summaryrefslogtreecommitdiffstats
path: root/cricket-spirit.tex
diff options
context:
space:
mode:
authorPraveen Arimbrathodiyil <pravi.a@gmail.com>2012-08-22 13:24:58 +0530
committerPraveen Arimbrathodiyil <pravi.a@gmail.com>2012-08-22 13:24:58 +0530
commitaf31da4733c3abbde32b7422298de5ba4b581d4c (patch)
treea9d507001f8541afaf1eb1c6e46557e1f8382c02 /cricket-spirit.tex
parenta1154d8e8aff8c75cca771e77e3daabd1f4f0e94 (diff)
downloadlogbook-of-an-observer-af31da4733c3abbde32b7422298de5ba4b581d4c.tar.gz
logbook-of-an-observer-af31da4733c3abbde32b7422298de5ba4b581d4c.tar.xz
logbook-of-an-observer-af31da4733c3abbde32b7422298de5ba4b581d4c.zip
patch from Kevin for correcting hyphenation
Diffstat (limited to 'cricket-spirit.tex')
-rw-r--r--cricket-spirit.tex92
1 files changed, 46 insertions, 46 deletions
diff --git a/cricket-spirit.tex b/cricket-spirit.tex
index 759ca4b..46c4554 100644
--- a/cricket-spirit.tex
+++ b/cricket-spirit.tex
@@ -2,64 +2,64 @@
\vskip 2pt
‌\begin{framed}
-­``വി­വാ­ദ­ത്തി­ന്റെ കൂ­ട്ടു­കാ­ര­നാ­യി മാ­റിയ കു­ട്ടി­ക്ക്രി­ക്ക­റ്റി­ന്റെ അന്താ­രാ­ഷ്ട്ര പതി­പ്പില്‍ നി­ന്ന് 'ഇ­ന്ത്യന്‍ സേ­ന' പു­റ­ത്താ­യ­ത്
-ഇന്ന­ലെ­യാ­ണ്. അപ്പോ­ഴും ഇവി­ടെ ഇന്ത്യ­യില്‍ ഐ­പി­എല്‍ വി­വാ­ദ­ത്തി­ന്റെ അല­യൊ­ലി­കള്‍ അട­ങ്ങി­യി­ട്ടി­ല്ല.
-കാ­ര­ണം­കാ­ണി­ക്കല്‍ നോ­ട്ടീ­സ് ലഭി­ച്ച ഐപി­എ­ല്ലി­ന്റെ മുന്‍ കമ്മീ­ഷ­ണര്‍ ലളി­ത് മോ­ഡി­ക്ക് മറു­പ­ടി പറ­യാ­നു­ള്ള
-സമ­യം ദീര്‍­ഘി­പ്പി­ച്ച് വി­വാ­ദ­ത്തി­ന്റെ ആയു­സ്സു­നീ­ട്ടു­ക­യാ­ണ് ബി­സി­സി­ഐ. ഇന്ത്യന്‍ ­ക്രി­ക്ക­റ്റ് ലീ­ഗ് എന്ന നവീന
-ആശ­യ­ത്തെ കട്ടെ­ടു­ത്ത് ഇന്ത്യന്‍ പ്രീ­മി­യര്‍ ലീ­ഗ് ആയി അവ­ത­രി­പ്പി­ച്ച ­ല­ളി­ത് മോ­ഡി­ ഒടു­വില്‍ കാ­യി­ക­രം­ഗ­ത്തെ
-അധോ­ലോ­ക­വാ­ഴ്ച­യു­ടെ അട­യാ­ള­മാ­യി മാ­റു­ന്നു. മൂ­ന്നു­കൊ­ല്ലം പി­ന്നി­ട്ട ഐപി­എ­ല്ലി­ന്റെ കഥ­കള്‍ അപ­സര്‍­പ്പ­ക­ക­ഥ­ക­ളെ
-പോ­ലും വെ­ല്ലും. ചതി­യു­ടെ­യും പക­യു­ടെ­യും അദ്ധ്യാ­യ­ങ്ങള്‍ നി­റ­ച്ച ആദ്യ രണ്ടു­വര്‍­ഷ­ത്തെ ഐപി­എല്‍ കാ­ലം
-അന്വേ­ഷി­ക്കു­ക­യാ­ണി­വി­ടെ­. മല­യാ­ളം ന്യൂ­സ് പോര്‍­ട്ട­ലി­നു വേ­ണ്ടി ജി­നേ­ഷ് കെ­ജെ തയ്യാ­റാ­ക്കി­യ­ത്.''
+``വിവാദത്തിന്റെ കൂട്ടുകാരനായി മാറിയ കുട്ടിക്ക്രിക്കറ്റിന്റെ അന്താരാഷ്ട്ര പതിപ്പില്‍ നിന്ന് 'ഇന്ത്യന്‍ സേന' പുറത്തായത്
+ഇന്നലെയാണ്. അപ്പോഴും ഇവിടെ ഇന്ത്യയില്‍ ഐപിഎല്‍ വിവാദത്തിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല.
+കാരണംകാണിക്കല്‍ നോട്ടീസ് ലഭിച്ച ഐപിഎല്ലിന്റെ മുന്‍ കമ്മീഷണര്‍ ലളിത് മോഡിക്ക് മറുപടി പറയാനുള്ള
+സമയം ദീര്‍ഘിപ്പിച്ച് വിവാദത്തിന്റെ ആയുസ്സുനീട്ടുകയാണ് ബിസിസിഐ. ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് എന്ന നവീന
+ആശയത്തെ കട്ടെടുത്ത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആയി അവതരിപ്പിച്ച ലളിത് മോഡി ഒടുവില്‍ കായികരംഗത്തെ
+അധോലോകവാഴ്ചയുടെ അടയാളമായി മാറുന്നു. മൂന്നുകൊല്ലം പിന്നിട്ട ഐപിഎല്ലിന്റെ കഥകള്‍ അപസര്‍പ്പകകഥകളെ
+പോലും വെല്ലും. ചതിയുടെയും പകയുടെയും അദ്ധ്യായങ്ങള്‍ നിറച്ച ആദ്യ രണ്ടുവര്‍ഷത്തെ ഐപിഎല്‍ കാലം
+അന്വേഷിക്കുകയാണിവിടെ. മലയാളം ന്യൂസ് പോര്‍ട്ടലിനു വേണ്ടി ജിനേഷ് കെജെ തയ്യാറാക്കിയത്.''
\end{framed}
{\vskip 12pt}
-ഐ­പി­എ­ല്ലി­ന്റെ ചരി­ത്രം അന്വേ­ഷി­ക്കു­മ്പോള്‍ ചെ­ന്നെ­ത്തു­ന്ന­ത് സു­ഭാ­ഷ് ചന്ദ്ര­യു­ടെ എസ്സെല്‍ ഗ്രൂ­പ്പില്‍ പെ­ട്ട സീ ടെ­ലി­ഫി­ലിം­സ്
-2003 മു­തല്‍ ഇന്ത്യ­യി­ലെ ക്രി­ക്ക­റ്റ് സം­പ്രേ­ക്ഷ­ണാ­വ­കാ­ശ­ത്തി­നാ­യി നട­ത്തിയ ലേ­ല­യു­ദ്ധ­ങ്ങ­ളി­ലും നി­യ­മ­യു­ദ്ധ­ങ്ങ­ളി­ലു­മാ­ണ്.
-പല­പ്പോ­ഴും പൊ­തു­ജ­ന­ത്തെ അമ്പ­ര­പ്പി­ക്കു­ന്ന നട­പ­ടി­ക്ര­മ­ങ്ങ­ളി­ലൂ­ടെ സം­പ്രേ­ക്ഷ­ണാ­വ­കാ­ശം കി­ട്ടാ­ക്ക­നി­യാ­യ­പ്പോള്‍ ­
-സു­ഭാ­ഷ് ചന്ദ്ര അസാ­ധ്യ­മായ ഒരു സാ­ഹ­സ­ത്തി­നു മു­തിര്‍­ന്നു. ബി­സി­സി­ഐ­യി­ലെ 'ക­ടല്‍ കി­ഴ­വന്‍­മാ­രു­ടെ' സം­ഘ­ത്തി­ന്
-ഒരു കോര്‍­പ്പ­റേ­റ്റ് ബദല്‍ എന്ന സ്വ­പ്ന­ത്തി­നു നി­റം പക­രാന്‍ ശ്ര­മി­ച്ചു. ഇതു ചെ­യ്യു­മ്പോള്‍ ഇന്ത്യ­യി­ലെ ക്രി­ക്ക­റ്റ് ഭര­ണം
-നേ­രെ­യാ­ക്കി­യെ­ടു­ക്ക­ണം എന്നൊ­രു­ദ്ദേ­ശം ചന്ദ്ര­യു­ടെ സ്വ­പ്ന­ത്തില്‍ പോ­ലു­മു­ണ്ടാ­യി­രു­ന്നു എന്നു തോ­ന്നു­ന്നി­ല്ല. ഒരു പക്ഷേ
-ടെ­ലി­വി­ഷന്‍ സം­പ്രേ­ഷ­ണാ­വ­കാ­ശ­ങ്ങ­ളു­ടെ വില്‍­പ്പ­ന­യി­ലൂ­ടെ ഫോര്‍­മുല വണ്ണി­ന്റെ അവ­സാ­ന­വാ­ക്കാ­യി മാ­റിയ ബെര്‍­ണി
-എക്‌­ലെ­സ്റ്റോ­ണാ­യി­രു­ന്നി­രി­ക്ക­ണം ചന്ദ്ര­യു­ടെ (പി­ന്നീ­ട് ലളി­ത് മോ­ഡി­യു­ടെ­യും) പ്ര­ചോ­ദ­നം­.
+ഐപിഎല്ലിന്റെ ചരിത്രം അന്വേഷിക്കുമ്പോള്‍ ചെന്നെത്തുന്നത് സുഭാഷ് ചന്ദ്രയുടെ എസ്സെല്‍ ഗ്രൂപ്പില്‍ പെട്ട സീ ടെലിഫിലിംസ്
+2003 മുതല്‍ ഇന്ത്യയിലെ ക്രിക്കറ്റ് സംപ്രേക്ഷണാവകാശത്തിനായി നടത്തിയ ലേലയുദ്ധങ്ങളിലും നിയമയുദ്ധങ്ങളിലുമാണ്.
+പലപ്പോഴും പൊതുജനത്തെ അമ്പരപ്പിക്കുന്ന നടപടിക്രമങ്ങളിലൂടെ സംപ്രേക്ഷണാവകാശം കിട്ടാക്കനിയായപ്പോള്‍
+സുഭാഷ് ചന്ദ്ര അസാധ്യമായ ഒരു സാഹസത്തിനു മുതിര്‍ന്നു. ബിസിസിഐയിലെ 'കടല്‍ കിഴവന്‍മാരുടെ' സംഘത്തിന്
+ഒരു കോര്‍പ്പറേറ്റ് ബദല്‍ എന്ന സ്വപ്നത്തിനു നിറം പകരാന്‍ ശ്രമിച്ചു. ഇതു ചെയ്യുമ്പോള്‍ ഇന്ത്യയിലെ ക്രിക്കറ്റ് ഭരണം
+നേരെയാക്കിയെടുക്കണം എന്നൊരുദ്ദേശം ചന്ദ്രയുടെ സ്വപ്നത്തില്‍ പോലുമുണ്ടായിരുന്നു എന്നു തോന്നുന്നില്ല. ഒരു പക്ഷേ
+ടെലിവിഷന്‍ സംപ്രേഷണാവകാശങ്ങളുടെ വില്‍പ്പനയിലൂടെ ഫോര്‍മുല വണ്ണിന്റെ അവസാനവാക്കായി മാറിയ ബെര്‍ണി
+എക്‌ലെസ്റ്റോണായിരുന്നിരിക്കണം ചന്ദ്രയുടെ (പിന്നീട് ലളിത് മോഡിയുടെയും) പ്രചോദനം.
-എ­ന്താ­യാ­ലും എന്റെ ചാ­ന­ലു­കള്‍­ക്ക് കാ­ണി­ക്കാന്‍ അവര്‍ ക്രി­ക്ക­റ്റ് തരു­ന്നി­ല്ല, അതു­കൊ­ണ്ട് ഞാന്‍ സ്വ­ന്ത­മാ­യി
-ക്രി­ക്ക­റ്റ് മത്സ­ര­ങ്ങള്‍ സം­ഘ­ടി­പ്പി­ക്കാന്‍ പോ­കു­ന്നു എന്ന് ­കെ­റി പാര്‍­ക്കര്‍ ശൈ­ലി­യില്‍ പറ­ഞ്ഞ് ചന്ദ്ര തു­റ­ന്നു­വി­ട്ട ഇന്ത്യന്‍
-ക്രി­ക്ക­റ്റ് ലീ­ഗ് ഭൂ­തം ലോക ക്രി­ക്ക­റ്റി­ന്റെ മേ­ലാ­ളന്‍­മാ­രു­ടെ ഉറ­ക്കം കെ­ടു­ത്താന്‍ വലിയ താ­മ­സ­മു­ണ്ടാ­യി­ല്ല. ഐസി­എ­ല്ലു­മാ­യി
-സഹ­ക­രി­ക്കു­ന്ന എല്ലാ­വര്‍­ക്കും വി­ല­ക്കേര്‍­പ്പെ­ടു­ത്തി ­ബി­സി­സി­ഐ­ നയം വ്യ­ക്ത­മാ­ക്കി. ഇന്ത്യന്‍ ബോര്‍­ഡി­ന്റെ മണി­പ­വ­റി­നു
-മു­മ്പില്‍ ഐസി­സി­യും മറ്റു ബോര്‍­ഡു­ക­ളും മു­ട്ടു­മ­ട­ക്കി. ലീ­ഗു­മാ­യി സഹ­ക­രി­ക്കു­ന്ന എല്ലാ­വര്‍­ക്കും അം­ഗീ­കൃത വേ­ദി­ക­ളില്‍ നി­ന്നും
-വി­ല­ക്കു വന്നു.
+എന്തായാലും എന്റെ ചാനലുകള്‍ക്ക് കാണിക്കാന്‍ അവര്‍ ക്രിക്കറ്റ് തരുന്നില്ല, അതുകൊണ്ട് ഞാന്‍ സ്വന്തമായി
+ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പോകുന്നു എന്ന് കെറി പാര്‍ക്കര്‍ ശൈലിയില്‍ പറഞ്ഞ് ചന്ദ്ര തുറന്നുവിട്ട ഇന്ത്യന്‍
+ക്രിക്കറ്റ് ലീഗ് ഭൂതം ലോക ക്രിക്കറ്റിന്റെ മേലാളന്‍മാരുടെ ഉറക്കം കെടുത്താന്‍ വലിയ താമസമുണ്ടായില്ല. ഐസിഎല്ലുമായി
+സഹകരിക്കുന്ന എല്ലാവര്‍ക്കും വിലക്കേര്‍പ്പെടുത്തി ബിസിസിഐ നയം വ്യക്തമാക്കി. ഇന്ത്യന്‍ ബോര്‍ഡിന്റെ മണിപവറിനു
+മുമ്പില്‍ ഐസിസിയും മറ്റു ബോര്‍ഡുകളും മുട്ടുമടക്കി. ലീഗുമായി സഹകരിക്കുന്ന എല്ലാവര്‍ക്കും അംഗീകൃത വേദികളില്‍ നിന്നും
+വിലക്കു വന്നു.
-­പ­ക്ഷെ, അവ­സ­ര­ങ്ങ­ളെ­ക്കാ­ളേ­റെ ഉദ്യോ­ഗാര്‍­ത്ഥി­ക­ളു­ള്ള ഇന്ത്യന്‍ വ്യ­വ­സ്ഥി­തി­ക്കു­ള്ളില്‍ നി­ന്നും ആറു തര­ക്കേ­ടി­ല്ലാ­ത്ത
-­ടീ­മു­ക­ളെ ഉണ്ടാ­ക്കാന്‍ ഐസി­എ­ല്ലി­നു സാ­ധി­ച്ചു. കപില്‍ ദേ­വി­ന്റെ­യും ഡീന്‍ ജോണ്‍­സി­ന്റെ­യും മറ്റും മേല്‍­നോ­ട്ട­ത്തില്‍
-ആവേ­ശ­ക­ര­മായ ഒരു സീ­സണ്‍ സം­ഘ­ടി­പ്പി­ക്കാന്‍ ചന്ദ്ര­യ്ക്കാ­യി. ചന്ദ്ര­യെ തളര്‍­ത്താന്‍ തങ്ങ­ളാ­ലാ­വും വി­ധം ബി­സി­സിഐ
-ശ്ര­മി­ച്ചു. എങ്കി­ലും ആദ്യ സീ­സണ്‍ കഴി­ഞ്ഞ­പ്പോള്‍ ബി­സി­സി­ഐ­യെ­ക്കൊ­ണ്ട് സ്വ­ന്തം 20-20 ലീ­ഗ് പ്ര­ഖ്യാ­പി­ക്കാന്‍ ചന്ദ്ര­യു­ടെ
-സാ­ഹ­സ­ത്തി­നു സാ­ധി­ച്ചു­.
+പക്ഷെ, അവസരങ്ങളെക്കാളേറെ ഉദ്യോഗാര്‍ത്ഥികളുള്ള ഇന്ത്യന്‍ വ്യവസ്ഥിതിക്കുള്ളില്‍ നിന്നും ആറു തരക്കേടില്ലാത്ത
+ടീമുകളെ ഉണ്ടാക്കാന്‍ ഐസിഎല്ലിനു സാധിച്ചു. കപില്‍ ദേവിന്റെയും ഡീന്‍ ജോണ്‍സിന്റെയും മറ്റും മേല്‍നോട്ടത്തില്‍
+ആവേശകരമായ ഒരു സീസണ്‍ സംഘടിപ്പിക്കാന്‍ ചന്ദ്രയ്ക്കായി. ചന്ദ്രയെ തളര്‍ത്താന്‍ തങ്ങളാലാവും വിധം ബിസിസിഐ
+ശ്രമിച്ചു. എങ്കിലും ആദ്യ സീസണ്‍ കഴിഞ്ഞപ്പോള്‍ ബിസിസിഐയെക്കൊണ്ട് സ്വന്തം 20-20 ലീഗ് പ്രഖ്യാപിക്കാന്‍ ചന്ദ്രയുടെ
+സാഹസത്തിനു സാധിച്ചു.
-%ഇ­ന്ത്യന്‍ ക്രി­ക്ക­റ്റ് ലീ­ഗി­ന്റെ സ്ഥാ­പ­ക­നായ
-%<a href=­സീ ടി­വി­ ഉടമ സു­ഭാ­ഷ് ചന്ദ്ര" title="­സു­ഭാ­ഷ് ചന്ദ്ര" style="margin-top:7px;margin-bottom:7px;" height="280" width="400" />
+%ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിന്റെ സ്ഥാപകനായ
+%<a href=സീ ടിവി ഉടമ സുഭാഷ് ചന്ദ്ര" title="സുഭാഷ് ചന്ദ്ര" style="margin-top:7px;margin-bottom:7px;" height="280" width="400" />
%(image courtesy: forbes)
-ഐപിഎല്‍ പ്ര­ഖ്യാ­പി­ച്ചു കഴി­ഞ്ഞ­പ്പോള്‍ മാ­ധ്യ­മ­ങ്ങ­ളു­ടെ ഒരു പ്ര­ധാന ആശ­യ­മാ­യി­രു­ന്നു മാ­റ്റു­ര­ച്ചു­നോ­ക്കല്‍. ഐപി­എല്‍
-ജേ­താ­വും ഐ­സി­എല്‍ ജേ­താ­വും തമ്മി­ലൊ­രു­മ­ത്സ­രം. തങ്ങള്‍­ക്കു യാ­തൊ­രു പ്ര­ശ്ന­വു­മി­ല്ലെ­ന്നു കപില്‍ പറ­ഞ്ഞെ­ങ്കി­ലും
-വി­മ­ത­രോ­ട് യാ­തൊ­രു ഒത്തു­തീര്‍­പ്പു­മി­ല്ലെ­ന്ന് ബി­സി­സിഐ തീര്‍­ത്തു പറ­ഞ്ഞു. അതോ­ടെ ഐസി­എ­ല്ലി­ന്റെ നാ­ളു­കള്‍
-എണ്ണ­പ്പെ­ട്ടു കഴി­ഞ്ഞു­വെ­ന്ന് ചന്ദ്ര­യ്ക്ക് ബോ­ദ്ധ്യം വന്നി­ട്ടു­ണ്ടാ­വ­ണം. അദ്ദേ­ഹം കോ­ട­തി­യി­ലും, ഐസി­സി­യി­ലും ഹര്‍­ജി­കള്‍
-നല്‍­കി. അടു­ത്ത­വര്‍­ഷം കൂ­ടു­തല്‍ വി­പു­ല­മാ­യി സം­ഘ­ടി­പ്പി­ക്കാന്‍ ശ്ര­മി­ക്കു­ക­യും ചെ­യ്തു. ഒന്നില്‍ കൂ­ടു­തല്‍ ടൂര്‍­ണ്ണ­മെ­ന്റു­ക­ളും
-ദേ­ശീ­യ­ത­യു­ടെ ചാ­യ­വും ചേര്‍­ത്ത് കൊ­ഴു­പ്പു­കൂ­ട്ടാ­നു­മു­ള്ള ശ്ര­മം, ഐസി­എല്‍ വി­ട്ടു വരാന്‍ താല്‍­പ­ര്യ­മു­ള്ള­വര്‍­ക്ക് മാ­പ്പു
-നല്‍­കാ­നു­ള്ള ബി­സി­സി­ഐ. തീ­രു­മാ­ന­ത്തോ­ടെ അവ­സാ­നി­ച്ചു. അങ്ങ­നെ സു­ഭാ­ഷ് ചന്ദ്ര­യു­ടെ ബി­സി­സി­ഐ­യു­മാ­യു­ള്ള
-പോ­രാ­ട്ടം കെ­റി പാര്‍­ക്ക­റു­ടേ­തി­നു സമാ­ന­മാ­യി ബി­സി­സി­ഐ­യു­ടെ അന്തി­മ­വി­ജ­യ­ത്തില്‍ കലാ­ശി­ച്ചു.
+ഐപിഎല്‍ പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ മാധ്യമങ്ങളുടെ ഒരു പ്രധാന ആശയമായിരുന്നു മാറ്റുരച്ചുനോക്കല്‍. ഐപിഎല്‍
+ജേതാവും ഐസിഎല്‍ ജേതാവും തമ്മിലൊരുമത്സരം. തങ്ങള്‍ക്കു യാതൊരു പ്രശ്നവുമില്ലെന്നു കപില്‍ പറഞ്ഞെങ്കിലും
+വിമതരോട് യാതൊരു ഒത്തുതീര്‍പ്പുമില്ലെന്ന് ബിസിസിഐ തീര്‍ത്തു പറഞ്ഞു. അതോടെ ഐസിഎല്ലിന്റെ നാളുകള്‍
+എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന് ചന്ദ്രയ്ക്ക് ബോദ്ധ്യം വന്നിട്ടുണ്ടാവണം. അദ്ദേഹം കോടതിയിലും, ഐസിസിയിലും ഹര്‍ജികള്‍
+നല്‍കി. അടുത്തവര്‍ഷം കൂടുതല്‍ വിപുലമായി സംഘടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒന്നില്‍ കൂടുതല്‍ ടൂര്‍ണ്ണമെന്റുകളും
+ദേശീയതയുടെ ചായവും ചേര്‍ത്ത് കൊഴുപ്പുകൂട്ടാനുമുള്ള ശ്രമം, ഐസിഎല്‍ വിട്ടു വരാന്‍ താല്‍പര്യമുള്ളവര്‍ക്ക് മാപ്പു
+നല്‍കാനുള്ള ബിസിസിഐ. തീരുമാനത്തോടെ അവസാനിച്ചു. അങ്ങനെ സുഭാഷ് ചന്ദ്രയുടെ ബിസിസിഐയുമായുള്ള
+പോരാട്ടം കെറി പാര്‍ക്കറുടേതിനു സമാനമായി ബിസിസിഐയുടെ അന്തിമവിജയത്തില്‍ കലാശിച്ചു.
-­ഡോ­ള­റു­കള്‍ പറ­ന്നു നട­ന്ന ഐപി­എല്‍ ലേ­ല­ത്തില്‍ മും­ബൈ, ബാം­ഗ്ലൂര്‍, ഹൈ­ദ­രാ­ബാ­ദ് ടീ­മു­ക­ളു­ടെ പത്തു വര്‍­ഷ­ത്തെ
-അവ­കാ­ശ­ത്തി­ന് നാ­നൂ­റു കോ­ടി­ക്കു മു­ക­ളില്‍ കൊ­ടു­ക്കാന്‍ മുന്‍­നിര ലി­സ്റ്റ­ഡ് കമ്പ­നി­കള്‍ തയ്യാ­റാ­യി. ബി­സി­സി­ഐ­യു­ടെ
-മു­ഖ­മു­ദ്ര­യായ അതാ­ര്യ നയ­ങ്ങ­ളു­ടെ പ്ര­തീ­ക­മാ­യി, ഐപി­എല്‍ ഭര­ണ­സ­മി­തി­യം­ഗ­മായ എന്‍ ശ്രീ­നി­വാ­സന്‍ ചെ­ന്നൈ
-ടീ­മി­നു­ട­മ­യാ­യി. ഒരു കണ­ക്കി­നു പറ­ഞ്ഞാല്‍ ശ്രീ­നി­വാ­സന്‍ ചെ­ന്നൈ ടീ­മി­ന്റെ അവ­കാ­ശം ശ്രീ­നി­വാ­സ­നു തന്നെ വി­റ്റു.
+ഡോളറുകള്‍ പറന്നു നടന്ന ഐപിഎല്‍ ലേലത്തില്‍ മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് ടീമുകളുടെ പത്തു വര്‍ഷത്തെ
+അവകാശത്തിന് നാനൂറു കോടിക്കു മുകളില്‍ കൊടുക്കാന്‍ മുന്‍നിര ലിസ്റ്റഡ് കമ്പനികള്‍ തയ്യാറായി. ബിസിസിഐയുടെ
+മുഖമുദ്രയായ അതാര്യ നയങ്ങളുടെ പ്രതീകമായി, ഐപിഎല്‍ ഭരണസമിതിയംഗമായ എന്‍ ശ്രീനിവാസന്‍ ചെന്നൈ
+ടീമിനുടമയായി. ഒരു കണക്കിനു പറഞ്ഞാല്‍ ശ്രീനിവാസന്‍ ചെന്നൈ ടീമിന്റെ അവകാശം ശ്രീനിവാസനു തന്നെ വിറ്റു.
-ഇ­തി­നി­ട­യില്‍ (ലേ­ല­ത്തി­നും മു­മ്പ്) മറ്റൊ­രു കാ­ര്യം നട­ന്നി­രു­ന്നു, ഐപി­എ­ല്ലി­നു ജീ­വന്‍ നല്‍­കാന്‍ ഏറ്റ­വു­മ­ധി­കം പ്ര­വര്‍­ത്തി­ച്ച
-ബി­സി­സിഐ വൈ­സ് പ്ര­സി­ഡ­ന്റ് ലളി­ത് മോ­ഡി­യെ സ്ഥി­ര­ത­യ്ക്കു­വേ­ണ്ടി അഞ്ചു വര്‍­ഷ­ത്തേ­ക്ക് ചെ­യര്‍­മാ­നും കമ്മീ­ഷ­ണ­റു­മാ­യി
-നി­യ­മി­ച്ചു. പി­ന്നെ മാ­ദ്ധ്യ­മ­ങ്ങള്‍ ഊഹ­ങ്ങള്‍ കൊ­ണ്ടും വി­ശ­ക­ല­നം കൊ­ണ്ടും നി­റ­ഞ്ഞു. ഇന്ത്യന്‍ വി­പ­ണി സ്പോര്‍­ട്സ്
-എന്റര്‍­ടൈന്‍­മെ­ന്റ് കമ്പോ­ള­ത്തി­നു തു­റ­ന്നു കി­ട്ടാന്‍ പോ­കു­ന്ന­തി­ലെ സന്തോ­ഷ­ത്തി­ലാ­യി­രു­ന്നു. ഇന്ത്യന്‍ ക്രി­ക്ക­റ്റ് ബോര്‍­ഡ്
-സാ­മ്പ­ത്തിക സു­താ­ര്യ­ത­യി­ലേ­ക്ക് വയ്ക്കു­ന്ന ആദ്യ ചു­വ­ടു­ക­ളാ­യി വരെ വി­ശ­ക­ലന വി­ദ­ഗ്ദര്‍ ശു­ഭാ­പ്തി വി­ശ്വാ­സം പ്ര­ക­ടി­പ്പി­ച്ചു.
+ഇതിനിടയില്‍ (ലേലത്തിനും മുമ്പ്) മറ്റൊരു കാര്യം നടന്നിരുന്നു, ഐപിഎല്ലിനു ജീവന്‍ നല്‍കാന്‍ ഏറ്റവുമധികം പ്രവര്‍ത്തിച്ച
+ബിസിസിഐ വൈസ് പ്രസിഡന്റ് ലളിത് മോഡിയെ സ്ഥിരതയ്ക്കുവേണ്ടി അഞ്ചു വര്‍ഷത്തേക്ക് ചെയര്‍മാനും കമ്മീഷണറുമായി
+നിയമിച്ചു. പിന്നെ മാദ്ധ്യമങ്ങള്‍ ഊഹങ്ങള്‍ കൊണ്ടും വിശകലനം കൊണ്ടും നിറഞ്ഞു. ഇന്ത്യന്‍ വിപണി സ്പോര്‍ട്സ്
+എന്റര്‍ടൈന്‍മെന്റ് കമ്പോളത്തിനു തുറന്നു കിട്ടാന്‍ പോകുന്നതിലെ സന്തോഷത്തിലായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്
+സാമ്പത്തിക സുതാര്യതയിലേക്ക് വയ്ക്കുന്ന ആദ്യ ചുവടുകളായി വരെ വിശകലന വിദഗ്ദര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
(10 May 2010)\footnote{http://malayal.am/പലവക/പരമ്പര/ബിസിനസ്-ലീഗ്/5365/ക്രിക്കറ്റ്-കുടത്തിലെ-ഭൂതം}