summaryrefslogtreecommitdiffstats
path: root/reliance.tex
diff options
context:
space:
mode:
Diffstat (limited to 'reliance.tex')
-rw-r--r--reliance.tex8
1 files changed, 4 insertions, 4 deletions
diff --git a/reliance.tex b/reliance.tex
index 09dfb40..d732a13 100644
--- a/reliance.tex
+++ b/reliance.tex
@@ -18,7 +18,7 @@
മാനദണ്ഡങ്ങള്‍ പ്രധാനനഗരങ്ങളില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി എണ്ണ റിഫൈനറികള്‍ ചെലവാക്കിയ പണം
തിരിച്ചുപിടിക്കാനായി വീണ്ടും ചെറുതായി വിലകൂട്ടി. ഇനിയും വിലകൂട്ടാനുള്ള സാധ്യതകളെക്കുറിച്ചു് കഴിഞ്ഞ ഒരു മാസമായി
കേട്ടുകൊണ്ടിരിക്കുകയാണു്. ഇപ്പോള്‍ അതും പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. ഇതിനുപുറമെയാണു് ചില സംസ്ഥാനങ്ങളിലെ
-നികുതികൂട്ടിയതിനനുസരിച്ചും മറ്റും വിലയില്‍ വന്ന വര്‍ദ്ധനവു്.
+നികുതി കൂട്ടിയതിനനുസരിച്ചും മറ്റും വിലയില്‍ വന്ന വര്‍ദ്ധനവു്.
സാധാരണഗതിയില്‍ ഒരു പ്രാവശ്യം വിലകൂട്ടി, സാധനവിലയൊക്കെകൂടി, ബസ്സുകാരുടെ സമരമൊക്കെ തീര്‍ന്ന
ശേഷമേ അടുത്ത വിലകൂട്ടലിന്റെ മണം അടിക്കാറുള്ളൂ. എന്നാല്‍ അടിക്കടി ഇങ്ങനെ വില കൂട്ടാന്‍ സര്‍ക്കാരിനെ
@@ -26,7 +26,7 @@
അടുത്തു നടന്ന വിലവര്‍ദ്ധനവു്, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡിന്റെ വില വര്‍ദ്ധിച്ചതുമൂലമുള്ളതല്ല. കഴിഞ്ഞ ഒരു
വര്‍ഷമായി, അതു കുഴപ്പമില്ലാത്ത (70-80 ഡോളര്‍/ബാരല്‍) നിലവാരത്തിലാണു്. കുറെയൊക്കെ സ്ഥായിയാണെന്നു
-പറയാം. എന്നാല്‍ ഇന്ത്യയിലെ എണ്ണവില്‍പ്പന കമ്പനികള്‍ സര്‍ക്കാര്‍ സബ്സിഡിയോടെയാണു് ഇപ്പോഴും
+പറയാം. എന്നാല്‍ ഇന്ത്യയിലെ എണ്ണവില്‍പ്പനക്കമ്പനികള്‍ സര്‍ക്കാര്‍ സബ്സിഡിയോടെയാണു് ഇപ്പോഴും
എണ്ണയുത്പന്നങ്ങള്‍ വില്‍ക്കുന്നതു്. അതില്‍ പെട്രോളിന്റെ സബ്സിഡി പൂര്‍ണ്ണമായും എടുത്തുകളയുകയാണു്
ഇന്നലത്തെ വിലകൂട്ടലിലൂടെ ചെയ്തതു്. ഡീസലിന്റെ വിലയില്‍ ഇപ്പോഴും ലിറ്ററിനു് 80 പൈസ സര്‍ക്കാര്‍
സബ്സിഡി നല്‍കുന്നുണ്ടു്.
@@ -55,7 +55,7 @@
എന്തായാലും, ഇപ്പോഴത്തെ വിലയുയര്‍ത്തല്‍കൊണ്ടു് സബ്സിഡി പുര്‍ണ്ണമായും ഒഴിവാകുന്നില്ല. പൊതുമേഖലാ
സ്ഥാപനങ്ങളുടെ നഷ്ടം കുറച്ചു കുറയുമെന്നു മാത്രം. എങ്കില്‍പ്പിന്നെ, ഈ വിലയൊക്കെ പതുക്കെപതുക്കെ (ഒരു രൂപ
വച്ചു് അഞ്ചു പ്രാവശ്യം കൂട്ടിയാലും അഞ്ചുരൂപയാവില്ലെ?) കൂട്ടിയാല്‍ മതിയായിരുന്നില്ലെ എന്ന ചോദ്യത്തിനുള്ള മറുപടി,
-ഇനി വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളും, വെള്ളപ്പൊക്കദുരിതങ്ങളുമൊക്കെയാണു്. പറഞ്ഞപോലെ
+ഇനി വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളും വെള്ളപ്പൊക്കദുരിതങ്ങളുമൊക്കെയാണു്. പറഞ്ഞപോലെ
വിപണിക്കനുസരിച്ചു് പൊതുമേഖലാ എണ്ണകമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുമോ (താഴ്ത്തുമോ) എന്നു് നമുക്കു് കാത്തിരുന്നു
കാണേണ്ടിവരും. (സ്വന്തം ലാഭം കൂട്ടാനല്ലാതെ, കുറയ്ക്കാന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാകാന്‍ ഒരു വഴിയുമില്ല.)
@@ -67,7 +67,7 @@
എണ്ണകമ്പനികളുടെ സമ്മര്‍ദ്ദവും കാരണമായിരിക്കാം.
വിപണി സാധ്യതകളും വിലകൂട്ടലിനു തിരഞ്ഞെടുത്ത സമയവും കാണിക്കുന്നതു്, ഇപ്പോഴത്തെ വിലയില്‍നിന്നു്
-(അന്താരാഷ്ട്രവിലയ്ക്കും, എണ്ണക്കമ്പനികളുടെ മനോഗതത്തിനും അനുസൃതമായി) ചില്ലറ തിരിച്ചുപോക്കല്ലാതെ 2010നു
+(അന്താരാഷ്ട്രവിലയ്ക്കും എണ്ണക്കമ്പനികളുടെ മനോഗതത്തിനും അനുസൃതമായി) ചില്ലറ തിരിച്ചുപോക്കല്ലാതെ 2010നു
മുന്‍പത്തെ അവസ്ഥയിലേക്കു് പോകാന്‍ യാതൊരു സാധ്യതയുമില്ലെന്നാണു്. അല്ലെങ്കില്‍ സര്‍ക്കാരിനെ
പിടിച്ചുകുലുക്കാന്‍ മാത്രം സമ്മര്‍ദ്ധം പാര്‍ലമെന്റില്‍ ഉണ്ടാവണം. മമതാ ബാനര്‍ജി എതിര്‍പ്പു പ്രകടിപ്പിച്ചുകഴിഞ്ഞെങ്കിലും,
ഒരിക്കലും പ്രവചിക്കാന്‍ കഴിയാത്തൊരു സ്ത്രീയാണെങ്കിലും, ബംഗാളിലെ അവരുടെ സാധ്യതകളെ തുരങ്കംവയ്ക്കാന്‍ മാത്രം