേറേ കാറുകള്‍ക്കു് പിറ്റ് ലേനിലേക്കു് ഒരു ട്രിപ്പ് സമ്മാനിക്കുകയും
+ചെയ്തു. ലോട്ടസിനെ വിടാതെ പിന്തുടരുന്ന സ്ഥിരതയില്ലായ്മ ഇത്തവണ ട്രൂലിയുടെ ഗിയര്‍ബോക്സിനെയാണു് ഇരയാക്കിയതു്.
മൂന്നാം ലാപ്പില്‍ ട്രൂലിയുടെ റേസ് അവസാനിച്ചു.
-പതിമൂന്നാം ലാപ്പുമുതല്‍ മുന്‍നിരകാറുകള്‍ പിറ്റ് ചെയ്ത് തുടങ്ങി. പതിനഞ്ചാം ലാപ്പില്‍ പിറ്റ് ചെയ്ത റേസ് ലീഡര്‍ മസ്സ
-രണ്ടാമനായാണ് തിരിച്ചു കയറിയത്. ഇരുപത്തിയാറാം ലാപ്പില്‍ ബട്ടന്‍ പിറ്റു ചെയ്യുന്നതുവരെ രണ്ടാം
-സ്ഥാനത്തുണ്ടായിരുന്ന മസ്സ അത്ഭുതങ്ങള്‍ക്കൊന്നും ഇടനല്‍കാതെ വീണ്ടും റേസ് ലീഡറായി. പിന്നീട് മുപ്പത്തിയഞ്ചാം
+പതിമൂന്നാം ലാപ്പുമുതല്‍ മുന്‍നിരകാറുകള്‍ പിറ്റ് ചെയ്തു് തുടങ്ങി. പതിനഞ്ചാം ലാപ്പില്‍ പിറ്റ് ചെയ്ത റേസ് ലീഡര്‍ മസ്സ
+രണ്ടാമനായാണു് തിരിച്ചുകയറിയത്. ഇരുപത്തിയാറാം ലാപ്പില്‍ ബട്ടന്‍ പിറ്റു ചെയ്യുന്നതുവരെ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന
+മസ്സ അത്ഭുതങ്ങള്‍ക്കൊന്നും ഇടനല്‍കാതെ വീണ്ടും റേസ് ലീഡറായി. പിന്നീടു് മുപ്പത്തിയഞ്ചാം
ലാപ്പുവരെ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. സൌബറിന്റെ പെഡ്രോ ഡി ലാ റോസ ടീം മേറ്റ് കമുയി
-കൊബിയാഷിയേക്കാളും കേമനാണു താനെന്നു കാണിക്കാനെന്നോണം ട്രാക്കില്‍ അഗ്രസ്സീവായി പെരുമാറിയത്
+കൊബിയാഷിയേക്കാളും കേമനാണു് താനെന്നു കാണിക്കാനെന്നോണം ട്രാക്കില്‍ അഗ്രസ്സീവായി പെരുമാറിയതു്
ആരാധകര്‍ക്ക് ആഹ്ലാദം പകര്‍ന്ന കാഴ്ചയായിരുന്നു.
-ഹള്‍ക്കെന്‍ബെര്‍ഗിനെ മറികടന്ന് ഏഴാം സ്ഥാനത്തെത്തിയെങ്കിലും പോരാട്ടം
-മുന്‍നിരകാറുകളിലേക്കെത്തിക്കാനാവാത്തതിനാല്‍ അവിടം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇതേസമയം മുന്‍നിരയില്‍
-മസ്സ അലോണ്‍സൊയില്‍നിന്നും ശക്തമായ സമ്മര്‍ദ്ദം നേരിടുന്നുണ്ടായിരുന്നു. എങ്കിലും പിന്നിട് നാല്‍പ്പത്തിയൊന്‍പതാം
-ലാപ്പിലാണ് പിഴയ്ക്കിടയാക്കിയ റേഡിയോ നിര്‍ദ്ദേശവും മറികടക്കലുമുണ്ടായത്.
+ഹള്‍ക്കെന്‍ബെര്‍ഗിനെ മറികടന്നു് ഏഴാംസ്ഥാനത്തെത്തിയെങ്കിലും പോരാട്ടം
+മുന്‍നിരകാറുകളിലേക്കെത്തിക്കാനാവാത്തതിനാല്‍ അവിടംകൊണ്ടു് തൃപ്തിപ്പെടേണ്ടിവന്നു. ഇതേസമയം മുന്‍നിരയില്‍
+മസ്സ അലോണ്‍സൊയില്‍നിന്നും ശക്തമായ സമ്മര്‍ദ്ദം നേരിടുന്നുണ്ടായിരുന്നു. എങ്കിലും പിന്നിടു് നാല്‍പ്പത്തിയൊന്‍പതാം
+ലാപ്പിലാണു് പിഴയ്ക്കിടയാക്കിയ റേഡിയോ നിര്‍ദ്ദേശവും മറികടക്കലുമുണ്ടായതു്.
-അന്‍പത്തിരണ്ടാം ലാപ്പില്‍ പെഡ്രോ ഡി ലാ റോസ പിറ്റ് ചെയ്ത് സോഫ്റ്റ് ഓപ്ഷന്‍ ടയറുകളില്‍ പുറത്തുവന്നു. ഉടന്‍തന്നെ,
-വില്യംസുകളോട് ശക്തമായ പോരാട്ടവും തുടങ്ങി. അന്‍പത്തിയെട്ടാം ലാപ്പായപ്പോഴേക്കും റോസയുടെ പോരാട്ടം
+അന്‍പത്തിരണ്ടാം ലാപ്പില്‍ പെഡ്രോ ഡി ലാ റോസ പിറ്റ് ചെയ്തു് സോഫ്റ്റ് ഓപ്ഷന്‍ ടയറുകളില്‍ പുറത്തുവന്നു. ഉടന്‍തന്നെ
+വില്യംസുകളോടു് ശക്തമായ പോരാട്ടവും തുടങ്ങി. അന്‍പത്തിയെട്ടാം ലാപ്പായപ്പോഴേക്കും റോസയുടെ പോരാട്ടം
ബാരിക്കെല്ലോയുടെ വില്യംസിനോടായിരുന്നു. എന്നാല്‍ അറുപതാം ലാപ്പില്‍ തനിക്കും വില്യംസിനും ഇടയില്‍ ചാടിയ
-കൊവാലെയ്നന്റെ രണ്ടാം ലോട്ടസിനോടുരസി റോസയ്ക്ക് വീണ്ടും പിറ്റു ചെയ്യേണ്ടിവന്നു. അതോടെ ലോട്ടസിന്റെ ജര്‍മ്മന്‍
+കൊവാലെയ്നന്റെ രണ്ടാം ലോട്ടസിനോടുരസി റോസയ്ക്കു് വീണ്ടും പിറ്റു ചെയ്യേണ്ടിവന്നു. അതോടെ ലോട്ടസിന്റെ ജര്‍മ്മന്‍
ഗ്രാന്‍പ്രീയ്ക്ക് തിരശ്ശീലവീഴുകയും ചെയ്തു. അവസാന ലാപ്പുകളില്‍ ശക്തമായ പോരാട്ടമായിരുന്നു മുന്‍നിരയില്‍ മസ്സയും
-വെറ്റലും തമ്മില്‍ നടന്നത്.
+വെറ്റലും തമ്മില്‍ നടന്നതു്.
എന്തായാലും ജര്‍മന്‍ ഗ്രാന്‍പ്രീയും ഹോം റേസില്‍ ഒരു ജര്‍മനെ ഒന്നാമതെത്തിക്കാതെ സീസണിന്റെ റെക്കോര്‍ഡ് കാത്തു
സൂക്ഷിച്ചു. ജര്‍മനിയില്‍ ശക്തമായി സാന്നിധ്യമറിയിച്ചെങ്കിലും കിരീടപോരാട്ടത്തില്‍ മക്‌ലാരനില്‍ (300) നിന്നും 92
-പോയിന്റ് പിറകിലാണ് ഫെറാരി. റെഡ്ബുളാകട്ടെ 28 പോയിന്റ് പിറകിലും. ഡ്രൈവര്‍മാരുടെ പോരാട്ടത്തില്‍
-ഹാമില്‍ട്ടണ്‍ 157 പോയിന്റുമായി ഇപ്പോഴും മുന്നിലാണ്. ബ്രിട്ടനിലേക്കാളും തന്റെ നില അദ്ദേഹം മെച്ചപ്പെടുത്തുകയും
-ചെയ്തു. എന്നാല്‍ വെറ്റല്‍ (136) സ്വന്തം ടീം മേറ്റ് വെബ്ബറിനൊപ്പത്തിനൊപ്പമാണ്.
+പോയിന്റ് പിറകിലാണു് ഫെറാരി. റെഡ്ബുള്ളാകട്ടെ 28 പോയിന്റ് പിറകിലും. ഡ്രൈവര്‍മാരുടെ പോരാട്ടത്തില്‍
+ഹാമില്‍ട്ടണ്‍ 157 പോയിന്റുമായി ഇപ്പോഴും മുന്നിലാണു്. ബ്രിട്ടനിലേക്കാളും തന്റെ നില അദ്ദേഹം മെച്ചപ്പെടുത്തുകയും
+ചെയ്തു. എന്നാല്‍ വെറ്റല്‍ (136) സ്വന്തം ടീം മേറ്റ് വെബ്ബറിനൊപ്പത്തിനൊപ്പമാണു്.
-ആഗസ്റ്റ് ഒന്നിനാണ് ഹംഗേറിയന്‍ ഗ്രാന്‍പ്രീ. ബാക്ക് ടു ബാക്ക് റേസായതിനാല്‍ കൂടുതല്‍ വലിയ മാറ്റങ്ങളൊന്നും
-ടീമുകളില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ ശക്തമായ പോരാട്ടം നടക്കുന്നതും ഫെറാരി
+ആഗസ്റ്റ് ഒന്നിനാണു് ഹംഗേറിയന്‍ ഗ്രാന്‍പ്രീ. ബാക്ക് ടു ബാക്ക് റേസായതിനാല്‍ കൂടുതല്‍ വലിയ മാറ്റങ്ങളൊന്നും
+ടീമുകളില്‍നിന്നും പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ ശക്തമായ പോരാട്ടം നടക്കുന്നതും ഫെറാരി
താളം കണ്ടെത്തിയതും മക്‌ലാരന്‍ റെഡ്ബുള്‍ ടീമുകളെ വിഷമിപ്പിക്കും. മെഴ്സിഡസ് ഈ വര്‍ഷത്തെ പോരാട്ടം
-അവസാനിപ്പിച്ച് അടുത്ത വര്‍ഷത്തെ കാറില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിച്ചാല്‍ വീണ്ടും ടീമുകള്‍ സമ്മര്‍ദ്ദത്തിലാകും.
-എന്തായാലും വരും നാളുകളിലെ യൂറോപ്യന്‍ റേസുകളും തീപാറുന്നവയായിരിക്കുമെന്ന് നമുക്കുറപ്പിക്കാം.
+അവസാനിപ്പിച്ചു് അടുത്തവര്‍ഷത്തെ കാറില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിച്ചാല്‍ വീണ്ടും ടീമുകള്‍ സമ്മര്‍ദ്ദത്തിലാകും.
+എന്തായാലും വരുംനാളുകളിലെ യൂറോപ്യന്‍ റേസുകളും തീപാറുന്നവയായിരിക്കുമെന്നു് നമുക്കുറപ്പിക്കാം.
(28 July 2010)\footnote{http://malayal.am/വിനോദം/കായികം/7023/ജര്‍മന്‍-ഗ്രാന്‍പ്രീയില്‍-ഫെറാരിയുടെ-തിരിച്ചുവരവ്}
diff --git a/hair.tex b/hair.tex
index 8ebdadf..200901a 100644
--- a/hair.tex
+++ b/hair.tex
@@ -1,95 +1,93 @@
-\secstar{തലമുടിയെക്കുറിച്ച് ഒരുപന്യാസം}
+\secstar{തലമുടിയെക്കുറിച്ചു് ഒരുപന്യാസം}
\vskip 2pt
-തലമുടി ഒരു പ്രതിഭാസമാണു്. സക്കറിയയുടെ ആഫ്രിക്കന്‍ യാത്രകള്‍ വായിക്കുന്നതിനും മുമ്പ് മുടി നീട്ടിവളര്‍ത്താന്‍
-തുടങ്ങിയതാണു് ഞാന്‍. എന്നാല്‍ അതു പിന്നീടു് ഇക്കഴിഞ്ഞ ഒക്റ്റോബറില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍
-ഒഴിവാക്കപ്പെടും വരെ ഒരു പിടി അനുഭവങ്ങളാണു് സമ്മാനിച്ചതു്. ആഫ്രിക്കന്‍ യാത്രകളെ പരാമര്‍ശിക്കാന്‍ കാരണം,
-അതിലൊരിടത്തു് ബസ്സില്‍ യാത്രചെയ്യുന്ന സക്കറിയ മുടി പറ്റെ വെട്ടിക്കളഞ്ഞ ആഫ്രിക്കന്‍ സ്ത്രീയുടെ
-സൌന്ദര്യത്തെപ്പറ്റിപ്പറയുന്നുണ്ടു്. അതോടൊപ്പം മുണ്ഡനം ചെയ്തതലയുമായി നടക്കുന്ന ചില നാടന്‍
-പരിഷ്കാരികളെപ്പോലെ അതു മനംപിരട്ടലുണ്ടാക്കാത്തതിനെപ്പറ്റിയും (കൃത്യമായ പ്രയോഗം ഓര്‍മ്മയില്ല, എന്തായാലും
-സാരം ആഫ്രിക്കന്‍ സ്ത്രീയുടെ സൌന്ദര്യസങ്കല്‍പ്പത്തില്‍ മാത്രമേ മുണ്ഡനം ചെയ്ത തല ചേരൂ എന്നായിരുന്നു).
+തലമുടി ഒരു പ്രതിഭാസമാണു്. സക്കറിയയുടെ ആഫ്രിക്കന്‍ യാത്രകള്‍ വായിക്കുന്നതിനുംമുമ്പു് മുടിനീട്ടിവളര്‍ത്താന്‍
+തുടങ്ങിയതാണു് ഞാന്‍. എന്നാല്‍ അതു് പിന്നീടു് ഇക്കഴിഞ്ഞ ഒക്റ്റോബറില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍
+ഒഴിവാക്കപ്പെടുംവരെ ഒരു പിടി അനുഭവങ്ങളാണു് സമ്മാനിച്ചതു്. ആഫ്രിക്കന്‍ യാത്രകളെ പരാമര്‍ശിക്കാന്‍ കാരണം,
+അതിലൊരിടത്തു് ബസ്സില്‍ യാത്രചെയ്യുന്ന സക്കറിയ മുടി പറ്റെവെട്ടിക്കളഞ്ഞ ആഫ്രിക്കന്‍ സ്ത്രീയുടെ
+സൌന്ദര്യത്തെപ്പറ്റിപ്പറയുന്നുണ്ടു്. അതോടൊപ്പം മുണ്ഡനംചെയ്ത തലയുമായി നടക്കുന്ന ചില നാടന്‍
+പരിഷ്കാരികളെപ്പോലെ അതു് മനംപിരട്ടലുണ്ടാക്കാത്തതിനെപ്പറ്റിയും. (കൃത്യമായ പ്രയോഗം ഓര്‍മ്മയില്ല, എന്തായാലും
+സാരം ആഫ്രിക്കന്‍ സ്ത്രീയുടെ സൌന്ദര്യസങ്കല്‍പ്പത്തില്‍ മാത്രമേ മുണ്ഡനംചെയ്ത തല ചേരൂ എന്നായിരുന്നു.)
മനംപിരട്ടല്‍ അവിടെ നില്‍ക്കട്ടെ, എന്നെക്കൂടുതല്‍ പിടിച്ചുലച്ചതു്, നീണ്ടുവളര്‍ന്ന തലമുടിയെന്നതു് സ്ത്രീയുടെ മാത്രം ചിഹ്നവും
ഭാണ്ഡവും ആണെന്ന തിരിച്ചറിവായിരുന്നു. അല്ലെന്നു വാദിക്കുന്നവര്‍ക്കു് എടുത്തുതരാന്‍ ഉദാഹരണങ്ങളൊന്നുമില്ലെങ്കിലും,
എന്നോളം മുടിയില്ലെന്നു സങ്കടപ്പെട്ടിരുന്ന സഹോദരിമാരും, പല പ്രാവശ്യം എന്റെ മുടിയും സ്കൂളില്‍ നിര്‍ബന്ധമായി ബോബ്
-ചെയ്തു തോളൊപ്പം നിര്‍ത്തിയിരിക്കുന്ന അവരുടെ മുടിയും താരതമ്യം ചെയ്തു നെടുവീര്‍പ്പിട്ടിട്ടുള്ള സ്കൂള്‍ കിടാങ്ങളും മുതല്‍,
-ഇപ്പോഴെന്റെ തൊട്ടപ്പുറത്തു താമസിക്കുന്ന തലമൊട്ടയടിക്കാന്‍ നിര്‍ബന്ധിതയായ പെണ്‍കുട്ടിയും വരെ സാക്ഷ്യം പറയും.
+ചെയ്തു് തോളൊപ്പം നിര്‍ത്തിയിരിക്കുന്ന അവരുടെ മുടിയും താരതമ്യംചെയ്തു് നെടുവീര്‍പ്പിട്ടിട്ടുള്ള സ്കൂള്‍ കിടാങ്ങളും മുതല്‍,
+ഇപ്പോഴെന്റെ തൊട്ടപ്പുറത്തു താമസിക്കുന്ന തലമൊട്ടയടിക്കാന്‍ നിര്‍ബന്ധിതയായ പെണ്‍കുട്ടിയുംവരെ സാക്ഷ്യം പറയും.
എന്തൊക്കെയായാലും നീട്ടിവളര്‍ത്തിയ മുടി ഒരു പുതിയ സാമൂഹ്യാനുഭവമാണെനിക്കു സമ്മാനിച്ചതു്. എക്സെന്‍ട്രിക്കുകള്‍
അപൂര്‍വ്വമല്ലാത്ത ശാസ്ത്രത്തിന്റെ ലോകത്തായതുകൊണ്ടു്, ആരും നിങ്ങളുടെ വേഷവിധാനങ്ങളെ മുന്‍വിധിയോടെ
-കാണില്ലെന്നതു് സമ്മാനിച്ച സ്വാതന്ത്ര്യം ശരിക്കും ഉപയോഗിച്ചെന്നു പറയാം. അതിനു സ്തുതിപറയേണ്ടതു ഐന്‍സ്റ്റീന്റെ
-ഒരു കാരിക്കേച്ചറിനാണെന്നു തോന്നുന്നു. അത്രയ്ക്കും വരില്ലെങ്കിലും മാസങ്ങളോളം ഷേവ് ചെയ്യാത്ത മുഖവും നീട്ടി വളര്‍ത്തിയ
+കാണില്ലെന്നതു് സമ്മാനിച്ച സ്വാതന്ത്ര്യം ശരിക്കും ഞാന്‍ ഉപയോഗിച്ചെന്നു പറയാം. അതിനു സ്തുതിപറയേണ്ടതു് ഐന്‍സ്റ്റീന്റെ
+ഒരു കാരിക്കേച്ചറിനോടാണെന്നു തോന്നുന്നു. അത്രയ്ക്കും വരില്ലെങ്കിലും മാസങ്ങളോളം ഷേവു് ചെയ്യാത്ത മുഖവും നീട്ടിവളര്‍ത്തിയ
മുടിയും ഹാഫ് ട്രൌസറും ടീ ഷര്‍ട്ടുമടങ്ങുന്ന എന്റെ പതിവുരൂപം എനിക്കും ചെറുതല്ലതാത്ത വിസിബിലിറ്റി തന്നിരുന്നു.
മാത്രമോ, ബഹുസ്വരതയുടെ ഒരു സമൂഹത്തില്‍ ഒന്നിന്റേയും പ്രതിനിധിയാവാതെ എന്റെ മാത്രം പ്രതിനിധിയാവാനും
അതെന്നെ സഹായിച്ചിട്ടുണ്ടു്.
-മുണ്ഡനം ചെയ്ത തല വൈധവ്യത്തിന്റെ പ്രതീകമായിരുന്നു മുന്‍പ്. വിധവയായിട്ടും മുടി നീട്ടിവളര്‍ത്തുന്നതു്, അഭിസാരികയുടെ
-ലക്ഷണമായാണു് കണ്ടിരുന്നതു്. ദീപ മേത്തയുടെ "വാട്ടറില്‍" ലിസ റേയുടെ കഥാപാത്രത്തെ ഓര്‍ക്കുക, പിന്നീടു്
-സ്വജീവിതത്തില്‍ കാന്‍സര്‍ ഗ്രസ്തയായി തല മുണ്ഡനം ചെയ്യേണ്ടിവന്നപ്പോള്‍ എന്തായിരുന്നിരിക്കുമാവോ ആ മനസ്സില്‍
-കടന്നുപോയതു്, ഈയടുത്ത കാലത്തു് കീമോത്തെറാപ്പി കഴിഞ്ഞു് രോഗമുക്തയായിവന്ന മംതാ മോഹന്‍ദാസു് മുടി
-നഷ്ടപ്പെട്ടതിനേയും മറ്റും വളരെ വികാരരഹിതമായി ഒരിന്റര്‍വ്യൂവില്‍ സമീപിക്കുന്നതു കണ്ടു. നല്ലതു്. നീണ്ടു വളര്‍ന്ന ഇടതൂര്‍ന്ന
+മുണ്ഡനംചെയ്ത തല വൈധവ്യത്തിന്റെ പ്രതീകമായിരുന്നു മുന്‍പു്. വിധവയായിട്ടും മുടി നീട്ടിവളര്‍ത്തുന്നതു് അഭിസാരികയുടെ
+ലക്ഷണമായാണു് കണ്ടിരുന്നതു്. ദീപ മേത്തയുടെ "വാട്ടറില്‍" ലിസ റേയുടെ കഥാപാത്രത്തെ ഓര്‍ക്കുക. പിന്നീടു്
+സ്വജീവിതത്തില്‍ കാന്‍സര്‍ഗ്രസ്തയായി തല മുണ്ഡനംചെയ്യേണ്ടിവന്നപ്പോള്‍ എന്തായിരുന്നിരിക്കുമാവോ ആ മനസ്സില്‍
+കടന്നുപോയതു്, ഈയടുത്ത കാലത്തു് കീമോത്തെറാപ്പി കഴിഞ്ഞു് രോഗമുക്തയായിവന്ന മംതാ മോഹന്‍ദാസ് മുടി
+നഷ്ടപ്പെട്ടതിനേയും മറ്റും വളരെ വികാരരഹിതമായി ഒരിന്റര്‍വ്യൂവില്‍ സമീപിക്കുന്നതു കണ്ടു. നല്ലതു്. നീണ്ടുവളര്‍ന്ന ഇടതൂര്‍ന്ന
മുടിയോടുള്ള അഭിനിവേശമില്ലാത്ത ചില പെണ്‍കുട്ടികളെങ്കിലുമുണ്ടീലോകത്തു്.
-അഴിച്ചിട്ടാല്‍ മുട്ടൊപ്പമെത്തുന്ന കുടുമയുമായി നടന്നിരുന്ന മാധവന്‍മാരില്‍ നിന്നും (ഇന്ദുലേഖ)
-പുരുഷസൌന്ദര്യസങ്കല്‍പ്പത്തില്‍ പറ്റെയൊതുക്കിയ മുടി സ്ഥാനം നേടിയതു്, കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലെ
-നവോത്ഥാന പ്രസ്ഥാനങ്ങളെപ്പിന്‍പറ്റിയാകണം. ഞാനാദ്യം മുടിവളര്‍ത്തി വീട്ടിലെത്തിയപ്പോള്‍ ഒരു പരാമര്‍ശം തിരിച്ചു
-വരുന്ന കുടുമയെപ്പറ്റിത്തന്നെയായിരുന്നു. അന്നെന്തുകൊണ്ടാണാവോ പുരുഷന്‍മാര്‍ മാത്രം കുടുമമുറിച്ചതു്. എന്തായാലും
-നവോത്ഥാനകാലമായിരിക്കണം നീണ്ടമുടിയുടെ എല്ലാഭാരവും സ്ത്രീയിലേക്കുമാത്രമായി ചുരുക്കിയതു്. ദേവികയുടെ
-പുരുഷകേന്ദ്രീകൃത നവോത്ഥാനശ്രമങ്ങളില്‍ സൃഷ്ടിക്കപ്പെട്ട സ്ത്രീ പുരുഷനാഗ്രഹിച്ച സ്ത്രീയാണെന്ന നിരീക്ഷണത്തില്‍
-കുറച്ചെങ്കിലും ശരിയില്ലേ എന്നൊരു തോന്നല്‍ (കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ).
-
-സ്വാഭാവികമായിത്തന്നെ തഴച്ചു വളരുന്ന തലമുടിയുള്ള ആണ്‍കുട്ടികളെ നീട്ടിവളര്‍ത്തുന്നതില്‍ നിന്നും വിലക്കുകയും, മുടി
-കൊഴിച്ചിലും മറ്റു കേശസംബന്ധിയായ അസുഖവും മൂലം വിഷമിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളെ നീട്ടി വളര്‍ത്താത്തതിനു
-ഭര്‍സിക്കുകയും ചെയ്യുന്ന സമൂഹമാണു നമ്മുടേതു്.
-
-മൂന്നു വര്‍ഷം നീണ്ടുവളര്‍ന്ന തലമുടിയുമായി നടന്ന അനുഭവത്തില്‍ നിന്നു പറയട്ടെ, തലമുടി വളര്‍ത്തുകയെന്നതും
-പരിപാലിക്കുകയെന്നതും വളരെ ചെലവേറിയ ഒരു പണിയാണു്. തേക്കുന്ന എണ്ണയും കഴുകുന്ന വെള്ളവും ചെളികളയാനും
-മര്യാദയ്ക്കു നില്‍ക്കാനും വേണ്ടി ഉപയോഗിക്കേണ്ടി വരുന്ന ഷാംപൂവും കണ്ടീഷനറും എല്ലാം പോക്കറ്റില്‍ വലിയ
+അഴിച്ചിട്ടാല്‍ മുട്ടൊപ്പമെത്തുന്ന കുടുമയുമായി നടന്നിരുന്ന മാധവന്‍മാരില്‍നിന്നും (ഇന്ദുലേഖ)
+പറ്റെയൊതുക്കിയ മുടി പുരുഷസൌന്ദര്യസങ്കല്‍പ്പത്തില്‍ സ്ഥാനംനേടിയതു് കഴിഞ്ഞനൂറ്റാണ്ടിന്റെ തുടക്കത്തിലെ
+നവോത്ഥാനപ്രസ്ഥാനങ്ങളെ പിന്‍പറ്റിയാകണം. ഞാനാദ്യം മുടിവളര്‍ത്തി വീട്ടിലെത്തിയപ്പോഴുണ്ടായ ഒരു പരാമര്‍ശം തിരിച്ചുവരുന്ന കുടുമയെപ്പറ്റിത്തന്നെയായിരുന്നു. അന്നെന്തുകൊണ്ടാണാവോ പുരുഷന്‍മാര്‍ മാത്രം കുടുമ മുറിച്ചതു്? എന്തായാലും
+നവോത്ഥാനകാലമായിരിക്കണം നീണ്ടമുടിയുടെ എല്ലാഭാരവും സ്ത്രീയിലേക്കുമാത്രമായി ചുരുക്കിയതു്.
+പുരുഷകേന്ദ്രീകൃത നവോത്ഥാനശ്രമങ്ങളില്‍ സൃഷ്ടിക്കപ്പെട്ട സ്ത്രീ പുരുഷനാഗ്രഹിച്ച സ്ത്രീയാണെന്ന ദേവികയുടെ നിരീക്ഷണത്തില്‍
+കുറച്ചെങ്കിലും ശരിയില്ലേ എന്നൊരു തോന്നല്‍. (കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ?)
+
+സ്വാഭാവികമായിത്തന്നെ തഴച്ചുവളരുന്ന തലമുടിയുള്ള ആണ്‍കുട്ടികളെ നീട്ടിവളര്‍ത്തുന്നതില്‍നിന്നു വിലക്കുകയും, മുടി
+കൊഴിച്ചിലും കേശസംബന്ധിയായ അസുഖംമൂലം വിഷമിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളെ നീട്ടി വളര്‍ത്താത്തതിനു
+ഭര്‍ത്സിക്കുകയും ചെയ്യുന്ന സമൂഹമാണു് നമ്മുടേതു്.
+
+മൂന്നുവര്‍ഷം നീണ്ടുവളര്‍ന്ന തലമുടിയുമായി നടന്ന അനുഭവത്തില്‍നിന്നു പറയട്ടെ, തലമുടി വളര്‍ത്തുകയെന്നതും
+പരിപാലിക്കുകയെന്നതും വളരെ ചെലവേറിയ ഒരു പണിയാണു്. തേക്കുന്ന എണ്ണയും, കഴുകുന്ന വെള്ളവും, ചെളികളയാനും
+മര്യാദയ്ക്കു നില്‍ക്കാനുംവേണ്ടി ഉപയോഗിക്കേണ്ടിവരുന്ന ഷാംപൂവും കണ്ടീഷനറും എല്ലാം പോക്കറ്റില്‍ വലിയ
ദ്വാരങ്ങളാണുണ്ടാക്കുക. അതിനു പുറമേയാണു്, വെട്ടിയൊതുക്കി കൊണ്ടുനടക്കേണ്ടുന്നതിന്റെ ചെലവു്.
ഹൈദരാബാദ് നഗരത്തിലെ പ്രശസ്തവും അല്ലാത്തതുമായ മിക്ക യുണിസെക്സ് സലൂണുകളിലും ഇക്കഴിഞ്ഞ മൂന്നു
-വര്‍ഷത്തിനുള്ളില്‍ ഞാന്‍ പോയിട്ടുണ്ടു്. എല്ലായിടത്തുനിന്നും വിവിധ തരത്തിലെ മുടിവെട്ടുകളും നടത്തിയിട്ടുണ്ടു് (200
-‌മുതല്‍ 1500 രൂപ വരെ ചെലവുള്ളവ). എന്നാല്‍ ബില്‍ തരുമ്പോള്‍ എന്നും എന്റെ മേല്‍ അവര്‍ ഹെയര്‍ കട്ട് ഫോര്‍
-വിമന്‍ നടത്തിയതിന്റെ വിലയാണു മേടിക്കാറ്. എപ്പോള്‍ ചോദിച്ചാലും പെണ്ണുങ്ങളേക്കാളും മുടിയുണ്ടായിരുന്നു സാര്‍
+വര്‍ഷത്തിനുള്ളില്‍ ഞാന്‍ പോയിട്ടുണ്ടു്. എല്ലായിടത്തുനിന്നും വിവിധതരത്തില്‍ മുടിവെട്ടുകളും നടത്തിയിട്ടുണ്ടു് (200
+‌മുതല്‍ 1500 രൂപ വരെ ചെലവുള്ളവ). എന്നാല്‍ ബില്‍ തരുമ്പോള്‍ എന്നും എന്റെമേല്‍ അവര്‍ ഹെയര്‍ കട്ട് ഫോര്‍
+വിമന്‍ നടത്തിയതിന്റെ വിലയാണു മേടിക്കാറു്. എപ്പോള്‍ ചോദിച്ചാലും പെണ്ണുങ്ങളേക്കാളും മുടിയുണ്ടായിരുന്നു സാര്‍
എന്നായിരിക്കും റിസപ്ഷനിലെ കുട്ടി പറയുന്നതു്.
-ഈ പാര്‍ലറുകള്‍ പലതും സമൂഹത്തിലെ ഉന്നത ശ്രേണിയിലെ സോഷ്യലൈറ്റുകളുടെ നിത്യസന്ദര്‍ശനകേന്ദ്രങ്ങളാണു്.
-ലിംഗ, മത, വംശ വ്യത്യാസമില്ലാതെ പണത്തിന്റേയും കുടുംബമഹിമയുടെയും മാത്രം കാര്യം നോക്കി ആളുകളോടു
+ഈ പാര്‍ലറുകള്‍ പലതും സമൂഹത്തിലെ ഉന്നതശ്രേണിയിലെ സോഷ്യലൈറ്റുകളുടെ നിത്യസന്ദര്‍ശനകേന്ദ്രങ്ങളാണു്.
+ലിംഗ, മത, വംശ വ്യത്യാസമില്ലാതെ പണത്തിന്റേയും കുടുംബമഹിമയുടെയും മാത്രം കാര്യംനോക്കി ആളുകളോടു്
ഇടപഴകുന്നവരാണു ഞങ്ങള്‍ എന്നുറക്കെ പ്രഖ്യാപിക്കുന്നവരുടെ സമൂഹത്തില്‍പ്പോലും നീണ്ടുവളര്‍ന്ന തലമുടി പെണ്‍കുട്ടിക്കു
മാത്രം അവകാശപ്പെട്ടതാണെന്നു സാരം.
സമൂഹത്തോടു പുറംതിരിഞ്ഞു നില്‍ക്കുന്നതിനാലാവണം, എന്നെ പറഞ്ഞു നന്നാക്കാന്‍ ആദ്യകാലത്തു് എന്റെ
-അമ്മയല്ലാതെ വേറെയാരും ശ്രമിച്ചിട്ടില്ല. അമ്മതന്നെ, രണ്ടു പ്രാവശ്യം പറഞ്ഞിട്ടും കേള്‍ക്കാതായപ്പോള്‍ എന്നാല്‍
-നിനക്കു മര്യാദയ്ക്കു വാലും തലയുമൊക്കെ ഒതുക്കി നടന്നുകൂടെ എന്ന ലൈനിലെത്തുകയും ചെയ്തു. ചില ചില്ലറ
+അമ്മയല്ലാതെ വേറെയാരും ശ്രമിച്ചിട്ടില്ല. അമ്മതന്നെ, രണ്ടു പ്രാവശ്യം പറഞ്ഞിട്ടും കേള്‍ക്കാതായപ്പോള്‍, എന്നാല്‍
+നിനക്കു് മര്യാദയ്ക്കു വാലുംതലയുമൊക്കെ ഒതുക്കി നടന്നുകൂടെ എന്ന ലൈനിലെത്തുകയും ചെയ്തു. ചില ചില്ലറ
സംശയാലുക്കളെ അര്‍ഹിക്കുന്ന ഉത്തരങ്ങളിലൂടെ നിശബ്ദരാക്കുകയും കൂടിചെയ്തതോടെ ഞാന്‍ മുടി വളര്‍ത്തുന്നതില്‍
പരസ്യമായി എതിര്‍പ്പുള്ളവരുടെ എണ്ണം കുറഞ്ഞു.
മുടി വെട്ടാന്‍ തീരുമാനിക്കുന്ന ഒരു പെണ്‍കുട്ടിയേയും സമൂഹം ഈ രീതിയിലാണോ സ്വീകരിക്കുക എന്നറിയില്ല. മുടി പറ്റെ
-ബോബ് ചെയ്തു നടക്കുന്ന ഒരു ഡോക്റ്ററുണ്ടെനിക്കിവിടെ. അവരു മലയാളിയാണെന്നും പറയുന്നു (കേട്ടറിവു മാത്രമേയുള്ളൂ,
-ഇന്നുവരെ ഒരക്ഷരം മലയാളം പറഞ്ഞു കേട്ടിട്ടില്ല). അവരോടു ചോദിച്ചു നോക്കണം ഇനികാണുമ്പോള്‍. സ്വാഭാവികമായി
-തലയിലുണ്ടാവുകയും ആണ്‍ പെണ്‍ ഭേദമില്ലാതെ വളരുകയും ചെയ്യുന്ന മുടിയെന്ന സാധനത്തെപ്പിടിച്ചു
-സ്ത്രീലിംഗസ്വത്വത്തിന്റെ പ്രത്യക്ഷ അടയാളമാക്കിയതാരാണാവോ. തലമുടി പരിചരണത്തിന്റെ ബുദ്ധിമുട്ടു മനസ്സിലാക്കിയ സ്ത്രീ
-വിദ്വേഷിയായ ആരെങ്കിലുമായിരിക്കണം.
+ബോബ് ചെയ്തു നടക്കുന്ന ഒരു ഡോക്റ്ററുണ്ടെനിക്കിവിടെ. അവര്‍ മലയാളിയാണെന്നും പറഞ്ഞുകേള്‍ക്കുന്നു (കേട്ടറിവു മാത്രമേയുള്ളൂ,
+ഇന്നുവരെ ഒരക്ഷരം മലയാളം പറഞ്ഞുകേട്ടിട്ടില്ല; അവരോടു ചോദിച്ചുനോക്കണം ഇനി കാണുമ്പോള്‍). സ്വാഭാവികമായി
+തലയിലുണ്ടാവുകയും ആണ്‍പെണ്‍ഭേദമില്ലാതെ വളരുകയും ചെയ്യുന്ന മുടിയെന്ന സാധനത്തെപ്പിടിച്ചു്
+സ്ത്രീലിംഗസ്വത്വത്തിന്റെ പ്രത്യക്ഷ അടയാളമാക്കിയതാരാണാവോ. തലമുടിപരിചരണത്തിന്റെ ബുദ്ധിമുട്ടുമനസ്സിലാക്കിയ സ്ത്രീവിദ്വേഷിയായ ആരെങ്കിലുമായിരിക്കണം.
ഇത്തരത്തില്‍ ലിംഗപരമായി സ്ത്രീസ്വത്വമുള്ള നീണ്ടുവളര്‍ന്ന മുടി പല അനുഭവങ്ങളും സമ്മാനിച്ചിട്ടുണ്ടെനിക്കു്.
-ഒരുല്ലാസയാത്രയ്ക്കിടയ്ക്കു് പാറിപ്പറന്നുപോയ മുടിയൊതുക്കാന്‍പോയപ്പോള്‍ അവിടെ കൂടെയുണ്ടായിരുന്ന
+ഒരുല്ലാസയാത്രയ്ക്കിടയ്ക്കു് പാറിപ്പറന്നുപോയ മുടിയൊതുക്കാന്‍ തുനിഞ്ഞപ്പോള്‍ അവിടെ കൂടെ
പെണ്‍കുട്ടികളുമുണ്ടായിരുന്നു. അവരോടു ഞാന്‍ കാര്യമായിത്തന്നെ, ഏതു ഷാംപൂവാണുപയോഗിക്കാറു്, എങ്ങനെയെണ്ണതേക്കും
-തുടങ്ങിയ കാര്യങ്ങളൊക്കെ അന്വേഷിച്ചു. അവരു കൃത്യമായ മറുപടിയും ഉപദേശങ്ങളും തരികയും ചെയ്തു. അതിനു ശേഷം അവര്‍ പിന്നീടൊരിക്കല്‍ പറഞ്ഞതു്, ജീവിതത്തിലൊരിക്കലും ഒരാണ്‍കുട്ടിയോടു നടത്തേണ്ടിവരും എന്നുകരുതിയ സംഭാഷണമല്ല
-അതെന്നാണു്.
+തുടങ്ങിയ കാര്യങ്ങളൊക്കെ അന്വേഷിച്ചു. അവര്‍ കൃത്യമായ മറുപടിയും ഉപദേശങ്ങളും തരികയും ചെയ്തു. അവര്‍ പിന്നീടൊരിക്കല്‍ പറഞ്ഞതു്,
+ജീവിതത്തിലൊരിക്കലും ഒരാണ്‍കുട്ടിയോടു നടത്തേണ്ടിവരും എന്നുകരുതിയ സംഭാഷണമല്ല അതെന്നാണു്.
-എന്തായാലും ഒരേ ലാബില്‍ അപ്പുറത്തുമിപ്പുറത്തുമിരുന്നു ജോലിയെടുക്കുന്നവരായതിനാല്‍ ഈ വിഷയത്തില്‍ പിന്നെയും
-പല പ്രാവശ്യം സംഭാഷണങ്ങളുണ്ടായിട്ടുണ്ടു്. സലോണുകളെപ്പറ്റിയും, പുതിയ ഹെയര്‍സ്റ്റൈലുകളെപ്പറ്റിയുമടക്കം.
-സ്ഥിരമായി ഞാന്‍ കേട്ടിരുന്ന ഒരു ചോദ്യം എന്താ മുടിവളര്‍ത്താന്‍ കാരണമെന്നായിരുന്നു. ആണ്‍ പെണ്‍ ഭേദമില്ലാതെ
-പലരും ചോദിച്ചിട്ടുണ്ടു്. മറുപടി നിഷേധാത്മകമായിട്ടാണെങ്കിലും സത്യം തന്നെയാണു് ഞാന്‍ പറയാറുള്ളതും. ഞാന്‍ മുടി
+എന്തായാലും ഒരേ ലാബില്‍ അപ്പുറത്തുമിപ്പുറത്തുമിരുന്നു് ജോലിയെടുക്കുന്നവരായതിനാല്‍ ഈ വിഷയത്തില്‍ പിന്നെയും
+പലപ്രാവശ്യം സംഭാഷണങ്ങളുണ്ടായിട്ടുണ്ടു്, സലോണുകളെപ്പറ്റിയും പുതിയ ഹെയര്‍സ്റ്റൈലുകളെപ്പറ്റിയുമടക്കം.
+സ്ഥിരമായി ഞാന്‍ കേട്ടിരുന്ന ഒരു ചോദ്യം എന്താ മുടിവളര്‍ത്താന്‍ കാരണമെന്നായിരുന്നു. ആണ്‍പെണ്‍ഭേദമില്ലാതെ
+പലരുമതു് ചോദിച്ചിട്ടുണ്ടു്. മറുപടി നിഷേധാത്മകമായിട്ടാണെങ്കിലും സത്യം തന്നെയാണു് ഞാന്‍ പറയാറുള്ളതും. ഞാന്‍ മുടി
വളര്‍ത്താനല്ല, വെട്ടാതിരിക്കാനാണു തീരുമാനിച്ചതെന്നു്.
സ്വന്തം തലയില്‍ വളരുന്ന മുടി വെട്ടാനും വളര്‍ത്താനും സ്വാതന്ത്ര്യമനുവദിക്കുന്ന, മുണ്ഡനം ചെയ്തതലയിലും
-സൌന്ദര്യബോധം കാണാനും കഴിവുള്ള ഒരു ലോകസമൂഹം വളര്‍ന്നു വരുമെന്നു പ്രത്യാശിച്ചുകൊണ്ടു്.
+സൌന്ദര്യം കാണാനും കഴിവുള്ള ഒരു ലോകസമൂഹം വളര്‍ന്നുവരുമെന്നു പ്രത്യാശിച്ചുകൊണ്ടു്.
-പിന്‍കുറിപ്പ്:
+പിന്‍കുറിപ്പു്:
-തലമുടിയെക്കുറിച്ചുള്ള ഈ വിചാരങ്ങള്‍ക്കു കടപ്പാടു് തൊട്ടടുത്ത മുറിയില്‍ മുടിയില്ലാതെ കിടന്നിരുന്ന പെണ്‍കുട്ടി അവളുടെ ഇടതൂര്‍ന്ന മുടിയോടുകൂടിയ പൂര്‍വ്വാശ്രമചിത്രങ്ങള്‍ കാണിച്ചുതന്നപ്പോള്‍ ആ കണ്ണുകളില്‍ മിന്നിമറഞ്ഞ വികാരങ്ങള്‍ക്കു്.
+തലമുടിയെക്കുറിച്ചുള്ള ഈ വിചാരങ്ങള്‍ക്കു കടപ്പാടു് തൊട്ടടുത്ത മുറിയില്‍ മുടിയില്ലാതെ കിടന്നിരുന്ന പെണ്‍കുട്ടി, അവളുടെ ഇടതൂര്‍ന്ന മുടിയോടുകൂടിയ പൂര്‍വ്വാശ്രമചിത്രങ്ങള്‍ കാണിച്ചുതന്നപ്പോള്‍ ആ കണ്ണുകളില്‍ മിന്നിമറഞ്ഞ വികാരങ്ങള്‍ക്കു്.
-(6 January 2011)\footnote{http://malayal.am/പലവക/9817/തലമുടിയെക്കുറിച്ച്-ഒരുപന്യാസം}
+(6 January 2011)\footnote{http://malayal.am/പലവക/9817/തലമുടിയെക്കുറിച്ചു്-ഒരുപന്യാസം}
\newpage
diff --git a/ipl-party.tex b/ipl-party.tex
index c451a22..874b735 100644
--- a/ipl-party.tex
+++ b/ipl-party.tex
@@ -1,66 +1,64 @@
-\secstar{ഐപിഎല്‍ ആഫ്റ്റര്‍ മാച്ച് പാര്‍ട്ടി}
+\secstar{ഐപിഎല്‍ ആഫ്റ്റര്‍ മാച്ച് പാര്‍ട്ടി}
\vskip 2pt
‌\begin{framed}
-"ഐപിഎല്‍ ടീമുകളുടെ രണ്ടു വര്‍ഷത്തെ ചരിത്രം പരിശോധിച്ച് തുടങ്ങിയതാണ് പരമ്പര. ആദ്യഭാഗത്തില്‍ ഐപിഎല്‍
-ഉണ്ടാക്കാനിടയായ സാഹചര്യം വിലയിരുത്തിയെങ്കില്‍ രണ്ടും മൂന്നും ഭാഗങ്ങള്‍ വിവിധ ടീമുകളുടെ സ്ട്രാറ്റജിയും നയങ്ങളും
-ലക്ഷ്യങ്ങളുമാണ് വിലയിരുത്തിയത്. ഐപിഎല്‍ ഇന്ത്യന്‍ സ്പോര്‍ട്സ് വ്യവസായത്തിന് നല്‍കിയ ഏറ്റവും
-പ്രധാനസംഭാവനയെക്കൂടി വിലയിരുത്തി ഈ പരമ്പര അവസാനിക്കുകയാണ്."
+"ഐപിഎല്‍ ടീമുകളുടെ രണ്ടുവര്‍ഷത്തെ ചരിത്രം പരിശോധിച്ചു തുടങ്ങിയതാണു് പരമ്പര. ആദ്യഭാഗത്തില്‍ ഐപിഎല്‍
+ഉണ്ടാക്കാനിടയായ സാഹചര്യം വിലയിരുത്തിയെങ്കില്‍ ,രണ്ടും മൂന്നും ഭാഗങ്ങള്‍ വിവിധടീമുകളുടെ സ്ട്രാറ്റജിയും നയങ്ങളും
+ലക്ഷ്യങ്ങളുമാണു് വിലയിരുത്തിയതു്. ഇന്ത്യന്‍ സ്പോര്‍ട്സ് വ്യവസായത്തിനു് ഐപിഎല്‍ നല്‍കിയ ഏറ്റവും
+പ്രധാന സംഭാവനയെക്കൂടി വിലയിരുത്തി ഈ പരമ്പര അവസാനിക്കുകയാണു്."
\end{framed}
{\vskip 12pt}
-ഏറ്റവും വലിയ സംഭാവനയെന്തെന്നുള്ള ചോദ്യത്തിന് പലരും പല ഉത്തരങ്ങളും നല്‍കുമായിരിക്കും. എന്റെ കണക്കില്‍,
-കായിക വിനോദവ്യവസായത്തില്‍ കായിക വിനോദമാണ് വ്യവസായവത്കരിക്കപ്പെടുന്നത്. ജനകീയ കായിക രൂപങ്ങളിലെ
-വിനോദം മൈതാനത്തിലെ കളിയില്‍നിന്ന് ഏറെയൊന്നും മുന്‍പോട്ടു പോയിട്ടില്ല. വ്യവസായവത്കരിക്കുമ്പോള്‍ ഇതൊരു
-പ്രശ്നമാണ്, കാരണം കളികാണാന്‍ മാത്രമായി വരുന്ന സ്റ്റേഡിയത്തിലെ കാണികളും, ടെലിവിഷന്‍ പ്രേക്ഷകരും അതില്‍
-നിന്നുള്ള വരുമാനവും പരിധിയുള്ളതാണ്. അതിനാല്‍ത്തന്നെ കമ്പോളത്തില്‍ എല്ലാവര്‍ക്കും വേണ്ട വര്‍ഷാവര്‍ഷം പുതുക്കിയ
-രണ്ടക്ക വളര്‍ച്ചാനിരക്ക് (ഇക്കൊല്ലത്തെ വളര്‍ച്ചാനിരക്ക് കഴിഞ്ഞകൊല്ലത്തേക്കാള്‍ കുറഞ്ഞാല്‍ പോലും കമ്പോളം
+ഏറ്റവും വലിയ സംഭാവനയെന്തെന്നുള്ള ചോദ്യത്തിനു് പലരും പല ഉത്തരങ്ങളും നല്‍കുമായിരിക്കും. എന്റെ കണക്കില്‍,
+കായികവിനോദവ്യവസായത്തില്‍ കായികവിനോദമാണു് വ്യവസായവത്കരിക്കപ്പെടുന്നതു്. ജനകീയ കായികരൂപങ്ങളിലെ
+വിനോദം മൈതാനത്തിലെ കളിയില്‍നിന്നു് ഏറെയൊന്നും മുന്‍പോട്ടു പോയിട്ടില്ല. വ്യവസായവത്കരിക്കുമ്പോള്‍ ഇതൊരു
+പ്രശ്നമാണു്, കാരണം കളി കാണാന്‍ മാത്രമായി വരുന്ന സ്റ്റേഡിയത്തിലെ കാണികളും, ടെലിവിഷന്‍ പ്രേക്ഷകരും അതില്‍നിന്നുള്ള വരുമാനവും പരിധിയുള്ളതാണു്. അതിനാല്‍ത്തന്നെ കമ്പോളത്തില്‍ എല്ലാവര്‍ക്കുംവേണ്ട വര്‍ഷാവര്‍ഷം പുതുക്കിയ രണ്ടക്ക വളര്‍ച്ചാനിരക്ക്
+(ഇക്കൊല്ലത്തെ വളര്‍ച്ചാനിരക്ക് കഴിഞ്ഞകൊല്ലത്തേക്കാള്‍ കുറഞ്ഞാല്‍ പോലും കമ്പോളം
വേവലാതിപ്പെടും :)) എന്നത് ഒരു ഉട്ടോപ്യയായി മാറും. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ലിസ്റ്റ് ചെയ്യാന്‍ (അതുവഴി കൂടുതല്‍
-പണം സ്വരൂപിക്കാനും) കഷ്ടപ്പെടും. അതിന് ഐപിഎല്‍ കണ്ട പ്രതിവിധി, കായിക വിനോദത്തിലെ വിനോദത്തിനെ ഒന്നു
-കൂടി വിപുലമാക്കി, ഗ്രൌണ്ടില്‍ നടക്കുന്ന കായികമത്സരവുമായി യാതൊരു ബന്ധവുമില്ലാതാക്കുകയായിരുന്നു.
+പണം സ്വരൂപിക്കാനും) കഷ്ടപ്പെടും. അതിനു് ഐപിഎല്‍ കണ്ട പ്രതിവിധി, കായികവിനോദത്തിലെ വിനോദത്തിനെ ഒന്നുകൂടി വിപുലമാക്കി, ഗ്രൌണ്ടില്‍ നടക്കുന്ന കായികമത്സരവുമായി യാതൊരു ബന്ധവുമില്ലാതാക്കുകയായിരുന്നു.
-പണം ചെലവാക്കുന്ന ആളുകളുടെ സെഗ്മെന്റ് എടുത്തു നോക്കിയാല്‍, ഏറ്റവും വലിയ ധൂര്‍ത്തന്‍മാര്‍ 'യങ് അര്‍ബന്‍
-മിഡില്‍ക്ലാസ്' ആണെന്നുകാണാം. അവരെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ക്കു കഴിയില്ല. മാത്രമല്ല,
-ക്രിക്കറ്റിനോട് ഭ്രാന്തമായ ആവേശമില്ലാത്ത, പ്രീമിയര്‍ ലീഗും, എന്‍ബിഎയും, ഫോര്‍മുല വണ്ണും പിന്തുടരുന്ന ഒരു വലിയ വിഭാഗം
-അവര്‍ക്കിടയിലുണ്ട്. പലപ്പോഴും, ഈ സെഗ്മെന്റിലെ ഏറ്റവും സമ്പന്ന വിഭാഗം ഇവരാണുതാനും. ഇവര്‍
-പണമൊഴുക്കിത്തുടങ്ങിയാലെ, നിശ്ചിതവരുമാനത്തില്‍ നിന്നും എക്സ്‌പൊണെന്‍ഷ്യല്‍ രീതിയില്‍ വളരാന്‍ ഐപിഎല്ലിനു
-കഴിയൂ. അതിനാല്‍ അവരുടെ പാര്‍ട്ടി സമയങ്ങള്‍ക്കും കൂടി സമാനമായാണ് ഇക്കൊല്ലത്തെ ഐപിഎല്‍ മാച്ചുകള്‍
+പണം ചെലവാക്കുന്ന ആളുകളുടെ സെഗ്‌മെന്റ് എടുത്തു നോക്കിയാല്‍, ഏറ്റവും വലിയ ധൂര്‍ത്തന്‍മാര്‍ 'യങ് അര്‍ബന്‍
+മിഡില്‍ക്ലാസ് ' ആണെന്നുകാണാം. അവരെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ക്കു കഴിയില്ല. മാത്രമല്ല,
+ക്രിക്കറ്റിനോടു് ഭ്രാന്തമായ ആവേശമില്ലാത്ത, പ്രീമിയര്‍ ലീഗും എന്‍ബിഎയും ഫോര്‍മുല വണ്ണും പിന്തുടരുന്ന ഒരു വലിയ വിഭാഗം
+അവര്‍ക്കിടയിലുണ്ടു്. പലപ്പോഴും, ഈ സെഗ്‌മെന്റിലെ ഏറ്റവും സമ്പന്നവിഭാഗം ഇവരാണുതാനും. ഇവര്‍
+പണമൊഴുക്കിത്തുടങ്ങിയാലെ, നിശ്ചിതവരുമാനത്തില്‍നിന്നും എക്സ്‌പൊണെന്‍ഷ്യല്‍ രീതിയില്‍ വളരാന്‍ ഐപിഎല്ലിനു
+കഴിയൂ. അതിനാല്‍ അവരുടെ പാര്‍ട്ടിസമയങ്ങള്‍ക്കും കൂടി സമാനമായാണു് ഇക്കൊല്ലത്തെ ഐപിഎല്‍ മാച്ചുകള്‍
നിശ്ചയിച്ചിരുന്നത്.
%image courtesy: http://blogs.rediff.com/aashirvaad09/
-പ്രവര്‍ത്തിദിനങ്ങളില്‍ ഒരു കളി, വൈകി 8 മണിക്കു തുടങ്ങുന്നു. വാരാന്ത്യങ്ങളില്‍ രണ്ടു കളി ഒന്നു നാലുമണിക്കും മറ്റേത്
-എട്ടുമണിക്കും. നട്ടുച്ചയ്ക്കു കളിനടത്തിയാലും ഗ്രൌണ്ട് നിറയുന്ന ഇന്ത്യയില്‍, ഇത് പ്രധാനമായും പാര്‍ട്ടി പ്രേക്ഷകരെ ലക്ഷ്യം
-വച്ചാണെന്നുള്ളതു വ്യക്തം (ടെലിവിഷനില്‍ പ്രൈം ടൈം ആണത്, കുടുംബകലഹം ഉണ്ടാക്കാന്‍ പോന്ന കാര്യം!).
+പ്രവര്‍ത്തിദിനങ്ങളില്‍ ഒരു കളി, വൈകി 8 മണിക്കു തുടങ്ങുന്നു. വാരാന്ത്യങ്ങളില്‍ രണ്ടു കളി, ഒന്നു നാലുമണിക്കും മറ്റേതു്
+എട്ടുമണിക്കും. നട്ടുച്ചയ്ക്കു കളിനടത്തിയാലും ഗ്രൌണ്ടു് നിറയുന്ന ഇന്ത്യയില്‍, ഇതു് പ്രധാനമായും പാര്‍ട്ടിപ്രേക്ഷകരെ ലക്ഷ്യം
+വച്ചാണെന്നുള്ളതു വ്യക്തം (ടെലിവിഷനില്‍ പ്രൈം ടൈം ആണതു്, കുടുംബകലഹം ഉണ്ടാക്കാന്‍ പോന്ന കാര്യം!).
-ഇതിനോടൊപ്പം തന്നെ, എന്റര്‍ടൈന്‍മെന്റ് സ്പോര്‍ട്സ് ഡയറക്റ്റുമായി സഹകരിച്ച് റോയല്‍ ചാലഞ്ചര്‍ സ്പോര്‍ട്സ്
+ഇതിനോടൊപ്പം തന്നെ, എന്റര്‍ടൈന്‍മെന്റ് സ്പോര്‍ട്സ് ഡയറക്റ്റുമായി സഹകരിച്ചു് റോയല്‍ ചാലഞ്ചര്‍ സ്പോര്‍ട്സ്
മിതമായ പരസ്യങ്ങളുമായി പബ്ബുകള്‍ക്കും സ്പോര്‍ട്സ് ബാറുകള്‍ക്കും നല്‍കിയ ഉഗ്രന്‍ ഫീഡും കണക്കിലെടുക്കണം.
ടെലിവിഷന്‍ പ്രേക്ഷകന്റെ ഒരു ഭാഗമായി പബ്ബ്/സ്പോര്‍ട്സ് ബാര്‍ പ്രേക്ഷകരെ കാണാതെ, പ്രത്യേകമായിത്തന്നെ
-പരിഗണിച്ചിരുന്നു എന്നാണിതു കാണിക്കുന്നത്. ക്രിക്കറ്റിനൊപ്പം, പൂളും, ബൌളിങ്ങും, ഹിപ് ഹോപ്പും, പിന്നെ മല്യയുടെ മദ്യവും.
+പരിഗണിച്ചിരുന്നു എന്നാണിതു കാണിക്കുന്നതു്. ക്രിക്കറ്റിനൊപ്പം പൂളും, ബൌളിങ്ങും, ഹിപു് ഹോപ്പും, പിന്നെ മല്യയുടെ മദ്യവും.
ഇത്രയും ക്രിക്കറ്റിനെ ടൌണിലെ അടിച്ചുപൊളി പിള്ളാരുടെ ഡെയ്‌ലി റൊട്ടീനില്‍ ഉള്‍പ്പെടുത്താനുള്ള കളികള്‍. ഇവിടെ
-പ്രധാനമായും മെട്രോകളിലെയും രണ്ടാം നിര നഗരങ്ങളിലെയും അപ്പര്‍ മിഡില്‍ ക്ലാസ്സിലെ, ക്രിക്കറ്റ് അലര്‍ജിക്കാരെയാണ്
-ലക്ഷ്യം വച്ചത്. നിറഞ്ഞ പബ്ബുകള്‍ ഇതൊരു വന്‍ വിജയമായിരുന്നുവെന്നതിനു തെളിവാണ്.
+പ്രധാനമായും മെട്രോകളിലെയും രണ്ടാംനിര നഗരങ്ങളിലെയും അപ്പര്‍ മിഡില്‍ക്ലാസ്സിലെ ക്രിക്കറ്റ് അലര്‍ജിക്കാരെയാണു്
+ലക്ഷ്യംവച്ചതു്. നിറഞ്ഞ പബ്ബുകള്‍ ഇതൊരു വന്‍വിജയമായിരുന്നുവെന്നതിനു തെളിവാണു്.
%image courtesy: http://bollywoodnewsstories.blogspot.com/2010/03/ipl-signature-after-match-party-at-ub.html
-കളി നടക്കുന്ന നഗരങ്ങളില്‍ മത്സരത്തിനു ശേഷം നടക്കുന്ന പാര്‍ട്ടികളും ഫാഷന്‍ ഷോകളും ലക്ഷ്യം വയ്ക്കുന്നത് അതി
-സമ്പന്നരുടെ സോഷ്യല്‍ ലൈഫില്‍ ക്രിക്കറ്റിനു ഇടം നല്‍കുകയെന്നാണ്. ക്രിക്കറ്റ് മൈതാനത്തിന്റെ ഒരുമുക്കില്‍
-തുള്ളിച്ചാടാനെന്ന പേരില്‍ കൊണ്ടുവരുന്ന ചിയര്‍ഗേള്‍സും, ഈ പാര്‍ട്ടികളില്‍ കുറച്ചു ചിയര്‍ എക്സ്ട്രാ കൊണ്ടുവരാനുള്ളതാണ്.
-ഇന്ത്യന്‍ പാര്‍ട്ടി സര്‍ക്കിളിലെ, ഹൂസ് ഹൂ ആയ ഷാരൂഖ്-ഗൌരി ഖാന്‍, വിജയ് മല്ല്യ, ഷെട്ടി സിസ്റ്റേഴ്സ്, പ്രീതി സിന്റ,
+കളിനടക്കുന്ന നഗരങ്ങളില്‍ മത്സരത്തിനുശേഷം നടക്കുന്ന പാര്‍ട്ടികളും ഫാഷന്‍ ഷോകളും ലക്ഷ്യംവയ്ക്കുന്നതു് അതിസമ്പന്നരുടെ
+സോഷ്യല്‍ ലൈഫില്‍ ക്രിക്കറ്റിനു് ഇടം നല്‍കുകയെന്നാണു്. ക്രിക്കറ്റ് മൈതാനത്തിന്റെ ഒരു മുക്കില്‍
+തുള്ളിച്ചാടാനെന്ന പേരില്‍ കൊണ്ടുവരുന്ന ചിയര്‍ഗേള്‍സും, ഈ പാര്‍ട്ടികളില്‍ കുറച്ചു ചിയര്‍ എക്സ്ട്രാ കൊണ്ടുവരാനുള്ളതാണു്.
+ഇന്ത്യന്‍ പാര്‍ട്ടിസര്‍ക്കിളിലെ, ഹൂസ് ഹൂ ആയ ഷാരൂഖ്-ഗൌരി ഖാന്‍, വിജയ് മല്ല്യ, ഷെട്ടി സിസ്റ്റേഴ്സ്, പ്രീതി സിന്റ,
നിത-മുകേഷ് അംബാനി, ഇവരുടെയൊക്കെ പാര്‍ട്ടികളില്‍ ക്ഷണിക്കപ്പെട്ടാല്‍ അതു നല്‍കുന്ന സോഷ്യല്‍ മൈലേജ് ഈ
പാര്‍ട്ടികളെ ഗംഭീരമാക്കുന്നു. ഇപ്രാവശ്യം പാര്‍ട്ടികളുടെ അതിപ്രസരം കാരണം പല ക്രിക്കറ്റര്‍മാരും, 'പ്ലീസ് ഇന്നെന്നെ
-ഒഴിവാക്കൂ' എന്നു പറഞ്ഞതായും കേള്‍ക്കുന്നുണ്ട്. പണ്ട് "പൂച്ചക്കൊരു മൂക്കുത്തിയിലെ" സുകുമാരിയെപ്പോലെ ക്രിക്കറ്റ്
-കാണുന്നവരുമായി ഒരു രാത്രിമുഴുവന്‍ ചിലവഴിക്കുന്നതോര്‍ക്കുമ്പോള്‍ കളിക്കാര്‍ക്കു മുട്ടിടിക്കുന്നതാകും! തമാശ ഒഴിവാക്കിയാല്‍,
-കാലങ്ങളായി, ജനലക്ഷത്തിന്റെ കളി എന്നു പറഞ്ഞ് ക്രിക്കറ്റിനെ ഒഴിവാക്കിയിരുന്നവരെക്കൂടി പ്രധാന
-പ്രേക്ഷകരാക്കിയെടുക്കുന്നതിനാണ് ഈ ക്രിക്കറ്റ് വിനോദത്തില്‍ നിന്നും ക്രിക്കറ്റ് ഒഴിവാക്കിയ പരിപാടി സഹായിച്ചത്,
+ഒഴിവാക്കൂ' എന്നു പറഞ്ഞതായും കേള്‍ക്കുന്നുണ്ടു്. പണ്ടു് "പൂച്ചക്കൊരു മൂക്കുത്തിയിലെ" സുകുമാരിയെപ്പോലെ ക്രിക്കറ്റ്
+കാണുന്നവരുമായി ഒരു രാത്രിമുഴുവന്‍ ചിലവഴിക്കുന്നതോര്‍ക്കുമ്പോള്‍ കളിക്കാര്‍ക്കു മുട്ടിടിക്കുന്നുണ്ടാകും! തമാശ ഒഴിവാക്കിയാല്‍,
+കാലങ്ങളായി ജനലക്ഷത്തിന്റെ കളി എന്നു പറഞ്ഞു് ക്രിക്കറ്റിനെ ഒഴിവാക്കിയിരുന്നവരെക്കൂടി പ്രധാന
+പ്രേക്ഷകരാക്കിയെടുക്കുന്നതിനാണു് ഈ ക്രിക്കറ്റ് വിനോദത്തില്‍നിന്നും ക്രിക്കറ്റ് ഒഴിവാക്കിയ പരിപാടി സഹായിച്ചതു്,
അതിലൂടെ കോടികളുടെ വരുമാനവും.
-ഐപിഎല്‍ ഇന്ത്യന്‍ സ്പോര്‍ട്സ് വ്യവസായത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവന ഇതാണ്. ഒരു ജനകീയ കായിക
-രൂപമായതിനാല്‍ ക്രിക്കറ്റ് മെട്രോകളിലെ ഉപരിവര്‍ഗ്ഗ പാര്‍ട്ടി സര്‍ക്കിളുകളില്‍ നേരിട്ടിരുന്ന അയിത്തം ഒഴിവാക്കാന്‍
-ഐ പി എല്ലിനു കഴിഞ്ഞു. അതുവഴി, പതിന്മടങ്ങു വരുമാനവും. ജനകീയ കായിക വിനോദത്തെ എക്സ്‌ക്ലൂസിവിറ്റിയുടെ ലോകത്ത്
-പ്രതിഷ്ഠിക്കുന്നതെങ്ങനെയെന്നാണ് ഐപിഎല്‍ കാണിച്ചു തന്നത്.
+ഐപിഎല്‍ ഇന്ത്യന്‍ സ്പോര്‍ട്സ് വ്യവസായത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവന ഇതാണു്. ഒരു ജനകീയ കായികരൂപമായതിനാല്‍
+ക്രിക്കറ്റ് മെട്രോകളിലെ ഉപരിവര്‍ഗ്ഗ പാര്‍ട്ടിസര്‍ക്കിളുകളില്‍ നേരിട്ടിരുന്ന അയിത്തം ഒഴിവാക്കാന്‍
+ഐപിഎല്ലിനു കഴിഞ്ഞു. അതുവഴി, പതിന്മടങ്ങു വരുമാനവും. ജനകീയകായികവിനോദത്തെ എക്സ്‌ക്ലൂസിവിറ്റിയുടെ ലോകത്തു്
+പ്രതിഷ്ഠിക്കുന്നതെങ്ങനെയെന്നാണു് ഐപിഎല്‍ കാണിച്ചു തന്നതു്.
-(13 May 2010)\footnote{http://malayal.am/പലവക/പരമ്പര/ബിസിനസ്-ലീഗ്/5426/ഐപിഎല്‍-ആഫ്റ്റര്‍-മാച്ച്-പാര്‍ട്ടി}
+(13 May 2010)\footnote{http://malayal.am/പലവക/പരമ്പര/ബിസിനസ്-ലീഗ്/5426/ഐപിഎല്‍-ആഫ്റ്റര്‍-മാച്ചു്-പാര്‍ട്ടി}
\newpage
diff --git a/istanbul.tex b/istanbul.tex
index 564bda5..327e840 100644
--- a/istanbul.tex
+++ b/istanbul.tex
@@ -1,74 +1,76 @@
-\secstar{തന്ത്രങ്ങളുടെ ഇസ്താംബൂള്‍}
+\secstar{തന്ത്രങ്ങളുടെ ഇസ്താംബൂള്‍}
\vskip 2pt
-ഫോര്‍മുല വണ്‍ പോരാട്ടത്തിന്റെ ഏഴാം റൌണ്ടാണ് തുര്‍ക്കിയിലെ ഇസ്താംബുള്‍ പാര്‍ക്കില്‍ മേയ് മുപ്പതിന്
-അരങ്ങേറിയത്. ഈ റേസോടെ ഫോര്‍മുല വണ്ണിന്റെ ആദ്യ യൂറോപ്യന്‍ പാദം അവസാനിച്ചു. ഇനി കാനഡയിലെ
-ഒരു റേസിനു ശേഷം വലന്‍സിയയില്‍ ജൂണ്‍ അവസാനവാരം നടക്കുന്ന യൂറോപ്യന്‍ ഗ്രാന്‍പ്രീയിലൂടെയാണ്
-യൂറോപ്പിലേക്ക് ചാമ്പ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍ തിരിച്ചു വരുന്നത്.
+ഫോര്‍മുല വണ്‍ പോരാട്ടത്തിന്റെ ഏഴാം റൌണ്ടാണു് തുര്‍ക്കിയിലെ ഇസ്താംബുള്‍ പാര്‍ക്കില്‍ മേയ് മുപ്പതിനു്
+അരങ്ങേറിയതു്. ഈ റേസോടെ ഫോര്‍മുല വണ്ണിന്റെ ആദ്യ യൂറോപ്യന്‍പാദം അവസാനിച്ചു. ഇനി കാനഡയിലെ
+ഒരു റേസിനുശേഷം വലന്‍സിയയില്‍ ജൂണ്‍ അവസാനവാരം നടക്കുന്ന യൂറോപ്യന്‍ ഗ്രാന്‍പ്രീയിലൂടെയാണു്
+യൂറോപ്പിലേക്കു് ചാമ്പ്യന്‍ഷിപ്പു് പോരാട്ടങ്ങള്‍ തിരിച്ചുവരുന്നതു്.
-തുര്‍ക്കിയിലെ റേസ് പലകാര്യങ്ങള്‍ കൊണ്ടും പ്രത്യേകത നിറഞ്ഞതാണ്. ആന്റിക്ലോക്ക്‌വൈസ് റേസും, സീസണിലെ
-ഏറ്റവും വലിയ വളവായി കണക്കൂകൂട്ടുന്ന എട്ടാം വളവും റേസിന്റെ പ്രത്യേകതയാണ്. മാത്രമല്ല, ടയറുകള്‍ക്ക് കൂടുതല്‍
-ആയാസം നല്‍കുന്ന റേസായതിനാല്‍ പിറ്റ്സ്റ്റോപ് സമയങ്ങളും, ടയര്‍ പരിപാലനവും വളരെ പ്രാധാന്യമര്‍ഹിക്കുന്ന
-റേസ് കൂടിയാണിത്. തുര്‍ക്കിയിലെ റേസോടുകൂടി ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിലെ മൂന്നിലൊന്നു റേസുകളും പൂര്‍ത്തിയായി.
+തുര്‍ക്കിയിലെ റേസ് പലകാര്യങ്ങള്‍കൊണ്ടും പ്രത്യേകത നിറഞ്ഞതാണു്. ആന്റിക്ലോക്ക്‌വൈസ് റേസും, സീസണിലെ
+ഏറ്റവും വലിയ വളവായി കണക്കാക്കുന്ന എട്ടാം വളവും റേസിന്റെ പ്രത്യേകതയാണു്. മാത്രമല്ല, ടയറുകള്‍ക്കു് കൂടുതല്‍
+ആയാസം നല്‍കുന്ന റേസായതിനാല്‍ പിറ്റ്സ്റ്റോപ് സമയങ്ങളും ടയര്‍ പരിപാലനവും വളരെ പ്രാധാന്യമര്‍ഹിക്കുന്ന
+റേസ് കൂടിയാണിതു്. തുര്‍ക്കിയിലെ റേസോടുകൂടി ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിലെ മൂന്നിലൊന്നു റേസുകളും പൂര്‍ത്തിയായി.
-അപകടങ്ങളുടെ പരമ്പരകൊണ്ടാണ് മോണ്ടേകാര്‍ലോ\footnote{അപകടങ്ങളുടെ മോണ്ടേകാര്‍ലോ} ശ്രദ്ധപിടിച്ചുപറ്റിയതെങ്കില്‍, തുര്‍ക്കിയിലെ കാര്യം മറിച്ചായിരുന്നു.
-ആവേശകരമായ മറികടക്കലുകളും, തന്ത്രങ്ങളും മറ്റുമാണ് ഇസ്താംബുള്‍ പാര്‍ക്കിലെ പോരാട്ടത്തെ അവിസ്മരണീയമാക്കിയത്.
+അപകടങ്ങളുടെ പരമ്പരകൊണ്ടാണു് മോണ്ടേകാര്‍ലോ\footnote{അപകടങ്ങളുടെ മോണ്ടേകാര്‍ലോ} ശ്രദ്ധപിടിച്ചുപറ്റിയതെങ്കില്‍,
+തുര്‍ക്കിയിലെ കാര്യം മറിച്ചായിരുന്നു. ആവേശകരമായ മറികടക്കലുകളും തന്ത്രങ്ങളും
+മറ്റുമാണു് ഇസ്താംബുള്‍ പാര്‍ക്കിലെ പോരാട്ടത്തെ അവിസ്മരണീയമാക്കിയതു്.
സീസണിലെ മികച്ച പ്രകടനക്കാരായ റെഡ്ബുള്‍ ഒന്നും മൂന്നും ഗ്രിഡ്ഡുകളിലും, മക്‌ലാരന്‍ രണ്ടും നാലും ഗ്രിഡ്ഡുകളിലും റേസ്
-ആരംഭിച്ചപ്പോള്‍, മെഴ്സിഡസും ഫെറാരിയും നിരാശപ്പെടുത്തി. അഞ്ചും ആറും സ്ഥാനങ്ങളില്‍ നിന്ന് മെഴ്സിഡസ് പോരാട്ടം
+ആരംഭിച്ചപ്പോള്‍, മെഴ്സിഡസും ഫെറാരിയും നിരാശപ്പെടുത്തി. അഞ്ചും ആറും സ്ഥാനങ്ങളില്‍നിന്നു് മെഴ്സിഡസ് പോരാട്ടം
തുടങ്ങിയെങ്കിലും, വേഗത ഒരു പ്രശ്നമായി മാറുകയായിരുന്നു. മുന്നില്‍ ഓടിയ റെഡ്ബുള്‍-മക്‌ലാരന്‍ കാറുകള്‍ മാത്രമല്ല,
-യോഗ്യതാ റൌണ്ടില്‍ പിന്നിലായിപ്പോയ ഫെറാരി-റെനോ കാറുകളും മെഴ്സിഡസിനേക്കാള്‍ വേഗമേറിയതാണെന്ന്
-വ്യക്തമായികാണാമായിരുന്നു.
+യോഗ്യതാറൌണ്ടില്‍ പിന്നിലായിപ്പോയ ഫെറാരി-റെനോ കാറുകളും മെഴ്സിഡസിനേക്കാള്‍ വേഗമേറിയതാണെന്നു്
+വ്യക്തമായി കാണാമായിരുന്നു.
-ആദ്യലാപ്പില്‍ മക്‌ലാരന്റെ നിലവിലെ ചാമ്പ്യന്‍ ജെന്‍സണ്‍ ബട്ടണെ മറികടന്ന് ഷുമാക്കര്‍ നില മെച്ചപ്പെടുത്തിയെങ്കിലും
-വളരെ വേഗം തന്നെ, വേഗമേറിയ ബട്ടന്റെ കാറിനു മുമ്പില്‍ അടിയറവു പറഞ്ഞു. എങ്കിലും റേസിന്റെ തുടക്കം മുതല്‍ റോബര്‍ട്ട്
-കുബിത്സയെ പിന്നില്‍ തളച്ചിട്ട് നികൊ റോസ്ബര്‍ഗ് മിടുക്കു കാട്ടി. നീളമേറിയ സ്ട്രൈറ്റുകള്‍ ഏറെയുള്ള മോണ്ട്രിയലില്‍
-മുന്‍നിര കാറുകള്‍ക്ക് വെല്ലുവിളിയുയര്‍ത്തണമെങ്കില്‍ മെഴ്സിഡസ് ഇനിയും മെച്ചപ്പെട്ടേമതിയാകൂ എന്ന് തുര്‍ക്കിയില്‍
+ആദ്യലാപ്പില്‍ മക്‌ലാരന്റെ നിലവിലെ ചാമ്പ്യന്‍ ജെന്‍സണ്‍ ബട്ടണെ മറികടന്നു് ഷുമാക്കര്‍ നില മെച്ചപ്പെടുത്തിയെങ്കിലും
+വളരെ വേഗംതന്നെ, വേഗമേറിയ ബട്ടന്റെ കാറിനു മുമ്പില്‍ അടിയറവു പറഞ്ഞു. എങ്കിലും റേസിന്റെ തുടക്കംമുതല്‍ റോബര്‍ട്ടു്
+കുബിത്സയെ പിന്നില്‍ തളച്ചിട്ടു് നികൊ റോസ്ബര്‍ഗ് മിടുക്കു കാട്ടി. നീളമേറിയ സ്ട്രൈറ്റുകള്‍ ഏറെയുള്ള മോണ്ട്രിയലില്‍
+മുന്‍നിര കാറുകള്‍ക്കു് വെല്ലുവിളിയുയര്‍ത്തണമെങ്കില്‍ മെഴ്സിഡസ് ഇനിയും മെച്ചപ്പെട്ടേമതിയാകൂ എന്നു് തുര്‍ക്കിയില്‍
വ്യക്തമായി.
-ചാമ്പ്യന്‍ഷിപ്പ് പോയിന്റ് നിലയില്‍ മുന്നിട്ടു നില്‍ക്കുന്ന മാര്‍ക്ക് വെബ്ബറിന് ലൂയിസ് ഹാമില്‍ട്ടണ്‍ കടുത്ത
-വെല്ലുവിളിയാണുയര്‍ത്തിയത്. പതിനാറാം ലാപ്പില്‍ പിറ്റ് സ്റ്റോപ്പില്‍ വച്ച് വെബ്ബറെ മറികടക്കാമെന്നു കണക്കുകൂട്ടിയ
-ഹാമില്‍ട്ടണെ ഞെട്ടിച്ചു കൊണ്ട് വെബ്ബര്‍ മുന്നില്‍ കടക്കുകയും, ട്രാക്കില്‍ വച്ച് സെബാസ്റ്റ്യന്‍ വെറ്റല്‍ മുന്നിലെത്തുകയും
-ചെയ്തത് തിരിച്ചടിയായി. ആദ്യ റൌണ്ട് പിറ്റ് സ്റ്റോപ്പുകള്‍ കഴിഞ്ഞപ്പോള്‍ റെഡ്ബുളിന്റെ, വെബ്ബര്‍ ഒന്നാമതും,
-വെറ്റല്‍ രണ്ടാമതുമായിരുന്നു. തൊട്ടു പിറകില്‍ രണ്ടു മക്‌ലാരന്‍ കാറുകളില്‍ ഹാമില്‍ട്ടണും ബട്ടണും.
+ചാമ്പ്യന്‍ഷിപ്പ് പോയിന്റ് നിലയില്‍ മുന്നിട്ടുനില്‍ക്കുന്ന മാര്‍ക്ക് വെബ്ബറിനു് ലൂയിസ് ഹാമില്‍ട്ടണ്‍ കടുത്ത
+വെല്ലുവിളിയാണുയര്‍ത്തിയതു്. പതിനാറാം ലാപ്പില്‍ പിറ്റ് സ്റ്റോപ്പില്‍വച്ചു് വെബ്ബറെ മറികടക്കാമെന്നു കണക്കുകൂട്ടിയ
+ഹാമില്‍ട്ടണെ ഞെട്ടിച്ചുകൊണ്ടു് വെബ്ബര്‍ മുന്നില്‍ കടക്കുകയും, ട്രാക്കില്‍വച്ചു് സെബാസ്റ്റ്യന്‍ വെറ്റല്‍ മുന്നിലെത്തുകയും
+ചെയ്തതു് തിരിച്ചടിയായി. ആദ്യ റൌണ്ട് പിറ്റ് സ്റ്റോപ്പുകള്‍ കഴിഞ്ഞപ്പോള്‍ റെഡ്ബുള്ളിന്റെ വെബ്ബര്‍ ഒന്നാമതും,
+വെറ്റല്‍ രണ്ടാമതുമായിരുന്നു. തൊട്ടുപിറകില്‍ രണ്ടു മക്‌ലാരന്‍ കാറുകളില്‍ ഹാമില്‍ട്ടണും ബട്ടണും.
-അഞ്ചാമതോടിയിരുന്ന ഷുമാക്കര്‍ ഏതാണ്ട് മുപ്പതു സെക്കന്റോളം പിറകിലായിരുന്നത്, ഷുമാക്കറില്‍ നിന്ന് ബട്ടന്‍
-പൊസിഷന്‍ തിരിച്ചു പിടിച്ചത് എത്രമാത്രം ക്രിട്ടിക്കലായിരുന്ന മൂവായിരുന്നുവെന്ന് വ്യക്തമാക്കി. യാനോ ട്രൂലിയുടെ
-ലോട്ടസ് വഴിയില്‍ കിടന്നപ്പോള്‍ മുപ്പത്തഞ്ചാം ലാപ്പില്‍ യെല്ലോ ഫ്ലാഗ് വന്നെങ്കിലും ഒരുലാപ്പു മാത്രമേ നീണ്ടു നിന്നുള്ളൂ.
-പിന്നെ യെല്ലോ ഫ്ലാഗ് വന്നത്, ഒന്നാം സ്ഥാനത്തിനു വേണ്ടി രണ്ടു റെഡ്ബുള്‍ കാറുകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോഴാണ്.
-സെബാസ്റ്റ്യന്‍ വെറ്റല്‍ മാര്‍ക് വെബ്ബറെ ഏതാണ്ട് മറികടന്നെങ്കിലും ചെറിയ ഒരു പിഴവില്‍ റണ്ടു കാറുകളും ട്രാക്കില്‍
-നിന്നും പുറത്തു കടക്കുകയും, വെറ്റലിന്റെ കാര്‍ തരിപ്പണമാവുകയും ചെയ്തു. വെബ്ബറിന്റെ കാറിനും ചെറിയ തോതില്‍ പരിക്കു
-പറ്റി, മുന്‍വിങ് മാറ്റി വെക്കേണ്ടി വന്നു. അവസരം മുതലാക്കി മക്‌ലാരന്‍ കാറുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കൈക്കലാക്കി.
-ബാഴ്സിലോണയിലെപ്പോലെ\footnote{സ്പാനിഷ് ലെഗ്ഗോടെ യൂറോപ്യന്‍ പാദത്തിന് തുടക്കം} അഞ്ചാമതോടിയിരുന്ന മൈക്കല്‍ ഷുമാക്കര്‍ ബഹുദൂരം പിറകിലായിരുന്നതിനാല്‍ വെബ്ബറിനു
-പോഡിയവും ചാമ്പ്യന്‍ഷിപ്പ് ലീഡും നിലനിര്‍ത്താനായി. അവസാനഘട്ടം വരെ ആദ്യപത്തു സ്ഥാനങ്ങള്‍ക്കു പുറത്തായിരുന്ന
+അഞ്ചാമതോടിയിരുന്ന ഷുമാക്കര്‍ ഏതാണ്ടു് മുപ്പതു സെക്കന്റോളം പിറകിലായിരുന്നതു്, അദ്ദേഹത്തില്‍നിന്നു് ബട്ടന്‍
+പൊസിഷന്‍ തിരിച്ചുപിടിച്ചതു് എത്രമാത്രം ക്രിട്ടിക്കലായിരുന്ന മൂവായിരുന്നുവെന്നു് വ്യക്തമാക്കി. യാനോ ട്രൂലിയുടെ
+ലോട്ടസ് വഴിയില്‍ കിടന്നപ്പോള്‍ മുപ്പത്തഞ്ചാം ലാപ്പില്‍ യെല്ലോ ഫ്ലാഗ് വന്നെങ്കിലും ഒരു ലാപ്പുമാത്രമേ നീണ്ടുനിന്നുള്ളൂ.
+പിന്നീടു് യെല്ലോ ഫ്ലാഗ് വന്നതു് ഒന്നാംസ്ഥാനത്തിനുവേണ്ടി രണ്ടു റെഡ്ബുള്‍ കാറുകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോഴാണു്.
+മാര്‍ക് വെബ്ബറെ സെബാസ്റ്റ്യന്‍ വെറ്റല്‍ ഏതാണ്ടു് മറികടന്നെങ്കിലും ചെറിയ ഒരു പിഴവില്‍ രണ്ടു കാറുകളും ട്രാക്കില്‍നിന്നും
+പുറത്തുകടക്കുകയും, വെറ്റലിന്റെ കാര്‍ തരിപ്പണമാവുകയും ചെയ്തു. വെബ്ബറിന്റെ കാറിനും ചെറിയ തോതില്‍ പരിക്കു
+പറ്റി മുന്‍വിങ് മാറ്റിവെക്കേണ്ടിവന്നു. അവസരം മുതലാക്കി മക്‌ലാരന്‍ കാറുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കൈക്കലാക്കി.
+ബാഴ്സിലോണയിലെപ്പോലെ\footnote{സ്പാനിഷ് ലെഗ്ഗോടെ യൂറോപ്യന്‍പാദത്തിനു് തുടക്കം} അഞ്ചാമതോടിയിരുന്ന മൈക്കല്‍ ഷുമാക്കര്‍ ബഹുദൂരം
+പിറകിലായിരുന്നതിനാല്‍ വെബ്ബറിനു പോഡിയവും ചാമ്പ്യന്‍ഷിപ്പു് ലീഡും
+നിലനിര്‍ത്താനായി. അവസാനഘട്ടംവരെ ആദ്യപത്തു സ്ഥാനങ്ങള്‍ക്കു പുറത്തായിരുന്ന
സുട്ടില്‍ സൌബറിന്റെ കൊബിയാഷിയെ മറികടന്നതും, റെനോയുടെ വിറ്റാലി പെട്രോവിനു പറ്റിയ അബദ്ധവും ഫോഴ്സ്
-ഇന്ത്യക്ക് രണ്ടുപോയിന്റ് നേടിക്കൊടുത്തു.
+ഇന്ത്യക്കു് രണ്ടുപോയിന്റ് നേടിക്കൊടുത്തു.
-മൊണാകൊ ഗ്രാന്‍പ്രീ കഴിഞ്ഞപ്പോള്‍ നാലാമതായിരുന്ന ജെന്‍സണ്‍ ബട്ടണ്‍ 88 പോയിന്റുമായി രണ്ടമതായാണ്
-തുര്‍ക്കിയില്‍ നിന്നും പോകുന്നത്. തുര്‍ക്കിയില്‍ മൂന്നാമതെത്തിയ വെബ്ബര്‍ 93 പോയിന്റോടെ ചാമ്പ്യന്‍ഷിപ്പ് ലീഡ്
-നിലനിര്‍ത്തിയപ്പോള്‍, സീസണിലെ ആദ്യ ഒന്നാം സ്ഥാനം തുര്‍ക്കില്‍ കരസ്ഥമാക്കിയ ഹാമില്‍ട്ടണ്‍ 84 പോയിന്റോടെ
-മൂന്നാമതാണ്.
+മൊണാകൊ ഗ്രാന്‍പ്രീ കഴിഞ്ഞപ്പോള്‍ നാലാമതായിരുന്ന ജെന്‍സണ്‍ ബട്ടണ്‍ 88 പോയിന്റുമായി രണ്ടാമതായാണു്
+തുര്‍ക്കിയില്‍നിന്നും പോകുന്നതു്. തുര്‍ക്കിയില്‍ മൂന്നാമതെത്തിയ വെബ്ബര്‍ 93 പോയിന്റോടെ ചാമ്പ്യന്‍ഷിപ്പ് ലീഡ്
+നിലനിര്‍ത്തിയപ്പോള്‍, സീസണിലെ ആദ്യ ഒന്നാംസ്ഥാനം തുര്‍ക്കില്‍ കരസ്ഥമാക്കിയ ഹാമില്‍ട്ടണ്‍ 84 പോയിന്റോടെ
+മൂന്നാമതാണു്.
ഒരുപക്ഷേ ചാമ്പ്യന്‍ഷിപ്പ് ലീഡ് ചെയ്യാനുള്ള ആഗ്രഹമൂലമായിരിക്കാം, ജെന്‍സണ്‍ ബട്ടണ്‍ നാല്‍പ്പത്തിയെട്ടാം ലാപ്പില്‍
-ഹാമില്‍ട്ടണെ മറികടന്നു. എന്നാല്‍ ഉടന്‍തന്നെ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് ഹാമില്‍ട്ടണ്‍ സ്വന്തം നിലപാടു വ്യക്തമാക്കി.
-ഫെര്‍ണാണ്ടൊ അലോണ്‍സൊയും സെബാസ്റ്റ്യന്‍ വെറ്റലും 78ഉം 79ഉം പോയിന്റുമായി ഇപ്പോഴും ചാമ്പ്യന്‍മാര്‍ക്ക്
-ശക്തമായ വെല്ലുവിളിയുയര്‍ത്തുന്നുണ്ടെങ്കിലും, റോബര്‍ട്ട് കുബിത്സ (67),ഫെലിപെ മസ്സ (67), നികൊ റൊസ്ബര്‍ഗ് (66)
-എന്നിവര്‍ക്ക് ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ നിലനില്‍ക്കണമെങ്കില്‍ പോഡിയങ്ങളും ഒന്നാംസ്ഥാനങ്ങളും കൂടിയേതീരു.
-നിര്‍മ്മാതാക്കളുടെ കാര്യത്തില്‍ മക്‌ലാരനും (172) റെഡ്ബുളും (171) തമ്മില്‍ വെറും ഒരു പോയിന്റ് വ്യത്യാസമേയുള്ളൂ.
-എന്നാല്‍ മൂന്നാം സ്ഥാനത്തുള്ള ഫെറാരി 25 പോയിന്റിനു പിറകിലാണ്.
+ഹാമില്‍ട്ടണെ മറികടന്നതു്. എന്നാല്‍ ഉടന്‍തന്നെ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു് ഹാമില്‍ട്ടണ്‍ സ്വന്തംനിലപാടു വ്യക്തമാക്കി.
+ഫെര്‍ണാണ്ടൊ അലോണ്‍സൊയും സെബാസ്റ്റ്യന്‍ വെറ്റലും 78ഉം 79ഉം പോയിന്റുമായി ഇപ്പോഴും ചാമ്പ്യന്‍മാര്‍ക്കു്
+ശക്തമായ വെല്ലുവിളിയുയര്‍ത്തുന്നുണ്ടെങ്കിലും, റോബര്‍ട്ട് കുബിത്സ (67), ഫെലിപെ മസ്സ (67), നികൊ റൊസ്ബര്‍ഗ് (66)
+എന്നിവര്‍ക്കു് ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ നിലനില്‍ക്കണമെങ്കില്‍ പോഡിയങ്ങളും ഒന്നാംസ്ഥാനങ്ങളും കൂടിയേതീരൂ.
+നിര്‍മ്മാതാക്കളുടെ കാര്യത്തില്‍ മക്‌ലാരനും (172) റെഡ്ബുള്ളും (171) തമ്മില്‍ വെറും ഒരു പോയിന്റ് വ്യത്യാസമേയുള്ളു.
+എന്നാല്‍ മൂന്നാംസ്ഥാനത്തുള്ള ഫെറാരി 25 പോയിന്റിനു പിറകിലാണു്.
-മെഴ്സിഡസ് ടീം പ്രിന്‍സിപ്പാള്‍ റോസ് ബ്രാവ്‌ണ്‍ പറഞ്ഞത്, അടുത്ത മൂന്നുനാലു റേസുകള്‍ക്കകം ഈ സീസണിലെ പുതിയ
-ഡെവലപ്മെന്റുകള്‍ നിര്‍ത്തിവെച്ച് അടുത്ത സീസണില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ്. ഈ സീസണില്‍ ഇനിയും മികച്ച
+മെഴ്സിഡസ് ടീം പ്രിന്‍സിപ്പാള്‍ റോസ് ബ്രാവ്‌ണ്‍ പറഞ്ഞതു്, അടുത്ത മൂന്നുനാലു റേസുകള്‍ക്കകം ഈ സീസണിലെ പുതിയ
+ഡെവലപ്മെന്റുകള്‍ നിര്‍ത്തിവെച്ചു് അടുത്ത സീസണില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണു്. ഈ സീസണില്‍ ഇനിയും മികച്ച
റിസല്‍ട്ടുകള്‍ ലഭിക്കണമെങ്കില്‍ ആദ്യം കാറിന്റെ വേഗം വര്‍ദ്ധിപ്പിക്കാനാവണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു.
മോണ്ട്രിയാലിലും അത്തരത്തില്‍ ചാമ്പ്യന്‍ഷിപ്പ് വേഗം കണ്ടെത്താനായില്ലെങ്കില്‍ മെഴ്സിഡസ് ഈ വര്‍ഷത്തെ മത്സരം
-ഒഴിവാക്കി അടുത്ത വര്‍ഷത്തെ കാറില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സാധ്യത. ഇത് റെനോക്കും റോബര്‍ട്ട് കുബിത്സയ്ക്കും,
-ഫോഴ്സ് ഇന്ത്യക്കും നല്ല വാര്‍ത്തയാണ്. എന്നാല്‍ യോഗ്യതാ റൌണ്ടില്‍ ഷുമാക്കറിനു പിന്നില്‍ പെട്ടുപോകുന്ന
-ചാമ്പ്യന്‍ഷിപ്പ് മോഹികള്‍ക്കു മോശം വാര്‍ത്തയും. എത്ര വേഗം കുറഞ്ഞ കാറിലായാലും, ട്രാക്കില്‍ ഷുമാക്കറെ മറികടക്കാന്‍
-സാധാരണ അടവുകളൊന്നും പോരെന്നതു കൊണ്ടാണത്. മൊണാകൊയില്‍ കണ്ടതു പോലെ, ഒരു പോയിന്റിനു വേണ്ടി
-മുഴുവന്‍ റേസും കളയാന്‍ മടിയില്ലാത്തവനാണ് ഷുമാക്കര്‍. അടവുകളുടെ രാജാവും.
+ഒഴിവാക്കി അടുത്തവര്‍ഷത്തെ കാറില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണു് സാധ്യത. ഇതു് റെനോക്കും റോബര്‍ട്ട് കുബിത്സയ്ക്കും
+ഫോഴ്സ് ഇന്ത്യക്കും നല്ല വാര്‍ത്തയാണു്. എന്നാല്‍ യോഗ്യതാ റൌണ്ടില്‍ ഷുമാക്കറിനു പിന്നില്‍ പെട്ടുപോകുന്ന
+ചാമ്പ്യന്‍ഷിപ്പ് മോഹികള്‍ക്കു മോശം വാര്‍ത്തയും. എത്ര വേഗംകുറഞ്ഞ കാറിലായാലും, ട്രാക്കില്‍ ഷുമാക്കറെ മറികടക്കാന്‍
+സാധാരണ അടവുകളൊന്നും പോരെന്നതു കൊണ്ടാണതു്. മൊണാകൊയില്‍ കണ്ടതുപോലെ, ഒരു പോയിന്റിനു വേണ്ടി
+മുഴുവന്‍ റേസും കളയാന്‍ മടിയില്ലാത്തവനാണു് ഷുമാക്കര്‍. അടവുകളുടെ രാജാവും.
-വാല്‍ക്കഷണം: പുസിക്യാറ്റ്ഡോള്‍സ് ഗ്രൂപ്പിലെ പാട്ടുകാരിയും മുന്‍ ലോകചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണിന്റെ
-കാമുകിയുമായ നികോള്‍ ഷെര്‍സിങ്ങര്‍ 'ഡാന്‍സിങ് വിത് സ്റ്റാര്‍സ്' ഷോയില്‍ ജേത്രിയായത് മേയ് 25നാണ്,
+വാല്‍ക്കഷണം: പുസിക്യാറ്റ് ഡോള്‍സ് ഗ്രൂപ്പിലെ പാട്ടുകാരിയും മുന്‍ലോകചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണിന്റെ
+കാമുകിയുമായ നികോള്‍ ഷെര്‍സിങര്‍ 'ഡാന്‍സിങ് വിത് സ്റ്റാര്‍സ് ' ഷോയില്‍ ജേത്രിയായതു് മേയ് 25നാണു്,
ഞായറാഴ്ച ലൂയിസ് ഹാമില്‍ട്ടണ്‍ തുര്‍ക്കിയിലും വിജയിച്ചു. ദമ്പതികള്‍ക്ക് ഇപ്പോള്‍ ശുക്രനാണെന്നു തോന്നുന്നു :)
(2 June 2010)\footnote{http://malayal.am/വിനോദം/കായികം/5784/തന്ത്രങ്ങളുടെ-ഇസ്താംബൂള്‍}
diff --git a/microsoft-mammooty.tex b/microsoft-mammooty.tex
index 9f5d77d..2ded55f 100644
--- a/microsoft-mammooty.tex
+++ b/microsoft-mammooty.tex
@@ -1,33 +1,33 @@
-\secstar{നന്ദി മൈക്രോസോഫ്റ്റ്... നന്ദി മമ്മൂട്ടി...}
+\secstar{നന്ദി മൈക്രോസോഫ്റ്റ്... നന്ദി മമ്മൂട്ടി...}
\vskip 2pt
-മൈക്രോസോഫ്റ്റും മമ്മൂട്ടിയും e-literacy പരിപാടിയ്ക്കു വേണ്ടി കൈകോര്‍ക്കാന്‍ ആലോചിക്കുന്നു.
-സാമൂഹ്യബോധത്തിന്റെ പേരില്‍ കൊക്കൊകോള പരസ്യത്തില്‍ നിന്നു പിന്‍വാങ്ങാന്‍ ധൈര്യം കാണിച്ച മമ്മൂട്ടി,
-സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കാത്തതുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നു
-കരുതുന്നു. സമൂഹത്തിന്റെ ഉന്നമനത്തിനും സംരക്ഷണത്തിനും സ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണെന്നും, അത് ഭരണഘടന
-നല്‍കുന്ന അവകാശങ്ങള്‍ക്കുമപ്പുറം, അറിവിന്റെ സ്വാതന്ത്ര്യത്തോടെയെ സാധ്യമാവൂ എന്നും നാം ഓരോരുത്തരും
-മനസ്സിലാക്കേണ്ടതാണ്.
+മൈക്രോസോഫ്റ്റും മമ്മൂട്ടിയും e-literacy പരിപാടിയ്ക്കുവേണ്ടി കൈകോര്‍ക്കാന്‍ ആലോചിക്കുന്നു.
+സാമൂഹ്യബോധത്തിന്റെ പേരില്‍ കൊക്കൊകോള പരസ്യത്തില്‍നിന്നു പിന്‍വാങ്ങാന്‍ ധൈര്യം കാണിച്ച മമ്മൂട്ടി,
+സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കാത്തതുകൊണ്ടാണു് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നു
+കരുതുന്നു. സമൂഹത്തിന്റെ ഉന്നമനത്തിനും സംരക്ഷണത്തിനും സ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണെന്നും, അതു് ഭരണഘടന
+നല്‍കുന്ന അവകാശങ്ങള്‍ക്കുമപ്പുറം അറിവിന്റെ സ്വാതന്ത്ര്യത്തോടെയെ സാധ്യമാവൂ എന്നും നാം ഓരോരുത്തരും
+മനസ്സിലാക്കേണ്ടതാണു്.
-ആധുനികലോകത്തെ അറിവിന്റെ രൂപമായ വിവരസാങ്കേതികവിദ്യയില്‍, വിവരവും വിദ്യയും സങ്കേതവും സമൂഹത്തില്‍
-നിന്നും അകറ്റി, വാണിജ്യവല്‍ക്കരണത്തിനും വിപണത്തിനും ശ്രമിക്കുന്ന കുത്തകളുമായി കൈകോര്‍ത്ത് എല്ലാ ജനവിഭാഗങ്ങളെയും
+ആധുനികലോകത്തെ അറിവിന്റെ രൂപമായ വിവരസാങ്കേതികവിദ്യയില്‍, വിവരവും വിദ്യയും സങ്കേതവും സമൂഹത്തില്‍നിന്നും അകറ്റി,
+വാണിജ്യവല്‍ക്കരണത്തിനും വിപണത്തിനും ശ്രമിക്കുന്ന കുത്തകളുമായി കൈകോര്‍ത്തു് എല്ലാ ജനവിഭാഗങ്ങളെയും
സാക്ഷരരാക്കാന്‍ കഴിയില്ല. പകരം സമൂഹത്തെ ഒന്നടങ്കം ചില വമ്പന്‍മാര്‍ക്കു വിധേയരായി നിര്‍ത്താനെ അതുപകരിക്കൂ.
-സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടത്, സാമൂഹ്യനീതിയും സ്വാതന്ത്ര്യവും ഉറപ്പാക്കുകയും പ്രോത്സാഹിപ്പിക്കുകയും
-ചെയ്യുന്ന സ്വതന്ത്ര സോഫ്റ്റ്‌വേറുകളാണ്. സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനാവശ്യമായ, പങ്കുവയ്ക്കലിന്റെയും
-പഠനത്തിന്റെയും പരിഷ്കരണത്തിന്റെയും പാഠങ്ങള്‍ ഉറപ്പാക്കുന്ന സ്വതന്ത്ര സങ്കേതങ്ങളേക്കാള്‍ മറ്റു സങ്കേതങ്ങള്‍ എങ്ങനെ
-സാമൂഹ്യ ഉന്നമനത്തിന് സഹായകമാവും? അറിവിനെപ്പോലും വിപണിയിലെ ആയുധമാക്കുന്ന വൃത്തികെട്ട വില്‍പ്പനതന്ത്രങ്ങളെ
-എതിര്‍ത്തു തോല്‍പ്പിക്കേണ്ടത് സമൂഹമാണ്. സാമൂഹ്യ വികസനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പേരുപറഞ്ഞ്,
+സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടതു് സാമൂഹ്യനീതിയും സ്വാതന്ത്ര്യവും ഉറപ്പാക്കുകയും പ്രോത്സാഹിപ്പിക്കുകയും
+ചെയ്യുന്ന സ്വതന്ത്ര സോഫ്റ്റ്‌വേറുകളാണു്. സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനാവശ്യമായ, പങ്കുവയ്ക്കലിന്റെയും
+പഠനത്തിന്റെയും പരിഷ്കരണത്തിന്റെയും പാഠങ്ങള്‍ ഉറപ്പാക്കുന്ന സ്വതന്ത്രസങ്കേതങ്ങളേക്കാള്‍ മറ്റു സങ്കേതങ്ങള്‍ എങ്ങനെ
+സാമൂഹ്യ ഉന്നമനത്തിനു് സഹായകമാവും? അറിവിനെപ്പോലും വിപണിയിലെ ആയുധമാക്കുന്ന വൃത്തികെട്ട വില്‍പ്പനതന്ത്രങ്ങളെ
+എതിര്‍ത്തു തോല്‍പ്പിക്കേണ്ടതു് സമൂഹമാണു്. സാമൂഹ്യവികസനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പേരുപറഞ്ഞു്
ജനങ്ങളെ ഒന്നടങ്കം തങ്ങളുടെ അടിമകളാക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി പൊതുസമൂഹം ചെറുത്തു തോല്‍പ്പിക്കണം.
സമൂഹത്തെ സ്വാധീനിക്കാന്‍ കഴിവുള്ള വ്യക്തികളേയും സ്ഥാപനങ്ങളെയും കൂട്ടുപിടിക്കാനുള്ള കുത്സിതശ്രമത്തെ
തകര്‍ക്കുകയും വേണം.
-നേര്‍ക്കുനേര്‍ നിന്നുള്ള വിപണി യുദ്ധത്തില്‍ കാലിടറിത്തുടങ്ങിയതും മത്സരത്തിന്റെ ആധിക്യവുമാണ്, standardization ന്റെയും
-വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുടെയും രൂപത്തിലേക്ക് വില്‍പ്പനതന്ത്രങ്ങളെ മാറ്റിയെഴുതാന്‍ പ്രേരിപ്പിക്കുന്നത്.
-സമൂഹത്തെ സൌജന്യ വിദ്യാഭ്യാസത്തിലൂടെ സ്വാതന്ത്ര്യത്തില്‍ നിന്നകറ്റാനുള്ള ശ്രമമാണ് ഇത്തരം സാക്ഷരതാ
-പ്രവര്‍ത്തനങ്ങളിലൂടെ നടത്തുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടത്, നമ്മളോരോരുത്തരുമടങ്ങുന്ന സമൂഹമാണ്.
+നേര്‍ക്കുനേര്‍ നിന്നുള്ള വിപണിയുദ്ധത്തില്‍ കാലിടറിത്തുടങ്ങിയതും മത്സരത്തിന്റെ ആധിക്യവുമാണു്, standardization ന്റെയും
+വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുടെയും രൂപത്തിലേക്കു് വില്‍പ്പനതന്ത്രങ്ങളെ മാറ്റിയെഴുതാന്‍ കുത്തകകളെ പ്രേരിപ്പിക്കുന്നതു്.
+ സൌജന്യവിദ്യാഭ്യാസത്തിലൂടെ സമൂഹത്തെ സ്വാതന്ത്ര്യത്തില്‍ നിന്നകറ്റാനുള്ള ശ്രമമാണു് ഇത്തരം സാക്ഷരതാ
+പ്രവര്‍ത്തനങ്ങളിലൂടെ നടത്തുന്നതു്. ഇതിനെതിരെ പ്രതികരിക്കേണ്ടതു് നമ്മളോരോരുത്തരുമടങ്ങുന്ന സമൂഹമാണു്.
പ്രതികരിക്കാന്‍ താങ്കള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത്,
-ഈ കത്തിലൊരൊപ്പിട്ട്\footnote{\url{http://fci.wikia.com/wiki/Open_Letter_To_Mammooty}} തുടങ്ങൂ.
-സ്വാതന്ത്ര്യത്തിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ വീണ്ടുമൊരവസരം തന്നതിന് മൈക്രോസോഫ്റ്റിനും മമ്മൂട്ടിക്കും നന്ദി.
+ഈ കത്തിലൊരൊപ്പിട്ടു്\footnote{\url{http://fci.wikia.com/wiki/Open_Letter_To_Mammooty}} തുടങ്ങൂ.
+സ്വാതന്ത്ര്യത്തിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ വീണ്ടുമൊരവസരം തന്നതിനു് മൈക്രോസോഫ്റ്റിനും മമ്മൂട്ടിക്കും നന്ദി.
(April 18, 2008)
\newpage
diff --git a/mobile.tex b/mobile.tex
index dfa1d2e..76433e2 100644
--- a/mobile.tex
+++ b/mobile.tex
@@ -1,48 +1,48 @@
-\secstar{മൊബൈലും വിദ്യാര്‍ത്ഥിയും}
+\secstar{മൊബൈലും വിദ്യാര്‍ത്ഥിയും}
\vskip 2pt
-കുറച്ചു കാലത്തെ ഇടവേളക്കു ശേഷം കാലികപ്രസക്തമെന്നെനിക്ക് തോന്നിയ ഒരു വിഷയവുമായി,
+കുറച്ചുകാലത്തെ ഇടവേളയ്ക്കുശേഷം കാലികപ്രസക്തമെന്നു് എനിക്കു് തോന്നിയ ഒരു വിഷയവുമായി.
-ഈയടുത്തൊരു ദിവസം ടെലിവിഷനില്‍ കണ്ടൊരു പരിപാടിയാണ് എന്നെക്കൊണ്ടിതെഴുതിക്കുന്നത്.
+ഈയടുത്തൊരു ദിവസം ടെലിവിഷനില്‍ കണ്ടൊരു പരിപാടിയാണു് എന്നെക്കൊണ്ടിതെഴുതിക്കുന്നതു്.
വിദ്യാര്‍ത്ഥിയും മൊബൈലും ആയിരുന്നു ആ ചര്‍ച്ചയുടെ വിഷയം. ചര്‍ച്ചയില്‍ പങ്കെടുത്ത മാര്‍ ഇവാനിയോസ് കോളേജിലെ
-വിദ്യാര്‍ത്ഥികളടക്കമുള്ള പലരുടെയും അഭിപ്രായം പുത്തന്‍ തലമുറ ഫോണുകള്‍ (വിദ്യാര്‍ത്ഥികള്‍ക്ക്) അനാവശ്യമാണെന്നായിരുന്നു.
- വൈദ്യുതി കനിയാഞ്ഞതു കാരണം പരിപാടി മുഴുവനും കാണാനായില്ല, അതുകൊണ്ട് ചര്‍ച്ച സംഗ്രഹിച്ചതെങ്ങനെ
- എന്നറിയാനായില്ല. എന്തായാലും കഴിഞ്ഞ നാലു വര്‍ഷം ഒരു പ്രൊഫഷണല്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന
-ഈ ഞാനും അനുഭവത്തിന്റെ വെളിച്ചത്തില്‍ ചിലത് പറയട്ടെ. ചര്‍ച്ചയില്‍ പങ്കെടുത്ത പലരും ധരിച്ചിരിക്കുന്നതു
- പോലെ വിലകൂടിയ ഫോണുകളും അത്യന്താധുനിക സാങ്കേതിക വിദ്യയും സ്റ്റാറ്റസ് സിംബലല്ല മറിച്ച് ലോകം
-കൈവെള്ളയിലൊതുക്കാനുള്ള സങ്കേതങ്ങളാണ്. ചര്‍ച്ചയില്‍ പങ്കെടുത്ത അത്യന്തം പഠനതല്‍പ്പരരായ സുഹൃത്തുക്കള്‍
-മാത്രമല്ല ക്യാമ്പസുകളിലുള്ളത്. മറിച്ച് ഒരു ഭൂരിഭാഗം (പഠനത്തോടൊപ്പം) ജീവിതം ആസ്വദിക്കുകയും ചെയ്യുന്നവരാണ്.
-ചിരിക്കുകയും കളിക്കുകയും ചെയ്യുന്ന മനുഷ്യജീവികള്‍. അവര്‍ക്ക് ജീവിതത്തിലെ അനശ്വര മുഹൂര്‍ത്തങ്ങള്‍ പകര്‍ത്താന്‍
-ക്യാമറയും, സംഗീതം ആസ്വദിക്കാന്‍ മ്യൂസിക് പ്ലെയറും,ഇന്റര്‍നെറ്റുമായി ബന്ധപ്പെടാന്‍ മോഡവും, സര്‍വ്വോപരി ഫോണും,
-എല്ലാം ആയി പ്രവര്‍ത്തിക്കാന്‍ ഈ വിലയ്ക്ക്, ഈ വലുപ്പത്തില്‍ ഒരുപകരണം വേറെയുണ്ടോ? ഈ ലളിതമായ സമസ്യക്ക്
-എനിക്കൊരുത്തരം തരിക. സ്റ്റാറ്റസിനു വേണ്ടി ഇത്തരം ഫോണുകള്‍ കൊണ്ടു നടക്കുന്നവര്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍
- ന്യൂനപക്ഷമാണ്.
+വിദ്യാര്‍ത്ഥികളടക്കമുള്ള പലരുടെയും അഭിപ്രായം പുത്തന്‍തലമുറഫോണുകള്‍ വിദ്യാര്‍ത്ഥികള്‍ക്കു് അനാവശ്യമാണെന്നായിരുന്നു.
+ വൈദ്യുതി കനിയാഞ്ഞതു കാരണം പരിപാടി മുഴുവനും കാണാനായില്ല. അതുകൊണ്ടു് ചര്‍ച്ച സംഗ്രഹിച്ചതെങ്ങനെ
+ എന്നറിയാനായില്ല. എന്തായാലും കഴിഞ്ഞ നാലുവര്‍ഷം ഒരു പ്രൊഫഷണല്‍ ബിരുദവിദ്യാര്‍ത്ഥിയായിരുന്ന
+ഈ ഞാനും അനുഭവത്തിന്റെ വെളിച്ചത്തില്‍ ചിലതു് പറയട്ടെ. ചര്‍ച്ചയില്‍ പങ്കെടുത്ത പലരും ധരിച്ചിരിക്കുന്നതുപോലെ
+വിലകൂടിയ ഫോണുകളും അത്യന്താധുനിക സാങ്കേതികവിദ്യയും സ്റ്റാറ്റസ് സിംബലല്ല, മറിച്ചു് ലോകം
+കൈവെള്ളയിലൊതുക്കാനുള്ള സങ്കേതങ്ങളാണു്. ചര്‍ച്ചയില്‍ പങ്കെടുത്ത അത്യന്തം പഠനതല്‍പ്പരരായ സുഹൃത്തുക്കള്‍
+മാത്രമല്ല ക്യാമ്പസുകളിലുള്ളതു്. മറിച്ചു്, ഒരു ഭൂരിഭാഗം പഠനത്തോടൊപ്പം ജീവിതം ആസ്വദിക്കുകയും ചെയ്യുന്നവരാണു്.
+ചിരിക്കുകയും കളിക്കുകയും ചെയ്യുന്ന മനുഷ്യജീവികള്‍. അവര്‍ക്കു് ജീവിതത്തിലെ അനശ്വര മുഹൂര്‍ത്തങ്ങള്‍ പകര്‍ത്താന്‍
+ക്യാമറയും, സംഗീതം ആസ്വദിക്കാന്‍ മ്യൂസിക് പ്ലെയറും, ഇന്റര്‍നെറ്റുമായി ബന്ധപ്പെടാന്‍ മോഡവും, സര്‍വ്വോപരി ഫോണും
+എല്ലാമായി പ്രവര്‍ത്തിക്കാന്‍ ഈ വിലയ്ക്കു്, ഈ വലുപ്പത്തില്‍ ഒരുപകരണം വേറെയുണ്ടോ? ഈ ലളിതമായ സമസ്യക്കു്
+എനിക്കൊരുത്തരം തരിക. സ്റ്റാറ്റസിനുവേണ്ടി ഇത്തരം ഫോണുകള്‍ കൊണ്ടുനടക്കുന്നവര്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍
+ ന്യൂനപക്ഷമാണു്.
-മൊബൈലിന്റെ ദുരുപയോഗം തടയാന്‍ ഹോസ്റ്റലുകള്‍ നടപടികള്‍ വല്ലതും സ്വീകരിക്കാറുണ്ടോ എന്ന ചോദ്യത്തിന്
-അഭിമാനത്തോടെ ഒരു വിദ്യാര്‍ത്ഥിനി പറഞ്ഞ ഉത്തരം എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. ഹോസ്റ്റലില്‍
-മൊബൈല്‍ കൈവശം വയ്ക്കാന്‍ വാര്‍ഡന്‍ അനുവദിക്കാറില്ലത്രേ. അത്ര നിര്‍ബന്ധമുള്ളവര്‍ക്ക് വാര്‍ഡന്റെ കൈയ്യിലേല്‍പ്പിക്കാം.
-ഫോണ്‍ വരുമ്പോള്‍ വാര്‍ഡന്റെ മുമ്പില്‍ വച്ചു സംസാരിച്ചിട്ട് തിരിച്ചു കൊടുക്കണം. ഇങ്ങനെ മൊബൈലുപയോഗിക്കുന്ന
-സുഹൃത്തിനും കൂട്ടുകാര്‍ക്കും പുത്തന്‍ തലമുറയെന്നല്ല, മൊബൈല്‍ തന്നെ ആവശ്യമില്ല. അവര്‍ക്കൊക്കെ അത് കുരങ്ങന്റെ
-കൈയ്യിലുള്ള പൂമാലയാണ്. സാധാരണ മനുഷ്യരായി ജീവിക്കുകയും അവരെപ്പോലെ ചിന്തിക്കുകയും ചെയ്യുന്ന ഒരുപാടു
-വിദ്യാര്‍ത്ഥി സുഹൃത്തുക്കുളുണ്ട് ഈ കൊച്ചു കേരളത്തില്‍. അവര്‍ക്ക് മൊബൈല്‍ ഒരത്യാവശ്യമാണ്. സംസാരിക്കാനും,
+മൊബൈലിന്റെ ദുരുപയോഗം തടയാന്‍ ഹോസ്റ്റലുകള്‍ നടപടികള്‍ വല്ലതും സ്വീകരിക്കാറുണ്ടോ എന്ന ചോദ്യത്തിനു്
+അഭിമാനത്തോടെ ഒരു വിദ്യാര്‍ത്ഥിനി പറഞ്ഞ ഉത്തരം എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. ഹോസ്റ്റലില്‍
+മൊബൈല്‍ കൈവശംവയ്ക്കാന്‍ വാര്‍ഡന്‍ അനുവദിക്കാറില്ലത്രേ. അത്ര നിര്‍ബന്ധമുള്ളവര്‍ക്കു് വാര്‍ഡന്റെ കൈയ്യിലേല്‍പ്പിക്കാം.
+ഫോണ്‍ വരുമ്പോള്‍ വാര്‍ഡന്റെ മുമ്പില്‍വച്ചു സംസാരിച്ചിട്ടു് തിരിച്ചുകൊടുക്കണം. ഇങ്ങനെ മൊബൈലുപയോഗിക്കുന്ന
+സുഹൃത്തിനും കൂട്ടുകാര്‍ക്കും പുത്തന്‍തലമുറയെന്നല്ല, മൊബൈല്‍ തന്നെ ആവശ്യമില്ല. അവര്‍ക്കൊക്കെ അത് കുരങ്ങന്റെ
+കൈയ്യിലുള്ള പൂമാലയാണു്. സാധാരണ മനുഷ്യരായി ജീവിക്കുകയും അവരെപ്പോലെ ചിന്തിക്കുകയും ചെയ്യുന്ന ഒരുപാടു
+വിദ്യാര്‍ത്ഥി സുഹൃത്തുക്കളുണ്ടു് ഈ കൊച്ചുകേരളത്തില്‍. അവര്‍ക്കു് മൊബൈല്‍ ഒരത്യാവശ്യമാണു്. സംസാരിക്കാനും
പരസ്പരം (സ്നേഹ)സന്ദേശം കൈമാറാനും മാത്രമല്ല, ജീവിതാഘോഷങ്ങളുടെ നേര്‍കാഴ്ചകള്‍ സൂക്ഷിക്കാന്‍, തന്നെ
-ത്രസിപ്പിച്ച ഈരടികള്‍ വീണ്ടും വീണ്ടും ആസ്വദിക്കാന്‍, ഒരിക്കലും തീരാത്ത മായകാഴ്ചകള്‍ക്കായി ഇന്റര്‍നെറ്റ് പരതാന്‍,
- അങ്ങനെ പലതിനും, നേരം കൊല്ലികളായ കളികളുടെ പേരില്‍ മത്സരം സംഘടിപ്പിക്കാനും, സോഫ്റ്റ്‌വെയറിന്റെ
- ഉള്ളുകളികളിലേക്കിറങ്ങിച്ചെന്ന് തിരുത്താനും പോലും. അവര്‍ക്ക് മൊബൈല്‍ ഒഴിവാക്കാനാവാത്ത കൂട്ടാണ്.
-പഠിത്തം നന്നാക്കാനെന്ന പേരില്‍ വിദ്യാര്‍ത്ഥികളുടെ നേരെ നടക്കുന്ന ഇത്തരം ചെയ്തികള്‍ക്കെതിരെ ആരും
- പ്രതികരിക്കാത്തതല്ല എന്നെ അത്ഭുതപ്പെടുത്തിയത്, വിദ്യാര്‍ത്ഥികള്‍ തന്നെ അതിനെ ന്യായീകരിക്കുന്നതാണ്.
+ത്രസിപ്പിച്ച ഈരടികള്‍ വീണ്ടുംവീണ്ടും ആസ്വദിക്കാന്‍, ഒരിക്കലും തീരാത്ത മായകാഴ്ചകള്‍ക്കായി ഇന്റര്‍നെറ്റ് പരതാന്‍,
+ അങ്ങനെ പലതിനും. നേരംകൊല്ലികളായ കളികളുടെ പേരില്‍ മത്സരം സംഘടിപ്പിക്കാനും, സോഫ്റ്റ്‌വെയറിന്റെ
+ ഉള്ളുകളികളിലേക്കിറങ്ങിച്ചെന്നു് തിരുത്താനും പോലും അവര്‍ക്കു് മൊബൈല്‍ ഒഴിവാക്കാനാവാത്ത കൂട്ടാണു്.
+പഠിത്തം നന്നാക്കാനെന്ന പേരില്‍ വിദ്യാര്‍ത്ഥികളുടെനേരെ നടക്കുന്ന ഇത്തരം ചെയ്തികള്‍ക്കെതിരെ ആരും
+ പ്രതികരിക്കാത്തതല്ല എന്നെ അത്ഭുതപ്പെടുത്തിയതു്, വിദ്യാര്‍ത്ഥികള്‍തന്നെ അതിനെ ന്യായീകരിക്കുന്നതാണു്.
ഞാന്‍ കണ്ടിടത്തോളം, മൊബൈല്‍ കാരണം മാത്രം പഠിത്തം മോശമാവുന്ന ഒരു കുട്ടി പോലും ലോകത്തിലുണ്ടാവില്ല.
- പഠിക്കാന്‍ കഴിയാത്തവര്‍ക്ക്, മൊബൈലല്ലെങ്കില്‍ മറ്റൊരു കാരണം കാണും.
+ പഠിക്കാന്‍ കഴിയാത്തവര്‍ക്കു്, മൊബൈലല്ലെങ്കില്‍ മറ്റൊരു കാരണം കാണും.
-പിന്നെ ദുരുപയോഗം, വ്യക്തവും, ശക്തവുമായ നിയമങ്ങളുണ്ടായിട്ടും മൊബൈല്‍ ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍,
- നമ്മുടെ നിയമവ്യവസ്ഥിതിയുടെ പ്രശ്നമായാണ് ഞാനത് കാണുന്നത്. ദുരുപയോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും,
- നടപടികളും ശിക്ഷകളും ഉണ്ടാവുകയും ചെയ്താല്‍ ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങള്‍ കുറക്കാനാവും.
-സാങ്കേതിക വിദ്യക്കനുസരിച്ച് നമ്മുടെ നിയമവ്യവസ്ഥിതിയും ഭരണസംവിധാനങ്ങളും വളരാത്തതാണെന്നു തോന്നുന്നു
- ഇതിനുള്ള തടസ്സം. പിന്നെ പോലീസിനോടിടപെടാന്‍ നമുക്കെല്ലാര്‍ക്കുമുള്ള മടിയും.
+പിന്നെ ദുരുപയോഗം. വ്യക്തവും ശക്തവുമായ നിയമങ്ങളുണ്ടായിട്ടും മൊബൈല്‍ ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍,
+ നമ്മുടെ നിയമവ്യവസ്ഥിതിയുടെ പ്രശ്നമായാണു് ഞാനതു് കാണുന്നത്. ദുരുപയോഗങ്ങള്‍ റിപ്പോര്‍ട്ടു് ചെയ്യപ്പെടുകയും,
+ നടപടികളും ശിക്ഷകളും ഉണ്ടാവുകയും ചെയ്താല്‍ ഒരു പരിധിവരെ ഇത്തരം പ്രശ്നങ്ങള്‍ കുറക്കാനാവും.
+സാങ്കേതികവിദ്യക്കനുസരിച്ചു് നമ്മുടെ നിയമവ്യവസ്ഥിതിയും ഭരണസംവിധാനങ്ങളും വളരാത്തതാണെന്നു തോന്നുന്നു
+ ഇതിനുള്ള തടസ്സം. പിന്നെ, പോലീസിനോടിടപെടാന്‍ നമുക്കെല്ലാര്‍ക്കുമുള്ള മടിയും.
-എറിയാനറിയാവുന്നവന്റെ കയ്യില്‍ വടി കൊടുക്കരുതെന്നപോലെ, വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ കൊടുക്കരുതെന്നു വാശി
-പിടിക്കുന്നവരോട്, വടി പിടിക്കാനെങ്കിലും പഠിച്ച ശേഷം എറിയുന്നവരെ നന്നാക്കുക. മൊബൈല്‍ ഉപയോഗത്തില്‍ നിയന്ത്രണം
-വേണ്ടെന്നല്ല എന്റെ അഭിപ്രായം, നിയന്ത്രണവും, നിരോധനവും ഫലത്തില്‍ ഒന്നാവരുതെന്നാണ്. അതു ഗുണത്തേക്കാളേറെ
+എറിയാനറിയാവുന്നവന്റെ കയ്യില്‍ വടി കൊടുക്കരുതെന്നപോലെ, വിദ്യാര്‍ത്ഥിക്കു് മൊബൈല്‍ കൊടുക്കരുതെന്നു വാശി
+പിടിക്കുന്നവരോടു് : വടി പിടിക്കാനെങ്കിലും പഠിപ്പിച്ചശേഷം, എറിയുന്നവരെ നന്നാക്കുക. മൊബൈല്‍ ഉപയോഗത്തില്‍ നിയന്ത്രണം
+വേണ്ടെന്നല്ല എന്റെ അഭിപ്രായം, നിയന്ത്രണവും നിരോധനവും ഫലത്തില്‍ ഒന്നാവരുതെന്നാണു്. അതു ഗുണത്തേക്കാളേറെ
ദോഷമേ ചെയ്യൂ. ഔചിത്യമില്ലാത്ത മൊബൈല്‍ ഉപയോഗം മാത്രമേ നിയന്ത്രിക്കേണ്ടതുള്ളൂ എന്നാണെന്റെ അഭിപ്രായം.
(August 28, 2007)
diff --git a/monte-carlo.tex b/monte-carlo.tex
index af71577..426e27a 100644
--- a/monte-carlo.tex
+++ b/monte-carlo.tex
@@ -1,71 +1,71 @@
-\secstar{അപകടങ്ങളുടെ മോണ്ടേകാര്‍ലോ}
+\secstar{അപകടങ്ങളുടെ മോണ്ടേകാര്‍ലോ}
\vskip 2pt
-പ്രതീക്ഷിച്ചതു പോലെ ആവേശകരമായ ഗ്രാന്‍പ്രീയായിരുന്നു മോണ്ടേ കാര്‍ലോയിലേത് (മേയ് പതിനാറ്). മാര്‍ക്ക്
-വെബ്ബര്‍ തുടര്‍ച്ചയായി രണ്ടാമത്തെ വിജയം നേടി. റെഡ്ബുള്ളിനു വേണ്ടി സെബാസ്റ്റ്യന്‍ വെറ്റല്‍ രണ്ടാമതെത്തിയപ്പോള്‍
+പ്രതീക്ഷിച്ചതുപോലെ ആവേശകരമായ ഗ്രാന്‍പ്രീയായിരുന്നു മോണ്ടേ കാര്‍ലോയിലേതു് (മേയ് പതിനാറു്). മാര്‍ക്ക്
+വെബ്ബര്‍ തുടര്‍ച്ചയായി രണ്ടാമത്തെ വിജയം നേടി. റെഡ്ബുള്ളിനുവേണ്ടി സെബാസ്റ്റ്യന്‍ വെറ്റല്‍ രണ്ടാമതെത്തിയപ്പോള്‍
റെനോയുടെ റോബര്‍ട്ട് കുബിത്സ മൂന്നാമതെത്തി. ഇരുപത്തിനാലുപേരുമായിത്തുടങ്ങിയ മൊണാകൊ ഗ്രാന്‍പ്രീ
-അവസാനിച്ചപ്പോള്‍ റേസ് പൂര്‍ത്തിയാക്കിയത് പന്ത്രണ്ടു പേരാണ്.
+അവസാനിച്ചപ്പോള്‍ റേസ് പൂര്‍ത്തിയാക്കിയതു് പന്ത്രണ്ടുപേരാണു്.
ആദ്യലാപ്പില്‍ വില്യംസിന്റെ നികോ ഹല്‍ക്കന്‍ബര്‍ഗ് തുടങ്ങിവച്ച ആക്സിഡന്റുകളുടെ പരമ്പര, അവസാനലാപ്പുകളില്‍
-ലോട്ടസിന്റെ യാനോ ട്രൂലിയാണ് പൂര്‍ത്തിയാക്കിയത്. സേഫ്റ്റികാറിന്റെ പിന്നില്‍ റേസ് പൂര്‍ത്തിയാക്കിയെങ്കിലും,
-സേഫ്റ്റികാര്‍ പിന്‍വലിഞ്ഞ് റേസ് പൂര്‍ത്തിയാകുന്നിടം വരെയുള്ള ചെറിയദൂരത്തില്‍ ഫെറാരിയുടെ ഫെര്‍ണാണ്ടോ
-അലോണ്‍സോ വരുത്തിയ പിഴവു മുതലെടുത്ത് ആറാം സ്ഥാനം പിടിച്ചെടുത്ത മെഴ്സിഡസിന്റെ മൈക്കല്‍ ഷൂമാക്കര്‍
-സൂചിപ്പഴുതു ധാരാളമാണു തനിക്കെന്ന് ഒരിക്കല്‍കൂടി തന്റെ യുവ എതിരാളികളെ ഓര്‍മ്മിപ്പിച്ചു (പിന്നീട് ഷൂമാക്കറുടെ
-മറികടക്കല്‍ നിയമവിരുദ്ധമാണെന്നു വിധിയെഴുതിയ സ്റ്റ്യുവര്‍ട്ടുമാര്‍ 20 സെക്കന്റ് ഡ്രൈവ് ത്രൂ പെനാല്‍ട്ടി നല്‍കി).
+ലോട്ടസിന്റെ യാനോ ട്രൂലിയാണു് പൂര്‍ത്തിയാക്കിയതു്. സേഫ്റ്റികാറിന്റെ പിന്നില്‍ റേസ് പൂര്‍ത്തിയാക്കിയെങ്കിലും,
+സേഫ്റ്റികാര്‍ പിന്‍വലിഞ്ഞു് റേസ് പൂര്‍ത്തിയാകുന്നിടംവരെയുള്ള ചെറിയദൂരത്തില്‍ ഫെറാരിയുടെ ഫെര്‍ണാണ്ടോ
+അലോണ്‍സോ വരുത്തിയ പിഴവു് മുതലെടുത്തു് ആറാംസ്ഥാനം പിടിച്ചെടുത്ത മെഴ്സിഡസിന്റെ മൈക്കല്‍ ഷൂമാക്കര്‍,
+തനിക്കു കിട്ടുന്ന സൂചിപ്പഴുതുപോലും ധാരാളമാണെന്നു് ഒരിക്കല്‍കൂടി യുവഎതിരാളികളെ ഓര്‍മ്മിപ്പിച്ചു. പിന്നീടു് ഷൂമാക്കറുടെ
+മറികടക്കല്‍ നിയമവിരുദ്ധമാണെന്നു വിധിയെഴുതിയ സ്റ്റ്യുവര്‍ട്ടുമാര്‍ 20 സെക്കന്റ് ഡ്രൈവ് ത്രൂ പെനാല്‍ട്ടി നല്‍കി.
-മൊത്തം സീസണിലെ ഏറ്റവും വിഷമം പിടിച്ച റേസെന്ന വിശേഷണമുള്ള മോണ്ടേ കാര്‍ലോ ഗ്രാന്‍പ്രീ സ്വന്തം പേരു
-നിലനിര്‍ത്തിയെന്നു വേണമെങ്കില്‍ പറയാം. ആകെ 78 ലാപ്പുകളുള്ള റേസില്‍ നാലുതവണയാണ് സേഫ്റ്റികാര്‍
-വിന്യസിക്കപ്പെട്ടത്. രണ്ടുതവണയും വില്യംസിന്റെ റൂബന്‍ ബാരിക്കെല്ലോയും, ഹള്‍ക്കന്‍ബര്‍ഗുമായിരുന്നു കാരണക്കാര്‍.
-മുന്‍ചിറകുകള്‍ (front wing) പ്രവര്‍ത്തനരഹിതമായതാണ് ഹള്‍ക്കന്‍ബര്‍ഗിനെ കുഴക്കിയതെങ്കില്‍, മുപ്പത്തിരണ്ടാം
-ലാപ്പില്‍ കാറിന്റെ പിന്‍ഭാഗമാണ് ബാരിക്കെല്ലോയെ ചതിച്ചത്. മൂന്നാമത് സേഫ്റ്റികാര്‍ വിന്യസിച്ചത് മഴവെള്ളം
-ഒഴുകിപ്പോകാനുള്ള ചാലുകളുടെ മൂടിയൊരെണ്ണം തുറന്നു കിടന്നതുകൊണ്ടായിരുന്നു. നാലാം തവണ മെഴ്സിഡസ്
-SLS AMG ട്രാക്ക് നിയന്ത്രിക്കാനായി എത്തിയത്, ലോട്ടസിന്റെ യാനോ ട്രൂലി ഹിസ്പാനിക് റേസിങ് ടീമിന്റെ ഇന്ത്യന്‍
-ഡ്രൈവര്‍ കരണ്‍ ചന്ദോക്കിന്റെ മുകളില്‍ കൂടി കയറി മറിഞ്ഞതിനാണ്.
+മൊത്തം സീസണിലെ ഏറ്റവും വിഷമംപിടിച്ച റേസെന്ന വിശേഷണമുള്ള മോണ്ടേ കാര്‍ലോ ഗ്രാന്‍പ്രീ സ്വന്തംപേരു്
+നിലനിര്‍ത്തിയെന്നു് വേണമെങ്കില്‍ പറയാം. ആകെ 78 ലാപ്പുകളുള്ള റേസില്‍ നാലുതവണയാണു് സേഫ്റ്റികാര്‍
+വിന്യസിക്കപ്പെട്ടതു്. രണ്ടുതവണയും വില്യംസിന്റെ റൂബന്‍ ബാരിക്കെല്ലോയും ഹള്‍ക്കന്‍ബര്‍ഗുമായിരുന്നു കാരണക്കാര്‍.
+മുന്‍ചിറകുകള്‍ (front wing) പ്രവര്‍ത്തനരഹിതമായതാണു് ഹള്‍ക്കന്‍ബര്‍ഗിനെ കുഴക്കിയതെങ്കില്‍, മുപ്പത്തിരണ്ടാം
+ലാപ്പില്‍ കാറിന്റെ പിന്‍ഭാഗമാണു് ബാരിക്കെല്ലോയെ ചതിച്ചതു്. മൂന്നാമതു് സേഫ്റ്റികാര്‍ വിന്യസിച്ചതു് മഴവെള്ളം
+ഒഴുകിപ്പോകാനുള്ള ചാലുകളുടെ മൂടി ഒരെണ്ണം തുറന്നുകിടന്നതുകൊണ്ടായിരുന്നു. നാലാംതവണ മെഴ്സിഡസ്
+SLS AMG ട്രാക്കു് നിയന്ത്രിക്കാനായി എത്തിയതു്, ലോട്ടസിന്റെ യാനോ ട്രൂലി ഹിസ്പാനിക് റേസിങ് ടീമിന്റെ ഇന്ത്യന്‍
+ഡ്രൈവര്‍ കരണ്‍ ചന്ദോക്കിന്റെ മുകളില്‍കൂടി കയറിമറിഞ്ഞതിനാണു്.
ട്രാക്കിനുള്ളില്‍ക്കൂടി ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടയില്‍ ബാലന്‍സ് നഷ്ടപ്പെട്ട ട്രൂലിയുടെ കാര്‍ ചന്ദോക്കിന്റെ
-കാറിന്റെ മുകളില്‍കൂടി മറിയുകയായിരുന്നു. തക്കസമയത്ത് തല താഴ്ത്താന്‍ ചന്ദോക്കിനു തോന്നിയിരുന്നില്ലെങ്കില്‍
-അപകടവാര്‍ത്തയ്ക്കുപകരം അദ്ദേഹത്തിന്റെ മരണവാര്‍ത്ത നമുക്കു വായിക്കേണ്ടിവന്നേനെ. റേസിന്റെ എഴുപത്തിനാലാം
-ലാപ്പില്‍ നടന്ന ഈ അപകടം ഇനി അത്ഭുതങ്ങളൊന്നും ട്രാക്കില്‍ കാണില്ലെന്നേകദേശം ഉറപ്പാക്കി. പക്ഷേ, അപ്പോഴും
-വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന മൈക്കേല്‍ ഷൂമാക്കര്‍ അവസാനനിമിഷം എല്ലാവരെയും അമ്പരപ്പിച്ച്
+കാറിന്റെ മുകളില്‍കൂടി മറിയുകയായിരുന്നു. തക്കസമയത്തു് തലതാഴ്ത്താന്‍ ചന്ദോക്കിനു തോന്നിയിരുന്നില്ലെങ്കില്‍
+അപകടവാര്‍ത്തയ്ക്കുപകരം മരണവാര്‍ത്ത നമുക്കു വായിക്കേണ്ടിവന്നേനെ. റേസിന്റെ എഴുപത്തിനാലാം
+ലാപ്പില്‍ നടന്ന ഈ അപകടം ഇനി അത്ഭുതങ്ങളൊന്നും ട്രാക്കില്‍ കാണില്ലെന്നു് ഏകദേശം ഉറപ്പാക്കി. പക്ഷേ, അപ്പോഴും
+വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന മൈക്കേല്‍ ഷൂമാക്കര്‍ അവസാനനിമിഷം എല്ലാവരെയും അമ്പരപ്പിച്ചു്
അലോണ്‍സൊയെ മറികടന്നു.
-ഈ വിജയത്തോടെ ടീം മേറ്റ് വെറ്റലിനൊപ്പം ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ മുന്നിട്ടുനില്‍ക്കിന്ന വെബ്ബറിന്
-വെല്ലുവിളിയുയര്‍ത്താന്‍ വെറ്റലിന് ഒരിക്കലും സാധിച്ചില്ല. മാത്രവുമല്ല, കുബിത്സയയില്‍ നിന്ന് ആവശ്യത്തിനു
-സമ്മര്‍ദ്ദത്തിലുമായിരുന്നു വെറ്റല്‍. ഒരു ചെറിയ പിഴവുപോലും വരുത്താതെ മൂന്നു സേഫ്റ്റികാറുകളില്‍ നിന്നും രക്ഷപ്പെട്ട
-വെബ്ബര്‍ സ്പെയിനിലെ തന്റെ ഫോം തുടരുകയായിരുന്നുവെന്നു പറയണം. എന്നാല്‍ റേസിലെ താരം പിറ്റ് ലേനില്‍ നിന്ന്
-റേസ് ആരംഭിച്ച്, തുടക്കത്തില്‍ത്തന്നെ ആവേശകരമായ മറികടക്കലുകളിലൂടെയും പിറ്റ് സ്റ്റോപ്പെടുക്കാതെ, മുഴുവന്‍ റേസും
-ഒരു ടയറില്‍ തീര്‍ത്ത തന്ത്രത്തിലൂടെയും ആറാമത് ഫിനിഷ് ചെയ്ത ഫെറാരിയുടെ ഫെര്‍ണാണ്ടോ അലോണ്‍സോയാണ്.
-(ഏതാണ്ട് മുഴുവന്‍ റേസും, ആദ്യ യെല്ലോഫ്ലാഗ് വന്നപ്പോള്‍ പിറ്റ് ചെയ്ത് സോഫ്റ്റ് ടയറുകള്‍ മാറ്റി ഓപ്ഷന്‍ ടയറുകള്‍
-എടുക്കുകയാണ് അലോണ്‍സോ ചെയ്തത്). രണ്ടായിരത്തിയാറിലെ ഷൂമാക്കറുടെ മൊണാകൊ പ്രകടനത്തെ ഓര്‍മ്മിപ്പിച്ചു
-ഇത്. അന്ന്, അലോണ്‍സോയുടെ യോഗ്യതാലാപ്പ് അലങ്കോലമാക്കാന്‍ കാര്‍ ട്രാക്കിനു വിലങ്ങനെയിട്ട ഷൂമാക്കറിനെ,
-പിഴചുമത്തി പിറ്റ് ലേനിലെത്തിക്കുകയായിരുന്നു. ആവേശകരമായ ഒരു റേസിലൂടെ ഷുമാക്കര്‍ അന്ന് അഞ്ചാമത് ഫിനിഷ്
+ഈ വിജയത്തോടെ ടീം മേറ്റ് വെറ്റലിനൊപ്പം ചാമ്പ്യന്‍ഷിപ്പുdപോരാട്ടത്തില്‍ മുന്നിട്ടുനില്‍ക്കിന്ന വെബ്ബറിനു്
+വെല്ലുവിളിയുയര്‍ത്താന്‍ വെറ്റലിനു് ഒരിക്കലും സാധിച്ചില്ല. മാത്രവുമല്ല, കുബിത്സയയില്‍നിന്നു് ആവശ്യത്തിനു
+സമ്മര്‍ദ്ദത്തിലുമായിരുന്നു വെറ്റല്‍. ഒരു ചെറിയ പിഴവുപോലും വരുത്താതെ മൂന്നു സേഫ്റ്റികാറുകളില്‍നിന്നും രക്ഷപ്പെട്ട
+വെബ്ബര്‍ സ്പെയിനിലെ തന്റെ ഫോം തുടരുകയായിരുന്നുവെന്നു പറയണം. എന്നാല്‍ റേസിലെ താരം, പിറ്റ് ലേനില്‍നിന്നു്
+റേസ് ആരംഭിച്ചു് തുടക്കത്തില്‍ത്തന്നെ ആവേശകരമായ മറികടക്കലുകളിലൂടെയും, പിറ്റ് സ്റ്റോപ്പെടുക്കാതെ മുഴുവന്‍ റേസും
+ഒരു ടയറില്‍ തീര്‍ത്ത തന്ത്രത്തിലൂടെയും ആറാമത് ഫിനിഷ് ചെയ്ത ഫെറാരിയുടെ ഫെര്‍ണാണ്ടോ അലോണ്‍സോയാണു്.
+(ഏതാണ്ടു് മുഴുവന്‍ റേസും, ആദ്യ യെല്ലോഫ്ലാഗ് വന്നപ്പോള്‍ പിറ്റ് ചെയ്തു് സോഫ്റ്റ് ടയറുകള്‍ മാറ്റി ഓപ്ഷന്‍ ടയറുകള്‍
+എടുക്കുകയാണു് അലോണ്‍സോ ചെയ്തത്). രണ്ടായിരത്തിയാറിലെ ഷൂമാക്കറുടെ മൊണാകൊ പ്രകടനത്തെ ഓര്‍മ്മിപ്പിച്ചു
+ഇത്. അന്നു്, അലോണ്‍സോയുടെ യോഗ്യതാലാപ്പു് അലങ്കോലമാക്കാന്‍ കാര്‍ ട്രാക്കിനു വിലങ്ങനെയിട്ട ഷൂമാക്കറിനെ,
+പിഴചുമത്തി പിറ്റ് ലേനിലെത്തിക്കുകയായിരുന്നു. ആവേശകരമായ ഒരു റേസിലൂടെ ഷുമാക്കര്‍ അന്നു് അഞ്ചാമത് ഫിനിഷ്
ചെയ്തു.
-നിലവിലെ ചാമ്പ്യന്‍ മക്‌ലാരന്റെ ജെന്‍സണ്‍ ബട്ടണ് മൊണാകൊയില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ലായിരുന്നു.
-ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ എഴുപതു പോയിന്റോടെ ഒന്നാമനായെത്തിയ ബട്ടണ്‍ മടങ്ങുമ്പോള്‍ നാലാമതാണ്. മൂന്നാം
+നിലവിലെ ചാമ്പ്യന്‍ മക്‌ലാരന്റെ ജെന്‍സണ്‍ ബട്ടണു് മൊണാകൊയില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ലായിരുന്നു.
+ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ എഴുപതു പോയിന്റോടെ ഒന്നാമനായെത്തിയ ബട്ടണ്‍ മടങ്ങുമ്പോള്‍ നാലാമതാണു്. മൂന്നാം
ലാപ്പില്‍ എന്‍ജിന്‍ തകരാറുമൂലം പുറത്തുപോകേണ്ടിവന്ന ബട്ടനെ, റെഡ്ബുള്ളിന്റെ ഡ്രൈവര്‍മാരും (78 പോയിന്റു വീതം),
-ഫെര്‍ണാണ്ടോ അലോണ്‍സോയുമാണ് (75 പോയിന്റ്) മറികടന്നത്. ഫെറാരിയുടെ ഫെലിപെ മസ്സ 61 പോയിന്റുമായും,
-മൊണാകൊയിലെ മൂന്നാം സ്ഥാനക്കാരന്‍ റെനോയുടെ റോബര്‍ട്ട് കുബിത്സയും, മക്‌ലാരന്റെ 2008ലെ ലോകചാമ്പ്യന്‍
-ലൂയിസ് ഹാമില്‍ട്ടണും 59 പോയിന്റുമായും ബട്ടണു തൊട്ടുപിറകിലുമുണ്ട്. ആദ്യ ഏട്ടുസ്ഥാനക്കാരെ വെറും 25 പോയിന്റ്
+ഫെര്‍ണാണ്ടോ അലോണ്‍സോയുമാണു് (75 പോയിന്റ്) മറികടന്നതു്. ഫെറാരിയുടെ ഫെലിപെ മസ്സ 61 പോയിന്റുമായും,
+മൊണാകൊയിലെ മൂന്നാംസ്ഥാനക്കാരന്‍ റെനോയുടെ റോബര്‍ട്ട് കുബിത്സയും, മക്‌ലാരന്റെ 2008ലെ ലോകചാമ്പ്യന്‍
+ലൂയിസ് ഹാമില്‍ട്ടണ്‍ 59 പോയിന്റുമായും ബട്ടണു തൊട്ടുപിറകിലുണ്ടു്. ആദ്യ ഏട്ടുസ്ഥാനക്കാരെ വെറും 25 പോയിന്റ്
വേര്‍തിരിക്കുന്ന പട്ടിക ഇപ്പോഴും ഇതൊരു തുറന്ന പോരാട്ടമാണെന്നു വ്യക്തമാക്കുന്നു. മെഴ്സിഡസിന്റെ നികൊ
-റോസ്ബര്‍ഗാണ് എട്ടാമത്. ഒന്‍പതാമത്, മൈക്കല്‍ ഷൂമാക്കറും, പത്താമത് ഫോഴ്സ് ഇന്ത്യയുടെ അഡ്രിയാന്‍ സുടിലാണ്.
+റോസ്ബര്‍ഗാണു് എട്ടാമതു്. ഒന്‍പതാമത്, മൈക്കല്‍ ഷൂമാക്കറും, പത്താമതു്, ഫോഴ്സ് ഇന്ത്യയുടെ അഡ്രിയാന്‍ സുടിലാണു്.
ടീമുകളുടെ കാര്യത്തില്‍ റെഡ്ബുള്‍ 156 പോയിന്റോടെ രണ്ടാംസ്ഥാനത്തുള്ള ഫെറാരിയേക്കാള്‍ 22 പോയിന്റിനു
-മുന്നിലാണ്. മൂന്നാംസ്ഥാനത്ത് നില്‍ക്കുന്ന മക്‌ലാരനും ഫെറാരിയും തമ്മില്‍ വെറും 5 പോയിന്റ് വ്യത്യാസമേയുള്ളൂ.
-എന്നാല്‍ മെഴ്സിഡസ് 78 പോയിന്റുമായി ബഹുദൂരം പിന്നിലാണ്. അഞ്ചാം സ്ഥാനത്തുള്ള റെനോ കുബിത്സയുടെ
-ബലത്തില്‍ 65 പോയിന്റുമായി, മെഴ്സിഡസിന് വെല്ലുവിളിയുയര്‍ത്തുന്നു. വ്യക്തമായ മധ്യനിര പ്രകടനവുമായി ഫോഴ്സ്
-ഇന്ത്യ 30 പോയിന്റോടെ ആറാമതാണ്.
+മുന്നിലാണു്. മൂന്നാംസ്ഥാനത്തു നില്‍ക്കുന്ന മക്‌ലാരനും ഫെറാരിയും തമ്മില്‍ വെറും 5 പോയിന്റ് വ്യത്യാസമേയുള്ളൂ.
+എന്നാല്‍ മെഴ്സിഡസ് 78 പോയിന്റുമായി ബഹുദൂരം പിന്നിലാണു്. അഞ്ചാംസ്ഥാനത്തുള്ള റെനോ കുബിത്സയുടെ
+ബലത്തില്‍ 65 പോയിന്റുമായി മെഴ്സിഡസിനു് വെല്ലുവിളിയുയര്‍ത്തുന്നു. വ്യക്തമായ മധ്യനിരപ്രകടനവുമായി ഫോഴ്സ്
+ഇന്ത്യ 30 പോയിന്റോടെ ആറാമതാണു്.
അടുത്തറേസിനു വലിയ കാലതാമസമില്ലാത്തതിനാല്‍ (മേയ് അവസാനവാരം തുര്‍ക്കിയില്‍) വലിയ മാറ്റങ്ങളൊന്നും
-പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും തന്റെ വെല്ലുവിളി മധ്യനിരയില്‍ നിന്ന് മുന്‍ നിരയിലേക്കെത്തിക്കാന്‍ മൈക്കേല്‍ ഷൂമാക്കര്‍
-ആവേശപൂര്‍വ്വം ശ്രമിക്കുന്നതും, ആദ്യ ഏട്ടുസ്ഥാനത്തില്‍ ഓരോറേസിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നതും തുര്‍ക്കിയില്‍
+പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും തന്റെ വെല്ലുവിളി മധ്യനിരയില്‍നിന്നു് മുന്‍നിരയിലേക്കെത്തിക്കാന്‍ മൈക്കേല്‍ ഷൂമാക്കര്‍
+ആവേശപൂര്‍വ്വം ശ്രമിക്കുന്നതും, ആദ്യ ഏട്ടുസ്ഥാനത്തില്‍ ഓരോ റേസിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നതും തുര്‍ക്കിയില്‍
ആവേശമുണര്‍ത്തും.
-പിന്‍കുറിപ്പ്: ഏഴു റേസുകളുമായി 1950ലാണ് ആദ്യഫോര്‍മുലവണ്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നത്. കൃത്യം പറഞ്ഞാല്‍
+പിന്‍കുറിപ്പു്: ഏഴു റേസുകളുമായി 1950ലാണു് ആദ്യഫോര്‍മുലവണ്‍ ചാമ്പ്യന്‍ഷിപ്പു് തുടങ്ങുന്നത്. കൃത്യം പറഞ്ഞാല്‍
1950 മേയ് 13ന് ഇംഗ്ലണ്ടിലെ സില്‍വര്‍സ്റ്റോണില്‍. 2010 റേസ് കലണ്ടറില്‍ അന്നുണ്ടായിരുന്നതില്‍ നാലു
-ട്രാക്കുകളില്‍ ഇന്നും ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ നടക്കുന്നുണ്ട്. മൊണ്ടേ കാര്‍ലോ, സില്‍വര്‍സ്റ്റോണ്‍, മോണ്‍സ
-(ഇറ്റാലിയന്‍), സ്പാ (ബെല്‍ജിയന്‍) എന്നിവയാണത്. അറുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഏറെമാറ്റങ്ങളുമായി എഫ്
-വണ്‍ പ്രയാണം തുടരുമ്പോള്‍, ഇന്നും യൂറോപ്യന്‍ ടീമുകളാണ് ചാമ്പ്യന്‍ഷിപ്പിനെ നിയന്ത്രിക്കുന്നതെന്നത് മറ്റൊരു
+ട്രാക്കുകളില്‍ ഇന്നും ചാമ്പ്യന്‍ഷിപ്പു് മത്സരങ്ങള്‍ നടക്കുന്നുണ്ടു്. മൊണ്ടേ കാര്‍ലോ, സില്‍വര്‍സ്റ്റോണ്‍, മോണ്‍സ
+(ഇറ്റാലിയന്‍), സ്പാ (ബെല്‍ജിയന്‍) എന്നിവയാണതു്. അറുപതു വര്‍ഷങ്ങള്‍ക്കുശേഷം ഏറെ മാറ്റങ്ങളുമായി എഫ്
+വണ്‍ പ്രയാണം തുടരുമ്പോള്‍, ഇന്നും യൂറോപ്യന്‍ ടീമുകളാണു് ചാമ്പ്യന്‍ഷിപ്പിനെ നിയന്ത്രിക്കുന്നതെന്നതു് മറ്റൊരു
സത്യം.
(18 May 2010)\footnote{http://malayal.am/വിനോദം/കായികം/5513/അപകടങ്ങളുടെ-മോണ്ടേകാര്‍ലോ}
diff --git a/pinarayi.tex b/pinarayi.tex
index 94f3415..c35aa1d 100644
--- a/pinarayi.tex
+++ b/pinarayi.tex
@@ -1,21 +1,21 @@
-\secstar{പിണറായി, വിദ്യാഭ്യാസം, സമൂഹം, മുന്‍വിധികള്‍, സ്വാതന്ത്ര്യം}
+\secstar{പിണറായി, വിദ്യാഭ്യാസം, സമൂഹം, മുന്‍വിധികള്‍, സ്വാതന്ത്ര്യം}
\vskip 2pt
-സെബിന്‍ ഇവിടെ\footnote{\url{http://absolutevoid.blogspot.com/2009/11/blog-post.html}} എഴുതിയ നീണ്ട ലേഖനത്തിനു മറുപടിയായി എഴുതിത്തുടങ്ങിയതാണ്. ഞാന്‍ എഴുതിത്തീര്‍ന്നപ്പോഴെയ്ക്കും അവിടെ ചര്‍ച്ച സി പി എമ്മിന്റെ നയങ്ങളെക്കുറിച്ചും തട്ടിപ്പുകളെപ്പറ്റിയുമായതുകൊണ്ട് ഇനി ഇതവിടെ കൊണ്ടിട്ടാല്‍ ഞാന്‍ വിഷയം മാറ്റാന്‍ നോക്കുന്ന കമ്യൂണിസ്റ്റുകാരനായാലോ എന്നു കരുതി ഇവിടെയിടുന്നു.
+സെബിന്‍ ഇവിടെ\footnote{\url{http://absolutevoid.blogspot.com/2009/11/blog-post.html}} എഴുതിയ നീണ്ടലേഖനത്തിനു മറുപടിയായി എഴുതിത്തുടങ്ങിയതാണു്. ഞാന്‍ എഴുതിത്തീര്‍ന്നപ്പോഴെയ്ക്കും അവിടെ ചര്‍ച്ച സിപിഎമ്മിന്റെ നയങ്ങളെക്കുറിച്ചും തട്ടിപ്പുകളെപ്പറ്റിയുമായതുകൊണ്ടു് ഇനി ഇതവിടെ കൊണ്ടിട്ടാല്‍ ഞാന്‍ വിഷയം മാറ്റാന്‍ നോക്കുന്ന കമ്യൂണിസ്റ്റുകാരനായാലോ എന്നു കരുതി ഇവിടെയിടുന്നു.
-പിണറായിയുടെ തത്വങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും വിരുദ്ധമായി വിവേകും വീണയും സ്വകാര്യസ്വാശ്രയകോളേജില്‍ പഠിക്കുന്നതിനെ പഴിപറയുന്ന കാര്യത്തില്‍ എന്റെ ചില ചിന്തകളാണ് ഇവിടെകുറിക്കുന്നത്. വിവേക് കിരണ്‍ സ്വകാര്യ സ്വാശ്രയ കോളേജായ SCMSല്‍ MBAയ്ക്കു ചേര്‍ന്നതാണ് എല്ലാവര്‍ക്കും ചോദ്യം ചെയ്യേണ്ടത്. വിവേക് അവിടെ ചേര്‍ന്നത് കോഴകൊടുത്താണെങ്കില്‍ തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ടതാണ് (അതിനി വിവേകല്ല, ദേവേന്ദ്രനായാലും എതിര്‍ക്കേണ്ടതാണ്). എന്നാല്‍ പ്രശ്നം, സ്വകാര്യ സ്വാശ്രയ കോളേജുകളുടെ നയങ്ങളെ എതിര്‍ക്കുന്ന ആദര്‍ശങ്ങളില്‍ വിശ്വസിക്കുകയും, പലപ്പോഴും ഈ സ്ഥാപനങ്ങള്‍ക്കെതിരെ നിശിത വിമര്‍ശനം നടത്തുകയും, അവ അടച്ചിട്ടും പഠിപ്പുമുടക്കിയും സമരം നടത്തുകയും ചെയ്യുന്ന വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ മാതൃസംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കുകയും ചെയ്യുന്ന വ്യക്തിയുടെ മകനായതുകൊണ്ട്, സ്വകാര്യ സ്വാശ്രയ കോളേജില്‍ ചേര്‍ന്നു പഠിക്കാന്‍ പാടില്ലെന്നതാണ്. അതിലൊരു വശപിശകുണ്ടെന്നാണ് എന്റെ അഭിപ്രായം.
+പിണറായിയുടെ തത്വങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും വിരുദ്ധമായി വിവേകും വീണയും സ്വകാര്യസ്വാശ്രയകോളേജില്‍ പഠിക്കുന്നതിനെ പഴിപറയുന്ന കാര്യത്തില്‍ എന്റെ ചില ചിന്തകളാണു് ഇവിടെ കുറിക്കുന്നത്. വിവേക് കിരണ്‍ സ്വകാര്യ സ്വാശ്രയകോളേജായ SCMSല്‍ MBAയ്ക്കു ചേര്‍ന്നതാണു് എല്ലാവരും ചോദ്യംചെയ്യുന്നതു്. വിവേക് അവിടെ ചേര്‍ന്നതു് കോഴകൊടുത്താണെങ്കില്‍ തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ടതാണു്. (അതിനി വിവേകല്ല, ദേവേന്ദ്രനായാലും എതിര്‍ക്കേണ്ടതാണു്.) എന്നാല്‍ പ്രശ്നം, സ്വകാര്യ സ്വാശ്രയകോളേജുകളുടെ നയങ്ങളെ എതിര്‍ക്കുന്ന ആദര്‍ശങ്ങളില്‍ വിശ്വസിക്കുകയും, പലപ്പോഴും ഈ സ്ഥാപനങ്ങള്‍ക്കെതിരെ നിശിതവിമര്‍ശനം നടത്തുകയും, അവ അടച്ചിട്ടും പഠിപ്പുമുടക്കിയും സമരം നടത്തുകയും ചെയ്യുന്ന വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ മാതൃസംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കുകയും ചെയ്യുന്ന വ്യക്തിയുടെ മകനായതുകൊണ്ടു്, സ്വകാര്യ സ്വാശ്രയകോളേജില്‍ ചേര്‍ന്നുപഠിക്കാന്‍ പാടില്ലെന്നതാണു്. ഈയൊരു വാദത്തില്‍ വന്‍പിശകുണ്ടെന്നാണു് എന്റെ അഭിപ്രായം.
-പിണറായിയുടെ ഭാഗത്തുനിന്നു നോക്കിയാല്‍ കാര്യമെല്ലാം ശരിയാണ്, വിവേക് ഒരിക്കലും സ്വകാര്യ സ്വാശ്രയ കോളേജില്‍ ചേര്‍ന്നു പഠിക്കരുത് (അന്നത്തെ സാഹചര്യങ്ങളില്‍, ഇപ്പോ മൊത്തം കോളേജുകളോട് എതിര്‍പ്പൊന്നുമില്ലെന്നു തോന്നുന്നു). പാര്‍ട്ടിക്കും തനിക്കും മാനക്കേടുണ്ടാക്കി വയ്ക്കുന്ന ഒന്നാന്തരം സംഭവം. സ്വന്തം ആദര്‍ശങ്ങള്‍ മകനെപ്പോലും പറഞ്ഞു പഠിപ്പിക്കാനാവാത്ത ദുര്‍ബലനാവാകുന്ന സാഹചര്യം. പക്ഷേ, വിവേകിന്റെ സ്ഥാനത്തു നിന്നു നോക്കിയാല്‍, സ്വന്തം വിദ്യാഭ്യാസകാര്യങ്ങളില്‍ പോലും തീരുമാനമെടുക്കാന്‍ അച്ഛന്റെ ആദര്‍ശങ്ങള്‍ തടസ്സമാവുന്ന സ്ഥിതിയാണ്. താന്‍ എന്തു ചെയ്യണമെന്നും ആരാവണമെന്നും മൂന്നാമതൊരാള്‍ നിശ്ചയിക്കുന്ന അവസ്ഥ. അവിടെ തന്റെ സ്വകാര്യ സ്വാതന്ത്ര്യം വിവേക് ഉപയോഗിച്ചിരിക്കാനുള്ള സാധ്യതയാണ് സെബിന്‍ അവിടെ സൂചിപ്പിച്ചതെന്നാണ് എനിക്കു മനസ്സിലായത് (സത്യം പറഞ്ഞാല്‍ എനിക്കു വിവേകിനേയോ പിണറായിയേയോ യാതൊരു പരിചയവുമില്ല, കൃത്യമായി എന്തു സംഭവിച്ചു എന്നു വിവേകിനോടു തന്നെ ചോദിക്കേണ്ടി വരും).
+പിണറായിയുടെ ഭാഗത്തുനിന്നു നോക്കിയാല്‍, കാര്യമെല്ലാം ശരിയാണു്; വിവേക് ഒരിക്കലും സ്വകാര്യ സ്വാശ്രയകോളേജില്‍ ചേര്‍ന്നു പഠിക്കരുതു്; (അന്നത്തെ സാഹചര്യങ്ങളില്‍. ഇപ്പോ മൊത്തം കോളേജുകളോടു് എതിര്‍പ്പൊന്നുമില്ലെന്നു തോന്നുന്നു.) പാര്‍ട്ടിക്കും തനിക്കും മാനക്കേടുണ്ടാക്കിവയ്ക്കുന്ന ഒന്നാന്തരം സംഭവം. സ്വന്തം ആദര്‍ശങ്ങള്‍ മകനെപ്പോലും പറഞ്ഞു പഠിപ്പിക്കാനാവാത്ത ദുര്‍ബലനാവാകുന്ന സാഹചര്യം. പക്ഷേ, വിവേകിന്റെ സ്ഥാനത്തുനിന്നു നോക്കിയാല്‍, സ്വന്തം വിദ്യാഭ്യാസകാര്യങ്ങളില്‍പോലും തീരുമാനമെടുക്കാന്‍ അച്ഛന്റെ ആദര്‍ശങ്ങള്‍ തടസ്സമാവുന്ന സ്ഥിതിയാണു്. താന്‍ എന്തു ചെയ്യണമെന്നും ആരാവണമെന്നും മൂന്നാമതൊരാള്‍ നിശ്ചയിക്കുന്ന അവസ്ഥ. അവിടെ തന്റെ സ്വകാര്യസ്വാതന്ത്ര്യം വിവേക് ഉപയോഗിച്ചിരിക്കാനുള്ള സാധ്യതയാണു് സെബിന്‍ അവിടെ സൂചിപ്പിച്ചതെന്നാണു് എനിക്കു മനസ്സിലായതു്. (സത്യം പറഞ്ഞാല്‍ എനിക്കു വിവേകിനേയോ പിണറായിയേയോ യാതൊരു പരിചയവുമില്ല. കൃത്യമായി എന്തു സംഭവിച്ചു എന്നു് വിവേകിനോടുതന്നെ ചോദിക്കേണ്ടി വരും.)
-"സ്വന്തം മകനെ/മകളെ സ്വകാര്യ സ്വാശ്രയ കോളേജില്‍ ചേര്‍ക്കുകവഴി പിണറായി തന്റെ അനുയായികളെ വഞ്ചിക്കുകയായിരുന്നു" എന്ന വിലയിരുത്തലിലെ പ്രധാനപ്രശ്നം, ഒരുപാടു മുന്‍ വിധികളാണ്. ഒരാളുടെ വിദ്യാഭ്യാസകാര്യങ്ങളിലെ തീരുമാനങ്ങളില്‍ പ്രധാന സ്വാധീനം അച്ഛന്റെയായിരിക്കും എന്നതുമുതല്‍, വിവേകിന് സ്വന്തമായി പിണറായിയെ എതിര്‍ത്ത് SCMSല്‍ പഠിക്കാന്‍ സാധ്യമല്ല എന്നതു വരെയെത്തുന്നു അത്. ഇതു വിവേക് കിരണോ വീണയോ മാത്രം അനുഭവിക്കുന്ന പ്രശ്നമല്ല. കേരളത്തിലെത്തന്നെ ഓരോ വിദ്യാര്‍ത്ഥികളും അനുഭവിക്കുന്ന സാമൂഹ്യ സമ്മര്‍ദ്ദമാണ്. മെഡിസിനോ എഞ്ചിനീയറിങ്ങിനോ അഡ്മിഷന്‍ നേടാന്‍ താത്പര്യമില്ലാത്തവരെ താറടിക്കുന്നതില്‍ തുടങ്ങി, ഉന്നതവിദ്യാഭ്യാസത്തിനു ശ്രമിക്കുന്ന പിന്നോക്കക്കാരനെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നതില്‍ എത്തിനില്‍ക്കുന്നു ഇത്. പിണറായിയുടെയും വിവേകിന്റെയും പേരിനോട് ചേര്‍ത്തുവയ്ക്കുന്നതുകൊണ്ട് ഈ വിഷയത്തിന് അതര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ പോകുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. സെബിന്റെ ബ്ലോഗില്‍ ഈ വിഷയത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരെല്ലാവരും, പിണറായിയുടെയും പാര്‍ട്ടിയുടെയും ഭാഗത്തുനിന്നു മാത്രമെ പ്രശ്നത്തെ സമീപിച്ചുള്ളു എന്നാണെനിക്കു തോന്നുന്നത്. വിഷയം കമ്യൂണിസ്റ്റുകാര്‍ക്കെതിരെയുള്ള വിമര്‍ശനമായതുകൊണ്ടായിരിക്കാം.
+"സ്വന്തം മകനെ/മകളെ സ്വകാര്യ സ്വാശ്രയകോളേജില്‍ ചേര്‍ക്കുകവഴി പിണറായി തന്റെ അനുയായികളെ വഞ്ചിക്കുകയായിരുന്നു" എന്ന വിലയിരുത്തലിലെ പ്രധാനപ്രശ്നം, ഒരുപാടു മുന്‍വിധികളാണു്. ഒരാളുടെ വിദ്യാഭ്യാസകാര്യങ്ങളിലെ തീരുമാനങ്ങളില്‍ പ്രധാന സ്വാധീനം അച്ഛന്റെയായിരിക്കും എന്നതുമുതല്‍, വിവേകിനു് സ്വന്തമായി പിണറായിയെ എതിര്‍ത്തു് SCMSല്‍ പഠിക്കാന്‍ സാധ്യമല്ല എന്നതുവരെയെത്തുന്നു അതു്. ഇതു വിവേക് കിരണോ വീണയോ മാത്രം അനുഭവിക്കുന്ന പ്രശ്നമല്ല. കേരളത്തിലെ ഓരോ വിദ്യാര്‍ത്ഥികളും അനുഭവിക്കുന്ന സാമൂഹ്യസമ്മര്‍ദ്ദമാണു്. മെഡിസിനോ എഞ്ചിനീയറിങ്ങിനോ അഡ്മിഷന്‍ നേടാന്‍ താത്പര്യമില്ലാത്തവരെ താറടിക്കുന്നതില്‍ തുടങ്ങി, ഉന്നതവിദ്യാഭ്യാസത്തിനു ശ്രമിക്കുന്ന പിന്നോക്കക്കാരനെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നതില്‍ എത്തിനില്‍ക്കുന്നു ഇതു്. പിണറായിയുടെയും വിവേകിന്റെയും പേരിനോടു് ചേര്‍ത്തുവയ്ക്കുന്നതുകൊണ്ടു് ഈ വിഷയത്തിനു് അതര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ പോകുന്നുണ്ടെന്നാണു് എന്റെ വിശ്വാസം. സെബിന്റെ ബ്ലോഗില്‍ ഈ വിഷയത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരെല്ലാവരും, പിണറായിയുടെയും പാര്‍ട്ടിയുടെയും ഭാഗത്തുനിന്നു മാത്രമെ പ്രശ്നത്തെ സമീപിച്ചുള്ളു എന്നാണെനിക്കു തോന്നുന്നത്. വിഷയം കമ്യൂണിസ്റ്റുകാര്‍ക്കെതിരെയുള്ള വിമര്‍ശനമായതുകൊണ്ടായിരിക്കാം.
-പ്രായമായ ഒരുകുട്ടി സ്വന്തം വിദ്യാഭ്യാസകാര്യത്തില്‍ എടുക്കുന്ന തീരുമാനത്തിനെ അത് രക്ഷിതാവിന്റെയോ സമൂഹത്തിന്റേയോ പ്രതീക്ഷകള്‍ക്കൊത്തല്ല എന്ന കാരണംകൊണ്ട് എതിര്‍ക്കരുത്. അങ്ങനെ എതിര്‍ക്കുകയും, "സ്വന്തം മക്കളെപ്പോലും മര്യാദയ്ക്കു നിര്‍ത്താനറിയാത്തവര്‍" എന്ന് രക്ഷിതാക്കളെ പഴിപറയുകയും ചെയ്യുന്നവര്‍ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിലും സ്വകാര്യതയിലുമാണ് തലയിടുന്നതെന്നു ചിന്തിക്കുകപോലും ചെയ്യാതെയാണ് വിധിയെഴുതുന്നത്. സ്വന്തമായൊരഭിപ്രായവും, ലക്ഷ്യവുമുണ്ടായിപ്പോയതിനാല്‍ പഴികേള്‍ക്കേണ്ടിവരുന്നവരുന്നവരാണ് ആ കുട്ടികള്‍. സ്വന്തം കരിയറും ജീവിതവും എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ ഓരോ വിദ്യാര്‍ത്ഥിയേയും പ്രാപ്തമാക്കുകയാണു വേണ്ടതെന്നു പറയുന്ന സമൂഹം തന്നെയാണിത്തരത്തിലും വിലയിരുത്തന്നത്. ഇത് പലപ്പോഴും സ്വന്തം ആഗ്രഹങ്ങളുടെ മുകളില്‍ മാതാപിതാക്കളുടെയും സമൂഹത്തിന്റെയും പ്രതീക്ഷകളെ പ്രതിഷ്ഠിക്കാനാണ് കുട്ടികളെ പ്രേരിപ്പിക്കുന്നത്. തങ്ങളെ തുറിച്ചുനോക്കുകയും മുറുമുറുക്കയും ചെയ്യുന്നവരെ അവഗണിക്കാന്‍ കഴിയാത്ത ഓരോ വിദ്യാര്‍ത്ഥിയും ഈ സമ്മര്‍ദ്ദം അനുഭവിച്ചിട്ടുണ്ടാവണം. സ്വന്തം കുട്ടിയെ അവനിഷ്ടമുള്ള വഴി തിരഞ്ഞെടുക്കാനനുവദിച്ച മാതാപിതാക്കളും ഏതാണ്ടിതേതോതില്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടാവണം.
+പ്രായമായ ഒരു കുട്ടി സ്വന്തം വിദ്യാഭ്യാസകാര്യത്തില്‍ എടുക്കുന്ന തീരുമാനത്തിനെ, അതു് രക്ഷിതാവിന്റെയോ സമൂഹത്തിന്റേയോ പ്രതീക്ഷകള്‍ക്കൊത്തല്ല എന്ന കാരണംകൊണ്ടു് എതിര്‍ക്കരുതു്. അങ്ങനെ എതിര്‍ക്കുകയും, "സ്വന്തം മക്കളെപ്പോലും മര്യാദയ്ക്കു നിര്‍ത്താനറിയാത്തവര്‍" എന്നു് രക്ഷിതാക്കളെ പഴിപറയുകയും ചെയ്യുന്നവര്‍ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിലും സ്വകാര്യതയിലുമാണു് തലയിടുന്നതെന്നു ചിന്തിക്കുകപോലും ചെയ്യാതെയാണു് വിധിയെഴുതുന്നതു്. സ്വന്തമായൊരഭിപ്രായവും ലക്ഷ്യവും ഉണ്ടായിപ്പോയതിനാല്‍ പഴികേള്‍ക്കേണ്ടിവരുന്നവരാണു് ആ കുട്ടികള്‍. സ്വന്തം കരിയറും ജീവിതവും എങ്ങനെ വേണമെന്നു് തീരുമാനിക്കാന്‍ ഓരോ വിദ്യാര്‍ത്ഥിയേയും പ്രാപ്തമാക്കുകയാണു വേണ്ടതെന്നു പറയുന്ന സമൂഹംതന്നെയാണു് ഇത്തരത്തിലും വിലയിരുത്തന്നതു്. ഇതു് പലപ്പോഴും സ്വന്തം ആഗ്രഹങ്ങളുടെ മുകളില്‍ മാതാപിതാക്കളുടെയും സമൂഹത്തിന്റെയും പ്രതീക്ഷകളെ പ്രതിഷ്ഠിക്കാനാണു് കുട്ടികളെ പ്രേരിപ്പിക്കുന്നതു്. തങ്ങളെ തുറിച്ചുനോക്കുകയും മുറുമുറുക്കയും ചെയ്യുന്നവരെ അവഗണിക്കാന്‍ കഴിയാത്ത ഓരോ വിദ്യാര്‍ത്ഥിയും ഈ സമ്മര്‍ദ്ദം അനുഭവിച്ചിട്ടുണ്ടാവണം. സ്വന്തം കുട്ടിയെ അവനിഷ്ടമുള്ള വഴി തിരഞ്ഞെടുക്കാനനുവദിച്ച മാതാപിതാക്കളും ഏതാണ്ടിതേതോതില്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടാവണം.
-ഇത്രയൊക്കെ ഒരാളുടെ സ്വകാര്യതയില്‍ ഇടപെടുന്ന സമൂഹം തന്നെ, ഇരട്ടത്താപ്പുകാണിക്കുന്നതും സ്വാഭാവികം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ "ഔട്ട് ഓഫ് ദ ബോക്സ്" ചിന്തിക്കാത്തവരാണെന്നും, "ക്നോളെജ് ജെനറേഷന്‍ പ്രോസസ്സി"ല്‍ ഇടപെടാന്‍ താത്പര്യമില്ലാത്തവരാണെന്നും വിധിയെഴുതും. വിദ്യാഭ്യാസത്തില്‍ പാശ്ചാത്യരീതികളും പ്രക്രിയകളും പിന്തുടര്‍ന്നാല്‍ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നു കരുതുന്ന ബുദ്ധിജീവിസമൂഹം, സമാനസാഹചര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വെല്ലുവിളികള്‍ രണ്ടിടത്തും വേറെയാണെന്നു സൌകര്യപൂര്‍വ്വം മറക്കുന്നു. മറക്കാത്തവര്‍ പരീക്ഷകള്‍ കുറച്ചും സ്വതന്ത്രമായി ചിന്തിക്കാനുള്ള സാഹചര്യം ഒരുക്കിയും സമ്മര്‍ദ്ദം കുറയ്ക്കാം എന്ന ചിന്തയാണ് വച്ചുപുലര്‍ത്തുന്നത്. ഇത്തരം പരിഷ്കാരങ്ങളെ നടപ്പാക്കുമ്പോള്‍ ഉണ്ടാവുന്ന ഫലങ്ങള്‍ പലപ്പോഴും വിപരീതമാണെന്നു മാത്രം.
+ഇത്രയൊക്കെ ഒരാളുടെ സ്വകാര്യതയില്‍ ഇടപെടുന്ന സമൂഹം തന്നെ, ഇരട്ടത്താപ്പുകാണിക്കുന്നതും സ്വാഭാവികം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ "ഔട്ട് ഓഫ് ദ ബോക്സ്" ചിന്തിക്കാത്തവരാണെന്നും, "ക്നോളെജ് ജെനറേഷന്‍ പ്രോസസ്സി"ല്‍ ഇടപെടാന്‍ താത്പര്യമില്ലാത്തവരാണെന്നും വിധിയെഴുതും. വിദ്യാഭ്യാസത്തില്‍ പാശ്ചാത്യരീതികളും പ്രക്രിയകളും പിന്തുടര്‍ന്നാല്‍ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നു കരുതുന്ന ബുദ്ധിജീവിസമൂഹം, സമാനസാഹചര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വെല്ലുവിളികള്‍ രണ്ടിടത്തും വേറെയാണെന്നു സൌകര്യപൂര്‍വ്വം മറക്കുന്നു. മറക്കാത്തവര്‍ പരീക്ഷകള്‍ കുറച്ചും സ്വതന്ത്രമായി ചിന്തിക്കാനുള്ള സാഹചര്യം ഒരുക്കിയും സമ്മര്‍ദ്ദം കുറയ്ക്കാം എന്ന ചിന്തയാണു് വച്ചുപുലര്‍ത്തുന്നത്. ഇത്തരം പരിഷ്കാരങ്ങളെ നടപ്പാക്കുമ്പോള്‍ ഉണ്ടാവുന്ന ഫലങ്ങള്‍ പലപ്പോഴും വിപരീതമാണെന്നു മാത്രം.
-പാശ്ചാത്യ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ ലഭിക്കുന്ന "റൈറ്റിങ് ഓണ്‍ ഫ്രീ സ്ലേറ്റ് എക്സ്പീരിയന്‍സ്" മധ്യ വര്‍ഗ്ഗ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയാത്തതാണ്. ഇത്തരത്തില്‍ കുട്ടികളെ പഠിപ്പിച്ചു കൊണ്ടുവരുന്ന സമൂഹം, സ്വതന്ത്രമായ ചിന്തിക്കാനുള്ള കഴിവുതന്നെ ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും പറിച്ചുമാറ്റുന്നു. എന്നിട്ടും നന്നാവാത്തവരുടെ മുകളിലാണ് മേല്‍പ്പറഞ്ഞരീതിയിലുള്ള കുതിരകയറ്റം. ഇത്രയ്ക്കും ഇടുങ്ങിയ ചട്ടക്കൂടുകളില്‍ വളര്‍ത്തിക്കൊണ്ടു വരുന്ന വിദ്യാര്‍ത്ഥികള്‍ യാഥാസ്ഥിതികരീതികളുടെ പുറത്തേയ്ക്കു നോക്കാന്‍ പോലും അശക്തരാവുന്ന അവസ്ഥയാണുണ്ടാവുന്നത്. ഇത്തരത്തിലുള്ള ഒരു വിദ്യാഭ്യാസ സാമൂഹ്യസാഹചര്യങ്ങളിലൂടെ കടന്നു വരുന്ന വിദ്യാര്‍ത്ഥി, യാതൊരു സാമൂഹ്യബോധമോ, ബാധ്യതയോ വികാരങ്ങളോ ഇല്ലാത്തയാളാവുന്നു. തന്റെ ലോകം തന്നിലേക്കു ചുരുക്കുകയും, സഹജീവികളെ മാനിക്കാനോ മനസ്സിലാക്കാനോ കഴിയാതിരിക്കുകയും ചെയ്യുന്ന പൌരനായി മാറുന്നു. സാര്‍വത്രിക വിദ്യാഭ്യാസത്തിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിച്ച കേരളത്തിലെ സമൂഹം ഇന്നു നേരിടുന്ന തകര്‍ച്ചയ്ക്കും ഒരു പ്രധാന പങ്ക്, മേല്‍പ്പറഞ്ഞ സാമൂഹ്യ സാഹചര്യങ്ങള്‍ക്കാണ്.
+പാശ്ചാത്യവിദ്യാര്‍ത്ഥികള്‍ക്കു് സ്കൂളില്‍ ലഭിക്കുന്ന "റൈറ്റിങ് ഓണ്‍ ഫ്രീ സ്ലേറ്റ് എക്സ്പീരിയന്‍സ്" മധ്യവര്‍ഗ്ഗ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു് സ്വപ്നംപോലും കാണാന്‍ കഴിയാത്തതാണു്. പാശ്ചാത്യരീതിയില്‍ കുട്ടികളെ പഠിപ്പിച്ചുകൊണ്ടുവരുന്ന സമൂഹം, സ്വതന്ത്രമായി ചിന്തിക്കാനുള്ള കഴിവുതന്നെ ഓരോ വിദ്യാര്‍ത്ഥിയില്‍നിന്നും പറിച്ചുമാറ്റുന്നു. എന്നിട്ടും നന്നാവാത്തവരുടെ മുകളിലാണു് മേല്‍പ്പറഞ്ഞരീതിയിലുള്ള കുതിരകയറ്റം. ഇത്രയ്ക്കും ഇടുങ്ങിയ ചട്ടക്കൂടുകളില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന വിദ്യാര്‍ത്ഥികള്‍ യാഥാസ്ഥിതികരീതികളുടെ പുറത്തേയ്ക്കു നോക്കാന്‍പോലും അശക്തരാവുന്ന അവസ്ഥയാണുണ്ടാവുന്നതു്. ഇത്തരത്തിലുള്ള ഒരു വിദ്യാഭ്യാസ സാമൂഹ്യസാഹചര്യങ്ങളിലൂടെ കടന്നുവരുന്ന വിദ്യാര്‍ത്ഥി, യാതൊരു സാമൂഹ്യബോധമോ ബാധ്യതയോ വികാരങ്ങളോ ഇല്ലാത്തയാളാവുന്നു. തന്റെ ലോകം തന്നിലേക്കു ചുരുക്കുകയും, സഹജീവികളെ മാനിക്കാനോ മനസ്സിലാക്കാനോ കഴിയാതിരിക്കുകയും ചെയ്യുന്ന പൌരനായി മാറുന്നു. സാര്‍വത്രിക വിദ്യാഭ്യാസത്തിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിച്ച കേരളത്തിലെ സമൂഹം ഇന്നു നേരിടുന്ന തകര്‍ച്ചയ്ക്കു് ഒരു പ്രധാന പങ്കു്, മേല്‍പ്പറഞ്ഞ സാമൂഹ്യസാഹചര്യങ്ങള്‍ക്കാണു്.
-ഇനി ഇതും സെബിന്റെ ലേഖനവും തമ്മിലെന്താണെന്നു ബന്ധം എന്നു ചോദിച്ചാലൊന്നുമില്ല, സമൂഹത്തിന്റെ മുന്‍വിധികള്‍ എങ്ങനെ വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യത്തിലും സ്വകാര്യതയിലും കടന്നു കയറുന്നു എന്നാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്.
+ഇനി, ഇതും സെബിന്റെ ലേഖനവും തമ്മിലെന്താണു് ബന്ധമെന്നു ചോദിച്ചാല്‍, ഒന്നുമില്ല. സമൂഹത്തിന്റെ മുന്‍വിധികള്‍ എങ്ങനെ വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യത്തിലും സ്വകാര്യതയിലും കടന്നുകയറുന്നു എന്നാണു് ഞാന്‍ പറയാന്‍ ശ്രമിച്ചതു്.
-\newpage
+\newpag
diff --git a/reliance.tex b/reliance.tex
index c88647e..439def2 100644
--- a/reliance.tex
+++ b/reliance.tex
@@ -1,83 +1,81 @@
-\secstar{റിലയന്‍സിന് ഇനി പമ്പുകള്‍ തുറക്കാം!}
+\secstar{റിലയന്‍സിനു് ഇനി പമ്പുകള്‍ തുറക്കാം!}
\vskip 2pt
‌\begin{framed}
-"പെട്രോളിയം ഉത്പന്നവിപണി ഡീറെഗുലേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ശ്രമം തുടങ്ങുന്നത് 2002ലാണ്.
-ബിജെപി നേതൃത്വം നല്‍കിയ എന്‍ഡിഎ ഗവണ്‍മെന്റ് പക്ഷെ പൂര്‍ണ്ണമായും വിലനിയന്ത്രണം വിപണിക്കു
-വിട്ടുകൊടുത്തിരുന്നില്ല. പിന്നീട് അധികാരത്തിലെത്തിയ യുപിഎ ഗവണ്‍മെന്റാകട്ടെ, ഇടതുസമ്മര്‍ദ്ദത്തിനു വഴങ്ങിയും
-മന്ത്രി മണിശങ്കര്‍ അയ്യറുടെ നിലപാടുകളെ തുടര്‍ന്നും വിലനിയന്ത്രണം വീണ്ടും ഏര്‍പ്പെടുത്തുകയാണു ചെയ്തത്. രണ്ടാം
-യുപിഎ ഗവണ്‍മെന്റ് പൊളിച്ചെഴുതിയത് ഈ ഇടപെടലിനെയാണ്. ഇത്തവണത്തെ ഡീറെഗുലേഷന്‍ സ്ഥായിയായി
-നില്‍ക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. രണ്ടാഴ്ചയിലൊരിക്കല്‍ മാറിമറിയുന്ന വിലയുമായി നിശ്ചിതശമ്പളക്കാര്‍ക്ക്
+"പെട്രോളിയം ഉത്പന്നവിപണി ഡീറെഗുലേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നു് ശ്രമം തുടങ്ങുന്നത് 2002ലാണു്.
+ബിജെപി നേതൃത്വം നല്‍കിയ എന്‍ഡിഎ ഗവണ്‍മെന്റ് പക്ഷെ, പൂര്‍ണ്ണമായും വിലനിയന്ത്രണം വിപണിക്കു
+വിട്ടുകൊടുത്തിരുന്നില്ല. പിന്നീടു് അധികാരത്തിലെത്തിയ യുപിഎ ഗവണ്‍മെന്റാകട്ടെ, ഇടതുസമ്മര്‍ദ്ദത്തിനു വഴങ്ങിയും
+മന്ത്രി മണിശങ്കര്‍ അയ്യറുടെ നിലപാടുകളെ തുടര്‍ന്നും വിലനിയന്ത്രണം വീണ്ടും ഏര്‍പ്പെടുത്തുകയാണു ചെയ്തതു്. രണ്ടാം
+യുപിഎ ഗവണ്‍മെന്റ് പൊളിച്ചെഴുതിയതു് ഈ ഇടപെടലിനെയാണു്. ഇത്തവണത്തെ ഡീറെഗുലേഷന്‍ സ്ഥായിയായി
+നില്‍ക്കുമെന്നു് വിദഗ്ദ്ധര്‍ പറയുന്നു. രണ്ടാഴ്ചയിലൊരിക്കല്‍ മാറിമറിയുന്ന വിലയുമായി നിശ്ചിതശമ്പളക്കാര്‍ക്കു്
മത്സരിക്കേണ്ടിവരുന്ന അവസ്ഥ!"
\end{framed}
{\vskip 12pt}
-കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഇന്ധനവിലവര്‍ദ്ധന നടന്നത് പല രീതിയിലാണ്. ബജറ്റില്‍ ഡ്യൂട്ടി കൂട്ടിയപ്പോള്‍
-ഏതാണ്ട് മൂന്നു രൂപയോടടുത്താണ് പെട്രോളിനും ഡീസലിനും വിലകൂടിയത്. പിന്നീട് ഏപ്രില്‍ മാസത്തില്‍ യൂറോ IV
+കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഇന്ധനവിലവര്‍ദ്ധന നടന്നതു് പല രീതിയിലാണു്. ബജറ്റില്‍ ഡ്യൂട്ടി കൂട്ടിയപ്പോള്‍
+ഏതാണ്ടു് മൂന്നു രൂപയോടടുത്താണു് പെട്രോളിനും ഡീസലിനും വിലകൂടിയത്. പിന്നീടു് ഏപ്രില്‍ മാസത്തില്‍ യൂറോ IV
മാനദണ്ഡങ്ങള്‍ പ്രധാനനഗരങ്ങളില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി എണ്ണ റിഫൈനറികള്‍ ചെലവാക്കിയ പണം
-തിരിച്ചുപിടിക്കാനായി വീണ്ടും ചെറുതായി വിലകൂട്ടി. ഇനിയും വിലകൂട്ടാനുള്ള സാധ്യതകളെക്കുറിച്ച് കഴിഞ്ഞ ഒരു മാസമായി
-കേട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അതും പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. ഇതിനു പുറമെയാണ് ചില സംസ്ഥാനങ്ങളിലെ
-നികുതികൂട്ടിയതിനനുസരിച്ചും മറ്റും വിലയില്‍ വന്ന വര്‍ദ്ധനവ്.
+തിരിച്ചുപിടിക്കാനായി വീണ്ടും ചെറുതായി വിലകൂട്ടി. ഇനിയും വിലകൂട്ടാനുള്ള സാധ്യതകളെക്കുറിച്ചു് കഴിഞ്ഞ ഒരു മാസമായി
+കേട്ടുകൊണ്ടിരിക്കുകയാണു്. ഇപ്പോള്‍ അതും പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. ഇതിനുപുറമെയാണു് ചില സംസ്ഥാനങ്ങളിലെ
+നികുതികൂട്ടിയതിനനുസരിച്ചും മറ്റും വിലയില്‍ വന്ന വര്‍ദ്ധനവു്.
-സാധാരണ ഗതിയില്‍ ഒരു പ്രാവശ്യം വിലകൂട്ടി, സാധനവിലയൊക്കെകൂടി, ബസ്സുകാരുടെ സമരമൊക്കെ തീര്‍ന്ന
+സാധാരണഗതിയില്‍ ഒരു പ്രാവശ്യം വിലകൂട്ടി, സാധനവിലയൊക്കെകൂടി, ബസ്സുകാരുടെ സമരമൊക്കെ തീര്‍ന്ന
ശേഷമേ അടുത്ത വിലകൂട്ടലിന്റെ മണം അടിക്കാറുള്ളൂ. എന്നാല്‍ അടിക്കടി ഇങ്ങനെ വില കൂട്ടാന്‍ സര്‍ക്കാരിനെ
-പ്രേരിപ്പിക്കുന്ന കാര്യമെന്താണ്?
+പ്രേരിപ്പിക്കുന്ന കാര്യമെന്താണു്?
-അടുത്തു നടന്ന വിലവര്‍ദ്ധനവ്, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡിന്റെ വില വര്‍ദ്ധിച്ചതുമൂലമുള്ളതല്ല. കഴിഞ്ഞ ഒരു
-വര്‍ഷമായി, അതു കുഴപ്പമില്ലാത്ത (70-80 ഡോളര്‍/ബാരല്‍) നിലവാരത്തിലാണ്. കുറെയൊക്കെ സ്ഥായിയാണെന്നു
-പറയാം. എന്നാല്‍ ഇന്ത്യയിലെ എണ്ണ വില്‍പ്പന കമ്പനികള്‍ സര്‍ക്കാര്‍ സബ്സിഡിയോടെയാണ് ഇപ്പോഴും
-എണ്ണയുത്പന്നങ്ങള്‍ വില്‍ക്കുന്നത്. അതില്‍ പെട്രോളിന്റെ സബ്സിഡി പൂര്‍ണ്ണമായും എടുത്തുകളയുകയാണ്
-ഇന്നലത്തെ വിലകൂട്ടലിലൂടെ ചെയ്തത്. ഡീസലിന്റെ വിലയില്‍ ഇപ്പോഴും ലിറ്ററിന് 80 പൈസ സര്‍ക്കാര്‍
-സബ്സിഡി നല്‍കുന്നുണ്ട്.
+അടുത്തു നടന്ന വിലവര്‍ദ്ധനവു്, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡിന്റെ വില വര്‍ദ്ധിച്ചതുമൂലമുള്ളതല്ല. കഴിഞ്ഞ ഒരു
+വര്‍ഷമായി, അതു കുഴപ്പമില്ലാത്ത (70-80 ഡോളര്‍/ബാരല്‍) നിലവാരത്തിലാണു്. കുറെയൊക്കെ സ്ഥായിയാണെന്നു
+പറയാം. എന്നാല്‍ ഇന്ത്യയിലെ എണ്ണവില്‍പ്പന കമ്പനികള്‍ സര്‍ക്കാര്‍ സബ്സിഡിയോടെയാണു് ഇപ്പോഴും
+എണ്ണയുത്പന്നങ്ങള്‍ വില്‍ക്കുന്നതു്. അതില്‍ പെട്രോളിന്റെ സബ്സിഡി പൂര്‍ണ്ണമായും എടുത്തുകളയുകയാണു്
+ഇന്നലത്തെ വിലകൂട്ടലിലൂടെ ചെയ്തതു്. ഡീസലിന്റെ വിലയില്‍ ഇപ്പോഴും ലിറ്ററിനു് 80 പൈസ സര്‍ക്കാര്‍
+സബ്സിഡി നല്‍കുന്നുണ്ടു്.
-ക്രൂഡ് വിലയില്‍ വലിയൊരു ചാഞ്ചാട്ടം വിപണി പ്രവചിക്കുന്നുമില്ല. അതിനാല്‍ വിപണി തുറന്നു കൊടുക്കുന്നത്
-കഴിഞ്ഞകുറേ വര്‍ഷങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കമ്പനികളെ രക്ഷിക്കാനാണെന്നാണ് സര്‍ക്കാര്‍
-പറയുന്നത്. മാത്രമല്ല സ്വകാര്യകമ്പനികളുടെ ഉല്‍പ്പന്നങ്ങളും ലഭ്യമാവുന്നത് വിപണിയില്‍ മത്സരം ഉണ്ടാകാന്‍
-സഹായകമാവുമെന്നും പറയുന്നു. ഒരു പക്ഷേ, സബ്സിഡികള്‍ ഘട്ടം ഘട്ടമായി എടുത്തുകളയാനുള്ള പ്ലാനിങ്
-കമ്മീഷന്‍ ശുപാര്‍ശനടപ്പിലാക്കുന്നതിന്റെ ഭാഗവുമാകാം ഇത് (ദാരിദ്ര്യ രേഖയ്ക്കുമുകളിലുള്ളവരുടെ പൊതുവിതരണം
-സമ്പ്രദായം വഴിയുള്ള ധാന്യവില ഉയര്‍ത്താനാണ് പ്ലാനിങ് പാനലിന്റെ മറ്റൊരു ശുപാര്‍ശ).
+ക്രൂഡ് വിലയില്‍ വലിയൊരു ചാഞ്ചാട്ടം വിപണി പ്രവചിക്കുന്നുമില്ല. അതിനാല്‍ വിപണി തുറന്നുകൊടുക്കുന്നതു്
+കഴിഞ്ഞ കുറേവര്‍ഷങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍കമ്പനികളെ രക്ഷിക്കാനാണെന്നാണു് സര്‍ക്കാര്‍
+പറയുന്നതു്. മാത്രമല്ല സ്വകാര്യകമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാവുന്നതു് വിപണിയില്‍ മത്സരം ഉണ്ടാകാന്‍
+സഹായകമാവുമെന്നും പറയുന്നു. ഒരു പക്ഷേ, സബ്സിഡികള്‍ ഘട്ടംഘട്ടമായി എടുത്തുകളയാനുള്ള പ്ലാനിങ്
+കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കുന്നതിന്റെ ഭാഗവുമാകാം ഇതു്. (ദാരിദ്ര്യരേഖയ്ക്കുമുകളിലുള്ളവരുടെ പൊതുവിതരണസമ്പ്രദായംവഴിയുള്ള ധാന്യവില ഉയര്‍ത്താനാണു് പ്ലാനിങ് പാനലിന്റെ മറ്റൊരു ശുപാര്‍ശ.)
-ഇതിനുമുമ്പ് മോട്ടോര്‍ ഇന്ധനങ്ങളുടെ ഡിറെഗുലേഷന് ഒരു ശ്രമം നടത്തിയത് 2002ലാണ്. അന്നത്തെ
+ഇതിനുമുമ്പു് മോട്ടോര്‍ ഇന്ധനങ്ങളുടെ ഡിറെഗുലേഷനു് ഒരു ശ്രമം നടത്തിയത് 2002ലാണു്. അന്നത്തെ
എന്‍.ഡി.എ. സര്‍ക്കാര്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞെങ്കിലും വില നിശ്ചയിക്കാനുള്ള അവകാശം സര്‍ക്കാര്‍
-കമ്പനികള്‍ക്കാണ് നല്‍കിയത്. സര്‍ക്കാര്‍ കമ്പനികള്‍ നിയന്ത്രിക്കുന്ന പെട്രോളിയം മാര്‍ക്കറ്റില്‍ ഫലത്തില്‍ വില
-നിയന്ത്രിച്ചിരുന്നത് സര്‍ക്കാര്‍ തന്നെയായിരുന്നു. തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഒരു വര്‍ഷത്തോളം (2003-04
-കാലഘട്ടത്തില്‍) എണ്ണക്കമ്പനികള്‍ അന്താരാഷ്ട്ര വിലകളെ മാനിക്കാതെ വിലയുയര്‍ത്താതിരുന്നപ്പോള്‍
-അതുവ്യക്തമാവുകയും ചെയ്തു. അതായത്,വിപണി സുതാര്യമാക്കിയെന്നു മേനിനടിച്ചെങ്കിലും പ്രത്യക്ഷനിയന്ത്രണത്തില്‍
-നിന്നും പരോക്ഷനിയന്ത്രണത്തിലേക്ക് കാര്യങ്ങള്‍ മാറുകമാത്രമാണുണ്ടായത്. അതുകൊണ്ടുതന്നെ, വിപണിയില്‍
-പ്രവേശിച്ച പല സ്വകാര്യ കമ്പനികളും സര്‍ക്കാര്‍ കമ്പനികളുടെ വിലയോടുമത്സരിക്കാനാവാതെ പമ്പുകളും
-സംവിധാനങ്ങളും അടച്ച് സ്ഥലം വിടുകയും ചെയ്തു.
+കമ്പനികള്‍ക്കാണു് നല്‍കിയതു്. സര്‍ക്കാര്‍കമ്പനികള്‍ നിയന്ത്രിക്കുന്ന പെട്രോളിയം മാര്‍ക്കറ്റില്‍ ഫലത്തില്‍ വില
+നിയന്ത്രിച്ചിരുന്നതു് സര്‍ക്കാര്‍ തന്നെയായിരുന്നു. തിരഞ്ഞെടുപ്പു് പ്രമാണിച്ചു് ഒരു വര്‍ഷത്തോളം (2003-04
+കാലഘട്ടത്തില്‍) എണ്ണക്കമ്പനികള്‍ അന്താരാഷ്ട്രവിലകളെ മാനിക്കാതെ വിലയുയര്‍ത്താതിരുന്നപ്പോള്‍
+അതു് വ്യക്തമാവുകയും ചെയ്തു. അതായത്, വിപണി സുതാര്യമാക്കിയെന്നു മേനിനടിച്ചെങ്കിലും പ്രത്യക്ഷനിയന്ത്രണത്തിനിന്നും പരോക്ഷനിയന്ത്രണത്തിലേക്കു് കാര്യങ്ങള്‍ മാറുകമാത്രമാണുണ്ടായതു്. അതുകൊണ്ടുതന്നെ, വിപണിയില്‍
+പ്രവേശിച്ച പല സ്വകാര്യകമ്പനികളും സര്‍ക്കാര്‍കമ്പനികളുടെ വിലയോടു് മത്സരിക്കാനാവാതെ പമ്പുകളും
+സംവിധാനങ്ങളും അടച്ചു് സ്ഥലംവിടുകയും ചെയ്തു.
-തിരഞ്ഞെടുപ്പിനു ശേഷം അധികാരത്തില്‍ വന്ന യു.പി.എ. വിലനിയന്ത്രണം പുനഃസ്ഥാപിക്കുകയും,
+തിരഞ്ഞെടുപ്പിനുശേഷം അധികാരത്തില്‍ വന്ന യു.പി.എ. വിലനിയന്ത്രണം പുനഃസ്ഥാപിക്കുകയും,
പൊതുമേഖലാകമ്പനികള്‍ക്ക് സര്‍ക്കാര്‍ ഇന്ധന സബ്സിഡി നല്‍കുന്ന സംവിധാനം വീണ്ടും കൊണ്ടുവരികയും
-ചെയ്തു. അതുകൊണ്ട് ക്രൂഡ് വില ക്രമാതീതമായി ഉയര്‍ന്ന 2007-08 കാലഘട്ടത്തിലും തിരഞ്ഞെടുപ്പുകളെ
+ചെയ്തു. അതുകൊണ്ടു് ക്രൂഡ് വില ക്രമാതീതമായി ഉയര്‍ന്ന 2007-08 കാലഘട്ടത്തിലും തിരഞ്ഞെടുപ്പുകളെ
അതിജീവിക്കാന്‍ യു.പി.എ.ക്കു കഴിഞ്ഞു. അന്നത്തെ മന്ത്രി മണിശങ്കര്‍ അയ്യരുടെ നിലപാടുകളും, ഇടതുപക്ഷത്തിന്റെ
ഇടപെടലുകളും, ഒരുപക്ഷെ ഈ തീരുമാനത്തിനു കാരണമായിട്ടുണ്ടാവണം.
-എന്തായാലും, ഇപ്പോഴത്തെ വിലയുയര്‍ത്തല്‍ കൊണ്ട് സബ്സിഡി പുര്‍ണ്ണമായും ഒഴിവാകുന്നില്ല. പൊതുമേഖലാ
-സ്ഥാപനങ്ങളുടെ നഷ്ടം കുറച്ചു കുറയുമെന്നു മാത്രം. എങ്കില്‍പ്പിന്നെ, ഈ വിലയൊക്കെ പതുക്കെ പതുക്കെ (ഒരു രൂപ
-വച്ച് അഞ്ചു പ്രാവശ്യം കൂട്ടിയാലും അഞ്ചുരൂപയാവില്ലെ?) കൂട്ടിയാല്‍ മതിയായിരുന്നില്ലെ എന്ന ചോദ്യത്തിനുള്ള മറുപടി,
-ഇനി വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളും, വെള്ളപ്പൊക്കദുരിതങ്ങളുമൊക്കെയാണ്. പറഞ്ഞപോലെ
-വിപണിക്കനുസരിച്ച് പൊതുമേഖലാ എണ്ണകമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുമോ (താഴ്ത്തുമോ) എന്നു നമുക്ക് കാത്തിരുന്നു
-കാണേണ്ടിവരും (സ്വന്തം ലാഭം കൂട്ടാനല്ലാതെ, കുറയ്ക്കാന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാകാന്‍ ഒരു വഴിയുമില്ല).
+എന്തായാലും, ഇപ്പോഴത്തെ വിലയുയര്‍ത്തല്‍കൊണ്ടു് സബ്സിഡി പുര്‍ണ്ണമായും ഒഴിവാകുന്നില്ല. പൊതുമേഖലാ
+സ്ഥാപനങ്ങളുടെ നഷ്ടം കുറച്ചു കുറയുമെന്നു മാത്രം. എങ്കില്‍പ്പിന്നെ, ഈ വിലയൊക്കെ പതുക്കെപതുക്കെ (ഒരു രൂപ
+വച്ചു് അഞ്ചു പ്രാവശ്യം കൂട്ടിയാലും അഞ്ചുരൂപയാവില്ലെ?) കൂട്ടിയാല്‍ മതിയായിരുന്നില്ലെ എന്ന ചോദ്യത്തിനുള്ള മറുപടി,
+ഇനി വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളും, വെള്ളപ്പൊക്കദുരിതങ്ങളുമൊക്കെയാണു്. പറഞ്ഞപോലെ
+വിപണിക്കനുസരിച്ചു് പൊതുമേഖലാ എണ്ണകമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുമോ (താഴ്ത്തുമോ) എന്നു് നമുക്കു് കാത്തിരുന്നു
+കാണേണ്ടിവരും. (സ്വന്തം ലാഭം കൂട്ടാനല്ലാതെ, കുറയ്ക്കാന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാകാന്‍ ഒരു വഴിയുമില്ല.)
ആപല്‍ക്കരമായ രീതിയില്‍ അന്താരാഷ്ട്രവില ഉയര്‍ന്നാലല്ലാതെ, ഇനി സര്‍ക്കാര്‍ ഇടപെട്ടു പെട്രോള്‍ വില കുറക്കാന്‍
-സാധ്യതയില്ല. കാരണം, എന്‍.ഡി.എ. സര്‍ക്കാരിന്റെ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് കുറച്ചുകൂടി
-സമര്‍ത്ഥമായാണ് പെട്രോള്‍ വിപണിതുറക്കാനുള്ള യു.പി.എ. ശ്രമങ്ങള്‍ നീങ്ങുന്നത്. ഇത്തവണ ശരിക്കും ഒരു
-ഡിറെഗുലേഷന്‍ നടക്കാനുള്ള സാധ്യതകളാണ് മുന്നില്‍ കാണുന്നത്. ഒരു പക്ഷേ ധാരാളം പെട്രോളും, ഡീസലും
+സാധ്യതയില്ല. കാരണം, എന്‍.ഡി.എ. സര്‍ക്കാരിന്റെ പരാജയത്തില്‍നിന്നും പാഠമുള്‍ക്കൊണ്ടു് കുറച്ചുകൂടി
+സമര്‍ത്ഥമായാണു് പെട്രോള്‍ വിപണിതുറക്കാനുള്ള യു.പി.എ. ശ്രമങ്ങള്‍ നീങ്ങുന്നതു്. ഇത്തവണ ശരിക്കും ഒരു
+ഡിറെഗുലേഷന്‍ നടക്കാനുള്ള സാധ്യതകളാണു് മുന്നില്‍ കാണുന്നതു്. ഒരു പക്ഷേ ധാരാളം പെട്രോളും ഡീസലും
കൈയ്യിലുണ്ടാവുകയും, ചില്ലറവില്‍പ്പനശാലകള്‍ വഴി അവ വിറ്റഴിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന സ്വകാര്യ
-എണ്ണ കമ്പനികളുടെ സമ്മര്‍ദ്ദവും കാരണമായിരിക്കാം.
+എണ്ണകമ്പനികളുടെ സമ്മര്‍ദ്ദവും കാരണമായിരിക്കാം.
-വിപണി സാധ്യതകളും, വിലകൂട്ടലിനു തിരഞ്ഞെടുത്ത സമയവും, കാണിക്കുന്നത്, ഇപ്പോഴത്തെ വിലയില്‍ നിന്ന്
-(അന്താരാഷ്ട്രവിലയ്ക്കും, എണ്ണക്കമ്പനികളുടെ മനോഗതത്തിനും അനുസൃതമായി) ചില്ലറ തിരിച്ചു പോക്കല്ലാതെ 2010നു
-മുന്‍പത്തെ അവസ്ഥയിലേക്ക് പോകാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ്. അല്ലെങ്കില്‍ സര്‍ക്കാരിനെ
+വിപണി സാധ്യതകളും വിലകൂട്ടലിനു തിരഞ്ഞെടുത്ത സമയവും കാണിക്കുന്നതു്, ഇപ്പോഴത്തെ വിലയില്‍നിന്നു്
+(അന്താരാഷ്ട്രവിലയ്ക്കും, എണ്ണക്കമ്പനികളുടെ മനോഗതത്തിനും അനുസൃതമായി) ചില്ലറ തിരിച്ചുപോക്കല്ലാതെ 2010നു
+മുന്‍പത്തെ അവസ്ഥയിലേക്കു് പോകാന്‍ യാതൊരു സാധ്യതയുമില്ലെന്നാണു്. അല്ലെങ്കില്‍ സര്‍ക്കാരിനെ
പിടിച്ചുകുലുക്കാന്‍ മാത്രം സമ്മര്‍ദ്ധം പാര്‍ലമെന്റില്‍ ഉണ്ടാവണം. മമതാ ബാനര്‍ജി എതിര്‍പ്പു പ്രകടിപ്പിച്ചുകഴിഞ്ഞെങ്കിലും,
-ഒരിക്കലും പ്രവചിക്കാന്‍ കഴിയാത്തൊരു സ്ത്രീയാണെങ്കിലും, ബംഗാളിലെ അവരുടെ സാധ്യതകളെ തുരങ്കം വയ്ക്കാന്‍ മാത്രം
-ഇന്ധനവില വര്‍ദ്ധനയ്ക്കു കഴിയില്ലെന്നതിനാല്‍ പാര്‍ലമെന്റില്‍ അവര്‍ ഇടയുമെന്നു കരുതാനാവില്ല. സ്പെക്ട്രം ലേലം
-തത്കാലത്തിനു മൌനികളാക്കിയിരിക്കുന്ന ഡി.എം.കെ. കടുംകൈ വല്ലതും ചെയ്യുമോ എന്നത് കാത്തിരുന്നു
-കാണേണ്ടതാണ്.
+ഒരിക്കലും പ്രവചിക്കാന്‍ കഴിയാത്തൊരു സ്ത്രീയാണെങ്കിലും, ബംഗാളിലെ അവരുടെ സാധ്യതകളെ തുരങ്കംവയ്ക്കാന്‍ മാത്രം
+ഇന്ധന വിലവര്‍ദ്ധനയ്ക്കു കഴിയില്ലെന്നതിനാല്‍ പാര്‍ലമെന്റില്‍ അവര്‍ ഇടയുമെന്നു കരുതാനാവില്ല. സ്പെക്ട്രം ലേലം
+തത്കാലത്തിനു മൌനികളാക്കിയിരിക്കുന്ന ഡി.എം.കെ. കടുംകൈ വല്ലതും ചെയ്യുമോ എന്നതു് കാത്തിരുന്നു
+കാണേണ്ടതാണു്.
-(27 June 2010)\footnote{http://malayal.am/വാര്‍ത്ത/വിശകലനം/6410/റിലയന്‍സിന്-ഇനി-പമ്പുകള്‍-തുറക്കാം}
+(27 June 2010)\footnote{http://malayal.am/വാര്‍ത്ത/വിശകലനം/6410/റിലയന്‍സിനു്-ഇനി-പമ്പുകള്‍-തുറക്കാം}
\newpage
diff --git a/religion-science.tex b/religion-science.tex
index b3617a7..678c908 100644
--- a/religion-science.tex
+++ b/religion-science.tex
@@ -1,75 +1,74 @@
-\secstar{ശാസ്ത്രവും മതവും - ചില അഭിപ്രായങ്ങള്‍}
+\secstar{ശാസ്ത്രവും മതവും - ചില അഭിപ്രായങ്ങള്‍}
\vskip 2pt
-ഇവിടെ എഴുതുന്ന കാര്യങ്ങള്‍ എന്റെ ചിന്തകളും നിരീക്ഷണങ്ങളും തോന്നലും മാത്രമാണ്, അത് ഖണ്ഡിക്കാന്‍ ആര്‍ക്കും
-അവകാശമുണ്ട്, ഞാന്‍ തെളിവുനിരത്തി വാദിക്കുകയല്ല, എന്റെ ചില ചിന്തകള്‍ പങ്കുവയ്ക്കുകയാണ്, വിയോജിപ്പുകള്‍
-രേഖപ്പെടുത്തുന്നതും, തെളിവുകള്‍ നിരത്തുന്നതും, ഭാവിയില്‍ ഇതു കാണുന്നവര്‍ക്കുപകരിച്ചേക്കും.
+ഇവിടെ എഴുതുന്ന കാര്യങ്ങള്‍ എന്റെ ചിന്തകളും നിരീക്ഷണങ്ങളും തോന്നലും മാത്രമാണു്. അതു് ഖണ്ഡിക്കാന്‍ ആര്‍ക്കും
+അവകാശമുണ്ടു്. ഞാന്‍ തെളിവുനിരത്തി വാദിക്കുകയല്ല, എന്റെ ചില ചിന്തകള്‍ പങ്കുവയ്ക്കുകയാണു്. വിയോജിപ്പുകള്‍
+രേഖപ്പെടുത്തുന്നതും തെളിവുകള്‍ നിരത്തുന്നതും ഭാവിയില്‍ ഇതു കാണുന്നവര്‍ക്കുപകരിച്ചേക്കും.
-ശാസ്ത്രവും മതവും ഒന്നാണോ രണ്ടാണോ, അവയുടെ രണ്ടിന്റേയും വ്യവസ്ഥാപിതരീതികള്‍ എന്താണ് എന്നൊന്നും
-എനിക്കറിയില്ല. ചെറുതായിമാത്രം വായിച്ചിട്ടേയുള്ളു. ശാസ്ത്രത്തിന്റെ കാര്യത്തില്‍ കോണ്‍ഫറന്‍സുകളിലും,
-പ്രസിദ്ധീകരണങ്ങളിലും വിദഗ്ദ്ധരുടെയും അംഗീകാരം (പല സമയത്തും ഇതു വെറും പാഴ്‌വേലയാവാറുമുണ്ട്) നേടി വരുന്ന
-വിവരങ്ങളാണ് ആധികാരികം എന്നറിയപ്പെടുന്നത്. മതത്തിന്റെ കാര്യത്തില്‍ (ഇവിടെയിങ്ങനെ മതം എന്നെഴുതാമോ
-എന്നെനിക്കറിയില്ല, ഞാന്‍ എഴുതുന്നതും പറയുന്നതും ഇന്ത്യന്‍ ഫിലോസോഫിയേയും സാഹിത്യത്തേയും കുറിച്ചാണ്).
-പലപ്പോഴും മാറ്റാനാവാത്തതാണ് (പാടില്ലാത്തതാണ്) മതകാര്യങ്ങള്‍ എന്നാണ് പറയുന്നത്.
+ശാസ്ത്രവും മതവും ഒന്നാണോ രണ്ടാണോ, അവയുടെ രണ്ടിന്റേയും വ്യവസ്ഥാപിതരീതികള്‍ എന്താണു് എന്നൊന്നും
+എനിക്കറിയില്ല. ചെറുതായിമാത്രം വായിച്ചിട്ടേയുള്ളു. ശാസ്ത്രത്തിന്റെ കാര്യത്തില്‍ കോണ്‍ഫറന്‍സുകളിലും
+പ്രസിദ്ധീകരണങ്ങളിലും വിദഗ്ദ്ധരുടെയും അംഗീകാരം (പല സമയത്തും ഇതു വെറും പാഴ്‌വേലയാവാറുമുണ്ടു്) നേടിവരുന്ന
+വിവരങ്ങളാണു് ആധികാരികം എന്നറിയപ്പെടുന്നതു്. മതത്തിന്റെ കാര്യത്തില്‍ (ഇവിടെയിങ്ങനെ മതം എന്നെഴുതാമോ
+എന്നെനിക്കറിയില്ല. ഞാന്‍ എഴുതുന്നതും പറയുന്നതും ഇന്ത്യന്‍ ഫിലോസോഫിയേയും സാഹിത്യത്തേയും കുറിച്ചാണു്).
+പലപ്പോഴും മാറ്റാനാവാത്തതാണു് (പാടില്ലാത്തതാണു്) മതകാര്യങ്ങള്‍ എന്നാണു് പറയുന്നതു്.
-അതുകൊണ്ട് ശാസ്ത്രീയമാണോ അല്ലയോ എന്ന പരീക്ഷണങ്ങളും ശാസ്ത്രം മാത്രമാണോ എല്ലാം എന്ന ചിന്തകളൂം ഉപേക്ഷിച്ച്,
-കാലമിത്രയും മാറിയിട്ടും ഈ രീതികള്‍ മാറേണ്ടതില്ല എന്നു പറയുന്നതിന്റെ സങ്കേതത്തെക്കുറിച്ച് ആലോചിക്കണമിപ്പോള്‍
-എന്നാണെനിക്കുതോന്നുന്നത്. അറിവ് പൂര്‍ണ്ണമല്ലെന്നും അവ അപ്‌ഡേറ്റ് ചെയ്യണമെന്നും അങ്ങനെ ചെയ്താല്‍ എന്തു
-സംഭവിക്കുമെന്നും എന്നാരും എഴുതിക്കാണാത്തതില്‍ എനിക്ക് ശരിക്കും വിഷമമുണ്ട്. ആധുനിക ശാസ്ത്രത്തിന്റെ പോലെ
-എല്ലാം ചര്‍ച്ചചെയ്ത് അപ്പപ്പോഴേക്ക് ബോദ്ധ്യം വന്നതാവണം കൂടുതല്‍ ശരി എന്ന് തീരുമാനിക്കുന്ന സംവിധാനത്തേക്കാളും,
-ഗുരു ശിഷ്യര്‍ക്ക് കാര്യങ്ങള്‍ പകര്‍ന്നുകൊടുക്കുന്ന രീതിയില്‍ പരസ്പരം എതിര്‍ക്കുന്ന രീതികള്‍ക്കും നിലനില്‍ക്കാന്‍
-ഇടമുണ്ടായിരുന്നു എന്നത് ഒരേ സമയം നല്ലതും ചീത്തയുമായി ഭവിച്ചു (പഴയ ഇന്ത്യന്‍ ഫിലോസഫിരീതിയിലെങ്കിലും)
-എന്നാണെനിക്കുതോന്നുന്നത്. പക്ഷേ പിന്നീട് ഇതൊക്കെ അറിവിനു പകരം ചോദ്യം ചെയ്യാന്‍ പാടില്ലാത്ത അറിവായിമാറുമ്പോഴാണ്
-പ്രശ്നങ്ങള്‍ നിറയുന്നത്. വേറിട്ടു നിലനിന്നിരുന്ന സാഹിത്യവും, വിശ്വാസവും ശാസ്ത്രവും ഒന്നാണെന്നു വരുത്തുമ്പോഴാണ്
-പല കഥകളും തെളിയിക്കേണ്ടത് ആവശ്യമായിമാറുന്നത്. ഞാന്‍ കരുതുന്നിടത്തോളം, തങ്ങള്‍ പൂര്‍ണ്ണരല്ല എന്ന് ബോധമുള്ള
-ആരും ഒരിക്കലും ഇതാണ് എല്ലാം എന്നോ, അല്ലെങ്കില്‍ കൂടുതല്‍ മികച്ച വിശദീകരണങ്ങള്‍ ആവശ്യമില്ല എന്നോ പറയാനിടയില്ല.
-അങ്ങനെയായിരുന്നെങ്കില്‍ തര്‍ക്ക ശാസ്ത്രത്തിന്റെ ആവശ്യമില്ലായിരുന്നല്ലോ! തര്‍ക്കിച്ചും ചര്‍ച്ച ചെയ്തും അംഗീകരിക്കുക
-എന്നത് അന്ന് സ്വീകാര്യമായ രീതിയായിരുന്നിരിക്കണം. പക്ഷേ, സര്‍വ്വകലാശാലാ സംവിധാനമൊന്നുമില്ലാത്ത അന്ന് അറിവിന്റെ
+അതുകൊണ്ടു് ശാസ്ത്രീയമാണോ അല്ലയോ എന്ന പരീക്ഷണങ്ങളും, ശാസ്ത്രം മാത്രമാണോ എല്ലാം എന്ന ചിന്തകളും ഉപേക്ഷിച്ചു്,
+കാലമിത്രയും മാറിയിട്ടും ഈ രീതികള്‍ മാറേണ്ടതില്ല എന്നു പറയുന്നതിന്റെ സങ്കേതത്തെക്കുറിച്ചു്
+ആലോചിക്കാനാണെനിക്കുതോന്നുന്നതു്. അറിവു് പൂര്‍ണ്ണമല്ലെന്നും അവ അപ്‌ഡേറ്റ് ചെയ്യണമെന്നും, അങ്ങനെ ചെയ്താല്‍ എന്തു
+സംഭവിക്കുമെന്നും എന്നാരും എഴുതിക്കാണാത്തതില്‍ എനിക്കു് ശരിക്കും വിഷമമുണ്ടു്. ആധുനികശാസ്ത്രത്തിലേതുപോലെ
+എല്ലാം ചര്‍ച്ചചെയ്തു് അപ്പപ്പോള്‍ ബോദ്ധ്യംവന്നതാവണം കൂടുതല്‍ ശരി എന്നു് തീരുമാനിക്കുന്ന സംവിധാനത്തേക്കാളും,
+ഗുരു ശിഷ്യര്‍ക്കു് കാര്യങ്ങള്‍ പകര്‍ന്നുകൊടുക്കുന്ന രീതിയില്‍ പരസ്പരം എതിര്‍ക്കുന്ന രീതികള്‍ക്കു് നിലനില്‍ക്കാന്‍
+ഇടമുണ്ടായിരുന്നു എന്നതു് ഒരേസമയം നല്ലതും ചീത്തയുമായി ഭവിച്ചു (പഴയ ഇന്ത്യന്‍ ഫിലോസഫി രീതിയിലെങ്കിലും)
+എന്നാണെനിക്കുതോന്നുന്നതു്. പക്ഷേ പിന്നീടു് ഇതൊക്കെ അറിവിനു പകരം, ചോദ്യംചെയ്യാന്‍ പാടില്ലാത്ത അറിവായിമാറുമ്പോഴാണു്
+പ്രശ്നങ്ങള്‍ നിറയുന്നതു്. വേറിട്ടു നിലനിന്നിരുന്ന സാഹിത്യവും വിശ്വാസവും ശാസ്ത്രവും ഒന്നാണെന്നു വരുത്തുമ്പോഴാണു്
+പല കഥകളും തെളിയിക്കേണ്ടതു് ആവശ്യമായിമാറുന്നതു്. ഞാന്‍ കരുതുന്നിടത്തോളം, തങ്ങള്‍ പൂര്‍ണ്ണരല്ല എന്നു് ബോധമുള്ള
+ആരും ഒരിക്കലും ഇതാണു് എല്ലാം എന്നോ, അല്ലെങ്കില്‍ കൂടുതല്‍ മികച്ച വിശദീകരണങ്ങള്‍ ആവശ്യമില്ല എന്നോ പറയാനിടയില്ല.
+അങ്ങനെയായിരുന്നെങ്കില്‍ തര്‍ക്കശാസ്ത്രത്തിന്റെ ആവശ്യമില്ലായിരുന്നല്ലോ! തര്‍ക്കിച്ചും ചര്‍ച്ചചെയ്തും അംഗീകരിക്കുക
+എന്നതു് അന്നു് സ്വീകാര്യമായ രീതിയായിരുന്നിരിക്കണം. പക്ഷേ, സര്‍വ്വകലാശാലാ സംവിധാനമൊന്നുമില്ലാത്ത അന്നു് അറിവിന്റെ
അപ്ഡേഷന്‍ വളരെ പതുക്കെയായിരുന്നിരിക്കണം.
-ഇന്ന് ശാസ്ത്ര സങ്കേതമുപയോഗിച്ച് പഴയകാര്യങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നവര്‍ മറക്കുന്ന കാര്യം, ശാസ്ത്രം, ഇതേതെങ്കിലും
-തെറ്റാണെന്നു കണ്ടാല്‍ ഉടനെ മാറ്റിയെഴുതും, മാറ്റിയെഴുതാനാവാത്ത അറിവിന്റെ കാര്യത്തിലോ? നിലനില്‍പ്പിനു വേണ്ടി
-ശാസ്ത്രത്തെ കൂട്ടുപിടിക്കുന്ന വിഡ്ഢിത്തത്തേക്കാളും എനിക്ക് ഉചിതമായിത്തോന്നുന്നത്, ഇത് അറിവാണെന്ന് അംഗീകരിക്കുകയും,
-ഇതിലെ ശാസ്ത്രവും, സാഹിത്യവുമെല്ലാം തിരഞ്ഞുമാറ്റാന്‍ ശ്രമിക്കുകയുമാണ്. വിഗ്രഹാരാധനയുടെ ശാസ്ത്രീയതയെക്കുറിച്ച്
-പഠിക്കാതെ, അതിന്റെ കാരണങ്ങളെക്കുറിച്ചും, ക്ഷേത്രങ്ങളുടെ സാമൂഹ്യപ്രാധാന്യത്തെക്കുറിച്ചും വിഗ്രഹങ്ങള്‍
-(കല്ലായാലും ലോഹമായാലും മനുഷ്യനായാലും) ഉണ്ടാക്കാന്‍ നിര്‍ബന്ധിച്ച സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ചും
-ചിന്തിക്കുന്നതായിരിക്കും കുറച്ചുകൂടി യുക്തം എന്നെനിക്കു തോന്നുന്നു. പിന്നെ മതമെന്നത് മനുഷ്യന്റെ ആത്മീയാവശ്യം
-നിറവേറ്റാന്‍ വേണ്ടിമാത്രമുള്ളതാണെങ്കില്‍ അതിന് ആധുനിക ശാസ്ത്രത്തിന്റെ സാക്ഷ്യപത്രം എന്തിനാണെന്നാണെനിക്കു
-മനസ്സിലാവാത്തത്. ആത്മാവോ ആത്മീയതയോ അംഗീകരിക്കാത്ത ഒരു സംവിധാനത്തിന്റെ?
+ഇന്നു് ശാസ്ത്രസങ്കേതമുപയോഗിച്ചു് പഴയകാര്യങ്ങള്‍ അരക്കിട്ടുറപ്പിക്കാന്‍ യത്നിക്കുന്നവര്‍ മറക്കുന്ന കാര്യം, ശാസ്ത്രം ഇതേതെങ്കിലും
+തെറ്റാണെന്നു കണ്ടാല്‍ ഉടനെ മാറ്റിയെഴുതില്ല എന്ന യാഥാര്‍ത്ഥ്യമാണു്. മാറ്റിയെഴുതാനാവാത്ത അറിവിന്റെ കാര്യത്തിലോ? നിലനില്‍പ്പിനുവേണ്ടി
+ശാസ്ത്രത്തെ കൂട്ടുപിടിക്കുന്ന വിഡ്ഢിത്തത്തേക്കാളും എനിക്കു് ഉചിതമായിത്തോന്നുന്നതു്, അതു് അറിവാണെന്നു് അംഗീകരിക്കുകയും,
+അതിലെ ശാസ്ത്രവും സാഹിത്യവുമെല്ലാം തിരഞ്ഞുമാറ്റാന്‍ ശ്രമിക്കുകയുമാണു്. വിഗ്രഹാരാധനയുടെ ശാസ്ത്രീയതയെക്കുറിച്ചു്
+പഠിക്കുന്നതിനുപകരം, അതിന്റെ കാരണങ്ങളെക്കുറിച്ചും, ക്ഷേത്രങ്ങളുടെ സാമൂഹ്യപ്രാധാന്യത്തെക്കുറിച്ചും, വിഗ്രഹങ്ങള്‍
+(കല്ലായാലും ലോഹമായാലും മനുഷ്യനായാലും) ഉണ്ടാക്കാന്‍ നിര്‍ബന്ധിച്ച സാമൂഹ്യസാഹചര്യങ്ങളെക്കുറിച്ചും
+ചിന്തിക്കുന്നതായിരിക്കും കുറച്ചുകൂടി യുക്തം എന്നെനിക്കു തോന്നുന്നു. പിന്നെ മതമെന്നതു് മനുഷ്യന്റെ ആത്മീയാവശ്യം
+നിറവേറ്റാന്‍ വേണ്ടിമാത്രമുള്ളതാണെങ്കില്‍ അതിനു് ആധുനികശാസ്ത്രത്തിന്റെ സാക്ഷ്യപത്രം എന്തിനാണെന്നാണെനിക്കു
+മനസ്സിലാവാത്തതു്. ആത്മാവോ ആത്മീയതയോ അംഗീകരിക്കാത്ത ഒരു സംവിധാനത്തിന്റെ?
കാലോചിതമായി മാറ്റങ്ങള്‍ വരുത്താന്‍ തന്നെ പലയിടങ്ങളിലും വഴികളോ നിര്‍ദ്ദേശങ്ങളോ ഇല്ല. അപ്പോള്‍
-കാലോചിതമാറ്റങ്ങള്‍ വേണ്ടതല്ലെ എന്നു ചിന്തിക്കുന്ന ജനങ്ങളെ ഞങ്ങള്‍ കാലത്തിനു മുമ്പേ നടക്കുന്നവരാണ്
-എന്ന് മനസ്സിലാക്കിക്കാന്‍ വേണ്ടിമാത്രമാണ് ശാസ്ത്രമുപയോഗിക്കുന്നത്. അവിടെ റിസല്‍ട്ട് ആദ്യമേ റെഡിയായിട്ടുള്ള
-പരീക്ഷണമായതുകൊണ്ട് കാര്യങ്ങള്‍ വളരെ എളുപ്പവുമാണ്. അതായത്, ഉത്തരം നേരത്തേ അറിയാം, എങ്ങനേയെങ്കിലും
-തെളിവുണ്ടാക്കിയാല്‍ മതി എന്ന് രീതിയില്‍ നമ്മള്‍ പരീക്ഷയെഴുതുന്ന പോലെ. ഇത്തരം റിസല്‍ട്ടുകളൊക്കെ വച്ച് പ്രൂവ്
-ചെയ്യുന്ന സംഗതിയുടെ വാലിഡിറ്റി, അതു ബേസ് ചെയ്ത കാര്യം തെറ്റാണെന്നാരെങ്കിലും തെളിയിച്ചാല്‍ തീരും എന്ന് പല
-മുറി ശാസ്ത്രജ്ഞരും മനസ്സിലാക്കുന്നില്ലെന്നു മാത്രം. ഭൂമി ഉരുണ്ടതാണെന്ന് പണ്ട് പറഞ്ഞിട്ടുണ്ട് എന്ന് പറയും പോലെ
-എളുപ്പമല്ല, ദൃഢവുമല്ല, കോസ്മിക് എനര്‍ജിയും, ഊര്‍ജ്ജപ്രസരണവും, റേഡിയേഷനും വച്ചു കളിക്കുന്നത്, ആധുനിക
-ശാസ്ത്രം പലകാര്യങ്ങളിലും നിലപാടുമാറ്റിയേക്കാം, തെളിവുകളുടെ അടിസ്ഥാനത്തില്‍. ആദ്യം ശാസ്ത്രം ഉപയോഗിക്കണമെങ്കില്‍
-എല്ലാം മാറ്റത്തിനു വിധേയമാണെന്ന് അംഗീകരിക്കേണ്ടിവരും, പലപ്പോഴും ആത്മഹത്യാപരമായ കാര്യം. എന്റെ
-അഭിപ്രായത്തില്‍, പല വിശ്വാസങ്ങളെയും ശാസ്ത്രസത്യങ്ങളാക്കുന്നതിലും നല്ലത്, അതിലേക്ക് നയിച്ച സാമൂഹിക
-സാഹചര്യങ്ങളെക്കുറിച്ച് പഠിക്കുകയെന്നതാണ്. മനുഷ്യനെ മനുഷ്യനാക്കാന്‍ അതായിരിക്കും കുറച്ചുകൂടി ഉപകാരപ്പെടുക.
+കാലോചിതമാറ്റങ്ങള്‍ വേണ്ടതല്ലെ എന്നു ചിന്തിക്കുന്ന ജനങ്ങളെ, ഞങ്ങള്‍ കാലത്തിനു മുമ്പേ നടക്കുന്നവരാണു്
+എന്നു് മനസ്സിലാക്കിക്കാന്‍ വേണ്ടിമാത്രമാണു് ശാസ്ത്രമുപയോഗിക്കുന്നതു്. അവിടെ റിസല്‍ട്ടു് ആദ്യമേ റെഡിയായിട്ടുള്ള
+പരീക്ഷണമായതുകൊണ്ടു് കാര്യങ്ങള്‍ വളരെ എളുപ്പവുമാണു്. അതായത്, ഉത്തരം നേരത്തേ അറിയാം, എങ്ങനേയെങ്കിലും
+തെളിവുണ്ടാക്കിയാല്‍ മതി എന്ന രീതിയില്‍ നമ്മള്‍ പരീക്ഷയെഴുതുന്നപോലെ. ഇത്തരം റിസല്‍ട്ടുകളൊക്കെവച്ചു് പ്രൂവ്
+ചെയ്യുന്ന സംഗതിയുടെ വാലിഡിറ്റി, അതു ബേസ്ചെയ്ത കാര്യം തെറ്റാണെന്നാരെങ്കിലും തെളിയിച്ചാല്‍ തീരും എന്നു് പല
+മുറിശാസ്ത്രജ്ഞരും മനസ്സിലാക്കുന്നില്ലെന്നു മാത്രം. ഭൂമി ഉരുണ്ടതാണെന്നു് പണ്ടു് പറഞ്ഞിട്ടുണ്ടു് എന്നു് പറയുംപോലെ
+എളുപ്പമല്ല, ദൃഢവുമല്ല, കോസ്മിക് എനര്‍ജിയും ഊര്‍ജ്ജപ്രസരണവും റേഡിയേഷനും വച്ചു കളിക്കുന്നതു്. ആധുനികശാസ്ത്രം
+പലകാര്യങ്ങളിലും നിലപാടുമാറ്റിയേക്കാം, തെളിവുകളുടെ അടിസ്ഥാനത്തില്‍. ആദ്യം, ശാസ്ത്രം ഉപയോഗിക്കണമെങ്കില്‍
+എല്ലാം മാറ്റത്തിനു വിധേയമാണെന്നു് അംഗീകരിക്കേണ്ടിവരും, പലപ്പോഴും ആത്മഹത്യാപരമായ കാര്യം. എന്റെ
+അഭിപ്രായത്തില്‍, പല വിശ്വാസങ്ങളെയും ശാസ്ത്രസത്യങ്ങളാക്കുന്നതിലും നല്ലതു്, അതിലേയ്ക്കു നയിച്ച സാമൂഹികസാഹചര്യങ്ങളെക്കുറിച്ചു് പഠിക്കുകയെന്നതാണു്. മനുഷ്യനെ മനുഷ്യനാക്കാന്‍ അതായിരിക്കും കുറച്ചുകൂടി ഉപകാരപ്പെടുക.
\subsection*{പ്രതികരണങ്ങള്‍}
\begin{enumerate}
\item{കിരണ്‍ തോമസ് തോമ്പില്‍}
-നല്ല നിരീക്ഷണങ്ങള്‍. ഇതാണ്‌ ഉണ്ടാകേണ്ടത്‌. മതത്തെ ശാസ്ത്രീയമാക്കാന്‍ ശ്രമിക്കുന്നവര്‍ ഇങ്ങനെ ഒക്കെ ചിന്തിച്ചെങ്കില്‍
-എന്ന് തോന്നിപ്പോകുന്നു. ഉദാഹരണമായി വിഗ്രഹാരാധനയെ സ്വാമി വിവെകാനന്ദന്‍ നിര്‍വചിച്ചത്‌ ഓര്‍ക്കുന്നുണ്ടല്ലോ.
-വിഗ്രഹാരാധനയെ പുച്ഛിച്ച ഒരു രാജാവിനോട്‌ അദ്ദേഹം പറഞ്ഞു അങ്ങയുടെ പിതാവിന്റ ചിത്രം വികൃതമാക്കിയാല്‍
-അങ്ങേക്ക്‌ വേദനിക്കില്ലെ അത്‌ വെറും കടലാസും പെയിന്റുമാണ്‌ എന്ന് താങ്കള്‍ക്കറിയാം എന്നാല്‍ അതിലൂടെ താങ്കളുടെ
+നല്ല നിരീക്ഷണങ്ങള്‍. ഇതാണു് ഉണ്ടാകേണ്ടതു്. മതത്തെ ശാസ്ത്രീയമാക്കാന്‍ ശ്രമിക്കുന്നവര്‍ ഇങ്ങനെയൊക്കെ ചിന്തിച്ചെങ്കില്‍
+എന്നു് തോന്നിപ്പോകുന്നു. ഉദാഹരണമായി വിഗ്രഹാരാധനയെ സ്വാമി വിവേകാനന്ദന്‍ നിര്‍വചിച്ചതു് ഓര്‍ക്കുന്നുണ്ടല്ലോ.
+വിഗ്രഹാരാധനയെ പുച്ഛിച്ച ഒരു രാജാവിനോടു് അദ്ദേഹം പറഞ്ഞു, "അങ്ങയുടെ പിതാവിന്റ ചിത്രം വികൃതമാക്കിയാല്‍
+അങ്ങേയ്ക്കു് വേദനിക്കില്ലെ? അതു് വെറും കടലാസും പെയിന്റുമാണു് എന്നു് താങ്കള്‍ക്കറിയാം. എന്നാല്‍ അതിലൂടെ താങ്കളുടെ
പിതാവിനെ അനുസ്മരിക്കുന്നു. അതു പോലെ ഒരു ഭക്തന്‍ ഒരു വിഗ്രഹത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അയാള്‍ അതിലെ
-കല്ലിനേയും മണ്ണിനേയുമല്ല മറിച്ച്‌ ദൈവത്തോടാണ്‌ പ്രാര്‍ത്ഥിക്കുന്നത്‌. എന്നാല്‍ ഇന്നത്തെ മത ശാസ്ത്ര ചിന്തകര്‍ പറയുന്നതു്
-മന്ത്രം ചൊല്ലുമ്പോള്‍ കമ്പി വൈബ്രേറ്റ്‌ ചെയ്യുന്നതിനാല്‍ ഊര്‍ജ്ജം വരും അത്‌ ഭക്തരിലെക്ക്‌ പടരും എന്നൊക്കെയാണ്‌.
+കല്ലിനേയും മണ്ണിനേയുമല്ല, മറിച്ചു് ദൈവത്തോടാണു് പ്രാര്‍ത്ഥിക്കുന്നതു്." എന്നാല്‍ ഇന്നത്തെ മതശാസ്ത്രചിന്തകര്‍ പറയുന്നതു്
+മന്ത്രം ചൊല്ലുമ്പോള്‍ കമ്പി വൈബ്രേറ്റ്‌ ചെയ്യുന്നതിനാല്‍ ഊര്‍ജ്ജം വരും, അതു് ഭക്തരിലേക്കു് പടരും എന്നൊക്കെയാണു്!
\item{പാര്‍ത്ഥന്‍}
- ഇത്തരം ചിന്തകളാണ്‌ ഓരോരുത്തരുടെ മനസ്സിലും വളരേണ്ടത്‌. താങ്കളെഴുതിയതില്‍ ഇഷ്ടമായ ഏറ്റവും പ്രധാനമായ വരികള്‍ : .. (1) പിന്നെ മതമെന്നത് മനുഷ്യന്റെ ആത്മീയാവശ്യം നിറവേറ്റാന്‍ വേണ്ടിമാത്രമുള്ളതാണെങ്കില്‍ അതിന് ആധുനിക ശാസ്ത്രത്തിന്റെ സാക്ഷ്യപത്രം എന്തിനാണെന്നാണെനിക്കു മനസ്സിലാവാത്തത്. ആത്മാവോ ആത്മീയതയോ അംഗീകരിക്കാത്ത ഒരു സംവിധാനത്തിന്റെ? (2) പല വിശ്വാസങ്ങളെയും ശാസ്ത്രസത്യങ്ങളാക്കുന്നതിലും നല്ലത്, അതിലേക്ക് നയിച്ച സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് പഠിക്കുകയെന്നതാണ്. ഇതുപോലെ ഗുരുവായൂര്‍ ചുരിദാര്‍ പ്രശ്നത്തില്‍ ഭഗവാന്റെ ഇഷ്ടം എന്ന് പറഞ്ഞതിനു പകരം, ഡ്രസ്സ്‌ കോഡിന്റെ പ്രത്യേകതകള്‍ ശാസ്ത്രീയവും സാമൂഹികവുമായ വീക്ഷണത്തില്‍ വിശദീകരിക്കാമായിരുന്നു. അങ്ങിനെ ഭക്തന്മാരുടെ മാനം രക്ഷിക്കാമായിരുന്നു എന്നെനിയ്ക്ക്‌ തോന്നുന്നു.
+ഇത്തരം ചിന്തകളാണു് ഓരോരുത്തരുടെ മനസ്സിലും വളരേണ്ടതു്. താങ്കളെഴുതിയതില്‍ ഇഷ്ടമായ ഏറ്റവും പ്രധാനമായ വരികള്‍ : .. (1) പിന്നെ മതമെന്നതു് മനുഷ്യന്റെ ആത്മീയാവശ്യം നിറവേറ്റാന്‍ വേണ്ടിമാത്രമുള്ളതാണെങ്കില്‍ അതിനു് ആധുനികശാസ്ത്രത്തിന്റെ സാക്ഷ്യപത്രം എന്തിനാണെന്നാണെനിക്കു മനസ്സിലാവാത്തതു്. ആത്മാവോ ആത്മീയതയോ അംഗീകരിക്കാത്ത ഒരു സംവിധാനത്തിന്റെ? (2) പല വിശ്വാസങ്ങളേയും ശാസ്ത്രസത്യങ്ങളാക്കുന്നതിലും നല്ലതു്, അതിലേക്കു് നയിച്ച സാമൂഹികസാഹചര്യങ്ങളെക്കുറിച്ചു് പഠിക്കുകയെന്നതാണു്. ഗുരുവായൂര്‍ ചുരിദാര്‍ പ്രശ്നത്തില്‍ ഭഗവാന്റെ ഇഷ്ടം എന്നു് പറഞ്ഞതിനുപകരം, ഡ്രസ്സ്‌ കോഡിന്റെ പ്രത്യേകതകള്‍ ശാസ്ത്രീയവും സാമൂഹികവുമായ വീക്ഷണത്തില്‍ വിശദീകരിക്കാമായിരുന്നു. അങ്ങിനെ ഭക്തന്മാരുടെ മാനം രക്ഷിക്കാമായിരുന്നു എന്നെനിയ്ക്കു തോന്നുന്നു.
\item{Simy Chacko :: സിമി ചാക്കൊ}
- വളരെ നല്ല നിരീക്ഷനങ്ങള്‍... അടുത്ത ഇടെ ഇതേ വിഷയവുമയി വന്ന മിക്ക പൊസ്റ്റികലും കമന്റുകളും വായിച്ചു..
-ഈ പോസ്റ്റില്‍ വെല്ലുവിളിയുടെ ഭാഷ ഇല്ലാത്തത് എനിക്കിഷ്ടായി
+വളരെ നല്ല നിരീക്ഷണങ്ങള്‍... അടുത്തയിടെ ഇതേ വിഷയവുമായി വന്ന മിക്ക പൊസ്റ്റുകളും കമന്റുകളും വായിച്ചു.
+ഈ പോസ്റ്റില്‍ വെല്ലുവിളിയുടെ ഭാഷ ഇല്ലാത്തതു് എനിക്കിഷ്ടായി.
\end{enumerate}
diff --git a/sahishnutha.tex b/sahishnutha.tex
index 67a14ed..cc1a71e 100644
--- a/sahishnutha.tex
+++ b/sahishnutha.tex
@@ -1,75 +1,73 @@
-\secstar{സഹിഷ്ണുത എന്ന മിത്ത്}
+\secstar{സഹിഷ്ണുത എന്ന മിത്തു്}
\vskip 2pt
-അസഹിഷ്ണുതയുടെ വിവിധ അദ്ധ്യായങ്ങള്‍ കണ്‍മുന്നില്‍ വിരിയുമ്പോള്‍ പലപ്പോഴും ജനമനസ്സുകളിലും ചായക്കട സംവാദങ്ങളിലും
-സാമാന്യവത്കരണങ്ങളായി പരിണമിക്കുന്ന സംഭാഷണങ്ങളില്‍ ഒരുപാടു വിലയിരുത്തലുകള്‍ നടക്കാറുണ്ട്. അമിത സാമാന്യവത്കരണത്തിനുള്ള
- വ്യഗ്രതയില്‍ 'മതവിശ്വാസങ്ങള്‍'ക്കനുസരിച്ചു മനുഷ്യന്റെ സഹിഷ്ണുതയില്‍ വ്യക്തമായ മാറ്റങ്ങള്‍ വരാറുണ്ടെന്നൊരു വിധിയും കല്‍പ്പിക്കാറുണ്ട്.
- ചായക്കടസംവാദങ്ങളിലും സുഹൃദ്‌വേദികളിലും വ്യക്തിപരമായ അഭിപ്രായം എന്നു പേരിട്ടുകേള്‍പ്പിക്കുന്ന കെട്ടുകഥകള്‍ക്കും കേട്ടുകേള്‍വികള്‍ക്കും
- തുല്യമായ ഇത്തരം സാമാന്യവത്കരണങ്ങള്‍ പിന്നീട് ഈ വിധികളെത്തന്നെ തെളിവുകളായെടുത്ത് സാമൂഹ്യസത്യങ്ങളുടെ
+അസഹിഷ്ണുതയുടെ വിവിധ അദ്ധ്യായങ്ങള്‍ കണ്‍മുന്നില്‍ വിരിയുമ്പോള്‍ പലപ്പോഴും ജനമനസ്സുകളിലും ചായക്കടസംവാദങ്ങളിലും
+സാമാന്യവത്കരണങ്ങളായി പരിണമിക്കുന്ന സംഭാഷണങ്ങളില്‍ ഒരുപാടു വിലയിരുത്തലുകള്‍ നടക്കാറുണ്ടു്. അമിത സാമാന്യവത്കരണത്തിനുള്ള
+ വ്യഗ്രതയില്‍ 'മതവിശ്വാസങ്ങള്‍'ക്കനുസരിച്ചു് മനുഷ്യന്റെ സഹിഷ്ണുതയില്‍ വ്യക്തമായ മാറ്റങ്ങള്‍ വരാറുണ്ടെന്നൊരു വിധിയും കല്‍പ്പിക്കാറുണ്ടു്.
+ ചായക്കടസംവാദങ്ങളിലും സുഹൃദ്‌വേദികളിലും, വ്യക്തിപരമായ അഭിപ്രായം എന്നു പേരിട്ടുകേള്‍പ്പിക്കുന്ന കെട്ടുകഥകള്‍ക്കും കേട്ടുകേള്‍വികള്‍ക്കും
+ തുല്യമായ ഇത്തരം സാമാന്യവത്കരണങ്ങള്‍ പിന്നീടു് ഈ വിധികളെത്തന്നെ തെളിവുകളായെടുത്തു് സാമൂഹ്യസത്യങ്ങളുടെ
മേലങ്കിയണിയുമ്പോള്‍ സാമൂഹ്യവിപത്തായിമാറുകയാണു ചെയ്യുന്നത്.
-വിവധ മതവിശ്വാസങ്ങള്‍ പുലര്‍ത്തുന്നവര്‍ എത്രമാത്രം സഹിഷ്ണുക്കളും, മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുന്നവരുമാണെന്നറിയണമെങ്കില്‍,
+വിവിധമതവിശ്വാസങ്ങള്‍ പുലര്‍ത്തുന്നവര്‍ എത്രമാത്രം സഹിഷ്ണുക്കളും മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുന്നവരുമാണെന്നറിയണമെങ്കില്‍,
ആസൂത്രിതമായും അല്ലാതെയും ഈ രാജ്യത്തും ലോകത്തും നടക്കുന്ന കൂട്ടക്കൊലകളുടെ കണക്കുകളെടുത്തുനോക്കിയാല്‍ മതിയാകും.
-രാഷ്ട്രീയാധികാരം കയ്യേറിയവര്‍ക്കു നേരെ ഭീഷണിയുയര്‍ത്തുന്നുവെന്നുമുതല്‍, ഭൂരിപക്ഷത്തിന്റെ വിനോദത്തിനു വേണ്ടിവരെ അന്യവിശ്വാസക്കാര്‍
-പലകാലത്തായി കൊലചെയ്യപ്പെട്ടിട്ടുണ്ട്. പലപ്പോഴും ഒരു വിശ്വാസക്കാര്‍ അമിതമായി സഹിഷ്ണുക്കളായി മുദ്രകുത്തപ്പെടുന്നത് സാധാരണമാണുതാനും.
-പക്ഷേ ഇതും മതവിശ്വാസങ്ങളുമായി വലിയ ബന്ധമൊന്നുമുണ്ടാകണമെന്നില്ല. അവിശ്വാസിയെ അന്യവത്കരിക്കുന്നതിന്, അതുപോലെ
-വിവിധ സംഭവങ്ങളെ സ്വന്തം വിശ്വാസത്തോടുള്ള കടന്നു കയറ്റമായിക്കാണുന്നതിന്, സാമൂഹ്യവും രാഷ്ട്രീയപരവുമായ കാരണങ്ങളാണ് കൂടുതലും.
+രാഷ്ട്രീയാധികാരം കയ്യേറിയവര്‍ക്കുനേരെ ഭീഷണിയുയര്‍ത്തുന്നുവെന്നുമുതല്‍, ഭൂരിപക്ഷത്തിന്റെ വിനോദത്തിനുവേണ്ടിവരെ അന്യവിശ്വാസക്കാര്‍
+പലകാലത്തായി കൊലചെയ്യപ്പെട്ടിട്ടുണ്ടു്. പലപ്പോഴും ഒരു വിശ്വാസക്കാര്‍ അമിതമായി സഹിഷ്ണുക്കളായി മുദ്രകുത്തപ്പെടുന്നതു് സാധാരണമാണുതാനും.
+പക്ഷേ ഇതും മതവിശ്വാസങ്ങളുമായി വലിയ ബന്ധമൊന്നുമുണ്ടാകണമെന്നില്ല. അവിശ്വാസിയെ അന്യവത്കരിക്കുന്നതിനു്, അതുപോലെ
+വിവിധസംഭവങ്ങളെ സ്വന്തം വിശ്വാസത്തോടുള്ള കടന്നു കയറ്റമായിക്കാണുന്നതിനു്, സാമൂഹ്യവും രാഷ്ട്രീയപരവുമായ കാരണങ്ങളാണു് കൂടുതലും.
-സമാധാനം ലോകസന്ദേശമാക്കുന്ന, ഹിംസ എന്നത് കൊടുപാപമായ, ജൈനമതക്കാര്‍ക്കും പല ബുദ്ധവിശ്വാസികള്‍ക്കും
-ഇതരവിശ്വാസങ്ങളെ ബഹുമാനിക്കാനുള്ള കെല്‍പ്പും കുറവാണ്. അതുപോലെ ഹിന്ദുക്കളുടെ സഹിഷ്ണുതയുടെ ആധാരം പലപ്പോഴും
-വിചിത്രമാണ്. ഒരു ഹിന്ദു യുവാവ് അന്യമതക്കാരിയെ വിവാഹം കഴിച്ചാലോ അല്ലെങ്കില്‍ ഹിന്ദുയുവതി അന്യമതസ്ഥനെ വിവാഹം
+സമാധാനം ലോകസന്ദേശമാക്കുന്ന, ഹിംസ എന്നതു് കൊടുപാപമായ ജൈനമതക്കാര്‍ക്കും പല ബുദ്ധവിശ്വാസികള്‍ക്കും
+ഇതരവിശ്വാസങ്ങളെ ബഹുമാനിക്കാനുള്ള കെല്‍പ്പു് കുറവാണു്. അതുപോലെ ഹിന്ദുക്കളുടെ സഹിഷ്ണുതയുടെ ആധാരം പലപ്പോഴും
+വിചിത്രമാണു്. ഒരു ഹിന്ദു യുവാവു് അന്യമതക്കാരിയെ വിവാഹം കഴിച്ചാലോ, അല്ലെങ്കില്‍ ഹിന്ദുയുവതി അന്യമതസ്ഥനെ വിവാഹം
കഴിച്ചാലോ ഉയരാന്‍ സാധ്യതയുള്ള മുറുമുറുപ്പുകളെക്കാള്‍ ശക്തമായ എതിര്‍പ്പുകള്‍ താഴ്‌ന്ന ജാതിക്കാരനെ/കാരിയെ വിവാഹം
-കഴിക്കുമ്പോള്‍ ഉയര്‍ന്നേക്കാം. കാരണം, ഹിന്ദു എന്ന സ്വത്വത്തേക്കാള്‍ കൂടുതല്‍ ജാതീയമായ സ്വത്വം അവിടെ ശക്തമായതിനാലാണത്.
+കഴിക്കുമ്പോള്‍ ഉയര്‍ന്നേക്കാം. കാരണം, ഹിന്ദു എന്ന സ്വത്വത്തേക്കാള്‍ ജാതീയമായ സ്വത്വം ശക്തമായതിനാലാണത്.
ഇനിയിപ്പോള്‍ സ്വന്തം ജാതിയിലെത്തന്നെ ഒരാളെ ഇഷ്ടപ്പെട്ടു വിവാഹം കഴിക്കാന്‍ തീരുമാനിച്ചാലും അതു സ്വന്തം
-കുടുംബത്തിനപമാനമായിത്തോന്നിയാല്‍ മരണശിക്ഷവിധിക്കുന്നവരും ഹിന്ദുക്കളുടെയിടയിലുണ്ട്.
+കുടുംബത്തിനപമാനമായിത്തോന്നിയാല്‍ മരണശിക്ഷവിധിക്കുന്നവരും ഹിന്ദുക്കളുടെയിടയിലുണ്ടു്.
-കുടുംബത്തിനപമാനമാകാനുള്ള കാരണങ്ങളന്വേഷിച്ചാല്‍, സര്‍വ്വംസഹിഷ്ണുക്കളായ സനാതന ഹിന്ദുക്കളെ ലോകത്തിലെത്തന്നെ
- ഏറ്റവും വലിയ അസഹിഷ്ണുക്കളായിക്കാണേണ്ടിവരും. താന്‍ മുറുകെ പിടിക്കുന്ന വിശ്വാസങ്ങളെ എതിര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുള്ളതിലും
- കവിഞ്ഞ്, താന്‍ അംഗീകരിക്കാത്ത വിശ്വാസങ്ങള്‍ സ്വീകരിക്കുന്ന വേണ്ടപ്പെട്ടവര്‍ മരണശിക്ഷ അര്‍ഹിക്കുന്നവരാണെന്നുള്ള
+കുടുംബത്തിനപമാനമാകാനുള്ള കാരണങ്ങളന്വേഷിച്ചാല്‍, സര്‍വ്വംസഹിഷ്ണുക്കളായ സനാതനഹിന്ദുക്കളെ ലോകത്തിലെത്തന്നെ
+ ഏറ്റവും വലിയ അസഹിഷ്ണുക്കളായിക്കാണേണ്ടിവരും. താന്‍ മുറുകെപിടിക്കുന്ന വിശ്വാസങ്ങളെ എതിര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുള്ളതിലും
+ കവിഞ്ഞു്, താന്‍ അംഗീകരിക്കാത്ത വിശ്വാസങ്ങള്‍ സ്വീകരിക്കുന്നവര്‍ മരണശിക്ഷ അര്‍ഹിക്കുന്നവരാണെന്നുള്ള
ചിന്തകളിലെത്തിനില്‍ക്കുന്ന സഹിഷ്ണുത.
-അപ്പോള്‍ ഒരു വിഭാഗം സഹിഷ്ണുക്കളാണെന്നുള്ള പ്രചാരത്തിന്റെ അടിസ്ഥാനമെന്താണ്? വെറുമൊരു കണ്‍കെട്ടുവിദ്യമാത്രമാണിത്.
-പരസ്പരം വിശ്വാസങ്ങളെ ബഹുമാനിക്കാനാവുന്ന ഒരു സമൂഹം നവോത്ഥാനശ്രമങ്ങളുടെ ഭാഗമായി വളര്‍ന്നു വന്നിരുന്നു. ഈ സാമൂഹ്യ
-നവോത്ഥാനശ്രമങ്ങള്‍ സ്വാതന്ത്ര്യ സമരത്തിനും മുമ്പ് വേരുള്ളവയാണ്. മാത്രമല്ല, പുരോഗമന ചിന്താഗതിക്കാരായ ഭരണാധികാരികളുടെ
- ശ്രമഫലമായി ആരോഗ്യപരമായ സാമൂഹ്യവളര്‍ച്ചനേടാനുള്ള ശ്രമങ്ങളുടെ ഭാഗമായി പരസ്പരബഹുമാനത്തിന്റെ പാഠങ്ങള്‍ സമൂഹത്തില്‍
+അപ്പോള്‍ ഒരു വിഭാഗം സഹിഷ്ണുക്കളാണെന്നുള്ള പ്രചാരത്തിന്റെ അടിസ്ഥാനമെന്താണു്? വെറുമൊരു കണ്‍കെട്ടുവിദ്യമാത്രമാണിതു്.
+പരസ്പരം വിശ്വാസങ്ങളെ ബഹുമാനിക്കാനാവുന്ന ഒരു സമൂഹം നവോത്ഥാനശ്രമങ്ങളുടെ ഭാഗമായി വളര്‍ന്നുവന്നിരുന്നു. ഈ സാമൂഹ്യ
+നവോത്ഥാനശ്രമങ്ങള്‍ സ്വാതന്ത്ര്യസമരത്തിനും മുമ്പു് വേരുള്ളവയാണു്. മാത്രമല്ല, പുരോഗമന ചിന്താഗതിക്കാരായ ഭരണാധികാരികളുടെ
+ ശ്രമഫലമായി, ആരോഗ്യപരമായ സാമൂഹ്യവളര്‍ച്ചനേടാനുള്ള ശ്രമങ്ങളുടെ ഭാഗമായി പരസ്പരബഹുമാനത്തിന്റെ പാഠങ്ങള്‍ സമൂഹത്തില്‍
വേരൂന്നുകയും ചെയ്തു. ഇങ്ങനെ, അയല്‍ക്കാരന്റെ വിശ്വാസങ്ങളെ ബഹുമാനിക്കാന്‍ ശീലിച്ചിരുന്ന ഒരു സമൂഹത്തെ, നിങ്ങള്‍
- അപരന്റെ വിശ്വാസങ്ങളെ സഹിക്കുകയാണെന്നു പഠിപ്പിച്ചു തുടങ്ങുന്നത്, ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ വക്താക്കളാണ്.
+ അപരന്റെ വിശ്വാസങ്ങളെ സഹിക്കുകയാണെന്നു പഠിപ്പിച്ചു തുടങ്ങുന്നതു് ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ വക്താക്കളാണു്.
-പരസ്പരം ബഹുമാനിക്കുകയും, സഹായങ്ങള്‍ ചെയ്യുകയും ചെയ്യുന്നത് ശീലമാക്കിയ ഒരു സമൂഹത്തില്‍ അപരന്‍ നിന്റെ സഹിഷ്ണുതയെ
+പരസ്പരം ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യുന്നതു് ശീലമാക്കിയ ഒരു സമൂഹത്തില്‍ അപരന്‍ നിന്റെ സഹിഷ്ണുതയെ
മുതലെടുക്കുകയാണെന്നുള്ള പ്രചരണം അസഹിഷ്ണുതയുടെ വിത്തുകള്‍ പാകി. ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ വക്താക്കളുടെ ഇടപെടലാകട്ടെ,
-ഇതിന് ആക്കം കൂട്ടിയതേയുള്ളൂ. ഇല്ലാത്ത നിന്റെ 'ക്ഷമയുടെ നെല്ലിപ്പലക' നീ കണ്ടുകഴിഞ്ഞുവെന്നു രണ്ടുകൂട്ടരേയും വിശ്വസിപ്പിക്കാനായ
- വര്‍ഗ്ഗീയവാദികള്‍ക്കാവട്ടെ, അവര്‍ക്കു വേണ്ടതു കിട്ടുകയും ചെയ്തു: രാഷ്ട്രീയ നേതൃത്വവും വിലപേശല്‍ ശേഷിയും. പുരോഗമനപരമായ
- ഒരു സമൂഹത്തില്‍ തികച്ചും സ്വാഭാവികമായ പരസ്പര ബഹുമാനത്തെ, കൃത്രിമമായ സഹിഷ്ണുതയായി തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയമായി
- നേട്ടം ലക്ഷ്യമിട്ടവരുടെ ഇരകള്‍ മാത്രമാണ്, സഹിഷ്ണുതാവാദവുമായി രംഗത്തെത്തുന്നവര്‍.
+ഇതിനു് ആക്കം കൂട്ടിയതേയുള്ളൂ. ഇല്ലാത്ത നിന്റെ 'ക്ഷമയുടെ നെല്ലിപ്പലക' നീ കണ്ടുകഴിഞ്ഞുവെന്നു രണ്ടുകൂട്ടരേയും വിശ്വസിപ്പിക്കാനായ
+ വര്‍ഗ്ഗീയവാദികള്‍ക്കാവട്ടെ, അവര്‍ക്കു് വേണ്ടതു കിട്ടുകയും ചെയ്തു: രാഷ്ട്രീയനേതൃത്വവും വിലപേശല്‍ ശേഷിയും. പുരോഗമനപരമായ
+ ഒരു സമൂഹത്തില്‍ തികച്ചും സ്വാഭാവികമായ പരസ്പരബഹുമാനത്തെ കൃത്രിമമായ സഹിഷ്ണുതയായി തെറ്റിദ്ധരിപ്പിച്ചു് രാഷ്ട്രീയമായി
+ നേട്ടം ലക്ഷ്യമിട്ടവരുടെ ഇരകള്‍ മാത്രമാണു് സഹിഷ്ണുതാവാദവുമായി രംഗത്തെത്തുന്നവര്‍.
-നമ്മള്‍ പകര്‍ന്നു കൊടുക്കേണ്ടതും അളക്കേണ്ടതും സഹിഷ്ണുതയുടെ പാഠങ്ങളല്ല, പരസ്പരബഹുമാനത്തിന്റെ പാഠങ്ങളാണ്. സഹിഷ്ണുതയുടെ
+നമ്മള്‍ പകര്‍ന്നുകൊടുക്കേണ്ടതും അളക്കേണ്ടതും സഹിഷ്ണുതയുടെ പാഠങ്ങളല്ല, പരസ്പരബഹുമാനത്തിന്റെ പാഠങ്ങളാണു്. സഹിഷ്ണുതയുടെ
പാഠങ്ങള്‍ക്കുള്ള പ്രശ്നമെന്തെന്നാല്‍, ഒരു പരിധിക്കപ്പുറം ഒരാളുടെയും സംയമനം കാത്തുസൂക്ഷിക്കാന്‍ അന്യനോടുള്ള സഹിഷ്ണുത
-അവനെ സഹായിക്കില്ല. എന്നാല്‍ പരസ്പരബഹുമാനത്തിന്റേയും തിരച്ചറിയലിന്റേയും പാഠങ്ങള്‍ ബന്ധങ്ങള്‍ക്ക് കൂടുതല്‍ ആഴം നല്‍കുന്നു.
+അവനെ സഹായിക്കില്ല എന്നുള്ളതാണു്. എന്നാല്‍ പരസ്പരബഹുമാനത്തിന്റേയും തിരച്ചറിയലിന്റേയും പാഠങ്ങള്‍ ബന്ധങ്ങള്‍ക്കു് കൂടുതല്‍ ആഴം നല്‍കുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, മറ്റുവിശ്വാസങ്ങള്‍ക്കു് ബഹുമാനം കൊടുത്തുകൊണ്ടു് അവരെയും സമൂഹത്തിന്റെ
+ഭാഗമായിക്കണ്ടു് ജീവിക്കാനുള്ള കഴിവാണു് അളക്കേണ്ടതു്. ഇതും മതവിശ്വാസവുമായി യാതൊരു ബന്ധവുമുണ്ടാകണമെന്നില്ല. ഇതു്
+പലപ്പോഴും ഒരു പ്രദേശത്തെ വിശ്വാസിസമൂഹത്തിന്റെ രാഷ്ട്രീയവും സാമൂഹ്യവുമായ കാഴ്ചപ്പാടുകളുമായാണു് കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്.
-മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, മറ്റു വിശ്വാസങ്ങള്‍ക്കും ഒരു പരിധിവരെ ബഹുമാനം കൊടുത്തു കൊണ്ട് അവരെയും സമൂഹത്തിന്റെ
-ഭാഗമായിക്കണ്ട് ജീവിക്കാനുള്ള കഴിവാണ് അളക്കേണ്ടത്. ഇതും മതവിശ്വാസവുമായി യാതൊരു ബന്ധവുമുണ്ടാകണമെന്നില്ല. ഇതു
-പലപ്പോഴും ഒരു പ്രദേശത്തെ വിശ്വാസിസമൂഹത്തിന്റെ രാഷ്ട്രീയവും,സാമൂഹ്യവുമായ കാഴ്ചപ്പാടുകളുമായാണ് കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്.
-
-ഹിന്ദുക്കളോളം തന്നെ മുസ്ലിങ്ങളും/ക്രിസ്ത്യാനികളും ഉള്ള പ്രദേശങ്ങളില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക്, പലപ്പോഴും പരസ്പരം മനസ്സിലാക്കാന്‍
+ഹിന്ദുക്കളോളം തന്നെ മുസ്ലിങ്ങളും/ക്രിസ്ത്യാനികളും ഉള്ള പ്രദേശങ്ങളില്‍ ജനിച്ചുവളര്‍ന്നവര്‍ക്കു്, പലപ്പോഴും പരസ്പരം മനസ്സിലാക്കാന്‍
കൂടുതല്‍ അവസരം ലഭിക്കും. അതുവഴി സാമൂഹ്യപരമായി അടുത്തറിയാനും സാധിക്കും. എന്നാല്‍ ഒരു പ്രത്യേക വിഭാഗം ഭൂരിപക്ഷമായ
- പ്രദേശത്ത്, രണ്ടു വിഭാഗങ്ങളും പരസ്പരം അടുത്ത് മനസ്സിലാക്കുന്നത് അപൂര്‍വ്വമായിരിക്കും. അതിനാല്‍ത്തന്നെ, പരസ്പരം വിശ്വാസങ്ങളെ
+ പ്രദേശത്തു്, രണ്ടു വിഭാഗങ്ങളും പരസ്പരം അടുത്തു് മനസ്സിലാക്കുന്നതു് അപൂര്‍വ്വമായിരിക്കും. അതിനാല്‍ത്തന്നെ, പരസ്പരം വിശ്വാസങ്ങളെ
ബഹുമാനിക്കാനുള്ള ശേഷി അവര്‍ ആര്‍ജ്ജിക്കുന്നുമില്ല.
-ഇതു വിശ്വാസത്തിന്റെ പ്രശ്നത്തേക്കാളും സാമൂഹ്യപരമായ അന്യവത്കരണത്തിന്റേയും അന്യന്റെ സംസ്കാരത്തെ മനസ്സിലാക്കാന്‍
-കഴിയാത്തതിന്റേയും പ്രശ്നങ്ങളാണ്. കേരളത്തില്‍ ഒരു പരിധിവരെ അന്യവത്കരണം ഇല്ലാതിരുന്നതിന്റെ കാരണം,
-യൂണിഫോറങ്ങളില്ലാത്ത സര്‍ക്കാര്‍ പ്രൈമറി വിദ്യാലയങ്ങളില്‍ ഒരുമിച്ചു പഠിച്ചു വളര്‍ന്ന തലമുറകളാണ്. ജാതി/മത സംഘടനകളുടെ
-പ്രൈമറിവിദ്യാലയങ്ങള്‍ സാര്‍വത്രികമാകുന്നത്, ഈ അന്യവത്കരണത്തിന് ആക്കം കൂട്ടുന്നുണ്ടാകണം.
+ഇതു വിശ്വാസത്തിന്റെ പ്രശ്നത്തേക്കാളും, സാമൂഹ്യപരമായ അന്യവത്കരണത്തിന്റേയും അന്യന്റെ സംസ്കാരത്തെ മനസ്സിലാക്കാന്‍
+കഴിയാത്തതിന്റേയും പ്രശ്നങ്ങളാണു്. കേരളത്തില്‍ ഒരു പരിധിവരെ അന്യവത്കരണം ഇല്ലാതിരുന്നതിന്റെ കാരണം,
+യൂണിഫോറങ്ങളില്ലാത്ത സര്‍ക്കാര്‍ പ്രൈമറി വിദ്യാലയങ്ങളില്‍ ഒരുമിച്ചു പഠിച്ചുവളര്‍ന്ന തലമുറകളാണു്. ജാതി/മത സംഘടനകളുടെ
+പ്രൈമറിവിദ്യാലയങ്ങള്‍ സാര്‍വത്രികമാകുന്നതു് ഈ അന്യവത്കരണത്തിനു് ആക്കം കൂട്ടുന്നുണ്ടാകണം.
-ഇത്തരത്തില്‍ വളര്‍ന്നു വരുന്ന അല്ലെങ്കില്‍ നിലനില്‍ക്കുന്ന പരസ്പരബഹുമാനത്തിന്റെ പാഠങ്ങളെ, അങ്ങനെത്തന്നെ കണ്ട് അവയെ
- പരിപോഷിപ്പിക്കാനാണ് ശ്രമിക്കേണ്ടത്, ഒപ്പം അന്യവത്കരണശ്രമങ്ങളെ ചെറുക്കാനും. അല്ലാതെ, സഹിഷ്ണുതയായി തെറ്റിദ്ധരിക്കുകയും,
- പിന്നീട് വ്യക്തമായ രാഷ്ട്രീയ അജണ്ടകളോടുകൂടിയ ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ വക്താക്കള്‍ അക്രമമഴിച്ചുവിടുമ്പോള്‍ അവയെ സഹിഷ്ണുതയുടെ
- പരിധികഴിഞ്ഞതായി വ്യാഖ്യാനിച്ച് തൃപ്തിയടയുകയുമല്ല വേണ്ടത്. അതുപോലെ, ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ അന്യവത്കരണ ശ്രമങ്ങളുടെ
+ഇത്തരത്തില്‍ വളര്‍ന്നുവരുന്ന, അല്ലെങ്കില്‍ നിലനില്‍ക്കുന്ന പരസ്പരബഹുമാനത്തിന്റെ പാഠങ്ങളെ അങ്ങനെതന്നെ കണ്ടു് അവയെ
+ പരിപോഷിപ്പിക്കാനാണു് ശ്രമിക്കേണ്ടതു്, ഒപ്പം അന്യവത്കരണശ്രമങ്ങളെ ചെറുക്കാനും. അല്ലാതെ, സഹിഷ്ണുതയായി തെറ്റിദ്ധരിക്കുകയും,
+ പിന്നീടു് വ്യക്തമായ രാഷ്ട്രീയ അജണ്ടകളോടുകൂടിയ ഭൂരിപക്ഷവര്‍ഗ്ഗീയതയുടെ വക്താക്കള്‍ അക്രമമഴിച്ചുവിടുമ്പോള്‍ അവയെ സഹിഷ്ണുതയുടെ
+ പരിധികഴിഞ്ഞതായി വ്യാഖ്യാനിച്ചു് തൃപ്തിയടയുകയുമല്ല വേണ്ടതു്. അതുപോലെ, ന്യൂനപക്ഷവര്‍ഗ്ഗീയതയുടെ അന്യവത്കരണശ്രമങ്ങളുടെ
ഇരകളാവുന്നവരെ അസിഷ്ണുക്കളായ വിശ്വാസത്തിന്റെ വക്താക്കളാക്കാന്‍ ധൃതിപിടിക്കുന്നതിനു മുമ്പേ, അന്യവത്കരണശ്രമങ്ങളെ
- ചെറുത്ത് മുഖ്യധാരയിലേക്ക് ഇവരേയും കൂടികൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്.
+ ചെറുത്തു് മുഖ്യധാരയിലേക്കു് ഇവരേയുംകൂടി കൊണ്ടുവരാനാണു് ശ്രമിക്കേണ്ടതു്.
-സഹിഷ്ണുതയുടെ പാഠങ്ങളും കണക്കുകളും നിരത്തുന്നതിനു പകരം നമുക്ക് പരസ്പര ബഹുമാനത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കാം.
-'നിനക്കു അവനെ സഹിച്ചു വേണം ജീവിക്കാന്‍' എന്നതിനു പകരം 'നീ അവനേയും ബഹുമാനിക്കുക' എന്നു പഠിപ്പിക്കാം.
+സഹിഷ്ണുതയുടെ പാഠങ്ങളും കണക്കുകളും നിരത്തുന്നതിനുപകരം നമുക്കു് പരസ്പരബഹുമാനത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കാം.
+'നിനക്കു അവനെ സഹിച്ചുവേണം ജീവിക്കാന്‍' എന്നതിനു പകരം 'നീ അവനേയും ബഹുമാനിക്കുക' എന്നു പഠിപ്പിക്കാം.
-(Jul 10, 2010)\footnote{http://malayal.am/വാര്‍ത്ത/വിശകലനം/6671/സഹിഷ്ണുത-എന്ന-മിത്ത്}
+(Jul 10, 2010)\footnote{http://malayal.am/വാര്‍ത്ത/വിശകലനം/6671/സഹിഷ്ണുത-എന്ന-മിത്തു്}
\newpage
diff --git a/sari.tex b/sari.tex
index cdcd8b8..54ff5c8 100644
--- a/sari.tex
+++ b/sari.tex
@@ -1,32 +1,32 @@
-\secstar{സാരിയെക്കുറിച്ച് എന്റെ വിനീത അഭിപ്രായം}
+\secstar{സാരിയെക്കുറിച്ചു് എന്റെ വിനീത അഭിപ്രായം}
\vskip 2pt
-ഞാന്‍ ഈ കുറിപ്പ് എഴുതുന്നത് വിഷ്ണുപ്രസാദിന്റെ പോസ്റ്റും\footnote{\url{http://prathibasha.blogspot.com/2007/10/blog-post_13.html}}
-അതിലെ മറ്റു കണ്ണികളും അവിടെയുള്ള ചര്‍ച്ചകളും കണ്ടാണ്.
+ഞാന്‍ ഈ കുറിപ്പു് എഴുതുന്നത് വിഷ്ണുപ്രസാദിന്റെ പോസ്റ്റും\footnote{\url{http://prathibasha.blogspot.com/2007/10/blog-post_13.html}}
+അതിലെ മറ്റു കണ്ണികളും അവിടെയുള്ള ചര്‍ച്ചകളും കണ്ടാണു്.
-സാരിക്ക് പുതുതലമുറ (ഇപ്പൊ സാരിയുടുത്ത് തുടങ്ങുന്നവരുടെ തലമുറ) കൊടുക്കുന്ന സ്ഥാനം ഞാന്‍ വലുതായി
-എന്ന് സ്വയവും മറ്റുള്ളവരെയും തോന്നിപ്പിക്കാനുള്ള ഒരു വസ്ത്രം എന്ന നിലയിലാണെന്നാണ് എന്റെ തോന്നല്‍.
-ചില സംഭവങ്ങളിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കാം. ഓണത്തിന് വീട്ടീപ്പോവാന്‍ കഴിയാതിരുന്ന എന്നെ ഒരു
-അനിയത്തിക്കുട്ടി ഫോണ്‍ വിളിച്ച് പറഞ്ഞു, അവള്‍ സാരിയാണ് ഉടുത്തതെന്ന്, അവള്‍ക്ക് സാരി മുതിര്‍ന്നവരുടെ
-കൂട്ടത്തിലേക്കുള്ള ഒരു ചവിട്ടു പടിയാണ്. സ്കൂളില്‍ പഠിപ്പിക്കാന്‍ പോയ എന്റെ ക്ലാസ്മേറ്റ് ആദ്യദിവസം ചുരിദാര്‍
-ഇട്ടു ചെന്നപ്പോള്‍ കുട്ടികള്‍ക്ക് തമാശ, പിറ്റേന്ന് സാരിയും ഉടുത്ത് ചെന്നപ്പോള്‍ എവിടെനിന്നല്ലാതെ ബഹുമാനം,
-അവിടെ സാരി മുതിര്‍ന്ന സ്ത്രീയുടെ പരിവേഷം നല്‍കുന്നു. വെറും അഞ്വരമീറ്റര്‍ തുണിക്ക് ഇത്രയും മാറ്റങ്ങള്‍
-മനുഷ്യമനസ്സില്‍ വരുത്താന്‍ കഴിയുമെങ്കില്‍ അത് ചില്ലറയല്ല എന്നാണ്എന്റെ വിനീത അഭിപ്രായം. ഞാന്‍ സാരി
-ഉടുക്കുന്നു അല്ലെങ്കില്‍ എനിക്ക് സാരി ഉടുക്കാനറിയാം എന്ന് എന്നോടു പറഞ്ഞ ഓരോ പെങ്കുട്ടിയും അത് ഒരു
-പൊതു വസ്ത്രം ധരിക്കാനറിയാം എന്നതിനേക്കാളുപരി, ihaveaskill എന്ന രീതിയിലാണ് എന്നോടു പറഞ്ഞിട്ടുള്ളത്.
-അഞ്ചരമീറ്റര്‍ തുണി അഴിഞ്ഞു വീഴാതെ ധരിച്ച് സ്വതന്ത്രമായി നടക്കുക എന്നത് ഒരു കഴിവ് തന്നെയാണ്.
+സാരിക്കു് പുതുതലമുറ (ഇപ്പൊ സാരിയുടുത്തു് തുടങ്ങുന്നവരുടെ തലമുറ) കൊടുക്കുന്ന സ്ഥാനം, ഞാന്‍ വലുതായി
+എന്നു് സ്വയവും മറ്റുള്ളവരെയും തോന്നിപ്പിക്കാനുള്ള ഒരു വസ്ത്രം എന്ന നിലയിലാണെന്നാണു് എന്റെ തോന്നല്‍.
+ചില സംഭവങ്ങളിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കാം. ഓണത്തിനു് വീട്ടീപ്പോവാന്‍ കഴിയാതിരുന്ന എന്നെ ഒരു
+അനിയത്തിക്കുട്ടി ഫോണ്‍ വിളിച്ചു് പറഞ്ഞു, അവള്‍ സാരിയാണു് ഉടുത്തതെന്നു്. അവള്‍ക്കു് സാരി മുതിര്‍ന്നവരുടെ
+കൂട്ടത്തിലേക്കുള്ള ഒരു ചവിട്ടുപടിയാണു്. സ്കൂളില്‍ പഠിപ്പിക്കാന്‍ പോയ എന്റെ ക്ലാസ്മേറ്റ് ആദ്യദിവസം ചുരിദാറിട്ടു ചെന്നപ്പോള്‍
+കുട്ടികള്‍ക്കു് തമാശ, പിറ്റേന്നു് സാരിയും ഉടുത്തു് ചെന്നപ്പോള്‍ എവിടെനിന്നില്ലാതെ ബഹുമാനം.
+അവിടെ സാരി മുതിര്‍ന്ന സ്ത്രീയുടെ പരിവേഷം നല്‍കുന്നു. വെറും അഞ്ചരമീറ്റര്‍ തുണിക്കു് ഇത്രയും മാറ്റങ്ങള്‍
+മനുഷ്യമനസ്സില്‍ വരുത്താന്‍ കഴിയുമെങ്കില്‍ അത് ചില്ലറയല്ല എന്നാണു് എന്റെ വിനീത അഭിപ്രായം. ഞാന്‍ സാരി
+ഉടുക്കുന്നു, അല്ലെങ്കില്‍ എനിക്കു് സാരി ഉടുക്കാനറിയാം എന്നു് എന്നോടു പറഞ്ഞ ഓരോ പെങ്കുട്ടിയും അതു് ഒരു
+പൊതുവസ്ത്രം ധരിക്കാനറിയാം എന്നതിനേക്കാളുപരി, I have a skill എന്ന രീതിയിലാണു് എന്നോടു പറഞ്ഞിട്ടുള്ളതു്.
+അഞ്ചരമീറ്റര്‍ തുണി അഴിഞ്ഞുവീഴാതെ ധരിച്ചു് സ്വതന്ത്രമായി നടക്കുക എന്നതു് ഒരു കഴിവു് തന്നെയാണു്.
പിന്നെ ഞാന്‍ കണ്ടറിഞ്ഞിടത്തോളം, സാരി സ്ഥിരമായി ഉടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ പുതുതലമുറയില്‍ ഇല്ല എന്നു പറയാം,
-ഒരു സെറിമോണിയല്‍ സ്റ്റാറ്റസ് ആണ് എല്ലാവര്‍ക്കും സാരിയോടുള്ളത്. അത്ര തന്നെ മതി എന്നാണ് എന്റെ അഭിപ്രായവും.
-അല്ലാതെ "സാരിയുടുക്കാനറിയാത്തവര്‍ മലയാളി മങ്കയാവില്ല" എന്നത് വരട്ടു തത്വവാദം എന്ന ഗണത്തില്‍
+ഒരു സെറിമോണിയല്‍ സ്റ്റാറ്റസ് ആണു് എല്ലാവര്‍ക്കും സാരിയോടുള്ളതു്. അത്രതന്നെ മതി എന്നാണു് എന്റെ അഭിപ്രായവും.
+അല്ലാതെ "സാരിയുടുക്കാനറിയാത്തവര്‍ മലയാളി മങ്കയാവില്ല" എന്നതു് വരട്ടു തത്വവാദം എന്ന ഗണത്തില്‍
പെടുത്താനാണെനിക്കിഷ്ടം.
-സാരി ധരിക്കാനറിയുന്നവര്‍ ധരിക്കട്ടെ, പക്ഷെ അതൊരിക്കലും ഒരു രീതിയിലും അവശ്യ യോഗ്യതയാവരുത്.
-സാരി ധരിക്കില്ലെങ്കിലും നന്നായി പഠിപ്പിക്കാനറിയുന്ന ഒരു സ്ത്രീയെ നിങ്ങള്‍ക്ക് ടീച്ചറാവാനുള്ള യോഗ്യതയില്ല
-എന്നു പറഞ്ഞ് തിരിച്ചയക്കുന്നത് പിന്തിരിപ്പന്‍ നയമാണ്. സാരിയുടെ പ്രധാന യോഗ്യത എന്നു ഞാന്‍ പറയുക,
-ഒരേ സമയം executive ഉം traditional ഉം ആയ ഒരു വസ്ത്രം എന്നതാണ്. മുണ്ടുടുത്ത പുരുഷന്‍മാര്‍ സ്വീകരിക്കപ്പെടാത്ത
-സ്ഥലങ്ങളില്‍ പ്പോലും സാരിയുടുത്ത സ്ത്രീകള്‍ സ്വീകരിക്കപ്പെടും.
+സാരി ധരിക്കാനറിയുന്നവര്‍ ധരിക്കട്ടെ. പക്ഷെ അതൊരിക്കലും ഒരു രീതിയിലും അവശ്യയോഗ്യതയാവരുതു്.
+സാരി ധരിച്ചില്ലെന്നുവച്ചു് നന്നായി പഠിപ്പിക്കാനറിയുന്ന ഒരു സ്ത്രീയെ 'നിങ്ങള്‍ക്ക് ടീച്ചറാവാനുള്ള യോഗ്യതയില്ല'
+എന്നു പറഞ്ഞു് തിരിച്ചയക്കുന്നതു് പിന്തിരിപ്പന്‍ നയമാണു്. സാരിയുടെ പ്രധാനയോഗ്യത എന്നു ഞാന്‍ പറയുക,
+ഒരേ സമയം executive ഉം traditional ഉം ആയ ഒരു വസ്ത്രം എന്നതാണു്. മുണ്ടുടുത്ത പുരുഷന്‍മാര്‍ സ്വീകരിക്കപ്പെടാത്ത
+സ്ഥലങ്ങളില്‍പോലും സാരിയുടുത്ത സ്ത്രീകള്‍ സ്വീകരിക്കപ്പെടും.
(Oct 21, 2007)
\newpage
diff --git a/small-teams.tex b/small-teams.tex
index c9d4bf3..d800dbe 100644
--- a/small-teams.tex
+++ b/small-teams.tex
@@ -1,83 +1,83 @@
-\secstar{കുഞ്ഞന്‍ ടീമുകളുടെ ബിസിനസ് മോഡല്‍}
+\secstar{കുഞ്ഞന്‍ ടീമുകളുടെ ബിസിനസ് മോഡല്‍}
\vskip 2pt
-ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കുഞ്ഞന്‍ ടീമുകളാണ് ജയ്‌പൂര്‍ ആസ്ഥാനമായ രാജസ്ഥാന്‍ റോയല്‍സും, മൊഹാലി
+ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കുഞ്ഞന്‍ ടീമുകളാണു് ജയ്‌പൂര്‍ ആസ്ഥാനമായ രാജസ്ഥാന്‍ റോയല്‍സും, മൊഹാലി
ആസ്ഥാനമായ കിങ്സ് ഇലവന്‍ പഞ്ചാബും, കൊല്‍ക്കത്ത ആസ്ഥാനമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും.
-മൂന്നും മുന്നൂറു കോടിയില്‍ താഴെ മുതല്‍ മുടക്കുള്ളവ. മറ്റു രണ്ടു ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്സും ഡല്‍ഹി ഡെയര്‍
-ഡെവിള്‍സും അക്ഷരാര്‍ത്ഥത്തില്‍ മദ്ധ്യനിരക്കാരാണ്: പണത്തിന്റെ കാര്യത്തിലും പ്രകടനത്തിന്റെ കാര്യത്തിലും.
+മൂന്നും മുന്നൂറുകോടിയില്‍ താഴെ മുതല്‍മുടക്കുള്ളവ. മറ്റു രണ്ടു ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്സും ഡല്‍ഹി ഡെയര്‍
+ഡെവിള്‍സും അക്ഷരാര്‍ത്ഥത്തില്‍ മദ്ധ്യനിരക്കാരാണു്: പണത്തിന്റെ കാര്യത്തിലും പ്രകടനത്തിന്റെ കാര്യത്തിലും.
എല്ലാ സീസണിലും സെമികളിക്കുകയും, രണ്ടു സീസണില്‍ ഫൈനലിലെത്തുകയും ഇപ്രാവശ്യം ചാമ്പ്യന്‍മാരായി തങ്ങളുടെ
കഴിവുതെളിയിക്കുകയും ചെയ്തു, ചെന്നൈ. പക്ഷെ ലീഗ് പട്ടികയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍
-മദ്ധ്യനിരക്കാരാണ്. രണ്ടുസീസണില്‍ സെമികളിച്ച ഡല്‍ഹി, ചെന്നൈയെ അപേക്ഷിച്ച് മോശമാണെങ്കിലും വ്യക്തമായ
-മദ്ധ്യനിര പ്രകടനമാണ് പുറത്തെടുത്തത്. ഇപ്രാവശ്യം അഞ്ചാമതായാണ് അവര്‍ ലീഗില്‍ ഫിനിഷ് ചെയ്തത്.
-
-ഇന്ത്യ സിമന്റ്സ് ഉടമയും, ബിസിസിഐ സെക്രട്ടറിയും ഐപിഎല്‍ ഭരണസമിതി അംഗവുമായ എന്‍ ശ്രീനിവാസനാണ്
-ചെന്നൈ ടീമുടമ. കോണ്‍ഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റിന് ഇതിലും വ്യക്തമായ ഉദാഹരണമൊന്നും തരാന്‍ കഴിയുമെന്നു തോന്നുന്നില്ല.
-എന്‍ ശ്രീനിവാസന് ചെന്നൈ ടീമിന്റെ ഉടമസ്ഥാവകാശം നിലനിര്‍ത്താന്‍ വേണ്ടി ബിസിസിഐ അതിന്റെ ഭരണഘടനയില്‍
-പോലും ഭേദഗതി വരുത്തുകയുണ്ടായി. മുന്‍ ബിസിസിഐ സെക്രട്ടറി എസി മുത്തയ്യ ഇതിനെതിരെ ഇപ്പോഴും ശ്രീനിവാസനുമായി
-നിയമപ്പോരാട്ടത്തിലാണ്.
-
-ഡല്‍ഹി ടീം മറ്റൊരു പ്യുവര്‍ കോര്‍പ്പറേറ്റ് ടീമാണ്. ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്തെ ഭീമന്‍മാരായ ജിഎംആര്‍ ഗ്രൂപ്പാണ് ഉടമസ്ഥര്‍.
-ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള വികസനത്തിനപ്പുറം തലസ്ഥാനത്ത് അവര്‍ക്കുള്ള താല്‍പ്പര്യങ്ങള്‍
-സംരക്ഷിക്കാന്‍ വേണ്ട ബ്രാന്‍ഡ് ഇമേജ് സൃഷ്ടിക്കുക എന്ന ലക്ഷ്യവും ഡല്‍ഹി ടീം സ്വന്തമാക്കിയതിനു പിന്നിലുണ്ടാവണം.
-പ്രധാനമായും ദക്ഷിണേന്ത്യ കേന്ദ്രമാക്കി, ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആന്ധ്രാപ്രദേശുകാര്‍ ഡല്‍ഹി ടീം വില
-കൊടുത്തു വാങ്ങിയെങ്കില്‍, പ്രാദേശിക ക്രിക്കറ്റ് ടീം സ്വന്തമാക്കുന്നതിലൂടെ ലഭിക്കുന്ന ലോയല്‍റ്റിയും ബ്രാന്‍ഡ് ഇമേജും ഒരു
+മദ്ധ്യനിരക്കാരാണു്. രണ്ടുസീസണില്‍ സെമികളിച്ച ഡല്‍ഹി, ചെന്നൈയെ അപേക്ഷിച്ചു് മോശമാണെങ്കിലും വ്യക്തമായ
+മദ്ധ്യനിര പ്രകടനമാണു് പുറത്തെടുത്തതു്. ഇപ്രാവശ്യം അഞ്ചാമതായാണു് അവര്‍ ലീഗില്‍ ഫിനിഷ് ചെയ്തതു്.
+
+ഇന്ത്യ സിമന്റ്സ് ഉടമയും ബിസിസിഐ സെക്രട്ടറിയും ഐപിഎല്‍ ഭരണസമിതി അംഗവുമായ എന്‍ ശ്രീനിവാസനാണു്
+ചെന്നൈ ടീമുടമ. കോണ്‍ഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റിനു് ഇതിലും വ്യക്തമായ ഉദാഹരണമൊന്നും തരാന്‍ കഴിയുമെന്നു തോന്നുന്നില്ല.
+എന്‍ ശ്രീനിവാസനു് ചെന്നൈ ടീമിന്റെ ഉടമസ്ഥാവകാശം നിലനിര്‍ത്താന്‍വേണ്ടി ബിസിസിഐ അതിന്റെ ഭരണഘടനയില്‍പോലും
+ഭേദഗതി വരുത്തുകയുണ്ടായി. മുന്‍ ബിസിസിഐ സെക്രട്ടറി എ.സി. മുത്തയ്യ ഇതിനെതിരെ ഇപ്പോഴും ശ്രീനിവാസനുമായി
+നിയമപ്പോരാട്ടത്തിലാണു്.
+
+ഡല്‍ഹി ടീം പ്യുവര്‍ കോര്‍പ്പറേറ്റ് ടീമാണു്. ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്തെ ഭീമന്‍മാരായ ജിഎംആര്‍ ഗ്രൂപ്പാണു് ഉടമസ്ഥര്‍.
+ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളവികസനത്തിനപ്പുറം, തലസ്ഥാനത്തു് അവര്‍ക്കുള്ള താല്‍പ്പര്യങ്ങള്‍
+സംരക്ഷിക്കാന്‍വേണ്ട ബ്രാന്‍ഡ് ഇമേജ് സൃഷ്ടിക്കുക എന്ന ലക്ഷ്യവും ഡല്‍ഹി ടീം സ്വന്തമാക്കിയതിനു പിന്നിലുണ്ടാവണം.
+പ്രധാനമായും ദക്ഷിണേന്ത്യ കേന്ദ്രമാക്കി (ബാംഗ്ലൂര്‍ ആസ്ഥാനമാക്കി) പ്രവര്‍ത്തിക്കുന്ന ആന്ധ്രാപ്രദേശുകാര്‍ ഡല്‍ഹി ടീം വിലകൊടുത്തു
+ വാങ്ങിയെങ്കില്‍, പ്രാദേശിക ക്രിക്കറ്റ് ടീം സ്വന്തമാക്കുന്നതിലൂടെ ലഭിക്കുന്ന ലോയല്‍റ്റിയും ബ്രാന്‍ഡ് ഇമേജും ഒരു
ലക്ഷ്യമായിരിക്കണം.
വീരേന്ദര്‍ സേവാഗും ഗൌതം ഗംബീറും നയിക്കുന്ന ടീം കളിക്കളത്തിലെ പ്രകടനത്തിലൂടെ ഒരിക്കലും ഉടമസ്ഥരെ
-നിരാശരാക്കിയതുമില്ല. ഫേവറൈറ്റുകളായിത്തന്നെ കളി തുടങ്ങുകയും, വിശാലമായ ഒരു ഫാന്‍ബേസ് വളര്‍ത്തിയെടുക്കയും
-ചെയ്ത് ടീം വളര്‍ച്ചയുടെ പാതയിലാണ്. ടീമിന്റെ സാമ്പത്തിക വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നില്ലെങ്കിലും,
-ലാഭമുണ്ടാക്കിത്തുടങ്ങിയിരിക്കണമെന്നാണ് വിദഗ്ദ്ധമതം. മാത്രമല്ല, സാമ്പത്തിക ക്രമക്കേടുകളെച്ചുറ്റിപ്പറ്റിയുള്ള
-അന്വേഷണങ്ങളില്‍ പെടാത്ത മൂന്നു കോര്‍പ്പറേറ്റ് ടീമുകളില്‍ ഒന്നാണ് ഡല്‍ഹി.
-
-ഇതുവരെ നമ്മള്‍ കണ്ട അഞ്ചു ടീമുകളില്‍ നിന്നും വ്യത്യസ്തമാണ് മറ്റുമൂന്നു ടീമുകളുടെ അവസ്ഥ. മൂന്നും സാമ്പത്തിക
-ക്രമക്കേടുകള്‍ക്ക് അന്വേഷണം നേരിടുന്ന ടീമുകളാണെന്നു തന്നെ പ്രധാനം. ഷാരൂഖ് ഗൌരി ഖാന്‍ ദമ്പതികളുടെ റെഡ്
-ചില്ലി എന്റര്‍ടൈന്‍മെന്റും, ജൂഹി ചൌളയുടെ ഭര്‍ത്താവ് ജയ് മേത്തയും (ഇപ്പോള്‍ കേള്‍ക്കുന്നത്, ആദ്യം പ്രചരിപ്പിക്കപ്പെട്ടതില്‍
-നിന്ന് വിരുദ്ധമായി, ജയ് മേത്ത ഓഹരി സ്വന്തമാക്കിയത് ആദ്യ സീസണിനു ശേഷമാണെന്നാണ്) പ്രമോട്ടു ചെയ്യുന്ന ടീമാണ്
-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ടീമിന്റെ ഏറ്റവും വലിയ ആകര്‍ഷണം ഷാരൂഖ് തന്നെയാണ്.
-
-ലീഗില്‍ ഗംഭീര പ്രകടനമൊന്നും ഇതു വരെ കാഴ്ചവച്ചില്ലെങ്കിലും, ഏറ്റവും കൂടുതല്‍ സ്പോണ്‍സര്‍ഷിപ്പ് സ്വന്തമായുള്ള ടീമാണ്
-നൈറ്റ് റൈഡേഴ്സ്. കളിക്കാന്‍ ഈഡന്‍ ഗാര്‍ഡന്‍സ് പോലൊരു ഹോംഗ്രൌണ്ടും, ദാദയെക്കാണാന്‍ വേണ്ടി ജീവന്‍
-നല്‍കാനും തയ്യാറാകുന്ന കാണികളും ഉള്ള ടീം. കുറച്ച് സാമ്പത്തിക അച്ചടക്കം കൂടി കാട്ടിയിരുന്നെങ്കില്‍ മികച്ചതാകാമായിരുന്നു.
-
-ടീമിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് മുകളില്‍ പറഞ്ഞപോലെ ബ്രാന്‍ഡ് ഷാരൂഖാണ്. ക്രിക്കറ്റ് കളത്തിലെ
-പ്രകടനത്തേക്കാളും, കളത്തിനു പുറത്തെ ഗ്ലാമര്‍ ഉപയോഗിച്ച് ഒരു ടീം നടത്തിക്കൊണ്ടുപോകാം എന്നതിന്റെ ഉത്തമ
-ഉദാഹരണമാണ് കൊല്‍ക്കത്ത. ഗ്ലാമര്‍ ടീം വരുമാനത്തിലെ വലിയൊരു പങ്കു വഹിക്കുന്നതിനാല്‍, പരമ്പരാഗത ക്രിക്കറ്റ്
-പ്രേമികള്‍ക്ക് ദഹിക്കാത്ത ആഫ്റ്റര്‍ മാച്ച് പാര്‍ട്ടികളും, ഫാഷന്‍ ഷോകളും മറ്റും നടത്തി ടീമിന്റെ ഗ്ലാമര്‍ ഉയര്‍ത്തുന്നതിലും
-ബദ്ധശ്രദ്ധനാണ് ഷാരൂഖ്. എന്തിനേറെ, ഷാരൂഖായിരുന്നു ഇക്കൊല്ലത്തെ ഐപിഎല്‍ അവാര്‍ഡിന്റെ (അവാര്‍ഡ്
+നിരാശരാക്കിയതുമില്ല. ഫേവറൈറ്റുകളായിത്തന്നെ കളി തുടങ്ങുകയും വിശാലമായ ഒരു ഫാന്‍ബേസ് വളര്‍ത്തിയെടുക്കുകയും
+ചെയ്തു് ടീം വളര്‍ച്ചയുടെ പാതയിലാണു്. ടീമിന്റെ സാമ്പത്തികവിവരങ്ങള്‍ ഇതുവരെ പുറത്തുവന്നില്ലെങ്കിലും
+ലാഭമുണ്ടാക്കിത്തുടങ്ങിയിരിക്കണമെന്നാണു് വിദഗ്ദ്ധമതം. മാത്രമല്ല, സാമ്പത്തിക ക്രമക്കേടുകളെച്ചുറ്റിപ്പറ്റിയുള്ള
+അന്വേഷണങ്ങളില്‍പെടാത്ത മൂന്നു കോര്‍പ്പറേറ്റ് ടീമുകളില്‍ ഒന്നാണു് ഡല്‍ഹി.
+
+ഇതുവരെ നമ്മള്‍ കണ്ട അഞ്ചു ടീമുകളില്‍നിന്നും വ്യത്യസ്തമാണു് മറ്റുമൂന്നു ടീമുകളുടെ അവസ്ഥ. മൂന്നും സാമ്പത്തിക
+ക്രമക്കേടുകള്‍ക്കു് അന്വേഷണം നേരിടുന്ന ടീമുകളാണെന്നുള്ളതുതന്നെ പ്രധാനം. ഷാരൂഖ് ഗൌരി ഖാന്‍ ദമ്പതികളുടെ റെഡ്
+ചില്ലി എന്റര്‍ടൈന്‍മെന്റും, ജൂഹി ചൌളയുടെ ഭര്‍ത്താവു് ജയ് മേത്തയും (ഇപ്പോള്‍ കേള്‍ക്കുന്നതു്, ആദ്യം പ്രചരിപ്പിക്കപ്പെട്ടതില്‍നിന്നു്
+വിരുദ്ധമായി, ജയ് മേത്ത ഓഹരി സ്വന്തമാക്കിയതു് ആദ്യസീസണിനു ശേഷമാണെന്നാണു്) പ്രമോട്ടു ചെയ്യുന്ന ടീമാണു്
+കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ടീമിന്റെ ഏറ്റവും വലിയ ആകര്‍ഷണം ഷാരൂഖ് തന്നെയാണു്.
+
+ലീഗില്‍ ഗംഭീര പ്രകടനമൊന്നും ഇതുവരെ കാഴ്ചവച്ചില്ലെങ്കിലും, ഏറ്റവും കൂടുതല്‍ സ്പോണ്‍സര്‍ഷിപ്പു് സ്വന്തമായുള്ള ടീമാണു്
+നൈറ്റ് റൈഡേഴ്സ്. കളിക്കാന്‍ ഈഡന്‍ ഗാര്‍ഡന്‍സ് പോലൊരു ഹോംഗ്രൌണ്ടും, ദാദയെ കാണാന്‍വേണ്ടി ജീവന്‍
+നല്‍കാനും തയ്യാറാകുന്ന കാണികളുമുള്ള ടീം. കുറച്ചു് സാമ്പത്തിക അച്ചടക്കം കൂടി കാട്ടിയിരുന്നെങ്കില്‍ മികച്ചതാകാമായിരുന്നു.
+
+ടീമിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് മുകളില്‍ പറഞ്ഞപോലെ ബ്രാന്‍ഡ് ഷാരൂഖാണു്. ക്രിക്കറ്റ് കളത്തിലെ
+പ്രകടനത്തേക്കാളും, കളത്തിനു പുറത്തെ ഗ്ലാമര്‍ ഉപയോഗിച്ചു് ഒരു ടീം നടത്തിക്കൊണ്ടുപോകാം എന്നതിന്റെ ഉത്തമ
+ഉദാഹരണമാണു് കൊല്‍ക്കത്ത. ഗ്ലാമര്‍ ടീം വരുമാനത്തിലെ വലിയൊരു പങ്കു വഹിക്കുന്നതിനാല്‍, പരമ്പരാഗത ക്രിക്കറ്റ്
+പ്രേമികള്‍ക്കു് ദഹിക്കാത്ത ആഫ്റ്റര്‍ മാച്ച് പാര്‍ട്ടികളും ഫാഷന്‍ ഷോകളും മറ്റും നടത്തി ടീമിന്റെ ഗ്ലാമര്‍ ഉയര്‍ത്തുന്നതിലും
+ബദ്ധശ്രദ്ധനാണു് ഷാരൂഖ്. എന്തിനേറെ, ഷാരൂഖായിരുന്നു ഇക്കൊല്ലത്തെ ഐപിഎല്‍ അവാര്‍ഡിന്റെ (അവാര്‍ഡ്
നൈറ്റ് പാര്‍ട്ടിയുടെ) കോ ഹോസ്റ്റ്.
-മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡിയുടെ ബന്ധുക്കള്‍ക്കുള്ള ഓഹരിയുടെ പേരില്‍ വിമര്‍ശനവിധേയരായതാണ്
-മൊഹാലി ടീമും രാജസ്ഥാന്‍ ടീമും. രണ്ടു ടീമുകളുടെയും വിവരങ്ങള്‍ ധാരാളം പത്രത്തിലും മറ്റും ഇടം പിടിച്ചിട്ടൂള്ളതിനാല്‍ വീണ്ടും
+മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡിയുടെ ബന്ധുക്കള്‍ക്കുള്ള ഓഹരിയുടെ പേരില്‍ വിമര്‍ശനവിധേയരായതാണു്
+മൊഹാലി ടീമും രാജസ്ഥാന്‍ ടീമും. രണ്ടു ടീമുകളുടെയും വിവരങ്ങള്‍ ധാരാളം പത്രത്തിലും മറ്റും ഇടംപിടിച്ചിട്ടുള്ളതിനാല്‍ വീണ്ടും
വിസ്തരിക്കാന്‍ ശ്രമിക്കുന്നില്ല. വളരെ വേഗത്തില്‍ത്തന്നെ നിക്ഷേപകര്‍ ലാഭമുണ്ടാക്കിയേക്കാവുന്ന ടീം എന്നായിരുന്നു
രാജസ്ഥാനെപ്പറ്റിയുള്ള അഭിപ്രായം.
-ആദ്യ സീസണ്‍ ജേതാക്കളായതോടെ ചോദ്യം എന്നു ടീം ലാഭം ഇരട്ടിപ്പിക്കുമെന്നായി. 2009 സീസണ്‍ തീര്‍ന്നപ്പോള്‍ത്തന്നെ,
-ടീം 7.5 മില്യണ്‍ ഡോളര്‍ ലാഭമുണ്ടാക്കിയതായാണ് പ്രമോട്ടര്‍മാര്‍ പറഞ്ഞത്. മാത്രമല്ല, ടീമിന്റെ വാല്യുവേഷനും ഇരട്ടിയോളമായി
+ആദ്യ സീസണ്‍ ജേതാക്കളായതോടെ എന്നാണു് ടീം ലാഭം ഇരട്ടിപ്പിക്കുക എന്നായി ചോദ്യം. 2009 സീസണ്‍ തീര്‍ന്നപ്പോള്‍ത്തന്നെ,
+ടീം 7.5 മില്യണ്‍ ഡോളര്‍ ലാഭമുണ്ടാക്കിയതായാണു് പ്രമോട്ടര്‍മാര്‍ പറഞ്ഞതു്. മാത്രമല്ല, ടീമിന്റെ വാല്യുവേഷനും ഇരട്ടിയോളമായി
വര്‍ദ്ധിച്ചു. മോഡിയുടെ ബന്ധുവായ സുരേഷ് ചെല്ലാറാമും ന്യൂസ് കോര്‍പ്പ് ഉടമ റൂപര്‍ട്ട് മര്‍ഡോക്കിന്റെ മകന്‍ ലക്കാന്‍
-മര്‍ഡോക്കും പ്രധാന നിക്ഷേപകരായ എമര്‍ജിങ് മീഡിയ ഗ്രൂപ്പും, ശില്‍പ്പാ ഷെട്ടിയും രാജ് കുന്ദേരയുമാണ് ഇപ്പോള്‍ ടീം
-ഉടമസ്ഥര്‍. ശില്‍പ്പാ ഷെട്ടിയുടെ വരവോടെ കളിയിലെ പ്രകടനത്തോടൊപ്പം ഗ്ലാമറും പ്രധാന വരുമാനമാര്‍ഗ്ഗമാക്കിയാണ്
-ടീം മുന്നേറിയത്.
+മര്‍ഡോക്കും പ്രധാന നിക്ഷേപകരായ എമര്‍ജിങ് മീഡിയ ഗ്രൂപ്പും, ശില്‍പ്പാ ഷെട്ടിയും രാജ് കുന്ദേരയുമാണു് ഇപ്പോള്‍ ടീം
+ഉടമസ്ഥര്‍. ശില്‍പ്പാ ഷെട്ടിയുടെ വരവോടെ കളിയിലെ പ്രകടനത്തോടൊപ്പം ഗ്ലാമറും പ്രധാന വരുമാനമാര്‍ഗ്ഗമാക്കിയാണു്
+ടീം മുന്നേറിയതു്.
-മുംബൈയിലെ ലേറ്റ് നൈറ്റ് പാര്‍ട്ടികളിലെ നിത്യ സാന്നിധ്യമായ ഷെട്ടി സിസ്റ്റേഴ്സിന്റെ സാന്നിധ്യം ഒരനുഗ്രഹവുമായെന്നു
-പറയണം. ഐപിഎല്ലിലെ ഗ്ലാമര്‍ ഘടകത്തെ ടൈംസ് ഓഫ് ഇന്ത്യയ്ക്കു വേണ്ടി വിലയിരുത്തിയിരുന്ന മന്ദിരാ ബേഡി,
-വിജയ് മല്യയ്ക്കും, ഷാരൂഖിനും ശേഷം, മൂന്നാം സ്ഥാനമാണ് ഐപിഎല്‍ പാര്‍ട്ടികളുടെ കാര്യത്തില്‍ ഷെട്ടി സിസ്റ്റേഴ്സിനു
-നല്‍കിയത്.
+മുംബൈയിലെ ലേറ്റ് നൈറ്റ് പാര്‍ട്ടികളിലെ നിത്യസാന്നിധ്യമായ ഷെട്ടി സിസ്റ്റേഴ്സിന്റെ സാന്നിധ്യം ഒരനുഗ്രഹവുമായെന്നു
+പറയണം. ഐപിഎല്ലിലെ ഗ്ലാമര്‍ ഘടകത്തെ ടൈംസ് ഓഫ് ഇന്ത്യയ്ക്കുവേണ്ടി വിലയിരുത്തിയിരുന്ന മന്ദിരാ ബേഡി,
+വിജയ് മല്യയ്ക്കും ഷാരൂഖിനും ശേഷം മൂന്നാംസ്ഥാനമാണു് ഐപിഎല്‍ പാര്‍ട്ടികളുടെ കാര്യത്തില്‍ ഷെട്ടി സിസ്റ്റേഴ്സിനു
+നല്‍കിയതു്.
-ഗ്ലാമറിന്റെ കാര്യത്തിലും, കളിയുടെ കാര്യത്തിലും, അച്ചടക്കത്തിന്റെ കാര്യത്തിലും എല്ലാം ശരാശരി നിലാവാരം പുലര്‍ത്തിയ
-ടീമാണ് മൊഹാലി. കളിയുടെ കാര്യത്തില്‍, ഒന്നാം സീസണില്‍ സെമി ഫൈനലിസ്റ്റുകളും, രണ്ടാം സീസണില്‍ അഞ്ചാം
-സ്ഥാനക്കാരുമായിരുന്ന ടീം അവസാന സ്ഥാനക്കാരായാണ് ഇക്കഴിഞ്ഞ സീസണ്‍ പൂര്‍ത്തിയാക്കിയത്.
+ഗ്ലാമറിന്റെ കാര്യത്തിലും കളിയുടെ കാര്യത്തിലും അച്ചടക്കത്തിന്റെ കാര്യത്തിലുമെല്ലാം ശരാശരി നിലവാരം പുലര്‍ത്തിയ
+ടീമാണു് മൊഹാലി. കളിയുടെ കാര്യത്തി ഒന്നാം സീസണില്‍ സെമിഫൈനലിസ്റ്റുകളും, രണ്ടാം സീസണില്‍
+അഞ്ചാംസ്ഥാനക്കാരുമായിരുന്ന ടീം അവസാന സ്ഥാനക്കാരായാണു് ഇക്കഴിഞ്ഞ സീസണ്‍ പൂര്‍ത്തിയാക്കിയതു്.
-ഈ സീസണില്‍ കളിക്കളത്തിലെ കളിയേക്കാള്‍, പുറത്തെ കളികള്‍കൊണ്ടാണ് ടീം വാര്‍ത്തകളില്‍ നിറഞ്ഞത്.
+ഈ സീസണില്‍ കളിക്കളത്തിലെ കളിയേക്കാള്‍, പുറത്തെ കളികള്‍കൊണ്ടാണു് ടീം വാര്‍ത്തകളില്‍ നിറഞ്ഞതു്.
മോഡിയുടെ ബന്ധുവായ ഡാബര്‍ ഉടമ മോഹിത് ബര്‍മ്മനായിരുന്നു പ്രധാന കാരണം. ഇന്നേവരെ ടീം ടാക്സ് റിട്ടേണുകള്‍
-സമര്‍പ്പിയ്ക്കുകയോ, ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ലെന്നതും പത്രത്താളുകളില്‍ നിറഞ്ഞു.
+സമര്‍പ്പിയ്ക്കുകയോ, ഓഡിറ്റ് റിപ്പോര്‍ട്ടു് നല്‍കുകയോ ചെയ്തിട്ടില്ലെന്നതും പത്രത്താളുകളില്‍ നിറഞ്ഞു.
2009ല്‍ ആസ്ത്രേല്യന്‍ കളിക്കാരുടെ അഭാവമായിരുന്നു പ്രധാന പ്രശ്നമായതെങ്കില്‍, 2010ല്‍ പ്രധാന താരം യുവരാജ് സിങ്
-ഫോമിലേക്കുയരാഞ്ഞതും സ്ഥിരതയും മൂര്‍ച്ചയുമില്ലാത്ത ബൌളിങ്ങുമാണ് ടീമിനെ കുഴക്കിയത്. സ്പോണ്‍സര്‍ഷിപ്പുകള്‍ വഴിയും
-ഷാരൂഖിനെ പിന്‍പറ്റി ടീമിന്റെ ഗ്ലാമര്‍ വര്‍ദ്ധിപ്പിക്കുന്ന പാര്‍ട്ടികള്‍ വഴിയും സാമ്പത്തികലാഭമാണ് പ്രമോട്ടര്‍മാര്‍ ലക്ഷ്യമിട്ടിരുന്നത്.
+ഫോമിലേക്കുയരാഞ്ഞതും, സ്ഥിരതയും മൂര്‍ച്ചയുമില്ലാത്ത ബൌളിങ്ങുമാണു് ടീമിനെ കുഴക്കിയതു്. സ്പോണ്‍സര്‍ഷിപ്പുകള്‍ വഴിയും,
+ഷാരൂഖിനെ പിന്‍പറ്റി ടീമിന്റെ ഗ്ലാമര്‍ വര്‍ദ്ധിപ്പിക്കുന്ന പാര്‍ട്ടികള്‍ വഴിയും സാമ്പത്തികലാഭമാണു് പ്രമോട്ടര്‍മാര്‍ ലക്ഷ്യമിട്ടിരുന്നതു്.
ധാരാളം സ്പോണ്‍സര്‍മാര്‍ ടീമിനുണ്ടുതാനും. പക്ഷെ സ്പോണ്‍സര്‍ഷിപ്പുകള്‍ നിലനിര്‍ത്താനാവശ്യമായ ശ്രമം
-കളിക്കളത്തിലുണ്ടാവാത്തതും, അനാവശ്യവിവാദങ്ങളും, ഗുരുതരമായ സാമ്പത്തിക അലസതയും ടീമിനെ കുഴക്കുകയാണിപ്പോള്‍.
-എല്ലാതരത്തിലും താഴോട്ടായിരുന്നു കഴിഞ്ഞ മൂന്നു സീസണില്‍ ടീമിന്റെ പോക്കെന്ന് നിസ്സംശയം പറയാം.
+കളിക്കളത്തിലുണ്ടാവാത്തതും അനാവശ്യവിവാദങ്ങളും ഗുരുതരമായ സാമ്പത്തിക അലസതയും ടീമിനെ കുഴക്കുകയാണിപ്പോള്‍.
+എല്ലാതരത്തിലും താഴോട്ടായിരുന്നു കഴിഞ്ഞ മൂന്നു സീസണില്‍ ടീമിന്റെ പോക്കെന്നു് നിസ്സംശയം പറയാം.
(12 May 2010)\footnote{http://malayal.am/പലവക/പരമ്പര/ബിസിനസ്-ലീഗ്/5401/കുഞ്ഞന്‍-ടീമുകളുടെ-ബിസിനസ്-മോഡല്‍}
diff --git a/social-science.tex b/social-science.tex
index dc8e9c3..1eba04b 100644
--- a/social-science.tex
+++ b/social-science.tex
@@ -1,42 +1,23 @@
-\secstar{എന്റെ ചില സാമൂഹ്യശാസ്ത്ര ചിന്തകള്‍}
+\secstar{എന്റെ ചില സാമൂഹ്യശാസ്ത്ര ചിന്തകള്‍}
\vskip 2pt
-ഏഴാം ക്ലാസിലെ പാഠപുസ്തകത്തെപ്പറ്റി പണ്ട് ഞാന്‍ ഏഴാം ക്ലാസില്‍ പഠിച്ച ഓര്‍മ്മ വച്ച് എഴുതുന്നത് ശരിയാണൊ എന്നറിയില്ല. കാരണം,
-എനിക്ക് ഇപ്പോഴും കൃത്യമായി അറിയില്ല ഞാന്‍ ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെന്താണ് പഠിച്ചതെന്ന്! കുറെ ഇന്ത്യ ഹിസ്റ്ററിയും
-(മെഡിവിയില്‍ ഇന്ത്യ ആണെന്നൊരോര്‍മ്മ), ജ്യോഗ്രഫിയും, പിന്നെക്കുറച്ചു സിവിക് സ്റ്റഡീസും (ഫണ്ടമെന്റല്‍ ഡ്യൂട്ടിസ്, ഫണ്ടമെന്റല്‍ റൈറ്റ്സ്,
-ഭരണഘടന, ദേശീയ നയങ്ങള്‍ അങ്ങനെയെന്തൊക്കെയോ). സി. ബി. എസ്. സി. സിലബസ്സില്‍ ഒരു സീരീസ്സായിട്ടാണ് ഇതൊക്കെ പഠിപ്പിച്ചിരുന്നത്,
-ആറുമുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ കൃത്യമായി വിഭജിച്ച് പുസ്തകങ്ങളുണ്ടായിരുന്നു. ആന്‍ഷ്യന്റ് ഇന്ത്യ, മെഡീവിയില്‍ ഇന്ത്യ, മെഡീവിയല്‍ വേള്‍ഡ്,
-മോഡേണ്‍ വേള്‍ഡ് എന്നൊക്കെ ഹിസ്റ്ററിയിലും, യൂറോപ്പും ആഫ്രിക്കയും അമേരിക്കയുമൊക്കെയായി ജ്യോഗ്രഫിയിലും അതങ്ങനെ പടര്‍ന്നു കിടന്നു.
-വേണമെന്നു വായിച്ച് വിവാദമുണ്ടാക്കാനുള്ള ഒരു വെടിക്കുള്ള മരുന്ന് ആ പുസ്തകങ്ങളിലുണ്ടായിരുന്നു എന്നാണെന്റെ ചെറിയ ഓര്‍മ്മ. പുതിയ ബോധനരീതിയുടെ
-ഇന്ററാക്ടീവ് രീതിയിലുള്ളതാവാഞ്ഞതുകൊണ്ടും, പുസ്തകങ്ങളെഴുതിയവരും റിവ്യു ചെയ്തവരും അപാര ബുദ്ധിജീവികളായതുകൊണ്ട് ആര്‍ക്കും വായിച്ചു
-മനസ്സിലാവാഞ്ഞതുകൊണ്ടുമൊക്കെയായിരിക്കാം ആരും ഒന്നും പറയാഞ്ഞത്. പിന്നെ, സോഷ്യല്‍ സയന്‍സ് ഭൂരിഭാഗം കുട്ടികളും പരീക്ഷ ജയിക്കാന്‍
-വേണ്ടിമാത്രം പഠിച്ചിരുന്ന ഒരു വിഷയമായതുകൊണ്ടുമാകാം. എന്തായാലും ആ പുസ്തകങ്ങള്‍ക്കൊക്കെ പഠിപ്പിക്കുന്ന അദ്ധ്യാപകന്‍/അദ്ധ്യാപികയ്ക്കു പ്രത്യേകിച്ചൊന്നും
-ചെയ്യാനില്ലാത്ത തരത്തില്‍ ഒരു ഫാക്റ്റ് ഫയല്‍ മാത്രമായിരുന്നു. വിഷയത്തെ നേര്‍രേഖയുലൂടെ കാണിച്ച് ഒരു വ്യതിചലനത്തിനും ഇടം കൊടുക്കാതെ
-പഠിപ്പിക്കാവുന്നവയായിരുന്നു ആ പാഠങ്ങള്‍. എന്നാല്‍, പുസ്തകം വായിച്ച് ഒരഭിപ്രായം രൂപീകരിച്ച് എഴുതാന്‍ പറഞ്ഞാല്‍ മതവിശ്വാസത്തെയും സിസ്റ്റങ്ങളെയും
-കൃത്യമായി എതിര്‍ക്കുന്ന, അല്ലെങ്കില്‍ ഓരോമതത്തിന്റെയും ജനനത്തിന്റെ കാലഘട്ടവും, നടത്തിയ രക്തച്ചൊരിച്ചിലും, അവ വളര്‍ത്തിയ സംസ്കാരവും വിശദമായി
-പുസ്തകം പ്രതിപാദിച്ചിരുന്നു. ഓരോ മതരീതികളെയും സംസ്കാരമായി എടുത്തുകാട്ടി, അവയുടെ അധഃപധനം വിവരിച്ചിരുന്ന രീതി വായിച്ചു കഴിഞ്ഞാല്‍, ഇന്നുള്ള
-സംവിധാനങ്ങള്‍ വെറും കെട്ടുകാഴ്ചകള്‍ മാത്രമാണെന്നു മനസ്സിലാക്കാമായിരുന്നു. ഇസ്ലാമിന്റെയും ക്രിസ്ത്യാനിറ്റിയുടെയും ജുഡായിസത്തിന്റെയും ആദ്യകാലരീതികളും,
-പിന്നീട് അവയില്‍ വന്നമാറ്റങ്ങളും എല്ലാം ഏതു പള്ളിയേയും പിടിച്ചുകുലക്കാന്‍ പറ്റിയ രീതിയില്‍ത്തന്നെ വേണമെങ്കില്‍ ഒരാള്‍ക്കു പഠിപ്പിക്കാനുള്ള വക ആ
-പുസ്തകങ്ങളിലുണ്ടായിരുന്നു. എന്നാല്‍, കുട്ടികള്‍ക്കുള്ള ചോദ്യങ്ങളും വര്‍ക്കുകളും കാലഘട്ടങ്ങളെയും പ്രസ്ഥാനങ്ങളെയും സംബന്ധിച്ച പ്രബന്ധരചനയായിരുന്നുവെന്നുമാത്രം.
-വിരസമായ അക്കാദമിക് എഴുത്തിന്റെ ലോകമായിരുന്നു അന്ന് സാമൂഹ്യ ശാസ്ത്രം. പോരാഞ്ഞിട്ട് കാണാപ്പാഠം പഠിച്ച് പരീക്ഷയ്ക്ക് എഴുത്തും.
-
-ഈ പുസ്തകം കണ്ടപ്പോള്‍ ആ ഭീകരമായ സാമൂഹ്യശാസ്ത്രപഠനത്തെ കുറിച്ചോര്‍ത്ത് എനിക്കൊരിത്തിരി സങ്കടം വന്നു. സാമൂഹ്യ ശാസ്ത്രത്തിലെ വിരസത ഒട്ടൊന്നൊഴിവായല്ലൊ
-എന്നൊരു സമാധാനവും. പക്ഷെ, ഞാന്‍ കണ്ട (വായിച്ച, പഠിച്ച എന്നൊക്കെ പറയാനെന്താമടി എന്നതിന് എന്റെ സോഷ്യല്‍ സയന്‍സ് മാര്‍ക്കുകള്‍ മറുപടി പറയും)
-പുസ്തകങ്ങളിലില്ലാതിരുന്ന ഒരു കാര്യം ഇപ്പോ വന്നു. ഒരേ പുസ്തകം വിവിധ അദ്ധ്യാപകരുടെ കീഴില്‍ പഠിക്കുന്ന കുട്ടികള്‍, തങ്ങളുടെ കാഴ്വപ്പാടുകളെ തിരിച്ചറിയുന്നതിനേക്കാള്‍
-അദ്ധ്യാപകന്റെ കാഴ്ചപ്പാടുകളെ മനസ്സിലാക്കുന്നതിനുള്ള ഒരു സാധ്യത, അല്ലെങ്കില്‍ അദ്ധ്യാപകന് പഠനത്തില്‍ കൂടുതല്‍ ഇടപെടാനുള്ള സാഹചര്യം. പത്താം ക്ലാസ്
-കഴിയുമ്പോള്‍ സാമൂഹ്യശാസ്ത്രത്തില്‍ നിന്ന്, സമൂഹവീക്ഷണവും സമൂഹത്തിന്റെ രീതിശാസ്ത്രവും അഭ്യസിക്കാത്ത ഞങ്ങള്‍ക്കു പകരം, സ്വന്തം കുടുംബത്തില്‍ നിന്നും
-അദ്ധ്യാപകരില്‍ നിന്നും സമൂഹത്തില്‍ നിന്നും പാഠപുസ്തകം വഴി ഒരു സമൂഹവീക്ഷണം കണ്ടെത്താനും, സ്വയം ഒരു രീതിശാസ്ത്രം (അവ അനുകരണമോ സ്വന്തമോ എന്നത്
-ഓരോരുത്തര്‍ക്കനുസരിച്ചിരിക്കും) കൈമുതലായുള്ളതുമായ ഒരു തലമുറ. അദ്ധ്യാപകന് ഒരുപാട് ഇടം നല്‍കുന്ന ഈ പുസ്തകങ്ങളിലൂടെ ഉണ്ടായേക്കാവുന്ന
+ഏഴാംക്ലാസ്സിലെ പാഠപുസ്തകത്തെപ്പറ്റി പണ്ടു് ഞാന്‍ ഏഴാംക്ലാസ്സില്‍ പഠിച്ച ഓര്‍മ്മവച്ചു് എഴുതുന്നത് ശരിയാണൊ എന്നറിയില്ല. കാരണം,
+എനിക്കു് ഇപ്പോഴും കൃത്യമായി അറിയില്ല ഞാന്‍ ഏഴാംക്ലാസ് സാമൂഹ്യശാസ്ത്രത്തിലെന്താണു് പഠിച്ചതെന്നു്! കുറെ ഇന്ത്യന്‍ ഹിസ്റ്ററിയും
+(മെഡീവല്‍ ഇന്ത്യ ആണെന്നൊരോര്‍മ്മ), ജ്യോഗ്രഫിയും, പിന്നെക്കുറച്ചു് സിവിക് സ്റ്റഡീസും (ഫണ്ടമെന്റല്‍ ഡ്യൂട്ടിസ്, ഫണ്ടമെന്റല്‍ റൈറ്റ്സ്,
+ഭരണഘടന, ദേശീയനയങ്ങള്‍ അങ്ങനെയെന്തൊക്കെയോ). സി.ബി.എസ്.സി. സിലബസ്സില്‍ ഒരു സീരീസ്സായിട്ടാണു് ഇതൊക്കെ പഠിപ്പിച്ചിരുന്നതു്.
+ആറുമുതല്‍ പത്തുവരെയുള്ള ക്ലാസ്സുകളില്‍ കൃത്യമായി വിഭജിച്ചു് പുസ്തകങ്ങളുണ്ടായിരുന്നു. ആന്‍ഷ്യന്റ് ഇന്ത്യ, മെഡീവല്‍ ഇന്ത്യ, മെഡീവല്‍ വേള്‍ഡ്,
+മോഡേണ്‍ വേള്‍ഡ് എന്നൊക്കെ ഹിസ്റ്ററിയിലും, യൂറോപ്പും ആഫ്രിക്കയും അമേരിക്കയുമൊക്കെയായി ജ്യോഗ്രഫിയിലും അതങ്ങനെ പടര്‍ന്നുകിടന്നു.
+വേണമെന്നു വായിച്ചു് വിവാദമുണ്ടാക്കാനുള്ള ഒരു വെടിക്കുള്ള മരുന്നു് ആ പുസ്തകങ്ങളിലുണ്ടായിരുന്നു എന്നാണെന്റെ ചെറിയ ഓര്‍മ്മ. പുതിയ ബോധനരീതിയുടെ ഇന്ററാക്ടീവു് രീതിയിലുള്ളതാവാഞ്ഞതുകൊണ്ടും, പുസ്തകങ്ങളെഴുതിയവരും റിവ്യു ചെയ്തവരും അപാരബുദ്ധിജീവികളായതുകൊണ്ടും, ആര്‍ക്കും വായിച്ചു മനസ്സിലാവാഞ്ഞതുകൊണ്ടുമൊക്കെയായിരിക്കാം ആരും ഒന്നും പറയാഞ്ഞതു്. പിന്നെ, സോഷ്യല്‍ സയന്‍സ് ഭൂരിഭാഗം കുട്ടികളും പരീക്ഷ ജയിക്കാന്‍ വേണ്ടിമാത്രം പഠിച്ചിരുന്ന ഒരു വിഷയമായതുകൊണ്ടുമാകാം. എന്തായാലും ആ പുസ്തകങ്ങള്‍ക്കൊക്കെ പഠിപ്പിക്കുന്ന അദ്ധ്യാപകന്‍/അദ്ധ്യാപികയ്ക്കു് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത തരത്തില്‍
+ഒരു ഫാക്റ്റ് ഫയല്‍ മാത്രമായിരുന്നു. വിഷയത്തെ നേര്‍രേഖയിലൂടെ കാണിച്ചു് ഒരു വ്യതിചലനത്തിനും ഇടംകൊടുക്കാതെ
+പഠിപ്പിക്കാവുന്നവയായിരുന്നു ആ പാഠങ്ങള്‍. എന്നാല്‍, പുസ്തകം വായിച്ചു് ഒരഭിപ്രായം രൂപീകരിച്ചു് എഴുതാന്‍ പറഞ്ഞാല്‍, മതവിശ്വാസത്തെയും സിസ്റ്റങ്ങളെയും കൃത്യമായി എതിര്‍ക്കുന്ന, അല്ലെങ്കില്‍ ഓരോ മതത്തിന്റെയും ജനനത്തിന്റെ കാലഘട്ടവും നടത്തിയ രക്തച്ചൊരിച്ചിലും, അവ വളര്‍ത്തിയ സംസ്കാരവും വിശദമായി പുസ്തകം പ്രതിപാദിച്ചിരുന്നു. ഓരോ മതരീതികളെയും സംസ്കാരമായി എടുത്തുകാട്ടി, അവയുടെ അധഃപധനം വിവരിച്ചിരുന്ന രീതി വായിച്ചുകഴിഞ്ഞാല്‍, ഇന്നുള്ള സംവിധാനങ്ങള്‍ വെറും കെട്ടുകാഴ്ചകള്‍ മാത്രമാണെന്നു് മനസ്സിലാക്കാമായിരുന്നു. ഇസ്ലാമിന്റെയും ക്രിസ്ത്യാനിറ്റിയുടെയും ജുഡായിസത്തിന്റെയും ആദ്യകാലരീതികളും, പിന്നീടു് അവയില്‍ വന്നമാറ്റങ്ങളും എല്ലാം ഏതു പള്ളിയേയും പിടിച്ചുകുലക്കാന്‍ പറ്റിയ രീതിയില്‍ത്തന്നെ വേണമെങ്കില്‍ ഒരാള്‍ക്കു പഠിപ്പിക്കാനുള്ള വക ആ പുസ്തകങ്ങളിലുണ്ടായിരുന്നു. എന്നാല്‍, കുട്ടികള്‍ക്കുള്ള ചോദ്യങ്ങളും വര്‍ക്കുകളും, കാലഘട്ടങ്ങളെയും പ്രസ്ഥാനങ്ങളെയും സംബന്ധിച്ച പ്രബന്ധരചനയായിരുന്നുവെന്നുമാത്രം.
+വിരസമായ അക്കാദമിക് എഴുത്തിന്റെ ലോകമായിരുന്നു അന്നു് സാമൂഹ്യ ശാസ്ത്രം. പോരാഞ്ഞിട്ടു് കാണാപ്പാഠം പഠിച്ചു് പരീക്ഷയ്ക്കു് എഴുത്തും.
+
+ഈ പുസ്തകം കണ്ടപ്പോള്‍ ആ ഭീകരമായ സാമൂഹ്യശാസ്ത്രപഠനത്തെ കുറിച്ചോര്‍ത്തു് എനിക്കൊരിത്തിരി സങ്കടംവന്നു. സാമൂഹ്യശാസ്ത്രത്തിലെ വിരസത ഒട്ടൊന്നൊഴിവായല്ലൊ എന്നൊരു സമാധാനവും. പക്ഷെ, ഞാന്‍ കണ്ട (വായിച്ച, പഠിച്ച എന്നൊക്കെ പറയാനെന്താമടി എന്നതിനു് എന്റെ സോഷ്യല്‍ സയന്‍സ് മാര്‍ക്കുകള്‍ മറുപടി പറയും) പുസ്തകങ്ങളിലില്ലാതിരുന്ന ഒരു കാര്യം ഇപ്പോ വന്നു. ഒരേ പുസ്തകം വിവിധ അദ്ധ്യാപകരുടെ കീഴില്‍ പഠിക്കുന്ന കുട്ടികള്‍, തങ്ങളുടെ കാഴ്വപ്പാടുകളെ തിരിച്ചറിയുന്നതിനേക്കാള്‍ അദ്ധ്യാപകന്റെ കാഴ്ചപ്പാടുകളെ മനസ്സിലാക്കുന്നതിനുള്ള ഒരു സാധ്യത, അല്ലെങ്കില്‍ അദ്ധ്യാപകനു് പഠനത്തില്‍ കൂടുതല്‍ ഇടപെടാനുള്ള സാഹചര്യം. പത്താംക്ലാസ് കഴിയുമ്പോള്‍ സാമൂഹ്യശാസ്ത്രത്തില്‍നിന്നു്, സമൂഹവീക്ഷണവും സമൂഹത്തിന്റെ രീതിശാസ്ത്രവും അഭ്യസിക്കാത്ത ഞങ്ങള്‍ക്കു പകരം, സ്വന്തം കുടുംബത്തില്‍നിന്നും അദ്ധ്യാപകരില്‍നിന്നും സമൂഹത്തില്‍നിന്നും പാഠപുസ്തകം വഴി ഒരു സമൂഹവീക്ഷണം കണ്ടെത്താനും, സ്വയം ഒരു രീതിശാസ്ത്രം (അവ അനുകരണമോ സ്വന്തമോ എന്നതു്
+ഓരോരുത്തര്‍ക്കനുസരിച്ചിരിക്കും) കൈമുതലായുള്ള ഒരു തലമുറ. അദ്ധ്യാപകനു് ഒരുപാടു് ഇടംനല്‍കുന്ന ഈ പുസ്തകങ്ങളിലൂടെ ഉണ്ടായേക്കാവുന്ന
തിക്തഫലങ്ങളെ ഒഴിവാക്കാന്‍ സുസജ്ജമായ ഒരു അദ്ധ്യാപകസമൂഹം കേരളത്തിലുണ്ടാവണം.
-പിന്നെ സ്കൂള്‍കാലങ്ങളെക്കുറിച്ചിത്തിരി, ഞാന്‍ അഞ്ചാം ക്ലാസിനു ശേഷം ബോര്‍ഡിങ്ങിലാണ് പഠിച്ചത്, അവിടെ മതവിശ്വാസവും ജാതിയുമൊന്നും ഒരു കാര്യമല്ലായിരുന്നു.
-ജാതി ചോദിക്കരുത് പറയരുത് സ്റ്റൈലായിരുന്നു. പിന്നെ അഞ്ചുവരെ പഠിച്ച സ്കൂളിലും, ഞങ്ങള്‍ക്ക് ജാതിയും മതവുമല്ലായിരുന്നു. വലിയ കാര്യം, വൈകുന്നേരത്തെകളിയും,
-കോപ്പി എഴുതലും, സിനിമാക്കഥ പറയലുമൊക്കെത്തന്നെയായിരുന്നു. പിന്നെ, കൊച്ചുവഴക്കുകളും. അതിലൊന്നും ജാതിയും മതവുമല്ല ആശയം നല്‍കിയിരുന്നത്, ജീവിതമായിരുന്നു.
-ഇന്നും വിദ്യാലയങ്ങളില്‍ അത്തരം അവസ്ഥയുണ്ടെങ്കില്‍ കുട്ടികള്‍ എന്തു സംഭവിച്ചാലും, ഇന്നുള്ളതുപോലെയൊക്കെത്തന്നെ വളര്‍ന്നു വന്നോളും. സ്കൂളില്‍ പഠിക്കുന്ന പാഠം
-എങ്ങനെയൊക്കെ സ്വാധീനിച്ചാലും ഒരു സാമൂഹ്യ വിപ്ലവത്തിനുള്ള വഴിമരുന്നിടാന്‍ അതിനാവുമോ എന്നെനിക്കറിയില്ല. ഒരു പക്ഷേ, ഇപ്പോള്‍ കാണിക്കുന്ന
-പ്രതിഷേധപേക്കൂത്തികള്‍ക്കു പകരം, വിമര്‍ശനവിധേയമായ പഠനത്തിനു ശേഷം ഒരു നിലപാടെടുക്കണമെന്നെങ്കിലും കുട്ടികളെ ഉത്ബോധിപ്പിക്കാന്‍ പാഠങ്ങള്‍ക്കു കഴിയട്ടെ
-എന്നൊരു പ്രാര്‍ത്ഥന. കുട്ടികളെ സ്വയം തിരിച്ചറിയാനും മനസ്സിലാക്കാനും പ്രേരിപ്പിക്കുന്ന പാഠ്യ പദ്ധതി നല്ലതു തന്നെ, പക്ഷെ, നേര്‍വഴിക്കുനയിക്കാന്‍ അല്ലെങ്കില്‍
-സംശയങ്ങള്‍ നിവൃത്തിക്കാന്‍ വ്യക്തമായ സംവിധാനങ്ങളില്ലെങ്കില്‍ ഈ ഉദ്യമം ഒരു അരാജക സമൂഹത്തിന്റെ രൂപീകരണത്തെ ത്വരിതപ്പെടുത്തുമോ എന്നൊരു സംശയം!
+സ്കൂള്‍കാലങ്ങളെക്കുറിച്ചിത്തിരി. ഞാന്‍ അഞ്ചാംക്ലാസ്സിനുശേഷം ബോര്‍ഡിങ്ങിലാണു് പഠിച്ചതു്. അവിടെ മതവിശ്വാസവും ജാതിയുമൊന്നും ഒരു കാര്യമല്ലായിരുന്നു. ജാതി ചോദിക്കരുതു് പറയരുതു് സ്റ്റൈലായിരുന്നു. അഞ്ചുവരെ പഠിച്ച സ്കൂളിലും, ഞങ്ങള്‍ക്കു് ജാതിയും മതവുമല്ലായിരുന്നു. വലിയ കാര്യം, വൈകുന്നേരത്തെ കളിയും കോപ്പി എഴുതലും സിനിമാക്കഥ പറയലുമൊക്കെത്തന്നെയായിരുന്നു. പിന്നെ, കൊച്ചുവഴക്കുകളും. അതിലൊന്നും ജാതിയും മതവുമല്ല ആശയം നല്‍കിയിരുന്നതു്, ജീവിതമായിരുന്നു. ഇന്നും വിദ്യാലയങ്ങളില്‍ അത്തരം അവസ്ഥയുണ്ടെങ്കില്‍ കുട്ടികള്‍ എന്തു സംഭവിച്ചാലും, ഇന്നുള്ളതുപോലെയൊക്കെത്തന്നെ വളര്‍ന്നുവന്നോളും. സ്കൂളില്‍ പഠിക്കുന്ന പാഠം എങ്ങനെയൊക്കെ സ്വാധീനിച്ചാലും ഒരു സാമൂഹ്യവിപ്ലവത്തിനുള്ള വഴിമരുന്നിടാന്‍ അതിനാവുമോ എന്നെനിക്കറിയില്ല. ഒരു പക്ഷേ, ഇപ്പോള്‍ കാണിക്കുന്ന
+പ്രതിഷേധപേക്കൂത്തുകള്‍ക്കു പകരം, വിമര്‍ശനവിധേയമായ പഠനത്തിനുശേഷം ഒരു നിലപാടെടുക്കണമെന്നെങ്കിലും കുട്ടികളെ ഉത്ബോധിപ്പിക്കാന്‍ പാഠങ്ങള്‍ക്കു കഴിയട്ടെ എന്നൊരു പ്രാര്‍ത്ഥന. കുട്ടികള്‍ സ്വയം തിരിച്ചറിയാനും മനസ്സിലാക്കാനും പ്രേരിപ്പിക്കുന്ന പാഠ്യപദ്ധതി നല്ലതുതന്നെ, പക്ഷെ, നേര്‍വഴിക്കു നയിക്കാന്‍, അല്ലെങ്കില്‍ സംശയങ്ങള്‍ നിവൃത്തിക്കാന്‍ വ്യക്തമായ സംവിധാനങ്ങളില്ലെങ്കില്‍ ഈ ഉദ്യമം ഒരു അരാജകസമൂഹത്തിന്റെ രൂപീകരണത്തെ ത്വരിതപ്പെടുത്തുമോ എന്നൊരു സംശയം!
\subsection*{പ്രതികരണങ്ങള്‍}
@@ -44,12 +25,12 @@
\item{ഡാലി}
ജിന്‍സ് ഈ ബ്ലോഗ് (\url{http://scertkerala.wordpress.com/}) കണ്ടിരുന്നോ? ജിന്‍സിന്റെ പോസ്റ്റ്
-ഇവിടെ (\url{http://scertkerala.wordpress.com/2008/06/27/13/}) ലിങ്ക് ചെയ്തിട്ടുണ്ട്.
+ഇവിടെ (\url{http://scertkerala.wordpress.com/2008/06/27/13/}) ലിങ്ക് ചെയ്തിട്ടുണ്ടു്.
\item{jinsbond007}
ഡാലി ചേച്ചി, ബ്ലോഗ് ഞാന്‍ കണ്ടിരുന്നു. അവിടെയുള്ള ഏതാണ്ടെല്ലാ ചര്‍ച്ചകളും വായിക്കുകയും ചെയ്തു.
-എന്റെ ചില അഭിപ്രായങ്ങള്‍ ഞാന്‍ വേറൊരു പോസ്റ്റായി ഇട്ടിട്ടുണ്ട്. പിന്നെ ചര്‍ച്ചകളൊക്കെ സംഗ്രഹിക്കാനുള്ള
-ഒരു ശ്രമവും നല്ലതാണ്.
+എന്റെ ചില അഭിപ്രായങ്ങള്‍ ഞാന്‍ വേറൊരു പോസ്റ്റായി ഇട്ടിട്ടുണ്ടു്. പിന്നെ ചര്‍ച്ചകളൊക്കെ സംഗ്രഹിക്കാനുള്ള
+ഒരു ശ്രമവും നല്ലതാണു്.
\end{enumerate}
diff --git a/social-science2.tex b/social-science2.tex
index eb46ca8..44581bc 100644
--- a/social-science2.tex
+++ b/social-science2.tex
@@ -1,30 +1,30 @@
-\secstar{ചില സാമൂഹ്യശാസ്ത്ര നിരീക്ഷണങ്ങളും അഭിപ്രായങ്ങളും}
+\secstar{ചില സാമൂഹ്യശാസ്ത്ര നിരീക്ഷണങ്ങളും അഭിപ്രായങ്ങളും}
\vskip 2pt
-സാധാരണ ഒരു വിഷയത്തില്‍ രണ്ടു് പോസ്റ്റ് പോയിട്ട് ഒരു പോസ്റ്റുപോലും ഇടാത്ത ഞാന്‍ ഇങ്ങനെയെഴുതുന്നത്
-വല്ല ഹിഡന്‍ അജണ്ടയും വച്ചുകൊണ്ടാണോ എന്നു ചോദിച്ചാല്‍ ചില കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്ത് കാണണമെന്ന
-ഒരു പ്രത്യക്ഷ അജണ്ട ഉണ്ടെന്നാണു മറുപടി. ചോദിക്കേണ്ട പല ചോദ്യങ്ങളും ചോദിക്കാതിരിക്കുകയും, ആവശ്യമില്ലാത്ത
-ചോദ്യങ്ങളും ചര്‍ച്ചകളും നടത്തുകയുമാണ് വര്‍ത്തമാനകാല മാധ്യമങ്ങളുടെയും രാഷ്ട്രീയത്തിന്റയും ഒരു രീതി. അത്
-പ്രസക്തമായ ഈ വിഷയത്തിലും അങ്ങനെത്തന്നെയാണെന്നു തോന്നുന്നു. ബ്ലോഗില്‍ പോലും, നടന്ന ചര്‍ച്ചകളില്‍,
+സാധാരണ ഒരു വിഷയത്തില്‍ രണ്ടു് പോസ്റ്റ് പോയിട്ടു് ഒരു പോസ്റ്റുപോലും ഇടാത്ത ഞാന്‍ ഇങ്ങനെയെഴുതുന്നതു്
+വല്ല ഹിഡന്‍അജണ്ടയും വച്ചുകൊണ്ടാണോ എന്നു ചോദിച്ചാല്‍ ചില കാര്യങ്ങളൊക്കെ ചര്‍ച്ചചെയ്തു് കാണണമെന്ന
+ഒരു പ്രത്യക്ഷ അജണ്ട ഉണ്ടെന്നാണു് മറുപടി. ചോദിക്കേണ്ട പല ചോദ്യങ്ങളും ചോദിക്കാതിരിക്കുകയും, ആവശ്യമില്ലാത്ത
+ചോദ്യങ്ങളും ചര്‍ച്ചകളും നടത്തുകയുമാണു് വര്‍ത്തമാനകാല മാധ്യമങ്ങളുടെയും രാഷ്ട്രീയത്തിന്റയും ഒരു രീതി.
+പ്രസക്തമായ ഈ വിഷയത്തിലും അതങ്ങനെത്തന്നെയാണെന്നു തോന്നുന്നു. ബ്ലോഗില്‍നടന്ന ചര്‍ച്ചകളില്‍പോലും
മറ്റാരോ ഉണ്ടാക്കിയിട്ട ഒരു അജണ്ടയിന്‍മേല്‍ ചര്‍ച്ച തുടങ്ങി, അതേ ട്രാക്കിലൂടെ പോകുന്ന ഒരു തോന്നല്‍. വേണ്ട
-പലകാര്യങ്ങളും ചര്‍ച്ച ചെയ്യാതിരിക്കാന്‍ വേണ്ടിയാണോ ഇത്തരം ഒരു വിവാദം എന്നൊരു തോന്നല്‍ പലരും
-പ്രകടപ്പിച്ചു് കണ്ടെങ്കിലും ആരും അതു കാര്യമായി വിശകലനം ചെയ്തു കണ്ടില്ല.
+പലകാര്യങ്ങളും ചര്‍ച്ചചെയ്യാതിരിക്കാന്‍ വേണ്ടിയാണോ ഇത്തരം ഒരു വിവാദം എന്നൊരു തോന്നല്‍ പലരും
+പ്രകടപ്പിച്ചു് കണ്ടെങ്കിലും ആരും അതു കാര്യമായി വിശകലനംചെയ്തു കണ്ടില്ല.
-പ്രശ്നത്തെ പഠിക്കുന്ന കുട്ടികളുടെ തലത്തിലേക്കിറങ്ങിച്ചെന്ന് അപഗ്രഥിക്കാന്‍ ചെറിയ ശ്രമമേ കണ്ടുള്ളൂ. കുട്ടികള്‍,
-ഇക്കാര്യം അവരുടേതായ റിസോഴ്സുകളില്‍ നിന്നും മനസ്സിലാക്കണം എന്നതാണ് പുതിയ രീതിയുടെ സ്വഭാവം.
-പുസ്തകങ്ങളേക്കാളും കുട്ടികള്‍ ആശ്രയിക്കേണ്ടത്, മാതാപിതാക്കളും, അദ്ധ്യാപകരും, മുതിര്‍ന്നപൌരന്‍മാരുമടങ്ങുന്ന
-റിസോഴ്സിനെയാണ്. അവിടെ പ്രധാന ചുമതല വഹിക്കേണ്ടത് അദ്ധ്യാപകരും. കുട്ടികളെ ഇത്തരം ഒരു രീതിയില്‍
-അവരുടെ അപഗ്രഥനത്തിനുള്ള ശേഷിയെ തിരിച്ചറിയാനും, ചെറിയ നിഷ്പക്ഷമായ വിവരണങ്ങള്‍ നല്‍കാനും,
+പഠിക്കുന്ന കുട്ടികളുടെ തലത്തിലേക്കിറങ്ങിച്ചെന്നു് പ്രശ്നത്തെ അപഗ്രഥിക്കാന്‍ ചെറിയ ശ്രമമേ കണ്ടുള്ളു. കുട്ടികള്‍
+ഇക്കാര്യം അവരുടേതായ റിസോഴ്സുകളില്‍നിന്നും മനസ്സിലാക്കണം എന്നതാണു് പുതിയരീതിയുടെ സ്വഭാവം.
+പുസ്തകങ്ങളേക്കാളും കുട്ടികള്‍ ആശ്രയിക്കേണ്ടതു് മാതാപിതാക്കളും അദ്ധ്യാപകരും മുതിര്‍ന്നപൌരന്മാരുമടങ്ങുന്ന
+റിസോഴ്സിനെയാണു്. അവിടെ പ്രധാന ചുമതല വഹിക്കേണ്ടത് അദ്ധ്യാപകരും. കുട്ടികളെ ഇത്തരം ഒരു രീതിയില്‍
+അവരുടെ അപഗ്രഥനശേഷിയെ തിരിച്ചറിയാനും, ചെറിയ നിഷ്പക്ഷമായ വിവരണങ്ങള്‍ നല്‍കാനും,
കാര്യങ്ങളേയും കാരണങ്ങളേയും തിരിച്ചറിയാനും, വസ്തുതകള്‍ മനസ്സിലാക്കാനും സഹായിക്കേണ്ടതും, നാനാവിധത്തിലുള്ള
-കഴിവുകളെ അളന്ന് മാര്‍ക്കു കൊടുക്കേണ്ടതും അദ്ധ്യാപകനാണ്. ലഘുവിവരണങ്ങളും ചോദ്യങ്ങളും അടങ്ങിയ തീരെ
-ലളിതമായ പാഠപുസ്തകങ്ങള്‍ക്ക് പഠനത്തില്‍ രണ്ടാം സ്ഥാനമാണുള്ളത്. അവയുടെ അദ്ധ്യാപന വ്യാഖ്യാനത്തിനും,
-അദ്ധ്യാപനത്തിന്റെ ചുവടു പിടിച്ച് കുട്ടി നടത്തുന്ന അന്വേഷണങ്ങള്‍ക്കുമാണ് പ്രഥമസ്ഥാനം.
+കഴിവുകളെ അളന്നു് മാര്‍ക്കു കൊടുക്കേണ്ടതും അദ്ധ്യാപകനാണു്. ലഘുവിവരണങ്ങളും ചോദ്യങ്ങളും അടങ്ങിയ തീരെ
+ലളിതമായ പാഠപുസ്തകങ്ങള്‍ക്കു് പഠനത്തില്‍ രണ്ടാംസ്ഥാനമാണുള്ളത്. അവയുടെ അദ്ധ്യാപന വ്യാഖ്യാനത്തിനും,
+അദ്ധ്യാപനത്തിന്റെ ചുവടുപിടിച്ചു് കുട്ടി നടത്തുന്ന അന്വേഷണങ്ങള്‍ക്കുമാണു് പ്രഥമസ്ഥാനം.
-പാഠത്തെക്കാളും ഗുരുവാണ് വിദ്യാര്‍ത്ഥികളെ കൂടുതല്‍ സ്വാധീനിക്കാന്‍ പോകുന്നത്. ഇത്രയും പ്രൊഫഷനലായ,
-ഇത്രയും എഫേര്‍ട്ട് എടുക്കാന്‍ താത്പര്യമുള്ള ഗുരുജനങ്ങളിന്നുണ്ടോ ആവോ! ഉണ്ടെങ്കില്‍ത്തന്നെയും എല്ലാ
+പാഠത്തെക്കാളും ഗുരുവാണു് വിദ്യാര്‍ത്ഥികളെ കൂടുതല്‍ സ്വാധീനിക്കാന്‍ പോകുന്നതു്. ഇത്രയും പ്രൊഫഷനലായ,
+ഇത്രയും എഫേര്‍ട്ടു് എടുക്കാന്‍ താത്പര്യമുള്ള ഗുരുജനങ്ങളിന്നുണ്ടോ, ആവോ! ഉണ്ടെങ്കില്‍ത്തന്നെയും എല്ലാ
സര്‍ക്കാര്‍/എയ്ഡഡ് സ്കൂളിലും കാണുമോ? മാത്രമല്ല, തങ്ങളുടെ ജോലിഭാരം വര്‍ദ്ധിക്കുന്നതില്‍ അദ്ധ്യാപകര്‍
-ഇതുവരെ ഉത്ഘണ്ഠയൊന്നും പ്രകടിപ്പിച്ചുകാണാത്തതുകൊണ്ട് അവര്‍ക്കു കാര്യം തന്നെ കൃത്യമായി
-മനസ്സിലായിട്ടില്ലന്നാണെനിക്കു തോന്നുന്നത്. കമ്യൂണിസ്റ്റു ബുദ്ധിജീവികള്‍ എന്തെങ്കിലും ഹിഡന്‍ അജണ്ട
+ഇതുവരെ ഉത്ക്കണ്ഠയൊന്നും പ്രകടിപ്പിച്ചുകാണാത്തതുകൊണ്ടു് അവര്‍ക്കു കാര്യംതന്നെ കൃത്യമായി
+മനസ്സിലായിട്ടില്ലെന്നാണെനിക്കു തോന്നുന്നത്. കമ്യൂണിസ്റ്റു ബുദ്ധിജീവികള്‍ എന്തെങ്കിലും ഹിഡന്‍അജണ്ട
നടപ്പാക്കുന്നുണ്ടെങ്കില്‍ അതു അദ്ധ്യാപക സമൂഹത്തിലൂടെയായിരിക്കണം
\subsection*{പ്രതികരണങ്ങള്‍}
@@ -33,48 +33,48 @@
\item{അടകോടന്‍}
-വളരെ നല്ലനിരീക്ഷണം. എല്ലാവിധ ക്രിമിനല്‍ സ്വഭാവങ്ങളും സമൂഹത്തില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു,
-അതില്‍ മതമില്ലാത്തവനും മതമുള്ളവനും കണക്കാണ്. അതുകൊണ്ട് പാഠപുസ്തകത്തില്‍ ശാസ്ത്രത്തോടൊപ്പം സംസ്കാരവും
-പഠിപ്പിക്കട്ടെ അതില്‍ 'മതമില്ലത്ത ജീവന്‍' പ്രത്യേകമായി പഠിപ്പിക്കേണ്ട ആവശ്യവുമില്ല, സാമൂഹ്യമായമാറ്റങ്ങള്‍ക്കനുസരിച്ച്
+വളരെ നല്ലനിരീക്ഷണം. എല്ലാവിധ ക്രിമിനല്‍ സ്വഭാവങ്ങളും സമൂഹത്തില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു,
+അതില്‍ മതമില്ലാത്തവനും മതമുള്ളവനും കണക്കാണു്. അതുകൊണ്ടു് പാഠപുസ്തകത്തില്‍ ശാസ്ത്രത്തോടൊപ്പം സംസ്കാരവും
+പഠിപ്പിക്കട്ടെ. അതില്‍ 'മതമില്ലാത്ത ജീവന്‍' പ്രത്യേകമായി പഠിപ്പിക്കേണ്ട ആവശ്യവുമില്ല, സാമൂഹ്യമായ മാറ്റങ്ങള്‍ക്കനുസരിച്ചു്
എല്ലായിടത്തും സ്വയം മാറ്റം വരും.
\item{അങ്കിള്‍}
-ജാതി ആവശ്യമില്ലെന്നു പഠിച്ചു വരുന്ന ജീവനോട് ജാതി പറഞ്ഞാലേ ആനുകൂല്യങ്ങള്‍ നല്‍കൂ എന്നു പറഞ്ഞാല്‍ അവനു
-ആശയകുഴപ്പം ഉണ്ടാകില്ലേ. മറ്റൊരിടത്ത് ഞാനിതവതരിപ്പിച്ചപ്പോള്‍, ഇത് രണ്ടും രണ്ടായിട്ട് കാണണമെന്നാണ് എന്നെ
-ഉപദേശിച്ചത്.
+ജാതി ആവശ്യമില്ലെന്നു പഠിച്ചുവരുന്ന ജീവനോടു് ജാതി പറഞ്ഞാലേ ആനുകൂല്യങ്ങള്‍ നല്‍കൂ എന്നു പറഞ്ഞാല്‍ അവനു
+ആശയകുഴപ്പം ഉണ്ടാകില്ലേ? മറ്റൊരിടത്തു് ഞാനിതവതരിപ്പിച്ചപ്പോള്‍, ഇതു് രണ്ടും രണ്ടായിട്ടു് കാണണമെന്നാണു് എന്നെ
+ഉപദേശിച്ചതു്.
\item{Rajeeve Chelanat}
-"പ്രശ്നത്തെ പഠിക്കുന്ന കുട്ടികളുടെ തലത്തിലേക്കിറങ്ങിച്ചെന്ന് അപഗ്രഥിക്കാന്‍ ചെറിയ ശ്രമമേ കണ്ടുള്ളൂ". അത്രയെങ്കിലും
-കണ്ടുവല്ലോ ജിന്‍സ്. നന്നായി. അജണ്ടയും വ്യക്തം. "ഹിഡന്‍ അജണ്ട എന്നത്, അങ്ങനെ ഒന്നുണ്ട് എന്നറിയുന്നവനു
-പോലും പ്രത്യക്ഷത്തില്‍ ദൃശ്യമാവില്ല". അത് ദൃശ്യമാകാന്‍ പിന്നെയെന്താണ് സാര്‍ ഒരു വഴി. ഒന്നു പറഞ്ഞുതരൂ.
+"പ്രശ്നത്തെ പഠിക്കുന്ന കുട്ടികളുടെ തലത്തിലേക്കിറങ്ങിച്ചെന്നു് അപഗ്രഥിക്കാന്‍ ചെറിയ ശ്രമമേ കണ്ടുള്ളൂ". അത്രയെങ്കിലും
+കണ്ടുവല്ലോ ജിന്‍സ്. നന്നായി. അജണ്ടയും വ്യക്തം. "ഹിഡന്‍ അജണ്ട എന്നത്, അങ്ങനെ ഒന്നുണ്ടു് എന്നറിയുന്നവനു
+പോലും പ്രത്യക്ഷത്തില്‍ ദൃശ്യമാവില്ല". അത് ദൃശ്യമാകാന്‍ പിന്നെയെന്താണു് സാര്‍ ഒരു വഴി. ഒന്നു പറഞ്ഞുതരൂ.
\item{jinsbond007}
-അങ്കിളേ, ഈ പറഞ്ഞ പാഠം തന്നെ വേറൊരു രീതിയില്‍ പഠിപ്പിച്ചാല്‍ കുട്ടിയ്ക്ക് മനസ്സിലാവുന്നത് മതവും ജാതിയും
-ഒഴിവാക്കാനാവാത്തതാണെന്നാവും. അങ്ങനെയും വ്യാഖ്യാനിക്കാനും, കുട്ടി ചിന്തിച്ച് അങ്ങനെയെത്തിയാല്‍ തിരുത്താന്‍
-പാടില്ലെന്നുമുള്ള ഒരു രീതി ഉപയോഗിച്ചാല്‍. പിന്നെ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ആനുകൂല്യങ്ങള്‍
-അവകാശമായി നല്‍കപ്പെട്ടതാണെങ്കിലും, അതു ഉപയോഗിക്കുന്നതിനു ഒരു മാനുഷിക വശം ഉണ്ടാക്കാന്‍ ഇത്തരം
-ഒരു പാഠം സഹായിച്ചാല്‍ നല്ലതല്ലെ? പട്ടികജാതി സംവരണം നേടിയ കുറെ കുട്ടികളെ എനിക്ക് നേരിട്ടറിയാവുന്നതു
-കൊണ്ടു പറഞ്ഞതാ. പിന്നെ രാജിവ്, ഹിഡന്‍ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ഒളിച്ചു വയ്ക്കപ്പെട്ടത് എന്നല്ലെ?
-വല്ലതും ഒളിച്ചു വയ്ക്കപ്പെട്ടിട്ടുണ്ട് എന്നു തറപ്പിച്ചു പറയാന്‍ ഞാന്‍ ത്രികാല ജ്ഞാന ഒന്നുമല്ല, എനിക്കു തോന്നിയ ഒരു വേര്‍ഷന്‍
-എഴുതി എന്നുമാത്രം. പിന്നെ എന്തെങ്കിലും ഹിഡന്‍ അജണ്ട ഉണ്ട്/ഇല്ല എന്ന ഒരാരോപണം ഒരിക്കലൂം തെളിയിക്കാന്‍
-കഴിയാത്ത ഒന്നാണ്. അതു പുറത്തു വരാനുള്ള ഒരേ ഒരു സാധ്യത അങ്ങനെ ചെയ്ത അരെങ്കിലും വ്യക്തമായി അങ്ങനെ
-സമ്മതിച്ച് വെളിപ്പെടുത്തുമ്പോള്‍ മാത്രമാണ്. അവിടെപ്പോലും ആധികാരിതയെ സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉയര്‍ന്നു വന്നേക്കാം.
-ഒരു ഹിഡന്‍ അജണ്ട എന്നത് വെറും ഒരു ആരോപണമായി ഉന്നയിക്കാമെന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ. അജണ്ട
-എന്നത് ഒരു കാര്യപരിപാടി അല്ലെ, അതു മറച്ചു വെച്ചു നടത്തുമ്പോളല്ലെ ഹിഡന്‍ അജണ്ട ആവുന്നത്? എന്നു കരുതിയാണ്
-ഞാന്‍ എഴുതിയത്. മറച്ചു വച്ച് ഒരു കാര്യ പരിപാടി നടത്തുമ്പോള്‍, അത് എങ്ങനെ ഏത് രീതിയില്‍ നടത്തും?
+അങ്കിളേ, ഈ പറഞ്ഞ പാഠം തന്നെ വേറൊരു രീതിയില്‍ പഠിപ്പിച്ചാല്‍, കുട്ടിയ്ക്കു് മനസ്സിലാവുന്നതു് മതവും ജാതിയും
+ഒഴിവാക്കാനാവാത്തതാണെന്നാവും. അങ്ങനെയും വ്യാഖ്യാനിക്കാനും, കുട്ടി ചിന്തിച്ചു് അങ്ങനെയെത്തിയാല്‍ തിരുത്താന്‍
+പാടില്ലെന്നുമുള്ള ഒരു രീതി ഉപയോഗിച്ചാല്‍. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ആനുകൂല്യങ്ങള്‍
+അവകാശമായി നല്‍കപ്പെട്ടതാണെങ്കിലും, അതു ഉപയോഗിക്കുന്നതിനു ഒരു മാനുഷികവശം ഉണ്ടാക്കാന്‍ ഇത്തരം
+ഒരു പാഠം സഹായിച്ചാല്‍ നല്ലതല്ലെ? പട്ടികജാതി സംവരണം നേടിയ കുറെ കുട്ടികളെ എനിക്ക് നേരിട്ടറിയാവുന്നതു കൊണ്ടു
+പറഞ്ഞതാ. പിന്നെ രാജിവു്, ഹിഡന്‍ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ഒളിച്ചു വയ്ക്കപ്പെട്ടതു് എന്നല്ലെ?
+വല്ലതും ഒളിച്ചു വയ്ക്കപ്പെട്ടിട്ടുണ്ടു് എന്നു് തറപ്പിച്ചു പറയാന്‍ ഞാന്‍ ത്രികാല ജ്ഞാനിയൊന്നുമല്ല, എനിക്കു തോന്നിയ ഒരു വേര്‍ഷന്‍
+എഴുതി എന്നുമാത്രം. എന്തെങ്കിലും ഹിഡന്‍ അജണ്ട ഉണ്ടു്/ഇല്ല എന്ന ഒരാരോപണം ഒരിക്കലൂം തെളിയിക്കാന്‍
+കഴിയാത്ത ഒന്നാണു്. അതു് പുറത്തുവരാനുള്ള ഒരേയൊരു സാധ്യത അങ്ങനെചെയ്ത അരെങ്കിലും വ്യക്തമായി അങ്ങനെ
+സമ്മതിച്ചു വെളിപ്പെടുത്തുമ്പോള്‍ മാത്രമാണു്. അവിടെപ്പോലും ആധികാരിതയെ സംബന്ധിച്ചു് പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നേക്കാം.
+ഒരു ഹിഡന്‍ അജണ്ട എന്നതു് വെറും ഒരു ആരോപണമായി ഉന്നയിക്കാമെന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളു. അജണ്ട
+എന്നതു് ഒരു കാര്യപരിപാടിയല്ലെ, അതു മറച്ചുവച്ചു നടത്തുമ്പോളല്ലെ ഹിഡന്‍ അജണ്ട ആവുന്നതു് എന്നു കരുതിയാണു്
+ഞാന്‍ എഴുതിയതു്. മറച്ചുവച്ചു് ഒരു കാര്യപരിപാടി നടത്തുമ്പോള്‍, അതു് എങ്ങനെ ഏതു രീതിയില്‍ നടത്തും?
മറ്റുപലതിന്റെയും പേരില്‍. അത്തൊരമൊരു അജണ്ട തെളിയിക്കപ്പെടണമെങ്കില്‍, പരസ്യമായി ഇതു നടത്തപ്പെട്ടു
-എന്നു സംശയിക്കപ്പെട്ട കാര്യപരിപാടികളൊക്കെ വ്യക്തമായി ഹിഡന്‍ അജണ്ട എന്ന സാധനത്തിന്റെ ലക്ഷ്യങ്ങളാണ്
-അല്ലെങ്കില്‍ അതുമാത്രമാണ് നിറവേറ്റിയിരുന്നത് എന്നു തെളിയിക്കണം. അതു വളരെ ദുഷ്കരവൂം, എനിക്കറിയാവുന്നിടത്തോളം
-നടപ്പാക്കിയവരുടെ സഹായമില്ലാതെ തെളിയിക്കല്‍ അസാദ്ധ്യവുമാണ്. ഞാന്‍ എന്നെത്തന്നെ വിശദീകരിച്ചു എന്നു
-കരുതട്ടെ. പിന്നെ പഠിക്കുന്ന കുട്ടിയേക്കാളും എനിക്ക് സംശയം പഠിപ്പിക്കുന്നവരെപ്പറ്റിയാണ്. ഇന്നത്തെ ക്ലാസ് മുറികള്‍
+എന്നു സംശയിക്കപ്പെട്ട കാര്യപരിപാടികളൊക്കെ വ്യക്തമായി ഹിഡന്‍ അജണ്ട എന്ന സാധനത്തിന്റെ ലക്ഷ്യങ്ങളാണു്
+അല്ലെങ്കില്‍ അതുമാത്രമാണു് നിറവേറ്റിയിരുന്നത് എന്നു തെളിയിക്കണം. അതു് വളരെ ദുഷ്കരവും, എനിക്കറിയാവുന്നിടത്തോളം
+നടപ്പാക്കിയവരുടെ സഹായമില്ലാതെ തെളിയിക്കല്‍ അസാദ്ധ്യവുമാണു്. ഞാന്‍ എന്നെത്തന്നെ വിശദീകരിച്ചു എന്നു
+കരുതട്ടെ. പിന്നെ, പഠിക്കുന്ന കുട്ടിയേക്കാളും എനിക്ക് സംശയം പഠിപ്പിക്കുന്നവരെപ്പറ്റിയാണു്. ഇന്നത്തെ ക്ലാസ് മുറികള്‍
ഞാന്‍ പഠിച്ച കാലത്തെയല്ല എന്നു ഞാന്‍ മനസ്സിലാക്കുന്നു. അതെങ്ങനെയായിരുന്നു എന്നു ഞാന്‍ തൊട്ടുമുമ്പത്തെ
-പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. എന്റെ ആശയങ്ങള്‍ക്ക് വ്യക്തതയില്ലെങ്കില്‍ ഞാന്‍ തന്നെയാണുത്തരവാദി.
+പോസ്റ്റില്‍ എഴുതിയിട്ടുണ്ടു്. എന്റെ ആശയങ്ങള്‍ക്കു് വ്യക്തതയില്ലെങ്കില്‍ ഞാന്‍ തന്നെയാണുത്തരവാദി.
പോയന്റ് ടു പോയന്റ് ക്ലിയര്‍ എന്ന രീതിയില്‍ ടെക്നിക്കല്‍ പേപ്പറായി എഴുതിയാല്‍ അതെന്റെ ഒരുപാടു സമയം
-കാര്‍ന്നുതിന്നും. അതിനാല്‍ ദയവായി ക്ഷമിക്കുക. ഒറ്റയിരുപ്പിന് എനിക്ക് മനസ്സില്‍ തോന്നിയതെല്ലാം എഴുതി, വീണ്ടും
-വ്യക്തമായി വായിച്ച് പോലും നോക്കാതെയാണ് ഞാനിത് പ്രസിദ്ധീകരിച്ചത്. അതിന്റെ തെറ്റും കുറ്റങ്ങളും പൊറുക്കുക.
+കാര്‍ന്നുതിന്നും. അതിനാല്‍ ദയവായി ക്ഷമിക്കുക. ഒറ്റയിരുപ്പിനു് എനിക്കു് മനസ്സില്‍ തോന്നിയതെല്ലാം എഴുതി, വീണ്ടും
+വ്യക്തമായി വായിച്ചുപോലും നോക്കാതെയാണു് ഞാനിതു് പ്രസിദ്ധീകരിച്ചതു്. അതിന്റെ തെറ്റും കുറ്റങ്ങളും പൊറുക്കുക.
\end{enumerate}
diff --git a/socialcriticism.tex b/socialcriticism.tex
index 6b3a23b..5c18809 100644
--- a/socialcriticism.tex
+++ b/socialcriticism.tex
@@ -1,101 +1,99 @@
-\secstar{സാമൂഹ്യ വിമര്‍ശനത്തെക്കുറിച്ച് }
+\secstar{സാമൂഹ്യവിമര്‍ശനത്തെക്കുറിച്ചു് }
\vskip 2pt
ആരെങ്കിലും എന്തെങ്കിലും നടപടിയെയോ നയത്തേയോ വിമര്‍ശിക്കുമ്പോള്‍ സ്ഥിരമായി കേള്‍ക്കുന്നതാണു്, ബദലിന്റെ ചോദ്യം.
-നമ്മുടെ മനസ്സില്‍ പതിഞ്ഞുപോയ ചെറുപ്പം മുതലേ പഠിപ്പിച്ചു വച്ചിരിയ്ക്കുന്ന ഒരു കാര്യമാണതു്. എന്തെങ്കിലും കാര്യത്തിന്റെ നടത്തിപ്പില്‍
-കാര്യമായ ദോഷം നിങ്ങള്‍ കാണുന്നുണ്ടെങ്കിലും അതിന്റെ നല്ല വശം മാത്രം കണ്ടു് അതിനെ അഭിനന്ദിക്കുക, നിങ്ങള്‍ക്കു പ്രവര്‍ത്തിച്ചു
- കാണിക്കാനാവുന്ന ഒരു ബദല്‍ നിര്‍ദ്ദേശിക്കാനില്ലെങ്കില്‍ ദോഷകരമായ വശങ്ങളെ കണ്ടില്ലെന്നു നടിച്ച്, ഇത്രയും ചെയ്ത നല്ല മനസ്സിനെ
- അഭിനന്ദിക്കുക. ഇത്രയൊക്കെ നന്മ ചെയ്യുന്ന നല്ല മനസ്സിനെ കണ്ടുകൂടെ എന്ന ചോദ്യവും, ഇനി വിമര്‍ശനം പേടിച്ചു ആരും ഒന്നും ചെയ്യില്ല
- എന്ന വായ്‌ത്താരിയും, വെറുതെയിരുന്നു കുറ്റം പറയുന്ന നേരം രണ്ടു കാര്യം ചെയ്തു കാണിക്കു് എന്ന വെല്ലുവിളിയും എല്ലാം വിമര്‍ശങ്ങളെ
+നമ്മുടെ മനസ്സില്‍ പതിഞ്ഞുപോയ, ചെറുപ്പംമുതലേ പഠിപ്പിച്ചുവച്ചിരിയ്ക്കുന്ന ഒരു കാര്യമാണതു്. എന്തെങ്കിലും കാര്യത്തിന്റെ നടത്തിപ്പില്‍
+കാര്യമായ ദോഷം നിങ്ങള്‍ കാണുന്നുണ്ടെങ്കിലും അതിന്റെ നല്ല വശം മാത്രം കണ്ടു് അതിനെ അഭിനന്ദിക്കുക. നിങ്ങള്‍ക്കു് പ്രവര്‍ത്തിച്ചു
+ കാണിക്കാനാവുന്ന ഒരു ബദല്‍ നിര്‍ദ്ദേശിക്കാനില്ലെങ്കില്‍ ദോഷകരമായ വശങ്ങള്‍ കണ്ടില്ലെന്നു നടിച്ചു്, ഇത്രയും ചെയ്ത നല്ല മനസ്സിനെ
+ അഭിനന്ദിക്കുക. ഇത്രയൊക്കെ നന്മചെയ്യുന്ന നല്ല മനസ്സിനെ കണ്ടുകൂടെ എന്ന ചോദ്യവും, ഇനി വിമര്‍ശനം പേടിച്ചു് ആരും ഒന്നും ചെയ്യില്ല
+ എന്ന വായ്‌ത്താരിയും, വെറുതെയിരുന്നു് കുറ്റംപറയുന്ന നേരം രണ്ടു് കാര്യം ചെയ്തുകാണിക്കു് എന്ന വെല്ലുവിളിയും എല്ലാം വിമര്‍ശങ്ങളെ
കാത്തിരിക്കുന്ന സ്ഥിരം മറുപടികളാണു്.
-ഒരു കാര്യം ചീത്തയാണെങ്കില്‍ അതു ചൂണ്ടിക്കാണിക്കും മുമ്പ് അതിനൊരു ബദലും ചൂണ്ടിക്കാണിക്കുന്ന ആള്‍ തന്നെ നിര്‍ദ്ദേശിക്കണം
-എന്നു പറയുന്നതു് തന്നെ സത്യത്തില്‍ മണ്ടത്തരമാണു്. പലപ്പോഴും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവര്‍ ബദല്‍ നിര്‍ദ്ദേശിക്കാറുണ്ട്.
-അതിനു കിട്ടാറുള്ള മറുപടി, എങ്കില്‍ നിങ്ങളതൊന്നു ചെയ്തു കാണിക്കു ഞങ്ങള്‍ക്കു് സമയമില്ല എന്നാണ്. ബദലുകള്‍ ചര്‍ച്ച ചെയ്യാനുള്ള
- സന്നദ്ധത വളരെക്കുറച്ചു പേര്‍ മാത്രമേ കാണിക്കൂ.
+ഒരു കാര്യം ചീത്തയാണെങ്കില്‍ അതു ചൂണ്ടിക്കാണിക്കുംമുമ്പു്, അതിനൊരു ബദലും ചൂണ്ടിക്കാണിക്കുന്ന ആള്‍തന്നെ നിര്‍ദ്ദേശിക്കണം
+എന്നു പറയുന്നതുതന്നെ സത്യത്തില്‍ മണ്ടത്തരമാണു്. പലപ്പോഴും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവര്‍ ബദല്‍ നിര്‍ദ്ദേശിക്കാറുണ്ടു്.
+അതിനു കിട്ടാറുള്ള മറുപടി, എങ്കില്‍ നിങ്ങളതൊന്നു ചെയ്തുകാണിക്കു്, ഞങ്ങള്‍ക്കു് സമയമില്ല എന്നാണു്. ബദലുകള്‍ ചര്‍ച്ചചെയ്യാനുള്ള
+ സന്നദ്ധത വളരെക്കുറച്ചുപേര്‍ മാത്രമേ കാണിക്കൂ.
-കാരണം മറ്റൊന്നുമല്ല, തങ്ങള്‍ തുടങ്ങി വച്ച വിജയകരമായ ഒരു ഉദ്യമത്തില്‍ തങ്ങളെ നിശിതമായി വിമര്‍ശിച്ചവര്‍ക്കു പങ്കാളിത്തം
+കാരണം മറ്റൊന്നുമല്ല, തങ്ങള്‍ തുടങ്ങിവച്ച വിജയകരമായ ഒരു ഉദ്യമത്തില്‍ തങ്ങളെ നിശിതമായി വിമര്‍ശിച്ചവര്‍ക്കു് പങ്കാളിത്തം
നല്‍കുന്നതിലുള്ള വൈക്ലബ്യം. ചുരുക്കം ചിലര്‍ വിമര്‍ശനങ്ങളെ കാര്യമായി കാണുകയും, നിര്‍ദ്ദേശിക്കപ്പെട്ട ബദലുകള്‍ അവര്‍
- പരിഗണിക്കുകയും പിന്നീട് തള്ളിക്കളയുകയും ചെയ്തതാണെങ്കില്‍ അക്കാര്യം അറിയിക്കുകയും, ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളെ അവ അര്‍ഹിക്കുന്ന
- ഗൌരവത്തോടെ സമീപിക്കുകയും ചെയ്യാറുണ്ടു് (വിമര്‍ശകന്‍ പ്രശ്നത്തിനു കൊടുക്കുന്ന മുന്‍ഗണനയാവണമെന്നില്ല ഇവരുടേത്).
+ പരിഗണിക്കുകയും, പിന്നീടു് തള്ളിക്കളയുകയും ചെയ്തതാണെങ്കില്‍ അക്കാര്യം അറിയിക്കുകയും, ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളെ അവ അര്‍ഹിക്കുന്ന
+ ഗൌരവത്തോടെ സമീപിക്കുകയും ചെയ്യാറുണ്ടു്. (വിമര്‍ശകന്‍ പ്രശ്നത്തിനു കൊടുക്കുന്ന മുന്‍ഗണനയാവണമെന്നില്ല ഇവരുടേതു്.)
ഏതാണ്ടു 90 ശതമാനം കേസുകളിലും വിമര്‍ശകന്‍ ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങള്‍ ഗൌരവമേറിയതാണെങ്കിലും ബദലുകള്‍
-പ്രായോഗികമാകണമെന്നില്ല. അവ ഒരാളുടെ നിരീക്ഷണത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നവമാത്രമാണ്.
-സംരംഭം നടത്തുന്നവര്‍ ഒരുപാടു പഠനങ്ങളും മറ്റും നടത്തിയാകണം അവരുടെ വഴിതിരഞ്ഞെടുത്തിരിക്കുക, അതുകൊണ്ടുതന്നെ
- പ്രായോഗികതലത്തില്‍ വിമര്‍ശങ്ങളില്‍ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയര്‍ഹിക്കുമ്പോള്‍ തന്നെ ബദലുകള്‍ മിക്കപ്പോഴും
- സമൂഹത്തിന്റെ വായടപ്പിക്കാന്‍ വേണ്ടി മാത്രം നിര്‍ദ്ദേശിക്കപ്പെടുന്നവയുമാകും.
+പ്രായോഗികമാകണമെന്നില്ല. അവ ഒരാളുടെ നിരീക്ഷണത്തില്‍നിന്നും ഉരുത്തിരിഞ്ഞുവന്നവ മാത്രമാണു്.
+സംരംഭം നടത്തുന്നവര്‍ ഒരുപാടു പഠനങ്ങളും മറ്റും നടത്തിയാകണം അവരുടെ വഴി തിരഞ്ഞെടുത്തിരിക്കുക. അതുകൊണ്ടുതന്നെ
+ പ്രായോഗികതലത്തില്‍ വിമര്‍ശങ്ങളില്‍ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയര്‍ഹിക്കുമ്പോള്‍തന്നെ ബദലുകള്‍ മിക്കപ്പോഴും
+ സമൂഹത്തിന്റെ വായടപ്പിക്കാന്‍വേണ്ടി മാത്രം നിര്‍ദ്ദേശിക്കപ്പെടുന്നവയുമാകും.
മാത്രമല്ല, ഒരു പ്രശ്നം പരിഹരിക്കാനുള്ള ശരിയായ വഴി എല്ലായ്പ്പോഴും, അതു കൃത്യമായി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍
-കൊണ്ടുവരികയെന്നതാണ്. യോജിച്ച പരിഹാരം അവര്‍ കണ്ടെത്തിക്കോളും (കണ്ടെത്തണം). വേണമെങ്കില്‍ കൃത്യമായ ഇടവേളകളില്‍
-കാര്യങ്ങള്‍ വിണ്ടും ഉന്നയിച്ച് അവ അധികാരികളുടെ മുന്‍ഗണനാ പട്ടികയില്‍ മുന്നില്‍ത്തന്നെ ഇടം നേടിക്കൊടുക്കയും ചെയ്യാം.
-
-എങ്കിലും സമൂഹത്തിനു ഒരു വിമര്‍ശം കാമ്പുള്ളതായിത്തോന്നണമെങ്കില്‍ അതില്‍ ബദല്‍ നിര്‍ദ്ദേശങ്ങള്‍ വേണം.
- നിര്‍ദ്ദേശിക്കപ്പെട്ട ബദല്‍ നടപ്പാക്കത്തതിനു കാരണം ബോധിപ്പിക്കണം. പലപ്പോഴും ഇതു് മുമ്പേ ചെയ്തിട്ടുണ്ടാകും, എങ്കിലും പുതിയ
- വിമര്‍ശത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തില്‍ ഒന്നു കൂടി ചെയ്യണമെന്നു് സമൂഹം വാശിപിടിക്കുന്നതു് അപൂര്‍വ്വമൊന്നുമല്ല.
-
-കൃത്യമായ പഠനങ്ങളുടെ പിന്‍ബലമില്ലാതെ നിര്‍ദ്ദേശിക്കപ്പെടുന്ന ബദലുകള്‍ സമൂഹത്തിനു ഗുണകരമായ ഒരു പദ്ധതിയുടെ
- നടത്തിപ്പിനെ ബാധിക്കുന്നു. പിന്നെ സമൂഹത്തിന്റെ വാശിയും ദേഷ്യവും സാധാരണ തിരിയുന്നതു് വിമര്‍ശകനിലേക്കാണ്,
- ഏതു സമൂഹത്തിന്റെ അപ്രീതി ഭയന്നു് വേണ്ടത്ര തെളിവുകളോ പഠനങ്ങളോ നടത്താതെ അടിയന്തര പ്രാധാന്യമുള്ള പ്രശ്നങ്ങള്‍
- പരിഹരിക്കപ്പെടട്ടെ എന്നു കരുതിമാത്രം ഒരു ബദലും കൂട്ടിക്കെട്ടി വിമര്‍ശം പ്രസിദ്ധീകരിച്ചുവോ ആ സമൂഹത്തിന്റെ.
-
-പ്രശ്നങ്ങളോടുകൂടിയാണെങ്കിലും സുഗമമായി നടന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥയെ പരിഷ്കരിക്കാനാണു് വിമര്‍ശകന്‍ പ്രശ്നങ്ങള്‍
-ചൂണ്ടിക്കാണിക്കുന്നത്. അതിനോട് സമൂഹം അസഹിഷ്ണുതയോടെ പ്രതികരിക്കുന്നതു് സാമൂഹികമായ ജഡത്വം (social inertia) മൂലമാണു്.
-അതുശരിയാക്കാനുള്ള മാര്‍ഗ്ഗം വെറും വിമര്‍ശനമല്ല, ശക്തമായ പ്രചരണപ്രവര്‍ത്തനങ്ങളിലൂടെയുള്ള ബോധവത്കരണമാണ്.
-
-ഒരുരീതിയിലുള്ള സമരം, മേധാ പട്കറും, മയിലമ്മയും ഒക്കെ നടത്തിവന്നിരുന്ന (വരുന്ന) സമരം വിമര്‍ശനങ്ങളെ പ്രശ്നങ്ങളിലേക്കു
-ശ്രദ്ധ ക്ഷണിക്കാനുപയോഗിക്കാം. വളരെ വ്യക്തവും സുശക്തവുമായ തെളിവുകളുടെ പിന്‍ബലമുണ്ടെങ്കില്‍ ബദലുകളും നിര്‍ദ്ദേശിക്കാം.
- സമൂഹത്തിന്റെ അപ്രീതി ഭയന്നു് ആവശ്യമില്ലാത്തതൊന്നും കൂട്ടിച്ചേര്‍ക്കുകയോ, അവശ്യകാര്യങ്ങള്‍ വിട്ടുകളയുകയോ ചെയ്ത് വിമര്‍ശിക്കുന്നത്,
- വിമര്‍ശിക്കാതിരിക്കുന്നതിനു തുല്യമാണു്. അതു സമൂഹത്തിലെ ജഡത്വത്തെ ശക്തിപ്പെടുത്തുക മാത്രമേയുള്ളൂ.
-
-ഇതുവരെ സംരംഭങ്ങളെ വിമര്‍ശിക്കുന്നവരോടോ വിമര്‍ശനാത്മകമായി വിലയിരുത്തന്നവരോടോ സംരംഭകരും, മിക്കപ്പോഴും
-ഗുണഭോക്താക്കളായ സിവില്‍ സമൂഹവും എടുക്കുന്ന നിലപാടുകളെക്കുറിച്ചാണു് പറഞ്ഞതു്. വിമര്‍ശനം സംരംഭങ്ങളെപറ്റി മാത്രമല്ല ഉണ്ടാവാറ്.
- സാമൂഹിക/രാഷ്ട്രീയ/ഭരണ സ്ഥാപനങ്ങളുടെ നയങ്ങളെയോ, സമൂഹത്തിലെ വിവിധ കീഴ്‌വഴക്കങ്ങളെയോ, ഒക്കെ വിമര്‍ശനവിധേയമാക്കാറുണ്ട്.
+കൊണ്ടുവരികയെന്നതാണു്. യോജിച്ച പരിഹാരം അവര്‍ കണ്ടെത്തിക്കോളും (കണ്ടെത്തണം). വേണമെങ്കില്‍ കൃത്യമായ ഇടവേളകളില്‍
+കാര്യങ്ങള്‍ വിണ്ടും ഉന്നയിച്ചു് അവ അധികാരികളുടെ മുന്‍ഗണനാ പട്ടികയില്‍ മുന്നില്‍ത്തന്നെ ഇടംനേടിക്കൊടുക്കയും ചെയ്യാം.
+
+എങ്കിലും സമൂഹത്തിനു് ഒരു വിമര്‍ശം കാമ്പുള്ളതായിത്തോന്നണമെങ്കില്‍ അതില്‍ ബദല്‍ നിര്‍ദ്ദേശങ്ങള്‍ വേണം.
+ നിര്‍ദ്ദേശിക്കപ്പെട്ട ബദല്‍ നടപ്പാക്കാത്തതിനു കാരണം ബോധിപ്പിക്കണം. പലപ്പോഴും ഇതു് മുമ്പേ ചെയ്തിട്ടുണ്ടാകും. എങ്കിലും പുതിയ
+ വിമര്‍ശത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തില്‍ ഒന്നുകൂടി ചെയ്യണമെന്നു് സമൂഹം വാശിപിടിക്കുന്നതു് അപൂര്‍വ്വമൊന്നുമല്ല.
+
+കൃത്യമായ പഠനങ്ങളുടെ പിന്‍ബലമില്ലാതെ നിര്‍ദ്ദേശിക്കപ്പെടുന്ന ബദലുകള്‍ സമൂഹത്തിനു് ഗുണകരമായ ഒരു പദ്ധതിയുടെ
+ നടത്തിപ്പിനെ ബാധിക്കുന്നു. പിന്നെ, സമൂഹത്തിന്റെ വാശിയും ദേഷ്യവും സാധാരണ തിരിയുന്നതു് വിമര്‍ശകനിലേക്കാണു്.
+ ഏതു സമൂഹത്തിന്റെ അപ്രീതി ഭയന്നു് വേണ്ടത്ര തെളിവുകളോ പഠനങ്ങളോ നടത്താതെ അടിയന്തിരപ്രാധാന്യമുള്ള പ്രശ്നങ്ങള്‍
+ പരിഹരിക്കപ്പെടട്ടെ എന്നു കരുതിമാത്രം ഒരു ബദല്‍ കൂട്ടിക്കെട്ടി വിമര്‍ശം പ്രസിദ്ധീകരിച്ചുവോ, ആ സമൂഹത്തിന്റെ.
+
+പ്രശ്നങ്ങളോടുകൂടിയാണെങ്കിലും സുഗമമായി നടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥയെ പരിഷ്കരിക്കാനാണു് വിമര്‍ശകന്‍ പ്രശ്നങ്ങള്‍
+ചൂണ്ടിക്കാണിക്കുന്നതു്. അതിനോടു് സമൂഹം അസഹിഷ്ണുതയോടെ പ്രതികരിക്കുന്നതു് സാമൂഹികമായ ജഡത്വം (social inertia) മൂലമാണു്.
+അതു് ശരിയാക്കാനുള്ള മാര്‍ഗ്ഗം വെറും വിമര്‍ശനമല്ല, ശക്തമായ പ്രചരണപ്രവര്‍ത്തനങ്ങളിലൂടെയുള്ള ബോധവത്കരണമാണു്.
+
+ഒരുരീതിയിലുള്ള സമരം, മേധാ പട്കറും മയിലമ്മയും ഒക്കെ നടത്തിവന്നിരുന്ന (വരുന്ന) സമരം, വിമര്‍ശനങ്ങളെ പ്രശ്നങ്ങളിലേക്കു
+ശ്രദ്ധക്ഷണിക്കാനുപയോഗിക്കാം. വളരെ വ്യക്തവും സുശക്തവുമായ തെളിവുകളുടെ പിന്‍ബലമുണ്ടെങ്കില്‍ ബദലുകളും നിര്‍ദ്ദേശിക്കാം.
+ സമൂഹത്തിന്റെ അപ്രീതി ഭയന്നു് ആവശ്യമില്ലാത്തതു് കൂട്ടിച്ചേര്‍ക്കുകയോ, അവശ്യകാര്യങ്ങള്‍ വിട്ടുകളയുകയോ ചെയ്തു് വിമര്‍ശിക്കുന്നതു്,
+ വിമര്‍ശിക്കാതിരിക്കുന്നതിനു തുല്യമാണു്. അതു് സമൂഹത്തിലെ ജഡത്വത്തെ ശക്തിപ്പെടുത്തുക മാത്രമേയുള്ളൂ.
+
+ഇതുവരെ, സംരംഭങ്ങളെ വിമര്‍ശിക്കുന്നവരോടോ വിമര്‍ശനാത്മകമായി വിലയിരുത്തുന്നവരോടോ സംരംഭകരും, മിക്കപ്പോഴും
+ഗുണഭോക്താക്കളായ സിവില്‍ സമൂഹവും എടുക്കുന്ന നിലപാടുകളെക്കുറിച്ചാണു് പറഞ്ഞതു്. വിമര്‍ശനം സംരംഭങ്ങളെപറ്റി മാത്രമല്ല ഉണ്ടാവാറു്.
+ സാമൂഹിക/രാഷ്ട്രീയ/ഭരണ സ്ഥാപനങ്ങളുടെ നയങ്ങളെയോ, സമൂഹത്തിലെ വിവിധ കീഴ്‌വഴക്കങ്ങളെയോ ഒക്കെ വിമര്‍ശനവിധേയമാക്കാറുണ്ടു്.
പലപ്പോഴും ഇത്തരം വിമര്‍ശങ്ങളുന്നയിക്കുന്നവരോടു് മാദ്ധ്യമസ്ഥാപനങ്ങളടക്കമുള്ളവരുടെ (സാധാരണഗതിയില്‍ വലിയ വിമര്‍ശകര്‍ മാദ്ധ്യമങ്ങളാണു്)
- സ്ഥിരം ചോദ്യങ്ങള്‍ രണ്ടാണ്.
+ സ്ഥിരം ചോദ്യങ്ങള്‍ രണ്ടാണു്.
-ഒന്നു് ബദലിനെ സംബന്ധിച്ചതാണു്. വലിയ സാമൂഹിക ചലനങ്ങളുണ്ടാക്കാന്‍ കഴിവുള്ള ഒരു സ്ഥാപനത്തിന്റെ നയം ചില ദോഷകരമായ
+ഒന്നു്, ബദലിനെ സംബന്ധിച്ചതാണു്. വലിയ സാമൂഹികചലനങ്ങളുണ്ടാക്കാന്‍ കഴിവുള്ള ഒരു സ്ഥാപനത്തിന്റെ നയം ചില ദോഷകരമായ
പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ പോന്നതാണു് എന്നു ചൂണ്ടിക്കാണിച്ചതിനാണു് ഈ ചോദ്യം എന്നോര്‍ക്കണം. ഇത്രയും വലിയ സ്ഥാപനത്തിന്റെ
- നയപരമായ കാര്യങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് എന്തെങ്കിലും ധാരണകളുണ്ടെങ്കില്‍ അത്തരമൊരു ചോദ്യം മനസ്സില്‍ വരാനേ പാടില്ലാത്തതാണ്.
- ഒരു വ്യക്തിയുടെ അഭിപ്രായങ്ങളിലൂടെ പരിഹരിക്കേണ്ടതല്ല ഈ പ്രശ്നങ്ങള്‍. പക്ഷെ, അതിനര്‍ത്ഥം തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു കൊടുക്കാന്‍ വ്യക്തികളെ അനുവദിക്കരുതെന്നല്ല.
+ നയപരമായ കാര്യങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചു് എന്തെങ്കിലും ധാരണകളുണ്ടെങ്കില്‍ അത്തരമൊരു ചോദ്യം മനസ്സില്‍ വരാനേ പാടില്ലാത്തതാണു്. ഒരു വ്യക്തിയുടെ അഭിപ്രായങ്ങളിലൂടെ പരിഹരിക്കേണ്ടതല്ല ഈ പ്രശ്നങ്ങള്‍. പക്ഷെ, അതിനര്‍ത്ഥം തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു കൊടുക്കാന്‍ വ്യക്തികളെ അനുവദിക്കരുതെന്നല്ല.
-രണ്ടാമതു ചോദിക്കുന്ന ചോദ്യമാണു് ഏറ്റവും രസകരം. അതു പ്രസ്തുത സാമൂഹിക സ്ഥാപനത്തിന്റെ സേവനം ഉപയോഗിക്കുന്നതിനെപ്പറ്റിയാണു്.
- അത്രമാത്രം വിമര്‍ശനാത്മകമാണു് പ്രസ്തുത സ്ഥാപനത്തിന്റെ പ്രവൃത്തികളെങ്കില്‍ അതിനെ ഒഴിവാക്കി ബദലുകള്‍ തേടിക്കൂടെ എന്നാണു ചോദ്യം.
- കാര്യം പറഞ്ഞാല്‍, തീര്‍ത്തും ബാലിശവും രസകരവുമായ ചോദ്യം. അതു ചോദിക്കുന്നതു് ഉത്തരവാദപ്പെട്ട സാമൂഹിക വിമര്‍ശകരായി
- സ്വയം മാറേണ്ട മാദ്ധ്യമപ്രവര്‍ത്തകരാവുമ്പോഴാണു് ഇതിലെ അപകടം.
+രണ്ടാമതു ചോദിക്കുന്ന ചോദ്യമാണു് ഏറ്റവും രസകരം. അതു് പ്രസ്തുത സാമൂഹികസ്ഥാപനത്തിന്റെ സേവനം ഉപയോഗിക്കുന്നതിനെപ്പറ്റിയാണു്.
+ അത്രമാത്രം വിമര്‍ശനാത്മകമാണു് പ്രസ്തുത സ്ഥാപനത്തിന്റെ പ്രവൃത്തികളെങ്കില്‍ അതിനെ ഒഴിവാക്കി ബദലുകള്‍ തേടിക്കൂടെ എന്നാണു് ചോദ്യം.
+ കാര്യം പറഞ്ഞാല്‍, തീര്‍ത്തും ബാലിശവും രസകരവുമായ ചോദ്യം. അതു ചോദിക്കുന്നതു് ഉത്തരവാദപ്പെട്ട സാമൂഹികവിമര്‍ശകരായി
+ സ്വയംമാറേണ്ട മാദ്ധ്യമപ്രവര്‍ത്തകരാവുമ്പോഴാണു് ഇതിലെ അപകടം.
-ഈയടുത്തകാലത്തു് ഈ രണ്ടു ചോദ്യങ്ങളേയും നേരിടേണ്ടിവന്നതു് അരുന്ധതി റോയ് ആണു്. ദേശരാഷ്ട്രങ്ങളില്‍ പലപ്പോഴും
-പാര്‍ശ്വവത്കൃതര്‍ക്കു് നീതി കിട്ടുന്നില്ലെന്നു തുറന്നു പറഞ്ഞ അവര്‍ കാശ്മീരിലെ ജനങ്ങളുടെ സ്വയം നിര്‍ണ്ണയാവകാശത്തെപ്പറ്റിയും
+ഈയടുത്തകാലത്തു് ഈ രണ്ടുചോദ്യങ്ങളേയും നേരിടേണ്ടിവന്നതു് അരുന്ധതി റോയ് ആണു്. ദേശരാഷ്ട്രങ്ങളില്‍ പലപ്പോഴും
+പാര്‍ശ്വവത്കൃതര്‍ക്കു് നീതി കിട്ടുന്നില്ലെന്നു് തുറന്നുപറഞ്ഞ അവര്‍ കാശ്മീരിലെ ജനങ്ങളുടെ സ്വയം നിര്‍ണ്ണയാവകാശത്തെപ്പറ്റിയും
മനുഷ്യാവകാശങ്ങളെപ്പറ്റിയും സംസാരിച്ചപ്പോഴായിരുന്നു ഇതു്. ഒരു ദേശരാഷ്ട്രത്തിന്റെ സുരക്ഷയിലും പിന്തുണയിലുമിരുന്നാണു്
താന്‍ ഇതൊക്കെപ്പറയുന്നതെന്നു് അരുന്ധതി മറക്കരുതെന്നായിരുന്നു ഒരു വാരികയില്‍ വന്നതു്. അരുന്ധതിയുമായി മറ്റൊരു
വാരിക നടത്തിയ അഭിമുഖത്തിലാവട്ടെ, ബദലുകളുടെ ചോദ്യവും ഉന്നയിക്കപ്പെട്ടു.
ഈ ചോദ്യങ്ങള്‍ വരുന്നതു് ചില മുന്‍വിധികളില്‍ നിന്നാണു്. വിമര്‍ശങ്ങള്‍ വരുന്നതു് പ്രസ്തുത സ്ഥാപനമായോ വ്യവസ്ഥയുമായോ
- സംരംഭമായോ കടുത്ത എതിര്‍പ്പിലാണെങ്കില്‍ മാത്രമാണെന്നതാണൊന്നു്. മറ്റൊന്നു വിമര്‍ശനം മറ്റൊരു സമരമാര്‍ഗ്ഗം
- മാത്രമാണെന്ന തെറ്റിദ്ധാരണയാണു്. താന്‍ കൂടി ഭാഗമായ സമൂഹത്തിന്റെ ഉന്നമനത്തിനും സാമൂഹിക സ്ഥാപനങ്ങളുടെ നല്ല
- നടത്തിപ്പിനും അവയുടെ നടത്തിപ്പിലോ നയങ്ങളിലോ ഉള്ള തെറ്റുകള്‍ പരിഹരിച്ച് മുന്നോട്ടു പോകണമെന്ന ആഗ്രഹം, അല്ലങ്കില്‍
- നടത്തിപ്പിലെ അപാകതകള്‍ പരിഹരിക്കപ്പെടണമെന്ന ആഗ്രഹം, വിമര്‍ശകര്‍ക്കുണ്ടാവുമെന്നു് പലര്‍ക്കും സ്വപ്നം പോലും കാണാന്‍
+ സംരംഭമായോ കടുത്ത എതിര്‍പ്പിലാണെങ്കില്‍ മാത്രമാണു് എന്നതാണൊന്നു്. മറ്റൊന്നു്, വിമര്‍ശനം മറ്റൊരു സമരമാര്‍ഗ്ഗം
+ മാത്രമാണെന്ന തെറ്റിദ്ധാരണയാണു്. താന്‍ കൂടി ഭാഗമായ സമൂഹത്തിന്റെ ഉന്നമനത്തിനും സാമൂഹികസ്ഥാപനങ്ങളുടെ നല്ല
+ നടത്തിപ്പിനും അവയുടെ നടത്തിപ്പിലോ നയങ്ങളിലോ ഉള്ള തെറ്റുകള്‍ പരിഹരിച്ചു് മുന്നോട്ടുപോകണമെന്ന ആഗ്രഹം, അല്ലങ്കില്‍
+ നടത്തിപ്പിലെ അപാകതകള്‍ പരിഹരിക്കപ്പെടണമെന്ന ആഗ്രഹം, വിമര്‍ശകര്‍ക്കുണ്ടാവുമെന്നു് പലര്‍ക്കും സ്വപ്നംപോലും കാണാന്‍
കഴിയുന്നില്ല.
-അതുകൊണ്ടു തന്നെയാണു് നമ്മളില്‍ പലര്‍ക്കും താന്‍ കാശ്മീര്‍ സ്വതന്ത്രമാക്കണമെന്നും ഇന്ത്യ വെട്ടിമുറിക്കണമെന്നുമല്ല
+അതുകൊണ്ടുതന്നെയാണു് നമ്മളില്‍ പലര്‍ക്കും, താന്‍ കാശ്മീര്‍ സ്വതന്ത്രമാക്കണമെന്നും ഇന്ത്യ വെട്ടിമുറിക്കണമെന്നുമല്ല
വാദിക്കുന്നതെന്നും, ഇന്ത്യ എന്ന ദേശരാഷ്ട്രം അതിന്റെ ഭാഗമായികാണുന്ന കാശ്മീരിലെ ജനതയോടു ചെയ്തതു് / ചെയ്യുന്നതു് മാനുഷികപരമായി
-നീതിയല്ലെന്നും, അവരുടെ സ്വയം നിര്‍ണ്ണയാവകാശത്തെയും, മനുഷ്യാവകാശങ്ങളെയും മാനിക്കണമെന്നു് ആവശ്യപ്പെടുകയാണു് ചെയ്തതെന്നും
- അരുന്ധതി റോയ് പറയുന്നതു് ദഹിക്കാത്തതു്. അരുന്ധതി റോയ്, 'കാശ്മീരില്‍ ഇന്ത്യ പെരുമാറുന്നതു് ഒരു അധിനിവേശ ശക്തിയെപ്പോലെയാണെന്നു'
- പറയുമ്പോള്‍ അവര്‍ ദേശദ്രോഹിയായാണു് മുദ്രകുത്തപ്പെടുന്നതു്. പക്ഷേ, അവര്‍ താന്‍ നേരിട്ടു കണ്ട തെളിവുകള്‍ കൊണ്ടു പറയുന്നതിനെ
- സാക്ഷ്യപ്പെടുത്തുമ്പോള്‍ അതു് ഒരു നീതിപൂര്‍വ്വ സമൂഹം പുലരുന്ന ജനാധിപത്യരാജ്യമെന്ന നിലയില്‍ ഇന്ത്യയെ മെച്ചപ്പെട്ട ഭാവിയിലേക്കു്
+നീതിയല്ലെന്നും, അവരുടെ സ്വയംനിര്‍ണ്ണയാവകാശത്തെയും മനുഷ്യാവകാശങ്ങളെയും മാനിക്കണമെന്നു് ആവശ്യപ്പെടുകയാണു് ചെയ്തതെന്നും
+ അരുന്ധതി റോയ് പറയുന്നതു് ദഹിക്കാത്തതു്. അരുന്ധതി റോയ്, 'കാശ്മീരില്‍ ഇന്ത്യ പെരുമാറുന്നതു് ഒരു അധിനിവേശ ശക്തിയെപ്പോലെയാണെന്നു് ' പറയുമ്പോള്‍ അവര്‍ ദേശദ്രോഹിയായാണു് മുദ്രകുത്തപ്പെടുന്നതു്. പക്ഷേ, അവര്‍ താന്‍ നേരിട്ടുകണ്ട തെളിവുകള്‍കൊണ്ടു പറയുന്നതിനെ
+ സാക്ഷ്യപ്പെടുത്തുമ്പോള്‍ അതു് ഒരു നീതിപൂര്‍വ്വസമൂഹം പുലരുന്ന ജനാധിപത്യരാജ്യമെന്നനിലയില്‍ ഇന്ത്യയെ മെച്ചപ്പെട്ട ഭാവിയിലേക്കു്
നയിക്കാനാണെന്നു മനസ്സിലാക്കാന്‍ പലര്‍ക്കും കഴിയാതെപോകുന്നതു്, വിമര്‍ശങ്ങളെക്കുറിച്ചുള്ള മുന്‍വിധികള്‍ കാരണമാണു്.
- തന്നെ വിമര്‍ശിക്കുന്ന ആരേക്കാളും ഇന്ത്യയെ താന്‍ സ്നേഹിക്കുന്നെന്നും തന്റെ രാജ്യത്തില്‍ നീതിപൂര്‍വ്വക സമൂഹം പുലര്‍ന്നു കാണാനുള്ള
- ആഗ്രഹമാണു തന്റെ വിമര്‍ശത്തിനു പിന്നിലെന്നും അവര്‍ പറയുമ്പോള്‍ അതു മനസ്സിലാക്കാന്‍ നമുക്കു കഴിയാത്തതും അതുകൊണ്ടു തന്നെ.
+ തന്നെ വിമര്‍ശിക്കുന്ന ആരേക്കാളും ഇന്ത്യയെ താന്‍ സ്നേഹിക്കുന്നെന്നും, തന്റെ രാജ്യത്തില്‍ നീതിപൂര്‍വ്വകസമൂഹം പുലര്‍ന്നുകാണാനുള്ള
+ ആഗ്രഹമാണു് തന്റെ വിമര്‍ശത്തിനു പിന്നിലെന്നും അവര്‍ പറയുമ്പോള്‍ അതു മനസ്സിലാക്കാന്‍ നമുക്കു കഴിയാത്തതും അതുകൊണ്ടുതന്നെ.
സാമൂഹ്യവിമര്‍ശനമെന്നതു് നീതിപൂര്‍വ്വകമായൊരു സമൂഹം വാര്‍ത്തെടുക്കാനുള്ള ശക്തമായ ആയുധമാണു്. ദേശരാഷ്ട്രങ്ങളിലെ
-അധികാരകേന്ദ്രങ്ങള്‍ തങ്ങളുടെ ജനതയിലെ പല വിഭാഗങ്ങളെയും പാര്‍ശ്വവത്കരിക്കുകയും അവഗണിക്കുകയും പലപ്പോഴും അവരുടെ
-മൌലികാവകാശങ്ങള്‍ പോലും കവര്‍ന്നെടുക്കുകയും ചെയ്യുമ്പോള്‍ സാമൂഹ്യ വിമര്‍ശനം നാം ഓരോരുത്തരുടെയും കടമയായി മാറുകയാണു്.
-എന്നാല്‍ വിമര്‍ശനം അവസാനമല്ല, അതൊരു ദീര്‍ഘമേറിയതും ദുര്‍ഘടം പിടിച്ചതുമായ പാതയുടെ തുടക്കം മാത്രമാണു്.
+അധികാരകേന്ദ്രങ്ങള്‍ തങ്ങളുടെ ജനതയിലെ പല വിഭാഗങ്ങളെയും പാര്‍ശ്വവത്കരിക്കുകയും അവഗണിക്കുകയും, പലപ്പോഴും അവരുടെ
+മൌലികാവകാശങ്ങള്‍പോലും കവര്‍ന്നെടുക്കുകയും ചെയ്യുമ്പോള്‍ സാമൂഹ്യവിമര്‍ശനം നാം ഓരോരുത്തരുടെയും കടമയായി മാറുകയാണു്.
+എന്നാല്‍ വിമര്‍ശനം അവസാനമല്ല, അതൊരു ദീര്‍ഘമേറിയതും ദുര്‍ഘടംപിടിച്ചതുമായ പാതയുടെ തുടക്കം മാത്രമാണു്.
-അധികാരത്തിനെതിരെയുള്ള സമരങ്ങളും, വിവിധ ബോധവത്കരണ പ്രചരണ പരിപാടികളും, എല്ലാം വിമര്‍ശങ്ങള്‍ക്കു പിറകേ വരണം.
- അവയിലും സജീവമായ ഇടപെടല്‍ വിമര്‍ശകരുടെ ഭാഗത്തുനിന്നുണ്ടാവണം. അനീതിയില്‍ നിന്നും നീതിപൂര്‍വ്വകമായ ബദലുകളിലേക്കു്
- നയിക്കാന്‍ അവശ്യം വേണ്ട പൊതുശ്രദ്ധയും ചര്‍ച്ചകളും സ്വയം വിമര്‍ശനാത്മകമായി വിലയിരുത്തുന്ന സമൂഹത്തില്‍ വളരെ എളുപ്പം നടക്കും.
- അതു സ്വാഭാവികമായ ജഡത്വം വെടിഞ്ഞു് ചലനാത്മകവും നീതിപൂര്‍വ്വകവുമായ ഒന്നായി മാറുന്നതിലേക്കു് സമൂഹത്തെ സഹായിക്കുകയും ചെയ്യും.
+അധികാരത്തിനെതിരെയുള്ള സമരങ്ങളും വിവിധ ബോധവത്കരണ പ്രചരണപരിപാടികളുമെല്ലാം വിമര്‍ശങ്ങള്‍ക്കു പിറകേ വരണം.
+ അവയിലും സജീവമായ ഇടപെടല്‍ വിമര്‍ശകരുടെ ഭാഗത്തുനിന്നുണ്ടാവണം. അനീതിയില്‍നിന്നും നീതിപൂര്‍വ്വകമായ ബദലുകളിലേക്കു്
+ നയിക്കാന്‍ അവശ്യംവേണ്ട പൊതുശ്രദ്ധയും ചര്‍ച്ചകളും സ്വയംവിമര്‍ശനാത്മകമായി വിലയിരുത്തുന്ന സമൂഹത്തില്‍ വളരെ എളുപ്പം നടക്കും.
+ സ്വാഭാവികമായ ജഡത്വം വെടിഞ്ഞു് ചലനാത്മകവും നീതിപൂര്‍വ്വകവുമായ ഒന്നായി മാറുന്നതിലേക്കു് സമൂഹത്തെ സഹായിക്കുകയും ചെയ്യും.
-(Feb 15, 2011)\footnote{http://malayal.am/വാര്‍ത്ത/വിശകലനം/10054/സാമൂഹ്യ-വിമര്‍ശനത്തെക്കുറിച്ച്}
+(Feb 15, 2011)\footnote{http://malayal.am/വാര്‍ത്ത/വിശകലനം/10054/സാമൂഹ്യ-വിമര്‍ശനത്തെക്കുറിച്ചു്}
\newpage
diff --git a/softwarefreedom.tex b/softwarefreedom.tex
index b7bca9d..b50641c 100644
--- a/softwarefreedom.tex
+++ b/softwarefreedom.tex
@@ -1,50 +1,50 @@
-\secstar{സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം}
+\secstar{സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം}
\vskip 2pt
സന്തോഷിന്റെ ബ്ലോഗില്‍\footnote{\url{http://santhoshspeaking.blogspot.com/2008/01/blog-post_21.html}} നടന്ന ചര്‍ച്ചയോടും,
-അനിവറിന്റെ വിശകലനത്തോടും\footnote{\url{http://replyspot.blogspot.com/2008/01/blog-post_24.html}} ചേര്‍ത്തു വായിക്കാന്‍
+അനിവറിന്റെ വിശകലനത്തോടും\footnote{\url{http://replyspot.blogspot.com/2008/01/blog-post_24.html}} ചേര്‍ത്തുവായിക്കാന്‍
എന്റെ ചില നിരീക്ഷണങ്ങള്‍.
എനിക്ക് പൈറേറ്റ് (pirate\footnote{\url{http://en.wiktionary.org/wiki/pirate}} - കടല്‍കൊള്ളക്കാരന്‍)
-എന്നുപയോഗിക്കുന്നതിനോടുതന്നെ എതിര്‍പ്പാണ്. pirates of silicon valley എന്ന ചലചിത്രം തുറന്നു കാട്ടുന്ന
+എന്നുപയോഗിക്കുന്നതിനോടുതന്നെ എതിര്‍പ്പാണു്. Pirates of Silicon Valley എന്ന ചലചിത്രം തുറന്നുകാട്ടുന്ന
കൊള്ളക്കാരുടെ ചിത്രവുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടുകാലിലും മന്തുള്ളവന്‍ ഒരു കാലിലുള്ളവനെ 'മന്താ'
എന്നു വിളിക്കുന്നതിലെ സുഖമില്ലായ്മ അനുഭവപ്പെടുന്നു. ആ വാക്കിന്റെ നിര്‍വചനത്തില്‍‌പ്പെടാത്ത എത്ര പേരുണ്ടെന്നതും
അതുപയോഗിക്കുമ്പോള്‍ ആലോചിക്കണം. 'പാപം ചെയ്യാത്തവന്‍ കല്ലെറിയട്ടെ' എന്നു തീരുമാനിച്ചു നടപ്പാക്കിയാല്‍
അവശേഷിക്കുന്ന ജനക്കൂട്ടം നാമമാത്രമായിരിക്കും.
-വില കുറഞ്ഞ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങളൂം അടവു നയങ്ങളൂം ഉപയോഗിച്ച് സ്വന്തം പ്രോഡക്ട് വാങ്ങാന്‍ നിര്‍ബന്ധിക്കുകയും,
+വില കുറഞ്ഞ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും അടവുനയങ്ങളും ഉപയോഗിച്ചു് സ്വന്തം പ്രോഡക്ടു് വാങ്ങാന്‍ നിര്‍ബന്ധിക്കുകയും,
തലതിരിഞ്ഞ കരാറുകളിലൂടെയും അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെയും ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുകയും
-ചെയ്യുന്നു എന്നതാണ് മൈക്രോസോഫ്റ്റും മറ്റനേകം കുത്തകകളും ചെയ്യുന്ന ആദ്യ criminal offense
+ചെയ്യുന്നു എന്നതാണു് മൈക്രോസോഫ്റ്റും മറ്റനേകം കുത്തകകളും ചെയ്യുന്ന ആദ്യ criminal offense.
(ഒരു ചെറിയ കൈകടത്തലിന്റെ ഉദാഹരണം\footnote{\url{http://chithrangal.blogspot.com/2008/01/blog-post_24.html}}).
-അതാരും വലിയ പ്രശ്നമായിക്കാണുന്നില്ല (കാണാറില്ല), എല്ലാവരും പറയും അത് വെന്‍ഡറുടെ സ്വാതന്ത്ര്യം എന്ന്.
-വെന്‍ഡര്‍ എടുക്കുന്ന സ്വാതന്ത്ര്യം ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തില്‍ ചവിട്ടി അലറിവിളിച്ചാണ് എന്ന് ആരും
-പ്രശ്നമായിക്കാണാറില്ല. വിപണിയില്‍ വെന്‍ഡര്‍ക്കല്ലല്ലോ കസ്റ്റമര്‍ക്കല്ലെ സ്വാതന്ത്ര്യം വേണ്ടത് എന്ന ചോദ്യം പലര്‍ക്കും
+അതാരും വലിയ പ്രശ്നമായിക്കാണുന്നില്ല (കാണാറില്ല). എല്ലാവരും പറയും അത് വെന്‍ഡറുടെ സ്വാതന്ത്ര്യം എന്നു്.
+വെന്‍ഡര്‍ എടുക്കുന്ന സ്വാതന്ത്ര്യം ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തില്‍ ചവിട്ടി അലറിവിളിച്ചാണു് എന്നു് ആരും
+പ്രശ്നമായിക്കാണാറില്ല. വിപണിയില്‍ വെന്‍ഡര്‍ക്കല്ലല്ലോ കസ്റ്റമര്‍ക്കല്ലെ സ്വാതന്ത്ര്യം വേണ്ടതു് എന്ന ചോദ്യം പലര്‍ക്കും
രസിക്കാറുപോലുമില്ല.
-പകരം, ഡ്രൈവറുകളും മറ്റു ഹാര്‍ഡ്‌വെയര്‍ സപ്പോര്‍ട്ട് സങ്കേതങ്ങളും നല്‍കേണ്ടുന്ന വെന്‍ഡര്‍ അതു നല്‍കുന്നില്ലെങ്കില്‍ അതിന്
-വിഘാതം യൂസര്‍ക്കു നല്‍കുന്ന സ്വാതന്ത്ര്യമാണെന്നു വരെ പറഞ്ഞു കളയും. നൂറും ഇരുനൂറും നാലായിരവും അയ്യായിരവും
-ലക്ഷങ്ങളും കൊടുത്തു വാങ്ങുന്ന ഉപകരണങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള സിസ്റ്റത്തില്‍ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം വെന്‍ഡര്‍
-തരാത്തതെന്ത് എന്നു ചിന്തിക്കാതെ, നമുക്ക് അവശ്യമായ സ്വതന്ത്ര്യത്തെക്കുറിച്ച് ബോധവാനാവാതെ, സോഫ്റ്റ്‌വെയറില്‍
-സാധാരണക്കാരന് എന്തിന് സ്വാതന്ത്ര്യം എന്ന് ചോദിക്കുകയും മൈക്രോസോഫ്റ്റിനും മറ്റു കുത്തകകള്‍ക്കും അവരുടെ വഴി
-എന്നു പറയുകയും ചെയ്യുന്നത് എനിക്ക് പിടികിട്ടുന്നില്ല. അതും ഇപ്പറയുന്ന സംവിധാനങ്ങള്‍ നിര്‍മ്മിക്കാന്‍ വളരെ
-എളുപ്പമുള്ള സങ്കേതങ്ങളാണെന്നു വരുമ്പോള്‍ (പലരും സ്വതന്ത്ര സോഫ്റ്റ്‌വെയറായി ഡ്രൈവറുകള്‍ തരാത്തത് അവരുപയോഗിക്കുന്ന
-എതിരാളി പേറ്റന്റ് ചെയ്ത സങ്കേതം തിരിച്ചറിയപ്പെടുമെന്നുള്ളതു കൊണ്ടാണത്രേ.).
+പകരം, ഡ്രൈവറുകളും മറ്റു ഹാര്‍ഡ്‌വെയര്‍ സപ്പോര്‍ട്ട് സങ്കേതങ്ങളും നല്‍കേണ്ടുന്ന വെന്‍ഡര്‍ അതു നല്‍കുന്നില്ലെങ്കില്‍ അതിനു്
+വിഘാതം യൂസര്‍ക്കു നല്‍കുന്ന സ്വാതന്ത്ര്യമാണെന്നുവരെ പറഞ്ഞുകളയും. നൂറും ഇരുനൂറും നാലായിരവും അയ്യായിരവും
+ലക്ഷങ്ങളും കൊടുത്തുവാങ്ങുന്ന ഉപകരണങ്ങള്‍ നിങ്ങള്‍ക്കു് ഇഷ്ടമുള്ള സിസ്റ്റത്തില്‍ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം വെന്‍ഡര്‍
+തരാത്തതെന്തു് എന്നു ചിന്തിക്കാതെ, നമുക്കു് അവശ്യമായ സ്വതന്ത്ര്യത്തെക്കുറിച്ചു് ബോധവാനാവാതെ, സോഫ്റ്റ്‌വെയറില്‍
+സാധാരണക്കാരനു് എന്തിനു് സ്വാതന്ത്ര്യം എന്നു് ചോദിക്കുകയും, മൈക്രോസോഫ്റ്റിനും മറ്റു കുത്തകകള്‍ക്കും അവരുടെ വഴി
+എന്നു പറയുകയും ചെയ്യുന്നതു് എനിക്കു് പിടികിട്ടുന്നില്ല. അതും ഇപ്പറയുന്ന സംവിധാനങ്ങള്‍ നിര്‍മ്മിക്കാന്‍ വളരെ
+എളുപ്പമുള്ള സങ്കേതങ്ങളാണെന്നു വരുമ്പോള്‍. (പലരും സ്വതന്ത്ര സോഫ്റ്റ്‌വെയറായി ഡ്രൈവറുകള്‍ തരാത്തതു് അവരുപയോഗിക്കുന്ന,
+എതിരാളി പേറ്റന്റ് ചെയ്ത സങ്കേതം തിരിച്ചറിയപ്പെടുമെന്നുള്ളതുകൊണ്ടാണത്രേ.)
സ്വാതന്ത്ര്യത്തിന്റെ ആവശ്യത്തെപ്പറ്റി ചോദിച്ചാല്‍ ഈ ലേഖനത്തില്‍\footnote{\url{http://www.gnu.org/philosophy/right-to-read.html}}
-RMS വിവരിക്കുന്ന കാലം വിദൂരമല്ലെന്ന് നിയമങ്ങളുടെ ഊരാക്കുടുക്കുകള്‍ വ്യക്തമായി അറിയാവുന്നവര്‍ക്ക് മനസ്സിലാവും.
-ഇത്തരം ഒരു അവസ്ഥ സംജാതമാക്കാന്‍ മാത്രം പ്രശ്നമുള്ള കരാറുകളാണ്, നാം ഓരോ തവണയും EULA യില്‍ I Agree
-അമര്‍ത്തുമ്പോള്‍ ഒപ്പു വയ്ക്കുന്നത്. നിയമങ്ങള്‍ വ്യക്തമായി നടപ്പാക്കണം എന്ന് പറയുന്നവര്‍ എത്ര പ്രാവശ്യം ഈ കരാറുകള്‍
-ലംഘിച്ചിട്ടുണ്ട് എന്ന് ആലോചിക്കുക. സ്വാതന്ത്ര്യത്തിന്റെ വില തിരിച്ചറിയാന്‍ അതുമതിയാവും.
-
-"യൂസര്‍ ഫ്രന്റ്‌ലിനസ്സ്" എന്ന പദം പലപ്പോഴും ഒരു പ്രധാന പ്രശ്നമാണ്. ഉപയോഗിക്കാനുള്ള നിര്‍‌ദ്ദേശങ്ങള്‍ നല്‍കുന്ന കാര്യത്തില്‍
-കുറച്ചു കാലം വരെ സ്വതന്ത്ര സങ്കേതങ്ങള്‍ പിന്നിലായിരുന്നു. എന്നാല്‍ ഇന്ന് ബ്ലോഗുകളും മറ്റു സ്വതന്ത്രമാധ്യമങ്ങളും ഒരു google
-തിരച്ചിലിനപ്പുറത്തേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു. ഉപയോക്താവിന് കുത്തകളില്‍ നിന്നോ സ്വതന്ത്ര സങ്കേതങ്ങളില്‍ നിന്നോ
-ഏതു വേണമെങ്കിലും എടുക്കാം. പക്ഷേ നമ്മള്‍ വായിക്കാതെ വിടുന്ന രണ്ടു കൂട്ടരുടെയും പരമപ്രധാനമായ അനുമതിപത്രവും
-പകര്‍പ്പകാശവും വായിച്ച് മനസ്സിലാക്കി വേണമെന്ന് മാത്രം. ഇപ്പോഴും ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കാന്‍ മടി
-കാണിക്കുന്ന വെന്‍ഡറെ അതിനു നിര്‍ബന്ധിക്കുകയാണ് നമുക്ക് ചെയ്യാവുന്ന എളുപ്പമുള്ള കാര്യം.
-
-മൈക്രോസോഫ്റ്റിനെ എതിരിടുകയല്ല, മറിച്ച് സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുകയാണ് Free Software Foundation
-ചെയ്യുന്നതെന്നു വ്യക്തമാക്കിയ ഒരു ലേഖനത്തിലെ കമന്റുകള്‍ മുഴുവന്‍ മൈക്രോസോഫ്റ്റിനെയും ആന്റിപൈറസി റെയ്ഡിനേയും
-ചുറ്റിപ്പറ്റിയായതില്‍ എനിക്ക് ഇപ്പോഴും അത്ഭുതമുണ്ട്. അതും പല നല്ല ചര്‍ച്ചകളിലും പങ്കെടുത്തു കണ്ട മുഖങ്ങളാവുമ്പോള്‍.
+RMS വിവരിക്കുന്ന കാലം വിദൂരമല്ലെന്നു് നിയമങ്ങളുടെ ഊരാക്കുടുക്കുകള്‍ വ്യക്തമായി അറിയാവുന്നവര്‍ക്കു് മനസ്സിലാവും.
+ഇത്തരം ഒരു അവസ്ഥ സംജാതമാക്കാന്‍ മാത്രം പ്രശ്നമുള്ള കരാറുകളാണു്, നാം ഓരോ തവണയും EULA യില്‍ I Agree
+അമര്‍ത്തുമ്പോള്‍ ഒപ്പുവയ്ക്കുന്നതു്. നിയമങ്ങള്‍ വ്യക്തമായി നടപ്പാക്കണം എന്നു് പറയുന്നവര്‍ എത്ര പ്രാവശ്യം ഈ കരാറുകള്‍
+ലംഘിച്ചിട്ടുണ്ടു് എന്നു് ആലോചിക്കുക. സ്വാതന്ത്ര്യത്തിന്റെ വില തിരിച്ചറിയാന്‍ അതുമതിയാവും.
+
+"യൂസര്‍ ഫ്രന്റ്‌ലിനസ്സ്" എന്ന പദം പലപ്പോഴും ഒരു പ്രധാന പ്രശ്നമാണു്. ഉപയോഗിക്കാനുള്ള നിര്‍‌ദ്ദേശങ്ങള്‍ നല്‍കുന്ന കാര്യത്തില്‍
+കുറച്ചുകാലംവരെ സ്വതന്ത്രസങ്കേതങ്ങള്‍ പിന്നിലായിരുന്നു. എന്നാല്‍ ഇന്നു് ബ്ലോഗുകളും മറ്റു സ്വതന്ത്രമാധ്യമങ്ങളും ഒരു google
+തിരച്ചിലിനപ്പുറത്തേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു. ഉപയോക്താവിനു് കുത്തകളില്‍നിന്നോ സ്വതന്ത്രസങ്കേതങ്ങളില്‍നിന്നോ
+ഏതുവേണമെങ്കിലും എടുക്കാം. പക്ഷേ നമ്മള്‍ വായിക്കാതെ വിടുന്ന രണ്ടുകൂട്ടരുടെയും പരമപ്രധാനമായ അനുമതിപത്രവും
+പകര്‍പ്പകാശവും വായിച്ചു് മനസ്സിലാക്കി വേണമെന്നു് മാത്രം. ഇപ്പോഴും ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കാന്‍ മടി
+കാണിക്കുന്ന വെന്‍ഡറെ അതിനു നിര്‍ബന്ധിക്കുകയാണു് നമുക്കു ചെയ്യാവുന്ന എളുപ്പമുള്ള കാര്യം.
+
+മൈക്രോസോഫ്റ്റിനെ എതിരിടുകയല്ല, മറിച്ചു് സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുകയാണു് Free Software Foundation
+ചെയ്യുന്നതെന്നു് വ്യക്തമാക്കിയ ഒരു ലേഖനത്തിലെ കമന്റുകള്‍ മുഴുവന്‍ മൈക്രോസോഫ്റ്റിനെയും ആന്റിപൈറസി റെയ്ഡിനേയും
+ചുറ്റിപ്പറ്റിയായതില്‍ എനിക്കു് ഇപ്പോഴും അത്ഭുതമുണ്ടു്. അതും പല നല്ല ചര്‍ച്ചകളിലും പങ്കെടുത്തുകണ്ട മുഖങ്ങളാവുമ്പോള്‍.
(January 24, 2008)
diff --git a/spanish-leg.tex b/spanish-leg.tex
index 282b53b..409ac9a 100644
--- a/spanish-leg.tex
+++ b/spanish-leg.tex
@@ -1,59 +1,59 @@
-\secstar{സ്പാനിഷ് ലെഗ്ഗോടെ യൂറോപ്യന്‍ പാദത്തിന് തുടക്കം}
+\secstar{സ്പാനിഷ് ലെഗ്ഗോടെ യൂറോപ്യന്‍ പാദത്തിനു് തുടക്കം}
\vskip 2pt
-അങ്ങനെ അത്ഭുതങ്ങളൊന്നുമില്ലാതെ ഫോര്‍മുല വണ്‍ യൂറോപ്യന്‍ പാദത്തിന് തുടക്കമായി. ആദ്യന്തം
-വിരസമായ റേസിനൊടുവില്‍ റെഡ്ബുള്ളിന്റെ മാര്‍ക്ക് വെബ്ബര്‍ കരിയറിലെ മൂന്നാമത് കിരീടം നേടി.
-ടയര്‍ പരിപാലിക്കുന്നതില്‍ പിഴവു വരുത്തിയ ഹാമില്‍ട്ടന്റേയും കേടായ ബ്രേക്കുമായി മത്സരം
-പൂര്‍ത്തിയാക്കിയ റെഡ്ബുള്ളിന്റെ തന്നെ സെബാസ്റ്റ്യന്‍ വെറ്റലിന്റേയും ചിലവില്‍ ഹോം റേസില്‍
-അലോണ്‍സോ ഫെറാരിക്കു വേണ്ടി പതിനെട്ടു പോയിന്റു നേടി.
+അങ്ങനെ അത്ഭുതങ്ങളൊന്നുമില്ലാതെ ഫോര്‍മുല വണ്‍ യൂറോപ്യന്‍പാദത്തിനു് തുടക്കമായി. ആദ്യന്തം
+വിരസമായ റേസിനൊടുവില്‍ റെഡ്ബുള്ളിന്റെ മാര്‍ക്ക് വെബ്ബര്‍ കരിയറിലെ മൂന്നാമതു് കിരീടം നേടി.
+ടയര്‍ പരിപാലിക്കുന്നതില്‍ പിഴവുവരുത്തിയ ഹാമില്‍ട്ടന്റേയും, കേടായ ബ്രേക്കുമായി മത്സരം
+പൂര്‍ത്തിയാക്കിയ റെഡ്ബുള്ളിന്റെതന്നെ സെബാസ്റ്റ്യന്‍ വെറ്റലിന്റേയും ചിലവില്‍ ഹോം റേസില്‍
+അലോണ്‍സോ ഫെറാരിക്കുവേണ്ടി പതിനെട്ടു പോയിന്റു നേടി.
മുന്‍ റേസുകളില്‍ തന്റെ പഴയകാലത്തിന്റെ നിഴല്‍ മാത്രമായിരുന്ന മെഴ്സിഡസിന്റെ മൈക്കല്‍ ഷൂമാക്കര്‍
-കാറില്‍ ചെറിയ മാറ്റങ്ങളുമായി വന്ന്, താനിപ്പോഴും ഒരങ്കത്തിന് തയ്യാറാണെന്നു തെളിയിച്ചതാണ്
-വാര്‍ത്തകളില്‍ പ്രധാനം. പ്രാക്റ്റീസുകളിലും യോഗ്യതാ റൌണ്ടുകളിലും നല്ല പ്രകടനം കാഴ്ച വെച്ച ഷുമാക്കര്‍
-നാലാമതായാണ് റേസ് അവസാനിപ്പിച്ചത്. നാലു മുന്‍ നിര ടീമുകളില്‍ മെഴ്സിഡസ് വേഗത്തിന്റെ കാര്യത്തില്‍
+കാറില്‍ ചെറിയ മാറ്റങ്ങളുമായി വന്നു്, താനിപ്പോഴും ഒരങ്കത്തിനു് തയ്യാറാണെന്നു തെളിയിച്ചതാണു്
+വാര്‍ത്തകളില്‍ പ്രധാനം. പ്രാക്റ്റീസുകളിലും യോഗ്യതാ റൌണ്ടുകളിലും നല്ല പ്രകടനം കാഴ്ചവച്ച ഷുമാക്കര്‍
+നാലാമതായാണു് റേസ് അവസാനിപ്പിച്ചത്. നാലു് മുന്‍നിര ടീമുകളില്‍ മെഴ്സിഡസ് വേഗത്തിന്റെ കാര്യത്തില്‍
ബഹുദൂരം പിന്നിലാണെന്ന കാര്യം സ്പെയിനില്‍ വ്യക്തമായി കാണാമായിരുന്നു. ഷുമാക്കറിന്റെ
-പരിചയസമ്പത്തൊന്നുമാത്രമാണ് ജെന്‍സണ്‍ ബട്ടന്റെയും ഫെലിപെ മസ്സയുടെയും അക്രമണങ്ങളില്‍ നിന്ന്
-രക്ഷിച്ചത്. തൊട്ടുമുമ്പിലെ വേഗമേറിയ ഫെറാരിയെ നേരിടുന്നതിനു പകരം, പിന്നിലെ വേഗമേറിയ കാറുകളെ
-തടഞ്ഞ് സ്ഥാനം നിലനിര്‍ത്താന്‍ നടത്തിയ ശ്രമം വിജയം കണ്ടെന്നു പറയാം. ടീം മേറ്റ് നികോ റൊസ്ബര്‍ഗ്
-പക്ഷെ മുന്‍ റേസുകളില്‍ നിന്നും വ്യത്യസ്തമായി വളരെ മങ്ങിയ പ്രകടനമാണ് കാഴ്ചവച്ചത്. എട്ടമതായി തുടങ്ങി
-ഒരു ഘട്ടത്തില്‍ പതിനേഴാം സ്ഥാനം വരെ പോയ റൊസ്ബര്‍ഗ് പതിമൂന്നാമതായാണ് ഫിനിഷ് ചെയ്തത്.
-റൊസ്ബര്‍ഗിന് തൊട്ടതെല്ലാം പിഴച്ച വാരമാണെന്നു വേണമെങ്കില്‍ പറയാം.
+പരിചയസമ്പത്തൊന്നുമാത്രമാണു് ജെന്‍സണ്‍ ബട്ടന്റെയും ഫെലിപെ മസ്സയുടെയും അക്രമണങ്ങളില്‍നിന്നു്
+രക്ഷിച്ചതു്. തൊട്ടുമുമ്പിലെ വേഗമേറിയ ഫെറാരിയെ നേരിടുന്നതിനുപകരം, പിന്നിലെ വേഗമേറിയ കാറുകളെ
+തടഞ്ഞു് സ്ഥാനംനിലനിര്‍ത്താന്‍ നടത്തിയ ശ്രമം വിജയം കണ്ടെന്നു പറയാം. ടീം മേറ്റ് നികോ റൊസ്ബര്‍ഗ്
+പക്ഷെ മുന്‍ റേസുകളിനിന്നും വ്യത്യസ്തമായി വളരെ മങ്ങിയ പ്രകടനമാണു് കാഴ്ചവച്ചതു്. എട്ടമതായി തുടങ്ങി
+ഒരു ഘട്ടത്തില്‍ പതിനേഴാം സ്ഥാനംവരെ പോയ റൊസ്ബര്‍ഗ് പതിമൂന്നാമതായാണു് ഫിനിഷ് ചെയ്തതു്.
+റൊസ്ബര്‍ഗിനു് തൊട്ടതെല്ലാം പിഴച്ച വാരമാണെന്നു് വേണമെങ്കില്‍ പറയാം.
റെഡ്ബുള്ളിന്റെ രണ്ടാം ടീമായ ടോറോ റോസോയുടെ സെബാസ്റ്റ്യന്‍ ബുയെമിക്കും നിര്‍ഭാഗ്യങ്ങളുടെ റേസായിരുന്നു.
-ട്രാക്കില്‍ രണ്ടു പെനാല്‍ട്ടിയും പിഴച്ച സ്ട്രാറ്റജിയും അവസാനം ഹൈഡ്രോളിക് സംവിധാനത്തിന്റെ പിഴവും, ഈ യുവ
-സ്വിസ്സ് ഡ്രൈവറുടെ മറ്റൊരു റേസ് വാരംകൂടി അലങ്കോലമാക്കി. പിന്‍ നിരയില്‍, ലോട്ടസിന്റെ ഹൈക്കി
+ട്രാക്കില്‍ രണ്ടു പെനാല്‍ട്ടിയും പിഴച്ച സ്ട്രാറ്റജിയും, അവസാനം ഹൈഡ്രോളിക് സംവിധാനത്തിന്റെ പിഴവും ഈ യുവ
+സ്വിസ്സ് ഡ്രൈവറുടെ മറ്റൊരു റേസ് വാരംകൂടി അലങ്കോലമാക്കി. പിന്‍നിരയില്‍, ലോട്ടസിന്റെ ഹൈക്കി
കൊവാലെയിനന്‍ ഗിയര്‍ ബോക്സ് പിഴവുകാരണം ട്രാക്കുകാണാതെ പിന്‍മാറിയെങ്കില്‍, ഹിസ്പാനിക് റേസിങ് ടീമിന്റെ
-ബ്രൂണോ സെന്നയുടെ (അന്തരിച്ച മുന്‍ ചാമ്പ്യന്‍ അയര്‍ട്ടന്‍ സെന്നയുടെ അനന്തിരവന്‍) കരിയറിലെ ഏറ്റവും മോശം
-റേസ് വാരാന്ത്യങ്ങളിലൊന്നായിരുന്നു സ്പെയിനിലേത്. ഒരുലാപ്പു പോലും നീണ്ടില്ല സെന്നയുടെ പോരാട്ടം. ഇന്ത്യക്കാരനും
-ടീം മേറ്റുമായ കരണ്‍ ചന്ദോക് ഇരുപത്തിയേഴാം ലാപ്പുവരെ ശ്രമിച്ചു നോക്കിയെങ്കിലും ഇരുപതാമതായി റിട്ടയര്‍ ചെയ്ത.
+ബ്രൂണോ സെന്നയുടെ (അന്തരിച്ച മുന്‍ചാമ്പ്യന്‍ അയര്‍ട്ടന്‍ സെന്നയുടെ അനന്തിരവന്‍) കരിയറിലെ ഏറ്റവും മോശം
+റേസ് വാരാന്ത്യങ്ങളിലൊന്നായിരുന്നു സ്പെയിനിലേതു്. ഒരു ലാപ്പുപോലും നീണ്ടില്ല സെന്നയുടെ പോരാട്ടം. ഇന്ത്യക്കാരനും
+ടീം മേറ്റുമായ കരണ്‍ ചന്ദോക് ഇരുപത്തിയേഴാം ലാപ്പുവരെ ശ്രമിച്ചുനോക്കിയെങ്കിലും ഇരുപതാമതായി റിട്ടയര്‍ ചെയ്തു.
വിര്‍ജിന്റെ ലുകാസ് ഡി ഗ്രാസ്സി 62 ലാപ്പുകള്‍ പൂര്‍ത്തിയാക്കിയെങ്കില്‍, വിര്‍ജിന്‍ ടീം മേറ്റ് ടിമോ ഗ്ലോക്കും ലോട്ടസിന്റെ
യാനോ ട്രൂലിയും 63 ലാപ്പുകള്‍ പൂര്‍ത്തിയാക്കി. ആക്സിഡന്റുമൂലം റേസ് അവസാനപ്പിച്ച മക്‌ലാരന്റെ ലൂയിസ്
ഹാമില്‍ട്ടണും സാങ്കേതിക തകരാറുമൂലം അവസാനഘട്ടത്തില്‍ റേസ് നിര്‍ത്തിയ ഫോഴ്സ് ഇന്ത്യയുടെ വിറ്റാന്‍ടോണിയോ
-ലിയൂസ്സിയും 64 ലാപ്പുകള്‍ പൂര്‍ത്തിയാക്കിയാണ് വിരമിച്ചതെന്നറിയുമ്പോഴാണ് ഇവരുടെ പ്രകടനത്തിന്റെ നിലവാരം
+ലിയൂസ്സിയും 64 ലാപ്പുകള്‍ പൂര്‍ത്തിയാക്കിയാണു് വിരമിച്ചതെന്നറിയുമ്പോഴാണു് ഇവരുടെ പ്രകടനത്തിന്റെ നിലവാരം
വ്യക്തമാവുക.
-മുന്‍ നിരയില്‍ പോരാട്ടങ്ങളൊക്കെ കുറവായിരുന്നുവെങ്കിലും, മധ്യനിരയില്‍ ചില ചെറിയ അങ്കങ്ങളൊക്കെയുണ്ടായിരുന്നു.
-ഏതാണ്ട് ഒരേ വേഗതയുള്ള കാറുകളില്‍, ഫോഴ്സ് ഇന്ത്യയുടെ അഡ്രിയാന്‍ സുടിലും, റെനോയുടെ റോബര്‍ട്ട് കുബിത്സയും
+മുന്‍നിരയില്‍ പോരാട്ടങ്ങളൊക്കെ കുറവായിരുന്നുവെങ്കിലും, മധ്യനിരയില്‍ ചില ചെറിയ അങ്കങ്ങളൊക്കെയുണ്ടായിരുന്നു.
+ഏതാണ്ടു് ഒരേവേഗതയുള്ള കാറുകളില്‍, ഫോഴ്സ് ഇന്ത്യയുടെ അഡ്രിയാന്‍ സുടിലും, റെനോയുടെ റോബര്‍ട്ടു് കുബിത്സയും
തമ്മിലായിരുന്നു പ്രധാന പോരാട്ടം. തുടക്കത്തില്‍ സോബറിന്റെ കാമുയി കൊബിയാഷിയുമായി നടന്ന ഒരു ഉരസല്‍ മൂലം
താളം നഷ്ടപ്പെട്ട കുബിത്സ ബാക്കി റേസ് മുഴുവന്‍ സുടിലിനെ മറികടക്കാനുള്ള ശ്രമത്തിലായിരുന്നു. ഇവര്‍ക്കു പിന്നിലായി,
വില്യംസിന്റെ റൂബന്‍ ബാരിക്കെല്ലോ, ടോറോ റോസോയുടെ ജൈമി അല്‍ഗ്യുസാരി, റെനോയുടെ വിറ്റാലി പെട്രോവ്
എന്നിവരും കൊബിയാഷിയും അവസാന രണ്ടു പോയിന്റുകള്‍ക്കായുള്ള പോരാട്ടങ്ങളിലായിരുന്നു.
-ഈ ഞായറാഴ്വയാണ് (മേയ് 16) മൊണാകൊ ഗ്രാന്‍പ്രീ. പുതിയ അപ്ഗ്രേഡുകള്‍ക്കൊന്നും സമയമില്ലാത്തതിനാല്‍,
-ടീമുകള്‍ സ്ട്രാറ്റജി പ്ലാനിങ്ങില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സാധ്യത. ടയറുകളുടെ പരിപാലനം ഏറെ ആവശ്യമുള്ള
-ട്രാക്കാണ് മൊണാകൊയിലേതും. എങ്കിലും യോഗ്യതാ റൌണ്ടിലെ പ്രകടനവും ട്രാക്കിലെ സ്ഥിരതയുമാണ് ഇതുവരെ
-എല്ലാ റേസുകളിലും ജേതാക്കളെ നിശ്ചയിച്ചത്. റോസ് ബ്രാവ്ണും ഷുമാക്കറും പുതിയ വല്ല തന്ത്രങ്ങളുമായി ഇറങ്ങുമോ
-എന്നത് കാത്തിരുന്നു കാണേണ്ടതാണ്. ആദ്യ ഏഴു ഡ്രൈവര്‍മാര്‍ക്കിടയില്‍ വെറും 21 പോയിന്റ് വ്യത്യാസവും
+ഈ ഞായറാഴ്വയാണു് (മേയ് 16) മൊണാകൊ ഗ്രാന്‍പ്രീ. പുതിയ അപ്ഗ്രേഡുകള്‍ക്കൊന്നും സമയമില്ലാത്തതിനാല്‍,
+ടീമുകള്‍ സ്ട്രാറ്റജി പ്ലാനിങ്ങില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണു് സാധ്യത. ടയറുകളുടെ പരിപാലനം ഏറെ ആവശ്യമുള്ള
+ട്രാക്കാണു് മൊണാകൊയിലേതും. എങ്കിലും യോഗ്യതാ റൌണ്ടിലെ പ്രകടനവും ട്രാക്കിലെ സ്ഥിരതയുമാണു് ഇതുവരെ
+എല്ലാ റേസുകളിലും ജേതാക്കളെ നിശ്ചയിച്ചതു്. റോസബ്രാവ്ണും ഷുമാക്കറും പുതിയ വല്ല തന്ത്രങ്ങളുമായി ഇറങ്ങുമോ
+എന്നതു് കാത്തിരുന്നു കാണേണ്ടതാണു്. ആദ്യ ഏഴു ഡ്രൈവര്‍മാര്‍ക്കിടയില്‍ വെറും 21 പോയിന്റ് വ്യത്യാസവും
(70 പോയിന്റോടെ ബട്ടണ്‍ ഒന്നാമതും, 49 പോയിന്റോടെ മസ്സ ഏഴാമതും) ആദ്യ മൂന്നു ടീമുകള്‍ തമ്മില്‍ വെറും ആറു
-പോയിന്റിന്റെയും (മക്‌ലാരന്‍ 119, ഫെറാരി 116, റെഡ്ബുള്‍ 113) മാത്രം വ്യത്യസമുള്ളത് ഇനിയും അത്ഭുതങ്ങള്‍ക്ക്
-സാധ്യതയൊരുക്കുന്നു. 24 പോയിന്റുമായി ഫോഴ്സ് ഇന്ത്യ ആറാമതാണ്.
+പോയിന്റിന്റെയും (മക്‌ലാരന്‍ 119, ഫെറാരി 116, റെഡ്ബുള്‍ 113) മാത്രം വ്യത്യസമുള്ളതു് ഇനിയും അത്ഭുതങ്ങള്‍ക്കു്
+സാധ്യതയൊരുക്കുന്നു. 24 പോയിന്റുമായി ഫോഴ്സ് ഇന്ത്യ ആറാമതാണു്.
വാല്‍ക്കഷണം: മക്‌ലാരന്റെ പ്ലാന്റില്‍ മെഴ്സിഡസ് ഉണ്ടാക്കുന്ന SLS AMG യുടെ പരസ്യത്തില്‍ ഇപ്പോള്‍ മൈക്കല്‍
-ഷൂമാക്കറാണ്. മക്‌ലാരന്‍ പ്ലാന്റില്‍ മെഴ്സിഡസ് ഉണ്ടാക്കുന്ന അവസാനകാറാണിത്. ദശകങ്ങള്‍ക്കു ശേഷം (എന്റെ
+ഷൂമാക്കറാണു്. മക്‌ലാരന്‍ പ്ലാന്റില്‍ മെഴ്സിഡസ് ഉണ്ടാക്കുന്ന അവസാന കാറാണിതു്. ദശകങ്ങള്‍ക്കുശേഷം (എന്റെ
ഓര്‍മ്മ ശരിയാണെങ്കില്‍ മക്‌ലാരന്‍ എഫ് 1നു ശേഷം) മക്‌ലാരന്‍ വീണ്ടും റോഡ് കാറുകള്‍ നിര്‍മ്മിക്കാന്‍
-പദ്ധതിയിട്ടിരിക്കുകയാണ്. MP4-12C എന്ന് പേരിട്ടിരിക്കുന്ന കാര്‍ 2011ല്‍ നിരത്തിലെത്തുമെന്നാണ് മക്‌ലാരന്‍
-വൃത്തങ്ങള്‍ പറയുന്നത്.
+പദ്ധതിയിട്ടിരിക്കുകയാണു്. MP4-12C എന്നു് പേരിട്ടിരിക്കുന്ന കാര്‍ 2011ല്‍ നിരത്തിലെത്തുമെന്നാണു് മക്‌ലാരന്‍
+വൃത്തങ്ങള്‍ പറയുന്നതു്.
-(11 May 2010)\footnote{http://malayal.am/വിനോദം/കായികം/5473/സ്പാനിഷ്-ലെഗ്ഗോടെ-യൂറോപ്യന്‍-പാദത്തിന്-തുടക്കം}
+(11 May 2010)\footnote{http://malayal.am/വിനോദം/കായികം/5473/സ്പാനിഷ്-ലെഗ്ഗോടെ-യൂറോപ്യന്‍-പാദത്തിനു്-തുടക്കം}
\newpage
diff --git a/thanks-mal.tex b/thanks-mal.tex
index 264b35d..a292d66 100644
--- a/thanks-mal.tex
+++ b/thanks-mal.tex
@@ -1,20 +1,20 @@
-\section*{അണിയറയില്‍}
+\section*{അണിയറയില്‍}
ഈ സമാഹരണത്തില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍ താഴെ കൊടുത്തിരിക്കുന്നു.
\begin{enumerate}
- \item അരുണ്‍ കെ രാജീവന്‍ (ടെക്ക് ഫോര്‍മാറ്റിങ്ങ്)
- \item സി കെ രാജു ( ബ്ലോഗുകളുടെ സമാഹരണം, ആദ്യ പതിപ്പിന്റെ സംയോജനം)
- \item ഹാരിസ് ഇബ്രാഹിം കെ വി (ഇംഗ്ലീഷ് ലേഖനങ്ങളുടെ കോപ്പി എഡിറ്റിങ്ങ്)
+ \item അരുണ്‍ കെ. രാജീവന്‍ (ടെക്ക് ഫോര്‍മാറ്റിംഗ്)
+ \item സി.കെ. രാജു ( ബ്ലോഗുകളുടെ സമാഹരണം, ആദ്യ പതിപ്പിന്റെ സംയോജനം)
+ \item ഹാരിസ് ഇബ്രാഹിം കെ.വി. (ഇംഗ്ലീഷ് ലേഖനങ്ങളുടെ കോപ്പി എഡിറ്റിംഗ്)
\item ഹിരണ്‍ വേണുഗോപാലന്‍ (മുഖചിത്രം)
- \item ഋഷികേശ് കെ ബി (ടൈപ്പ്സെറ്റിങ്ങ്, ടെക്ക് ഫോര്‍മാറ്റിങ്ങ്, പ്രൂഫ്റീഡിങ്ങ്)
+ \item ഋഷികേശ് കെ.ബി. (ടൈപ്പ്സെറ്റിംഗ്, ടെക്ക് ഫോര്‍മാറ്റിംഗ്, പ്രൂഫ്റീഡിംഗ്)
\item ജിഷ്ണു മോഹന്‍ (ടെക്ക് സഹായം)
\item കെവിന്‍ (ടെക്ക് സഹായം)
- \item മിന്റോ ജോസഫ് (ഇംഗ്ലീഷ് ലേഖനങ്ങളുടെ കോപ്പി എഡിറ്റിങ്ങ്)
- \item പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ (പ്രൊജക്റ്റ് കോഡിനേഷന്‍, ടെക്ക് ഫോര്‍മാറ്റിങ്ങ്, പ്രൂഫ് റീഡിങ്ങ്)
- \item രജീഷ് കെ നമ്പ്യാര്‍ (ടെക്ക് ഫോര്‍മാറ്റിങ്ങ്, ടൈപ്പ് സെറ്റിങ്ങ്)
+ \item മിന്റോ ജോസഫ് (ഇംഗ്ലീഷ് ലേഖനങ്ങളുടെ കോപ്പി എഡിറ്റിംഗ്)
+ \item പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ (പ്രൊജക്റ്റ് കോഡിനേഷന്‍, ടെക്ക് ഫോര്‍മാറ്റിംഗ്, പ്രൂഫ് റീഡിങ്ങു്)
+ \item രജീഷ് കെ. നമ്പ്യാര്‍ (ടെക്ക് ഫോര്‍മാറ്റിംഗ്, ടൈപ് സെറ്റിംഗ്)
\item സെബിന്‍ ജേക്കബ് (ഹോസ്പിറ്റല്‍ ലോഗുകളുടെ സമാഹരണം, \url{malayal.am} ലെ ലേഖനങ്ങള്‍)
- \item വിഷ്ണു എം (ടെക്ക് ഫോര്‍മാറ്റിങ്ങ്, കോപ്പി എഡിറ്റിങ്ങ്)
+ \item വിഷ്ണു എം. (ടെക്ക് ഫോര്‍മാറ്റിംഗ്, കോപ്പി എഡിറ്റിംഗ്)
\end{enumerate}
\newpage
diff --git a/us-sitcom.tex b/us-sitcom.tex
index 914ad4a..2a17f1c 100644
--- a/us-sitcom.tex
+++ b/us-sitcom.tex
@@ -1,124 +1,118 @@
-\secstar{യുഎസ് സിറ്റ്കോമിലെ ഇന്ത്യക്കാരന്‍}
+\secstar{യുഎസ് സിറ്റ്കോമിലെ ഇന്ത്യക്കാരന്‍}
\vskip 2pt
-വര്‍ഷങ്ങള്‍ നീളുന്ന സീരിയല്‍ ബഹളങ്ങള്‍ ഇന്ത്യന്‍ ടെലിവിഷന്റെ തനതു സംഭാവനയൊന്നുമല്ല. പല തരത്തിലുള്ള ടെലിവിഷന്‍
-പരാക്രമങ്ങള്‍ക്ക് പേരു കേട്ടതാണ് അമേരിക്കന്‍ ടെലിവിഷന്‍ മാധ്യമങ്ങളും. പകല്‍ സമയങ്ങളിലെ സോപ്പുകളും
-(സോപ്പ് ഓപ്പറ അഥവാ കണ്ണീര്‍ സീരിയല്‍), വെക്കേഷനല്ലാത്ത സമയത്ത് പ്രൈം ടൈമിലെത്തുന്ന ഒരു സീസണില്‍
-ഇരുപത്തിനാല് എപ്പിസോഡുകള്‍ കാണിക്കുന്ന ആഴ്ച (വീക്ക്‌ലി) പരമ്പരകളുമാണ് അവിടുത്തെ പ്രധാന സീരിയല്‍ അവതാരങ്ങള്‍.
-കൂടാതെ സീസണല്‍ റിയാലിറ്റി ഷോ ബഹളങ്ങളും പ്രൈം ടൈമില്‍ ടെലിവിഷന്‍ നിറക്കാനെത്താറുണ്ട്.
+വര്‍ഷങ്ങള്‍ നീളുന്ന സീരിയല്‍ ബഹളങ്ങള്‍ ഇന്ത്യന്‍ ടെലിവിഷന്റെ തനതു സംഭാവനയൊന്നുമല്ല. പലതരത്തിലുള്ള ടെലിവിഷന്‍
+പരാക്രമങ്ങള്‍ക്കു് പേരുകേട്ടതാണു് അമേരിക്കന്‍ ടെലിവിഷന്‍ മാധ്യമങ്ങളും. പകല്‍സമയങ്ങളിലെ സോപ്പുകളും
+(സോപ്പു് ഓപ്പറ അഥവാ കണ്ണീര്‍ സീരിയല്‍), വെക്കേഷനല്ലാത്ത സമയത്തു് പ്രൈം ടൈമിലെത്തുന്ന ഒരു സീസണില്‍
+ഇരുപത്തിനാല് എപ്പിസോഡുകള്‍ കാണിക്കുന്ന ആഴ്ച (വീക്ക്‌ലി) പരമ്പരകളുമാണു് അവിടുത്തെ പ്രധാന സീരിയല്‍ അവതാരങ്ങള്‍.
+കൂടാതെ സീസണല്‍ റിയാലിറ്റി ഷോ ബഹളങ്ങളും പ്രൈം ടൈമില്‍ ടെലിവിഷന്‍ നിറക്കാനെത്താറുണ്ടു്.
ഈ സീസണല്‍ പരിപാടിയൊഴികെ, ഏതാണ്ടെല്ലാ രീതിയിലും മട്ടിലുമുള്ള പ്രോഗ്രാമുകള്‍ ഇന്ത്യന്‍ ടി.വി. രംഗത്തും ഏതാണ്ടതേ
- രൂപഭാവത്തോടെ കാണാറുണ്ട്. നമ്മുടെ ആഴ്ച പരമ്പരകളും ചില റിയാലിറ്റി ഷോകള്‍ പോലും 365 ദിവസവും നീണ്ടു നില്‍ക്കുന്നവയാണ്.
- എന്തായാലും ഇന്ത്യന്‍ അമേരിക്കന്‍ ടെലിവിഷന്‍ വിനോദരംഗത്തെ വിവിധ ട്രന്റുകളെ വിലയിരുത്തലല്ല എന്റെ ലക്ഷ്യം.
+ രൂപഭാവത്തോടെ കാണാറുണ്ടു്. നമ്മുടെ ആഴ്ചപരമ്പരകളും ചില റിയാലിറ്റി ഷോകള്‍ പോലും 365 ദിവസവും നീണ്ടുനില്‍ക്കുന്നവയാണു്.
+ എന്തായാലും ഇന്ത്യന്‍ അമേരിക്കന്‍ ടെലിവിഷന്‍ വിനോദരംഗത്തെ വിവിധ ട്രെന്റുകളെ വിലയിരുത്തലല്ല എന്റെ ലക്ഷ്യം.
-സീസണലായി, സമ്മറിനു ശേഷം തുടങ്ങി, സമ്മറിനു മുന്‍പ് അവസാനിക്കുന്ന (ഇടയ്ക്ക് താങ്സ് ഗിവിങ്ങിനും, ക്രിസ്മസിനും എല്ലാം
-ബ്രേക്കുമുണ്ടാകും) പരമ്പരകളില്‍ പല വിഭാഗങ്ങളുണ്ട്. സിറ്റ് കോമുകള്‍ എന്നറിയപ്പെടുന്ന സിറ്റുവേഷനല്‍ കോമഡികള്‍, ഇന്ത്യയില്‍
+സീസണലായി, സമ്മറിനുശേഷം തുടങ്ങി സമ്മറിനുമുന്‍പു് അവസാനിക്കുന്ന (ഇടയ്ക്കു് താങ്സ് ഗിവിങ്ങിനും ക്രിസ്മസിനും എല്ലാം
+ബ്രേക്കുമുണ്ടാകും) പരമ്പരകളില്‍ പല വിഭാഗങ്ങളുണ്ടു്. സിറ്റ്കോമുകള്‍ എന്നറിയപ്പെടുന്ന സിറ്റുവേഷനല്‍ കോമഡികള്‍, ഇന്ത്യയില്‍
നല്ല പ്രചാരമുള്ള ആക്ഷന്‍ ഡ്രാമകള്‍, മെട്രോ ഉപരിവര്‍ഗ്ഗത്തിന്റെ ഇഷ്ടവിഭാഗമായ ടീന്‍ ഡ്രാമകള്‍, ചരിത്രകഥകളുടെ ചെലവേറിയ
- പുനര്‍ നിര്‍മ്മാണങ്ങളായ ഹിസ്റ്റോറിക്കല്‍ ഡ്രാമകള്‍, ആശുപത്രികളും അവിടുത്തെ അന്തരീക്ഷവും ചികിത്സയും മറ്റും പ്രധാന
+ പുനര്‍നിര്‍മ്മാണങ്ങളായ ഹിസ്റ്റോറിക്കല്‍ ഡ്രാമകള്‍, ആശുപത്രികളും അവിടുത്തെ അന്തരീക്ഷവും ചികിത്സയും മറ്റും പ്രധാന
വിഷയമായ മെഡിക്കല്‍ ഡ്രാമകള്‍, രാഷ്ട്രീയം പ്രധാന വിഷയമാകുന്ന പൊളിറ്റിക്കല്‍ ഡ്രാമകള്‍, കൂടാതെ യുദ്ധങ്ങളെ
അതിജീവിച്ചുണ്ടാവുന്ന സീരിയലുകളും വിരളമല്ല.
-ഇങ്ങനെ പലവിഭാഗങ്ങളിലായി, പല സീസണുകള്‍ നീണ്ടു നില്‍ക്കുന്ന ഈ സീരിയലുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പലതും
-ഇന്ത്യയില്‍ ലഭ്യമാണ്. സീ കഫെ, സ്റ്റാര്‍ വേള്‍ഡ്, ഫോക്സ്, ഏ. എക്സ്. എന്‍., ഹോം ബോക്സ് ഓഫീസ് തുടങ്ങി വിവിധ ചാനലുകളാണ്
-ഇവ സംപ്രേഷണം ചെയ്യുന്നത്. ഇവയില്‍ സിറ്റ്കോം വിഭാഗത്തില്‍പ്പെട്ട ഒരു സീരിയലാണ് സി. ബി. എസ്. കാണിക്കുന്ന
-'ദ ബിഗ് ബാംഗ് തിയറി'. ഇന്ത്യയില്‍ സീ കഫെയാണ് ഇതു കാണിക്കുന്നത്.
-
-കാല്‍ടെക്കില്‍ ജോലിചെയ്യുന്ന 'അള്‍ട്ടിമേറ്റ് ഗീക്ക്' എന്നു വിളിക്കാവുന്ന രണ്ടു ഫിസിക്സ് ശാസ്ത്രജ്ഞരുടെയും അവരുടെ
- സാമൂഹ്യ ജീവിതത്തെയുമാണ് 'ദ ബിഗ് ബാംഗ് തിയറി' വിഷയമാക്കുന്നത്. ഈ സീരിയലിനെ പ്രത്യേകം ഓര്‍ക്കാന്‍ കാരണം
- അതിലെ ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞനാണ്. കുനാല്‍ നയ്യാര്‍ അവതരിപ്പിക്കുന്ന രജേഷ് കൂത്രപ്പള്ളി എന്ന ഈ കഥാപാത്രം
- ഇന്ത്യക്കാരെപ്പറ്റി പ്രചാരത്തിലുള്ള ഒരുപാടു ക്ലീഷേകളെയും അര്‍ദ്ധസത്യങ്ങളെയും വളരെ ഹാസ്യം കലര്‍ത്തി തനതായി
- അവതരിപ്പിച്ചിരിക്കുന്ന ഒന്നാണ്.
-
+ഇങ്ങനെ പലവിഭാഗങ്ങളിലായി, പല സീസണുകള്‍ നീണ്ടുനില്‍ക്കുന്ന ഈ സീരിയലുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പലതും
+ഇന്ത്യയില്‍ ലഭ്യമാണു്. സീ കഫെ, സ്റ്റാര്‍ വേള്‍ഡ്, ഫോക്സ്, എ.എക്സ്.എന്‍., ഹോം ബോക്സ് ഓഫീസ് തുടങ്ങി വിവിധ ചാനലുകളാണു്
+ഇവ സംപ്രേഷണം ചെയ്യുന്നതു്. ഇവയില്‍ സിറ്റ്കോം വിഭാഗത്തില്‍പ്പെട്ട ഒരു സീരിയലാണു് സി.ബി.എസ്. കാണിക്കുന്ന
+'ദ ബിഗ് ബാംഗ് തിയറി'. ഇന്ത്യയില്‍ സീ കഫെയാണു് ഇതു കാണിക്കുന്നതു്.
+കാല്‍ടെക്കില്‍ ജോലിചെയ്യുന്ന 'അള്‍ട്ടിമേറ്റ് ഗീക്ക് ' എന്നു വിളിക്കാവുന്ന രണ്ടു ഫിസിക്സ് ശാസ്ത്രജ്ഞരുടെയും അവരുടെ
+ സാമൂഹ്യജീവിതത്തെയുമാണു് 'ദ ബിഗ് ബാംഗ് തിയറി' വിഷയമാക്കുന്നതു്. ഈ സീരിയലിനെ പ്രത്യേകം ഓര്‍ക്കാന്‍ കാരണം
+ അതിലെ ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞനാണു്. കുനാല്‍ നയ്യാര്‍ അവതരിപ്പിക്കുന്ന രജേഷ് കൂത്രപ്പള്ളി എന്ന ഈ കഥാപാത്രം
+ ഇന്ത്യക്കാരെപ്പറ്റി പ്രചാരത്തിലുള്ള ഒരുപാടു ക്ലീഷേകളെയും അര്‍ദ്ധസത്യങ്ങളെയും വളരെ ഹാസ്യംകലര്‍ത്തി തനതായി
+ അവതരിപ്പിച്ചിരിക്കുന്ന ഒന്നാണു്.
സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ കാല്‍ടെക് ഫിസിക്സ് വിഭാഗത്തിലെ ലെനോര്‍ഡ് ഹോഫ്സ്റ്റഡറുടെയും ഷെല്‍ഡന്‍
-കൂപ്പറുടെയും അടുത്ത സുഹൃത്തുക്കളിലൊരാളും, കാല്‍ടെക്കില്‍ ആസ്ട്രീഫിസിസിസ്റ്റുമാണ് രജേഷ്. കാല്‍ടെക്കില്‍ എഞ്ചിനീയറായ
- ഹൊവാര്‍ഡ് വോളോവിറ്റ്സിന്റെ 'വിങ് മാനാ'യും പലപ്പോഴും നമുക്കു രജേഷിനെ കാണാം. ഇവര്‍ നാലുപേരും പിന്നെ
- ലെനൊര്‍ഡിന്റെയും ഷെല്‍ഡന്റെയും അയല്‍ക്കാരിയുമായ പെന്നിയുമാണ് പ്രധാന കഥാപാത്രങ്ങള്‍.
-
-ഓരോ എപ്പിസോഡും ഓരോ കഥയാണ് പറയാറെങ്കിലും ലെനോര്‍ഡിന്റെയും പെന്നിയുടെയും 'പ്രേമ'ബന്ധത്തിനും, ഷെല്‍ഡന്റെ
-വിചിത്രമായ പെരുമാറ്റങ്ങള്‍ക്കുമൊപ്പം രജേഷിന്റെ സ്വഭാവപ്രത്യേകതകളും ഹൊവാര്‍ഡിന്റെ സ്ത്രീകളോടുള്ള ഇടപഴകലുമാണ്
-ഹാസ്യരംഗങ്ങള്‍ സൃഷ്ടിക്കാറ്. ലെനോര്‍ഡും ഷെല്‍ഡനും 'അള്‍ട്ടിമേറ്റ് ഗീക്കു'കളുടെ ക്ലാസിക് ഉദാഹരണങ്ങളായാണ്
-പ്രത്യക്ഷപ്പെടുന്നത്. ഹൊവാര്‍ഡാകട്ടെ 'മാമാസ് ബോയ്' എന്ന ക്ലീഷെയെയും ഒപ്പം താനൊരു കാസനോവയാണെന്നു
-വീമ്പുപറയുന്ന പൊങ്ങച്ചക്കാരെയുമാണ് പ്രതിനിധികരിക്കുന്നത്. രണ്ടും അമേരിക്കന്‍ ടെലിവിഷന്‍ രംഗത്ത് (സമൂഹത്തിലും)
- വളരെ എസ്റ്റാബ്ലിഷ്ഡായ ഹാസ്യ കഥാപാത്രങ്ങളാണ്.
-
-പെന്നിയാകട്ടെ 'ബ്ലോണ്ട് ഷോബിസ് ആസ്പിരന്റ്' ആയി ലൊസാഞ്ചല്‍സിലെത്തി പല ചെറിയ ജോലികളും (ഇവിടെ വെയിട്രസ്സ്)
- ചെയ്തു ജീവിച്ചു പോകുന്ന മറ്റൊരു എസ്റ്റാബ്ലിഷ്ഡ് ഹാസ്യരൂപത്തേയാണ് പ്രതിനിധാനം ചെയ്യുന്നത്.
-
-അക്കാദമികമായി വളരെ ആക്റ്റീവായ 'ഗീക്കി'സ്ത്രീകളെന്ന മറ്റൊരു സാമ്പ്രദായിക ക്ലീഷെയെ പ്രതിനിധീകരിക്കുന്നവരും
-പലപ്പോഴായി സീരിയലില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഷെല്‍ഡന്റെ കാര്യത്തില്‍ താനാണേറ്റവും ബുദ്ധിമാന്‍ അതുകൊണ്ടു
-താനാണെപ്പോഴും ശരിയെന്നും മറ്റെല്ലാവരും തെറ്റാണെന്നുമുള്ള (ഇതു പലപ്പോഴും ഷോയില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടാറുണ്ട്)
-ഭാവവും അതിനെ മറ്റുള്ളവര്‍ കൈകാര്യം ചെയ്യുന്ന രീതിയുമാണ് ഹാസ്യമുണ്ടാക്കുന്നത്. പലപ്പോഴും വിചിത്രമായ ഷെല്‍ഡന്റെ
-ശീലങ്ങളും ചെറിയതോതില്‍ തമാശയുണ്ടാക്കാറുണ്ട് (റൂം മേറ്റ്സ് അഗ്രിമെന്റ്, സീറ്റിങ് അങ്ങനെ).
-
-ലെനോര്‍ഡിന് താനൊരു ഗീക്കും പ്രത്യേകിച്ച് യാതൊരു സോഷ്യല്‍ ലൈഫുമില്ലാത്തയാളാണെന്നു പൂര്‍ണ്ണബോധ്യമുണ്ട്.
+കൂപ്പറുടെയും അടുത്ത സുഹൃത്തുക്കളിലൊരാളും, ആസ്ട്രോഫിസിസിസ്റ്റുമാണു് രജേഷ്. കാല്‍ടെക്കില്‍ എഞ്ചിനീയറായ
+ ഹൊവാര്‍ഡ് വോളോവിറ്റ്സിന്റെ 'വിങ്മാനാ'യും പലപ്പോഴും നമുക്കു രജേഷിനെ കാണാം. ഇവര്‍ നാലുപേരും, പിന്നെ
+ ലെനൊര്‍ഡിന്റെയും ഷെല്‍ഡന്റെയും അയല്‍ക്കാരിയുമായ പെന്നിയുമാണു് പ്രധാന കഥാപാത്രങ്ങള്‍.
+
+ഓരോ എപ്പിസോഡും ഓരോ കഥയാണു് പറയാറെങ്കിലും ലെനോര്‍ഡിന്റെയും പെന്നിയുടെയും 'പ്രേമ'ബന്ധത്തിനും, ഷെല്‍ഡന്റെ
+വിചിത്രമായ പെരുമാറ്റങ്ങള്‍ക്കുമൊപ്പം രജേഷിന്റെ സ്വഭാവപ്രത്യേകതകളും, ഹൊവാര്‍ഡിന്റെ സ്ത്രീകളോടുള്ള ഇടപഴകലുമാണു്
+ഹാസ്യരംഗങ്ങള്‍ സൃഷ്ടിക്കാറു്. ലെനോര്‍ഡും ഷെല്‍ഡനും 'അള്‍ട്ടിമേറ്റ് ഗീക്കു'കളുടെ ക്ലാസിക് ഉദാഹരണങ്ങളായാണു്
+പ്രത്യക്ഷപ്പെടുന്നതു്. ഹൊവാര്‍ഡാകട്ടെ 'മാമാസ് ബോയ്' എന്ന ക്ലീഷെയെയും, ഒപ്പം താനൊരു കാസനോവയാണെന്നു
+വീമ്പുപറയുന്ന പൊങ്ങച്ചക്കാരെയുമാണു് പ്രതിനിധികരിക്കുന്നതു്. രണ്ടും അമേരിക്കന്‍ ടെലിവിഷന്‍ രംഗത്തു് (സമൂഹത്തിലും)
+ വളരെ എസ്റ്റാബ്ലിഷ്ഡായ ഹാസ്യകഥാപാത്രങ്ങളാണു്.
+
+പെന്നിയാകട്ടെ 'ബ്ലോണ്ടു് ഷോബിസ് ആസ്പിരന്റ്' ആയി ലൊസാഞ്ചല്‍സിലെത്തി പല ചെറിയ ജോലികളും (ഇവിടെ വെയിട്രസ്സ്)
+ ചെയ്തു ജീവിച്ചുപോകുന്ന മറ്റൊരു എസ്റ്റാബ്ലിഷ്ഡ് ഹാസ്യരൂപത്തെയാണു് പ്രതിനിധാനം ചെയ്യുന്നതു്.
+
+അക്കാദമികമായി വളരെ ആക്റ്റീവായ 'ഗീക്കി' സ്ത്രീകളെന്ന മറ്റൊരു സാമ്പ്രദായിക ക്ലീഷെയെ പ്രതിനിധീകരിക്കുന്നവരും
+പലപ്പോഴായി സീരിയലില്‍ പ്രത്യക്ഷപ്പെടാറുണ്ടു്. ഷെല്‍ഡന്റെ കാര്യത്തില്‍ താനാണേറ്റവും ബുദ്ധിമാന്‍, അതുകൊണ്ടു്
+താനാണെപ്പോഴും ശരിയെന്നും, മറ്റെല്ലാവരും തെറ്റാണെന്നുമുള്ള (ഇതു പലപ്പോഴും ഷോയില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടാറുണ്ടു്)
+ഭാവവും, അതിനെ മറ്റുള്ളവര്‍ കൈകാര്യംചെയ്യുന്ന രീതിയുമാണു് ഹാസ്യമുണ്ടാക്കുന്നതു്. പലപ്പോഴും വിചിത്രമായ ഷെല്‍ഡന്റെ
+ശീലങ്ങളും ചെറിയതോതില്‍ തമാശയുണ്ടാക്കാറുണ്ടു് (റൂം മേറ്റ്സ് അഗ്രിമെന്റ്, സീറ്റിങ്, അങ്ങനെ.)
+
+ലെനോര്‍ഡിനു് താനൊരു ഗീക്കും, പ്രത്യേകിച്ചു് യാതൊരു സോഷ്യല്‍ ലൈഫുമില്ലാത്തയാളാണെന്നും പൂര്‍ണ്ണബോധ്യമുണ്ടു്.
എന്നാല്‍ ഗീക്കീ സ്വഭാവങ്ങളായ കോമിക്, ഗെയിം അഡിക്ഷനും പെന്നിയുമായുള്ള ബന്ധമെന്ന സാധാരണ ജീവിതവും തമ്മിലുള്ള
- വടവലിയാണ് ലെനോര്‍ഡിനെ ചുറ്റിപ്പറ്റിയുള്ള തമാശകള്‍ സൃഷ്ടിക്കുന്നത്. ഷെല്‍ഡനെ സഹിക്കുന്ന ലെനോര്‍ഡും പലരംഗങ്ങളിലും
- ചിരിയുണര്‍ത്താറുണ്ട്.
-
-
-
-നാല്‍വര്‍സംഘത്തില്‍ ഡോക്റ്ററേറ്റ് ഇല്ലാത്തത് ഹൊവാര്‍ഡിനു മാത്രമാണ്. ഇതിനെ ഹൊവാര്‍ഡ് മറികടക്കുന്നത്,
-താനുണ്ടാക്കുന്ന സാധനങ്ങള്‍ ശരിക്കും ചൊവ്വയിലും മറ്റും പോയി പര്യവേഷണം നടത്താറുണ്ടെന്നു പറഞ്ഞാണ് (തിയറിറ്റിക്കല്‍
-ഫിസിസിസ്റ്റായ ഷെല്‍ഡനും, എക്സ്പിരിമെന്റല്‍ ഫിസിസിസ്റ്റായ ലെനോര്‍ഡും, രജേഷും എല്ലാം ഒന്നും ഉണ്ടാക്കുന്നവരല്ല എന്നതു
- വേറെ കാര്യം). ഹൊവാര്‍ഡിന്റെ അമ്മയുമായുള്ള ബന്ധവും, സ്ത്രീകളോടുള്ള പെരുമാറ്റവുമാണ് തമാശയായി വരാറുള്ളത്.
- പെന്നിയുടെ കാര്യത്തില്‍, ഈ നാല്‍വര്‍ സംഘത്തില്‍ പെന്നി ഉള്‍പ്പെടുന്നതു തന്നെ തമാശ സൃഷ്ടിക്കുന്നു. പലപ്പോഴും നാലുപേരിലും
- വിവേകപൂര്‍വ്വം പെരുമാറാന്‍ കഴിയുന്നത് പെന്നിക്കാണ്. കൂട്ടത്തില്‍ പെന്നിയുടെ റിലേഷനുകളും പലപ്പോഴും വിഷയമാവാറുണ്ട്.
-
-ഇങ്ങനെ സാമ്പ്രദായികമായ ഹാസ്യരൂപങ്ങളെ വ്യക്തമായികൂട്ടിയിണക്കി നിര്‍മ്മിച്ച 'ദ ബിഗ് ബാംഗ് തിയറി'യില്‍ രജേഷ് ഒരു
-പുതിയ വിഭാഗത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അമേരിക്കന്‍ പ്രേക്ഷകര്‍ അത്രയ്ക്കങ്ങോട്ട് കണ്ടിട്ടില്ലാത്ത എന്നാല്‍ അമേരിക്കന്‍
-അക്കാദമിക രംഗത്ത് ധാരാളമുള്ള ഇന്ത്യന്‍ ശാസ്ത്രജ്ഞരെ. ചൈനയില്‍ നിന്നും മറ്റു കമ്യൂണിസ്റ്റൂം അല്ലാത്തുമായ ഏഷ്യന്‍
-രാജ്യങ്ങളില്‍ നിന്നും കുടിയേറിപാര്‍ത്തവര്‍ അമേരിക്കന്‍ ജീവിതത്തിന്റെയും അതുവഴി ടെലിവിഷന്റെയും ഭാഗമായിട്ട് വളരെക്കാലമായി.
+ വടംവലിയാണു് ലെനോര്‍ഡിനെ ചുറ്റിപ്പറ്റിയുള്ള തമാശകള്‍ സൃഷ്ടിക്കുന്നതു്. ഷെല്‍ഡനെ സഹിക്കുന്ന ലെനോര്‍ഡും പലരംഗങ്ങളിലും
+ ചിരിയുണര്‍ത്താറുണ്ടു്.
+
+നാല്‍വര്‍സംഘത്തില്‍ ഡോക്റ്ററേറ്റ് ഇല്ലാത്തതു് ഹൊവാര്‍ഡിനു മാത്രമാണു്. ഇതിനെ ഹൊവാര്‍ഡ് മറികടക്കുന്നതു്,
+താനുണ്ടാക്കുന്ന സാധനങ്ങള്‍ ശരിക്കും ചൊവ്വയിലും മറ്റും പോയി പര്യവേഷണം നടത്താറുണ്ടെന്നു പറഞ്ഞാണു്. (തിയറിറ്റിക്കല്‍
+ഫിസിസിസ്റ്റായ ഷെല്‍ഡനും എക്സ്പിരിമെന്റല്‍ ഫിസിസിസ്റ്റായ ലെനോര്‍ഡും രജേഷും എല്ലാം ഒന്നും ഉണ്ടാക്കുന്നവരല്ല എന്നതു്
+ വേറെ കാര്യം.) ഹൊവാര്‍ഡിന്റെ അമ്മയുമായുള്ള ബന്ധവും സ്ത്രീകളോടുള്ള പെരുമാറ്റവുമാണു് തമാശയായി വരാറുള്ളതു്.
+ പെന്നിയുടെ കാര്യത്തില്‍, ഈ നാല്‍വര്‍സംഘത്തില്‍ പെന്നി ഉള്‍പ്പെടുന്നതുതന്നെ തമാശ സൃഷ്ടിക്കുന്നു. പലപ്പോഴും നാലുപേരിലും
+ വിവേകപൂര്‍വ്വം പെരുമാറാന്‍ കഴിയുന്നതു് പെന്നിക്കാണു്. കൂട്ടത്തില്‍ പെന്നിയുടെ റിലേഷനുകളും പലപ്പോഴും വിഷയമാവാറുണ്ടു്.
+
+ഇങ്ങനെ സാമ്പ്രദായികമായ ഹാസ്യരൂപങ്ങളെ വ്യക്തമായി കൂട്ടിയിണക്കി നിര്‍മ്മിച്ച 'ദ ബിഗ് ബാംഗ് തിയറി'യില്‍ രജേഷ് ഒരു
+പുതിയ വിഭാഗത്തെയാണു് പ്രതിനിധാനം ചെയ്യുന്നതു്. അമേരിക്കന്‍ പ്രേക്ഷകര്‍ അത്രയ്ക്കങ്ങോട്ടു് കണ്ടിട്ടില്ലാത്ത, എന്നാല്‍ അമേരിക്കന്‍
+അക്കാദമിക രംഗത്തു് ധാരാളമുള്ള ഇന്ത്യന്‍ ശാസ്ത്രജ്ഞരെ. ചൈനയില്‍നിന്നും, കമ്യൂണിസ്റ്റും അല്ലാത്തതുമായ മറ്റു ഏഷ്യന്‍
+രാജ്യങ്ങളില്‍നിന്നും കുടിയേറിപാര്‍ത്തവര്‍, അമേരിക്കന്‍ ജീവിതത്തിന്റെയും അതുവഴി ടെലിവിഷന്റെയും ഭാഗമായിട്ടു് വളരെക്കാലമായി.
എന്നാല്‍ ഇന്ത്യന്‍ വംശജര്‍ വളരെ അപൂര്‍വ്വമായിരുന്നു ഈയടുത്തകാലം വരെ.
കാല്‍പെന്‍ മോഡിയും, കുനാല്‍ നയ്യാറും, നവീന്‍ ആന്‍ഡ്രൂസും, ഇന്ദിരാ വര്‍മ്മയും, നവി റാവത്തുമൊക്കെ അമേരിക്കന്‍
-സിനിമയുടെയും ടെലിവിഷന്റെയും ഭാഗമായിത്തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഇവര്‍തന്നെ പലപ്പോഴും ഇന്ത്യന്‍ കഥാപാത്രങ്ങളില്‍
+സിനിമയുടെയും ടെലിവിഷന്റെയും ഭാഗമായിത്തുടങ്ങിയിട്ടു് അധികകാലമായിട്ടില്ല. ഇവര്‍തന്നെ പലപ്പോഴും ഇന്ത്യന്‍ കഥാപാത്രങ്ങളില്‍
ഒതുങ്ങി നില്‍ക്കാറുമില്ല. എങ്കിലും ദീപക് ചോപ്രയും, ഓഷോ രജനീഷും, ഹരേ കൃഷ്ണാ പ്രസ്ഥാനവും നല്‍കിയ ഐഡന്റിറ്റിയും
-തങ്ങളിലേക്കുള്‍വലിയുന്ന സ്വഭാവവും നല്‍കിയ ക്ലീഷേകളിലൂടെയാണ് രജേഷ് വികസിക്കുന്നത്. ഇന്ത്യക്കാരെല്ലാവരും സ്പരിച്വല്‍
-ഭ്രാന്തന്‍മാരല്ലെന്നു കാണിക്കാനാകണം, രജേഷിന്റെ വിഷയത്തിലുള്ള അഭിപ്രായങ്ങള്‍ ഷെല്‍ഡന്‍ തിരുത്തുന്നത് സാധാരണയാണ്.
- അതിനു മറുപടിയായി ഞാന്‍ ന്യൂ ഡല്‍ഹി എന്ന മെട്രോയില്‍ നിന്നാണുവരുന്നത് അല്ലാതെ യോഗാ സ്കൂളില്‍ നിന്നല്ല എന്നു
- രജേഷ് ഒരിടത്തു മറുപടിയും നല്‍കുന്നുണ്ട്.
-
-
-
-എന്നാല്‍ സ്വാഭാവികമായി ഇന്ത്യക്കാര്‍ വലിയ നാണക്കാരാണ് എന്നതും, രണ്ടെണ്ണം വിട്ടാലെ നാവിനു ബലം വയ്ക്കു എന്നതും
-വളരെ നന്നായി ഷോയില്‍ ഉപയോഗിച്ചിട്ടുണ്ട്. കൂട്ടത്തില്‍ പെണ്ണുങ്ങളോട് ഇടപഴകാനും സംസാരിക്കാനും പെണ്ണുങ്ങളുള്ള സദസ്സില്‍
-വരെ സംസാരിക്കാനുമുള്ള ബുദ്ധിമുട്ട് 'സെലക്റ്റീവ് മ്യൂട്ടിസം' എന്നൊരു മെഡിക്കല്‍ കണ്ടീഷനായിത്തന്നെ കാണിച്ച് പൊളിറ്റിക്കലി
- കറക്റ്റാവാനും ഷോ ശ്രദ്ധിക്കുന്നുണ്ട് (സൈക്കോളജിസ്റ്റായ ലെനോര്‍ഡിന്റെ അമ്മയാണ് ഇതു തിരിച്ചറിയുന്നത്). ഈ പ്രശ്നം കാരണം
- രജേഷിന് പലപ്പോഴും സ്വന്തം അഭിപ്രായം പറയാനാകാത്തതും, ഹൊവാര്‍ഡിനോട് ചെവിയില്‍ പറയുന്നതിനോട് രണ്ടിരട്ടി
- ശബ്ദത്തില്‍ ഹൊവാര്‍ഡ് മറുപടി പറയുന്നതും സാധാരണവും സ്ഥിരം തമാശ സൃഷ്ടിക്കുന്നതുമായ രംഗമാണ്. ഷെല്‍ഡന്റെ
- വിചിത്രമായ സ്വഭാവങ്ങളോടും പെരുമാറ്റരീതികളോടും ഏറ്റവും കൂടുതല്‍ അനുഭാവം കാണിക്കുന്നതും രജേഷാണ്.
-
-എങ്കിലും ബ്രിട്ടീഷ് സീരിയലുകളിലെ സ്ഥിരസാന്നിധ്യമായ 'കറി ലൌവിങ്' ഇന്ത്യനല്ല രാജ്. ഇന്ത്യന്‍ രുചിയോട് ചെറുതല്ലതാത്ത
+തങ്ങളിലേക്കുള്‍വലിയുന്ന സ്വഭാവവും നല്‍കിയ ക്ലീഷേകളിലൂടെയാണു് രജേഷ് വികസിക്കുന്നതു്. ഇന്ത്യക്കാരെല്ലാവരും സ്പരിച്വല്‍
+ഭ്രാന്തന്‍മാരല്ലെന്നു കാണിക്കാനാകണം, രജേഷിന്റെ വിഷയത്തിലുള്ള അഭിപ്രായങ്ങള്‍ ഷെല്‍ഡന്‍ തിരുത്തുന്നതു് സാധാരണയാണു്.
+ അതിനു മറുപടിയായി ഞാന്‍ ന്യൂ ഡല്‍ഹി എന്ന മെട്രോയില്‍ നിന്നാണുവരുന്നതു്, അല്ലാതെ യോഗാ സ്കൂളില്‍ നിന്നല്ല എന്നു്
+ രജേഷ് ഒരിടത്തു് മറുപടിയും നല്‍കുന്നുണ്ടു്.
+
+എന്നാല്‍ സ്വാഭാവികമായി ഇന്ത്യക്കാര്‍ വലിയ നാണക്കാരാണു് എന്നതും, രണ്ടെണ്ണം വിട്ടാലെ നാവിനു ബലംവയ്ക്കു എന്നതും
+വളരെനന്നായി ഷോയില്‍ ഉപയോഗിച്ചിട്ടുണ്ടു്. കൂട്ടത്തില്‍ പെണ്ണുങ്ങളോടു് ഇടപഴകാനും പെണ്ണുങ്ങളുള്ള സദസ്സില്‍
+സംസാരിക്കാനുമുള്ള ബുദ്ധിമുട്ടു് 'സെലക്റ്റീവു് മ്യൂട്ടിസം' എന്നൊരു മെഡിക്കല്‍ കണ്ടീഷനായിത്തന്നെ കാണിച്ചു് പൊളിറ്റിക്കലി
+ കറക്റ്റാവാനും ഷോ ശ്രദ്ധിക്കുന്നുണ്ടു്. (സൈക്കോളജിസ്റ്റായ ലെനോര്‍ഡിന്റെ അമ്മയാണു് ഇതു തിരിച്ചറിയുന്നതു്.) ഈ പ്രശ്നം കാരണം
+ രജേഷിനു് പലപ്പോഴും സ്വന്തം അഭിപ്രായം പറയാനാകാത്തതും, ഹൊവാര്‍ഡിനോടു് ചെവിയില്‍ പറയുന്നതിനോടു് രണ്ടിരട്ടി
+ ശബ്ദത്തില്‍ ഹൊവാര്‍ഡ് മറുപടി പറയുന്നതും സാധാരണവും സ്ഥിരംതമാശ സൃഷ്ടിക്കുന്നതുമായ രംഗമാണു്. ഷെല്‍ഡന്റെ
+ വിചിത്രമായ സ്വഭാവങ്ങളോടും പെരുമാറ്റരീതികളോടും ഏറ്റവും കൂടുതല്‍ അനുഭാവം കാണിക്കുന്നതും രജേഷാണു്.
+
+എങ്കിലും ബ്രിട്ടീഷ് സീരിയലുകളിലെ സ്ഥിരസാന്നിധ്യമായ 'കറി ലൌവിങ്' ഇന്ത്യന'ല്ല രാജ്. ഇന്ത്യന്‍ രുചിയോടു് ചെറുതല്ലതാത്ത
വിമുഖതകാണിക്കുന്ന രജേഷിന്റെ ആക്സെന്റോടു കൂടിയതെങ്കിലും 'ഡ്യൂഡ്' തുടങ്ങിയ സംബോധനകളും ഇന്ത്യയിലെ മെട്രോ
- സംസ്കാരത്തില്‍ നിന്നാണ് വരവെന്നു സൂചിപ്പിക്കുന്നു.
-ഡല്‍ഹിയില്‍ ഡോക്റ്ററായ അച്ഛനും, റിസര്‍ച്ച് വഴിമുട്ടുമ്പോള്‍ വിസ പ്രശ്നം പേടിച്ച് ഷെല്‍ഡന്റെ കീഴില്‍ പണിയെടുക്കാന്‍
-സന്നദ്ധനാവുന്നതും എല്ലാം പുതുതലമുറ ഇന്ത്യന്‍ കുടിയേറ്റക്കാരന്റെ പ്രശ്നങ്ങളാണ് വിഷയമാക്കുന്നത്. ഇതിലെയൊക്കെ തമാശകള്‍
-പലതും സാമ്പ്രദായികഅമേരിക്കന്‍ ഹാസ്യരൂപങ്ങളില്‍ നിന്ന് വളരെ അകലെയുള്ളതും.
-
-ഇന്ത്യയിലെ പട്ടിണിയില്‍ വളര്‍ന്നവനാണെന്നു താനെന്ന രാജിന്റെ അവകാശവാദത്തെ, കൂട്ടുകാര്‍ തുറന്നു കാട്ടുന്നത്, 'ബെന്റ്ലി'
-ഉപയോഗിക്കുന്ന ഗൈനക്കോളജി സ്പെഷലിസ്റ്റായ ഡോക്റ്ററാണ് രാജിന്റെ അച്ഛനെന്നോര്‍മ്മിപ്പിച്ചാണ്. കാള്‍ സെന്ററില്‍ ജോലി
-ചെയ്യുന്ന കസിനും, വിവാഹത്തിനു നിര്‍ബന്ധിക്കുന്ന മാതാപിതാക്കളും തുടങ്ങിയ സാധാരണ ഇന്ത്യന്‍ ക്ലീഷേകളും പലപ്പോഴായി
- രംഗത്തു വരുന്നുണ്ട്.
-
-പണത്തിലുമപ്പുറം, വിദ്യാഭ്യാസത്തിനും അക്കാദമിക ആവശ്യങ്ങള്‍ക്കുമായിത്തന്നെ അമേരിക്കയിലെത്തുന്ന ആളാണ് രാജ്. ഒപ്പം
-സാമ്പ്രദായിക ഇന്ത്യന്‍ രീതികളോടുള്ള അവജ്ഞയുമുണ്ട്. മറ്റു കഥാപാത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി, ഒരു പുതിയ ഹാസ്യ
-സ്റ്റീരിയോടൈപ്പിനെ സൃഷ്ടിക്കുകയാണ് രാജിലൂടെ ചക് ലോറിയും ബില്‍ പ്രാഡിയും ചെയ്തത്. പല ഇന്ത്യന്‍ സ്റ്റീരിയോ ടൈപ്പുകളുടെയും
-എതിര്‍ ധ്രുവത്തില്‍ നില്‍ക്കുന്ന രാജ്, പുതുതലമുറ വിജ്ഞാന കുടിയേറ്റക്കാരെയാണ് പ്രതിനിധാനം ചെയ്യുന്നത്.
-
-പ്രശസ്തരായ ചക് ലോറിയും ബില്‍ പ്രാഡിയും നിര്‍മ്മിക്കുന്ന സീരിയലില്‍, ലെനോര്‍ഡിനെ അവതരിപ്പിക്കുന്നത് ജോണി
-ഗാലെക്കിയാണ്. ഷെല്‍ഡനായി വേഷമിടുന്നത് ജിം പാര്‍സണ്‍സും, പെന്നിയായെത്തുന്നത് കേലി ക്വാകൊയുമാണ്. സൈമണ്‍
+ സംസ്കാരത്തില്‍ നിന്നാണു് വരവെന്നു സൂചിപ്പിക്കുന്നു.
+ഡല്‍ഹിയില്‍ ഡോക്ടറായ അച്ഛനും, റിസര്‍ച്ചു് വഴിമുട്ടുമ്പോള്‍ വിസ പ്രശ്നം പേടിച്ചു് ഷെല്‍ഡന്റെ കീഴില്‍ പണിയെടുക്കാന്‍
+സന്നദ്ധനാവുന്നതും എല്ലാം പുതുതലമുറ ഇന്ത്യന്‍ കുടിയേറ്റക്കാരന്റെ പ്രശ്നങ്ങളാണു് വിഷയമാക്കുന്നതു്. ഇതിലെയൊക്കെ തമാശകള്‍
+പലതും സാമ്പ്രദായിക അമേരിക്കന്‍ ഹാസ്യരൂപങ്ങളില്‍നിന്നു് വളരെ അകലെയുള്ളതും.
+
+ഇന്ത്യയിലെ പട്ടിണിയില്‍ വളര്‍ന്നവനാണു് താനെന്ന രാജിന്റെ അവകാശവാദത്തെ, കൂട്ടുകാര്‍ തുറന്നുകാട്ടുന്നത്, 'ബെന്റ്ലി'
+ഉപയോഗിക്കുന്ന ഗൈനക്കോളജി സ്പെഷലിസ്റ്റായ ഡോക്ടറാണു് രാജിന്റെ അച്ഛനെന്നോര്‍മ്മിപ്പിച്ചാണു്. കാള്‍ സെന്ററില്‍ ജോലി
+ചെയ്യുന്ന കസിനും, വിവാഹത്തിനു നിര്‍ബന്ധിക്കുന്ന മാതാപിതാക്കളും തുടങ്ങി സാധാരണ ഇന്ത്യന്‍ ക്ലീഷേകളും പലപ്പോഴായി
+ രംഗത്തു വരുന്നുണ്ടു്.
+
+പണത്തിനുമപ്പുറം, വിദ്യാഭ്യാസത്തിനും അക്കാദമിക ആവശ്യങ്ങള്‍ക്കുമായിത്തന്നെ അമേരിക്കയിലെത്തുന്ന ആളാണു് രാജ്. ഒപ്പം
+സാമ്പ്രദായിക ഇന്ത്യന്‍ രീതികളോടുള്ള അവജ്ഞയുമുണ്ടു്. മറ്റു കഥാപാത്രങ്ങളില്‍നിന്നു വ്യത്യസ്തമായി, ഒരു പുതിയ ഹാസ്യ
+സ്റ്റീരിയോടൈപ്പിനെ സൃഷ്ടിക്കുകയാണു് രാജിലൂടെ ചക് ലോറിയും ബില്‍ പ്രാഡിയും ചെയ്തതു്. പല ഇന്ത്യന്‍ സ്റ്റീരിയോ ടൈപ്പുകളുടെയും
+എതിര്‍ധ്രുവത്തില്‍ നില്‍ക്കുന്ന രാജ്, പുതുതലമുറവിജ്ഞാനകുടിയേറ്റക്കാരെയാണു് പ്രതിനിധാനം ചെയ്യുന്നതു്.
+
+പ്രശസ്തരായ ചക് ലോറിയും ബില്‍ പ്രാഡിയും നിര്‍മ്മിക്കുന്ന സീരിയലില്‍, ലെനോര്‍ഡിനെ അവതരിപ്പിക്കുന്നതു് ജോണി
+ഗാലെക്കിയാണു്. ഷെല്‍ഡനായി വേഷമിടുന്നതു് ജിം പാര്‍സണ്‍സും, പെന്നിയായെത്തുന്നതു് കേലി ക്വാകൊയുമാണു്. സൈമണ്‍
ഹെല്‍ബര്‍ഗ് ഹൊവാര്‍ഡായെത്തുന്നു. തിങ്കളാഴ്ചകളില്‍ രാത്രി ഒന്‍പതര ഈസ്റ്റേണ്‍ സമയത്തായിരുന്നു ഇതുവരെ
-'ദ ബിഗ് ബാംഗ് തിയറി' കാണിച്ചിരുന്നത്. ഇനിയുള്ള സീസണുകളില്‍ അത് വ്യാഴാഴ്ചകളില്‍ രാത്രി എട്ടുമണിക്കാവുമെന്നാണ് സൂചന.
-വളരെ പോപ്പുലറായ ഈ സീരിയല്‍ ഒരു നാലാം വര്‍ഷത്തിനു കൂടി പുതുക്കിയിട്ടുണ്ടെന്നാണ് വിക്കിപീഡിയ പറയുന്നത്.
+'ദ ബിഗ് ബാംഗ് തിയറി' കാണിച്ചിരുന്നതു്. ഇനിയുള്ള സീസണുകളില്‍ അതു് വ്യാഴാഴ്ചകളില്‍ രാത്രി എട്ടുമണിക്കാവുമെന്നാണു് സൂചന.
+വളരെ പോപ്പുലറായ ഈ സീരിയല്‍ ഒരു നാലാംവര്‍ഷത്തിനുകൂടി പുതുക്കിയിട്ടുണ്ടെന്നാണു് വിക്കിപീഡിയ പറയുന്നതു്.
-പിന്‍കുറിപ്പ്:
+പിന്‍കുറിപ്പു്:
-ലേഖനത്തിലുടനീളം 'ഗീക്ക്' എന്നാണുപയോഗിച്ചിരിക്കുന്നതെങ്കിലും കുറച്ചകൂടി ചേരുന്ന പദം പലപ്പോഴും നെര്‍ഡ് എന്നതാണ്.
- ആവശ്യത്തില്‍ കൂടുതല്‍ ഇംഗ്ലീഷ് അല്ലാതെതന്നെ ഉപയോഗിച്ചു എന്നു തോന്നിയതുകൊണ്ടാണ് അതൊഴിവാക്കിയത്.
- സാമ്പ്രദായിക രൂപങ്ങളെപ്പറ്റിയും രജേഷിന്റെ അവതരണത്തെപ്പറ്റിയുമുള്ള എന്റെ നിരീക്ഷണങ്ങള്‍ തികച്ചും വ്യക്തിപരമാണ്,
- സാധാരണ ഷോ/സിനിമ ക്രിട്ടിക്കുകളുടെ നിര്‍വചനമായിരക്കണമെന്നില്ല എന്റേത്.
+ലേഖനത്തിലുടനീളം 'ഗീക്ക്' എന്നാണുപയോഗിച്ചിരിക്കുന്നതെങ്കിലും കുറച്ചുകൂടി ചേരുന്ന പദം പലപ്പോഴും നെര്‍ഡ് എന്നതാണു്.
+ ആവശ്യത്തില്‍ കൂടുതല്‍ ഇംഗ്ലീഷ് അല്ലാതെതന്നെ ഉപയോഗിച്ചു എന്നു തോന്നിയതുകൊണ്ടാണു് അതൊഴിവാക്കിയതു്.
+ സാമ്പ്രദായികരൂപങ്ങളെപ്പറ്റിയും രജേഷിന്റെ അവതരണത്തെപ്പറ്റിയുമുള്ള എന്റെ നിരീക്ഷണങ്ങള്‍ തികച്ചും വ്യക്തിപരമാണു്,
+ സാധാരണ ഷോ/സിനിമ ക്രിട്ടിക്കുകളുടെ നിര്‍വ്വചനമായിരക്കണമെന്നില്ല എന്റേതു്.
(May 7, 2011)\footnote{http://malayal.am/വിനോദം/ടി-വി/10385/യുഎസ്-സിറ്റ്കോമിലെ-ഇന്ത്യക്കാരന്‍}
diff --git a/valencia.tex b/valencia.tex
index d7b9edd..638b9be 100644
--- a/valencia.tex
+++ b/valencia.tex
@@ -1,67 +1,67 @@
-\secstar{വലന്‍സിയയിലെ അപകടവും വെബ്ബറിന്റെ രക്ഷപ്പെടലും}
+\secstar{വലന്‍സിയയിലെ അപകടവും വെബ്ബറിന്റെ രക്ഷപ്പെടലും}
\vskip 2pt
-ആദ്യപത്തില്‍ സീസണിലെ പതിവില്‍ നിന്നും വ്യത്യസ്തമായി ചില പുതുമുഖങ്ങളെ കണ്ട റേസായിരുന്നു വലന്‍സിയയിലേത്.
-യൂറോപ്യന്‍ ഗ്രാന്‍പ്രീ എന്ന പേരുമായി, ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഒന്‍പതാം റൌണ്ട് ഇക്കഴിഞ്ഞ ഞായറാഴ്ച (27
+ആദ്യപത്തില്‍ സീസണിലെ പതിവില്‍നിന്നും വ്യത്യസ്തമായി ചില പുതുമുഖങ്ങളെ കണ്ട റേസായിരുന്നു വലന്‍സിയയിലേതു്.
+യൂറോപ്യന്‍ ഗ്രാന്‍പ്രീ എന്ന പേരുമായി, ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഒന്‍പതാം റൌണ്ടു് ഇക്കഴിഞ്ഞ ഞായറാഴ്ച (27
ജൂണ്‍) സ്പെയിനിലെ വലന്‍സിയയിലെ തെരുവുകളില്‍ പൂര്‍ത്തിയായപ്പോള്‍ ലോകചാമ്പ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍ മക്‌ലാരന്‍,
-റെഡ്ബുള്‍ ടീമുകളിലേക്കൊതുങ്ങുന്ന കാഴ്ചയാണ് കാണാനാവുന്നത്. കാനഡയില്‍ കാഴ്ചവെച്ച പ്രകടനത്തില്‍ നിന്നും
-ഒരുപാടുമുന്നോട്ടുപോകാന്‍ വില്യംസ്, സൌബര്‍,ടോറോ റോസൊ ടീമുകള്‍ക്കായത്, മധ്യനിര പോരാട്ടം വരും നാളുകളില്‍
+റെഡ്ബുള്‍ ടീമുകളിലേക്കൊതുങ്ങുന്ന കാഴ്ചയാണു് കാണാനാവുന്നതു്. കാനഡയില്‍ കാഴ്ചവെച്ച പ്രകടനത്തിനിന്നും
+ഒരുപാടു മുന്നോട്ടുപോകാന്‍ വില്യംസ്, സൌബര്‍,ടോറോ റോസൊ ടീമുകള്‍ക്കായതു്, മധ്യനിര പോരാട്ടം വരുംനാളുകളില്‍
ശക്തമാകുമെന്നും വ്യക്തമാക്കി.
-ടയറുകള്‍ കുഴപ്പങ്ങളുണ്ടാക്കിയ യോഗ്യതാ റൌണ്ടായിരുന്നു വലന്‍സിയയിലേത്. ശരിയായ ടയര്‍ സ്ട്രാറ്റജിയിലൂടെ മക്‌ലാരന്‍
+ടയറുകള്‍ കുഴപ്പങ്ങളുണ്ടാക്കിയ യോഗ്യതാ റൌണ്ടായിരുന്നു വലന്‍സിയയിലേതു്. ശരിയായ ടയര്‍ സ്ട്രാറ്റജിയിലൂടെ മക്‌ലാരന്‍
റെഡ്ബുള്‍ ടീമുകള്‍ മുന്‍നിരയിലെത്തിയപ്പോള്‍, റെഡ്ബുള്‍ സെബാസ്റ്റ്യന്‍ വെറ്റലിലൂടെ സീസണിലെ എട്ടാമത്തെ പോള്‍
ഉറപ്പാക്കി. ഹാമില്‍ട്ടണ്‍ മൂന്നാമതെത്തിയെങ്കിലും, ഒന്നാം നമ്പര്‍ കാറില്‍ ഏഴാമതെത്താനെ നിലവിലെ ചാമ്പ്യന്‍ ജെന്‍സണ്‍
-ബട്ടണുകഴിഞ്ഞുള്ളൂ. ഫെറാരികള്‍ നാലും അഞ്ചും സ്ഥാനത്തും കുബിത്സ ആറാമതുമെത്തി. എന്നാല്‍ യോഗ്യതാ റൌണ്ടിന്റെ
-അത്ഭുതമായത്, സീസണില്‍ തീരെ നിറം മങ്ങിപ്പോയ വില്യംസ് കാറുകള്‍ ഒരേസമയത്തോടെ എട്ടും ഒന്‍പതും
-സ്ഥാനങ്ങളിലെത്തിയതാണ്. ടയറുകള്‍ ചതിച്ച മെഴ്സിഡസും ഫോഴ്സ് ഇന്ത്യയും പതിവിനു വിപരീതമായി, യോഗ്യതാ റൌണ്ടിന്റെ
-മൂന്നാം പാദം കാണാതെ പുറത്തായി.
+ബട്ടണു കഴിഞ്ഞുള്ളൂ. ഫെറാരികള്‍ നാലും അഞ്ചും സ്ഥാനത്തും കുബിത്സ ആറാമതുമെത്തി. എന്നാല്‍ യോഗ്യതാ റൌണ്ടിന്റെ
+അത്ഭുതമായതു്, സീസണില്‍ തീരെ നിറംമങ്ങിപ്പോയ വില്യംസ് കാറുകള്‍ ഒരേസമയത്തോടെ എട്ടും ഒന്‍പതും
+സ്ഥാനങ്ങളിലെത്തിയതാണു്. ടയറുകള്‍ ചതിച്ച മെഴ്സിഡസും ഫോഴ്സ് ഇന്ത്യയും പതിവിനു വിപരീതമായി, യോഗ്യതാ റൌണ്ടിന്റെ
+മൂന്നാംപാദം കാണാതെ പുറത്തായി.
റേസില്‍ അത്യുഗ്രന്‍ ഒരു സ്റ്റാര്‍ട്ടിലൂടെ ഹാമില്‍ട്ടണ്‍ വെബ്ബറെ മറികടന്നു (ടയറുകള്‍ തമ്മിലുരസിയില്ലായിരുന്നുവെങ്കില്‍
-വെറ്റലിനേയും രണ്ടാം വളവിനടുത്തു വച്ച് മറികടക്കുമായിരുന്നു). ട്രാക്കിലെ പൊസിഷന്‍ നഷ്ടപ്പെട്ട വെബ്ബര്‍
+വെറ്റലിനേയും രണ്ടാം വളവിനടുത്തുവച്ചു് മറികടക്കുമായിരുന്നു). ട്രാക്കിലെ പൊസിഷന്‍ നഷ്ടപ്പെട്ട വെബ്ബര്‍
ആദ്യലാപ്പുകഴിഞ്ഞപ്പോള്‍ ഏഴാമതായി. കാനഡയിലെ അത്രയും മികച്ചതല്ലെങ്കിലും കുഴപ്പമില്ലാത്ത ഒരു സ്റ്റാര്‍ട്ടിലൂടെ
-ഷുമാക്കര്‍ പതിനൊന്നാമതെത്തിയപ്പോള്‍, കൂട്ടുകാരന്‍ റൊസ്ബര്‍ഗ് മോശമായിപ്പോയി. യാനോ ട്രൂലി അഞ്ചു ലാപ്പു
-കഴിഞ്ഞപ്പോള്‍ത്തന്നെ രണ്ടുപിറ്റ് സ്റ്റോപ്പുകളെടുത്ത് ലോട്ടസിന്റെ റിലയബിലിറ്റിയെക്കുറിച്ചൊരു സൂചന നല്‍കി.
-വെബ്ബറാകട്ടെ എട്ടാം ലാപ്പില്‍ പിറ്റ് ചെയ്ത് ടയറുകള്‍ മാറ്റി മറ്റുകാറുകള്‍ (നിയമപ്രകാരം റേസില്‍ ഓപ്ഷന്‍ ടയറുകളും
-ഹാര്‍ഡ് ടയറുകളും നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കണം) പിറ്റു ചെയ്യുമ്പോള്‍ പൊസിഷന്‍ തിരിച്ചു പിടിക്കാനുള്ള ശ്രമം
-നടത്തി. എന്നാല്‍ വളരെ മോശം ഒരു പിറ്റ് സ്റ്റോപ്പിലൂടെ ട്രാക്കില്‍ ഉള്ള മുന്‍തൂക്കവും നഷ്ടമാവുകയാണ് ചെയ്തത്.
-തൊട്ടതെല്ലാം പിഴച്ച വെബ്ബര്‍ പത്താം ലാപ്പില്‍ ലോട്ടസിന്റെ ഹൈക്കി കൊവലായ്‌നെനുമായി കൂട്ടിയിടിച്ച് പുറത്തു
-പോവുകയും ചെയ്തു. ഒരു സാധാരണ മറികടക്കലിനിടയില്‍ വെബ്ബറെ പ്രതിരോധിക്കാന്‍ ശ്രമിച്ച ലോട്ടസിന്റെ പിന്നില്‍ത്തട്ടി
-റെഡ്ബുള്‍ ട്രാക്കില്‍ ശരിക്കും തലകുത്തിമറിയുകതന്നെയായിരുന്നു (വീഡിയോ കാണുക). അത്ഭുതകരമായാണ്,
-തകര്‍ന്നുപോയ റെഡ്ബുള്‍ കാറില്‍ നിന്ന് മാര്‍ക് വെബ്ബര്‍ യാതൊരു പരിക്കുമില്ലാതെ രക്ഷപ്പെട്ടത്.
+ഷുമാക്കര്‍ പതിനൊന്നാമതെത്തിയപ്പോള്‍, കൂട്ടുകാരന്‍ റൊസ്ബര്‍ഗ് മോശമായിപ്പോയി. യാനോ ട്രൂലി അഞ്ചു് ലാപ്പു
+കഴിഞ്ഞപ്പോള്‍ത്തന്നെ രണ്ടു് പിറ്റ് സ്റ്റോപ്പുകളെടുത്തു് ലോട്ടസിന്റെ റിലയബിലിറ്റിയെക്കുറിച്ചൊരു സൂചന നല്‍കി.
+വെബ്ബറാകട്ടെ എട്ടാം ലാപ്പില്‍ പിറ്റ് ചെയ്തു് ടയറുകള്‍ മാറ്റി മറ്റു കാറുകള്‍ (നിയമപ്രകാരം റേസില്‍ ഓപ്ഷന്‍ ടയറുകളും
+ഹാര്‍ഡ് ടയറുകളും നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കണം) പിറ്റു ചെയ്യുമ്പോള്‍ പൊസിഷന്‍ തിരിച്ചുപിടിക്കാനുള്ള ശ്രമം
+നടത്തി. എന്നാല്‍ വളരെ മോശം ഒരു പിറ്റ് സ്റ്റോപ്പിലൂടെ ട്രാക്കിലുള്ള മുന്‍തൂക്കം നഷ്ടമാവുകയാണു് ചെയ്തതു്.
+തൊട്ടതെല്ലാം പിഴച്ച വെബ്ബര്‍ പത്താം ലാപ്പില്‍ ലോട്ടസിന്റെ ഹൈക്കി കൊവലായ്‌നെനുമായി കൂട്ടിയിടിച്ചു് പുറത്തുപോവുകയും ചെയ്തു.
+ഒരു സാധാരണ മറികടക്കലിനിടയില്‍ വെബ്ബറെ പ്രതിരോധിക്കാന്‍ ശ്രമിച്ച ലോട്ടസിന്റെ പിന്നില്‍ത്തട്ടി
+റെഡ്ബുള്‍ ട്രാക്കില്‍ ശരിക്കും തലകുത്തിമറിയുകതന്നെയായിരുന്നു (വീഡിയോ കാണുക). അത്ഭുതകരമായാണു്
+തകര്‍ന്നുപോയ റെഡ്ബുള്‍ കാറില്‍നിന്നു് മാര്‍ക് വെബ്ബര്‍ യാതൊരു പരിക്കുമില്ലാതെ രക്ഷപ്പെട്ടതു്.
-ഇതായിരുന്നു അല്ലെങ്കില്‍ വിരസമെന്നു പറയാവുന്ന റേസിലെ ടേണിങ് പോയിന്റ്. അപകടത്തിനു ശേഷം സേഫ്റ്റികാര്‍
-വരുമെന്നുറപ്പായതോടെ എല്ലാ മുന്‍നിരകാറുകളും ഒന്നിനു പിറകേ ഒന്നായി പിറ്റ് ചെയ്ത് ഹാര്‍ഡ് ടയറുകളിലേക്കുമാറി.
-സേഫ്റ്റികാറിനു പിന്നില്‍ ഫോര്‍മേഷന്‍ നടക്കുന്നതിനു മുന്‍പുതന്നെ, പിറ്റെടുത്ത് പൊസിഷന്‍ നിലനിര്‍ത്താനുള്ള
-ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. ഇതിന്റെ ഫലമായി, ഷുമാക്കറും കൊബിയാഷിയും മുന്‍നിരയിലെത്തുകയും ചെയ്തു.
+ഇതായിരുന്നു, അല്ലെങ്കില്‍ വിരസമെന്നു പറയാവുന്ന റേസിലെ ടേണിങ് പോയിന്റ്. അപകടത്തിനുശേഷം സേഫ്റ്റികാര്‍
+വരുമെന്നുറപ്പായതോടെ എല്ലാ മുന്‍നിരകാറുകളും ഒന്നിനുപിറകേ ഒന്നായി പിറ്റ് ചെയ്തു് ഹാര്‍ഡ് ടയറുകളിലേക്കുമാറി.
+സേഫ്റ്റികാറിനു പിന്നില്‍ ഫോര്‍മേഷന്‍ നടക്കുന്നതിനു മുന്‍പുതന്നെ, പിറ്റെടുത്തു് പൊസിഷന്‍ നിലനിര്‍ത്താനുള്ള
+ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതു്. ഇതിന്റെ ഫലമായി, ഷുമാക്കറും കൊബിയാഷിയും മുന്‍നിരയിലെത്തുകയും ചെയ്തു.
എന്നാല്‍ ശരിക്കും മുന്നിലോടുകയും ഹാമില്‍ട്ടണു കനത്ത വെല്ലുവിളിയുയര്‍ത്തുകയും ചെയ്തിരുന്ന ഫെറാരികള്‍ ഇവിടെ
-സേഫ്റ്റികാറിനു പിന്നില്‍പ്പെട്ടുപോയി. സേഫ്റ്റികാറിനെ അവഗണിച്ച ഹാമില്‍ട്ടണാകട്ടെ ഒരു അഞ്ചു സെക്കന്റ് ഡ്രൈവ് ത്രൂ
-പെനാല്‍ട്ടിയുമായി രക്ഷപ്പെടുകയും ചെയ്തു. സേഫ്റ്റികാര്‍ നിയമങ്ങള്‍ക്ക് ശരിക്കും കനത്ത വിലകൊടുക്കേണ്ടിവന്നത്
-മെഴ്സിഡസാണ്. പിറ്റ്ലേനില്‍ റെഡ് ലൈറ്റ് കിട്ടിയ ഷുമാക്കര്‍ മൂന്നാമതുനിന്ന് പത്തൊന്‍പതാമനായാണ് പുറത്തെത്തിയത്.
-പിന്നീട് സോഫ്റ്റ് ടയറുകളെമാറ്റാനായി ഒന്നുകൂടി പിറ്റ് ചെയ്ത് ഷുമാക്കര്‍ ഇരുപത്തിയൊന്നാമതായി. എന്നാല്‍ പിറ്റ്
-സ്റ്റോപ്പ് അവസാനം വരെ എടുക്കാതിരുന്ന കൊബിയാഷി ഏതാണ്ട് റേസിന്റെ അവസാനം വരെ മൂന്നാമതായിരുന്നു.
-പിന്നീട് പിറ്റ് ചെയ്ത് ഓപ്ഷന്‍ ടയറുകളിലേക്കുമാറി ഏഴാമതായി ഫിനിഷ് ചെയ്തു.
+സേഫ്റ്റികാറിനു പിന്നില്‍പ്പെട്ടുപോയി. സേഫ്റ്റികാറിനെ അവഗണിച്ച ഹാമില്‍ട്ടണാകട്ടെ ഒരു അഞ്ചു സെക്കന്റ് ഡ്രൈവു് ത്രൂ
+പെനാല്‍ട്ടിയുമായി രക്ഷപ്പെടുകയും ചെയ്തു. സേഫ്റ്റികാര്‍ നിയമങ്ങള്‍ക്കു് ശരിക്കും കനത്ത വിലകൊടുക്കേണ്ടിവന്നതു്
+മെഴ്സിഡസാണു്. പിറ്റ്ലേനില്‍ റെഡ് ലൈറ്റ് കിട്ടിയ ഷുമാക്കര്‍ മൂന്നാമതുനിന്നു് പത്തൊന്‍പതാമനായാണു് പുറത്തെത്തിയതു്.
+പിന്നീടു് സോഫ്റ്റ് ടയറുകളെ മാറ്റാനായി ഒന്നുകൂടി പിറ്റ് ചെയ്തു് ഷുമാക്കര്‍ ഇരുപത്തിയൊന്നാമതായി. എന്നാല്‍ പിറ്റ്
+സ്റ്റോപ്പു് അവസാനംവരെ എടുക്കാതിരുന്ന കൊബിയാഷി ഏതാണ്ടു് റേസിന്റെ അവസാനംവരെ മൂന്നാമതായിരുന്നു.
+പിന്നീടു് പിറ്റ് ചെയ്തു് ഓപ്ഷന്‍ ടയറുകളിലേക്കുമാറി ഏഴാമതായി ഫിനിഷ് ചെയ്തു.
-വെബ്ബറിന്റെ അപകടവും, തുടര്‍ന്നുണ്ടായ ബഹളവും ശരിക്കും മുതലാക്കിയത് മധ്യനിര ടീമുകളാണ്. വില്യംസിന്റെ
-ബാരിക്കെല്ലോയും,റെനോയുടെ കുബിത്സയും, ടോറോ റോസൊയുടെ ബ്യയെമിയും ഫോഴ്സ് ഇന്ത്യയുടെ സുട്ടിലും
-അഞ്ചുമുതല്‍ എട്ടുവരെ സ്ഥാനങ്ങളിലെത്തുകയും ഏതാണ്ട്, അവസാനം വരെ നിലനിര്‍ത്തുകയും ചെയ്തു (പിന്നീട്
-യെല്ലോ ഫ്ലാഗ് നിയമങ്ങളെ അവഗണിച്ചെന്നു പറഞ്ഞ് ഇവര്‍ക്കെല്ലാം പെനാല്‍ട്ടിയും ലഭിച്ചു). വില്യംസിന്റെ നികൊ
-ഹള്‍ക്കന്‍ബര്‍ഗ് റിട്ടയര്‍ചെയ്തതും, സൌബറിന്റെ പെഡ്രോ ഡി ലാ റൊസയ്ക്ക് പെനാല്‍ട്ടി കിട്ടിയതും നികൊ
-റൊസ്ബര്‍ഗിന് ഒരു ആശ്വാസ പത്താം സ്ഥാനം നല്‍കി. ഇവിടെ ഒന്നാമതായി ഫിനിഷ് ചെയ്തെങ്കിലും സെബാസ്റ്റ്യന്‍
-വെറ്റല്‍ ചാമ്പ്യഷിപ്പ് പോരാട്ടത്തില്‍ 115 പോയിന്റുമായി മൂന്നാമതാണ്. മക്‌ലാരന്റെ ഹാമില്‍ട്ടണ്‍ 127 പോയിന്റുമായി
-ഒന്നാമതും, വെറും ആറുപോയിന്റു വ്യത്യാസത്തില്‍ ബട്ടണ്‍ രണ്ടാമതുമാണ്. വലന്‍സിയയില്‍ പോയിന്റൊന്നും
-നേടിയില്ലെങ്കിലും വെബ്ബര്‍ 103 പോയിന്റുമായി നാലാമതുണ്ട്. അലൊണ്‍സോ 98 പോയിന്റുമായി അഞ്ചാമതാണ്.
+വെബ്ബറിന്റെ അപകടവും തുടര്‍ന്നുണ്ടായ ബഹളവും ശരിക്കും മുതലാക്കിയത് മധ്യനിര ടീമുകളാണു്. വില്യംസിന്റെ
+ബാരിക്കെല്ലോയും റെനോയുടെ കുബിത്സയും ടോറോ റോസൊയുടെ ബ്യയെമിയും ഫോഴ്സ് ഇന്ത്യയുടെ സുട്ടിലും
+അഞ്ചുമുതല്‍ എട്ടുവരെ സ്ഥാനങ്ങളിലെത്തുകയും, ഏതാണ്ടു് അവസാനംവരെ നിലനിര്‍ത്തുകയും ചെയ്തു. (പിന്നീടു്
+യെല്ലോ ഫ്ലാഗ് നിയമങ്ങളെ അവഗണിച്ചെന്നു പറഞ്ഞു് ഇവര്‍ക്കെല്ലാം പെനാല്‍ട്ടിയും ലഭിച്ചു.) വില്യംസിന്റെ നികൊ
+ഹള്‍ക്കന്‍ബര്‍ഗ് റിട്ടയര്‍ചെയ്തതും, സൌബറിന്റെ പെഡ്രോ ഡി ലാ റൊസയ്ക്കു് പെനാല്‍ട്ടി കിട്ടിയതും നികൊ
+റൊസ്ബര്‍ഗിനു് ഒരു ആശ്വാസ പത്താംസ്ഥാനം നല്‍കി. ഇവിടെ ഒന്നാമതായി ഫിനിഷ് ചെയ്തെങ്കിലും സെബാസ്റ്റ്യന്‍
+വെറ്റല്‍ ചാമ്പ്യഷിപ്പു് പോരാട്ടത്തില്‍ 115 പോയിന്റുമായി മൂന്നാമതാണു്. മക്‌ലാരന്റെ ഹാമില്‍ട്ടണ്‍ 127 പോയിന്റുമായി
+ഒന്നാമതും, വെറും ആറുപോയിന്റു വ്യത്യാസത്തില്‍ ബട്ടണ്‍ രണ്ടാമതുമാണു്. വലന്‍സിയയില്‍ പോയിന്റൊന്നും
+നേടിയില്ലെങ്കിലും വെബ്ബര്‍ 103 പോയിന്റുമായി നാലാമതുണ്ടു്. അലൊണ്‍സോ 98 പോയിന്റുമായി അഞ്ചാമതാണു്.
കണ്‍സ്ട്രക്റ്ററുമാരുടെ പോരാട്ടത്തില്‍ മക്‌ലാരന്‍ (248) തന്നെയാണു മുന്നില്‍. കനത്ത വെല്ലുവിളിയുമായി റെഡ്ബുള്‍
-തൊട്ടുപിറകിലുണ്ട് (218). എന്നാല്‍ മൂന്നാമതുള്ള ഫെറാരിയ്ക്ക് ഇപ്പോഴത്തെ പ്രകടനത്തില്‍ നിന്നും
-ഒരുപാടുമുന്നോട്ടുപോയെ മതിയാകു.
+തൊട്ടുപിറകിലുണ്ടു് (218). എന്നാല്‍ മൂന്നാമതുള്ള ഫെറാരിയ്ക്ക് ഇപ്പോഴത്തെ പ്രകടനത്തില്‍നിന്നും
+ഒരുപാടു മുന്നോട്ടുപോയെ മതിയാകു.
-പോയിന്റ് നിലയില്‍ നിന്നും ഇതുവരെയുള്ള റേസ് അനുഭവങ്ങളില്‍ നിന്നും മനസ്സിലാകുന്നത്, മുന്‍ നിരയേക്കാള്‍ കനത്ത
-പോരാട്ടം മധ്യനിരയിലാകുമെന്നാണ്. വില്യംസ്, സൌബര്‍ ടോറോ റോസോ ടീമുകള്‍ കൂടി കരുത്തറിയിച്ചു കഴിഞ്ഞതോടെ
-വരും ആഴ്ചകളില്‍ യൂറോപ്പിലെ ട്രാക്കുകളില്‍ തീപാറുമെന്നുറപ്പിക്കാം.വലന്‍സിയയിലെ റേസിനിടയില്‍ മെഴ്സിഡസ്
-കാറുകളുടെ ബ്രേക്കുകള്‍ അമിതമായി ചൂടായിരുന്നത്, ഈ സീസണിലെ റിലയബിലിറ്റി പ്രശ്നങ്ങളില്‍ നിന്നും അവര്‍ ഇനിയും
+പോയിന്റ് നിലയില്‍നിന്നും ഇതുവരെയുള്ള റേസ് അനുഭവങ്ങളില്‍നിന്നും മനസ്സിലാകുന്നതു്, മുനിരയേക്കാള്‍ കനത്ത
+പോരാട്ടം മധ്യനിരയിലാകുമെന്നാണു്. വില്യംസ്, സൌബര്‍ ടോറോ റോസോ ടീമുകള്‍ കൂടി കരുത്തറിയിച്ചു കഴിഞ്ഞതോടെ
+വരുംആഴ്ചകളില്‍ യൂറോപ്പിലെ ട്രാക്കുകളില്‍ തീപാറുമെന്നുറപ്പിക്കാം.വലന്‍സിയയിലെ റേസിനിടയില്‍ മെഴ്സിഡസ്
+കാറുകളുടെ ബ്രേക്കുകള്‍ അമിതമായി ചൂടായിരുന്നതു്, ഈ സീസണിലെ റിലയബിലിറ്റി പ്രശ്നങ്ങളില്‍നിന്നും അവര്‍ ഇനിയും
മുക്തരായിട്ടില്ലെന്നതിനു തെളിവായി.
-ഫോര്‍മുല വണ്‍ ലീഡര്‍ ബോര്‍ഡില്‍ മുന്നിലുള്ള മക്‌ലാരന്റെയും, ഹാമില്‍ട്ടണിന്റേയും, നിലവിലെ ചാമ്പ്യന്‍ ബട്ടണിന്റേയും
-ഹോം റേസാണ് ജൂലൈ രണ്ടാം വാരത്തില്‍. ഒരുപാടു കനത്ത പോരാട്ടങ്ങള്‍ക്കു വേദിയായിട്ടുള്ള സില്‍വര്‍സ്റ്റോണ്‍
+ഫോര്‍മുല വണ്‍ ലീഡര്‍ ബോര്‍ഡില്‍ മുന്നിലുള്ള മക്‌ലാരന്റെയും ഹാമില്‍ട്ടണിന്റേയും, നിലവിലെ ചാമ്പ്യന്‍ ബട്ടണിന്റേയും
+ഹോം റേസാണു് ജൂലൈ രണ്ടാംവാരത്തില്‍. ഒരുപാടു കനത്തപോരാട്ടങ്ങള്‍ക്കു വേദിയായിട്ടുള്ള സില്‍വര്‍സ്റ്റോണ്‍
ഇത്തവണയും നിരാശരാക്കില്ലെന്നു പ്രതീക്ഷിക്കാം.
(30 June 2010)\footnote{http://malayal.am/വിനോദം/കായികം/6467/വലന്‍സിയയിലെ-അപകടവും-വെബ്ബറിന്റെ-രക്ഷപ്പെടലും}
diff --git a/viewonwomen.tex b/viewonwomen.tex
index 69b600f..948bcae 100644
--- a/viewonwomen.tex
+++ b/viewonwomen.tex
@@ -1,31 +1,31 @@
-\secstar{മലയാളിയുടെ പെണ്‍കാഴ്ചയെപ്പറ്റി...}
+\secstar{മലയാളിയുടെ പെണ്‍കാഴ്ചയെപ്പറ്റി...}
\vskip 2pt
നമത് വാഴ്വും കാലത്തിന്റേയും\footnote{\url{http://disorderedorder.blogspot.com/2008/01/blog-post_7837.html}},
-അവിടെക്കണ്ട കൊച്ചുത്രേസ്യയുടെ കമന്റിന്റെയും വെളച്ചത്തില്‍ ഒരു കേരളീയ യുവാവിന്റെ കുറിപ്പ്.
-അന്ന് കൊച്ച് ത്രേസ്യയെ തുറിച്ച് നോക്കിയവരില്‍ ഞാന്‍ ഉണ്ടാവാഞ്ഞത് ഞാന്‍ കൊച്ചിയില്‍ ഇല്ലാതിരുന്നതു
-കൊണ്ടാണെന്ന് ഞാന്‍ ആദ്യമേ പറയട്ടെ. എന്താച്ചാല്‍, സത്യത്തിന്റെ മുഖം വികൃതമാണെങ്കിലും
-തുറന്നു പറയുന്നതാണ് നല്ലതെന്ന് ഞാന്‍ പഠിച്ചു വരികയാണ്. എന്നെപ്പോലെ, വീട്ടിലെ പ്പെണ്ണുങ്ങള്‍ ഉപദേശിച്ചു
-നന്നാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട്, അല്ലെങ്കില്‍ അവരെ തെറ്റിദ്ധരിപ്പിച്ച്, നാട്ടിലെ പ്പെണ്ണുങ്ങള്‍ക്ക് പിടിയും കൊടുക്കാതെ
+അവിടെക്കണ്ട കൊച്ചുത്രേസ്യയുടെ കമന്റിന്റെയും വെളച്ചത്തില്‍ ഒരു കേരളീയ യുവാവിന്റെ കുറിപ്പു്.
+അന്നു് കൊച്ചുത്രേസ്യയെ തുറിച്ചുനോക്കിയവരില്‍ ഞാന്‍ ഉണ്ടാവാഞ്ഞതു് ഞാന്‍ കൊച്ചിയില്‍ ഇല്ലാതിരുന്നതു
+കൊണ്ടാണെന്നു് ആദ്യമേ പറയട്ടെ. എന്താച്ചാല്‍, സത്യത്തിന്റെ മുഖം വികൃതമാണെങ്കിലും
+തുറന്നു പറയുന്നതാണു് നല്ലതെന്നു് ഞാന്‍ പഠിച്ചുവരികയാണു്. എന്നെപ്പോലെ, വീട്ടിലെ പെണ്ണുങ്ങള്‍ ഉപദേശിച്ചു
+നന്നാക്കാന്‍ ശ്രമിച്ചു് പരാജയപ്പെട്ടു്, അല്ലെങ്കില്‍ അവരെ തെറ്റിദ്ധരിപ്പിച്ചു്, നാട്ടിലെ പെണ്ണുങ്ങള്‍ക്കു് പിടികൊടുക്കാതെ
നടക്കുന്ന പയ്യന്‍മാരാവണം ആ കൂട്ടത്തിലേറെയും.
-എന്താണ് ഞങ്ങളുടെ കാതലായ പ്രശ്നം എന്നൊന്നും ചോദിച്ചാല്‍ മറുപടി തരാന്‍ എനിക്കാവില്ല, കാരണം അങ്ങനെ ഒന്നില്ല
-എന്നതു തന്നെ. വിലങ്ങിട്ട് നിര്‍ത്താന്‍ ഒരു 'ഗേള്‍ ഫ്രണ്ടോ', അല്ലെങ്കില്‍ ശക്തമായ ഒരു മാതൃ സാന്നിദ്ധ്യമോ ഇല്ലാത്ത എല്ലാ
-കേരളീയ യുവാക്കളും എന്നെപ്പോലെത്തന്നെയാണ് എന്നാണ്, എന്റെ ഇത്രയും നാളത്തെ അനുഭവസാക്ഷ്യം. ദൈവത്തിന്റെ
-സ്വന്തം നാട്ടില്‍ കാമഭ്രാന്തുമായി ജീവിക്കുന്നവരാണ് ഞങ്ങള്‍ എന്ന് എഴുതിത്തള്ളുന്നതിനുമുമ്പ്, എന്തു സാമൂഹിക സാഹചര്യമാണ്
-ഞങ്ങളെ ഇങ്ങനെയാക്കിത്തീര്‍ത്തത് എന്ന് മനസ്സിലാക്കിത്തരൂ. ഒരു വിഭാഗം ആളുകള്‍ ഒരേതരത്തിലുള്ള
-ദുശ്ശീലങ്ങള്‍ക്കടിമകളാവുന്നുണ്ടെങ്കില്‍ പ്രശ്നം വ്യക്തിക്കല്ല സമൂഹത്തിനാണ് എന്നാണ് എനിക്കു തോന്നുന്നത്.
-മദ്യത്തിനെതിരെ ഘോരഘോരം പ്രസംഗിച്ച് രാത്രിയില്‍ നാല്‍ക്കാലില്‍ വീട്ടിലെത്തുന്ന അല്ലെങ്കില്‍ വീട്ടിലെ അലമാരയില്‍
-നിന്ന് ബ്ലാക്ക് ലേബല്‍ വീശിയാല്‍ മാത്രം ഉറക്കം വരുന്ന സംസ്കാരത്തിന്റെ ബാക്കി പത്രമാണോ? അമിതമായ
-വിലക്കുകളിലൂടെ തെറ്റായ വിദ്വേഷങ്ങളും ആസക്തികളും വളര്‍ത്തുന്ന ആത്മീയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ
-സംഭാവനയോ? അതോ, എതിര്‍ലിംഗത്തിലെ ന്യൂനപക്ഷത്തിനെക്കണ്ട് ഒരു വിഭാഗത്തിനെ മുഴുവന്‍ തെറ്റിദ്ധരിച്ചതോ?
-സമൂഹത്തിനെ കുറ്റം പറഞ്ഞ് സമാധാനിക്കുന്നതിലുപരി, ഏതേതു സാഹചര്യമാണ് മാറേണ്ടത് എന്ന് മനസ്സിലാക്കാനാണ്
-എന്റെ ശ്രമം. സമൂഹത്തിന്റെ നെടുംതൂണ് വ്യക്തിയാണെന്നും, സമൂഹം മാറണമെങ്കില്‍ മാറേണ്ടത്
-വ്യക്തിയാണെന്നും തിരിച്ചറിയുന്നു ഞാന്‍. അതു കൊണ്ട്, ഒരു വ്യക്തിയെന്ന നിലയില്‍ മാറ്റേണ്ട
-ശീലങ്ങളെന്തൊക്കെയെന്നാണ് ഞാന്‍ അന്വേഷിക്കുന്നതും.
+എന്താണു് ഞങ്ങളുടെ കാതലായ പ്രശ്നം എന്നൊന്നും ചോദിച്ചാല്‍ മറുപടി തരാന്‍ എനിക്കാവില്ല, കാരണം അങ്ങനെ ഒന്നില്ല
+എന്നതുതന്നെ. വിലങ്ങിട്ടു് നിര്‍ത്താന്‍ ഒരു 'ഗേള്‍ ഫ്രണ്ടോ', അല്ലെങ്കില്‍ ശക്തമായ ഒരു മാതൃസാന്നിദ്ധ്യമോ ഇല്ലാത്ത എല്ലാ
+കേരളീയ യുവാക്കളും എന്നെപ്പോലെത്തന്നെയാണു് എന്നാണു് എന്റെ ഇത്രയും നാളത്തെ അനുഭവസാക്ഷ്യം. ദൈവത്തിന്റെ
+സ്വന്തം നാട്ടില്‍ കാമഭ്രാന്തുമായി ജീവിക്കുന്നവരാണു് ഞങ്ങള്‍ എന്നു് എഴുതിത്തള്ളുന്നതിനുമുമ്പു്, എന്തു സാമൂഹിക സാഹചര്യമാണു്
+ഞങ്ങളെ ഇങ്ങനെയാക്കിത്തീര്‍ത്തതു് എന്നു് മനസ്സിലാക്കിത്തരൂ. ഒരു വിഭാഗം ആളുകള്‍ ഒരേതരത്തിലുള്ള
+ദുശ്ശീലങ്ങള്‍ക്കടിമകളാവുന്നുണ്ടെങ്കില്‍ പ്രശ്നം വ്യക്തിക്കല്ല സമൂഹത്തിനാണു് എന്നാണു് എനിക്കു തോന്നുന്നതു്.
+മദ്യത്തിനെതിരെ ഘോരഘോരം പ്രസംഗിച്ചു് രാത്രിയില്‍ നാല്‍ക്കാലില്‍ വീട്ടിലെത്തുന്ന, അല്ലെങ്കില്‍ വീട്ടിലെ അലമാരയില്‍നിന്നു്
+ബ്ലാക്ക് ലേബല്‍ വീശിയാല്‍ മാത്രം ഉറക്കംവരുന്ന സംസ്കാരത്തിന്റെ ബാക്കിപത്രമാണോ? അമിതമായ
+വിലക്കുകളിലൂടെ തെറ്റായ വിദ്വേഷങ്ങളും ആസക്തികളും വളര്‍ത്തുന്ന ആത്മീയ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ
+സംഭാവനയോ? അതോ, എതിര്‍ലിംഗത്തിലെ ന്യൂനപക്ഷത്തിനെക്കണ്ടു് ഒരു വിഭാഗത്തിനെ മുഴുവന്‍ തെറ്റിദ്ധരിച്ചതോ?
+സമൂഹത്തിനെ കുറ്റം പറഞ്ഞു് സമാധാനിക്കുന്നതിലുപരി, ഏതേതു സാഹചര്യമാണു് മാറേണ്ടതു് എന്നു് മനസ്സിലാക്കാനാണു്
+എന്റെ ശ്രമം. സമൂഹത്തിന്റെ നെടുംതൂണു് വ്യക്തിയാണെന്നും, സമൂഹം മാറണമെങ്കില്‍ മാറേണ്ടതു്
+വ്യക്തിയാണെന്നും തിരിച്ചറിയുന്നു ഞാന്‍. അതുകൊണ്ടു്, ഒരു വ്യക്തിയെന്ന നിലയില്‍ മാറ്റേണ്ട
+ശീലങ്ങളെന്തൊക്കെയെന്നാണു് ഞാന്‍ അന്വേഷിക്കുന്നതും.
-ആശങ്കകള്‍ പങ്കുവയ്ക്കുന്നതിനോടൊപ്പം പ്രശ്നത്തിന്റെ വേരുതേടിപ്പിടിച്ച് ചികിത്സയ്ക്കുള്ള ഒരു കുറിപ്പടിക്കുള്ള ആദ്യ
-ഉദ്യമമെങ്കിലും നടത്താനാണ് എനിക്ക് താത്പര്യം. ബൂലോകത്തിലെ സഹൃദയരെല്ലാരും സഹായത്തിനുണ്ടാവുമെന്നാണ് പ്രതീക്ഷ.
+ആശങ്കകള്‍ പങ്കുവയ്ക്കുന്നതിനോടൊപ്പം പ്രശ്നത്തിന്റെ വേരുതേടിപ്പിടിച്ചു് ചികിത്സയ്ക്കു് ഒരു കുറിപ്പടിക്കുള്ള ആദ്യ
+ഉദ്യമമെങ്കിലും നടത്താനാണു് എനിക്കു് താത്പര്യം. ബൂലോകത്തിലെ സഹൃദയരെല്ലാരും സഹായത്തിനുണ്ടാവുമെന്നാണു് പ്രതീക്ഷ.
(January 08, 2008)
\newpage