summaryrefslogtreecommitdiffstats
path: root/ambani-mallya.tex
diff options
context:
space:
mode:
authorPraveen Arimbrathodiyil <pravi.a@gmail.com>2012-08-22 13:24:58 +0530
committerPraveen Arimbrathodiyil <pravi.a@gmail.com>2012-08-22 13:24:58 +0530
commitaf31da4733c3abbde32b7422298de5ba4b581d4c (patch)
treea9d507001f8541afaf1eb1c6e46557e1f8382c02 /ambani-mallya.tex
parenta1154d8e8aff8c75cca771e77e3daabd1f4f0e94 (diff)
downloadlogbook-of-an-observer-af31da4733c3abbde32b7422298de5ba4b581d4c.tar.gz
logbook-of-an-observer-af31da4733c3abbde32b7422298de5ba4b581d4c.tar.xz
logbook-of-an-observer-af31da4733c3abbde32b7422298de5ba4b581d4c.zip
patch from Kevin for correcting hyphenation
Diffstat (limited to 'ambani-mallya.tex')
-rw-r--r--ambani-mallya.tex134
1 files changed, 67 insertions, 67 deletions
diff --git a/ambani-mallya.tex b/ambani-mallya.tex
index 9bc03a3..9b70a78 100644
--- a/ambani-mallya.tex
+++ b/ambani-mallya.tex
@@ -1,81 +1,81 @@
\secstar{അംബാനി മുതല്‍ മല്യ വരെ}
\vskip 1pt
-ഐ­പി­എല്‍ ടീ­മു­ക­ളു­ടെ സാ­മ്പ­ത്തിക വി­ശ­ക­ല­ന­ത്തില്‍ എറ്റ­വു­മാ­ദ്യം വരേ­ണ്ട­ത്, 2008ല്‍ നൂ­റു മി­ല്യണ്‍ ഡോ­ള­റി­നു മേല്‍
-വി­റ്റു പോയ ടീ­മു­ക­ളാ­ണ്, മും­ബൈ, ബാം­ഗ്ലൂര്‍, ഹൈ­ദ­രാ­ബാ­ദ് ടീ­മു­ക­ളു­ടെ അവ­കാ­ശ­മാ­ണ് പത്തു വര്‍­ഷ­ത്തേ­ക്ക്
-നൂ­റു­മി­ല്യണ്‍ ഡോ­ള­റി­നു­മേല്‍ തു­ക­യ്ക്കു വി­റ്റു പോ­യ­ത്. ഇതില്‍ ആശ്വാ­സ­ക­ര­മായ സം­ഗ­തി മൂ­ന്നു ടീ­മും സ്വ­ന്ത­മാ­ക്കി­യ­ത്
-ലി­സ്റ്റ­ഡ് കമ്പ­നി­ക­ളാ­ണെ­ന്ന­താ­ണ്. മാ­ത്ര­മ­ല്ല, ഐ­പി­എല്‍ വഴി എങ്ങ­നെ പണ­മു­ണ്ടാ­ക്കാ­മെ­ന്ന­തി­നും, മു­ട­ക്കു­മു­തല്‍ തി­രി­ച്ചു
-പി­ടി­യ്ക്കു­ന്ന­തി­നും ശക്ത­മായ ന്യാ­യീ­ക­ര­ണം മും­ബൈ, ബാം­ഗ്ലൂര്‍ ടീ­മു­ട­മ­കള്‍­ക്കു­ണ്ടാ­യി­രു­ന്നു താ­നും.
+ഐപിഎല്‍ ടീമുകളുടെ സാമ്പത്തിക വിശകലനത്തില്‍ എറ്റവുമാദ്യം വരേണ്ടത്, 2008ല്‍ നൂറു മില്യണ്‍ ഡോളറിനു മേല്‍
+വിറ്റു പോയ ടീമുകളാണ്, മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് ടീമുകളുടെ അവകാശമാണ് പത്തു വര്‍ഷത്തേക്ക്
+നൂറുമില്യണ്‍ ഡോളറിനുമേല്‍ തുകയ്ക്കു വിറ്റു പോയത്. ഇതില്‍ ആശ്വാസകരമായ സംഗതി മൂന്നു ടീമും സ്വന്തമാക്കിയത്
+ലിസ്റ്റഡ് കമ്പനികളാണെന്നതാണ്. മാത്രമല്ല, ഐപിഎല്‍ വഴി എങ്ങനെ പണമുണ്ടാക്കാമെന്നതിനും, മുടക്കുമുതല്‍ തിരിച്ചു
+പിടിയ്ക്കുന്നതിനും ശക്തമായ ന്യായീകരണം മുംബൈ, ബാംഗ്ലൂര്‍ ടീമുടമകള്‍ക്കുണ്ടായിരുന്നു താനും.
-­ഹൈ­ദ­രാ­ബാ­ദ് ടീ­മി­ന്റെ സാ­മ്പ­ത്തി­ക­ന­യ­ങ്ങ­ളെ­പ്പ­റ്റി വലിയ വി­വ­ര­ങ്ങ­ളൊ­ന്നും വെ­ളി­യില്‍ വന്നി­ട്ടി­ല്ല. എങ്കി­ലും ഒരു വട്ടം
-ഐപി­എല്‍ ചാ­മ്പ്യന്‍­മാ­രാ­യ­തും, ആന്ധ്രാ­പ്ര­ദേ­ശി­ലെ ആരാ­ധ­ക­വൃ­ന്ദ­വും ഉട­മ­സ്ഥ­രായ ഡെ­ക്കാണ്‍ ക്രോ­ണി­ക്കി­ളി­ന്
-വി­നോ­ദ­വ്യ­വ­സാ­യ­ത്തി­ലു­ള്ള താല്‍­പ്പ­ര്യ­ങ്ങ­ളു­മാ­ക­ണം അവ­രെ നയി­ച്ച­ത്. എന്താ­യാ­ലും ഈ ലക്ക­ത്തില്‍ മും­ബൈ,
-ബാം­ഗ്ലൂര്‍ ടീ­മു­ക­ളു­ടെ സമീ­പ­ന­ത്തി­ലേ­ക്കാ­ണ് കൂ­ടു­തല്‍ ശ്ര­ദ്ധ­കൊ­ടു­ത്തി­രി­ക്കു­ന്ന­ത്.
+ഹൈദരാബാദ് ടീമിന്റെ സാമ്പത്തികനയങ്ങളെപ്പറ്റി വലിയ വിവരങ്ങളൊന്നും വെളിയില്‍ വന്നിട്ടില്ല. എങ്കിലും ഒരു വട്ടം
+ഐപിഎല്‍ ചാമ്പ്യന്‍മാരായതും, ആന്ധ്രാപ്രദേശിലെ ആരാധകവൃന്ദവും ഉടമസ്ഥരായ ഡെക്കാണ്‍ ക്രോണിക്കിളിന്
+വിനോദവ്യവസായത്തിലുള്ള താല്‍പ്പര്യങ്ങളുമാകണം അവരെ നയിച്ചത്. എന്തായാലും ഈ ലക്കത്തില്‍ മുംബൈ,
+ബാംഗ്ലൂര്‍ ടീമുകളുടെ സമീപനത്തിലേക്കാണ് കൂടുതല്‍ ശ്രദ്ധകൊടുത്തിരിക്കുന്നത്.
-­ബാം­ഗ്ലൂര്‍ നഗ­ര­ത്തി­നു വേ­ണ്ടി­യു­ള്ള ലേ­ല­ത്തില്‍ വി­ജ­യം കണ്ട­ത് ഇന്ത്യ­യി­ലെ ഒരു ഒന്നാം­കിട സ്പോര്‍­ട്സ് എന്റര്‍­പ്രോ­ണ­റായ
-വി­ജ­യ് മല്യ­യു­ടെ യു­ബി ഗ്രൂ­പ്പാ­ണ്. മും­ബൈ ടീം നേ­ടി­യ­ത് ഇന്ത്യ­യി­ലെ ഏറ്റ­വും വലിയ സ്വ­കാ­ര്യ കമ്പ­നി­യായ ­റി­ല­യന്‍­സ്
-ഇന്‍­ഡ­സ്ട്രീ­സും­.
+ബാംഗ്ലൂര്‍ നഗരത്തിനു വേണ്ടിയുള്ള ലേലത്തില്‍ വിജയം കണ്ടത് ഇന്ത്യയിലെ ഒരു ഒന്നാംകിട സ്പോര്‍ട്സ് എന്റര്‍പ്രോണറായ
+വിജയ് മല്യയുടെ യുബി ഗ്രൂപ്പാണ്. മുംബൈ ടീം നേടിയത് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സ്
+ഇന്‍ഡസ്ട്രീസും.
%image courtesy: http://www.samaylive.com/english/sports/676462175.html
-­ക്രി­ക്ക­റ്റും റി­ല­യന്‍­സു­മാ­യു­ള്ള ബന്ധം 1987ല്‍ ഇന്ത്യന്‍ ബോര്‍­ഡി­നെ ഇം­ഗ്ല­ണ്ടി­നു പു­റ­ത്ത് ഏക­ദിന ലോ­ക­ക­പ്പ്
-സം­ഘ­ടി­പ്പി­ക്കാന്‍ സഹാ­യി­ച്ച­തില്‍ തു­ട­ങ്ങു­ന്നു. കോണ്‍­ഗ്ര­സ്സു­കാ­ര­നായ മാ­ധ­വ­റാ­വു സി­ന്ധ്യ­യു­ടെ ബല­ത്തി­ലാ­ണ്
-അന്ന് റി­ല­യന്‍­സ് ലോ­ക­ക­പ്പ് സ്പോണ്‍­സര്‍ ചെ­യ്ത­തെ­ന്ന് ഒരു പറ­ച്ചി­ലു­ണ്ടെ­ങ്കി­ലും, നാ­ലാം ലോ­ക­ക­പ്പി­ന് റി­ല­യന്‍­സ്
-കപ്പ് എന്ന് പേ­രി­ടാന്‍ മാ­ത്രം സഹാ­യ­ങ്ങള്‍ ചെ­യ്ത­വര്‍ പി­ന്നീ­ട് അത്ര­യ്ക്കു മഹാ­മ­ന­സ്കത കാ­ട്ടി­യി­ല്ല എന്ന­താ­ണ് സത്യം.
-
-1996ല്‍ ലോ­ക­ക­പ്പ് ഇന്ത്യ­യി­ലെ­ത്തു­മ്പോള്‍, പു­ക­യി­ല­യ്ക്ക­പ്പു­റം പു­തിയ ലോക സ്വ­പ്നം കണ്ടു തു­ട­ങ്ങിയ ഐടി­സി­യു­ടെ
-വില്‍­സ് ബ്രാന്‍­ഡാ­ണ് ടൈ­റ്റില്‍ സ്പോണ്‍­സേ­ഴ്സാ­യ­ത്. ആ റി­ല­യന്‍­സ് ക്രി­ക്ക­റ്റി­ന്റെ ലോ­ക­ത്തേ­യ്ക്ക് ആഘോ­ഷ­പൂര്‍‌­വ്വം
-എത്തി­യ­തി­ന് സാ­മ്പ­ത്തിക വി­ശാ­ര­ദ­ന്മാര്‍ വി­വി­ധ­കാ­ര­ണ­ങ്ങ­ളാ­ണ് നി­ര­ത്തി­യ­ത്.
-
-ആ വി­ശ­ക­ല­ന­ങ്ങ­ളു­ടെ രത്ന­ച്ചു­രു­ക്കം ഇതാ­യി­രു­ന്നു, ഏറ്റ­വും പതു­ക്കെ ലാ­ഭ­മു­ണ്ടാ­ക്കാന്‍ തു­ട­ങ്ങു­ന്ന ഫ്രാ­ഞ്ചൈ­സി
-മും­ബൈ­യാ­യി­രി­ക്കും. പി­ന്നെ, ഒരു വര്‍­ഷം മൂ­ന്നു മി­ല്യണ്‍ വരെ­യൊ­ക്കെ നഷ്ടം മും­ബൈ സഹി­ക്കും. കാ­ര­ണ­മോ,
-ഉട­മ­സ്ഥ­രായ മു­കേ­ഷ്, നി­താ അം­ബാ­നി ദമ്പ­തി­കള്‍­ക്കു ലഭി­ക്കു­ന്ന ടി­വി പ്രൈം ടൈ­മും സൌ­ജ­ന്യ പര­സ്യ­വും­.
-
-%image courtesy: http://thecurrentaffairs.com/ipl-will-be-responsible-for-players-security-modi.html­
-%നിത അം­ബാ­നി­ ബോ­ളി­വു­ഡ് നടി കരീന കപൂ­റി­നും സച്ചിന്‍ ടെ­ണ്ടുല്‍­ക്ക­റു­ടെ ഭാ­ര്യ അഞ്ജ­ലി­ക്കു­മൊ­പ്പം" height="364" width="430" />
-
-ഇ­ന്ത്യ­യി­ലെ ഏറ്റ­വും പണ­ക്കാ­രായ ദമ്പ­തി­കള്‍­ക്ക് സൌ­ജ­ന്യ­മാ­യി തങ്ങള്‍ എത്ര­മാ­ത്രം മി­ഡില്‍ ക്ലാ­സാ­ണെ­ന്നു
-കാ­ണി­ക്കാന്‍ കി­ട്ടു­ന്ന അവ­സ­ര­ങ്ങള്‍ അവ­രു­ടെ കമ്പ­നി­കള്‍­ക്കു ചെ­യ്യു­ന്ന ഗു­ണ­ങ്ങള്‍ പല മട­ങ്ങാ­ണ്. മാ­ത്ര­മ­ല്ല,
-ഐപി­എല്‍ ഹോം മത്സ­ര­ങ്ങള്‍ നി­താ അം­ബാ­നി തന്റെ സാ­മൂ­ഹ്യ­സേ­വന സന്ന­ദ്ധത തു­റ­ന്നു കാ­ണി­ച്ച് ഉപ­യോ­ഗി­ക്കു­ന്നു.
-വേ­റെ ഒരു മാ­ധ്യ­മ­വും അം­ബാ­നി ദമ്പ­തി­ക­ളു­ടെ സാ­മൂ­ഹ്യ സേ­വ­ന­ത്തെ ഇത്ര­യും പ്ര­കീര്‍­ത്തി­ച്ചി­ട്ടു­ണ്ടാ­വി­ല്ലെ­ന്നു­ള്ള­തു­ത­ന്നെ
-അവര്‍­ക്കു ടീ­മില്‍ വരു­ന്ന നഷ്ടം നി­ക­ത്തു­ന്നു. അവര്‍­ക്കു സൌ­ജ­ന്യ­വി­ല­യ്ക്കു ലഭി­ച്ച ­ക്രി­ക്ക­റ്റ് ദൈ­വ­ത്തേ­യൂം നന്നാ­യി ഉപ­യോ­ഗി­ച്ച്
-നഷ്ടം കു­റ­യ്ക്കാന്‍ സാ­ധി­ച്ചി­രു­ന്നു (സ­ച്ചി­നും സഹീ­റും ഹര്‍­ബ­ജ­നും അണി­നി­ര­ന്ന 2009ല്‍ ഐഡിയ ­പ­ര­സ്യം­ ഉദാ­ഹ­ര­ണം­).
-
-ഈ ഘട­ക­ങ്ങ­ളി­ലൂ­ന്നി സാ­മ്പ­ത്തിക ലക്ഷ്യ­ങ്ങള്‍ നി­ശ്ച­യി­ച്ച മും­ബൈ ടീം ആവ­റേ­ജ് പ്ര­ക­ട­നം കാ­ഴ്ച­വ­ച്ചാല്‍­പ്പോ­ലും ഉട­മ­സ്ഥ­രെ
-ഭയ­പ്പെ­ടു­ത്താന്‍­മാ­ത്രം പ്ര­ശ്ന­ങ്ങ­ളു­ള്ള ഒന്നാ­യി­രു­ന്നി­ല്ല. ഇതി­നൊ­പ്പം ടീം മര്‍­ച്ചന്‍­ഡൈ­സ് വി­പ­ണി കൂ­ടി ചേര്‍­ത്താല്‍ കി­ട്ടു­ന്ന
-ഫലം അമ്പ­ര­പ്പി­ച്ചി­ല്ലെ­ങ്കി­ലും ഒരി­ക്ക­ലും നി­രാ­ശാ­ജ­ന­ക­മ­ല്ല. മാ­ത്ര­മ­ല്ല, മും­ബൈ നഗ­ര­ത്തെ പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന­തു­കൊ­ണ്ട് ഒരു
-പരി­ധി­വ­രെ നല്ല സ്പോണ്‍­സര്‍­മാ­രെ ആകര്‍­ഷി­ക്കാ­നും ടീ­മി­നു കഴി­ഞ്ഞു­.
-
-­മും­ബൈ ഏറ്റ­വും യാ­ഥാ­സ്ഥി­തി­ക­മായ രീ­തി­യില്‍ ഒരു സ്പോര്‍­ട്സ് ഫ്രാ­ഞ്ചൈ­സി എങ്ങ­നെ നട­ത്താം എന്നാ­ണ് പരീ­ക്ഷി­ച്ച­ത്.
-ആവ­ശ്യ­മി­ല്ലാ­ത്ത റി­സ്കു­കള്‍ ഒഴി­വാ­ക്കി, എല്ലാ­യ്പ്പോ­ഴും സാ­മ്പ­ത്തിക നഷ്ടം­പോ­ലും ചില സാ­മൂ­ഹിക നേ­ട്ട­ങ്ങള്‍ തരു­മെ­ന്നു­റ­പ്പാ­ക്കി
-വ്യ­ക്ത­മായ പ്ലാ­നോ­ടു­കൂ­ടി കള­ത്തി­ലി­റ­ങ്ങിയ അവ­സ്ഥ. അവ­രു­ടെ ടീം അടു­ത്ത പത്തു വര്‍­ഷ­ത്തേ­ക്ക് ഒരി­ക്ക­ലും ഐപി­എല്‍
-ജേ­താ­ക്ക­ളാ­യി­ല്ലെ­ങ്കില്‍ ഉണ്ടാ­കാ­വു­ന്ന സഞ്ചിത നഷ്ടം എങ്ങ­നെ മറ്റു വഴി­ക­ളി­ലൂ­ടെ പരി­ഹ­രി­ക്കാം എന്ന­ത് ആദ്യ­മേ മും­ബൈ­യു­ടെ
-കണ­ക്കു­പു­സ്ത­ക­ങ്ങ­ളില്‍ ഇടം­പി­ടി­ച്ചി­രി­ക്കാം എന്നാ­ണ് പല വി­ശ­ക­ലന വി­ദ­ഗ്ദ­രു­ടെ­യും വാ­ദം­.
-
-­ബാം­ഗ്ലൂര്‍ ടീ­മി­ന്റെ കഥ കു­റ­ച്ചു വ്യ­ത്യ­സ്ഥ­മാ­ണ്. റി­ല­യന്‍­സി­നെ­പ്പോ­ലെ പബ്ലി­ക് ലി­മി­റ്റ­ഡ് കമ്പ­നി­യായ യു­ബി ഗ്രൂ­പ്പാ­ണ്
-ബാം­ഗ്ലൂര്‍ ടീ­മി­ന്റെ ഉട­മ­സ്ഥര്‍. പക്ഷെ പ്ര­ധാന പ്ര­മോ­ട്ട­റായ ­വി­ജ­യ് മല്യ മു­കേ­ഷ്-നി­താ അം­ബാ­നി ദമ്പ­തി­ക­ളില്‍ നി­ന്നു
-വ്യ­ത്യ­സ്ഥ­മാ­യി പ്ര­ശ­സ്ത സ്പോര്‍­ട്സ് ഇന്‍­വെ­സ്റ്റ­റാ­ണ്. ഫോ­ഴ്സ് ഇന്ത്യ ഫോര്‍­മു­ലാ വണ്‍ ടീ­മാ­ണ് മല്യ­യു­ടെ ഒരു പ്ര­ധാന
-സ്പോര്‍­ട്സ് നി­ക്ഷേ­പം. മറ്റൊ­രു നി­ക്ഷേ­പം ഇന്ത്യന്‍ കു­തി­ര­യോ­ട്ട രം­ഗ­ത്ത് പു­നെ സമ്രാ­ട്ടു­ക­ളെ വെ­ല്ലു­വി­ളി­ക്കു­ന്ന കു­തി­ര­ക­ളൂ­ടെ
-ഉട­മ­ക­ളായ യു­ണൈ­റ്റ­ഡ് റേ­സി­ങ് ആന്റ് ബ്ല­ഡ്സ്റ്റോ­ക്ക് ബ്രീ­ഡേ­ഴ്സാ­ണ്. ഇന്ത്യന്‍ ഫു­ട്ബാ­ളില്‍, ഈസ്റ്റ് ബം­ഗാള്‍,
-മോ­ഹന്‍ ബഗാന്‍ ടീ­മു­ക­ളു­ടെ ടൈ­റ്റില്‍ സ്പോണ്‍­സ­റാ­ണ് ­യു­ബി ഗ്രൂ­പ്പ്. മാ­ത്ര­മ­ല്ല ഈസ്റ്റ് ബം­ഗാള്‍ ക്ല­ബ്ബില്‍ അമ്പ­തു
-ശത­മാ­നം ഓഹ­രി­യും മല്യ­ക്കു സ്വ­ന്ത­മാ­യു­ണ്ട്.
+ക്രിക്കറ്റും റിലയന്‍സുമായുള്ള ബന്ധം 1987ല്‍ ഇന്ത്യന്‍ ബോര്‍ഡിനെ ഇംഗ്ലണ്ടിനു പുറത്ത് ഏകദിന ലോകകപ്പ്
+സംഘടിപ്പിക്കാന്‍ സഹായിച്ചതില്‍ തുടങ്ങുന്നു. കോണ്‍ഗ്രസ്സുകാരനായ മാധവറാവു സിന്ധ്യയുടെ ബലത്തിലാണ്
+അന്ന് റിലയന്‍സ് ലോകകപ്പ് സ്പോണ്‍സര്‍ ചെയ്തതെന്ന് ഒരു പറച്ചിലുണ്ടെങ്കിലും, നാലാം ലോകകപ്പിന് റിലയന്‍സ്
+കപ്പ് എന്ന് പേരിടാന്‍ മാത്രം സഹായങ്ങള്‍ ചെയ്തവര്‍ പിന്നീട് അത്രയ്ക്കു മഹാമനസ്കത കാട്ടിയില്ല എന്നതാണ് സത്യം.
+
+1996ല്‍ ലോകകപ്പ് ഇന്ത്യയിലെത്തുമ്പോള്‍, പുകയിലയ്ക്കപ്പുറം പുതിയ ലോക സ്വപ്നം കണ്ടു തുടങ്ങിയ ഐടിസിയുടെ
+വില്‍സ് ബ്രാന്‍ഡാണ് ടൈറ്റില്‍ സ്പോണ്‍സേഴ്സായത്. ആ റിലയന്‍സ് ക്രിക്കറ്റിന്റെ ലോകത്തേയ്ക്ക് ആഘോഷപൂര്‍‌വ്വം
+എത്തിയതിന് സാമ്പത്തിക വിശാരദന്മാര്‍ വിവിധകാരണങ്ങളാണ് നിരത്തിയത്.
+
+ആ വിശകലനങ്ങളുടെ രത്നച്ചുരുക്കം ഇതായിരുന്നു, ഏറ്റവും പതുക്കെ ലാഭമുണ്ടാക്കാന്‍ തുടങ്ങുന്ന ഫ്രാഞ്ചൈസി
+മുംബൈയായിരിക്കും. പിന്നെ, ഒരു വര്‍ഷം മൂന്നു മില്യണ്‍ വരെയൊക്കെ നഷ്ടം മുംബൈ സഹിക്കും. കാരണമോ,
+ഉടമസ്ഥരായ മുകേഷ്, നിതാ അംബാനി ദമ്പതികള്‍ക്കു ലഭിക്കുന്ന ടിവി പ്രൈം ടൈമും സൌജന്യ പരസ്യവും.
+
+%image courtesy: http://thecurrentaffairs.com/ipl-will-be-responsible-for-players-security-modi.html
+%നിത അംബാനി ബോളിവുഡ് നടി കരീന കപൂറിനും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഭാര്യ അഞ്ജലിക്കുമൊപ്പം" height="364" width="430" />
+
+ഇന്ത്യയിലെ ഏറ്റവും പണക്കാരായ ദമ്പതികള്‍ക്ക് സൌജന്യമായി തങ്ങള്‍ എത്രമാത്രം മിഡില്‍ ക്ലാസാണെന്നു
+കാണിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ അവരുടെ കമ്പനികള്‍ക്കു ചെയ്യുന്ന ഗുണങ്ങള്‍ പല മടങ്ങാണ്. മാത്രമല്ല,
+ഐപിഎല്‍ ഹോം മത്സരങ്ങള്‍ നിതാ അംബാനി തന്റെ സാമൂഹ്യസേവന സന്നദ്ധത തുറന്നു കാണിച്ച് ഉപയോഗിക്കുന്നു.
+വേറെ ഒരു മാധ്യമവും അംബാനി ദമ്പതികളുടെ സാമൂഹ്യ സേവനത്തെ ഇത്രയും പ്രകീര്‍ത്തിച്ചിട്ടുണ്ടാവില്ലെന്നുള്ളതുതന്നെ
+അവര്‍ക്കു ടീമില്‍ വരുന്ന നഷ്ടം നികത്തുന്നു. അവര്‍ക്കു സൌജന്യവിലയ്ക്കു ലഭിച്ച ക്രിക്കറ്റ് ദൈവത്തേയൂം നന്നായി ഉപയോഗിച്ച്
+നഷ്ടം കുറയ്ക്കാന്‍ സാധിച്ചിരുന്നു (സച്ചിനും സഹീറും ഹര്‍ബജനും അണിനിരന്ന 2009ല്‍ ഐഡിയ പരസ്യം ഉദാഹരണം).
+
+ഈ ഘടകങ്ങളിലൂന്നി സാമ്പത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിച്ച മുംബൈ ടീം ആവറേജ് പ്രകടനം കാഴ്ചവച്ചാല്‍പ്പോലും ഉടമസ്ഥരെ
+ഭയപ്പെടുത്താന്‍മാത്രം പ്രശ്നങ്ങളുള്ള ഒന്നായിരുന്നില്ല. ഇതിനൊപ്പം ടീം മര്‍ച്ചന്‍ഡൈസ് വിപണി കൂടി ചേര്‍ത്താല്‍ കിട്ടുന്ന
+ഫലം അമ്പരപ്പിച്ചില്ലെങ്കിലും ഒരിക്കലും നിരാശാജനകമല്ല. മാത്രമല്ല, മുംബൈ നഗരത്തെ പ്രതിനിധീകരിക്കുന്നതുകൊണ്ട് ഒരു
+പരിധിവരെ നല്ല സ്പോണ്‍സര്‍മാരെ ആകര്‍ഷിക്കാനും ടീമിനു കഴിഞ്ഞു.
+
+മുംബൈ ഏറ്റവും യാഥാസ്ഥിതികമായ രീതിയില്‍ ഒരു സ്പോര്‍ട്സ് ഫ്രാഞ്ചൈസി എങ്ങനെ നടത്താം എന്നാണ് പരീക്ഷിച്ചത്.
+ആവശ്യമില്ലാത്ത റിസ്കുകള്‍ ഒഴിവാക്കി, എല്ലായ്പ്പോഴും സാമ്പത്തിക നഷ്ടംപോലും ചില സാമൂഹിക നേട്ടങ്ങള്‍ തരുമെന്നുറപ്പാക്കി
+വ്യക്തമായ പ്ലാനോടുകൂടി കളത്തിലിറങ്ങിയ അവസ്ഥ. അവരുടെ ടീം അടുത്ത പത്തു വര്‍ഷത്തേക്ക് ഒരിക്കലും ഐപിഎല്‍
+ജേതാക്കളായില്ലെങ്കില്‍ ഉണ്ടാകാവുന്ന സഞ്ചിത നഷ്ടം എങ്ങനെ മറ്റു വഴികളിലൂടെ പരിഹരിക്കാം എന്നത് ആദ്യമേ മുംബൈയുടെ
+കണക്കുപുസ്തകങ്ങളില്‍ ഇടംപിടിച്ചിരിക്കാം എന്നാണ് പല വിശകലന വിദഗ്ദരുടെയും വാദം.
+
+ബാംഗ്ലൂര്‍ ടീമിന്റെ കഥ കുറച്ചു വ്യത്യസ്ഥമാണ്. റിലയന്‍സിനെപ്പോലെ പബ്ലിക് ലിമിറ്റഡ് കമ്പനിയായ യുബി ഗ്രൂപ്പാണ്
+ബാംഗ്ലൂര്‍ ടീമിന്റെ ഉടമസ്ഥര്‍. പക്ഷെ പ്രധാന പ്രമോട്ടറായ വിജയ് മല്യ മുകേഷ്-നിതാ അംബാനി ദമ്പതികളില്‍ നിന്നു
+വ്യത്യസ്ഥമായി പ്രശസ്ത സ്പോര്‍ട്സ് ഇന്‍വെസ്റ്ററാണ്. ഫോഴ്സ് ഇന്ത്യ ഫോര്‍മുലാ വണ്‍ ടീമാണ് മല്യയുടെ ഒരു പ്രധാന
+സ്പോര്‍ട്സ് നിക്ഷേപം. മറ്റൊരു നിക്ഷേപം ഇന്ത്യന്‍ കുതിരയോട്ട രംഗത്ത് പുനെ സമ്രാട്ടുകളെ വെല്ലുവിളിക്കുന്ന കുതിരകളൂടെ
+ഉടമകളായ യുണൈറ്റഡ് റേസിങ് ആന്റ് ബ്ലഡ്സ്റ്റോക്ക് ബ്രീഡേഴ്സാണ്. ഇന്ത്യന്‍ ഫുട്ബാളില്‍, ഈസ്റ്റ് ബംഗാള്‍,
+മോഹന്‍ ബഗാന്‍ ടീമുകളുടെ ടൈറ്റില്‍ സ്പോണ്‍സറാണ് യുബി ഗ്രൂപ്പ്. മാത്രമല്ല ഈസ്റ്റ് ബംഗാള്‍ ക്ലബ്ബില്‍ അമ്പതു
+ശതമാനം ഓഹരിയും മല്യക്കു സ്വന്തമായുണ്ട്.
%image courtesy: http://www.bollywoodraj.com/2010/04/deepika-padukone-with-siddharth-mallya.html
-­മ­ല്യ­യു­ടെ സ്പോര്‍­ട്സ് നി­ക്ഷേ­പ­ങ്ങ­ളു­ടെ ഒരു പ്ര­ത്യേ­ക­ത­യെ­ന്തെ­ന്നാല്‍, അവ­യെ­ല്ലാം യു­ബി ഗ്രൂ­പ്പി­ന്റെ പ്ര­ധാന ബി­സി­ന­സ്സായ
-മദ്യ­ക്ക­ച്ച­വ­ട­ത്തെ പരി­പോ­ഷി­ക്കു­ന്ന തര­ത്തി­ലാ­ണ് പ്ലേ­സ് ചെ­യ്തി­രി­ക്കു­ന്ന­തെ­ന്നാ­ണ്. ഇന്ത്യ­യില്‍ കു­തി­ര­യോ­ട്ട­വും പന്ത­യ­വും
-നട­ത്തു­ന്ന വലിയ പണ­ക്കാ­രു­ടെ­യി­ട­യില്‍ സ്വ­ന്തം ബ്രാന്‍­ഡു­ക­ളു­ടെ സ്വാ­ധീ­നം വര്‍­ധി­പ്പി­ക്കാ­നാ­ണ് മല്യ കു­തി­ര­ക­ളെ
-ഉപ­യോ­ഗി­ക്കു­ന്ന­ത്. ഫോര്‍­മുല വണ്ണി­ന്റെ പ്ര­ഭ­വ­സ്ഥാ­ന­മായ യൂ­റോ­പ്പി­ലെ യു­ബി ഗ്രൂ­പ്പി­ന്റെ അടി­ത്തറ വി­പു­ലീ­ക­രി­ക്കു­ന്ന­തി­നാ­ണ്
-ഫോ­ഴ്സ് ഇന്ത്യ ടീ­മി­നെ മല്യ ഉപ­യോ­ഗി­ക്കു­ന്ന­ത്. ബം­ഗാ­ളി­ലെ സാ­ധാ­രണ കു­ടി­യ­ന്മാ­രാ­ണ് കൊല്‍­ക­ത്ത ടീ­മു­ക­ളി­ലൂ­ടെ
-ലക്ഷ്യ­മാ­ക്കി­യ­തെ­ങ്കില്‍, ഐപി­എല്‍ ടീം അഖി­ലേ­ന്ത്യാ­ത­ല­ത്തില്‍ ക്രി­ക്ക­റ്റ് ആരാ­ധ­ക­രു­ടെ പ്ര­ധാന ബ്രാന്‍­ഡാ­വു­ന്ന­തി­നു­ള്ള
-അട­വാ­യി­രു­ന്നു. എന്റര്‍­ടൈന്‍­മൈ­ന്റ് ആന്റ് സ്പോര്‍­ട്സ് ഡയ­റ­ക്റ്റു­മാ­യി സഹ­ക­രി­ച്ച് റോ­യല്‍ ചാ­ല­ഞ്ചേ­ഴ്സ് സ്പോര്‍­ട്സ്
-വി­വിധ നഗ­ര­ങ്ങ­ളി­ലെ ക്ല­ബ്ബു­ക­ളില്‍ നട­ത്തു­ന്ന ഐപി­എല്‍ രാ­വു­കള്‍ ഈ സ്ട്രാ­റ്റ­ജി­യു­ടെ നേ­രു­ദാ­ഹ­ര­ണ­മാ­ണ്.
-
-അ­തു­കൊ­ണ്ടു തന്നെ പു­റ­മേ­നി­ന്നു­ള്ള സ്പോണ്‍­സര്‍­മാ­രെ പ്രോ­ത്സാ­ഹി­പ്പി­ക്കാ­ത്ത മല്യ­യു­ടെ നയം കാ­ര്യ­ങ്ങള്‍ കൂ­ടു­തല്‍
-വ്യ­ക്ത­മാ­ക്കു­ന്നു. അതി­നാല്‍ റോ­യല്‍ ചാ­ല­ഞ്ചേ­ഴ്സ് ബാം­ഗ്ലൂര്‍ ടീം ഉണ്ടാ­ക്കു­ന്ന ലാ­ഭ­ത്തില്‍ ഐപി­എല്‍ മാ­മാ­ങ്ക­ത്തില്‍
-നി­ന്ന് മല്യ­യു­ടെ മദ്യ ബ്രാ­ന്റു­കള്‍ ഉണ്ടാ­ക്കു­ന്ന ലാ­ഭം കൂ­ടി ചേര്‍­ക്കേ­ണ്ട­താ­ണ്. ഇത്ത­ര­ത്തില്‍ ഐപി­എ­ല്ലി­ലെ വില കൂ­ടിയ
-രണ്ടു ടീ­മു­ക­ളും വ്യ­ക്ത­മായ ബി­സി­ന­സ്സ് ലക്ഷ്യ­ങ്ങ­ളും കണ­ക്കു­ക­ളു­മാ­യാ­ണ് ആളു­ക­ളെ അമ്പ­ര­പ്പി­ക്കു­ന്ന­തെ­ങ്കില്‍ നേ­രെ
-എതിര്‍ ധ്രു­വ­ത്തില്‍ നില്‍­ക്കു­ന്ന വമ്പന്‍­മാ­രു­മു­ണ്ട്. അവ­രെ­ക്കു­റി­ച്ച് അടുത്ത ലേ­ഖ­ന­ത്തില്‍.
+മല്യയുടെ സ്പോര്‍ട്സ് നിക്ഷേപങ്ങളുടെ ഒരു പ്രത്യേകതയെന്തെന്നാല്‍, അവയെല്ലാം യുബി ഗ്രൂപ്പിന്റെ പ്രധാന ബിസിനസ്സായ
+മദ്യക്കച്ചവടത്തെ പരിപോഷിക്കുന്ന തരത്തിലാണ് പ്ലേസ് ചെയ്തിരിക്കുന്നതെന്നാണ്. ഇന്ത്യയില്‍ കുതിരയോട്ടവും പന്തയവും
+നടത്തുന്ന വലിയ പണക്കാരുടെയിടയില്‍ സ്വന്തം ബ്രാന്‍ഡുകളുടെ സ്വാധീനം വര്‍ധിപ്പിക്കാനാണ് മല്യ കുതിരകളെ
+ഉപയോഗിക്കുന്നത്. ഫോര്‍മുല വണ്ണിന്റെ പ്രഭവസ്ഥാനമായ യൂറോപ്പിലെ യുബി ഗ്രൂപ്പിന്റെ അടിത്തറ വിപുലീകരിക്കുന്നതിനാണ്
+ഫോഴ്സ് ഇന്ത്യ ടീമിനെ മല്യ ഉപയോഗിക്കുന്നത്. ബംഗാളിലെ സാധാരണ കുടിയന്മാരാണ് കൊല്‍കത്ത ടീമുകളിലൂടെ
+ലക്ഷ്യമാക്കിയതെങ്കില്‍, ഐപിഎല്‍ ടീം അഖിലേന്ത്യാതലത്തില്‍ ക്രിക്കറ്റ് ആരാധകരുടെ പ്രധാന ബ്രാന്‍ഡാവുന്നതിനുള്ള
+അടവായിരുന്നു. എന്റര്‍ടൈന്‍മൈന്റ് ആന്റ് സ്പോര്‍ട്സ് ഡയറക്റ്റുമായി സഹകരിച്ച് റോയല്‍ ചാലഞ്ചേഴ്സ് സ്പോര്‍ട്സ്
+വിവിധ നഗരങ്ങളിലെ ക്ലബ്ബുകളില്‍ നടത്തുന്ന ഐപിഎല്‍ രാവുകള്‍ ഈ സ്ട്രാറ്റജിയുടെ നേരുദാഹരണമാണ്.
+
+അതുകൊണ്ടു തന്നെ പുറമേനിന്നുള്ള സ്പോണ്‍സര്‍മാരെ പ്രോത്സാഹിപ്പിക്കാത്ത മല്യയുടെ നയം കാര്യങ്ങള്‍ കൂടുതല്‍
+വ്യക്തമാക്കുന്നു. അതിനാല്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം ഉണ്ടാക്കുന്ന ലാഭത്തില്‍ ഐപിഎല്‍ മാമാങ്കത്തില്‍
+നിന്ന് മല്യയുടെ മദ്യ ബ്രാന്റുകള്‍ ഉണ്ടാക്കുന്ന ലാഭം കൂടി ചേര്‍ക്കേണ്ടതാണ്. ഇത്തരത്തില്‍ ഐപിഎല്ലിലെ വില കൂടിയ
+രണ്ടു ടീമുകളും വ്യക്തമായ ബിസിനസ്സ് ലക്ഷ്യങ്ങളും കണക്കുകളുമായാണ് ആളുകളെ അമ്പരപ്പിക്കുന്നതെങ്കില്‍ നേരെ
+എതിര്‍ ധ്രുവത്തില്‍ നില്‍ക്കുന്ന വമ്പന്‍മാരുമുണ്ട്. അവരെക്കുറിച്ച് അടുത്ത ലേഖനത്തില്‍.
(10 May 2010)\footnote{http://malayal.am/പലവക/പരമ്പര/ബിസിനസ്-ലീഗ്/5378/അംബാനി-മുതല്‍-മല്യ-വരെ}
\newpage